Repeated Words in Quran

< >
Total Found : 20
وَاتَّبَعُوا
X
അവര്‍ പിന്‍പറ്റുകയും ചെയ്തു
مَا تَتْلُو
X
ഓതിക്കൊടുക്കുന്നതിനെ
الشَّيَاطِينُ
X
പിശാചുക്കള്‍
عَلَىٰ مُلْكِ
X
രാജാധിപത്യത്തെക്കുറിച്ച്
سُلَيْمَانَۖ
X
സുലൈമാന്റെ
وَمَا كَفَرَ
X
സത്യനിഷേധി ആയിട്ടില്ല
سُلَيْمَانُ
X
സുലൈമാന്‍
وَلَٰكِنَّ
X
എന്നാല്‍
الشَّيَاطِينَ
X
പിശാചുക്കള്‍
كَفَرُوا
X
അവര്‍ സത്യനിഷേധികളായി
يُعَلِّمُونَ
X
അവര്‍ പഠിപ്പിക്കുന്നു
النَّاسَ
X
ജനങ്ങളെ
السِّحْرَ
X
മാരണം
وَمَا أُنزِلَ
X
ഇറക്കപ്പെട്ടതിനെയും
عَلَى الْمَلَكَيْنِ
X
രണ്ട് മലക്കുകള്‍ക്ക്
بِبَابِلَ
X
ബാബിലോണിയയിലെ
هَارُوتَ
X
(അതായത്) ഹാറൂത്തിന്ന്
وَمَارُوتَۚ
X
മാറൂത്തിന്നും
وَمَا يُعَلِّمَانِ
X
അവര്‍ രണ്ടുപേരും പഠിപ്പിച്ചിരുന്നില്ല
مِنْ أَحَدٍ
X
ഒരാളെയും
حَتَّىٰ يَقُولَا
X
അവരിരുവരും പറയുന്നത് വരെ
إِنَّمَا
X
നിശ്ചയം
نَحْنُ
X
ഞങ്ങള്‍
فِتْنَةٌ
X
ഒരു പരീക്ഷണം (മാത്രമാകുന്നു)
فَلَا تَكْفُرْۖ
X
അതിനാല്‍ നീ സത്യനിഷേധിയാകരുത്
فَيَتَعَلَّمُونَ
X
അങ്ങനെ അവര്‍ പഠിച്ചുകൊണ്ടിരുന്നു
مِنْهُمَا
X
അവരിരുവരില്‍നിന്നും
مَا
X
യാതൊന്നിനെ
يُفَرِّقُونَ
X
അവന്‍ ഭിന്നിപ്പിക്കുന്നു
بِهِ
X
അതുകൊണ്ട്
بَيْنَ
X
ഇടയില്‍
الْمَرْءِ
X
മനുഷ്യന്റെ
وَزَوْجِهِۚ
X
അയാളുടെ ഇണ(ഭാര്യ)യുടെയും
وَمَا
X
അവരല്ല
هُم بِضَارِّينَ
X
ദ്രോഹിക്കുന്നവര്‍
بِهِ
X
അതുകൊണ്ട്
مِنْ أَحَدٍ
X
ഒരാളെയും
إِلَّا بِإِذْنِ اللَّهِۚ
X
അല്ലാഹുവിന്റെ അനുമതിയോടെയല്ലാതെ
وَيَتَعَلَّمُونَ
X
അവര്‍ പഠിച്ചുകൊണ്ടിരുന്നു
مَا يَضُرُّهُمْ
X
തങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്നത്
وَلَا يَنفَعُهُمْۚ
X
തങ്ങള്‍ക്ക് ഉപകാരം ചെയ്യാത്തതും
وَلَقَدْ عَلِمُوا
X
തീര്‍ച്ചയായും അവര്‍ അറിഞ്ഞിട്ടുണ്ട്
لَمَنِ اشْتَرَاهُ
X
അത് വാങ്ങിയവന്‍
مَا لَهُ
X
അവനില്ല
فِي الْآخِرَةِ
X
പരലോകത്തില്‍
مِنْ خَلَاقٍۚ
X
ഒരു വിഹിതവും
وَلَبِئْسَ
X
എത്ര ചീത്ത
مَا شَرَوْا
X
അവര്‍ വാങ്ങിയത്
بِهِ
X
അതിന് പകരം
أَنفُسَهُمْۚ
X
സ്വന്തത്തെ
لَوْ كَانُوا
X
അവര്‍ ആയിരുന്നെങ്കില്‍
يَعْلَمُونَ
X
അവര്‍ അറിയുന്നു
﴿2:102﴾ وَمَنْ
X
ആരുണ്ട്
أَظْلَمُ
X
കടുത്ത അക്രമി
مِمَّن
X
ഒരുവനെക്കാള്‍
مَّنَعَ
X
അവന്‍ വിലക്കി
مَسَاجِدَ اللَّهِ
X
അല്ലാഹുവിന്റെ പള്ളികളെ
أَن يُذْكَرَ
X
സ്മരിക്കപ്പെടുന്നത്
فِيهَا
X
