Repeated Words in Quran

< >
Total Found : 2
وَالَّذِينَ يُتَوَفَّوْنَ
X
മരിക്കുന്നവര്‍
مِنكُمْ
X
നിങ്ങളില്‍ നിന്ന്
وَيَذَرُونَ
X
അവര്‍ വിട്ടുപോകുന്നു
أَزْوَاجًا
X
ഭാര്യമാരെ
وَصِيَّةً
X
വസിയത്ത് ചെയ്യണം
لِّأَزْوَاجِهِم
X
അവരുടെ ഭാര്യമാര്‍ക്ക്
مَّتَاعًا
X
ജീവിത വിഭവം
إِلَى الْحَوْلِ
X
ഒരു കൊല്ലത്തേക്ക്
غَيْرَ إِخْرَاجٍۚ
X
വീട്ടില്‍ നിന്ന് പുറത്താക്കാതെ
فَإِنْ خَرَجْنَ
X
അവര്‍ പുറത്ത് പോകുകയാണെങ്കില്‍
فَلَا جُنَاحَ
X
കുറ്റമില്ല
عَلَيْكُمْ
X
നിങ്ങളുടെ മേല്‍
فِي مَا فَعَلْنَ
X
അവര്‍ ചെയ്യുന്നതില്‍
فِي أَنفُسِهِنَّ
X
അവരുടെ കാര്യത്തില്‍
مِن مَّعْرُوفٍۗ
X
ന്യായമായി
وَاللَّهُ
X
അല്ലാഹു
عَزِيزٌ
X
പ്രതാപവാനാണ്
حَكِيمٌ
X
യുക്തിമാനും
﴿2:240﴾ وَأَنزَلْنَا
X
നാം അവതരിപ്പിച്ചു
إِلَيْكَ
X
നിനക്ക്
الْكِتَابَ
X
ഈ ഗ്രന്ഥം
بِالْحَقِّ
X
സത്യത്തോടെ
مُصَدِّقًا
X
ശരിവെക്കുന്നതായിക്കൊണ്ട്
لِّمَا بَيْنَ يَدَيْهِ
X
അതിന്റെ മുന്നിലുള്ളവയെ
مِنَ الْكِتَابِ
X
വേദഗ്രന്ഥത്തില്‍നിന്ന്
وَمُهَيْمِنًا
X
ഭദ്രമായി കാത്തുരക്ഷിക്കുന്നതായിക്കൊണ്ടും
عَلَيْهِۖ
X
അതിനെ
فَاحْكُم
X
അതിനാല്‍ നീ വിധികല്‍പിക്കുക
بَيْنَهُم
X
അവര്‍ക്കിടയില്‍
بِمَا أَنزَلَ اللَّهُۖ
X
അല്ലാഹു അവതരിപ്പിച്ചതനുസരിച്ച്
وَلَا تَتَّبِعْ
X
നീ പിന്‍പറ്റരുത്
أَهْوَاءَهُمْ
X
അവരുടെ തന്നിഷ്ടങ്ങളെ
عَمَّا جَاءَكَ
X
നിനക്ക് വന്നെത്തിയതിനെ നിരാകരിച്ച്
مِنَ الْحَقِّۚ
X
സത്യത്തില്‍നിന്ന്
لِكُلٍّ
X
എല്ലാവര്‍ക്കും (ഓരോ വിഭാഗത്തിനും)
جَعَلْنَا
X
നാം നിശ്ചയിച്ചുതന്നിട്ടുണ്ട്
مِنكُمْ
X
നിങ്ങളില്‍നിന്നുള്ള
شِرْعَةً
X
നിയമവ്യവസ്ഥ
وَمِنْهَاجًاۚ
X
കര്‍മരീതിയും
وَلَوْ شَاءَ اللَّهُ
X
അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍
لَجَعَلَكُمْ
X
അവന്‍ നിങ്ങളെ ആക്കുമായിരുന്നു
أُمَّةً
X
സമുദായം
