Repeated Words in Quran

< >
Total Found : 355
وَإِذْ قَالَ
X
പറഞ്ഞ സന്ദര്‍ഭം
رَبُّكَ
X
നിന്റെ നാഥന്‍
لِلْمَلَائِكَةِ
X
മലക്കുകളോട്
إِنِّي
X
നിശ്ചയം ഞാന്‍
جَاعِلٌ
X
നിശ്ചയിക്കുകയാണ്
فِي الْأَرْضِ
X
ഭൂമിയില്‍
خَلِيفَةًۖ
X
ഒരു പ്രതിനിധിയെ
قَالُوا
X
അവര്‍ പറഞ്ഞു
أَتَجْعَلُ
X
നീ ആക്കുകയോ
فِيهَا
X
അതില്‍
مَن يُفْسِدُ
X
കുഴപ്പമുണ്ടാക്കുന്നവരെ
فِيهَا
X
അതില്‍
وَيَسْفِكُ
X
ചിന്തുകയും ചെയ്യുന്ന
الدِّمَاءَ
X
ചോര
وَنَحْنُ
X
ഞങ്ങളാകട്ടെ
نُسَبِّحُ
X
ഞങ്ങള്‍ പ്രകീര്‍ത്തിക്കുന്നു
بِحَمْدِكَ
X
നിന്നെ സ്തുതിക്കുന്നതോടൊപ്പം
وَنُقَدِّسُ
X
ഞങ്ങള്‍ വിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുന്നു
لَكَۖ
X
നിനക്കുള്ള
قَالَ
X
അവന്‍ പറഞ്ഞു
إِنِّي
X
നിശ്ചയം ഞാന്‍
أَعْلَمُ
X
ഞാനറിയുന്നു
مَا لَا تَعْلَمُونَ
X
നിങ്ങള്‍ അറിയാത്തത്
﴿2:30﴾ وَعَلَّمَ
X
അവന്‍ പഠിപ്പിക്കുകയും ചെയ്തു
آدَمَ
X
ആദമിനെ
الْأَسْمَاءَ
X
പേരുകള്‍
كُلَّهَا
X
അവയെല്ലാം
ثُمَّ
X
പിന്നീട്
عَرَضَهُمْ
X
അവയെ അവന്‍ പ്രദര്‍ശിപ്പിച്ചു
عَلَى الْمَلَائِكَةِ
X
മലക്കുകള്‍ക്ക്
فَقَالَ
X
എന്നിട്ടവന്‍ പറഞ്ഞു
أَنبِئُونِي
X
നിങ്ങള്‍ എന്നോട് പറയുക
بِأَسْمَاءِ
X
പേരുകള്‍
هَٰؤُلَاءِ
X
ഇവയുടെ
إِن كُنتُمْ
X
നിങ്ങള്‍ ആണെങ്കില്‍
صَادِقِينَ
X
സത്യം പറയുന്നവര്‍
﴿2:31﴾ قَالَ
X
അവന്‍ പറഞ്ഞു
يَا آدَمُ
X
ഓ ആദം
أَنبِئْهُم
X
നീ അവര്‍ക്ക് പറഞ്ഞുകൊടുക്കുക
بِأَسْمَائِهِمْۖ
X
അവയുടെ പേരുകള്‍
فَلَمَّا أَنبَأَهُم
X
അങ്ങനെ അദ്ദേഹം അവര്‍ക്ക് പറഞ്ഞുകൊടുത്തു
بِأَسْمَائِهِمْ
X
അവയുടെ പേരുകള്‍
قَالَ
X
അവര്‍ പറഞ്ഞു
أَلَمْ أَقُل
X
ഞാന്‍ പറഞ്ഞിരുന്നില്ലേ
لَّكُمْ
X
നിങ്ങളോട്
إِنِّي أَعْلَمُ
X
നിശ്ചയം ഞാന്‍ അറിയുന്നു
غَيْبَ
X
അദൃശ്യകാര്യങ്ങള്‍
السَّمَاوَاتِ
X
ആകാശങ്ങളിലെ
وَالْأَرْضِ
X
ഭൂമിയിലെയും
وَأَعْلَمُ
X
ഞാനറിയുകയും ചെയ്യുന്നു
مَا تُبْدُونَ
X
നിങ്ങള്‍ വെളിപ്പെടുത്തുന്നത്
وَمَا كُنتُمْ تَكْتُمُونَ
X
നിങ്ങള്‍ ഒളിച്ചുവെക്കുന്നതും
﴿2:33﴾ وَإِذْ قَالَ
X
പറഞ്ഞ സന്ദര്‍ഭം
مُوسَىٰ
X
മൂസാ
لِقَوْمِهِ
X
തന്റെ ജനത്തോട്
يَا قَوْمِ
X
എന്റെ ജനമേ
إِنَّكُمْ
X
നിശ്ചയം നിങ്ങള്‍
ظَلَمْتُمْ
X
നിങ്ങള്‍ അക്രമം പ്രവര്‍ത്തിച്ചു
أَنفُسَكُم
X
നിങ്ങളോടുതന്നെ
بِاتِّخَاذِكُمُ
X
നിങ്ങള്‍ സ്വീകരിച്ചുകൊണ്ട്
الْعِجْلَ
X
പശുക്കിടാവിനെ
فَتُوبُوا
X
അതിനാല്‍ നിങ്ങള്‍ പശ്ചാത്തപിക്കുക
إِلَىٰ بَارِئِكُمْ
X
നിങ്ങളുടെ സ്രഷ്ടാവിനോട്
فَاقْتُلُوا
X
എന്നിട്ട് നിങ്ങള്‍ കൊല്ലുക
أَنفُسَكُمْ
X
നിങ്ങളെത്തന്നെ
ذَٰلِكُمْ
X
അതാണ്
خَيْرٌ لَّكُمْ
X
നിങ്ങള്‍ക്ക് ഉത്തമം
عِندَ
X
അടുക്കല്‍
بَارِئِكُمْ
X
നിങ്ങളുടെ സ്രഷ്ടാവിന്റെ
فَتَابَ عَلَيْكُمْۚ
X
പിന്നീട് അവന്‍ നിങ്ങളുടെ പശ്ചാത്താപം സ്വീകരിച്ചു
إِنَّهُ
X
നിശ്ചയം അവന്‍
هُوَ التَّوَّابُ
X
ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനാണ്
الرَّحِيمُ
X
ദയാപരനും
﴿2:54﴾ وَإِذْ قُلْتُمْ
X
നിങ്ങള്‍ പറഞ്ഞ സന്ദര്‍ഭം
يَا مُوسَىٰ
X
ഓ മുസാ
لَن نَّصْبِرَ
X
ഞങ്ങള്‍ സഹിക്കുകയില്ലതന്നെ
عَلَىٰ طَعَامٍ
X
അന്നത്തില്‍
وَاحِدٍ
X
ഒരേ
فَادْعُ
X
അതിനാല്‍ താങ്കള്‍ പ്രാര്‍ത്ഥിക്കുക
لَنَا
X
ഞങ്ങള്‍ക്കുവേണ്ടി
رَبَّكَ
X
താങ്കളുടെ നാഥനോട്
يُخْرِجْ
X
അവന്‍ ഉല്‍പാദിപ്പിച്ചുതരട്ടെ
لَنَا
X
ഞങ്ങള്‍ക്ക്
مِمَّا تُنبِتُ
X
വിളയിക്കുന്നതില്‍നിന്ന്
الْأَرْضُ
X
ഭൂമി
مِن بَقْلِهَا
X
അതായത് അതിലെ ചീര
وَقِثَّائِهَا
X
അതിലെ കക്കരിയും
وَفُومِهَا
X
അതിലെ ഗോതമ്പും
وَعَدَسِهَا
X
അതിലെ പയറും
وَبَصَلِهَاۖ
X
അതിലെ ഉള്ളിയും
قَالَ
X
അദ്ദേഹം പറഞ്ഞു
أَتَسْتَبْدِلُونَ
X
നിങ്ങള്‍ പകരം ആവശ്യപ്പെടുകയാണോ
الَّذِي هُوَ أَدْنَىٰ
X
ഏറെ താണതിനെ
بِالَّذِي هُوَ خَيْرٌۚ
X
അത്യുത്തമമായതിന്നു പകരം
اهْبِطُوا
X
നിങ്ങള്‍ ഇറങ്ങിക്കൊള്ളുക
مِصْرًا
X
ഏതെങ്കിലും പട്ടണത്തിലേക്ക്
فَإِنَّ لَكُم
X
എന്നാല്‍ നിശ്ചയം നിങ്ങള്‍ക്കുണ്ട്
مَّا سَأَلْتُمْۗ
X
നിങ്ങള്‍ ചോദിച്ചത്
وَضُرِبَتْ
X
അടിച്ചേല്‍പിക്കപ്പെട്ടു
عَلَيْهِمُ
X
അവര്‍ക്കുമേലെ
الذِّلَّةُ
X
നിന്ദ്യത
وَالْمَسْكَنَةُ
X
ദൈന്യതയും
وَبَاءُوا
X
അവര്‍ മടങ്ങുകയും ചെയ്തു
بِغَضَبٍ
X
കോപവുമായി
مِّنَ اللَّهِۗ
X
അല്ലാഹുവില്‍നിന്നുള്ള
ذَٰلِكَ
X
അത്
بِأَنَّهُمْ كَانُوا
X
അവര്‍ ആയിരുന്നതുകൊണ്ടാണ്
يَكْفُرُونَ
X
അവര്‍ നിഷേധിക്കുന്നു
بِآيَاتِ اللَّهِ
X
അല്ലാഹുവിന്റെ തെളിവുകളെ
وَيَقْتُلُونَ
X
അവര്‍ കൊല്ലുകയും ചെയ്യുന്നു
النَّبِيِّينَ
X
പ്രവാചകന്മാരെ
بِغَيْرِ الْحَقِّۗ
X
അന്യായമായി
ذَٰلِكَ
X
അത്
بِمَا عَصَوا
X
അവര്‍ ധിക്കരിച്ചത് കൊണ്ടാണ്
وَّكَانُوا
X
അവര്‍ ആയിരുന്നതിനാലും
يَعْتَدُونَ
X
അവര്‍ പരിധിവിട്ട് പ്രവര്‍ത്തിക്കുന്നു
﴿2:61﴾ وَإِذْ قَالَ
X
പറഞ്ഞ സന്ദര്‍ഭം
مُوسَىٰ
X
മൂസ
لِقَوْمِهِ
X
തന്റെ ജനത്തോട്
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
يَأْمُرُكُمْ
X
അവന്‍ നിങ്ങളോട് കല്‍പിക്കുന്നു
أَن تَذْبَحُوا
X
നിങ്ങള്‍ അറുക്കണമെന്ന്
