Repeated Words in Quran

< >
Total Found : 10
يَا أَيُّهَا الَّذِينَ آمَنُوا
X
സത്യവിശ്വാസികളേ
أَنفِقُوا
X
നിങ്ങള്‍ ചെലവഴിക്കൂ
مِمَّا رَزَقْنَاكُم
X
നാം നിങ്ങള്‍ക്ക് നല്‍കിയതില്‍ നിന്ന്
مِّن قَبْلِ
X
മുമ്പായി
أَن يَأْتِيَ
X
വരുന്നതിന്
يَوْمٌ
X
ഒരു ദിവസം
لَّا بَيْعٌ
X
കച്ചവടമില്ല
فِيهِ
X
അതില്‍
وَلَا خُلَّةٌ
X
സൗഹൃദവുമില്ല
وَلَا شَفَاعَةٌۗ
X
ശുപാര്‍ശയുമില്ല
وَالْكَافِرُونَ
X
സത്യനിഷേധികള്‍
هُمُ
X
അവര്‍തന്നെയാണ്
الظَّالِمُونَ
X
അക്രമികള്‍
﴿2:254﴾ أُولَٰئِكَ
X
അവര്‍ തന്നെയാണ്
هُمُ الْكَافِرُونَ
X
സത്യനിഷേധികള്‍
حَقًّاۚ
X
യഥാര്‍ത്ഥത്തില്‍
وَأَعْتَدْنَا
X
നാം ഒരുക്കിവെച്ചിരിക്കുന്നു
لِلْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
عَذَابًا
X
ശിക്ഷ
مُّهِينًا
X
നിന്ദ്യമായ
﴿4:151﴾ إِنَّا
X
തീര്‍ച്ചയായും നാം
أَنزَلْنَا
X
നാം അവതരിപ്പിച്ചു
التَّوْرَاةَ
X
തൗറാത്ത്
فِيهَا
X
അതിലുണ്ട്
هُدًى
X
സന്മാര്‍ഗം
وَنُورٌۚ
X
വെളിച്ചവും
يَحْكُمُ
X
വിധിനടത്തുന്നു
بِهَا
X
അതനുസരിച്ച്
النَّبِيُّونَ
X
പ്രവാചകന്മാര്‍
الَّذِينَ أَسْلَمُوا
X
(അല്ലാഹുവിന്) അടിപ്പെട്ട് ജീവിച്ചവരായ
لِلَّذِينَ هَادُوا
X
യഹൂദര്‍ക്ക്
وَالرَّبَّانِيُّونَ
X
പുണ്യപുരുഷന്മാരും
وَالْأَحْبَارُ
X
പണ്ഡിതന്മാരും
بِمَا اسْتُحْفِظُوا
X
അവരെ സംരക്ഷണബാധ്യത ഏല്‍പിക്കപ്പെട്ടിരുന്നതിനാല്‍
مِن كِتَابِ اللَّهِ
X
അല്ലാഹുവിന്റെ ഗ്രന്ഥത്തിന്റെ
وَكَانُوا
X
അവര്‍ ആവുകയും ചെയ്തിരുന്നു
عَلَيْهِ
X
അതിന്
شُهَدَاءَۚ
X
സാക്ഷികള്‍
فَلَا تَخْشَوُا
X
അതിനാല്‍ നിങ്ങള്‍ പേടിക്കരുത്
النَّاسَ
X
ജനങ്ങളെ
وَاخْشَوْنِ
X
എന്നെ പേടിക്കുക
وَلَا تَشْتَرُوا
X
നിങ്ങള്‍ വില്‍ക്കരുത്
بِآيَاتِي
X
എന്റെ വചനങ്ങള്‍
ثَمَنًا
X
വിലയ്ക്ക്
قَلِيلًاۚ
X
നിസ്സാരമായ
وَمَن
X
ആര്‍
لَّمْ يَحْكُم
X
വിധി നടത്തിയിട്ടില്ലയോ
بِمَا أَنزَلَ اللَّهُ
X
അല്ലാഹു അവതരിപ്പിച്ചതനുസരിച്ച്
فَأُولَٰئِكَ
X
അവര്‍ തന്നെയാണ്
هُمُ الْكَافِرُونَ
X
അവിശ്വാസികള്‍
﴿5:44﴾ الَّذِينَ يَصُدُّونَ
X
തടയുന്നവര്‍
عَن سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന്
وَيَبْغُونَهَا
X
അതിനെ കുറിച്ച് അവര്‍ ആഗ്രഹിക്കുകയും ചെയ്യും
عِوَجًا
X