അവയില്‍വെച്ച്
اسْمُهُ
X
അവന്റെ നാമം
وَسَعَىٰ
X
അവന്‍ ശ്രമിക്കുകയും ചെയ്തു
فِي خَرَابِهَاۚ
X
അവയുടെ നാശത്തിന്
أُولَٰئِكَ
X
അവര്‍
مَا كَانَ لَهُمْ
X
അവര്‍ക്ക് ആകാവതല്ല
أَن يَدْخُلُوهَا
X
അവയില്‍ പ്രവേശിക്കല്‍
إِلَّا خَائِفِينَۚ
X
പേടിക്കുന്നവരായിട്ടല്ലാതെ
لَهُمْ
X
അവര്‍ക്കുണ്ട്
فِي الدُّنْيَا
X
ഈ ലോകത്ത്
خِزْيٌ
X
അപമാനം
وَلَهُمْ
X
അവര്‍ക്കുണ്ട്
فِي الْآخِرَةِ
X
പരലോകത്ത്
عَذَابٌ
X
ശിക്ഷ
عَظِيمٌ
X
കഠിനമായ
﴿2:114﴾ وَمَن
X
ആര്
يَرْغَبُ
X
വെറുക്കും
عَن مِّلَّةِ إِبْرَاهِيمَ
X
ഇബ്റാഹീമിന്റെ മാര്‍ഗം
إِلَّا مَن
X
ഒരുവനല്ലാതെ
سَفِهَ نَفْسَهُۚ
X
സ്വയം വിഡ്ഢിയാക്കിയ
وَلَقَدِ اصْطَفَيْنَاهُ
X
തീര്‍ച്ചയായും നാം അദ്ദേഹത്തെ തെരഞ്ഞെടുത്തിരിക്കുന്നു
فِي الدُّنْيَاۖ
X
ഈ ലോകത്ത്
وَإِنَّهُ
X
തീര്‍ച്ചയായും അദ്ദേഹം
فِي الْآخِرَةِ
X
പരലോകത്ത്
لَمِنَ الصَّالِحِينَ
X
സുകൃതവാന്മാരില്‍ തന്നെയാണ്
﴿2:130﴾ فَإِذَا قَضَيْتُم
X
നിങ്ങള്‍ പൂര്‍ത്തീകരിച്ചാല്‍
مَّنَاسِكَكُمْ
X
നിങ്ങളുടെ ഹജ്ജ് കര്‍മങ്ങള്‍
فَاذْكُرُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിനെ ഓര്‍ക്കുക
كَذِكْرِكُمْ
X
നിങ്ങള്‍ ഓര്‍ത്തിരുന്ന പോലെ
آبَاءَكُمْ
X
നിങ്ങളുടെ പിതാക്കളെ
أَوْ أَشَدَّ
X
അല്ലെങ്കില്‍ കൂടുതലായി
ذِكْرًاۗ
X
സ്മരിക്കുന്നതില്‍
فَمِنَ النَّاسِ
X
ജനങ്ങളിലുണ്ട്
مَن يَقُولُ
X
പ്രാര്‍ത്ഥിക്കുന്നവര്‍
رَبَّنَا
X
ഞങ്ങളുടെ രക്ഷിതാവേ
آتِنَا
X
ഞങ്ങള്‍ക്ക് നല്‍കേണമേ
فِي الدُّنْيَا
X
ഐഹികജീവിതത്തില്‍
وَمَا لَهُ
X
അവനില്ല
فِي الْآخِرَةِ
X
പരലോകത്ത്
مِنْ خَلَاقٍ
X
ഒരംശവും
﴿2:200﴾ وَمِنْهُم
X
അവരിലുണ്ട്
مَّن يَقُولُ
X
പ്രാര്‍ത്ഥിക്കുന്നവര്‍
رَبَّنَا
X
ഞങ്ങളുടെ നാഥാ
آتِنَا
X
ഞങ്ങള്‍ക്ക് നല്‍കേണമേ
فِي الدُّنْيَا
X
ഐഹികജീവിതത്തില്‍
حَسَنَةً
X
നല്ലത്
وَفِي الْآخِرَةِ
X
പരലോകത്തും
حَسَنَةً
X
നന്മ
وَقِنَا
X
ഞങ്ങളെ രക്ഷിക്കേണമേ
عَذَابَ النَّارِ
X
നരകശിക്ഷയില്‍ നിന്ന്
﴿2:201﴾ إِنَّ الَّذِينَ يَشْتَرُونَ
X
നിശ്ചയമായും വാങ്ങുന്നവര്‍
بِعَهْدِ اللَّهِ
X
അല്ലാഹുവോടുള്ള പ്രതിജ്ഞകൊണ്ട്
وَأَيْمَانِهِمْ
X
സ്വന്തം ശപഥങ്ങളും
ثَمَنًا
X
വില
قَلِيلًا
X
തുഛമായ
أُولَٰئِكَ
X
അവര്‍
لَا خَلَاقَ
X
ഒരു വിഹിതവുമില്ല
لَهُمْ
X
അവര്‍ക്ക്
فِي الْآخِرَةِ
X
പരലോകത്ത്
وَلَا يُكَلِّمُهُمُ
X
അവരോട് സംസാരിക്കുകയില്ല