بَقَرَةًۖ
X
ഒരു പശുവിനെ
قَالُوا
X
അവര്‍ പറഞ്ഞു
أَتَتَّخِذُنَا
X
നീ ഞങ്ങളെ ആക്കുകയാണോ
هُزُوًاۖ
X
പരിഹാസപാത്രം
قَالَ
X
അദ്ദേഹം പറഞ്ഞു
أَعُوذُ
X
ഞാന്‍ അഭയം തേടുന്നു
بِاللَّهِ
X
അല്ലാഹുവില്‍
أَنْ أَكُونَ
X
ഞാന്‍ ആയിത്തീരുന്നതിനെക്കുറിച്ച്
مِنَ الْجَاهِلِينَ
X
അവിവേകികളില്‍
﴿2:67﴾ قَالُوا
X
അവര്‍ പറഞ്ഞു
ادْعُ
X
താങ്കള്‍ പ്രാര്‍ഥിക്കുക
لَنَا
X
ഞങ്ങള്‍ക്ക് വേണ്ടി
رَبَّكَ
X
താങ്കളുടെ നാഥനോട്
يُبَيِّن
X
അവന്‍ വിവരിച്ചുതരട്ടെ
لَّنَا
X
ഞങ്ങള്‍ക്ക്
مَا هِيَۚ
X
അത് ഏതാണെന്ന്
قَالَ
X
അദ്ദേഹം പറഞ്ഞു
إِنَّهُ
X
നിശ്ചയം അവന്‍
يَقُولُ
X
അവന്‍ പറയുന്നു
إِنَّهَا
X
നിശ്ചയം അത്
بَقَرَةٌ
X
ഒരു പശുവാകുന്നു
لَّا فَارِضٌ
X
പ്രായം കൂടിയതല്ല
وَلَا بِكْرٌ
X
പ്രായം കുറഞ്ഞതുമല്ല
عَوَانٌ
X
മധ്യപ്രായത്തിലുള്ളത്
بَيْنَ ذَٰلِكَۖ
X
അതിന് ഇടയില്‍
فَافْعَلُوا
X
അതിനാല്‍ നിങ്ങള്‍ ചെയ്യുക
مَا تُؤْمَرُونَ
X
നിങ്ങളോട് കല്‍പിക്കപ്പെടുന്നത്
﴿2:68﴾ قَالُوا
X
അവര്‍ പറഞ്ഞു
ادْعُ
X
താങ്കള്‍ പ്രാര്‍ത്ഥിക്കുക
لَنَا
X
ഞങ്ങള്‍ക്ക് വേണ്ടി
رَبَّكَ
X
താങ്കളുടെ നാഥനോട്
يُبَيِّن
X
അവന്‍ വിവരിച്ചുതരട്ടെ
لَّنَا
X
ഞങ്ങള്‍ക്ക്
مَا
X
എന്താണ്
لَوْنُهَاۚ
X
അതിന്റെ നിറം
قَالَ
X
അദ്ദേഹം പറഞ്ഞു
إِنَّهُ يَقُولُ
X
നിശ്ചയം അവന്‍ പറയുന്നു
إِنَّهَا بَقَرَةٌ
X
തീര്‍ച്ചയായും അതൊരു പശുവായിരിക്കണം
صَفْرَاءُ
X
മഞ്ഞനിറമുള്ള
فَاقِعٌ
X
തെളിഞ്ഞ
لَّوْنُهَا
X
അതിന്റെ നിറം
تَسُرُّ
X
അത് കൗതുകമുണര്‍ത്തും
النَّاظِرِينَ
X
കാണികളില്‍
﴿2:69﴾ قَالَ
X
അദ്ദേഹം പറഞ്ഞു
إِنَّهُ يَقُولُ
X
നിശ്ചയം അവന്‍ പറയുന്നു
إِنَّهَا بَقَرَةٌ
X
നിശ്ചയം അത് ഒരു പശുവായിരിക്കണം
لَّا ذَلُولٌ
X
എളുപ്പം വഴങ്ങുന്നത് അല്ല
تُثِيرُ
X
ഉഴുതുന്ന
الْأَرْضَ
X
നിലം
وَلَا تَسْقِي
X
അത് നനക്കുകയുമില്ല
الْحَرْثَ
X
വിളയെ
مُسَلَّمَةٌ
X
കുറ്റമറ്റത്
لَّا شِيَةَ
X
ഒരു കലയുമില്ല
فِيهَاۚ
X
അതില്‍
قَالُوا
X
അവര്‍ പറഞ്ഞു
الْآنَ
X
ഇപ്പോള്‍
جِئْتَ بِالْحَقِّۚ
X
താങ്കള്‍ യാഥാര്‍ത്ഥ്യം കൊണ്ടുവന്നു
فَذَبَحُوهَا
X
അങ്ങനെ അവരതിനെ അറുത്തു
وَمَا كَادُوا
X
അവര്‍ ആകുമായിരുന്നില്ല
يَفْعَلُونَ
X
അവര്‍ ചെയ്യുന്നു
﴿2:71﴾ وَقَالَتِ
X
പറഞ്ഞു
الْيَهُودُ
X
യഹൂദര്‍
لَيْسَتِ
X
അല്ല
النَّصَارَىٰ
X
ക്രിസ്ത്യാനികള്‍
عَلَىٰ شَيْءٍ
X
യാതൊന്നിലും
وَقَالَتِ النَّصَارَىٰ
X
ക്രിസ്ത്യാനികള്‍ പറഞ്ഞു
لَيْسَتِ الْيَهُودُ
X
യഹൂദരല്ല
عَلَىٰ شَيْءٍ
X
യാതൊന്നിലും
وَهُمْ
X
അവരാകട്ടെ
يَتْلُونَ
X
ഓതുന്നു
الْكِتَابَۗ
X
വേദഗ്രന്ഥം
كَذَٰلِكَ
X
അപ്രകാരം
قَالَ
X
പറഞ്ഞിട്ടുണ്ട്
الَّذِينَ لَا يَعْلَمُونَ
X
വിവരമില്ലാത്തവര്‍
مِثْلَ
X
പോലെ
قَوْلِهِمْۚ
X
അവരുടെ വാക്ക്
فَاللَّهُ
X
അതിനാല്‍ അല്ലാഹു
يَحْكُمُ
X
അവര്‍ വിധികല്‍പിക്കും
بَيْنَهُمْ
X
അവര്‍ക്കിടയില്‍
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
فِيمَا كَانُوا فِيهِ
X
അവര്‍ ആയിരുന്ന കാര്യങ്ങളില്‍
يَخْتَلِفُونَ
X
അവര്‍ ഭിന്നിക്കുന്നു
﴿2:113﴾ وَقَالَ
X
പറയുകയും ചെയ്തു
الَّذِينَ لَا يَعْلَمُونَ
X
അറിവില്ലാത്തവര്‍
لَوْلَا يُكَلِّمُنَا
X
ഞങ്ങളോട് സംസാരിക്കാത്തതെന്ത്
اللَّهُ
X
അല്ലാഹു
أَوْ
X
അല്ലെങ്കില്‍
تَأْتِينَا
X
ഞങ്ങള്‍ക്ക് വരാത്തത്
آيَةٌۗ
X
ഒരടയാളം
كَذَٰلِكَ
X
അപ്രകാരം
قَالَ
X
പറഞ്ഞിട്ടുണ്ട്
الَّذِينَ مِن قَبْلِهِم
X
ഇവര്‍ക്ക് മുമ്പുള്ളവര്‍
مِّثْلَ قَوْلِهِمْۘ
X
ഇവരുടെ വാക്ക്പോലെ
تَشَابَهَتْ
X
പരസ്പരം സദൃശമായിരിക്കുന്നു
قُلُوبُهُمْۗ
X
അവരുടെ മനസ്സുകള്‍
قَدْ بَيَّنَّا
X
നാം സുവ്യക്തമാക്കി കൊടുത്തിട്ടുണ്ട്
الْآيَاتِ
X
തെളിവുകള്‍
لِقَوْمٍ
X
ജനത്തിന്
يُوقِنُونَ
X
അവര്‍ അടിയുറച്ചുവിശ്വസിക്കുന്നു
﴿2:118﴾ وَإِذِ ابْتَلَىٰ
X
പരീക്ഷിച്ച സന്ദര്‍ഭം
إِبْرَاهِيمَ
X
ഇബ്റാഹീമിനെ
رَبُّهُ
X
തന്റെ നാഥന്‍
بِكَلِمَاتٍ
X
ചില വചനങ്ങളിലൂടെ
فَأَتَمَّهُنَّۖ
X
എന്നിട്ടദ്ദേഹമത് പൂര്‍ത്തീകരിച്ചു
قَالَ
X
അവന്‍ പറഞ്ഞു
إِنِّي
X
നിശ്ചയം ഞാന്‍
جَاعِلُكَ
X
നിന്നെ ആക്കുകയാണ്
لِلنَّاسِ
X
ജനങ്ങള്‍ക്ക്
إِمَامًاۖ
X
നേതാവ്
قَالَ
X
അദ്ദേഹം പറഞ്ഞു
وَمِن ذُرِّيَّتِيۖ
X
എന്റെ മക്കളില്‍നിന്നും
قَالَ
X
അവന്‍ പറഞ്ഞു
لَا يَنَالُ
X
പ്രാപിക്കുകയില്ല
عَهْدِي
X
എന്റെ കരാര്‍
الظَّالِمِينَ
X
അക്രമികള്‍ക്ക്
﴿2:124﴾ وَإِذْ قَالَ
X
പറഞ്ഞ സന്ദര്‍ഭം
إِبْرَاهِيمُ
X
ഇബ്റാഹീം
رَبِّ
X
എന്റെ നാഥാ
اجْعَلْ
X
നീ ആക്കേണമേ
هَٰذَا
X
ഇതിനെ
بَلَدًا
X
നാട്
آمِنًا
X
നിര്‍ഭയമായ
وَارْزُقْ
X
നീ ആഹാരം നല്‍കുകയും ചെയ്യേണമേ
أَهْلَهُ
X
ഇവിടത്തുകാര്‍ക്ക്
مِنَ الثَّمَرَاتِ
X
കായ്കനികളില്‍നിന്ന്
مَنْ آمَنَ
X
വിശ്വസിച്ചവര്‍ക്ക്
مِنْهُم
X
അവരിലെ
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِۖ
X
അന്ത്യദിനത്തിലും
قَالَ
X
അവന്‍ പറഞ്ഞു
وَمَن كَفَرَ
X
അവിശ്വസിച്ചവനും
فَأُمَتِّعُهُ
X
ഞാന്‍ അവനെ സുഖിപ്പിക്കും
قَلِيلًا
X
കുറച്ച്
ثُمَّ
X
പിന്നീട്
أَضْطَرُّهُ
X
ഞാനവനെ നിര്‍ബന്ധിക്കും
إِلَىٰ عَذَابِ
X