വക്രമായിരിക്കലിനെ
وَهُم
X
അവര്‍
بِالْآخِرَةِ
X
പരലോകത്തെ
كَافِرُونَ
X
നിഷേധിക്കുന്നവരാണ്
﴿7:45﴾ قَالَ
X
പറഞ്ഞു
الَّذِينَ اسْتَكْبَرُوا
X
അഹന്ത നടിച്ചവര്‍
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
بِالَّذِي
X
യാതൊന്നില്‍
آمَنتُم
X
നിങ്ങള്‍ വിശ്വസിച്ചു
بِهِ
X
അതില്‍
كَافِرُونَ
X
നിഷേധിക്കുന്നവരാണ്
﴿7:76﴾ يُرِيدُونَ
X
അവരുദ്ദേശിക്കുന്നു
أَن يُطْفِئُوا
X
ഊതിക്കെടുത്താന്‍
نُورَ اللَّهِ
X
അല്ലാഹുവിന്റെ പ്രകാശം
بِأَفْوَاهِهِمْ
X
തങ്ങളുടെ വായകളെ കൊണ്ട്
وَيَأْبَى اللَّهُ
X
അല്ലാഹു സമ്മതിക്കുകയില്ല
إِلَّا أَن يُتِمَّ
X
പൂര്‍ണതയിലെത്തിക്കാനല്ലാതെ
نُورَهُ
X
തന്റെ പ്രകാശം
وَلَوْ كَرِهَ
X
അത് വെറുത്താലും
الْكَافِرُونَ
X
സത്യനിഷേധികള്‍
﴿9:32﴾ فَلَا تُعْجِبْكَ
X
നിന്നെ വിസ്മയിപ്പിക്കാതിരിക്കട്ടെ
أَمْوَالُهُمْ
X
അവരുടെ സമ്പത്ത്
وَلَا أَوْلَادُهُمْۚ
X
സന്താനങ്ങളും
إِنَّمَا يُرِيدُ اللَّهُ
X
തീര്‍ച്ചയായും അല്ലാഹു ഉദ്ദേശിക്കുന്നത്
لِيُعَذِّبَهُم
X
അവരെ ശിക്ഷിക്കണമെന്നാണ്
بِهَا
X
അവയിലൂടെ
فِي الْحَيَاةِ الدُّنْيَا
X
ഐഹികജീവിതത്തില്‍ തന്നെ
وَتَزْهَقَ أَنفُسُهُمْ
X
അവര്‍ ജീവന്‍ വെടിയണമെന്നും
وَهُمْ كَافِرُونَ
X
അവര്‍ സത്യനിഷേധികളായിരിക്കെ
﴿9:55﴾ وَلَا تُعْجِبْكَ
X
നിന്നെ വിസ്മയിപ്പിക്കാതിരിക്കട്ടെ
أَمْوَالُهُمْ
X
അവരുടെ സമ്പത്ത്
وَأَوْلَادُهُمْۚ
X
അവരുടെ സന്താനങ്ങളും
إِنَّمَا يُرِيدُ
X
തീര്‍ച്ചയായും ഉദ്ദേശിക്കുന്നു
اللَّهُ
X
അല്ലാഹു
أَن يُعَذِّبَهُم
X
അവരെ ശിക്ഷിക്കാന്‍
بِهَا
X
അവയിലൂടെ
فِي الدُّنْيَا
X
ഈലോകത്ത് വെച്ച് തന്നെ
وَتَزْهَقَ أَنفُسُهُمْ
X
ജീവന്‍ വെടിയാനും
وَهُمْ كَافِرُونَ
X
അവര്‍ സത്യനിഷേധികളായിരിക്കെതന്നെ
﴿9:85﴾ وَأَمَّا الَّذِينَ
X
എന്നാല്‍ ഒരു കൂട്ടര്‍
فِي قُلُوبِهِم
X
അവരുടെ ഹൃദയങ്ങളിലുണ്ട്
مَّرَضٌ
X
രോഗം
فَزَادَتْهُمْ
X
ഇതവര്‍ക്ക് വര്‍ദ്ധിപ്പിച്ചു
رِجْسًا
X
മാലിന്യം
إِلَىٰ رِجْسِهِمْ
X
തങ്ങളുടെ മാലിന്യത്തിലേക്ക്
وَمَاتُوا
X
അവര്‍ മരണമടയുകയും ചെയ്തു
وَهُمْ كَافِرُونَ
X
സത്യനിഷേധികളായിക്കൊണ്ട്തന്നെ
﴿9:125﴾ أَكَانَ
X
ആയിത്തീന്നുവോ
لِلنَّاسِ
X
ജനങ്ങള്‍ക്ക്
عَجَبًا
X
ഒരത്ഭുതം
أَنْ أَوْحَيْنَا
X
നാം ദിവ്യസന്ദേശം നല്‍കിയത്
