Repeated Words in Quran

< >
Total Found : 1
يَكَادُ
X
ആകാറാകുന്നു
الْبَرْقُ
X
മിന്നല്‍പ്പിണര്‍
يَخْطَفُ
X
അത് റാഞ്ചിയെടുക്കുന്നു
أَبْصَارَهُمْۖ
X
അവരുടെ ദൃഷ്ടികളെ
كُلَّمَا أَضَاءَ
X
അത് പ്രകാശം പരത്തുമ്പോഴെല്ലാം
لَهُم
X
അവര്‍ക്ക്
مَّشَوْا
X
അവര്‍ നടക്കും
فِيهِ
X
അതിലൂടെ
وَإِذَا أَظْلَمَ
X
ഇരുള്‍ മൂടിയാല്‍
عَلَيْهِمْ
X
അവര്‍ക്ക്
قَامُواۚ
X
അവര്‍ നില്‍ക്കും
وَلَوْ شَاءَ اللَّهُ
X
അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍
لَذَهَبَ
X
ഇല്ലാതാക്കുമായിരുന്നു, നീക്കിക്കളയുമായിരുന്നു
بِسَمْعِهِمْ
X
അവരുടെ കേള്‍വിയെ
وَأَبْصَارِهِمْۚ
X
അവരുടെ ദൃഷ്ടികളെയും
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدِيرٌ
X
കഴിവുറ്റവനാകുന്നു
﴿2:20﴾ إِنَّ الَّذِينَ آمَنُوا
X
തീര്‍ച്ചയായും സത്യവിശ്വാസം കൈകൊണ്ടവര്‍
وَعَمِلُوا الصَّالِحَاتِ
X
സല്‍കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്തവര്‍
وَأَقَامُوا الصَّلَاةَ
X
നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുകയും ചെയ്തവര്‍
وَآتَوُا الزَّكَاةَ
X
സകാത്ത് നല്‍കുകയും ചെയ്തവര്‍
لَهُمْ
X
അവര്‍ക്കുണ്ട്
أَجْرُهُمْ
X
അവരുടെ പ്രതിഫലം
عِندَ رَبِّهِمْ
X
തങ്ങളുടെ നാഥന്റെയടുത്ത്
وَلَا خَوْفٌ عَلَيْهِمْ
X
അവര്‍ക്ക് ഭയമില്ല
وَلَا هُمْ يَحْزَنُونَ
X
അവര്‍ ദുഃഖിക്കുന്നവരുമല്ല
﴿2:277﴾ إِنَّ الْمُنَافِقِينَ
X
തീര്‍ച്ചയായും കപടവിശ്വാസികള്‍
يُخَادِعُونَ اللَّهَ
X
അവര്‍ അല്ലാഹുവിനെ വഞ്ചിക്കുന്നു
وَهُوَ خَادِعُهُمْ
X
അവന്‍ അവരെ വഞ്ചിക്കുന്നവനാണ്
وَإِذَا قَامُوا
X
അവര്‍ നിന്നാല്‍
إِلَى الصَّلَاةِ
X
നമസ്കാരത്തിലേക്ക് (നമസ്കാരത്തിന്)
قَامُوا
X
അവര്‍ നി(ല്‍ക്കു)ന്നു
كُسَالَىٰ
X
അലസന്‍മാരായി
يُرَاءُونَ
X
അവര്‍ കാണിക്കുന്നു
النَّاسَ
X
ജനങ്ങളെ
وَلَا يَذْكُرُونَ
X
അവര്‍ ഓര്‍ക്കുന്നില്ല
اللَّهَ
X
അല്ലാഹുവിനെ
إِلَّا قَلِيلًا
X
കുറച്ചല്ലാതെ
﴿4:142﴾ وَلَوْ
X
എങ്കില്‍
أَنَّهُمْ
X
തീര്‍ച്ചയായും അവര്‍
