Repeated Words in Quran

< >
Total Found : 2
ثُمَّ
X
പിന്നെ
قَسَتْ
X
കടുത്തു
قُلُوبُكُم
X
നിങ്ങളുടെ മനസ്സുകള്‍
مِّن بَعْدِ ذَٰلِكَ
X
അതിന് ശേഷം
فَهِيَ
X
അങ്ങനെ അത്
كَالْحِجَارَةِ
X
കല്ലുപോലെയാകുന്നു
أَوْ أَشَدُّ
X
അല്ല ഏറെ കഠിനതരമായത്
قَسْوَةًۚ
X
കടുപ്പത്തില്‍
وَإِنَّ مِنَ الْحِجَارَةِ
X
നിശ്ചയം കല്ലുകളില്‍ ഉണ്ട്
لَمَا يَتَفَجَّرُ
X
പൊട്ടിയൊഴുകുന്നത്
مِنْهُ
X
അതില്‍നിന്ന്
الْأَنْهَارُۚ
X
നദികള്‍
وَإِنَّ مِنْهَا
X
നിശ്ചയം അവയില്‍തന്നെയുണ്ട്
لَمَا يَشَّقَّقُ
X
പൊട്ടിപ്പിളരുന്നത്
فَيَخْرُجُ
X
എന്നിട്ട് പുറപ്പെടുന്നു
مِنْهُ
X
അതില്‍നിന്ന്
الْمَاءُۚ
X
വെള്ളം
وَإِنَّ مِنْهَا
X
നിശ്ചയം അവയില്‍തന്നെയുണ്ട്
لَمَا يَهْبِطُ
X
താഴെവീഴുന്നത്
مِنْ خَشْيَةِ اللَّهِۗ
X
ദൈവഭയത്താല്‍
وَمَا اللَّهُ
X
അല്ലാഹു അല്ല
بِغَافِلٍ
X
അശ്രദ്ധന്‍
عَمَّا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ച്
﴿2:74﴾ وَقَالُوا
X
അവര്‍ പറഞ്ഞു
قُلُوبُنَا
X
ഞങ്ങളുടെ മനസ്സുകള്‍ (ഹൃദയങ്ങള്‍)
غُلْفٌۚ
X
ആവരണം ചെയ്യപ്പെട്ടതാകുന്നു
بَل
X
അല്ല
لَّعَنَهُمُ
X
അവരെ ശപിച്ചിരിക്കുന്നു
اللَّهُ
X
അല്ലാഹു
بِكُفْرِهِمْ
X
അവരുടെ സത്യനിഷേധം കാരണം
فَقَلِيلًا مَّا
X
അതിനാല്‍ വളരെ കുറച്ചുമാത്രം
يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നു
﴿2:88﴾ وَقَالَ
X
പറയുകയും ചെയ്തു
الَّذِينَ لَا يَعْلَمُونَ
X
അറിവില്ലാത്തവര്‍
لَوْلَا يُكَلِّمُنَا
X
ഞങ്ങളോട് സംസാരിക്കാത്തതെന്ത്
اللَّهُ
X
അല്ലാഹു
أَوْ
X
അല്ലെങ്കില്‍
تَأْتِينَا
X
ഞങ്ങള്‍ക്ക് വരാത്തത്
آيَةٌۗ
X
ഒരടയാളം
كَذَٰلِكَ
X
അപ്രകാരം
قَالَ
X
പറഞ്ഞിട്ടുണ്ട്
الَّذِينَ مِن قَبْلِهِم
X
ഇവര്‍ക്ക് മുമ്പുള്ളവര്‍
مِّثْلَ قَوْلِهِمْۘ
X
ഇവരുടെ വാക്ക്പോലെ
تَشَابَهَتْ
X
പരസ്പരം സദൃശമായിരിക്കുന്നു
قُلُوبُهُمْۗ
X
അവരുടെ മനസ്സുകള്‍
قَدْ بَيَّنَّا
X
നാം സുവ്യക്തമാക്കി കൊടുത്തിട്ടുണ്ട്
الْآيَاتِ
X
തെളിവുകള്‍
لِقَوْمٍ
X
ജനത്തിന്
يُوقِنُونَ
X
അവര്‍ അടിയുറച്ചുവിശ്വസിക്കുന്നു
﴿2:118﴾ لَّا يُؤَاخِذُكُمُ
X
നിങ്ങളെ പിടികൂടുകയില്ല
اللَّهُ
X
അല്ലാഹു
بِاللَّغْوِ
X
കാര്യമില്ലാത്തവക്ക്
فِي أَيْمَانِكُمْ
X
നിങ്ങളുടെ ശപഥങ്ങളില്‍
وَلَٰكِن
X
എന്നാല്‍
يُؤَاخِذُكُم
X
അവന്‍ നിങ്ങളെ പിടികൂടും
بِمَا كَسَبَتْ
X
പ്രവര്‍ത്തിച്ചതിന്
قُلُوبُكُمْۗ
X
നിങ്ങളുടെ മനസ്സുകള്‍
وَاللَّهُ
X
അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
حَلِيمٌ
X
സഹനശീലനും
﴿2:225﴾ وَمَا جَعَلَهُ اللَّهُ
X
അല്ലാഹു അതിനെ ആക്കിയിട്ടില്ല
إِلَّا بُشْرَىٰ
X
ശുഭവാര്‍ത്തയായിട്ടല്ലാതെ
لَكُمْ
X
നിങ്ങള്‍ക്ക്
وَلِتَطْمَئِنَّ
X
ശാന്തമാകാനും
قُلُوبُكُم
X
നിങ്ങളുടെ ഹൃദയങ്ങള്‍(മനസ്സുകള്‍)
بِهِۗ
X
അത് വഴി
وَمَا النَّصْرُ
X
യഥാര്‍ത്ഥ സഹായം ഇല്ല
إِلَّا مِنْ عِندِ اللَّهِ
X
അല്ലാഹുവിങ്കല്‍ നിന്നല്ലാതെ
الْعَزِيزِ
X
പ്രതാപിയായവന്‍
الْحَكِيمِ
X
യുക്തിമാന്‍
﴿3:126﴾ فَبِمَا نَقْضِهِم
X
അവരുടെ ലംഘനം കൊണ്ടും (ലംഘിച്ചതിനാലും)
مِّيثَاقَهُمْ
X
അവരുടെ കരാര്‍
وَكُفْرِهِم
X
അവരുടെ നിഷേധം കൊണ്ടും (അവര്‍ നിഷേധിച്ചതിനാലും)