وَاحِدَةً
X
ഒരൊറ്റ
وَلَٰكِن
X
പക്ഷേ
لِّيَبْلُوَكُمْ
X
അവന്‍ നിങ്ങളെ പരീക്ഷിക്കാന്‍ വേണ്ടിയാണ്
فِي مَا آتَاكُمْۖ
X
അവന്‍ നിങ്ങള്‍ക്ക് നല്‍കിയതില്‍
فَاسْتَبِقُوا
X
അതിനാല്‍ നിങ്ങള്‍ മല്‍സരിച്ചു മുന്നേറുക
الْخَيْرَاتِۚ
X
നല്ല കാര്യങ്ങളില്‍
إِلَى اللَّهِ
X
അല്ലാഹുവിങ്കലേക്കാണ്
مَرْجِعُكُمْ
X
നിങ്ങളുടെ മടക്കം
جَمِيعًا
X
എല്ലാവരും
فَيُنَبِّئُكُم
X
അപ്പോള്‍ അവന്‍ നിങ്ങളെ അറിയിക്കുന്നതാണ്
بِمَا
X
ഒന്നിനെക്കുറിച്ച്
كُنتُمْ
X
നിങ്ങളായിരുന്നു
فِيهِ
X
അതില്‍
تَخْتَلِفُونَ
X
നിങ്ങള്‍ ഭിന്നിക്കുന്നു
﴿5:48﴾ قُل
X
നീ പറയുക
لَّا أَجِدُ
X
ഞാന്‍ കാണുന്നില്ല
فِي مَا أُوحِيَ
X
ബോധനമായി നല്‍കപ്പെട്ടതില്‍
إِلَيَّ
X
എനിക്ക്
مُحَرَّمًا
X
നിഷിദ്ധമാക്കപ്പെട്ടതായി
عَلَىٰ طَاعِمٍ
X
ഭക്ഷിക്കുന്നവന്
يَطْعَمُهُ
X
അതവന്‍ ഭക്ഷിക്കും
إِلَّا أَن يَكُونَ
X
അത് ആയാല്‍ ഒഴികെ
مَيْتَةً
X
ശവം
أَوْ
X
അല്ലെങ്കില്‍
دَمًا
X
രക്തം
مَّسْفُوحًا
X
ഒഴുക്കപ്പെട്ട
أَوْ
X
അല്ലെങ്കില്‍
لَحْمَ
X
മാംസം
خِنزِيرٍ
X
പന്നിയുടെ
فَإِنَّهُ
X
കാരണം തീര്‍ച്ചയായും അത്
رِجْسٌ
X
മ്ലേച്ഛമാണ്
أَوْ فِسْقًا
X
അല്ലെങ്കില്‍ അധാര്‍മികമായത്
أُهِلَّ لِغَيْرِ اللَّهِ بِهِۚ
X
അത് അല്ലാഹു അല്ലാത്തവരുടെപേരില്‍ അറുക്കപ്പെട്ടു
فَمَنِ
X
എന്നാല്‍ ആരെങ്കിലും
اضْطُرَّ
X
നിര്‍ബന്ധിതനായി
غَيْرَ
X
അല്ലാതെ
بَاغٍ
X
ധിക്കാരം ഉദ്ദേശിക്കുന്നവന്‍
وَلَا عَادٍ
X
പരിധി ലംഘിക്കുന്നവനും അല്ല
فَإِنَّ رَبَّكَ
X
എങ്കില്‍ നിശ്ചയമായും നിന്റെ നാഥന്‍
غَفُورٌ
X
ഏറെ പൊറുക്കുന്നവനാകുന്നു
رَّحِيمٌ
X
കരുണാനിധിയും
﴿6:145﴾ وَهُوَ
X
അവനാണ്
الَّذِي جَعَلَكُمْ
X
നിങ്ങളെ ആക്കിയവന്‍
خَلَائِفَ
X
പ്രതിനിധികള്‍
الْأَرْضِ
X
ഭൂമിയില്‍
وَرَفَعَ
X
അവന്‍ ഉയര്‍ത്തി
بَعْضَكُمْ
X
നിങ്ങളില്‍ ചിലരെ
فَوْقَ
X
മീതെ
بَعْضٍ
X
(മറ്റു) ചിലരുടെ