اللَّهُ
X
അല്ലാഹു
وَلَا يَنظُرُ
X
നോക്കുകയുമില്ല
إِلَيْهِمْ
X
അവരിലേക്ക്
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പ്പുനാളില്‍
وَلَا يُزَكِّيهِمْ
X
അവരെ സംസ്കരിക്കുകയുമില്ല
وَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
നോവേറിയ
﴿3:77﴾ وَمَن يَبْتَغِ
X
ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍
غَيْرَ الْإِسْلَامِ
X
ഇസ്‌ലാം അല്ലാത്തതിനെ
دِينًا
X
ജീവിതവ്യവസ്ഥയായി
فَلَن يُقْبَلَ
X
അപ്പോള്‍ അത് സ്വീകരിക്കപ്പെടുകയില്ല
مِنْهُ
X
അവനില്‍നിന്ന്
وَهُوَ
X
അവന്‍
فِي الْآخِرَةِ
X
പരലോകത്ത്
مِنَ الْخَاسِرِينَ
X
നഷ്ടം പറ്റിയവരില്‍പെട്ടവനാണ്
﴿3:85﴾ وَلَا يَحْزُنكَ
X
നിന്നെ ദുഃഖിപ്പിക്കാതിരിക്കട്ടെ
الَّذِينَ يُسَارِعُونَ
X
ധൃതിയില്‍ മുന്നേറുന്നവര്‍
فِي الْكُفْرِۚ
X
സത്യനിഷേധത്തില്‍
إِنَّهُمْ
X
നിശ്ചയം അവര്‍
لَن يَضُرُّوا اللَّهَ
X
അവര്‍ അല്ലാഹുവിന് ദോഷം വരുത്തുകയില്ല
شَيْئًاۗ
X
ഒട്ടും
يُرِيدُ اللَّهُ
X
അല്ലാഹു ഉദ്ദേശിക്കുന്നു
أَلَّا يَجْعَلَ
X
ആക്കാതിരിക്കാന്‍(നല്‍കാതിരിക്കാന്‍)
لَهُمْ
X
അവര്‍ക്ക്
حَظًّا
X
ഒരു വിഹിതവും
فِي الْآخِرَةِۖ
X
പരലോകത്ത്
وَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
عَظِيمٌ
X
കൊടിയ, ഭയങ്കരമായ
﴿3:176﴾ الْيَوْمَ
X
ഇന്ന്
أُحِلَّ
X
അനുവദനീയമാക്കപ്പെട്ടിരിക്കുന്നു
لَكُمُ
X
നിങ്ങള്‍ക്ക്
الطَّيِّبَاتُۖ
X
നല്ലവസ്തുക്കള്‍
وَطَعَامُ
X
ആഹാരവും
الَّذِينَ
X
ഒരു കൂട്ടരുടെ
أُوتُوا
X
അവര്‍ക്ക് നല്‍കപ്പെട്ടിരിക്കുന്നു
الْكِتَابَ
X
വേദം
حِلٌّ لَّكُمْ
X
നിങ്ങള്‍ക്ക് അനുവദനീയമാണ്
وَطَعَامُكُمْ
X
നിങ്ങളുടെ ആഹാരം
حِلٌّ
X
അനുവദനീയമാണ്
لَّهُمْۖ
X
അവര്‍ക്ക്
وَالْمُحْصَنَاتُ
X
ചാരിത്രവതികളും
مِنَ الْمُؤْمِنَاتِ
X
സത്യവിശ്വാസിനികളിലെ
وَالْمُحْصَنَاتُ
X
ചാരിത്രവതികളും
مِنَ الَّذِينَ أُوتُوا الْكِتَابَ
X
വേദം നല്‍കപ്പെട്ടവരില്‍നിന്നുള്ള
مِن قَبْلِكُمْ
X
നിങ്ങള്‍ക്കുമുമ്പേ
إِذَا آتَيْتُمُوهُنَّ
X
അവര്‍ക്ക് നിങ്ങള്‍ നല്‍കിയാല്‍
أُجُورَهُنَّ
X
അവരുടെ വിവാഹമുല്യം
مُحْصِنِينَ
X
വിവാഹിതരായിക്കൊണ്ട്
غَيْرَ
X
അല്ലാതിരിക്കെ
مُسَافِحِينَ
X
പരസ്യമായി വ്യഭിചാരത്തിലേര്‍പ്പെടുന്നവര്‍
وَلَا مُتَّخِذِي
X
സ്വീകരിക്കുന്നവരുമല്ല
أَخْدَانٍۗ
X
ജാരന്മാരെ/ജാരിണികളെ
وَمَن يَكْفُرْ
X