ശിക്ഷക്ക്
النَّارِۖ
X
നരകത്തിന്റെ
وَبِئْسَ
X
എത്ര ചീത്ത
الْمَصِيرُ
X
ആ താവളം
﴿2:126﴾ إِذْ قَالَ
X
പറഞ്ഞപ്പോള്‍
لَهُ
X
അദ്ദേഹത്തോട്
رَبُّهُ
X
തന്റെ നാഥന്‍
أَسْلِمْۖ
X
നീ കീഴ്പെടുക
قَالَ
X
അദ്ദേഹം പറഞ്ഞു
أَسْلَمْتُ
X
ഞാന്‍ കീഴ്പെട്ടിരിക്കുന്നു
لِرَبِّ الْعَالَمِينَ
X
സര്‍വലോക നാഥന്
﴿2:131﴾ أَمْ
X
അതല്ല
كُنتُمْ
X
നിങ്ങളായിരുന്നോ
شُهَدَاءَ
X
സന്നിഹിതര്‍
إِذْ حَضَرَ
X
ആസന്നമായപ്പോള്‍
يَعْقُوبَ
X
യഅ്ഖൂബിന്ന്
الْمَوْتُ
X
മരണം
إِذْ قَالَ
X
അതായത് അദ്ദേഹം പറഞ്ഞനേരത്ത്
لِبَنِيهِ
X
തന്റെ മക്കളോട്
مَا تَعْبُدُونَ
X
നിങ്ങള്‍ എന്തിനെ ആരാധിക്കും
مِن بَعْدِي
X
എനിക്ക് ശേഷം
قَالُوا
X
അവര്‍ പറഞ്ഞു
نَعْبُدُ
X
ഞങ്ങള്‍ ആരാധിക്കും
إِلَٰهَكَ
X
അങ്ങയുടെ ദൈവത്തെ
وَإِلَٰهَ آبَائِكَ
X
അങ്ങയുടെ പിതാക്കളുടെ ദൈവത്തെ
إِبْرَاهِيمَ
X
ഇബ്റാഹീമിന്റെ
وَإِسْمَاعِيلَ
X
ഇസ്മാഈലിന്റെയും
وَإِسْحَاقَ
X
ഇസ്ഹാഖിന്റെയും
إِلَٰهًا وَاحِدًا
X
ഏക ദൈവത്തെ
وَنَحْنُ
X
ഞങ്ങളാകട്ടെ
لَهُ
X
അവന്
مُسْلِمُونَ
X
കീഴ്പെട്ടു കഴിയുന്നവരാകുന്നു
﴿2:133﴾ وَقَالَ
X
പറയും
الَّذِينَ اتَّبَعُوا
X
പിന്‍പറ്റിയവര്‍
لَوْ أَنَّ لَنَا
X
ഞങ്ങള്‍ക്കുണ്ടായിരുന്നെങ്കില്‍
كَرَّةً
X
അവസരം
فَنَتَبَرَّأَ
X
ഞങ്ങള്‍ കൈവിടുമായിരുന്നു
مِنْهُمْ
X
അവരെ
كَمَا تَبَرَّءُوا
X
അവര്‍ കൈവിട്ടപോലെ
مِنَّاۗ
X
ഞങ്ങളെ
كَذَٰلِكَ
X
അപ്രകാരം
يُرِيهِمُ اللَّهُ
X
അല്ലാഹു അവരെ കാണിക്കും
أَعْمَالَهُمْ
X
അവരുടെ കര്‍മങ്ങളെ
حَسَرَاتٍ
X
ഖേദഹേതു
عَلَيْهِمْۖ
X
അവര്‍ക്ക്
وَمَا هُم
X
അവര്‍ അല്ല
بِخَارِجِينَ
X
പുറത്ത് പോകുന്നവര്‍
مِنَ النَّارِ
X
നരകത്തില്‍ നിന്ന്
﴿2:167﴾ أَلَمْ تَرَ
X
നീ കണ്ടില്ലേ
إِلَى الَّذِينَ خَرَجُوا
X
പുറത്ത് പോയവരുടെ സ്ഥിതി
مِن دِيَارِهِمْ
X
തങ്ങളുടെ ഭവനങ്ങളില്‍ നിന്ന്
وَهُمْ
X
അവര്‍
أُلُوفٌ
X
ആയിരങ്ങളുണ്ട്
حَذَرَ الْمَوْتِ
X
മരണഭയത്താല്‍
فَقَالَ لَهُمُ
X
അപ്പോള്‍ അവരോട് പറഞ്ഞു
اللَّهُ
X
അല്ലാഹു
مُوتُوا
X
നിങ്ങള്‍ മരിച്ചുകൊള്ളുക
ثُمَّ
X
പിന്നെ
أَحْيَاهُمْۚ
X
അവരെ ജീവിപ്പിച്ചു
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
لَذُو فَضْلٍ
X
ഔദാര്യമുള്ളവനാണ്
عَلَى النَّاسِ
X
ജനങ്ങളോട്
وَلَٰكِنَّ
X
പക്ഷേ
أَكْثَرَ النَّاسِ
X
അധികമാളുകളും
لَا يَشْكُرُونَ
X
നന്ദി കാണിക്കുന്നില്ല
﴿2:243﴾ أَلَمْ تَرَ
X
നീ അറിഞ്ഞുവോ
إِلَى الْمَلَإِ
X
പ്രമാണിമാരെപറ്റി
مِن بَنِي إِسْرَائِيلَ
X
ഇസ്രായില്‍ സന്തതികളില്‍പെട്ട
مِن بَعْدِ مُوسَىٰ
X
മൂസാക്ക് ശേഷമുള്ള
إِذْ قَالُوا
X
അവര്‍ പറഞ്ഞ സന്ദര്‍ഭം
لِنَبِيٍّ لَّهُمُ
X
അവര്‍ക്കുള്ള പ്രവാചകനോട്
ابْعَثْ لَنَا
X
നീ ഞങ്ങള്‍ക്ക് നിയോഗിച്ചുതരിക
مَلِكًا
X
ഒരു രാജാവിനെ
نُّقَاتِلْ
X
ഞങ്ങള്‍ യുദ്ധം ചെയ്യാം
فِي سَبِيلِ اللَّهِۖ
X
ദൈവമാര്‍ഗത്തില്‍
قَالَ
X
അദ്ദേഹം പറഞ്ഞു
هَلْ عَسَيْتُمْ
X
നിങ്ങളായേക്കുമോ
إِن كُتِبَ عَلَيْكُمُ
X
നിങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയാല്‍
الْقِتَالُ
X
യുദ്ധം
أَلَّا تُقَاتِلُواۖ
X
നിങ്ങള്‍ യുദ്ധം ചെയ്യാതെ
قَالُوا
X
അവര്‍ പറഞ്ഞു
وَمَا لَنَا
X
ഞങ്ങള്‍ക്കെന്താണ്
أَلَّا نُقَاتِلَ
X
യുദ്ധം ചെയ്യാതിരിക്കാന്‍
فِي سَبِيلِ اللَّهِ
X
ദൈവമാര്‍ഗത്തില്‍
وَقَدْ أُخْرِجْنَا
X
ഞങ്ങള്‍ പുറത്താക്കപ്പെട്ടിരിക്കുന്നു
مِن دِيَارِنَا
X
ഞങ്ങളുടെ ഭവനങ്ങളില്‍ നിന്ന്
وَأَبْنَائِنَاۖ
X
ഞങ്ങളുടെ സന്തതികളുടെ അടുത്ത് നിന്നും
فَلَمَّا كُتِبَ عَلَيْهِمُ
X
അവര്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ടപ്പോള്‍
الْقِتَالُ
X
യുദ്ധം
تَوَلَّوْا
X
അവര്‍ പിന്തിരിഞ്ഞു
إِلَّا قَلِيلًا مِّنْهُمْۗ
X
അവരില്‍ കുറച്ച് പേരൊഴികെ
وَاللَّهُ عَلِيمٌ
X
അല്ലാഹു അറിയുന്നവനാണ്
بِالظَّالِمِينَ
X
അക്രമികളെപറ്റി
﴿2:246﴾ وَقَالَ لَهُمْ
X
അവരോട് പറഞ്ഞു
نَبِيُّهُمْ
X
അവരുടെ പ്രവാചകന്‍
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
قَدْ بَعَثَ
X
നിയോഗിച്ചിരിക്കുന്നു
لَكُمْ
X
നിങ്ങള്‍ക്ക്
طَالُوتَ
X
ത്വാലൂത്തിനെ
مَلِكًاۚ
X
രാജാവായി
قَالُوا
X
അവര്‍ പറഞ്ഞു
أَنَّىٰ
X
എങ്ങനെയാണ്
يَكُونُ لَهُ
X
അവനുണ്ടാവുക
الْمُلْكُ
X
രാജത്വം
عَلَيْنَا
X
ഞങ്ങളുടെ മേല്‍
وَنَحْنُ
X
ഞങ്ങളാണ്
أَحَقُّ
X
ഏറ്റം അര്‍ഹതയുള്ളത്
بِالْمُلْكِ
X
രാജത്വത്തിന്
مِنْهُ
X
അവനെക്കാള്‍
وَلَمْ يُؤْتَ
X
അവന് ലഭിച്ചിട്ടില്ല
سَعَةً
X
സൗകര്യം, വിശാലത
مِّنَ الْمَالِۚ
X
സമ്പത്തുകൊണ്ടുള്ള
قَالَ
X
അദ്ദേഹം പറഞ്ഞു
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
اصْطَفَاهُ
X
അദ്ദേഹത്തെ തെരഞ്ഞെടുത്തു
عَلَيْكُمْ
X
നിങ്ങളുടെ മേല്‍
وَزَادَهُ
X
അദ്ദേഹത്തിന് വര്‍ദ്ധിപ്പിച്ചുകൊടുത്തു
بَسْطَةً
X
വിശാലത
فِي الْعِلْمِ
X
അറിവില്‍
وَالْجِسْمِۖ
X
ശരീര ശക്തിയിലും
وَاللَّهُ
X
അല്ലാഹു
يُؤْتِي
X
നല്‍കുന്നു
مُلْكَهُ
X
അവന്റെ ആധിപത്യം
مَن يَشَاءُۚ
X
അവനുദ്ദേശിക്കുന്നവര്‍ക്ക്
وَاللَّهُ
X
അല്ലാഹു
وَاسِعٌ
X
വിശാലതയുള്ളവനാകുന്നു
عَلِيمٌ
X