دَرَجَاتٍ
X
പദവികളില്‍
لِّيَبْلُوَكُمْ
X
നിങ്ങളെ അവന്‍ പരീക്ഷിക്കാന്‍വേണ്ടി
فِي مَا آتَاكُمْۗ
X
അവന്‍ നിങ്ങള്‍ക്ക് നല്‍കിയതില്‍
إِنَّ رَبَّكَ
X
തീര്‍ച്ചയായും നിന്റെ നാഥന്‍
سَرِيعُ
X
വേഗതയുള്ളവനാണ്
الْعِقَابِ
X
ശിക്ഷിക്കുന്നതില്‍
وَإِنَّهُ
X
ഒപ്പം തീര്‍ച്ചയായും അവന്‍
لَغَفُورٌ
X
ഏറെ പൊറുക്കുന്നവനാകുന്നു
رَّحِيمٌ
X
ദയാപരനും
﴿6:165﴾ لَا يَسْمَعُونَ
X
അവര്‍ കേള്‍ക്കുകയില്ല
حَسِيسَهَاۖ
X
അതിന്റെ നേരിയ ശബ്ദംപോലും
وَهُمْ
X
അവര്‍
فِي مَا اشْتَهَتْ
X
കൊതിച്ചതില്‍
أَنفُسُهُمْ
X
അവരുടെ മനസ്സുകള്‍
خَالِدُونَ
X
ശാശ്വതവാസികളാണ്
﴿21:102﴾ وَلَوْلَا
X
ഉണ്ടായിരുന്നില്ലെങ്കില്‍
فَضْلُ اللَّهِ
X
അല്ലാഹുവിന്റെ ഔദാര്യം
عَلَيْكُمْ
X
നിങ്ങളുടെമേല്‍
وَرَحْمَتُهُ
X
അവന്റെ കാരുണ്യവും
فِي الدُّنْيَا وَالْآخِرَةِ
X
ഇഹത്തിലും പരത്തിലും
لَمَسَّكُمْ
X
നിങ്ങളെ ബാധിക്കുമായിരുന്നു
فِي مَا أَفَضْتُمْ فِيهِ
X
നിങ്ങള്‍ ഏര്‍പ്പെട്ട വിഷയത്തില്‍
عَذَابٌ عَظِيمٌ
X
കഠിനമായ ശിക്ഷ
﴿24:14﴾ أَتُتْرَكُونَ
X
നിങ്ങളെവിട്ടേക്കപ്പെടുമോ
فِي مَا هَاهُنَا
X
ഇവിടെയുള്ള(സമൃദ്ധി)യില്‍
آمِنِينَ
X
നിര്‍ഭയരായി
﴿26:146﴾ ضَرَبَ
X
അവന്‍ വിവരിച്ചു തരുന്നു
لَكُم
X
നിങ്ങള്‍ക്ക്
مَّثَلًا
X
ഒരു ഉപമ
مِّنْ أَنفُسِكُمْۖ
X
നിങ്ങളുടെ കാര്യത്തില്‍ നിന്നു തന്നെ, നിങ്ങളില്‍ നിന്നുതന്നെ
هَل لَّكُم
X
നിങ്ങള്‍ക്കുണ്ടോ
مِّن مَّا مَلَكَتْ أَيْمَانُكُم
X
നിങ്ങളുടെ വലതുകൈ ഉടമപ്പെടുത്തിയവരില്‍ (അടിമകളില്‍)
مِّن شُرَكَاءَ
X
വല്ല പങ്കുകാരും
فِي مَا رَزَقْنَاكُمْ
X
നിങ്ങള്‍ക്ക് നാം നല്‍കിയ കാര്യങ്ങളില്‍
فَأَنتُمْ فِيهِ سَوَاءٌ
X
അങ്ങനെ നിങ്ങള്‍ അതില്‍ സമന്‍മാരായിക്കൊണ്ട്
تَخَافُونَهُمْ
X
നിങ്ങളവരെ ഭയപ്പെടുന്നു(മുണ്ടോ)
كَخِيفَتِكُمْ أَنفُسَكُمْۚ
X
നിങ്ങള്‍ അന്യോന്യം ഭയപ്പെടുന്നതുപോലെ
كَذَٰلِكَ
X