إِلَىٰ رَجُلٍ
X
ഒരാള്‍ക്ക്
مِّنْهُمْ
X
തങ്ങളില്‍ നിന്നുതന്നെയുള്ള
أَنْ أَنذِرِ
X
മുന്നറിയിപ്പ് നല്‍കുക എന്ന്
النَّاسَ
X
ജനങ്ങള്‍ക്ക്
وَبَشِّرِ
X
നീ സുവാര്‍ത്തയറിയിക്കുകയെന്നും
الَّذِينَ آمَنُوا
X
സത്യവിശ്വാസികള്‍ക്ക്
أَنَّ لَهُمْ
X
നിശ്ചയം അവര്‍ക്കുണ്ട് എന്ന്
قَدَمَ صِدْقٍ
X
സത്യത്തിനര്‍ഹമായ പദവി
عِندَ رَبِّهِمْۗ
X
തങ്ങളുടെ നാഥങ്കല്‍
قَالَ الْكَافِرُونَ
X
സത്യനിഷേധികള്‍ പറഞ്ഞു
إِنَّ هَٰذَا
X
തീര്‍ച്ചയായും ഇയാള്‍
لَسَاحِرٌ
X
ഒരു ആഭിചാരകന്‍ തന്നെ
مُّبِينٌ
X
വ്യക്തമായ
﴿10:2﴾ الَّذِينَ يَصُدُّونَ
X
(ജനത്തെ) തടയുന്നവര്‍
عَن سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന്
وَيَبْغُونَهَا عِوَجًا
X
അവര്‍ അതിനെ വക്രമാക്കാനാഗ്രഹിക്കുകയും ചെയ്യുന്നു
وَهُم
X
അവരാകട്ടെ
بِالْآخِرَةِ
X
പരലോകത്തെ
هُمْ كَافِرُونَ
X
നിഷേധിക്കുന്നവരുമാണ്
﴿11:19﴾ قَالَ
X
അവന്‍ (യൂസുഫ്) പറഞ്ഞു
لَا يَأْتِيكُمَا
X
നിങ്ങളിരുവര്‍ക്കും വന്നെത്തുകയില്ല
طَعَامٌ
X
ഭക്ഷണം
تُرْزَقَانِهِ
X
അത് നിങ്ങള്‍ക്ക് ആഹാരമായി നല്‍കപ്പെടും
إِلَّا نَبَّأْتُكُمَا
X
ഞാന്‍ നിങ്ങള്‍ക്ക് വിവരിച്ചുതന്നിട്ടല്ലാതെ
بِتَأْوِيلِهِ
X
അതിന്റെ വ്യാഖ്യാനം
قَبْلَ
X
മുമ്പ്
أَن يَأْتِيَكُمَاۚ
X
നിങ്ങള്‍ക്കത് വന്നെത്തുന്നതിന്
ذَٰلِكُمَا
X
അത്
مِمَّا عَلَّمَنِي
X
എനിക്കു പഠിപ്പിച്ചുതന്നതില്‍പെട്ടതാണ്
رَبِّيۚ
X
എന്റെനാഥന്‍
إِنِّي
X
നിശ്ചയം ഞാന്‍
تَرَكْتُ
X
ഞാന്‍ ഉപേക്ഷിച്ചിരിക്കുന്നു
مِلَّةَ
X
മാര്‍ഗം
قَوْمٍ
X
ഒരു ജനത്തിന്റെ
لَّا يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നില്ല
بِاللَّهِ
X
അല്ലാഹുവില്‍
وَهُم
X
അവര്‍
بِالْآخِرَةِ
X
പരലോകത്തെ
هُمْ
X
അവര്‍തന്നെ
كَافِرُونَ
X
നിഷേധിക്കുന്നവരുമാണ്
﴿12:37﴾ يَا بَنِيَّ
X
എന്റെ മക്കളേ
اذْهَبُوا
X
നിങ്ങള്‍ പോകുവിന്‍
فَتَحَسَّسُوا
X
എന്നിട്ട് അന്വേഷിച്ചുനോക്കുവിന്‍
مِن يُوسُفَ
X
യൂസുഫിനെ
وَأَخِيهِ
X
അവന്റെ സഹോദരനെയും
وَلَا تَيْأَسُوا
X
നിങ്ങള്‍ നിരാശരാകരുത്
مِن رَّوْحِ اللَّهِۖ
X
അല്ലാഹുവിന്റെ കാരുണ്യത്തെസംബന്ധിച്ച്
إِنَّهُ
X
നിശ്ചയം
لَا يَيْأَسُ
X
നിരാശനാകുകയില്ല
مِن رَّوْحِ اللَّهِ
X
അല്ലാഹുവിന്റെ കാരുണ്യത്തെസംബന്ധിച്ച്