ആരെങ്കിലും നിരാകരിക്കുന്നു(വെങ്കില്‍)
بِالْإِيمَانِ
X
സത്യവിശ്വാസത്തെ
فَقَدْ حَبِطَ
X
പാഴായിക്കഴിഞ്ഞു
عَمَلُهُ
X
അവന്റെ കര്‍മം
وَهُوَ
X
അവന്‍
فِي الْآخِرَةِ
X
പരലോകത്ത്
مِنَ الْخَاسِرِينَ
X
നഷ്ടംപറ്റിയവരുടെ കൂട്ടത്തിലായിരിക്കും
﴿5:5﴾ إِنَّمَا جَزَاءُ
X
തീര്‍ച്ചയായും പ്രതിഫലം
الَّذِينَ يُحَارِبُونَ
X
യുദ്ധത്തിലേര്‍പ്പെടുന്നവര്‍ക്കുള്ള
اللَّهَ
X
അല്ലാഹുവോട്
وَرَسُولَهُ
X
അവന്റെ ദൂതനോടും
وَيَسْعَوْنَ
X
അവര്‍ ശ്രമിക്കുകയും ചെയ്യുന്നു
فِي الْأَرْضِ
X
ഭൂമിയില്‍
فَسَادًا
X
കുഴപ്പമുണ്ടാക്കാന്‍
أَن يُقَتَّلُوا
X
അവര്‍ വധിക്കപ്പെടുകയാണ്
أَوْ يُصَلَّبُوا
X
അല്ലെങ്കില്‍ അവര്‍ കുരിശിലേറ്റപ്പെടുകയാണ്
أَوْ تُقَطَّعَ
X
അല്ലെങ്കില്‍ ഛേദിക്കപ്പെടുകയാണ്
أَيْدِيهِمْ
X
അവരുടെ കൈകള്‍
وَأَرْجُلُهُم
X
അവരുടെ കാലുകളും
مِّنْ خِلَافٍ
X
വിപരീതമായി
أَوْ يُنفَوْا مِنَ الْأَرْضِۚ
X
അല്ലെങ്കില്‍ അവര്‍ നാട് കടത്തപ്പെടലാണ്
ذَٰلِكَ
X
അത്
لَهُمْ
X
അവര്‍ക്ക്
خِزْيٌ
X
അപമാനമാകുന്നു
فِي الدُّنْيَاۖ
X
ഇഹലോകത്ത്
وَلَهُمْ
X
അവര്‍ക്കുണ്ട്
فِي الْآخِرَةِ
X
പരലോകത്ത്
عَذَابٌ
X
ശിക്ഷ
عَظِيمٌ
X
കടുത്ത
﴿5:33﴾ يَا أَيُّهَا الرَّسُولُ
X
ദൈവദൂതരേ
لَا يَحْزُنكَ
X
താങ്കളെ ദുഃഖിപ്പിക്കാതിരിക്കട്ടെ
الَّذِينَ يُسَارِعُونَ
X
സത്വരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവര്‍
فِي الْكُفْرِ
X
സത്യനിഷേധ മാര്‍ഗത്തില്‍
مِنَ الَّذِينَ قَالُوا
X
പറഞ്ഞവരില്‍പെട്ട
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നുവെന്ന്
بِأَفْوَاهِهِمْ
X
അവരുടെ വായകള്‍കൊണ്ട്
وَلَمْ تُؤْمِن
X
എന്നാല്‍ വിശ്വസിച്ചിട്ടില്ല
قُلُوبُهُمْۛ
X
അവരുടെ ഹൃദയങ്ങള്‍
وَمِنَ الَّذِينَ هَادُواۛ
X
യഹൂദരില്‍പെട്ടവരും
سَمَّاعُونَ
X
(അവര്‍) കാതോര്‍ക്കുന്നവരാണ്
لِلْكَذِبِ
X
കള്ളത്തിന്
سَمَّاعُونَ
X
കാതോര്‍ക്കുന്നവരും
لِقَوْمٍ آخَرِينَ
X
മറ്റു ആളുകള്‍ക്കുവേണ്ടി
لَمْ يَأْتُوكَۖ
X
അവര്‍ നിന്റെയടുത്ത് വന്നിട്ടില്ല
يُحَرِّفُونَ
X
അവര്‍ മാറ്റി മറിക്കുന്നു
الْكَلِمَ
X
വേദവാക്യങ്ങളെ
مِن بَعْدِ مَوَاضِعِهِۖ
X
അവയുടെ സ്ഥാനങ്ങളില്‍നിന്ന്
يَقُولُونَ
X
അവര്‍ പറയുന്നു
إِنْ أُوتِيتُمْ
X
നിങ്ങള്‍ക്ക് നല്‍കപ്പെട്ടാല്‍
هَٰذَا
X
ഇത്
فَخُذُوهُ
X
നിങ്ങളത് സ്വീകരിക്കുക
وَإِن لَّمْ تُؤْتَوْهُ
X
അത് നിങ്ങള്‍ക്ക് നല്‍കപ്പെടുന്നില്ലെങ്കില്‍