സര്‍വജ്ഞനും
﴿2:247﴾ وَقَالَ لَهُمْ
X
അവരോട് പറഞ്ഞു
نَبِيُّهُمْ
X
അവരുടെ പ്രവാചകന്‍
إِنَّ
X
തീര്‍ച്ചയായും
آيَةَ
X
തെളിവ്
مُلْكِهِ
X
അദ്ദേഹത്തിന്റെ രാജാധികാരത്തിന്റെ
أَن يَأْتِيَكُمُ
X
നിങ്ങള്‍ക്കുവന്നു കിട്ടലാണ്
التَّابُوتُ
X
ആ പെട്ടി
فِيهِ
X
അതിലുണ്ട്
سَكِينَةٌ
X
ശാന്തി
مِّن رَّبِّكُمْ
X
നിങ്ങളുടെ നാഥങ്കല്‍ നിന്നുള്ള
وَبَقِيَّةٌ
X
ശേഷിപ്പും
مِّمَّا تَرَكَ
X
വിട്ടേച്ചുപോയ
آلُ مُوسَىٰ
X
മൂസായുടെ കുടുംബം
وَآلُ هَارُونَ
X
ഹാറൂന്റെ കുടുംബവും
تَحْمِلُهُ
X
അത് വഹിച്ചുകൊണ്ടുവരും
الْمَلَائِكَةُۚ
X
മലക്കുകള്‍
إِنَّ
X
തീര്‍ച്ചയായും
فِي ذَٰلِكَ
X
അതിലുണ്ട്
لَآيَةً
X
തെളിവ്
لَّكُمْ
X
നിങ്ങള്‍ക്ക്
إِن كُنتُم
X
നിങ്ങളാണെങ്കില്‍
مُّؤْمِنِينَ
X
വിശ്വാസികള്‍
﴿2:248﴾ فَلَمَّا فَصَلَ
X
അങ്ങനെ പുറപ്പെട്ടപ്പോള്‍
طَالُوتُ
X
താലുത്ത്
بِالْجُنُودِ
X
പട്ടാളവുമായി
قَالَ
X
അദ്ദേഹം പറഞ്ഞു
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
مُبْتَلِيكُم
X
നിങ്ങളെ പരീക്ഷിക്കുന്നതാണ്
بِنَهَرٍ
X
ഒരു നദികൊണ്ട്
فَمَن شَرِبَ
X
അപ്പോള്‍ ആര്‍ കുടിക്കുന്നുവോ
مِنْهُ
X
അതില്‍ നിന്ന്
فَلَيْسَ مِنِّي
X
അവന്‍ എന്നില്‍ പെട്ടവനല്ല
وَمَن لَّمْ يَطْعَمْهُ
X
അത് രുചിച്ചു നോക്കാത്തവന്‍
فَإِنَّهُ مِنِّي
X
അവന്‍ എന്നില്‍ പെട്ടവനാണ്
إِلَّا مَنِ اغْتَرَفَ
X
കോരിയെടുത്തവന്‍ ഒഴികെ
غُرْفَةً
X
ഒരു കോരല്‍
بِيَدِهِۚ
X
തന്റെ കൈകൊണ്ട്
فَشَرِبُوا مِنْهُ
X
അവരതില്‍ നിന്ന് കുടിച്ചു
إِلَّا قَلِيلًا
X
ചുരുക്കം ചിലരൊഴികെ
مِّنْهُمْۚ
X
അവരില്‍ നിന്ന്
فَلَمَّا جَاوَزَهُ
X
അത് മുറിച്ചു കടന്നപ്പോള്‍
هُوَ
X
അദ്ദേഹവും
وَالَّذِينَ آمَنُوا
X
വിശ്വസിച്ചവരും
مَعَهُ
X
അദ്ദേഹത്തോടൊപ്പം
قَالُوا
X
അവര്‍ പറഞ്ഞു
لَا طَاقَةَ لَنَا
X
ഞങ്ങള്‍ക്ക് കഴിവില്ല
الْيَوْمَ
X
ഇന്ന്
بِجَالُوتَ
X
ജാലൂത്തിനോട്(എതിരിടാന്‍)
وَجُنُودِهِۚ
X
അവന്റെ സൈന്യത്തോടും
قَالَ
X
പറഞ്ഞു
الَّذِينَ يَظُنُّونَ
X
വിചാരിക്കുന്നവര്‍
أَنَّهُم
X
അവരാണെന്ന്
مُّلَاقُو
X
കണ്ടുമുട്ടുന്നവര്‍
اللَّهِ
X
അല്ലാഹുവിനെ
كَم مِّن فِئَةٍ
X
എത്ര സംഘങ്ങളാണ്
قَلِيلَةٍ
X
എണ്ണക്കുറവുള്ള
غَلَبَتْ
X
ജയിച്ചടക്കിയത്
فِئَةً كَثِيرَةً
X
വന്‍സംഘങ്ങളെ
بِإِذْنِ اللَّهِۗ
X
ദൈവാനുമതിയോടെ
وَاللَّهُ
X
അല്ലാഹു
مَعَ الصَّابِرِينَ
X
ക്ഷമാലുക്കളോടൊപ്പമാണ്
﴿2:249﴾ أَلَمْ تَرَ
X
നീ കണ്ടില്ലേ
إِلَى الَّذِي حَاجَّ
X
തര്‍ക്കിച്ചവനെ
إِبْرَاهِيمَ
X
ഇബ്റാഹീമിനോട്
فِي رَبِّهِ
X
തന്റെ രക്ഷിതാവിന്റെ കാര്യത്തില്‍
أَنْ آتَاهُ اللَّهُ
X
അല്ലാഹു അവന് നല്‍കിയതിനാല്‍
الْمُلْكَ
X
രാജാധികാരം
إِذْ قَالَ إِبْرَاهِيمُ
X
ഇബ്റാഹീം പറഞ്ഞപ്പോള്‍
رَبِّيَ
X
എന്റെ നാഥനാണ്
الَّذِي يُحْيِي
X
ജീവിപ്പിക്കുന്നവന്‍
وَيُمِيتُ
X
മരിപ്പിക്കുന്നവനും
قَالَ
X
അവന്‍ പറഞ്ഞു
أَنَا أُحْيِي
X
ഞാന്‍ ജീവിപ്പിക്കുന്നു
وَأُمِيتُۖ
X
ഞാന്‍ മരിപ്പിക്കുകയും ചെയ്യുന്നു
قَالَ إِبْرَاهِيمُ
X
ഇബ്റാഹീം പറഞ്ഞു
فَإِنَّ اللَّهَ
X
എന്നാല്‍ അല്ലാഹു
يَأْتِي بِالشَّمْسِ
X
സൂര്യനെ കൊണ്ടുവരുന്നു
مِنَ الْمَشْرِقِ
X
കിഴക്കുനിന്ന്
فَأْتِ بِهَا
X
എന്നാല്‍ നീ അതൊന്ന് കൊണ്ടുവരൂ
مِنَ الْمَغْرِبِ
X
പടിഞ്ഞാറുനിന്ന്
فَبُهِتَ
X
അപ്പോള്‍ ഉത്തരം മുട്ടി
الَّذِي كَفَرَۗ
X
നിഷേധിച്ചവന്‍
وَاللَّهُ
X
അല്ലാഹു
لَا يَهْدِي
X
നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ
X
ജനതയെ
الظَّالِمِينَ
X
അക്രമികളായ
﴿2:258﴾ أَوْ
X
അല്ലെങ്കില്‍
كَالَّذِي مَرَّ
X
നടന്നുപോയവനെപ്പോലെ
عَلَىٰ قَرْيَةٍ
X
ഒരു പട്ടണത്തിലൂടെ
وَهِيَ
X
അത്
خَاوِيَةٌ عَلَىٰ عُرُوشِهَا
X
കീഴ്മേല്‍ മറിഞ്ഞതാണ്
قَالَ
X
അവന്‍ പറഞ്ഞു
أَنَّىٰ
X
എങ്ങനെയാണ്
يُحْيِي
X
ജീവിപ്പിക്കുന്നത്
هَٰذِهِ
X
ഇതിനെ
اللَّهُ
X
അല്ലാഹു
بَعْدَ مَوْتِهَاۖ
X
ഇത് നിര്‍ജീവമായതിന് ശേഷം
فَأَمَاتَهُ اللَّهُ
X
അപ്പോള്‍ അല്ലാഹു അദ്ദേഹത്തെ മരിപ്പിച്ചു
مِائَةَ عَامٍ
X
നൂറുവര്‍ഷം
ثُمَّ
X
പിന്നീട്
بَعَثَهُۖ
X
അവനെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചു
قَالَ
X
അവന്‍ (അല്ലാഹു) പറഞ്ഞു
كَمْ لَبِثْتَۖ
X
നീ എത്ര കാലം കഴിച്ചുകൂട്ടി
قَالَ
X
അദ്ദേഹം പറഞ്ഞു
لَبِثْتُ
X
ഞാന്‍ കഴിച്ചുകൂട്ടി
يَوْمًا
X
ഒരു ദിവസം
أَوْ بَعْضَ يَوْمٍۖ
X
അല്ലെങ്കില്‍ ഒരു ദിവസത്തിന്റെ അല്‍പഭാഗം
قَالَ
X
അവന്‍ (അല്ലാഹു) പറഞ്ഞു
بَل لَّبِثْتَ
X
അല്ല; നീ കഴിച്ചുകൂട്ടി
مِائَةَ عَامٍ
X
നൂറുവര്‍ഷം
فَانظُرْ
X
നീ ഇപ്പോള്‍ നോക്കൂ
إِلَىٰ طَعَامِكَ
X
നിന്റെ ആഹാരത്തിലേക്ക്
وَشَرَابِكَ
X
നിന്റെ പാനീയത്തിലേക്കും
لَمْ يَتَسَنَّهْۖ
X
അവക്ക് മാറ്റം വന്നിട്ടില്ല
وَانظُرْ
X
എന്നാല്‍ നീ നോക്കൂ
إِلَىٰ حِمَارِكَ
X
നിന്റെ കഴുതയെ
وَلِنَجْعَلَكَ
X
നിന്നെ ആക്കാനാണിത്
آيَةً
X
ദൃഷ്ടാന്തം
لِّلنَّاسِۖ
X
ജനങ്ങള്‍ക്ക്
وَانظُرْ
X
നോക്കൂ
إِلَى الْعِظَامِ
X
എല്ലുകളിലേക്ക്
كَيْفَ
X
എങ്ങനെ
نُنشِزُهَا
X
നാം അതിനെ കൂട്ടിയിണക്കുന്നു
ثُمَّ نَكْسُوهَا
X
പിന്നെ നാം അതിനെ പൊതിയുന്നു