أَقَامُوا
X
അവര്‍ യഥാവിധി പ്രയോഗത്തില്‍ വരുത്തി
التَّوْرَاةَ
X
തൗറാത്ത്
وَالْإِنجِيلَ
X
ഇഞ്ചീലും
وَمَا أُنزِلَ
X
അവതരിപ്പിക്കപ്പെട്ടതും
إِلَيْهِم
X
അവര്‍ക്ക്
مِّن رَّبِّهِمْ
X
തങ്ങളുടെ നാഥനില്‍നിന്ന്
لَأَكَلُوا
X
അവര്‍ ഭൂജിക്കുമായിരുന്നു
مِن فَوْقِهِمْ
X
അവരുടെ മുകള്‍ഭാഗത്തുനിന്ന്
وَمِن تَحْتِ
X
ചുവട്ടില്‍നിന്നും
أَرْجُلِهِمۚ
X
അവരുടെ കാലുകളുടെ
مِّنْهُمْ
X
അവരിലുണ്ട്
أُمَّةٌ
X
ഒരു സമൂഹം
مُّقْتَصِدَةٌۖ
X
നേര്‍വഴി കൈക്കൊണ്ട
وَكَثِيرٌ
X
എന്നാല്‍ ഏറെപേരും
مِّنْهُمْ
X
അവരിലെ
سَاءَ
X
നീചമായി (നീചമാണ്)
مَا يَعْمَلُونَ
X
അവര്‍ ചെയ്യുന്നത് (അവരുടെ ചെയ്തികള്‍)
﴿5:66﴾ وَالَّذِينَ يُمَسِّكُونَ
X
മുറുകെ പിടിക്കുന്നവര്‍
بِالْكِتَابِ
X
വേദഗ്രന്ഥത്തെ
وَأَقَامُوا
X
അവര്‍ നിഷ്ഠയോടെ നിര്‍വഹിക്കുകയും ചെയ്തു
الصَّلَاةَ
X
നമസ്കാരം
إِنَّا
X
തീര്‍ച്ചയായും നാം
لَا نُضِيعُ
X
നാം നഷ്ടപ്പെടുത്തുകയില്ല
أَجْرَ
X
പ്രതിഫലം
الْمُصْلِحِينَ
X
സല്‍കര്‍മികള്‍ക്കുള്ള
﴿7:170﴾ فَإِذَا انسَلَخَ
X
അങ്ങനെ പിന്നിട്ടാല്‍
الْأَشْهُرُ
X
മാസങ്ങള്‍
الْحُرُمُ
X
നിഷിദ്ധങ്ങളായ
فَاقْتُلُوا
X
നിങ്ങള്‍ കൊന്നു കളയുക
الْمُشْرِكِينَ
X
ആ ബഹുദൈവവിശ്വാസികളെ
حَيْثُ وَجَدتُّمُوهُمْ
X
നിങ്ങള്‍ അവരെ എവിടെ കണ്ടാലും
وَخُذُوهُمْ
X
നിങ്ങള്‍ അവരെ പിടികൂടുക
وَاحْصُرُوهُمْ
X
അവരെ ഉപരോധിക്കുകയും ചെയ്യുക
وَاقْعُدُوا
X
നിങ്ങള്‍ പതിയിരിക്കുക
لَهُمْ
X
അവര്‍ക്കായി
كُلَّ مَرْصَدٍۚ
X
പതിയിരിക്കാവുന്നിടത്തെല്ലാം
فَإِن تَابُوا
X
ഇനി അവര്‍ പശ്ചാത്തപിക്കുകയാണെങ്കില്‍
وَأَقَامُوا
X
നിഷ്ഠയോടെ നിര്‍വഹിക്കുകയും ചെയ്തു
الصَّلَاةَ
X
നമസ്കാരം
وَآتَوُا
X
നല്‍കുകയും ചെയ്തു
الزَّكَاةَ
X
സകാത്ത്
فَخَلُّوا
X
നിങ്ങള്‍ ഒഴിവാക്കുക, വിട്ട്കൊടുക്കുക
سَبِيلَهُمْۚ
X
അവരുടെ വഴി
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
ദയാലുവുമാണ്
﴿9:5﴾ كَيْفَ يَكُونُ
X
എങ്ങനെ ഉണ്ടാവും
لِلْمُشْرِكِينَ
X
ബഹുദൈവവിശ്വാസികള്‍ക്ക്
عَهْدٌ
X