بِآيَاتِ اللَّهِ
X
അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ
وَقَتْلِهِمُ
X
അവര്‍ കൊല ചെയ്തതിനാലും
الْأَنبِيَاءَ
X
പ്രവാചകന്മാരെ
بِغَيْرِ حَقٍّ
X
അന്യായമായ
وَقَوْلِهِمْ
X
അവരുടെ വാക്ക് കൊണ്ടും (അവര്‍ പറഞ്ഞതിനാലും)
قُلُوبُنَا
X
തങ്ങളുടെ ഹൃദയങ്ങള്‍
غُلْفٌۚ
X
ഉറകളില്‍ മൂടപ്പെട്ടതാണ്
بَلْ
X
പക്ഷേ
طَبَعَ اللَّهُ
X
അല്ലാഹു മുദ്രവെച്ചിരിക്കുന്നു
عَلَيْهَا
X
അതിന്മേല്‍
بِكُفْرِهِمْ
X
അവരുടെ സത്യനിഷേധം കാരണം
فَلَا يُؤْمِنُونَ
X
അതിനാല്‍ അവര്‍ വിശ്വസിക്കുകയില്ല
إِلَّا قَلِيلًا
X
അല്‍പമല്ലാതെ
﴿4:155﴾ يَا أَيُّهَا الرَّسُولُ
X
ദൈവദൂതരേ
لَا يَحْزُنكَ
X
താങ്കളെ ദുഃഖിപ്പിക്കാതിരിക്കട്ടെ
الَّذِينَ يُسَارِعُونَ
X
സത്വരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവര്‍
فِي الْكُفْرِ
X
സത്യനിഷേധ മാര്‍ഗത്തില്‍
مِنَ الَّذِينَ قَالُوا
X
പറഞ്ഞവരില്‍പെട്ട
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നുവെന്ന്
بِأَفْوَاهِهِمْ
X
അവരുടെ വായകള്‍കൊണ്ട്
وَلَمْ تُؤْمِن
X
എന്നാല്‍ വിശ്വസിച്ചിട്ടില്ല
قُلُوبُهُمْۛ
X
അവരുടെ ഹൃദയങ്ങള്‍
وَمِنَ الَّذِينَ هَادُواۛ
X
യഹൂദരില്‍പെട്ടവരും
سَمَّاعُونَ
X
(അവര്‍) കാതോര്‍ക്കുന്നവരാണ്
لِلْكَذِبِ
X
കള്ളത്തിന്
سَمَّاعُونَ
X
കാതോര്‍ക്കുന്നവരും
لِقَوْمٍ آخَرِينَ
X
മറ്റു ആളുകള്‍ക്കുവേണ്ടി
لَمْ يَأْتُوكَۖ
X
അവര്‍ നിന്റെയടുത്ത് വന്നിട്ടില്ല
يُحَرِّفُونَ
X
അവര്‍ മാറ്റി മറിക്കുന്നു
الْكَلِمَ
X
വേദവാക്യങ്ങളെ
مِن بَعْدِ مَوَاضِعِهِۖ
X
അവയുടെ സ്ഥാനങ്ങളില്‍നിന്ന്
يَقُولُونَ
X
അവര്‍ പറയുന്നു
إِنْ أُوتِيتُمْ
X
നിങ്ങള്‍ക്ക് നല്‍കപ്പെട്ടാല്‍
هَٰذَا
X
ഇത്
فَخُذُوهُ
X
നിങ്ങളത് സ്വീകരിക്കുക
وَإِن لَّمْ تُؤْتَوْهُ
X
അത് നിങ്ങള്‍ക്ക് നല്‍കപ്പെടുന്നില്ലെങ്കില്‍
فَاحْذَرُواۚ
X
അപ്പോള്‍ നിങ്ങള്‍ സൂക്ഷിച്ചുകൊള്ളുക(നിരസിക്കുക)
وَمَن
X
ആരെയെങ്കിലും
يُرِدِ اللَّهُ
X
അല്ലാഹു ഉദ്ദേശിക്കുന്നു
فِتْنَتَهُ
X
അവനെ നാശത്തിലകപ്പെടുത്താന്‍
فَلَن تَمْلِكَ
X
നേടിയെടുക്കാന്‍ നിനക്കാവില്ല
لَهُ
X
അയാള്‍ക്കുവേണ്ടി
مِنَ اللَّهِ
X
അല്ലാഹുവില്‍നിന്ന്
شَيْئًاۚ
X
യാതൊന്നും
أُولَٰئِكَ
X
അവര്‍
الَّذِينَ
X
ഒരു കൂട്ടരാകുന്നു
لَمْ يُرِدِ اللَّهُ
X
അല്ലാഹു ഉദ്ദേശിച്ചിട്ടില്ല
أَن يُطَهِّرَ
X
ശുദ്ധീകരിക്കാന്‍
قُلُوبَهُمْۚ
X
അവരുടെ മനസ്സുകളെ
لَهُمْ
X
അവര്‍ക്കുണ്ട്
فِي الدُّنْيَا
X
ഇഹലോകത്ത്
خِزْيٌۖ
X
അപമാനം
وَلَهُمْ
X
അവര്‍ക്കുണ്ടായിരിക്കും
فِي الْآخِرَةِ
X
പരലോകത്ത്
عَذَابٌ
X
ശിക്ഷ
عَظِيمٌ
X
കൊടിയ
﴿5:41﴾ قَالُوا
X
അവര്‍ പറഞ്ഞു
نُرِيدُ
X
ഞങ്ങള്‍ ആഗ്രഹിക്കുന്നു
أَن نَّأْكُلَ
X
ഞങ്ങള്‍ ആഹരിക്കാന്‍
مِنْهَا
X
അതില്‍നിന്ന്
وَتَطْمَئِنَّ
X
സമാധാനിക്കാനും
قُلُوبُنَا
X
ഞങ്ങളുടെ മനസ്സുകള്‍
وَنَعْلَمَ
X
ഞങ്ങള്‍ക്ക് ബോധ്യമാകാനും
أَن قَدْ صَدَقْتَنَا
X
താങ്കള്‍ ഞങ്ങളോട് സത്യമാണ് പറഞ്ഞിരിക്കുന്നതെന്ന്
وَنَكُونَ
X
ഞങ്ങള്‍ ആകാനുമാണ്
عَلَيْهَا
X
അതിന്
مِنَ الشَّاهِدِينَ
X
സാക്ഷികളില്‍പെട്ടവര്‍
﴿5:113﴾ فَلَوْلَا
X
എന്തുകൊണ്ടില്ല?