لَحْمًاۚ
X
മാംസം കൊണ്ട്
فَلَمَّا تَبَيَّنَ لَهُ
X
അദ്ദേഹത്തിന് കാര്യം വ്യക്തമായപ്പോള്‍
قَالَ
X
അദ്ദേഹം പറഞ്ഞു
أَعْلَمُ
X
ഞാനറിയുന്നു
أَنَّ اللَّهَ
X
അല്ലാഹു ആണെന്ന്
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدِيرٌ
X
കഴിവുള്ളവനാണ്
﴿2:259﴾ وَإِذْ قَالَ
X
പറഞ്ഞ സന്ദര്‍ഭം
إِبْرَاهِيمُ
X
ഇബ്റാഹീം
رَبِّ
X
എന്റെ നാഥാ
أَرِنِي
X
എനിക്ക് കാണിച്ചുതരൂ
كَيْفَ تُحْيِي
X
നീ എങ്ങനെ ജീവിപ്പിക്കുന്നു
الْمَوْتَىٰۖ
X
മരിച്ചവരെ
قَالَ
X
(അല്ലാഹു) ചോദിച്ചു
أَوَلَمْ تُؤْمِنۖ
X
നീ വിശ്വസിച്ചിട്ടില്ലേ
قَالَ
X
(ഇബ്റാഹീം) പറഞ്ഞു
بَلَىٰ
X
തീര്‍ച്ചയായും
وَلَٰكِن
X
എങ്കിലും
لِّيَطْمَئِنَّ
X
സമാധാനപ്പെടാന്‍
قَلْبِيۖ
X
എന്റെ മനസ്സ്
قَالَ
X
(അല്ലാഹു) പറഞ്ഞു
فَخُذْ
X
നീ പിടിക്കുക
أَرْبَعَةً
X
നാലെണ്ണത്തെ
مِّنَ الطَّيْرِ
X
പറവകളില്‍ നിന്ന്
فَصُرْهُنَّ
X
എന്നിട്ട് അവയെ ഇണക്കുക, ഇണയാക്കുക
إِلَيْكَ
X
നിന്നിലേക്ക്
ثُمَّ اجْعَلْ
X
പിന്നീടവയെ വെക്കുക
عَلَىٰ كُلِّ جَبَلٍ
X
ഓരോ മലയിലും
مِّنْهُنَّ
X
അവയില്‍ നിന്നുള്ള
جُزْءًا
X
ഓരോ ഭാഗവും
ثُمَّ
X
പിന്നെ
ادْعُهُنَّ
X
അവയെ വിളിക്കുക
يَأْتِينَكَ
X
അവ നിന്നിലേക്ക് വരും
سَعْيًاۚ
X
വേഗത്തില്‍
وَاعْلَمْ
X
അറിയുക
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു ആണെന്ന്
عَزِيزٌ
X
പ്രതാപവാന്‍
حَكِيمٌ
X
യുക്തിമാനും
﴿2:260﴾ إِذْ
X
സന്ദര്‍ഭം
قَالَتِ
X
പ്രാര്‍ഥിച്ച
امْرَأَتُ
X
ഭാര്യ
عِمْرَانَ
X
ഇംറാന്റെ
رَبِّ
X
എന്റെ നാഥാ
إِنِّي
X
തീര്‍ച്ചയായും ഞാന്‍
نَذَرْتُ
X
ഞാന്‍ നേര്‍ച്ചയാക്കിയിരിക്കുന്നു
لَكَ
X
നിനക്ക് വേണ്ടി
مَا فِي بَطْنِي
X
എന്റെ വയറ്റിലുള്ളത്
مُحَرَّرًا
X
(നിന്റെ) സേവനത്തിന് മാത്രമായി
فَتَقَبَّلْ
X
അതിനാല്‍ നീ സ്വീകരിക്കേണമേ
مِنِّيۖ
X
എന്നില്‍നിന്ന്
إِنَّكَ أَنتَ
X
നിശ്ചയം നീ
السَّمِيعُ
X
എല്ലാം കേള്‍ക്കുന്നവനാണ്
الْعَلِيمُ
X
എല്ലാം അറിയുന്നവനും
﴿3:35﴾ فَلَمَّا وَضَعَتْهَا
X
അങ്ങനെ അവള്‍ അതിനെ(ആ കുഞ്ഞിനെ) പ്രസവിച്ചപ്പോള്‍
قَالَتْ
X
അവള്‍ പറഞ്ഞു
رَبِّ
X
എന്റെ നാഥാ
إِنِّي وَضَعْتُهَا
X
നിശ്ചയമായും ഞാന്‍ അതിനെ പ്രസവിച്ചിരിക്കുന്നു
أُنثَىٰ
X
പെണ്‍കുഞ്ഞായി
وَاللَّهُ
X
അല്ലാഹു
أَعْلَمُ
X
നന്നായി അറിയുന്നവനാണ്
بِمَا وَضَعَتْ
X
അവള്‍ പ്രസവിച്ചത് എന്തെന്ന്
وَلَيْسَ الذَّكَرُ
X
ആണല്ല
كَالْأُنثَىٰۖ
X
പെണ്ണിനെപ്പോലെ
وَإِنِّي سَمَّيْتُهَا
X
നിശ്ചയം അതിന്(ആ കുഞ്ഞിന്) ഞാന്‍ പേരിട്ടിരിക്കുന്നു
مَرْيَمَ
X
മര്‍യം എന്ന്
وَإِنِّي أُعِيذُهَا بِكَ
X
അവളെ രക്ഷിക്കാന്‍ വേണ്ടി ഞാന്‍ നിന്നില്‍ അഭയം തേടുന്നു
وَذُرِّيَّتَهَا
X
അവളുടെ സന്താനപരമ്പരകളെയും
مِنَ الشَّيْطَانِ
X
പിശാചില്‍ നിന്ന്
الرَّجِيمِ
X
ശപിക്കപ്പെട്ട
﴿3:36﴾ فَتَقَبَّلَهَا
X
അങ്ങനെ അവളെ സ്വീകരിച്ചു
رَبُّهَا
X
അവളുടെ നാഥന്‍
بِقَبُولٍ حَسَنٍ
X
നല്ല നിലയിലുള്ള സ്വീകരണം
وَأَنبَتَهَا
X
അവളെ വളര്‍ത്തി
نَبَاتًا حَسَنًا
X
മെച്ചപ്പെട്ട രീതിയിലുള്ള വളര്‍ത്തല്‍
وَكَفَّلَهَا
X
അവളുടെ സംരക്ഷകനാക്കി,അവന്‍ അവളെ(സംരക്ഷിക്കാന്‍) ഏല്‍പ്പിച്ചു
زَكَرِيَّاۖ
X
സകരിയ്യായെ
كُلَّمَا دَخَلَ
X
ചെന്നപ്പോഴെല്ലാം
عَلَيْهَا
X
അവളുടെ അടുത്ത്
زَكَرِيَّا
X
സകരിയ്യാ
الْمِحْرَابَ
X
മിഹ്റാബില്‍
وَجَدَ
X
അദ്ദേഹം കണ്ടു
عِندَهَا
X
അവള്‍ക്കരികെ
رِزْقًاۖ
X
ആഹാരം
قَالَ
X
അദ്ദേഹം ചോദിച്ചു
يَا مَرْيَمُ
X
മര്‍യമേ
أَنَّىٰ
X
എവിടെനിന്ന്(കിട്ടി)
لَكِ
X
നിനക്ക്
هَٰذَاۖ
X
ഇത്
قَالَتْ
X
അവള്‍ പറഞ്ഞു
هُوَ
X
ഇത്
مِنْ عِندِ اللَّهِۖ
X
അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
يَرْزُقُ
X
വിഭവം നല്‍കുന്നു
مَن يَشَاءُ
X
അവന്‍ ഇഛിക്കുന്നവര്‍ക്ക്
بِغَيْرِ حِسَابٍ
X
കണക്കില്ലാതെ
﴿3:37﴾ هُنَالِكَ
X
അവിടെവെച്ച്
دَعَا
X
പ്രാര്‍ഥിച്ചു
زَكَرِيَّا
X
സകരിയ്യാ
رَبَّهُۖ
X
തന്റെ നാഥനോട്
قَالَ
X
അദ്ദേഹം പറഞ്ഞു
رَبِّ
X
എന്റെ നാഥാ
هَبْ
X
നല്‍കേണമേ
لِي
X
എനിക്ക്
مِن لَّدُنكَ
X
നിന്റെയടുക്കല്‍നിന്ന്
ذُرِّيَّةً
X
മക്കളെ
طَيِّبَةًۖ
X
നല്ലവരായ
إِنَّكَ
X
തീര്‍ച്ചയായും നീ
سَمِيعُ
X
കേള്‍ക്കുന്നവനാണ്
الدُّعَاءِ
X
പ്രാര്‍ഥന
﴿3:38﴾ قَالَ
X
അദ്ദേഹം (സകരിയ്യ)ചോദിച്ചു
رَبِّ
X
എന്റെ നാഥാ
أَنَّىٰ
X
എങ്ങനെ
يَكُونُ
X
ഉണ്ടാകും
لِي
X
എനിക്ക്
غُلَامٌ
X
ഒരു പുത്രന്‍
وَقَدْ بَلَغَنِيَ
X
എന്നെ പ്രാപിച്ചുകഴിഞ്ഞിരിക്കുന്നു
الْكِبَرُ
X
വാര്‍ദ്ധക്യം
وَامْرَأَتِي
X
എന്റെ ഭാര്യ(യാകട്ടെ)
عَاقِرٌۖ
X
വന്ധ്യ(യും)
قَالَ
X
അവന്‍(അല്ലാഹു) പറഞ്ഞു
كَذَٰلِكَ
X
അപ്രകാരം(സംഭവിക്കും)
اللَّهُ
X
അല്ലാഹു
يَفْعَلُ
X
ചെയ്യുന്നു
مَا يَشَاءُ
X
അവന്‍ ഇഛിക്കുന്നത്
﴿3:40﴾ قَالَ
X
അദ്ദേഹം പറഞ്ഞു
رَبِّ
X
എന്റെ നാഥാ
اجْعَل
X
നീ നിശ്ചയിച്ച് തരേണമേ
لِّي
X
എനിക്ക്
آيَةًۖ
X
ഒരടയാളം
قَالَ
X
അവന്‍(അല്ലാഹു) പറഞ്ഞു
آيَتُكَ
X
നിനക്കുള്ള അടയാളം
أَلَّا تُكَلِّمَ
X
നീ സംസാരിക്കാതിരിക്കലാണ്
النَّاسَ
X
ജനങ്ങളോട്
ثَلَاثَةَ
X
മൂന്ന്
أَيَّامٍ
X
നാളുകള്‍
إِلَّا رَمْزًاۗ