കരാര്‍
عِندَ اللَّهِ
X
അല്ലാഹുവിന്റെയടുക്കല്‍
وَعِندَ رَسُولِهِ
X
അവന്റെ ദൂതന്റെയും അടുക്കല്‍
إِلَّا الَّذِينَ عَاهَدتُّمْ
X
നിങ്ങള്‍ കരാറില്‍ ഏര്‍പ്പെട്ടവരൊഴികെ
عِندَ الْمَسْجِدِ الْحَرَامِۖ
X
മസ്ജിദുല്‍ ഹറാമിനടുത്ത് വച്ച്
فَمَا اسْتَقَامُوا
X
അവര്‍ നന്നായി വര്‍ത്തിക്കുന്നിടത്തോളം
لَكُمْ
X
നിങ്ങളോട്
فَاسْتَقِيمُوا
X
നിങ്ങളും നന്നായി വര്‍ത്തിക്കുക
لَهُمْۚ
X
അവരോട്
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يُحِبُّ
X
ഇഷ്ടപ്പെടുന്നു
الْمُتَّقِينَ
X
സൂക്ഷമത പുലര്‍ത്തുന്നവരെ
﴿9:7﴾ فَإِن تَابُوا
X
ഇനി അവര്‍ പശ്ചാതപിച്ചാല്‍
وَأَقَامُوا
X
നിഷ്ഠയോടെ നിര്‍വ്വഹിക്കുകയും
الصَّلَاةَ
X
നമസ്കാരം
وَآتَوُا
X
നല്‍കുകയും
الزَّكَاةَ
X
സകാത്ത്
فَإِخْوَانُكُمْ
X
അവര്‍ നിങ്ങളുടെ സഹോദരങ്ങളാണ്
فِي الدِّينِۗ
X
മത(ആദര്‍ശ)ത്തില്‍
وَنُفَصِّلُ
X
നാം വിശദീകരിക്കുന്നു
الْآيَاتِ
X
ദൃഷ്ടാന്തങ്ങള്‍
لِقَوْمٍ
X
ഒരു ജനത്തിനായി
يَعْلَمُونَ
X
അവര്‍ (കാര്യം)മനസ്സിലാക്കുന്നു
﴿9:11﴾ وَالَّذِينَ صَبَرُوا
X
ക്ഷമിച്ചവര്‍
ابْتِغَاءَ
X
പ്രതീക്ഷിച്ചുകൊണ്ട്
وَجْهِ
X
പ്രീതി
رَبِّهِمْ
X
തങ്ങളുടെ നാഥന്റെ
وَأَقَامُوا
X
അവര്‍ നിലനിര്‍ത്തുകയും ചെയ്തു
الصَّلَاةَ
X
നമസ്കാരം
وَأَنفَقُوا
X
അവര്‍ ചെലവഴിക്കുകയും ചെയ്തു
مِمَّا رَزَقْنَاهُمْ
X
നാം അവര്‍ക്ക് നല്‍കിയതില്‍ നിന്ന്
سِرًّا
X
രഹസ്യമായി
وَعَلَانِيَةً
X
പരസ്യമായും
وَيَدْرَءُونَ
X
അവര്‍ തടയുന്നു
بِالْحَسَنَةِ
X
നന്മ കൊണ്ട്
السَّيِّئَةَ
X
തിന്മയെ
أُولَٰئِكَ
X
അവര്‍
لَهُمْ
X
അവര്‍ക്കുള്ളതാണ്
عُقْبَى الدَّارِ
X
പരലോകനേട്ടം
﴿13:22﴾ وَرَبَطْنَا
X
നാം ദൃഢത നല്‍കി
عَلَىٰ قُلُوبِهِمْ
X
അവരുടെ ഹൃദയങ്ങള്‍ക്ക്
إِذْ قَامُوا
X
അവര്‍ (എഴുന്നേറ്റു) നിന്നപ്പോള്‍
فَقَالُوا
X
എന്നിട്ടവര്‍ പറയുകയും ചെയ്തു
رَبُّنَا
X
ഞങ്ങളുടെ നാഥന്‍
رَبُّ
X
നാഥനാണ്
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِ
X
ഭൂമിയുടെയും
لَن نَّدْعُوَ
X