فَاحْذَرُواۚ
X
അപ്പോള്‍ നിങ്ങള്‍ സൂക്ഷിച്ചുകൊള്ളുക(നിരസിക്കുക)
وَمَن
X
ആരെയെങ്കിലും
يُرِدِ اللَّهُ
X
അല്ലാഹു ഉദ്ദേശിക്കുന്നു
فِتْنَتَهُ
X
അവനെ നാശത്തിലകപ്പെടുത്താന്‍
فَلَن تَمْلِكَ
X
നേടിയെടുക്കാന്‍ നിനക്കാവില്ല
لَهُ
X
അയാള്‍ക്കുവേണ്ടി
مِنَ اللَّهِ
X
അല്ലാഹുവില്‍നിന്ന്
شَيْئًاۚ
X
യാതൊന്നും
أُولَٰئِكَ
X
അവര്‍
الَّذِينَ
X
ഒരു കൂട്ടരാകുന്നു
لَمْ يُرِدِ اللَّهُ
X
അല്ലാഹു ഉദ്ദേശിച്ചിട്ടില്ല
أَن يُطَهِّرَ
X
ശുദ്ധീകരിക്കാന്‍
قُلُوبَهُمْۚ
X
അവരുടെ മനസ്സുകളെ
لَهُمْ
X
അവര്‍ക്കുണ്ട്
فِي الدُّنْيَا
X
ഇഹലോകത്ത്
خِزْيٌۖ
X
അപമാനം
وَلَهُمْ
X
അവര്‍ക്കുണ്ടായിരിക്കും
فِي الْآخِرَةِ
X
പരലോകത്ത്
عَذَابٌ
X
ശിക്ഷ
عَظِيمٌ
X
കൊടിയ
﴿5:41﴾ وَاكْتُبْ
X
നീ വിധിക്കേണമേ
لَنَا
X
ഞങ്ങള്‍ക്ക്
فِي هَٰذِهِ الدُّنْيَا
X
ഈ ലോകത്ത്
حَسَنَةً
X
നന്മ
وَفِي الْآخِرَةِ
X
പരലോകത്തും
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
هُدْنَا
X
ഞങ്ങള്‍ (പശ്ചാത്തപിച്ചു)മടങ്ങിയിരിക്കുന്നു
إِلَيْكَۚ
X
നിന്നിലേക്ക്
قَالَ
X
അവന്‍ പറഞ്ഞു
عَذَابِي
X
എന്റെ ശിക്ഷ
أُصِيبُ بِهِ
X
അതിനെ ഞാന്‍ ഏല്‍പിക്കും
مَنْ أَشَاءُۖ
X
ഞാനുദ്ദേശിക്കുന്ന ആളുകള്‍ക്ക്
وَرَحْمَتِي
X
എന്റെ കാരുണ്യം
وَسِعَتْ
X
അത് ചൂഴ്ന്നു നില്‍ക്കുന്നു
كُلَّ شَيْءٍۚ
X
എല്ലാ വസ്തുവിനെയും
فَسَأَكْتُبُهَا
X
ഞാന്‍ അത് രേഖപ്പെടുത്തും
لِلَّذِينَ يَتَّقُونَ
X
സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്
وَيُؤْتُونَ
X
അവര്‍ നല്‍കുകയും ചെയ്യുന്നു
الزَّكَاةَ
X
സകാത്ത്
وَالَّذِينَ
X
ഒരു കൂട്ടര്‍
هُم
X
അവര്‍
بِآيَاتِنَا
X
നമ്മുടെ ദൃഷ്ടാന്തങ്ങളില്‍
يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നു
﴿7:156﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
مَا لَكُمْ
X
നിങ്ങള്‍ക്കെന്തു പറ്റി
إِذَا قِيلَ
X
പറയപ്പെട്ടപ്പോള്‍
لَكُمُ
X
നിങ്ങളോട്
انفِرُوا
X
ഇറങ്ങിത്തിരിക്കുവീന്‍
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
اثَّاقَلْتُمْ
X
നിങ്ങള്‍ തൂങ്ങിക്കളയുന്നു (ഒട്ടിപിടിക്കുകയാണല്ലോ)
إِلَى الْأَرْضِۚ
X
ഭൂമിയിലേക്ക്
أَرَضِيتُم
X
നിങ്ങള്‍ തൃപ്തിപ്പെട്ടിരിക്കുകയാണോ
بِالْحَيَاةِ الدُّنْيَا
X
ഐഹികജീവിതം കൊണ്ട്
مِنَ الْآخِرَةِۚ
X
പരലോകത്തേക്കാള്‍
فَمَا مَتَاعُ
X
എന്നാല്‍ വിഭവമല്ല