X
ആംഗ്യമല്ലാതെ
وَاذْكُر
X
നീ സ്മരിക്കുക
رَّبَّكَ
X
നിന്റെ നാഥനെ
كَثِيرًا
X
ധാരാളമായി
وَسَبِّحْ
X
നീ(അവന്റെ) വിശുദ്ധി വാഴ്ത്തുക
بِالْعَشِيِّ
X
വൈകുന്നേരം
وَالْإِبْكَارِ
X
രാവിലെയും
﴿3:41﴾ وَإِذْ قَالَتِ
X
പറഞ്ഞ നേരം
الْمَلَائِكَةُ
X
മലക്കുകള്‍
يَا مَرْيَمُ
X
മര്‍യമേ
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
اصْطَفَاكِ
X
നിന്നെ തെരഞ്ഞടുത്തിരിക്കുന്നു
وَطَهَّرَكِ
X
നിന്നെ വിശുദ്ധയാക്കുകയും ചെയ്തിരിക്കുന്നു
وَاصْطَفَاكِ
X
(ഉല്‍കൃഷ്ടയായി)നിന്നെ തെരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു
عَلَىٰ نِسَاءِ
X
സ്ത്രീകളേക്കാള്‍ (സ്ത്രീകളില്‍വെച്ച്)
الْعَالَمِينَ
X
ലോകരിലെ (ലോകത്തിലെ)
﴿3:42﴾ إِذْ قَالَتِ
X
പറഞ്ഞ സന്ദര്‍ഭം(ഓര്‍ക്കുക)
الْمَلَائِكَةُ
X
മലക്കുകള്‍
يَا مَرْيَمُ
X
ഓ, മര്‍യം
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
يُبَشِّرُكِ
X
നിന്നെ ശുഭവാര്‍ത്ത അറിയിക്കുന്നു
بِكَلِمَةٍ
X
ഒരു വചനത്തെ സംബന്ധിച്ച്
مِّنْهُ
X
അവനില്‍ നിന്നുള്ള
اسْمُهُ
X
അവന്റെ പേര്
الْمَسِيحُ عِيسَى ابْنُ مَرْيَمَ
X
മര്‍യമിന്റെ പുത്രന്‍ മസീഹ് ഈസാ എന്നാകുന്നു
وَجِيهًا
X
മഹത്വമുള്ളവന്‍
فِي الدُّنْيَا
X
ഈ ലോകത്തും
وَالْآخِرَةِ
X
പരലോകത്തും
وَمِنَ الْمُقَرَّبِينَ
X
ദൈവസാമീപ്യം സിദ്ധിച്ചവരില്‍പെട്ടവനുമാകുന്നു
﴿3:45﴾ قَالَتْ
X
അവള്‍ ചോദിച്ചു
رَبِّ
X
എന്റെ നാഥാ
أَنَّىٰ يَكُونُ لِي
X
എനിക്കെങ്ങനെ ഉണ്ടാകും
وَلَدٌ
X
സന്താനം
وَلَمْ يَمْسَسْنِي
X
എന്നെ തൊട്ടിട്ടില്ലായെന്നിരിക്കെ
بَشَرٌۖ
X
ഒരു മനുഷ്യനും(പുരുഷനും)
قَالَ
X
(അല്ലാഹു) പറഞ്ഞു
كَذَٰلِكِ
X
അത് അപ്രകാരം തന്നെ(സംഭവിക്കും)
اللَّهُ
X
അല്ലാഹു
يَخْلُقُ
X
സൃഷ്ടിക്കുന്നു
مَا يَشَاءُۚ
X
അവന്‍ ഇഛിക്കുന്നത്
إِذَا قَضَىٰ
X
അവന്‍ തീരുമാനിച്ചാല്‍
أَمْرًا
X
ഒരു കാര്യം
فَإِنَّمَا يَقُولُ
X
അവന്‍ പറയുകയേ വേണ്ടൂ
لَهُ
X
അതിനോട്
كُن
X
ഉണ്ടാവുക എന്ന്
فَيَكُونُ
X
അപ്പോഴേക്കും അതുണ്ടാവുന്നു
﴿3:47﴾ فَلَمَّا أَحَسَّ
X
ബോധ്യമായപ്പോള്‍
عِيسَىٰ
X
ഈസാക്ക്
مِنْهُمُ
X
അവരില്‍നിന്ന്
الْكُفْرَ
X
സത്യനിഷേധം
قَالَ
X
അദ്ദേഹം ചോദിച്ചു
مَنْ
X
ആരുണ്ട്
أَنصَارِي
X
എന്റെ സഹായികളായി
إِلَى اللَّهِۖ
X
അല്ലാഹുവിലേക്ക്, അല്ലാഹുവിന്റെ മാര്‍ഗത്തില്‍
قَالَ
X
പറഞ്ഞു
الْحَوَارِيُّونَ
X
ഹവാരികള്‍
نَحْنُ
X
ഞങ്ങള്‍
أَنصَارُ اللَّهِ
X
അല്ലാഹുവിന്റെ സഹായികളാണ്
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
بِاللَّهِ
X
അല്ലാഹുവില്‍
وَاشْهَدْ
X
താങ്കള്‍ സാക്ഷ്യം വഹിച്ചാലും
بِأَنَّا مُسْلِمُونَ
X
നിശ്ചയം ഞങ്ങള്‍ (അല്ലാഹുവെ) അനുസരിക്കുന്നവരാണെന്ന
﴿3:52﴾ إِذْ قَالَ اللَّهُ
X
അല്ലാഹു പറഞ്ഞ സന്ദര്‍ഭം
يَا عِيسَىٰ
X
ഈസാ
إِنِّي
X
നിശ്ചയം ഞാന്‍
مُتَوَفِّيكَ
X
നിന്നെ പൂര്‍ണമായി ഏറ്റെടുക്കുന്നവനാകുന്നു
وَرَافِعُكَ
X
നിന്നെ ഉയര്‍ത്തുന്നവനുമാണ്
إِلَيَّ
X
എന്നിലേക്ക്
وَمُطَهِّرُكَ
X
നിന്നെ ശുദ്ധീകരിക്കുന്നവനുമാണ്,(നിന്നെ രക്ഷപ്പെടുത്തുന്നവനാണ്‌)
مِنَ الَّذِينَ كَفَرُوا
X
സത്യനിഷേധികളില്‍ നിന്ന്
وَجَاعِلُ
X
ആക്കുന്നവനുമാകുന്നു
الَّذِينَ اتَّبَعُوكَ
X
നിന്നെ പിന്‍പറ്റിയവരെ
فَوْقَ
X
മീതെ
الَّذِينَ كَفَرُوا
X
സത്യനിഷേധികളുടെ
إِلَىٰ يَوْمِ الْقِيَامَةِۖ
X
ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരെ
ثُمَّ
X
പിന്നെ
إِلَيَّ
X
എന്നിലേക്കാണ്
مَرْجِعُكُمْ
X
നിങ്ങളുടെ മടക്കം
فَأَحْكُمُ
X
അപ്പോള്‍ ഞാന്‍ തീര്‍പ്പു കല്‍പിക്കും
بَيْنَكُمْ
X
നിങ്ങള്‍ക്കിടയില്‍
فِيمَا
X
ഏതൊന്നില്‍
كُنتُمْ
X
നിങ്ങള്‍ ആയിരുന്നു
فِيهِ
X
അതില്‍
تَخْتَلِفُونَ
X
നിങ്ങള്‍ ഭിന്നിക്കുന്നു
﴿3:55﴾ إِنَّ مَثَلَ عِيسَىٰ
X
നിശ്ചയമായും ഈസായുടെ ഉപമ
عِندَ اللَّهِ
X
അല്ലാഹുവിന്റെ അടുത്ത്
كَمَثَلِ
X
ഉപമപോലെയാണ്
آدَمَۖ
X
ആദമിന്റെ
خَلَقَهُ
X
അവന്‍ അദ്ദേഹത്തെ സൃഷ്ടിച്ചു
مِن تُرَابٍ
X
മണ്ണില്‍ നിന്ന്
ثُمَّ
X
പിന്നെ
قَالَ
X
അവന്‍ പറഞ്ഞു, കല്‍പിച്ചു
لَهُ
X
അതിനോട്
كُن
X
ഉണ്ടാവുക(എന്ന്)
فَيَكُونُ
X
അപ്പോഴതാ അദ്ദേഹം ഉണ്ടാവുന്നു
﴿3:59﴾ وَقَالَت
X
പറഞ്ഞു
طَّائِفَةٌ
X
ഒരു വിഭാഗം
مِّنْ أَهْلِ الْكِتَابِ
X
വേദക്കാരില്‍
آمِنُوا
X
നിങ്ങള്‍ വിശ്വസിക്കുക
بِالَّذِي أُنزِلَ
X
അവതീര്‍ണമായതില്‍
عَلَى الَّذِينَ آمَنُوا
X
വിശ്വാസികള്‍ക്ക്
وَجْهَ النَّهَارِ
X
പകലിന്റെ ആരംഭത്തില്‍
وَاكْفُرُوا
X
നിങ്ങള്‍ നിഷേധിക്കുകയും ചെയ്യുക
آخِرَهُ
X
അതിന്റെ(പകലിന്റെ) അന്ത്യത്തില്‍
لَعَلَّهُمْ
X
അവര്‍ ആയേക്കാം
يَرْجِعُونَ
X
അവര്‍ (വിശ്വാസത്തില്‍ നിന്ന്) മടങ്ങുന്നു
﴿3:72﴾ وَإِذْ أَخَذَ اللَّهُ
X
അല്ലാഹു വാങ്ങിയ സന്ദര്‍ഭം
مِيثَاقَ
X
ഉറപ്പ്
النَّبِيِّينَ
X
പ്രവാചകന്‍മാരുടെ
لَمَا آتَيْتُكُم
X
ഞാന്‍ നിങ്ങള്‍ക്ക് നല്‍കി
مِّن كِتَابٍ
X
വേദപുസ്തകം
وَحِكْمَةٍ
X
തത്വജ്ഞാനവും
ثُمَّ
X
പിന്നീട്
جَاءَكُمْ
X
നിങ്ങളുടെ അടുക്കല്‍ വന്നു
رَسُولٌ
X
ഒരു ദൂതന്‍
مُّصَدِّقٌ
X
സത്യപ്പെടുത്തുന്നവനായ
لِّمَا مَعَكُمْ