إِذْ جَاءَهُم
X
അവരെ ബാധിച്ചപ്പോള്‍
بَأْسُنَا
X
നമ്മുടെ ദുരിതം
تَضَرَّعُوا
X
അവര്‍ വിനീതരായി
وَلَٰكِن
X
എന്നാല്‍
قَسَتْ
X
കടുത്തുപോയി
قُلُوبُهُمْ
X
അവരുടെ ഹൃദയങ്ങള്‍
وَزَيَّنَ
X
ഭംഗിയായി തോന്നിപ്പിച്ചു
لَهُمُ
X
അവര്‍ക്ക്
الشَّيْطَانُ
X
പിശാച്
مَا كَانُوا يَعْمَلُونَ
X
അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്
﴿6:43﴾ إِنَّمَا
X
മാത്രമാണ്
الْمُؤْمِنُونَ
X
സത്യവിശ്വാസികള്‍
الَّذِينَ
X
ഒരു കൂട്ടര്‍
إِذَا ذُكِرَ اللَّهُ
X
അല്ലാഹുവെപ്പറ്റി പറയപ്പെട്ടാല്‍
وَجِلَتْ
X
ഭയചകിതമാകും
قُلُوبُهُمْ
X
അവരുടെ ഹൃദയങ്ങള്‍
وَإِذَا تُلِيَتْ
X
വായിച്ചുകേള്‍പിക്കപ്പെട്ടാല്‍
عَلَيْهِمْ
X
അവര്‍ക്ക്
آيَاتُهُ
X
അവന്റെ വചനങ്ങള്‍
زَادَتْهُمْ
X
അവ അവര്‍ക്ക് വര്‍ധിപ്പിക്കും
إِيمَانًا
X
വിശ്വാസം
وَعَلَىٰ رَبِّهِمْ
X
തങ്ങളുടെ നാഥനില്‍
يَتَوَكَّلُونَ
X
അവര്‍ ഭരമേല്‍പിക്കും, സമര്‍പിക്കും
﴿8:2﴾ وَمَا جَعَلَهُ
X
അതിനെ ആക്കിയിട്ടില്ല
اللَّهُ
X
അല്ലാഹു
إِلَّا
X
അല്ലാതെ
بُشْرَىٰ
X
ഒരു ശുഭവാര്‍ത്ത
وَلِتَطْمَئِنَّ
X
സമാധാനിക്കാന്‍ (ശാന്തമാവാന്‍) വേണ്ടിയുമാണ്
بِهِ
X
അതിലൂടെ
قُلُوبُكُمْۚ
X
നിങ്ങളുടെ ഹൃദയങ്ങള്‍ (മനസ്സുകള്‍)
وَمَا
X
അല്ല
النَّصْرُ
X
സഹായം
إِلَّا
X
അല്ലാതെ
مِنْ عِندِ اللَّهِۚ
X
അല്ലാഹുവിങ്കല്‍ നിന്ന്
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
عَزِيزٌ
X
പ്രതാപിയാണ്
حَكِيمٌ
X
യുക്തിമാനും
﴿8:10﴾ كَيْفَ
X
അതെങ്ങനെ (നിലനില്‍ക്കാനാണ്)
وَإِن يَظْهَرُوا
X
അവര്‍ അതിജയിക്കുകയാണങ്കില്‍
عَلَيْكُمْ
X
നിങ്ങളെ
لَا يَرْقُبُوا
X
അവര്‍ പരിഗണിക്കുകയില്ല
فِيكُمْ
X
നിങ്ങളില്‍
إِلًّا
X
കുടുംബ ബന്ധത്തെ
وَلَا ذِمَّةًۚ
X
സന്ധിയെയും
يُرْضُونَكُم
X
നിങ്ങളെ തൃപ്തിപ്പെടുത്തും
بِأَفْوَاهِهِمْ
X
തങ്ങളുടെ വായകള്‍(വാക്കുകള്‍)കൊണ്ട്
وَتَأْبَىٰ
X
നിരാകരിക്കുകയും ചെയ്യും
قُلُوبُهُمْ
X
അവരുടെ മനസ്സുകള്‍
وَأَكْثَرُهُمْ
X
അവരിലേറെ പേരും
فَاسِقُونَ
X
അധാര്‍മികരാണ്
﴿9:8﴾ إِنَّمَا يَسْتَأْذِنُكَ
X
നിശ്ചയമായും നിന്നോട് അനുവാദം ചോദിക്കുന്നത്
الَّذِينَ لَا يُؤْمِنُونَ
X
വിശ്വസിക്കാത്തവര്‍ (മാത്രമാണ്)
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും
وَارْتَابَتْ
X
സംശയിക്കുന്നവരും
قُلُوبُهُمْ
X
തങ്ങളുടെ മനസുകള്‍
فَهُمْ
X
അതിനാല്‍ അവര്‍
فِي رَيْبِهِمْ
X
തങ്ങളുടെ സംശയത്തില്‍
يَتَرَدَّدُونَ
X
ആടിക്കളിക്കുന്നു (ചാഞ്ചാടുന്നു)
﴿9:45﴾ إِنَّمَا الصَّدَقَاتُ
X
നിശ്ചയമായും നിര്‍ബന്ധ ദാനങ്ങള്‍ (സകാത്തുകള്‍)
لِلْفُقَرَاءِ
X
ദരിദ്രര്‍ക്കു മാത്രമുള്ളതാണ്
وَالْمَسَاكِينِ
X
അഗതികള്‍ക്കും