الْحَيَاةِ الدُّنْيَا
X
ഐഹികജീവിതത്തിലെ
فِي الْآخِرَةِ
X
പരലോകത്തെയപേക്ഷിച്ച്
إِلَّا قَلِيلٌ
X
തുച്ചമല്ലാതെ
﴿9:38﴾ لَهُمُ
X
അവര്‍ക്കുണ്ട്
الْبُشْرَىٰ
X
ശുഭവാര്‍ത്ത
فِي الْحَيَاةِ الدُّنْيَا
X
ഇഹലോകത്ത്
وَفِي الْآخِرَةِۚ
X
പരലോകത്തും
لَا تَبْدِيلَ
X
ഭേദഗതിയില്ല
لِكَلِمَاتِ اللَّهِۚ
X
അല്ലാഹുവിന്റെ വചനങ്ങള്‍ക്ക്
ذَٰلِكَ
X
അത്
هُوَ
X
അത് തന്നെയാണ്
الْفَوْزُ
X
വിജയം
الْعَظِيمُ
X
മഹത്തായ
﴿10:64﴾ أُولَٰئِكَ
X
അവര്‍
الَّذِينَ
X
ഒരു വിഭാഗമാണ്
لَيْسَ لَهُمْ
X
അവര്‍ക്കില്ല
فِي الْآخِرَةِ
X
പരലോകത്ത്
إِلَّا النَّارُۖ
X
നരകത്തീയല്ലാതെ
وَحَبِطَ
X
നശിച്ചു
مَا صَنَعُوا
X
അവര്‍ ഉണ്ടാക്കിയത്
فِيهَا
X
ഇവിടെ (ഇഹലോകത്ത്)
وَبَاطِلٌ
X
നിഷ്ഫലവുമാണ്
مَّا كَانُوا يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്
﴿11:16﴾ لَا جَرَمَ
X
സംശയമില്ല
أَنَّهُمْ
X
നിശ്ചയം അവര്‍
فِي الْآخِرَةِ
X
പരലോകത്ത്
هُمُ
X
അവര്‍ തന്നെയാണ്
الْأَخْسَرُونَ
X
ഏറ്റവും നഷ്ടം ഭവിച്ചവര്‍
﴿11:22﴾ اللَّهُ
X
അല്ലാഹു
يَبْسُطُ
X
സമൃദ്ധമായി നല്‍കുന്നു
الرِّزْقَ
X
വിഭവം
لِمَن يَشَاءُ
X
അവന്‍ ഇച്ഛിക്കുന്നവര്‍ക്ക്
وَيَقْدِرُۚ
X
അവന്‍ പരിമിതപ്പെടുത്തുകയും ചെയ്യുന്നു
وَفَرِحُوا
X
അവര്‍ തൃപ്തിപ്പെട്ടിരിക്കുന്നു
بِالْحَيَاةِ
X
ജീവിതം കൊണ്ട്
الدُّنْيَا
X
ഐഹിക
وَمَا الْحَيَاةُ
X
ജീവിതമല്ല
الدُّنْيَا
X
ഐഹിക
فِي الْآخِرَةِ
X
പരലോകത്തെ അപേക്ഷിച്ച്
إِلَّا مَتَاعٌ
X
തുച്ഛമായ വിഭവമല്ലാതെ
﴿13:26﴾ يُثَبِّتُ
X
ഉറപ്പിച്ചു നിര്‍ത്തുന്നു
اللَّهُ
X
അല്ലാഹു
الَّذِينَ آمَنُوا
X
സത്യവിശ്വാസം കൈകൊണ്ടവരെ
بِالْقَوْلِ
X
വചനത്താല്‍
الثَّابِتِ
X
സുസ്ഥിരമായ
فِي الْحَيَاةِ
X
ജീവിതത്തില്‍
الدُّنْيَا
X
ഐഹിക
وَفِي الْآخِرَةِۖ
X
പരലോകത്തില്‍
وَيُضِلُّ
X
വഴികേടിലാക്കുന്നു
اللَّهُ
X
അല്ലാഹു
الظَّالِمِينَۚ
X
അക്രമികളെ
وَيَفْعَلُ
X
പ്രവര്‍ത്തിക്കുന്നു
اللَّهُ
X
അല്ലാഹു
مَا يَشَاءُ
X
അവന്‍ ഇച്ഛിക്കുന്നത്
﴿14:27﴾ لَا جَرَمَ
X
സംശയമില്ല
أَنَّهُمْ
X
തീര്‍ച്ചയായും അവര്‍
فِي الْآخِرَةِ
X
പരലോകത്ത്
هُمُ
X
അവര്‍ തന്നെയാണ്
الْخَاسِرُونَ
X
നഷ്ടം പറ്റിയവര്‍
﴿16:109﴾ وَآتَيْنَاهُ
X
നാം അദ്ദേഹത്തിനു നല്‍കുകയുണ്ടായി
فِي الدُّنْيَا
X
ഈ ലോകത്ത്
حَسَنَةًۖ
X
നന്മ
وَإِنَّهُ
X
നിശ്ചയമായും അദ്ദേഹം
فِي الْآخِرَةِ
X
പരലോകത്ത്