X
നിങ്ങളുടെ കൂടെയുള്ളതിനെ
لَتُؤْمِنُنَّ بِهِ
X
ഉറപ്പായും നിങ്ങള്‍ അദ്ദേഹത്തെ വിശ്വസിക്കണം
وَلَتَنصُرُنَّهُۚ
X
നിങ്ങള്‍ അദ്ദേഹത്തെ സഹായിക്കുകയും ചെയ്യണം
قَالَ
X
അവന്‍ (അല്ലാഹു) ചോദിച്ചു
أَأَقْرَرْتُمْ
X
നിങ്ങള്‍ അംഗീകരിച്ചുവോ
وَأَخَذْتُمْ
X
നിങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തുവോ
عَلَىٰ ذَٰلِكُمْ
X
അതനുസരിച്ച്
إِصْرِيۖ
X
എന്നോടുള്ള (ഉത്തരവാദിത്ത)ഭാരം, ബാധ്യത
قَالُوا
X
അവര്‍ പറഞ്ഞു
أَقْرَرْنَاۚ
X
ഞങ്ങള്‍ അംഗീകരിച്ചിരിക്കുന്നു
قَالَ
X
അവന്‍ (അല്ലാഹു) പറഞ്ഞു
فَاشْهَدُوا
X
നിങ്ങള്‍ സാക്ഷികളാവുക, സാക്ഷ്യം വഹിക്കുക
وَأَنَا مَعَكُم
X
ഞാനും നിങ്ങളോടൊപ്പം
مِّنَ الشَّاهِدِينَ
X
സാക്ഷികളില്‍പെട്ടവനാണ്
﴿3:81﴾ الَّذِينَ
X
ഒരു കൂട്ടര്‍
قَالَ لَهُمُ
X
അവരോട്പറഞ്ഞു
النَّاسُ
X
ജനങ്ങള്‍
إِنَّ النَّاسَ
X
നിശ്ചയമായും ജനം
قَدْ جَمَعُوا
X
സംഘടിച്ചിരിക്കുന്നു
لَكُمْ
X
നിങ്ങള്‍ക്ക് (എതിരെ)
فَاخْشَوْهُمْ
X
അതിനാല്‍ നിങ്ങള്‍ അവരെ ഭയപ്പെടണം
فَزَادَهُمْ
X
അത് അവര്‍ക്ക് വര്‍ധിപ്പിച്ചു
إِيمَانًا
X
വിശ്വാസം
وَقَالُوا
X
അവര്‍ പറഞ്ഞു
حَسْبُنَا
X
ഞങ്ങള്‍ക്ക് മതി
اللَّهُ
X
അല്ലാഹു
وَنِعْمَ
X
എത്ര നല്ല
الْوَكِيلُ
X
കൈകാര്യകര്‍ത്താവ്
﴿3:173﴾ وَلَيْسَتِ
X
അല്ല
التَّوْبَةُ
X
പശ്ചാത്താപം
لِلَّذِينَ يَعْمَلُونَ
X
ചെയ്തുകൊണ്ടിരിക്കുന്നവര്‍ക്ക്
السَّيِّئَاتِ
X
തെറ്റുകള്‍
حَتَّىٰ إِذَا حَضَرَ
X
അങ്ങനെ ആസന്നമായാല്‍
أَحَدَهُمُ
X
അവരില്‍ ഒരുവന്
الْمَوْتُ
X
മരണം
قَالَ
X
അവന്‍ പറഞ്ഞു (പറയും)
إِنِّي
X
നിശ്ചയം ഞാന്‍
تُبْتُ
X
ഞാന്‍ പശ്ചാത്തപിച്ചിരിക്കുന്നു
الْآنَ
X
ഇപ്പോള്‍
وَلَا الَّذِينَ يَمُوتُونَ
X
മരിക്കുന്നവര്‍ക്കുമുള്ളതല്ല
وَهُمْ كُفَّارٌۚ
X
സത്യനിഷേധികളായി
أُولَٰئِكَ
X
അവര്‍
أَعْتَدْنَا
X
നാം ഒരുക്കിവെച്ചിരിക്കുന്നു
لَهُمْ
X
അവര്‍ക്ക്
عَذَابًا
X
ശിക്ഷ
أَلِيمًا
X
വേദനയേറിയ
﴿4:18﴾ إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يَظْلِمُ
X
അനീതി കാണിക്കുകയില്ല
مِثْقَالَ
X
തൂക്കം
ذَرَّةٍۖ
X
ഒരുഅണു
وَإِن تَكُ
X
അത് ആണെങ്കില്‍
حَسَنَةً
X
നന്മ
يُضَاعِفْهَا
X
അവന്‍ അതിനെ ഇരട്ടിപ്പിച്ച് കൊടുക്കും
وَيُؤْتِ
X
അവന്‍ നല്‍കും
مِن لَّدُنْهُ
X
അവങ്കല്‍ നിന്ന്
أَجْرًا
X
പ്രതിഫലം
عَظِيمًا
X
മഹത്തായ
﴿4:40﴾ وَإِنَّ مِنكُمْ
X
തീര്‍ച്ചയായും നിങ്ങളിലുണ്ട്
لَمَن
X
ചിലര്‍
لَّيُبَطِّئَنَّ
X
അവര്‍ അറച്ചുനില്‍ക്കുന്നു, പിന്നോട്ടടിക്കുന്നു
فَإِنْ أَصَابَتْكُم
X
നിങ്ങള്‍ക്ക് പറ്റിയാല്‍
مُّصِيبَةٌ
X
വല്ല വിപത്തും
قَالَ
X
അവന്‍ പറയും
قَدْ أَنْعَمَ اللَّهُ
X
തീര്‍ച്ചയായും അല്ലാഹു അനുഗ്രഹിച്ചിരിക്കുന്നു
عَلَيَّ
X
എന്നെ, എന്റെമേല്‍
إِذْ لَمْ أَكُن
X
ഞാന്‍ അല്ലാതിരുന്ന സ്ഥിതിക്ക്
مَّعَهُمْ
X
അവരോടൊപ്പം
شَهِيدًا
X
ഹാജറായവന്‍
﴿4:72﴾ لَّعَنَهُ اللَّهُۘ
X
അല്ലാഹു അവനെ ശപിച്ചിരിക്കുന്നു
وَقَالَ
X
അവന്‍ പറഞ്ഞി(ട്ടുണ്ടായിരുന്നു)
لَأَتَّخِذَنَّ
X
തീര്‍ച്ചയായും ഞാന്‍ എന്റേതാക്കും (ഞാന്‍ പിടിച്ചെടുക്കും)
مِنْ عِبَادِكَ
X
നിന്റെ ദാസന്‍മാരില്‍ നിന്ന്
نَصِيبًا
X
ഒരോഹരി (ഒരു വിഭാഗത്തെ)
مَّفْرُوضًا
X
നിശ്ചിതമായ
﴿4:118﴾ وَلَقَدْ أَخَذَ
X
വാങ്ങിയിരിക്കുന്നു
اللَّهُ
X
അല്ലാഹു
مِيثَاقَ
X
കരാര്‍
بَنِي إِسْرَائِيلَ
X
ഇസ്രായീല്‍ മക്കളോട്
وَبَعَثْنَا
X
നാം നിയോഗിക്കുകയും ചെയ്തു
مِنْهُمُ
X
അവരില്‍നിന്ന്
اثْنَيْ عَشَرَ
X
പന്ത്രണ്ട്
نَقِيبًاۖ
X
മുഖ്യന്മാരെ
وَقَالَ
X
പറഞ്ഞു
اللَّهُ
X
അല്ലാഹു
إِنِّي
X
തീര്‍ച്ചയായും ഞാന്‍
مَعَكُمْۖ
X
നിങ്ങളോടൊപ്പമുണ്ട്
لَئِنْ أَقَمْتُمُ
X
നിങ്ങള്‍ നിഷ്ഠയോടെ നിര്‍വഹിക്കുകയാണെങ്കില്‍
الصَّلَاةَ
X
നമസ്കാരം
وَآتَيْتُمُ
X
നിങ്ങള്‍ നല്‍കുകയും ചെയ്തു
الزَّكَاةَ
X
സകാത്ത്
وَآمَنتُم
X
നിങ്ങള്‍ വിശ്വസിക്കുകയും ചെയ്തു
بِرُسُلِي
X
എന്റെ ദൂതന്മാരില്‍
وَعَزَّرْتُمُوهُمْ
X
നിങ്ങളവരെ സഹായിക്കുകയും ചെയ്തു
وَأَقْرَضْتُمُ
X
നിങ്ങള്‍ കടംകൊടുക്കുകയും ചെയ്തു
اللَّهَ
X
അല്ലാഹുവിന്
قَرْضًا
X
കടം
حَسَنًا
X
നല്ല
لَّأُكَفِّرَنَّ
X
തീര്‍ച്ചയായും ഞാന്‍ മായ്ച്ചുകളയും
عَنكُمْ
X
നിങ്ങളില്‍നിന്ന്
سَيِّئَاتِكُمْ
X
നിങ്ങളുടെ തിന്മകള്‍
وَلَأُدْخِلَنَّكُمْ
X
നിങ്ങളെ ഞാന്‍ പ്രവേശിപ്പിക്കുകയും ചെയ്യും
جَنَّاتٍ
X
സ്വര്‍ഗീയാരാമങ്ങളില്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُۚ
X
ആറുകള്‍
فَمَن كَفَرَ
X
എന്നാല്‍ ആരെങ്കിലും സത്യനിഷേധിയായി(സത്യനിഷേധിയായാല്‍)
بَعْدَ ذَٰلِكَ
X
അതിനുശേഷം
مِنكُمْ
X
നിങ്ങളില്‍നിന്ന്
فَقَدْ ضَلَّ
X
അവന്‍ തെറ്റിപ്പോയതുതന്നെ
سَوَاءَ السَّبِيلِ
X
ചൊവ്വായ വഴിയില്‍നിന്ന്
﴿5:12﴾ وَقَالَتِ
X
പറഞ്ഞു
الْيَهُودُ
X
യഹൂദര്‍
وَالنَّصَارَىٰ
X
ക്രിസ്ത്യാനികളും
نَحْنُ
X
ഞങ്ങള്‍
أَبْنَاءُ اللَّهِ
X
ദൈവത്തിന്റെ മക്കളാണെന്ന്
وَأَحِبَّاؤُهُۚ
X
അവന് പ്രിയപ്പെട്ടവരും
قُلْ
X
നീ പറയുക (ചോദിക്കുക)
فَلِمَ يُعَذِّبُكُم
X
എങ്കില്‍പിന്നെ അവന്‍ നിങ്ങളെ ശിക്ഷിക്കുന്നതെന്തുകൊണ്ട്‌