وَالْعَامِلِينَ عَلَيْهَا
X
അതിന്റെ ജോലിക്കാര്‍ക്കും
وَالْمُؤَلَّفَةِ قُلُوبُهُمْ
X
മനസ്സുകള്‍ ഇണക്കപ്പെടേണ്ടവര്‍ക്കും
وَفِي الرِّقَابِ
X
അടിമ മോചനത്തിനും
وَالْغَارِمِينَ
X
കടം കൊണ്ട് വലഞ്ഞവര്‍ക്കും
وَفِي سَبِيلِ اللَّهِ
X
ദൈവ മാര്‍ഗത്തില്‍ വിനിയോഗിക്കാനും
وَابْنِ السَّبِيلِۖ
X
വഴിപോക്കര്‍ക്കും
فَرِيضَةً
X
നിര്‍ണയമാണിത്
مِّنَ اللَّهِۗ
X
അല്ലാഹുവിന്റെ
وَاللَّهُ
X
അല്ലാഹു
عَلِيمٌ
X
എല്ലാം അറിയുന്നവനാണ്
حَكِيمٌ
X
യുക്തിമാനുമാണ്
﴿9:60﴾ لَا يَزَالُ
X
ആയിക്കൊണ്ടേയിരിക്കും
بُنْيَانُهُمُ
X
അവരുടെ കെട്ടിടം
الَّذِي بَنَوْا
X
അവര്‍ സ്ഥാപിച്ച
رِيبَةً
X
ശങ്കയുണര്‍ത്തുന്നത്
فِي قُلُوبِهِمْ
X
അവരുടെ ഹൃദയങ്ങളില്‍
إِلَّا أَن تَقَطَّعَ
X
ശിഥിലമായിത്തീരുന്നതുവരെ
قُلُوبُهُمْۗ
X
അവരുടെ ഹൃദയങ്ങള്‍
وَاللَّهُ
X
അല്ലാഹു
عَلِيمٌ
X
എല്ലാം അറിയുന്നവനാണ്
حَكِيمٌ
X
യുക്തിമാനുമാണ്
﴿9:110﴾ لَّقَد تَّابَ
X
തീര്‍ച്ചയായും മാപ്പേകിയിരിക്കുന്നു
اللَّهُ
X
അല്ലാഹു
عَلَى النَّبِيِّ
X
പ്രവാചകന്ന്
وَالْمُهَاجِرِينَ
X
മുഹാജിറുകള്‍ക്കും
وَالْأَنصَارِ
X
അന്‍സാറുകള്‍ക്കും
الَّذِينَ اتَّبَعُوهُ
X
അദ്ദേഹത്തെ പിന്‍പറ്റിയ
فِي سَاعَةِ الْعُسْرَةِ
X
പ്രയാസഘട്ടത്തില്‍
مِن بَعْدِ مَا كَادَ يَزِيغُ
X
തെറ്റിപോകാറായതിന്നുശേഷം
قُلُوبُ
X
ഹൃദയങ്ങള്‍
فَرِيقٍ
X
ഒരു വിഭാഗത്തിന്റെ
مِّنْهُمْ
X
അവരിലെ
ثُمَّ
X
പിന്നീട്
تَابَ
X
അവന്‍ പൊറുത്തുകൊടുത്തു
عَلَيْهِمْۚ
X
അവര്‍ക്ക്
إِنَّهُ
X
തീര്‍ച്ചയായും അല്ലാഹു
بِهِمْ
X
അവരോട്
رَءُوفٌ
X
ഏറെ കൃപയുള്ളവനാണ്
رَّحِيمٌ
X
പരമദയാലുവുമാണ്
﴿9:117﴾ الَّذِينَ آمَنُوا
X
സത്യവിശ്വാസം സ്വീകരിച്ചവര്‍
وَتَطْمَئِنُّ
X
ശാന്തമായവരും
قُلُوبُهُم
X
അവരുടെ ഹൃദയങ്ങള്‍
بِذِكْرِ اللَّهِۗ
X
ദൈവസ്മരണയാല്‍
أَلَا
X
അറിയുക
بِذِكْرِ اللَّهِ
X
ദൈവസ്മരണകൊണ്ട് (മാത്രം)
تَطْمَئِنُّ
X
ശാന്തമാകുന്നു
الْقُلُوبُ
X
ഹൃദയങ്ങള്‍, മനസ്സുകള്‍
﴿13:28﴾ إِلَٰهُكُمْ
X
നിങ്ങളുടെ ദൈവം
إِلَٰهٌ وَاحِدٌۚ
X
ഏകദൈവമാകുന്നു
فَالَّذِينَ لَا يُؤْمِنُونَ
X
എന്നാല്‍ വിശ്വസിക്കാത്തവര്‍
بِالْآخِرَةِ
X
പരലോകത്തില്‍
قُلُوبُهُم
X
അവരുടെ ഹൃദയങ്ങള്‍
مُّنكِرَةٌ
X
നിഷേധിക്കുന്നവയാണ്
وَهُم
X
അവരാകട്ടെ
مُّسْتَكْبِرُونَ
X
അഹങ്കാരികളുമാണ്
﴿16:22﴾ لَاهِيَةً
X
അശ്രദ്ധമായിക്കൊണ്ട്
قُلُوبُهُمْۗ
X
അവരുടെ മനസുകള്‍
وَأَسَرُّوا
X
അവര്‍ രഹസ്യമാക്കുന്നു
النَّجْوَى
X
ഭാഷണം
الَّذِينَ ظَلَمُوا
X
അക്രമികള്‍
هَلْ هَٰذَا
X
ഇദ്ദേഹമാണോ
إِلَّا بَشَرٌ
X
മനുഷ്യനല്ലാതെ
مِّثْلُكُمْۖ
X
നിങ്ങളെപ്പോലുള്ള
أَفَتَأْتُونَ
X
എന്നിട്ട് നിങ്ങള്‍ ചെല്ലുകയാണോ
السِّحْرَ
X