لَمِنَ الصَّالِحِينَ
X
സച്ചരിതരില്‍ പെട്ടവന്‍ തന്നെ
﴿16:122﴾ وَمَن كَانَ
X
വല്ലവനും ആയാല്‍
فِي هَٰذِهِ
X
ഇതില്‍ (ഇഹലോകത്ത്)
أَعْمَىٰ
X
അന്ധന്‍
فَهُوَ
X
എന്നാലവന്‍
فِي الْآخِرَةِ
X
പരലോകത്ത്
أَعْمَىٰ
X
അന്ധന്‍ (ആയിരിക്കും)
وَأَضَلُّ
X
കൂടുതല്‍ പിഴച്ചവനും
سَبِيلًا
X
മാര്‍ഗം
﴿17:72﴾ أُولَٰئِكَ
X
അവര്‍
الَّذِينَ
X
ഒരു വിഭാഗമാണ്
لَهُمْ
X
അവര്‍ക്കുണ്ട്
سُوءُ الْعَذَابِ
X
കഠിന ശിക്ഷ
وَهُمْ
X
അവര്‍
فِي الْآخِرَةِ
X
പരലോകത്ത്
هُمُ
X
അവര്‍
الْأَخْسَرُونَ
X
ഏറ്റവും നഷ്ടം ഭവിക്കുന്നവര്‍
﴿27:5﴾ بَلِ
X
പക്ഷേ
ادَّارَكَ
X
നഷ്ടപ്പെട്ടു
عِلْمُهُمْ
X
അവരുടെ അറിവ്
فِي الْآخِرَةِۚ
X
പരലോകത്തെപറ്റി
بَلْ
X
എന്നല്ല
هُمْ
X
അവര്‍
فِي شَكٍّ
X
സംശയത്തിലാണ്
مِّنْهَاۖ
X
അതേ കുറിച്ച്
بَلْ
X
എന്നല്ല
هُم
X
അവര്‍
مِّنْهَا
X
അതേപറ്റി
عَمُونَ
X
അന്ധതയിലാണ്
﴿27:66﴾ وَوَهَبْنَا
X
നാം സമ്മാനിച്ചു
لَهُ
X
അദ്ദേഹത്തിന്ന്
إِسْحَاقَ
X
ഇസ്ഹാഖിനെ
وَيَعْقُوبَ
X
യഅ്ഖൂബിനെയും
وَجَعَلْنَا
X
നാം ആക്കുകയും (ഏര്‍പെടുത്തുകയും) ചെയ്തു
فِي ذُرِّيَّتِهِ
X
അദ്ദേഹത്തിന്റെ സന്താനപരമ്പരയില്‍
النُّبُوَّةَ
X
പ്രവാചകത്വം
وَالْكِتَابَ
X
വേദഗ്രന്ഥവും
وَآتَيْنَاهُ
X
അദ്ദേഹത്തിനു നാം നല്‍കുകയും ചെയ്തു
أَجْرَهُ
X
തന്റെ പ്രതിഫലം
فِي الدُّنْيَاۖ
X
ഇഹലോകത്ത്
وَإِنَّهُ
X
നിശ്ചയം അവന്‍
فِي الْآخِرَةِ
X
പരലോകത്തില്‍
لَمِنَ الصَّالِحِينَ
X
സച്ചരിതരില്‍ പെട്ടവന്‍ തന്നെയായിരിക്കും
﴿29:27﴾ الْحَمْدُ
X
സര്‍വസ്തുതിയും
لِلَّهِ
X
അല്ലാഹുവിനാണ്
الَّذِي
X
യാതൊരുവന്‍
لَهُ
X
അവന്റേതാണ്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِ
X
ഭൂമിയിലുള്ളതും
وَلَهُ
X
അവനു തന്നെയാണ്
الْحَمْدُ
X
സ്തുതി
فِي الْآخِرَةِۚ
X
പരലോകത്തും
وَهُوَ
X
അവന്‍
الْحَكِيمُ
X
യുക്തിമാനാണ്
الْخَبِيرُ
X
സൂക്ഷ്മമായി അറിയുന്നവനും
﴿34:1﴾ لَا جَرَمَ
X
സംശയമില്ല
أَنَّمَا تَدْعُونَنِي إِلَيْهِ
X
നിങ്ങളെന്നെ ക്ഷണിച്ചു കൊണ്ടിരിക്കുന്നത്
لَيْسَ لَهُ
X
അതിനില്ല
دَعْوَةٌ
X
ഒരു സന്ദേശവും
فِي الدُّنْيَا
X
ഇഹലോകത്ത്
وَلَا فِي الْآخِرَةِ
X
പരലോകത്തുമില്ല
وَأَنَّ مَرَدَّنَا
X
തീര്‍ച്ചയായും നമ്മുടെ മടക്കം
إِلَى اللَّهِ
X
അല്ലാഹുവിങ്കലേക്കാണ്
وَأَنَّ الْمُسْرِفِينَ
X
തീര്‍ച്ചയായും അതിരുവിടുന്നവര്‍
هُمْ
X
അവര്‍ തന്നെയാണ്
أَصْحَابُ النَّارِ