ഇവ്വിധം
نُفَصِّلُ
X
നാം വിവരിച്ചു കൊടുക്കുന്നു
الْآيَاتِ
X
തെളിവുകള്‍
لِقَوْمٍ
X
ജനത്തിന്
يَعْقِلُونَ
X
അവര്‍ ചിന്തിച്ചറിയുന്നു
﴿30:28﴾ أَلَا
X
അറിയുക
لِلَّهِ
X
അല്ലാഹുവിന് മാത്രം (അവകാശപ്പെട്ടതാണ്)
الدِّينُ
X
കീഴ്വണക്കം
الْخَالِصُۚ
X
കളങ്കമറ്റ
وَالَّذِينَ اتَّخَذُوا
X
സ്വീകരിച്ചവര്‍
مِن دُونِهِ
X
അവനു പുറമെ
أَوْلِيَاءَ
X
രക്ഷാധികാരികളെ
مَا نَعْبُدُهُمْ
X
ഞങ്ങള്‍ അവരെ ആരാധിക്കുന്നില്ല
إِلَّا لِيُقَرِّبُونَا
X
അവര്‍ ഞങ്ങളെ അടുപ്പിക്കുന്നതിനല്ലാതെ
إِلَى اللَّهِ
X
അല്ലാഹുവിങ്കലേക്ക്
زُلْفَىٰ
X
ഒരു അടുപ്പിക്കല്‍
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يَحْكُمُ
X
അവന്‍ തീര്‍പ്പുകല്‍പിക്കും
بَيْنَهُمْ
X
അവര്‍ക്കിടയില്‍
فِي مَا
X
യാതൊരു കാര്യത്തില്‍
هُمْ
X
അവര്‍
فِيهِ
X
അതില്‍
يَخْتَلِفُونَۗ
X
അവര്‍ ഭിന്നതപുലര്‍ത്തുന്നു
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
لَا يَهْدِي
X
അവന്‍ നേര്‍വഴിയിലാക്കുകയില്ല
مَنْ
X
ഒരുത്തനെ
هُوَ
X
അവന്‍
كَاذِبٌ
X
കള്ളം പറയുന്നവനാകുന്നു
كَفَّارٌ
X
നിഷേധിക്കുന്നവനും
﴿39:3﴾ قُلِ
X
നീ പറയുക
اللَّهُمَّ
X
അല്ലാഹുവേ
فَاطِرَ
X
സ്രഷ്ടാവേ
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِ
X
ഭൂമിയുടെയും
عَالِمَ
X
അറിയുന്നവനേ
الْغَيْبِ
X
അദൃശ്യം
وَالشَّهَادَةِ
X
ദൃശ്യവും
أَنتَ تَحْكُمُ
X
നീ വിധി പറയുന്നു
بَيْنَ عِبَادِكَ
X
നിന്റെ ദാസന്‍മാര്‍ക്കിടയില്‍
فِي مَا
X
ഒരു കാര്യത്തില്‍
كَانُوا
X
അവരായിരുന്നു
فِيهِ
X
അതില്‍
يَخْتَلِفُونَ
X
അവര്‍ ഭിന്നിക്കുന്നു
﴿39:46﴾ عَلَىٰ أَن نُّبَدِّلَ
X
നാം പകരം കൊണ്ടുവരുന്ന കാര്യത്തില്‍
أَمْثَالَكُمْ
X
നിങ്ങളെപ്പോലുള്ളവരെ
وَنُنشِئَكُمْ
X
നാം നിങ്ങളെ സൃഷ്ടിക്കുന്നതിലും
فِي مَا لَا تَعْلَمُونَ
X
നിങ്ങള്‍ക്ക് അറിവില്ലാത്ത രൂപത്തില്‍
﴿56:61﴾