بِذُنُوبِكُمۖ
X
നിങ്ങളുടെ പാപങ്ങളുടെ പേരില്‍
بَلْ
X
അല്ല
أَنتُم
X
നിങ്ങള്‍
بَشَرٌ
X
മനുഷ്യരാണ്
مِّمَّنْ خَلَقَۚ
X
അവന്‍ സൃഷ്ടിച്ചവരില്‍പെട്ട
يَغْفِرُ
X
അവന്‍ മാപ്പേകുന്നു
لِمَن يَشَاءُ
X
അവനിച്ഛിക്കുന്നവര്‍ക്ക്
وَيُعَذِّبُ
X
അവന്‍ ശിക്ഷിക്കുന്നു
مَن يَشَاءُۚ
X
അവന്‍ ഉദ്ദേശിക്കുന്നവരെ
وَلِلَّهِ
X
അല്ലാഹുവിന്നാണ്
مُلْكُ
X
ആധിപത്യം
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِ
X
ഭൂമിയുടെയും
وَمَا بَيْنَهُمَاۖ
X
അവരണ്ടിനുമിടയിലുള്ളവയുടെയും
وَإِلَيْهِ
X
അവനിലേക്കാണ്
الْمَصِيرُ
X
മടക്കം
﴿5:18﴾ وَإِذْ قَالَ مُوسَىٰ
X
മൂസ പറഞ്ഞപ്പോള്‍
لِقَوْمِهِ
X
തന്റെ ജനതയോട്
يَا قَوْمِ
X
എന്റെ ജനങ്ങളേ
اذْكُرُوا
X
നിങ്ങള്‍ ഓര്‍ക്കുക
نِعْمَةَ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹത്തെ
عَلَيْكُمْ
X
നിങ്ങള്‍ക്ക്
إِذْ جَعَلَ
X
അവന്‍ നിയോഗിച്ചുകൊണ്ട്
فِيكُمْ
X
നിങ്ങളില്‍
أَنبِيَاءَ
X
പ്രവാചകന്മാരെ
وَجَعَلَكُم
X
അവന്‍ നിങ്ങളെ ആക്കുകയും ചെയ്തു
مُّلُوكًا
X
രാജാക്കന്മാര്‍
وَآتَاكُم
X
അവന്‍ നിങ്ങള്‍ക്ക് നല്‍കുകയും ചെയ്തു
مَّا لَمْ يُؤْتِ
X
അവന്‍ നല്‍കിയിട്ടില്ലാത്തത്
أَحَدًا
X
ഒരാള്‍ക്കും (മറ്റാര്‍ക്കും)
مِّنَ الْعَالَمِينَ
X
ലോകരില്‍
﴿5:20﴾ قَالَ
X
പറഞ്ഞു
رَجُلَانِ
X
രണ്ടുപേര്‍
مِنَ الَّذِينَ يَخَافُونَ
X
(അല്ലാഹുവെ) ഭയപ്പെടുന്നവരില്‍പെട്ട
أَنْعَمَ اللَّهُ
X
അല്ലാഹു അനുഗ്രഹിച്ചിരിക്കുന്നു
عَلَيْهِمَا
X
അവരിരുവരെയും
ادْخُلُوا
X
നിങ്ങള്‍ കടന്നുചെല്ലുക
عَلَيْهِمُ
X
അവരുടെ അടുത്ത്
الْبَابَ
X
(പട്ടണ)വാതിലിലൂടെ
فَإِذَا دَخَلْتُمُوهُ
X
അങ്ങനെ നിങ്ങള്‍ അതിലൂടെ കടന്നുചെന്നാല്‍
فَإِنَّكُمْ
X
തീര്‍ച്ചയായും നിങ്ങള്‍
غَالِبُونَۚ
X
വിജയികളാകുന്നു
وَعَلَى اللَّهِ
X
അല്ലാഹുവില്‍
فَتَوَكَّلُوا
X
നിങ്ങള്‍ ഭരമേല്‍പിക്കുക
إِن كُنتُم
X
നിങ്ങള്‍ ആണെങ്കില്‍
مُّؤْمِنِينَ
X
വിശ്വാസികള്‍
﴿5:23﴾ قَالَ
X
അദ്ദേഹം പറഞ്ഞു
رَبِّ
X
എന്റെ നാഥാ
إِنِّي
X
തീര്‍ച്ചയായും ഞാന്‍
لَا أَمْلِكُ
X
ഞാന്‍ അധീനപ്പെടുത്തുന്നില്ല
إِلَّا
X
അല്ലാതെ
نَفْسِي
X
എന്നെയും
وَأَخِيۖ
X
എന്റെ സഹോദരനെയും
فَافْرُقْ
X
അതിനാല്‍ നീ വേര്‍പെടുത്തേണമേ
بَيْنَنَا
X
ഞങ്ങള്‍ക്കിടയില്‍ (ഞങ്ങളെയും)
وَبَيْنَ الْقَوْمِ
X
ഈ ജനതക്കിടയിലും (ഈ ജനതയെയും തമ്മില്‍)
الْفَاسِقِينَ
X
ധിക്കാരികളായ
﴿5:25﴾ قَالَ
X
അവന്‍ പറഞ്ഞു
فَإِنَّهَا
X
തീര്‍ച്ചയായും അത്
مُحَرَّمَةٌ
X
വിലക്കപ്പെട്ടതാണ്
عَلَيْهِمْۛ
X
അവര്‍ക്ക്
أَرْبَعِينَ
X
നാല്‍പത്
سَنَةًۛ
X
വര്‍ഷം
يَتِيهُونَ
X
അവര്‍ അലഞ്ഞുതിരിയും
فِي الْأَرْضِۚ
X
ഭൂമിയില്‍
فَلَا تَأْسَ
X
അതിനാല്‍ നീ ദുഃഖിക്കേണ്ടതില്ല
عَلَى الْقَوْمِ
X
ഈ ജനത്തിന്റെ പേരില്‍
الْفَاسِقِينَ
X
ധിക്കാരികളായ
﴿5:26﴾ وَاتْلُ
X
നീ വിവരിച്ചുകൊടുക്കുക
عَلَيْهِمْ
X
അവര്‍ക്ക്
نَبَأَ
X
വൃത്താന്തം
ابْنَيْ آدَمَ
X
ആദമിന്റെ രണ്ടു പുത്രന്മാരുടെ
بِالْحَقِّ
X
വസ്തുനിഷ്ഠമായി
إِذْ قَرَّبَا
X
അവരിരുവരും ബലിനടത്തിയപ്പോള്‍
قُرْبَانًا
X
ഒരു ബലി
فَتُقُبِّلَ
X
അപ്പോള്‍ സ്വീകരിക്കപ്പെട്ടു
مِنْ أَحَدِهِمَا
X
അവരില്‍ ഒരാളില്‍നിന്ന്
وَلَمْ يُتَقَبَّلْ
X
സ്വീകരിക്കപ്പെട്ടില്ല
مِنَ الْآخَرِ
X
അപരനില്‍നിന്ന്
قَالَ
X
(അപരന്‍)പറഞ്ഞു
لَأَقْتُلَنَّكَۖ
X
ഞാന്‍ നിന്നെ കൊല്ലുകതന്നെ ചെയ്യും
قَالَ
X
അവന്‍ (ഒന്നാമന്‍) പറഞ്ഞു
إِنَّمَا يَتَقَبَّلُ اللَّهُ
X
നിശ്ചയം, അല്ലാഹു സ്വീകരിക്കുന്നു
مِنَ الْمُتَّقِينَ
X
ഭയഭക്തരില്‍നിന്നു മാത്രം
﴿5:27﴾ فَبَعَثَ اللَّهُ
X
അപ്പോള്‍ അല്ലാഹു അയച്ചു
غُرَابًا
X
ഒരു കാക്കയെ
يَبْحَثُ
X
അത് കുഴിമാന്തുന്നു
فِي الْأَرْضِ
X
ഭൂമിയില്‍
لِيُرِيَهُ
X
അത് അവന് കാണിച്ചുകൊടുക്കാന്‍വേണ്ടി
كَيْفَ
X
എങ്ങനെ
يُوَارِي
X
അവന്‍ മറവ്ചെയ്യണമെന്ന്
سَوْءَةَ
X
മൃതദേഹം
أَخِيهِۚ
X
തന്റെ സഹോദരന്റെ
قَالَ
X
അവന്‍ പറഞ്ഞു
يَا وَيْلَتَا
X
ഹാ കഷ്ടം!
أَعَجَزْتُ
X
ഞാന്‍ കഴിയാത്തവനായോ
أَنْ أَكُونَ
X
ഞാന്‍ ആകാന്‍
مِثْلَ
X
പോലെ
هَٰذَا الْغُرَابِ
X
ഈ കാക്കയെ
فَأُوَارِيَ
X
അങ്ങനെ ഞാന്‍ മറവ്ചെയ്യാനും
سَوْءَةَ
X
മൃതദേഹം
أَخِيۖ
X
എന്റെ സഹോദരന്റെ
فَأَصْبَحَ
X
അങ്ങനെ അവന്‍ ആയിത്തീര്‍ന്നു
مِنَ النَّادِمِينَ
X
ഖേദിച്ചവരുടെ കൂട്ടത്തില്‍
﴿5:31﴾ وَقَالَتِ
X
പറഞ്ഞു
الْيَهُودُ
X
ജൂതന്മാര്‍
يَدُ اللَّهِ
X
അല്ലാഹുവിന്റെ കൈ
مَغْلُولَةٌۚ
X
കെട്ടിപ്പൂട്ടിവെച്ചതാണെന്ന്
غُلَّتْ
X
കെട്ടിപ്പുട്ടപ്പെടട്ടെ
أَيْدِيهِمْ
X
അവരുടെ കൈകള്‍
وَلُعِنُوا
X
അവര്‍ ശപിക്കപ്പെട്ടു
بِمَا قَالُواۘ
X
അവര്‍ പറഞ്ഞത്കാരണം
بَلْ
X
എന്നാല്‍
يَدَاهُ
X
അവന്റെ രണ്ടു കൈകളും
مَبْسُوطَتَانِ
X
തുറന്നുവെക്കപ്പെട്ടതാണ്
يُنفِقُ
X
അവന്‍ ചെലവഴിക്കുന്നു
كَيْفَ يَشَاءُۚ
X
അവനിച്ഛിക്കുംപോലെ
وَلَيَزِيدَنَّ
X
വര്‍ധിപ്പിക്കുകതന്നെ ചെയ്യും
كَثِيرًا
X
അധികപേര്‍ക്കും
مِّنْهُم
X
അവരിലെ
مَّا أُنزِلَ
X
അവതരിപ്പിക്കപ്പെട്ടത്
إِلَيْكَ
X
നിനക്ക്
مِن رَّبِّكَ
X
നിന്റെ നാഥനില്‍നിന്ന്
﴿5:64﴾