Repeated Words in Quran

< >
Total Found : 18
قَالَ
X
അദ്ദേഹം പറഞ്ഞു
إِنَّهُ يَقُولُ
X
നിശ്ചയം അവന്‍ പറയുന്നു
إِنَّهَا بَقَرَةٌ
X
നിശ്ചയം അത് ഒരു പശുവായിരിക്കണം
لَّا ذَلُولٌ
X
എളുപ്പം വഴങ്ങുന്നത് അല്ല
تُثِيرُ
X
ഉഴുതുന്ന
الْأَرْضَ
X
നിലം
وَلَا تَسْقِي
X
അത് നനക്കുകയുമില്ല
الْحَرْثَ
X
വിളയെ
مُسَلَّمَةٌ
X
കുറ്റമറ്റത്
لَّا شِيَةَ
X
ഒരു കലയുമില്ല
فِيهَاۚ
X
അതില്‍
قَالُوا
X
അവര്‍ പറഞ്ഞു
الْآنَ
X
ഇപ്പോള്‍
جِئْتَ بِالْحَقِّۚ
X
താങ്കള്‍ യാഥാര്‍ത്ഥ്യം കൊണ്ടുവന്നു
فَذَبَحُوهَا
X
അങ്ങനെ അവരതിനെ അറുത്തു
وَمَا كَادُوا
X
അവര്‍ ആകുമായിരുന്നില്ല
يَفْعَلُونَ
X
അവര്‍ ചെയ്യുന്നു
﴿2:71﴾ أُولَٰئِكَ
X
അവര്‍
جَزَاؤُهُم
X
അവരുടെ പ്രതിഫലം
مَّغْفِرَةٌ
X
പാപമോചനം
مِّن رَّبِّهِمْ
X
തങ്ങളുടെ നാഥനില്‍നിന്നുള്ള
وَجَنَّاتٌ
X
സ്വര്‍ഗീയാരാമങ്ങളും
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അതിന്റെ താഴ്ഭാഗത്തൂടെ
الْأَنْهَارُ
X
അരുവികള്‍
خَالِدِينَ
X
അവര്‍ നിത്യവാസികളായിരിക്കും
فِيهَاۚ
X
അതില്‍
وَنِعْمَ
X
എത്ര മഹത്തരം
أَجْرُ
X
പ്രതിഫലം
الْعَامِلِينَ
X
(സല്‍)കര്‍മികള്‍ക്കുള്ള, പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള
﴿3:136﴾ تِلْكَ
X
ഇത്, ഇവ (ഒക്കെയും)
حُدُودُ اللَّهِۚ
X
അല്ലാഹുവിന്റെ (നിയമ) പരിധികളാണ്
وَمَن يُطِعِ
X
അനുസരിക്കുന്നവന്‍
اللَّهَ
X
അല്ലാഹുവിനെ
وَرَسُولَهُ
X
അവന്റെ ദൂതനെയും
يُدْخِلْهُ
X
അവനെ അവന്‍ പ്രവേശിപ്പിക്കും
جَنَّاتٍ
X
സ്വര്‍ഗീയാരാമങ്ങളില്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തിലൂടെ
الْأَنْهَارُ
X
അരുവികള്‍
خَالِدِينَ
X
അവര്‍ സ്ഥിരവാസികളായി
فِيهَاۚ
X
അതില്‍
وَذَٰلِكَ
X
അതത്രെ
الْفَوْزُ
X
വിജയം
الْعَظِيمُ
X
മഹത്തായ
﴿4:13﴾ سَتَجِدُونَ
X
നിങ്ങള്‍ക്ക് കാണാം
آخَرِينَ
X
മറ്റൊരു വിഭാഗത്തെ
يُرِيدُونَ
X
അവര്‍ ആഗ്രഹിക്കുന്നു
أَن يَأْمَنُوكُمْ
X
നിങ്ങളില്‍ നിന്ന് നിര്‍ഭയരായിരിക്കാന്‍
وَيَأْمَنُوا قَوْمَهُمْ
X
സ്വജനതയില്‍ നിന്ന് നിര്‍ഭയരായിരിക്കാനും
كُلَّ مَا رُدُّوا
X
അവര്‍ തിരിക്കപ്പെടുമ്പോഴെല്ലാം
إِلَى الْفِتْنَةِ
X
കുഴപ്പത്തിലേക്ക്
أُرْكِسُوا فِيهَاۚ
X