إِلَّا الْقَوْمُ
X
ജനം ഒഴികെ
الْكَافِرُونَ
X
സത്യനിഷേധികളായ
﴿12:87﴾ يَعْرِفُونَ
X
അവര്‍ക്കറിയാം
نِعْمَتَ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹത്തെ
ثُمَّ
X
എന്നിട്ടും
يُنكِرُونَهَا
X
അവരത് നിഷേധിക്കുന്നു
وَأَكْثَرُهُمُ
X
അവരിലധിക പേരും
الْكَافِرُونَ
X
നന്ദികെട്ടവരാകുന്നു
﴿16:83﴾ وَإِذَا رَآكَ
X
താങ്കളെ കണ്ടാല്‍
الَّذِينَ كَفَرُوا
X
നിഷേധിച്ചവര്‍
إِن يَتَّخِذُونَكَ
X
താങ്കളെ അവര്‍ പരിഗണിക്കുന്നില്ല
إِلَّا هُزُوًا
X
പരിഹാസമായല്ലാതെ
أَهَٰذَا
X
ഇയാളാണോ
الَّذِي يَذْكُرُ
X
സംസാരിക്കുന്നവന്‍
آلِهَتَكُمْ
X
നിങ്ങളുടെ ദൈവങ്ങളെപ്പറ്റി
وَهُم
X
അവര്‍
بِذِكْرِ الرَّحْمَٰنِ
X
പരമകാരുണികനെ സ്മരിക്കുന്ന കാര്യത്തില്‍ (പരമകാരുണികന്റെ ഉല്‍ബോധനത്തില്‍)
هُمْ كَافِرُونَ
X
അവര്‍ നിഷേധികളാകുന്നു
﴿21:36﴾ وَمَن
X
ആര്
يَدْعُ
X
അവന്‍ വിളിച്ചു പ്രാര്‍ഥിക്കുന്നു
مَعَ اللَّهِ
X
അല്ലാഹുവിനോടൊപ്പം
إِلَٰهًا
X
ദൈവത്തെ
آخَرَ
X
മറ്റുള്ള
لَا بُرْهَانَ لَهُ
X
അവന്ന് ഒരു തെളിവുമില്ല
بِهِ
X
അതിന്
فَإِنَّمَا حِسَابُهُ
X
തീര്‍ച്ചയായും അവന്റെ വിചാരണ
عِندَ رَبِّهِۚ
X
അവന്റെ നാഥങ്കല്‍ ആകുന്നു
إِنَّهُ
X
തീര്‍ച്ചയായും
لَا يُفْلِحُ
X
വിജയിക്കില്ല
الْكَافِرُونَ
X
സത്യനിഷേധികള്‍
﴿23:117﴾ فَلَمَّا جَاءَهُمُ
X
എന്നാല്‍ അവര്‍ക്ക് വന്നെത്തിയപ്പോള്‍
الْحَقُّ
X
സത്യം
مِنْ عِندِنَا
X
നമ്മില്‍നിന്നുള്ള
قَالُوا
X
അവര്‍ പറഞ്ഞു
لَوْلَا أُوتِيَ
X
ഇവന്നു കിട്ടാത്തതെന്ത്
مِثْلَ مَا أُوتِيَ
X
നല്‍കപ്പെട്ടതുപോലുള്ള ദൃഷ്ടാന്തം
مُوسَىٰۚ
X
മുസാക്ക്
أَوَلَمْ يَكْفُرُوا
X
അവര്‍ തള്ളിപ്പറയുകയല്ലേ ചെയ്തത്
بِمَا أُوتِيَ مُوسَىٰ
X
മൂസാക്ക് നല്‍കപ്പെട്ടതിനെ
مِن قَبْلُۖ
X
ഇതിന്ന്മുമ്പ്
قَالُوا
X
അവര്‍ പറഞ്ഞു
سِحْرَانِ
X
രണ്ട് ജാലവിദ്യകള്‍
تَظَاهَرَا
X
പരസ്പരം പിന്തുണച്ച
وَقَالُوا
X
അവര്‍ പറയുകയും ചെയ്തു
إِنَّا
X
നിശ്ചയം ഞങ്ങള്‍
بِكُلٍّ
X
ഇതിനെ ഒക്കെയും
كَافِرُونَ
X
തള്ളിപ്പറയുന്നവരാണ്
﴿28:48﴾ وَأَصْبَحَ
X
ആയി
الَّذِينَ
X
ഒരു കൂട്ടര്‍
تَمَنَّوْا
X
അവര്‍ ആഗ്രഹിച്ചു
مَكَانَهُ
X
അവന്റെ സ്ഥാനം
بِالْأَمْسِ
X
ഇന്നലെ
يَقُولُونَ
X
അവര്‍ പറയുന്നു
وَيْكَأَنَّ
X
അഹോ കഷ്ടം!