മാരണത്തിലേക്ക്
وَأَنتُمْ
X
നിങ്ങളായിരിക്കെ
تُبْصِرُونَ
X
നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നു
﴿21:3﴾ الَّذِينَ
X
ഒരു കൂട്ടര്‍
إِذَا ذُكِرَ اللَّهُ
X
അല്ലാഹുവിനെക്കുറിച്ച് പറയപ്പെട്ടാല്‍
وَجِلَتْ
X
പ്രകമ്പിതമാവും
قُلُوبُهُمْ
X
അവരുടെ ഹൃദയങ്ങള്‍
وَالصَّابِرِينَ
X
ക്ഷമിക്കുന്നവര്‍ക്കും
عَلَىٰ مَا أَصَابَهُمْ
X
അവരെ ബാധിക്കുന്നതില്‍
وَالْمُقِيمِي الصَّلَاةِ
X
നമസ്കാരം മുറപ്രകാരം നിലനിര്‍ത്തുന്നവര്‍
وَمِمَّا رَزَقْنَاهُمْ
X
നാം അവര്‍ക്ക് നല്‍കിയതില്‍ നിന്ന്
يُنفِقُونَ
X
അവര്‍ ചെലവഴിക്കുന്നു
﴿22:35﴾ أَفَلَمْ يَسِيرُوا
X
അവര്‍ സഞ്ചരിച്ചിട്ടില്ലേ
فِي الْأَرْضِ
X
ഭൂമിയില്‍
فَتَكُونَ لَهُمْ
X
അങ്ങനെ അവര്‍ക്കുണ്ടാകാന്‍
قُلُوبٌ
X
മനസ്സുകള്‍
يَعْقِلُونَ
X
അവര്‍ ഗ്രഹിക്കും
بِهَا
X
അവകൊണ്ട്
أَوْ
X
അല്ലെങ്കില്‍
آذَانٌ
X
കാതുകള്‍
يَسْمَعُونَ
X
അവര്‍ കേള്‍ക്കുന്നു
بِهَاۖ
X
അവകൊണ്ട്
فَإِنَّهَا
X
തീര്‍ച്ചയായും
لَا تَعْمَى
X
അന്ധമാകുന്നില്ല
الْأَبْصَارُ
X
കണ്ണുകള്‍
وَلَٰكِن
X
പക്ഷേ
تَعْمَى الْقُلُوبُ
X
മനസ്സുകള്‍ അന്ധമാകുന്നു
الَّتِي فِي الصُّدُورِ
X
നെഞ്ചുകള്‍ക്കുള്ളിലെ
﴿22:46﴾ لِّيَجْعَلَ
X
ആക്കാന്‍
مَا يُلْقِي الشَّيْطَانُ
X
പിശാച് ഇടപെടുന്നതിനെ
فِتْنَةً
X
ഒരു പരീക്ഷണം
لِّلَّذِينَ
X
ഒരു കൂട്ടര്‍ക്ക്
فِي قُلُوبِهِم
X
അവരുടെ മനസ്സുകളിലുണ്ട്
مَّرَضٌ
X
രോഗം
وَالْقَاسِيَةِ
X
കാഠിന്യമേറിയവര്‍ക്കും
قُلُوبُهُمْۗ
X
അവരുടെ മനസ്സുകള്‍
وَإِنَّ الظَّالِمِينَ
X
തീര്‍ച്ചയായും അക്രമികള്‍
لَفِي شِقَاقٍ
X
ധിക്കാരത്തില്‍ തന്നെയാണ്
بَعِيدٍ
X
വളരെ അകന്ന
﴿22:53﴾ وَلِيَعْلَمَ
X
അറിയുന്നതിനും
الَّذِينَ أُوتُوا الْعِلْمَ
X
ജ്ഞാനം നല്‍കപ്പെട്ടവര്‍
أَنَّهُ
X
അതാണെന്ന്
الْحَقُّ
X
സത്യം
مِن رَّبِّكَ
X
താങ്കളുടെ നാഥന്റെ ഭാഗത്ത് നിന്നുള്ള
فَيُؤْمِنُوا
X
അങ്ങനെ അവര്‍ വിശ്വസിക്കാനും
بِهِ
X
അതില്‍
فَتُخْبِتَ لَهُ
X
അങ്ങനെ അതിന് കീഴ്പെടാനും
قُلُوبُهُمْۗ
X
അവരുടെ ഹൃദയങ്ങള്‍
وَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
لَهَادِ
X
വഴികാണിക്കുന്നവനാണ്
الَّذِينَ آمَنُوا
X
വിശ്വസിച്ചവരെ
إِلَىٰ صِرَاطٍ
X
ഒരു പാതയിലേക്ക്
مُّسْتَقِيمٍ
X
നേരായ
﴿22:54﴾ وَالَّذِينَ
X
ഒരു കൂട്ടരും
يُؤْتُونَ
X
അവര്‍ നല്‍കുന്നു
مَا آتَوا
X
അവര്‍ നല്‍കുന്നത്
وَّقُلُوبُهُمْ
X
അവരുടെ ഹൃദയങ്ങളായിരിക്കെ
وَجِلَةٌ
X
ഭയന്നു വിറക്കുന്നവ
أَنَّهُمْ
X
അവരാണെന്നതിനാല്‍
إِلَىٰ رَبِّهِمْ
X
തങ്ങളുടെ നാഥന്റെ അടുത്തേക്ക്
رَاجِعُونَ
X
മടങ്ങുന്നവര്‍
﴿23:60﴾ بَلْ
X
എന്നാല്‍
قُلُوبُهُمْ
X
അവരുടെ ഹൃദയങ്ങള്‍
فِي غَمْرَةٍ