അവര്‍ അതില്‍ തലകുത്തിമറിയുന്നു
فَإِن لَّمْ يَعْتَزِلُوكُمْ
X
അതിനാല്‍ അവര്‍ നിങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി നില്‍ക്കുന്നില്ലെങ്കില്‍
وَيُلْقُوا إِلَيْكُمُ
X
അവര്‍ നിങ്ങളിലേക്ക് ഇടുകയും(ചെയ്തില്ലെങ്കില്‍)
السَّلَمَ
X
സമാധാനം
وَيَكُفُّوا
X
അടക്കി (തടഞ്ഞു) വെക്കുകയും
أَيْدِيَهُمْ
X
അവരുടെ കൈകളെ
فَخُذُوهُمْ
X
എങ്കില്‍ അവരെ പിടികൂടുക
وَاقْتُلُوهُمْ
X
അവരെ വധിക്കുകയും ചെയ്യുക
حَيْثُ ثَقِفْتُمُوهُمْۚ
X
നിങ്ങളവരെ കണ്ടുമുട്ടുന്നേടത്ത് വെച്ച്
وَأُولَٰئِكُمْ
X
അവര്‍
جَعَلْنَا
X
നാം ആക്കിയിരിക്കുന്നു (നല്‍കിയിരിക്കുന്നു)
لَكُمْ
X
നിങ്ങള്‍ക്ക്
عَلَيْهِمْ
X
അവരുടെമേല്‍
سُلْطَانًا
X
ന്യായം, അധികാരം
مُّبِينًا
X
വ്യക്തമായ
﴿4:91﴾ إِنَّ الَّذِينَ
X
നിശ്ചയമായും ഒരുകൂട്ടര്‍
تَوَفَّاهُمُ
X
അവരെ മരിപ്പിക്കുന്നു
الْمَلَائِكَةُ
X
മലക്കുകള്‍
ظَالِمِي أَنفُسِهِمْ
X
സ്വന്തത്തോട് അക്രമം പ്രാവര്‍ത്തിച്ചവരായ നിലയില്‍
قَالُوا
X
അവര്‍ (മലക്കുകള്‍) ചോദിക്കും
فِيمَ كُنتُمْۖ
X
നിങ്ങള്‍ എന്തിലായിരുന്നു
قَالُوا
X
അവര്‍ (അക്രമം പ്രവര്‍ത്തിച്ചവര്‍) പറയും
كُنَّا مُسْتَضْعَفِينَ
X
ഞങ്ങള്‍ ദുര്‍ബലരാക്കപ്പെട്ടവരായിരുന്നു
فِي الْأَرْضِۚ
X
ഭൂമിയില്‍
قَالُوا
X
അവര്‍ (മലക്കുകള്‍) ചോദിക്കും
أَلَمْ تَكُنْ
X
ആയിരുന്നില്ലേ
أَرْضُ اللَّهِ
X
അല്ലാഹുവിന്റെ ഭൂമി
وَاسِعَةً
X
വിശാലമായത്
فَتُهَاجِرُوا
X
അതിനാല്‍ നിങ്ങള്‍ക്ക് നാട് വിട്ടുപോകാമായിരുന്നില്ലേ
فِيهَاۚ
X
അതില്‍
فَأُولَٰئِكَ
X
അതിനാല്‍ അവര്‍
مَأْوَاهُمْ
X
അവരുടെ സങ്കേതം
جَهَنَّمُۖ
X
നരകമാകുന്നു
وَسَاءَتْ مَصِيرًا
X
അത് എത്രചീത്ത സങ്കേതം
﴿4:97﴾ فَأَثَابَهُمُ اللَّهُ
X
അങ്ങനെ അവര്‍ക്ക് പ്രതിഫലമായി അല്ലാഹു നല്‍കി(നല്‍കും)
بِمَا قَالُوا
X
അവര്‍ പറഞ്ഞതിനാല്‍
جَنَّاتٍ
X
സ്വര്‍ഗീയാരാമങ്ങള്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അവയ്ക്ക് താഴ്ഭാഗത്തൂടെ
الْأَنْهَارُ
X
അരുവികള്‍
خَالِدِينَ
X
സ്ഥിരവാസികളായിക്കൊണ്ട്
فِيهَاۚ
X
അതില്‍
وَذَٰلِكَ
X
അത്
جَزَاءُ
X
പ്രതിഫലമാണ്
الْمُحْسِنِينَ
X
സല്‍കര്‍മികളുടെ
﴿5:85﴾ الَّذِينَ كَذَّبُوا
X