اللَّهَ
X
അല്ലാഹു
يَبْسُطُ
X
ഉദാരമാക്കും
الرِّزْقَ
X
ഉപജീവനം
لِمَن يَشَاءُ
X
അവനിച്ഛിക്കുന്നവര്‍ക്ക്
مِنْ عِبَادِهِ
X
തന്റെ ദാസന്മാരില്‍
وَيَقْدِرُۖ
X
ഇടുക്കം വരുത്തുകയും ചെയ്യും
لَوْلَا أَن مَّنَّ اللَّهُ
X
അല്ലാഹു ഔദാര്യം കാണിച്ചില്ലായിരുന്നെങ്കില്‍
عَلَيْنَا
X
നമ്മോട്
لَخَسَفَ
X
അവന്‍ ആഴ്ത്തുമായിരുന്നു
بِنَاۖ
X
നമ്മെയും
وَيْكَأَنَّهُ
X
അഹോ കഷ്ടം!
لَا يُفْلِحُ
X
വിജയം വരിക്കുകയില്ല
الْكَافِرُونَ
X
സത്യനിഷേധികള്‍
﴿28:82﴾ وَكَذَٰلِكَ
X
അപ്രകാരം
أَنزَلْنَا
X
നാം ഇറക്കിത്തന്നിരിക്കുന്നു
إِلَيْكَ
X
നിനക്ക്
الْكِتَابَۚ
X
വേദപുസ്തകം
فَالَّذِينَ
X
ഒരു കൂട്ടര്‍
آتَيْنَاهُمُ
X
അവര്‍ക്ക് നാം നല്‍കിയിരിക്കുന്നു
الْكِتَابَ
X
വേദഗ്രന്ഥം
يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നു
بِهِۖ
X
ഇതില്‍
وَمِنْ هَٰؤُلَاءِ
X
ഇക്കൂട്ടരിലുമുണ്ട്
مَن يُؤْمِنُ
X
വിശ്വസിക്കുന്നവര്‍
بِهِۚ
X
ഇതില്‍
وَمَا يَجْحَدُ
X
തള്ളിപ്പറയുകയില്ല
بِآيَاتِنَا
X
നമ്മുടെ വചനങ്ങളെ
إِلَّا الْكَافِرُونَ
X
സത്യനിഷേധികളല്ലാതെ
﴿29:47﴾ أَوَلَمْ يَتَفَكَّرُوا
X
അവര്‍ ചിന്തിച്ചിട്ടില്ലേ
فِي أَنفُسِهِمۗ
X
സ്വന്തത്തെ സംബന്ധിച്ച്
مَّا خَلَقَ
X
സൃഷ്ടിച്ചിട്ടില്ല
اللَّهُ
X
അല്ലാഹു
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
وَمَا بَيْنَهُمَا
X
അവക്കിടയിലുള്ളവയെയും
إِلَّا بِالْحَقِّ
X
ശരിയായ പ്രകാരമല്ലാതെ
وَأَجَلٍ مُّسَمًّىۗ
X
കൃത്യമായ അവധിയോടുകൂടിയുമല്ലതെ
وَإِنَّ كَثِيرًا
X
നിശ്ചയം അധികപേരും
مِّنَ النَّاسِ
X
ജനങ്ങളിലെ
بِلِقَاءِ رَبِّهِمْ
X
തങ്ങളുടെ നാഥനെ കണ്ടുമുട്ടുന്നതില്‍
لَكَافِرُونَ
X
വിശ്വാസമില്ലാത്തവര്‍ തന്നെയാണ്
﴿30:8﴾ وَقَالُوا
X
അവര്‍ പറഞ്ഞു
أَإِذَا ضَلَلْنَا
X
(ലയിച്ച്) അപ്രത്യക്ഷരായാലുമോ
فِي الْأَرْضِ
X
ഭൂമിയില്‍
أَإِنَّا لَفِي
X
നിശ്ചയം, ഞങ്ങള്‍ ആയിരിക്കുകയോ
خَلْقٍ
X
ഒരു സൃഷ്ടിയില്‍
جَدِيدٍۚ
X
പുതുതായ
بَلْ
X
എന്നാല്‍ (അത്രയുമല്ല)
هُم
X
അവര്‍
بِلِقَاءِ رَبِّهِمْ
X
തങ്ങളുടെ നാഥനെ കണ്ടുമുട്ടുന്നതിനെ
كَافِرُونَ
X
നിഷേധിക്കുന്നവരാണ്
﴿32:10﴾ وَمَا أَرْسَلْنَا
X
നാം അയച്ചിട്ടില്ല
فِي قَرْيَةٍ
X
ഒരു നാട്ടില്‍
مِّن نَّذِيرٍ
X
മുന്നറിയിപ്പുകാരനെ