ഞങ്ങള്‍ ഒരിക്കലും വിളിച്ചു പ്രാര്‍ഥിക്കുന്നതല്ല
مِن دُونِهِ
X
അവനു പുറമെ
إِلَٰهًاۖ
X
ഒരു ദൈവത്തെയും
لَّقَدْ قُلْنَا
X
തീര്‍ച്ചയായും ഞങ്ങള്‍ പറഞ്ഞവരായിത്തീരും
إِذًا
X
അപ്പോള്‍
شَطَطًا
X
അന്യായമായത്
﴿18:14﴾ الَّذِينَ
X
ഒരു കൂട്ടര്‍
إِن مَّكَّنَّاهُمْ
X
നാം അവര്‍ക്ക് സൗകര്യം (അധികാരം) നല്‍കിയാല്‍
فِي الْأَرْضِ
X
ഭൂമിയില്‍
أَقَامُوا
X
അവര്‍ നിലനിര്‍ത്തും
الصَّلَاةَ
X
നമസ്കാരം
وَآتَوُا
X
അവര്‍ നല്‍കും
الزَّكَاةَ
X
സകാത്ത്
وَأَمَرُوا
X
അവര്‍ കല്‍പിക്കും
بِالْمَعْرُوفِ
X
നന്മ
وَنَهَوْا
X
അവര്‍ വിലക്കും
عَنِ الْمُنكَرِۗ
X
നിഷിദ്ധത്തെ
وَلِلَّهِ
X
അല്ലാഹുവിനാണ്
عَاقِبَةُ
X
അന്തിമ തീരുമാനം
الْأُمُورِ
X
കാര്യങ്ങളുടെ
﴿22:41﴾ وَلَا تَزِرُ
X
വഹിക്കുകയില്ല
وَازِرَةٌ
X
പാപം പേറുന്ന ആരും
وِزْرَ
X
പാപഭാരം
أُخْرَىٰۚ
X
അപരന്റെ
وَإِن تَدْعُ
X
വിളിച്ചാല്‍
مُثْقَلَةٌ
X
ഭാരത്താല്‍ ഞെരുങ്ങുന്നവന്‍
إِلَىٰ حِمْلِهَا
X
തന്റെ ചുമട് വഹിക്കാന്‍
لَا يُحْمَلْ
X
വഹിക്കപ്പെടുകയില്ല (ആരും തന്നെ ഏറ്റെടുക്കുകയില്ല)
مِنْهُ
X
അതില്‍നിന്ന്
شَيْءٌ
X
ഒന്നും
وَلَوْ كَانَ
X
അതാവശ്യപ്പെടുന്നയാള്‍ ആയാലും
ذَا قُرْبَىٰۗ
X
അടുത്ത ബന്ധു
إِنَّمَا تُنذِرُ
X
തീര്‍ച്ചയായും നിന്റെ മുന്നറിയിപ്പ് ഉപകരിക്കുക
الَّذِينَ يَخْشَوْنَ
X
ഭയപ്പെടുന്നവര്‍ക്കാണ്
رَبَّهُم
X
തങ്ങളുടെ നാഥനെ
بِالْغَيْبِ
X
അദൃശ്യമായ വിധത്തില്‍
وَأَقَامُوا
X
അവര്‍ നിഷ്ഠയോടെ നിര്‍വഹിക്കുകയും ചെയ്യുന്നു
الصَّلَاةَۚ
X
നമസ്കാരം
وَمَن تَزَكَّىٰ
X
വല്ലവനും വിശുദ്ധിവരിക്കുന്നുവെങ്കില്‍
فَإِنَّمَا
X
മാത്രമാണ്
يَتَزَكَّىٰ
X
അവന്‍ വിശുദ്ധിവരിക്കുന്നു
لِنَفْسِهِۚ
X
സ്വന്തം നന്മക്ക് വേണ്ടി
وَإِلَى اللَّهِ
X
അല്ലാഹുവിങ്കലേക്കാണ്
الْمَصِيرُ
X
(എല്ലാവരുടേയും) മടക്കം
﴿35:18﴾ إِنَّ الَّذِينَ يَتْلُونَ
X
തീര്‍ച്ചയായും പാരായണം ചെയ്യുന്നവര്‍
كِتَابَ اللَّهِ
X
അല്ലാഹുവിന്റെ ഗ്രന്ഥം
وَأَقَامُوا
X
അവന്‍ നിഷ്ഠയോടെ നിര്‍വഹിക്കുകയും ചെയ്തു
الصَّلَاةَ
X
നമസ്കാരം