തള്ളിപ്പറഞ്ഞവര്‍
شُعَيْبًا
X
ശുഐബിനെ
كَأَن لَّمْ يَغْنَوْا
X
അവര്‍ പാര്‍ത്തിട്ടുപോലുമില്ലാത്ത പോലെയാണ്
فِيهَاۚ
X
അവിടെ
الَّذِينَ كَذَّبُوا
X
തള്ളിപ്പറഞ്ഞവര്‍
شُعَيْبًا
X
ശുഐബിനെ
كَانُوا
X
അവര്‍ തന്നെയായിരുന്നു
هُمُ الْخَاسِرِينَ
X
നഷ്ടം പറ്റിയവര്‍
﴿7:92﴾ أَلَمْ يَعْلَمُوا
X
അവര്‍ അറിഞ്ഞിട്ടില്ലേ
أَنَّهُ
X
തീര്‍ച്ചയായും
مَن يُحَادِدِ
X
ആരെങ്കിലും എതിരിടുന്നുവെങ്കില്‍
اللَّهَ
X
അല്ലാഹുവോട്
وَرَسُولَهُ
X
അവന്റെ ദൂതനോടും
فَأَنَّ لَهُ
X
നിശ്ചയമായും അവനുണ്ട്
نَارَ جَهَنَّمَ
X
നരകത്തീ
خَالِدًا
X
അവന്‍ നിത്യവാസിയായിരിക്കെ
فِيهَاۚ
X
അതില്‍ (അവിടെ)
ذَٰلِكَ
X
അത്
الْخِزْيُ
X
അപമാനം തന്നെ
الْعَظِيمُ
X
അത്യന്തം
﴿9:63﴾ وَعَدَ
X
വാഗ്ദാനം ചെയ്തിരിക്കുന്നു
اللَّهُ
X
അല്ലാഹു
الْمُنَافِقِينَ
X
കപടവിശ്വാസികളോട്
وَالْمُنَافِقَاتِ
X
കപടവിശ്വാസിനികളോടും
وَالْكُفَّارَ
X
സത്യനിഷേധികളോടും
نَارَ جَهَنَّمَ
X
നരകത്തീ
خَالِدِينَ
X
അവര്‍ നിത്യവാസികളാകുന്നു
فِيهَاۚ
X
അതില്‍
هِيَ
X
അത്
حَسْبُهُمْۚ
X
അവര്‍ക്കു മതി
وَلَعَنَهُمُ
X
അവരെ ശപിച്ചിരിക്കുന്നു
اللَّهُۖ
X
അല്ലാഹു
وَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
مُّقِيمٌ
X
നിത്യമായ
﴿9:68﴾ أَعَدَّ
X
ഒരുക്കിവെച്ചിരിക്കുന്നു
اللَّهُ
X
അല്ലാഹു
لَهُمْ
X
അവര്‍ക്ക്
جَنَّاتٍ
X
സ്വര്‍ഗീയാരാമങ്ങള്‍
تَجْرِي
X
ഒഴുകുന്ന
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُ
X
അരുവികള്‍
خَالِدِينَ
X
അവര്‍ നിത്യവാസികളാകുന്നു
فِيهَاۚ
X
അവയില്‍
ذَٰلِكَ
X
അതത്രെ
الْفَوْزُ
X
വിജയം
الْعَظِيمُ
X
മഹത്തായ
﴿9:89﴾ جَنَّاتُ
X
സ്വര്‍ഗ്ഗത്തോപ്പുകള്‍
عَدْنٍ
X
സ്ഥിരവാസത്തിന്റെ
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അതിന്റെ അടിഭാഗത്തുകൂടി
الْأَنْهَارُ
X
നദികള്‍
خَالِدِينَ
X
ശാശ്വതവാസികളായിരിക്കും
فِيهَاۚ
X
അതില്‍
وَذَٰلِكَ
X
അതാണ്
جَزَاءُ
X
പ്രതിഫലം
مَن تَزَكَّىٰ
X
പരിശുദ്ധി നേടിയവന്റെ
﴿20:76﴾ وَلِسُلَيْمَانَ
X
സുലൈമാനും (നാം അധീനപ്പെടുത്തി)
الرِّيحَ
X
കാറ്റിനെ
عَاصِفَةً
X
അടിച്ചുവീശുന്ന
تَجْرِي
X
അത് സഞ്ചരിക്കുന്നു
بِأَمْرِهِ
X
അദ്ദേഹത്തിന്റെ കല്‍പനപ്രകാരം