إِلَّا قَالَ
X
പറഞ്ഞിട്ടല്ലാതെ
مُتْرَفُوهَا
X
അവിടുത്തെ സുഖലോലുപന്‍മാര്‍
إِنَّا
X
നിശ്ചയമായും ഞങ്ങള്‍
بِمَا
X
യാതൊന്നിനെ
أُرْسِلْتُم
X
നിങ്ങള്‍ നിയോഗിക്കപ്പെട്ടിരിക്കുന്നു
بِهِ
X
അതുമായി
كَافِرُونَ
X
തള്ളിക്കളയുന്നവരാണ്
﴿34:34﴾ وَعَجِبُوا
X
അവര്‍ അത്ഭുതപ്പെട്ടു
أَن جَاءَهُم
X
തങ്ങളിലേക്ക് ആഗതനായതില്‍
مُّنذِرٌ
X
ഒരു മുന്നറിയിപ്പുകാരന്‍
مِّنْهُمْۖ
X
തങ്ങളില്‍ നിന്നു തന്നെയുള്ള
وَقَالَ
X
പറഞ്ഞു
الْكَافِرُونَ
X
സത്യനിഷേധികള്‍
هَٰذَا
X
ഇവന്‍
سَاحِرٌ
X
ഒരു ആഭിചാരകനാകുന്നു
كَذَّابٌ
X
പെരും കള്ളനായ
﴿38:4﴾ فَادْعُوا
X
അതിനാല്‍ നിങ്ങള്‍ പ്രാര്‍ഥിക്കുക
اللَّهَ
X
അല്ലാഹുവോട്
مُخْلِصِينَ
X
നിഷ്കളങ്കമാക്കിയവരായി
لَهُ
X
അവന്
الدِّينَ
X
കീഴ്വണക്കം
وَلَوْ كَرِهَ
X
(അത്) വെറുത്താലും
الْكَافِرُونَ
X
സത്യനിഷേധികള്‍
﴿40:14﴾ فَلَمْ يَكُ يَنفَعُهُمْ
X
എന്നാല്‍ അവര്‍ക്ക് ഉപകരിച്ചില്ല
إِيمَانُهُمْ
X
അവരുടെ വിശ്വാസം
لَمَّا رَأَوْا
X
അവര്‍ കണ്ടപ്പോള്‍
بَأْسَنَاۖ
X
നമ്മുടെ ശിക്ഷ
سُنَّتَ اللَّهِ
X
അല്ലാഹുവിന്റെ നടപടിക്രമമാണത്
الَّتِي قَدْ خَلَتْ
X
നടപ്പിലാക്കിക്കഴിഞ്ഞിട്ടുള്ള
فِي عِبَادِهِۖ
X
തന്റെ ദാസന്‍മാരുടെ കാര്യത്തില്‍
وَخَسِرَ
X
നഷ്ടത്തിലകപ്പെട്ടു
هُنَالِكَ
X
അവിടെ
الْكَافِرُونَ
X
സത്യനിഷേധികള്‍
﴿40:85﴾ الَّذِينَ لَا يُؤْتُونَ
X
നല്‍കാത്തവര്‍
الزَّكَاةَ
X
സകാത്ത്
وَهُم
X
അവര്‍
بِالْآخِرَةِ
X
പരലോകത്തെ
هُمْ
X
അവര്‍
كَافِرُونَ
X
നിഷേധിക്കുന്നവരാണ്
﴿41:7﴾ إِذْ جَاءَتْهُمُ
X
അവരെ സമീപിച്ചപ്പോള്‍
الرُّسُلُ
X
ദൈവദൂതന്‍മാര്‍
مِن بَيْنِ أَيْدِيهِمْ
X
അവരുടെ മുന്നിലൂടെ
وَمِنْ خَلْفِهِمْ
X
അവരുടെ പിന്നിലൂടെയും
أَلَّا تَعْبُدُوا
X
നിങ്ങള്‍ വഴിപ്പെടരുതെന്ന് (പറഞ്ഞു കൊണ്ട്)
إِلَّا اللَّهَۖ
X
അല്ലാഹുവിനല്ലാതെ
قَالُوا
X
അവര്‍ പറഞ്ഞു
لَوْ شَاءَ
X
ഇച്ഛിച്ചിരുന്നെങ്കില്‍
رَبُّنَا
X
ഞങ്ങളുടെ നാഥന്‍
لَأَنزَلَ
X
അവന്‍ ഇറക്കുമായിരുന്നു
مَلَائِكَةً
X
മലക്കുകളെ
فَإِنَّا
X
അതിനാല്‍ തീര്‍ച്ചയായും ഞങ്ങള്‍
بِمَا
X
യാതൊരു സന്ദേശത്തില്‍
أُرْسِلْتُم
X
നിങ്ങള്‍ നിയുക്തരായിരിക്കുന്നു
بِهِ
X
അതുമായി
كَافِرُونَ
X
നിഷേധിക്കുന്നവരാണ്
﴿41:14﴾ وَيَسْتَجِيبُ
X
അവന്‍ ഉത്തരം നല്‍കുന്നു