X
അശ്രദ്ധയിലാണ്
مِّنْ هَٰذَا
X
ഇതിനെപ്പറ്റി
وَلَهُمْ
X
അവര്‍ക്കുണ്ട്
أَعْمَالٌ
X
ജോലികള്‍
مِّن دُونِ ذَٰلِكَ
X
അത് കൂടാതെയുള്ള
هُمْ
X
അവര്‍
لَهَا
X
അത്
عَامِلُونَ
X
ചെയ്തുകൊണ്ടിരിക്കുന്നവരാണ്
﴿23:63﴾ رِجَالٌ
X
ചില ആളുകള്‍
لَّا تُلْهِيهِمْ
X
അവരെ അശ്രദ്ധരാക്കുന്നില്ല
تِجَارَةٌ
X
കച്ചവടം
وَلَا بَيْعٌ
X
വില്‍പനയും ഇല്ല
عَن ذِكْرِ اللَّهِ
X
ദൈവസ്മരണയില്‍ നിന്ന്
وَإِقَامِ الصَّلَاةِ
X
നമസ്കാരം നിലനിര്‍ത്തുന്നതില്‍ (നിന്നും)
وَإِيتَاءِ الزَّكَاةِۙ
X
സകാത്ത് നല്‍കുന്നതില്‍ (നിന്നും)
يَخَافُونَ
X
അവര്‍ ഭയപ്പെടുന്നു
يَوْمًا
X
ഒരു ദിവസത്തെ
تَتَقَلَّبُ
X
ഇളകി മറിയും
فِيهِ
X
അന്നാളില്‍
الْقُلُوبُ
X
ഹൃദയങ്ങള്‍
وَالْأَبْصَارُ
X
കണ്ണുകളും
﴿24:37﴾ ادْعُوهُمْ
X
നിങ്ങള്‍ അവരെ (ദത്തുപുത്രന്‍മാരെ) ചേര്‍ത്തുവിളിക്കുക
لِآبَائِهِمْ
X
അവരുടെ പിതാക്കളിലേക്ക്
هُوَ
X
അതാണ്
أَقْسَطُ
X
ഏറെ നീതിപൂര്‍വ്വകം
عِندَ اللَّهِۚ
X
അല്ലാഹുവിന്റെയടുത്ത്
فَإِن لَّمْ تَعْلَمُوا
X
അഥവാ നിങ്ങള്‍ക്കറിയില്ലെങ്കില്‍
آبَاءَهُمْ
X
അവരുടെ പിതാക്കളാരെന്ന്
فَإِخْوَانُكُمْ
X
അവര്‍ നിങ്ങളുടെ സഹോദരങ്ങളാണ്
فِي الدِّينِ
X
ആദര്‍ശത്തില്‍
وَمَوَالِيكُمْۚ
X
നിങ്ങളുടെ മിത്രങ്ങളും
وَلَيْسَ عَلَيْكُمْ
X
നിങ്ങള്‍ക്കില്ല
جُنَاحٌ
X
കുറ്റം
فِيمَا أَخْطَأْتُم بِهِ
X
അബദ്ധത്തില്‍ നിങ്ങള്‍ പറഞ്ഞുപോയതിന്റെ പേരില്‍
وَلَٰكِن
X
എന്നാല്‍ (കുറ്റം തന്നെയാണ്)
مَّا تَعَمَّدَتْ قُلُوبُكُمْۚ
X
നിങ്ങള്‍ മനഃപൂര്‍വ്വം ചെയ്യുന്നത്
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
غَفُورًا
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمًا
X
കരുണാനിധിയും
﴿33:5﴾ إِذْ جَاءُوكُم
X
അവര്‍ നിങ്ങളുടെ നേരെ വന്നടുത്ത സന്ദര്‍ഭം
مِّن فَوْقِكُمْ
X
നിങ്ങളുടെ മുകള്‍ഭാഗത്തുനിന്ന്
وَمِنْ أَسْفَلَ مِنكُمْ
X
താഴ്ഭാഗത്തുനിന്നും
وَإِذْ زَاغَتِ
X
തെറ്റിയ സന്ദര്‍ഭം
الْأَبْصَارُ
X
ദൃഷ്ടികള്‍
وَبَلَغَتِ
X
എത്തിയപ്പോഴും
الْقُلُوبُ
X
ഹൃദയങ്ങള്‍
الْحَنَاجِرَ
X
തൊണ്ടകളില്‍
وَتَظُنُّونَ
X
നിങ്ങള്‍ കരുതിപോന്നപ്പോഴും
بِاللَّهِ
X
അല്ലാഹുവെപ്പറ്റി
الظُّنُونَا
X
പല ഊഹങ്ങളും
﴿33:10﴾ أَفَمَن
X
യാതൊരുവനാണോ
شَرَحَ اللَّهُ
X
അല്ലാഹു വിശാലത നല്‍കി
صَدْرَهُ
X
അവന്റെ ഹൃദയത്തിന്
لِلْإِسْلَامِ
X
ഇസ്‌ലാമിന് വേണ്ടി
فَهُوَ
X
അങ്ങനെ അവന്‍
عَلَىٰ نُورٍ
X
വെളിച്ചത്തിന്‍മേലാണ്
مِّن رَّبِّهِۚ
X
തന്റെ നാഥനില്‍നിന്നുള്ള
فَوَيْلٌ
X
എന്നാല്‍ നാശം
لِّلْقَاسِيَةِ
X
കടുത്തുപോയവര്‍ക്കാണ്
قُلُوبُهُم
X
തങ്ങളുടെ ഹൃദയങ്ങള്‍
مِّن ذِكْرِ اللَّهِۚ
X
അല്ലാഹുവിന്റെ ഉല്‍ബോധനത്തിനു നേരെ