إِلَى الْأَرْضِ
X
ഭൂമിയിലേക്ക്
الَّتِي بَارَكْنَا
X
നാം അനുഗ്രഹങ്ങള്‍ ചെയ്ത
فِيهَاۚ
X
അതില്‍
وَكُنَّا
X
നാമാകുന്നു
بِكُلِّ شَيْءٍ
X
എല്ലാറ്റിനെക്കുറിച്ചും
عَالِمِينَ
X
അറിയുന്നവര്‍
﴿21:81﴾ خَالِدِينَ
X
നിത്യവാസികളായി
فِيهَاۚ
X
അതില്‍
حَسُنَتْ
X
എത്ര ഉത്തമം
مُسْتَقَرًّا
X
താവളമായി
وَمُقَامًا
X
താമസസ്ഥലമായും
﴿25:76﴾ وَالَّذِينَ آمَنُوا
X
സത്യവിശ്വാസം സ്വീകരിച്ചവര്‍
وَعَمِلُوا
X
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍
لَنُبَوِّئَنَّهُم
X
അവര്‍ക്ക് നാം ഒരുക്കി വയ്ക്കുക തന്നെ ചെയ്യും
مِّنَ الْجَنَّةِ
X
സ്വര്‍ഗത്തില്‍
غُرَفًا
X
സമുന്നത സൗധങ്ങള്‍
تَجْرِي
X
ഒഴുകിക്കൊണ്ടിരിക്കുന്നു
مِن تَحْتِهَا
X
അതിന്റെ താഴ്ഭാഗത്തിലൂടെ
الْأَنْهَارُ
X
നദികള്‍
خَالِدِينَ
X
അവര്‍ സ്ഥിരവാസികളായിക്കൊണ്ട്
فِيهَاۚ
X
അതില്‍
نِعْمَ
X
എത്ര വിശിഷ്ടം
أَجْرُ الْعَامِلِينَ
X
പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള പ്രതിഫലം
﴿29:58﴾ يَعْلَمُ
X
അവനറിയുന്നു
مَا يَلِجُ
X
പ്രവേശിക്കുന്നത്
فِي الْأَرْضِ
X
ഭൂമിയില്‍
وَمَا يَخْرُجُ
X
പുറത്തുവരുന്നതും
مِنْهَا
X
അതില്‍നിന്ന്
وَمَا يَنزِلُ
X
ഇറങ്ങുന്നതും
مِنَ السَّمَاءِ
X
ആകാശത്തുനിന്നും
وَمَا يَعْرُجُ
X
കയറിപ്പോകുന്നതും
فِيهَاۚ
X
അതിലേക്ക്
وَهُوَ
X
അവന്‍
الرَّحِيمُ
X
പരമകാരുണികനാണ്
الْغَفُورُ
X
ഏറെ പൊറുക്കുന്നവനും
﴿34:2﴾ يَوْمَ
X
ദിനം
تَرَى
X
നീ കാണുന്ന
الْمُؤْمِنِينَ
X
സത്യവിശ്വാസികളെ
وَالْمُؤْمِنَاتِ
X
സത്യവിശ്വാസിനികളെയും
يَسْعَىٰ
X
സഞ്ചരിക്കുന്നതായി
نُورُهُم
X
അവരുടെ പ്രകാശം
بَيْنَ أَيْدِيهِمْ
X
അവരുടെ മുന്നില്‍
وَبِأَيْمَانِهِم
X
അവരുടെ വലതുവശത്തും
بُشْرَاكُمُ
X
നിങ്ങള്‍ക്കുള്ള സന്തോഷവാര്‍ത്ത
الْيَوْمَ
X
ഇന്ന്
جَنَّاتٌ
X
സ്വര്‍ഗീയാരാമങ്ങളാണ്
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُ
X
നദികള്‍
خَالِدِينَ
X
നിത്യവാസികള്‍
فِيهَاۚ
X
അതില്‍
ذَٰلِكَ
X
അത്
هُوَ
X
അതുതന്നെയാണ്
الْفَوْزُ
X
വിജയം
الْعَظِيمُ
X
മഹത്തായ
﴿57:12﴾ لَّا تَجِدُ
X
നീ കണ്ടെത്തുകയില്ല
قَوْمًا
X
ഒരു ജനതയെ
يُؤْمِنُونَ
X
വിശ്വസിക്കുന്ന