الَّذِينَ آمَنُوا
X
സത്യവിശ്വാസം സ്വീകരിച്ചവര്‍ക്ക്
وَعَمِلُوا
X
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍
وَيَزِيدُهُم
X
അവര്‍ക്ക് അവന്‍ കൂടുതലായി നല്‍കുകയും ചെയ്യുന്നു
مِّن فَضْلِهِۚ
X
തന്റെ അനുഗ്രഹത്തില്‍നിന്ന്
وَالْكَافِرُونَ
X
സത്യനിഷേധികള്‍
لَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
شَدِيدٌ
X
കഠിനമായ
﴿42:26﴾ قَالَ
X
അദ്ദേഹം (മുന്നറിയിപ്പുകാരന്‍) പറഞ്ഞു
أَوَلَوْ جِئْتُكُم
X
ഞാന്‍ നിങ്ങളുടെയടുത്ത് കൊണ്ടുവന്നിട്ടുണ്ടെങ്കിലോ
بِأَهْدَىٰ
X
ഏറെ സന്മാര്‍ഗദര്‍ശകമായത്
مِمَّا
X
യാതൊന്നിനേക്കാള്‍
وَجَدتُّمْ
X
നിങ്ങള്‍ കണ്ടു
عَلَيْهِ
X
അതിന്മേല്‍
آبَاءَكُمْۖ
X
നിങ്ങളുടെ പിതാക്കളെ
قَالُوا
X
അവര്‍ പറഞ്ഞു
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
بِمَا
X
യാതൊന്നിനെ
أُرْسِلْتُم
X
നിങ്ങള്‍ നിയോഗിക്കപ്പെട്ടിരിക്കുന്നു
بِهِ
X
അതുമായി
كَافِرُونَ
X
അവിശ്വസിച്ചവരാണ്
﴿43:24﴾ وَلَمَّا جَاءَهُمُ
X
അവര്‍ക്ക് വന്നെത്തിയപ്പോള്‍
الْحَقُّ
X
സത്യം
قَالُوا
X
അവര്‍ പറഞ്ഞു
هَٰذَا
X
ഇത്
سِحْرٌ
X
ആഭിചാരമാകുന്നു
وَإِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
بِهِ
X
ഇതില്‍
كَافِرُونَ
X
അവിശ്വസിക്കുന്നവരാണ്
﴿43:30﴾ بَلْ
X
എന്നാല്‍
عَجِبُوا
X
അവര്‍ അത്ഭുതപ്പെട്ടിരിക്കുന്നു
أَن جَاءَهُم
X
അവരിലേക്ക് വന്നതിനാല്‍
مُّنذِرٌ
X
ഒരു മുന്നറിയിപ്പുകാരന്‍
مِّنْهُمْ
X
തങ്ങളില്‍നിന്നു തന്നെയുള്ള
فَقَالَ
X
അങ്ങനെ പറഞ്ഞു
الْكَافِرُونَ
X
സത്യനിഷേധികള്‍
هَٰذَا
X
ഇത്
شَيْءٌ
X
കാര്യം
عَجِيبٌ
X
വിസ്മയകരമായ
﴿50:2﴾ مُّهْطِعِينَ
X
പാഞ്ഞടുക്കുന്നവരായി
إِلَى الدَّاعِۖ
X
വിളിയാളന്റെ അടുത്തേക്ക്
يَقُولُ
X
പറയും
الْكَافِرُونَ
X
സത്യനിഷേധികള്‍
هَٰذَا
X
ഇത്
يَوْمٌ
X
ദിവസമാകുന്നു
عَسِرٌ
X
ക്ലേശകരമായ
يُرِيدُونَ
X
അവര്‍ ഉദ്ദേശിക്കുന്നു
لِيُطْفِئُوا
X
അവര്‍ ഊതിക്കെടുത്താന്‍
نُورَ اللَّهِ
X
അല്ലാഹുവിന്റെ പ്രകാശത്തെ
بِأَفْوَاهِهِمْ
X
തങ്ങളുടെ വായകള്‍ കൊണ്ട്
وَاللَّهُ
X
അല്ലാഹു
مُتِمُّ
X
പൂര്‍ത്തിയാക്കുന്നവനാണ്
نُورِهِ
X
അവന്റെ പ്രകാശത്തെ
وَلَوْ كَرِهَ
X
വെറുത്താലും
الْكَافِرُونَ
X
സത്യനിഷേധികള്‍
﴿61:8﴾ أَمَّنْ هَٰذَا
X
അതല്ല, ആരാണ്?