X
നരകാവകാശികള്‍
﴿40:43﴾ نَحْنُ
X
ഞങ്ങള്‍
أَوْلِيَاؤُكُمْ
X
നിങ്ങളുടെ ഉറ്റമിത്രങ്ങളാകുന്നു
فِي الْحَيَاةِ الدُّنْيَا
X
ഐഹിക ജീവിതത്തില്‍
وَفِي الْآخِرَةِۖ
X
പരലോകത്തും
وَلَكُمْ
X
നിങ്ങള്‍ക്കുണ്ട്
فِيهَا
X
അതില്‍
مَا تَشْتَهِي أَنفُسُكُمْ
X
നിങ്ങളുടെ മനസ്സുകള്‍ കൊതിക്കുന്നതെല്ലാം
وَلَكُمْ
X
നിങ്ങള്‍ക്കുണ്ട്
فِيهَا
X
അതില്‍
مَا تَدَّعُونَ
X
നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം
﴿41:31﴾ مَن كَانَ يُرِيدُ
X
വല്ലവനും ആഗ്രഹിക്കുന്നുവെങ്കില്‍
حَرْثَ
X
വിള
الْآخِرَةِ
X
പരലോകത്തെ
نَزِدْ
X
നാം വര്‍ദ്ധന നല്‍കും
لَهُ
X
അവന്
فِي حَرْثِهِۖ
X
അവന്റെ വിളയില്‍
وَمَن كَانَ يُرِيدُ
X
വല്ലവനും ആഗ്രഹിക്കുന്നുവെങ്കില്‍
حَرْثَ
X
വിള
الدُّنْيَا
X
ഇഹലോകത്തെ
نُؤْتِهِ
X
നാമവന് നല്‍കും
مِنْهَا
X
അതില്‍നിന്ന്
وَمَا لَهُ
X
അവന്നില്ല
فِي الْآخِرَةِ
X
പരലോകത്ത്
مِن نَّصِيبٍ
X
യാതൊരു വിഹിതവും
اعْلَمُوا
X
നിങ്ങള്‍ അറിയുക
أَنَّمَا
X
നിശ്ചയമായും
الْحَيَاةُ
X
ജീവിതം
الدُّنْيَا
X
ഈ ലോകത്തെ
لَعِبٌ
X
കളിയാകുന്നു
وَلَهْوٌ
X
വിനോദവും
وَزِينَةٌ
X
അലങ്കാരവും
وَتَفَاخُرٌ
X
പരസ്പരമുള്ള പൊങ്ങച്ചപ്രകടനവും
بَيْنَكُمْ
X
നിങ്ങള്‍ക്കിടയില്‍
وَتَكَاثُرٌ
X
പരസ്പരം പെരുമ നടിക്കലും
فِي الْأَمْوَالِ
X
സമ്പത്തുകളില്‍
وَالْأَوْلَادِۖ
X
സന്താനങ്ങളിലും
كَمَثَلِ غَيْثٍ
X
ഒരു മഴപോലെ
أَعْجَبَ
X
സന്തോഷിപ്പിച്ചു
الْكُفَّارَ
X
കര്‍ഷകരെ
نَبَاتُهُ
X
അതിന്റെ ചെടികള്‍
ثُمَّ
X
പിന്നെ
يَهِيجُ
X
അത് ഉണങ്ങുന്നു
فَتَرَاهُ
X
അങ്ങനെ നിനക്കതിനെ കാണാം
مُصْفَرًّا
X
മഞ്ഞച്ചതായി
ثُمَّ
X
പിന്നെ
يَكُونُ
X
അതാകും
حُطَامًاۖ
X
തുരുമ്പ്
وَفِي الْآخِرَةِ
X
പരലോകത്തുണ്ട്
عَذَابٌ
X
ശിക്ഷ
شَدِيدٌ
X
കഠിനമായ
وَمَغْفِرَةٌ
X
പാപമോചനവും
مِّنَ اللَّهِ
X
അല്ലാഹുവില്‍നിന്ന്
وَرِضْوَانٌۚ
X
പ്രീതിയും
وَمَا
X
അല്ല
الْحَيَاةُ
X
ജീവിതം
الدُّنْيَا
X
ഈ ലോകത്തെ
إِلَّا
X
അല്ലാതെ
مَتَاعُ
X
ചരക്ക്
الْغُرُورِ
X
ചതി
﴿57:20﴾ وَلَوْلَا أَن كَتَبَ اللَّهُ
X
അല്ലാഹു വിധിച്ചില്ലായിരുന്നുവെങ്കില്‍
عَلَيْهِمُ
X
അവര്‍ക്ക്
الْجَلَاءَ
X
നാടുകടത്തല്‍
لَعَذَّبَهُمْ
X
അവന്‍ അവരെ ശിക്ഷിക്കുമായിരുന്നു
فِي الدُّنْيَاۖ
X
ഈ ലോകത്തില്‍
وَلَهُمْ
X
അവര്‍ക്കുണ്ട്
فِي الْآخِرَةِ
X
പരലോകത്ത്
عَذَابُ النَّارِ
X
നരകശിക്ഷ
﴿59:3﴾