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും
يُوَادُّونَ
X
അവര്‍ സ്നേഹബന്ധം പുലര്‍ത്തുന്നതായി
مَنْ
X
ചിലരോട്
حَادَّ
X
വിരോധം പുലര്‍ത്തിയ
اللَّهَ
X
അല്ലാഹുവിനോട്
وَرَسُولَهُ
X
അവന്റെ ദൂതനോടും
وَلَوْ كَانُوا
X
അവരായിരുന്നാലും
آبَاءَهُمْ
X
അവരുടെ പിതാക്കള്‍
أَوْ
X
അല്ലെങ്കില്‍
أَبْنَاءَهُمْ
X
അവരുടെ പുത്രന്മാര്‍
أَوْ
X
അല്ലെങ്കില്‍
إِخْوَانَهُمْ
X
അവരുടെ സഹോദരന്മാര്‍
أَوْ
X
അല്ലെങ്കില്‍
عَشِيرَتَهُمْۚ
X
അവരുടെ കുടുംബക്കാര്‍
أُولَٰئِكَ
X
അവര്‍
كَتَبَ
X
അവന്‍ രേഖപ്പെടുത്തിയിരിക്കുന്നു
فِي قُلُوبِهِمُ
X
അവരുടെ ഹൃദയങ്ങളില്‍
الْإِيمَانَ
X
സത്യവിശ്വാസം
وَأَيَّدَهُم
X
അവരെ അവന്‍ ബലപ്പെടുത്തുകയും ചെയ്തു
بِرُوحٍ
X
ആത്മചൈതന്യം കൊണ്ട്
مِّنْهُۖ
X
അവനില്‍നിന്നുള്ള
وَيُدْخِلُهُمْ
X
അവന്‍ അവരെ പ്രവേശിപ്പിക്കുകയും ചെയ്യും
جَنَّاتٍ
X
സ്വര്‍ഗീയാരാമങ്ങളില്‍
تَجْرِي
X
ഒഴുകും
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُ
X
നദികള്‍
خَالِدِينَ
X
സ്ഥിരവാസികളായിട്ട്
فِيهَاۚ
X
അവയില്‍
رَضِيَ اللَّهُ
X
അല്ലാഹു തൃപ്തിപ്പെട്ടു
عَنْهُمْ
X
അവരെ സംബന്ധിച്ച്
وَرَضُوا
X
അവരും തൃപ്തിപ്പെട്ടു
عَنْهُۚ
X
അവനെ സംബന്ധിച്ച്
أُولَٰئِكَ
X
അവര്‍
حِزْبُ اللَّهِۚ
X
അല്ലാഹുവിന്റെ കക്ഷിയാണ്
أَلَا إِنَّ حِزْبَ اللَّهِ
X
നിശ്ചയം, അല്ലാഹുവിന്റെ കക്ഷി
هُمُ
X
അവര്‍ തന്നെയാണ്
الْمُفْلِحُونَ
X
വിജയം വരിക്കുന്നവര്‍
﴿58:22﴾ فَكَانَ
X
അങ്ങനെ ആയിത്തീര്‍ന്നു
عَاقِبَتَهُمَا
X
ഇരുവരുടെയും പര്യവസാനം
أَنَّهُمَا
X
നിശ്ചയം, അവര്‍ ഇരുവരും
فِي النَّارِ
X
നരകത്തിലാണ് (എന്നത്)
خَالِدَيْنِ
X
നിത്യവാസികളായിക്കൊണ്ട്
فِيهَاۚ
X
അതില്‍
وَذَٰلِكَ
X
അതാണ്
جَزَاءُ
X
പ്രതിഫലം
الظَّالِمِينَ
X
അക്രമികളുടെ
﴿59:17﴾ إِنَّ الَّذِينَ كَفَرُوا
X
നിശ്ചയം നിഷേധിച്ചവര്‍
مِنْ أَهْلِ الْكِتَابِ
X
വേദക്കാരില്‍നിന്നുള്ള
وَالْمُشْرِكِينَ
X
ബഹുദൈവവിശ്വാസികളില്‍നിന്നുമുള്ള
فِي نَارِ جَهَنَّمَ
X
നരകത്തീയിലാണ്
خَالِدِينَ
X
സ്ഥിരവാസികളായ നിലയില്‍
فِيهَاۚ
X
അതില്‍
أُولَٰئِكَ
X
അവര്‍
هُمْ
X
അവര്‍ തന്നെയാണ്
شَرُّ
X
ഏറ്റവും നികൃഷ്ടര്‍
الْبَرِيَّةِ
X
സൃഷ്ടികളില്‍
﴿98:6﴾