الَّذِي
X
ഇവന്‍
هُوَ جُندٌ
X
സൈനികനായിട്ടുള്ള
لَّكُمْ
X
നിങ്ങള്‍ക്ക്
يَنصُرُكُم
X
നിങ്ങളെ സഹായിക്കുന്ന
مِّن دُونِ
X
കൂടാതെ
الرَّحْمَٰنِۚ
X
പരമകാരുണികനെ
إِنِ الْكَافِرُونَ
X
സത്യനിഷേധികളല്ല
إِلَّا فِي غُرُورٍ
X
വഞ്ചനയിലല്ലാതെ
﴿67:20﴾ وَمَا جَعَلْنَا
X
നാം നിശ്ചയിച്ചിട്ടില്ല
أَصْحَابَ النَّارِ
X
നരകത്തിന്റെ ചുമതലക്കാരായി
إِلَّا مَلَائِكَةًۙ
X
മലക്കുകളെയല്ലാതെ
وَمَا جَعَلْنَا
X
നാം നിശ്ചയിച്ചിട്ടുമില്ല
عِدَّتَهُمْ
X
അവരുടെ എണ്ണം
إِلَّا فِتْنَةً
X
പരീക്ഷണമായിട്ടല്ലാതെ
لِّلَّذِينَ كَفَرُوا
X
നിഷേധിച്ചവര്‍ക്ക്
لِيَسْتَيْقِنَ
X
ദൃഢബോധ്യം വരാന്‍
الَّذِينَ أُوتُوا
X
നല്‍കപ്പെട്ടവര്‍ക്ക്
الْكِتَابَ
X
വേദം
وَيَزْدَادَ
X
വര്‍ധിക്കാനും
الَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍ക്ക്
إِيمَانًاۙ
X
വിശ്വാസം
وَلَا يَرْتَابَ
X
സംശയത്തിലകപ്പെടാതിരിക്കാനും
الَّذِينَ
X
നല്‍കപ്പെട്ടവര്‍
أُوتُوا الْكِتَابَ
X
വേദഗ്രന്ഥം
وَالْمُؤْمِنُونَۙ
X
സത്യവിശ്വാസികളും
وَلِيَقُولَ
X
പറയാന്‍ വേണ്ടിയും
الَّذِينَ
X
യാതൊരുത്തര്‍
فِي قُلُوبِهِم
X
അവരുടെ ഹൃദയങ്ങളിലുണ്ട്
مَّرَضٌ
X
രോഗം
وَالْكَافِرُونَ
X
സത്യനിഷേധികളും
مَاذَا
X
എന്ത്?
أَرَادَ اللَّهُ
X
അല്ലാഹു ഉദ്ദേശിച്ചു
بِهَٰذَا
X
ഇതുകൊണ്ട്
مَثَلًاۚ
X
ഒരു ഉപമയായിട്ട്
كَذَٰلِكَ
X
അവ്വിധം
يُضِلُّ اللَّهُ
X
അല്ലാഹു വഴികേടിലാക്കുന്നു
مَن يَشَاءُ
X
താനുദ്ദേശിക്കുന്നവരെ
وَيَهْدِي
X
നേര്‍വഴിയിലാക്കുകയും ചെയ്യുന്നു
مَن يَشَاءُۚ
X
താനുദ്ദേശിക്കുന്നവരെ
وَمَا يَعْلَمُ
X
അറിയുന്നില്ല
جُنُودَ
X
സൈന്യങ്ങളെ സംബന്ധിച്ച്
رَبِّكَ
X
നിന്റെ നാഥന്റെ
إِلَّا هُوَۚ
X
അവനല്ലാതെ
وَمَا هِيَ
X
ഇതല്ല
إِلَّا ذِكْرَىٰ
X
ഒരുദ്ബോധനമല്ലാതെ
لِلْبَشَرِ
X
മനുഷ്യര്‍ക്ക്
﴿74:31﴾ قُلْ
X
നീ പറയുക
يَا أَيُّهَا الْكَافِرُونَ
X
അല്ലയോ സത്യനിഷേധികളേ
﴿109:1﴾