وَأَنفَقُوا
X
അവര്‍ ചെലവഴിക്കുകയും ചെയ്തു
مِمَّا رَزَقْنَاهُمْ
X
നാം അവര്‍ക്ക് നല്‍കിയതില്‍നിന്ന്
سِرًّا
X
രഹസ്യമായി
وَعَلَانِيَةً
X
പരസ്യമായും
يَرْجُونَ
X
അവര്‍ കൊതിക്കുന്നു
تِجَارَةً
X
കച്ചവടം
لَّن تَبُورَ
X
അത് ഒരിക്കലും തകരുകയില്ല (ഒരിക്കലും നഷ്ടംപറ്റാത്ത)
﴿35:29﴾ إِنَّ الَّذِينَ قَالُوا
X
തീര്‍ച്ചയായും പ്രഖ്യാപിച്ചവര്‍
رَبُّنَا
X
ഞങ്ങളുടെ നാഥന്‍
اللَّهُ
X
അല്ലാഹുവാണ്
ثُمَّ
X
പിന്നെ
اسْتَقَامُوا
X
അവര്‍ നേരാംവണ്ണം നിലകൊണ്ടു
تَتَنَزَّلُ
X
ഇറങ്ങിവരും
عَلَيْهِمُ
X
അവരുടെയടുത്ത്
الْمَلَائِكَةُ
X
മലക്കുകള്‍
أَلَّا تَخَافُوا
X
നിങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്ന് (പറഞ്ഞുകൊണ്ട്)
وَلَا تَحْزَنُوا
X
നിങ്ങള്‍ ദുഃഖിക്കേണ്ടതുമില്ല
وَأَبْشِرُوا
X
നിങ്ങള്‍ സന്തുഷ്ടരാകുക
بِالْجَنَّةِ
X
സ്വര്‍ഗം കൊണ്ട്
الَّتِي كُنتُمْ تُوعَدُونَ
X
നിങ്ങള്‍ വാഗ്ദത്തം ചെയ്യപ്പെട്ടിരുന്ന
﴿41:30﴾ وَالَّذِينَ اسْتَجَابُوا
X
ഉത്തരം നല്‍കിയവര്‍ക്കും
لِرَبِّهِمْ
X
തങ്ങളുടെ നാഥന്ന്
وَأَقَامُوا
X
അവര്‍ നിഷ്ഠയോടെ നിര്‍വഹിക്കുകയും ചെയ്തു
الصَّلَاةَ
X
നമസ്കാരം
وَأَمْرُهُمْ
X
അവരുടെ കാര്യം
شُورَىٰ
X
കൂടിയാലോചിക്കപ്പെടുന്നതാണ്
بَيْنَهُمْ
X
അവര്‍ക്കിടയില്‍
وَمِمَّا رَزَقْنَاهُمْ
X
നാം നല്‍കിയതില്‍നിന്ന്
يُنفِقُونَ
X
ചെലവഴിക്കുകയും ചെയ്യുന്നു
﴿42:38﴾ إِنَّ الَّذِينَ قَالُوا
X
നിശ്ചയം, പ്രഖ്യാപിച്ചവര്‍
رَبُّنَا
X
ഞങ്ങളുടെ നാഥന്‍
اللَّهُ
X
അല്ലാഹുവാണ്
ثُمَّ
X
പിന്നെ
اسْتَقَامُوا
X
അവര്‍ നേരെച്ചൊവ്വെ നിലകൊണ്ടു
فَلَا خَوْفٌ
X
ഒന്നും പേടിക്കാനില്ല
عَلَيْهِمْ
X
അവര്‍ക്ക്
وَلَا هُمْ يَحْزَنُونَ
X
അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല
﴿46:13﴾ وَأَن لَّوِ اسْتَقَامُوا
X
അവര്‍ ഉറച്ചുനിന്നിരുന്നുവെങ്കില്‍
عَلَى الطَّرِيقَةِ
X
(നേര്‍)വഴിയില്‍
لَأَسْقَيْنَاهُم
X
നാം അവര്‍ക്ക് കുടിക്കാന്‍ നല്‍കുമായിരുന്നു
مَّاءً
X
വെള്ളം
غَدَقًا
X
ധാരാളം
﴿72:16﴾