أُولَٰئِكَ
X
അവര്‍
فِي ضَلَالٍ
X
ദുര്‍മാര്‍ഗത്തിലാണ്
مُّبِينٍ
X
വ്യക്തമായ
﴿39:22﴾ اللَّهُ
X
അല്ലാഹു
نَزَّلَ
X
അവന്‍ അവതരിപ്പിച്ചു
أَحْسَنَ الْحَدِيثِ
X
അത്യുല്‍കൃഷ്ടമായ വചനം
كِتَابًا
X
ഗ്രന്ഥം
مُّتَشَابِهًا
X
പരസ്പരം സാമ്യമുള്ള
مَّثَانِيَ
X
ആവര്‍ത്തിക്കപ്പെട്ടിട്ടുള്ളതുമായ
تَقْشَعِرُّ
X
രോമാഞ്ചമുണ്ടാകുന്നു
مِنْهُ
X
അത് നിമിത്തം
جُلُودُ
X
ചര്‍മങ്ങള്‍ക്ക്
الَّذِينَ يَخْشَوْنَ
X
ഭയപ്പെടുന്നവരുടെ
رَبَّهُمْ
X
തങ്ങളുടെ നാഥനെ
ثُمَّ
X
പിന്നീട്
تَلِينُ
X
വിനീതമാകുന്നു
جُلُودُهُمْ
X
അവരുടെ ചര്‍മങ്ങള്‍
وَقُلُوبُهُمْ
X
അവരുടെ ഹൃദയങ്ങളും
إِلَىٰ ذِكْرِ اللَّهِۚ
X
അല്ലാഹുവെ സ്മരിക്കുന്നതിനായി
ذَٰلِكَ
X
അതത്രെ
هُدَى اللَّهِ
X
അല്ലാഹുവിന്റെ സന്‍മാര്‍ഗം
يَهْدِي بِهِ
X
അത് മുഖേന അവന്‍ സന്‍മാര്‍ഗത്തിലേക്ക് നയിക്കുന്നു
مَن يَشَاءُۚ
X
താനിച്ഛിക്കുന്നവരെ
وَمَن يُضْلِلِ اللَّهُ
X
(അല്ലാഹു) വഴികേടിലാക്കുന്നവന്‍
فَمَا لَهُ
X
അവന്നില്ല
مِنْ هَادٍ
X
സന്‍മാര്‍ഗ ദര്‍ശകനായി ആരും
﴿39:23﴾ وَإِذَا ذُكِرَ
X
പറയപ്പെട്ടാല്‍
اللَّهُ
X
അല്ലാഹുവിനെപ്പറ്റി
وَحْدَهُ
X
അവനെ മാത്രമായി
اشْمَأَزَّتْ
X
വെറിപിടിക്കുന്നു
قُلُوبُ
X
മനസ്സുകള്‍
الَّذِينَ لَا يُؤْمِنُونَ
X
വിശ്വസിക്കാത്തവരുടെ
بِالْآخِرَةِۖ
X
പരലോകത്തില്‍
وَإِذَا ذُكِرَ
X
പറയപ്പെട്ടാല്‍
الَّذِينَ مِن دُونِهِ
X
അവനു പുറമെയുള്ളവരെപ്പറ്റി
إِذَا هُمْ
X
അപ്പോഴവര്‍
يَسْتَبْشِرُونَ
X
സന്തോഷത്താല്‍ പുളകം കൊള്ളുന്നവരാകുന്നു
﴿39:45﴾ وَأَنذِرْهُمْ
X
നീ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കുക
يَوْمَ الْآزِفَةِ
X
ആസന്നമായ സംഭവത്തിന്റെ ദിവസത്തെ
إِذِ الْقُلُوبُ
X
ഹൃദയങ്ങളാകുന്ന സന്ദര്‍ഭം
لَدَى الْحَنَاجِرِ
X
തൊണ്ടക്കുഴികളുടെ അടുത്ത്
كَاظِمِينَۚ
X
ദുഃഖം കടിച്ചിറക്കുന്നവരായി
مَا لِلظَّالِمِينَ
X
അക്രമികള്‍ക്കില്ല
مِنْ حَمِيمٍ
X
ഒരു ഉറ്റ ചങ്ങാതിയും
وَلَا شَفِيعٍ
X
ശിപാര്‍ശകനുമില്ല
يُطَاعُ
X
അനുസരിക്കപ്പെടുന്ന (സ്വീകാര്യനായ)
﴿40:18﴾ وَقَالُوا
X
അവര്‍ പറയുന്നു
قُلُوبُنَا
X
ഞങ്ങളുടെ ഹൃദയങ്ങള്‍
فِي أَكِنَّةٍ
X
മൂടികള്‍ക്കുള്ളിലാകുന്നു
مِّمَّا
X
യാതൊന്നിനെ സംബന്ധിച്ച്
تَدْعُونَا
X
നീ ഞങ്ങളെ ക്ഷണിക്കുന്നു
إِلَيْهِ
X
അതിലേക്ക്
وَفِي آذَانِنَا
X
ഞങ്ങളുടെ കാതുകളിലുണ്ട്
وَقْرٌ
X
ബധിരത
وَمِن بَيْنِنَا
X
ഞങ്ങള്‍ക്കിടയിലുണ്ട്
وَبَيْنِكَ
X
നിനക്കുമിടയില്‍
حِجَابٌ
X
ഒരു മറ
فَاعْمَلْ
X
അതിനാല്‍ നീ പ്രവര്‍ത്തിച്ചു കൊള്ളുക
إِنَّنَا
X
തീര്‍ച്ചയായും ഞങ്ങള്‍
عَامِلُونَ
X
പ്രവര്‍ത്തിക്കുന്നവരാകുന്നു
﴿41:5﴾ أَلَمْ يَأْنِ
X
സമയമായില്ലേ?
لِلَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍ക്ക്
أَن تَخْشَعَ
X
വിധേയമാകാന്‍
قُلُوبُهُمْ
X
അവരുടെ ഹൃദയങ്ങള്‍
لِذِكْرِ اللَّهِ
X
അല്ലാഹുവിന്റെ സ്മരണക്ക്
وَمَا نَزَلَ
X
അവതരിച്ചു കിട്ടിയതിനും
مِنَ الْحَقِّ
X
സത്യത്തില്‍നിന്ന്
وَلَا يَكُونُوا
X
അവരാകാതിരിക്കാനും
كَالَّذِينَ أُوتُوا
X
നല്‍കപ്പെട്ടവരെപ്പോലെ
الْكِتَابَ
X
വേദഗ്രന്ഥം
مِن قَبْلُ
X
മുമ്പ്
فَطَالَ
X
അങ്ങനെ ദീര്‍ഘിച്ചുപോയി
عَلَيْهِمُ
X
അവര്‍ക്ക്
الْأَمَدُ
X
കാലം
فَقَسَتْ
X
അതിനാല്‍ കടുത്തുപോയി
قُلُوبُهُمْۖ
X
അവരുടെ ഹൃദയങ്ങള്‍
وَكَثِيرٌ
X
ഏറെ പേരും
مِّنْهُمْ
X
അവരില്‍
فَاسِقُونَ
X
അധര്‍മകാരികളാണ്
﴿57:16﴾ لَا يُقَاتِلُونَكُمْ
X
അവര്‍ നിങ്ങളോട് യുദ്ധം ചെയ്യുകയില്ല
جَمِيعًا
X
എല്ലാവരും ഒരുമിച്ച്
إِلَّا
X
അല്ലാതെ
فِي قُرًى
X
നാടുകളില്‍
مُّحَصَّنَةٍ
X
കോട്ടയായി നിര്‍മിക്കപ്പെട്ട
أَوْ
X
അല്ലെങ്കില്‍
مِن وَرَاءِ
X
പിന്നില്‍നിന്ന്
جُدُرٍۚ
X
മതിലുകളുടെ
بَأْسُهُم
X
അവരുടെ പോര്
بَيْنَهُمْ
X
അവര്‍ക്കിടയില്‍
شَدِيدٌۚ
X
അതിരൂക്ഷമാണ്
تَحْسَبُهُمْ
X
അവരെക്കുറിച്ച് നീ കരുതുന്നു
جَمِيعًا
X
ഒറ്റക്കെട്ടാണെന്ന്
وَقُلُوبُهُمْ
X
അവരുടെ ഹൃദയങ്ങള്‍
شَتَّىٰۚ
X
വിഭിന്നങ്ങളാണ്
ذَٰلِكَ
X
അത്
بِأَنَّهُمْ
X
നിശ്ചയം അവരാണെന്നതുകൊണ്ടാണ്
قَوْمٌ
X
ഒരു ജനത
لَّا يَعْقِلُونَ
X
കാര്യം ഗ്രഹിക്കാത്ത
﴿59:14﴾ إِن تَتُوبَا
X
നിങ്ങള്‍ ഇരുവരും പശ്ചാത്തപിച്ചു മടങ്ങുന്നുവെങ്കില്‍
إِلَى اللَّهِ
X
അല്ലാഹുവിലേക്ക്
فَقَدْ صَغَتْ
X
നിശ്ചയം വ്യതിചലിച്ചുപോയിട്ടുണ്ട്
قُلُوبُكُمَاۖ
X
നിങ്ങള്‍ ഇരുവരുടെയും മനസ്സുകള്‍
وَإِن تَظَاهَرَا
X
ഇനി നിങ്ങള്‍ ഇരുവരും പരസ്പരം സഹായിക്കുകയാണെങ്കില്‍
عَلَيْهِ
X
അദ്ദേഹത്തിനെതിരെ
فَإِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
هُوَ
X
അവനാണ്
مَوْلَاهُ
X
അദ്ദേഹത്തിന്റെ സഹായി
وَجِبْرِيلُ
X
ജിബ്‌രീലും
وَصَالِحُ
X
സച്ചരിതരും
الْمُؤْمِنِينَۖ
X
വിശ്വാസികളിലെ
وَالْمَلَائِكَةُ
X
മലക്കുകളും
بَعْدَ ذَٰلِكَ
X
അതിനുപുറമെ
ظَهِيرٌ
X
സഹായികളാകുന്നു
﴿66:4﴾