Repeated Words in Quran

< >
Total Found : 25
أَيَّامًا
X
ദിവസങ്ങള്‍
مَّعْدُودَاتٍۚ
X
നിര്‍ണയിക്കപ്പെട്ട, എണ്ണപ്പെട്ട
فَمَن كَانَ مِنكُم
X
നിങ്ങളില്‍ വല്ലവരുമായാല്‍
مَّرِيضًا
X
രോഗി
أَوْ عَلَىٰ سَفَرٍ
X
അല്ലെങ്കില്‍ യാത്രയില്‍
فَعِدَّةٌ
X
അത്ര എണ്ണം
مِّنْ أَيَّامٍ أُخَرَۚ
X
മറ്റു ദിവസങ്ങളില്‍ നിന്ന്
وَعَلَى الَّذِينَ
X
ഒരു കൂട്ടരുടെ മേലുമുണ്ട്
يُطِيقُونَهُ
X
അവര്‍ക്കത് (പ്രയാസപ്പെട്ടു)സാധിക്കും
فِدْيَةٌ
X
പ്രായശ്ചിത്തം
طَعَامُ مِسْكِينٍۖ
X
ഒരഗതിയുടെ ആഹാരം
فَمَن تَطَوَّعَ
X
വല്ലവനും സ്വമേധയാ ചെയ്താല്‍
خَيْرًا
X
കൂടുതല്‍ നന്മ
فَهُوَ خَيْرٌ لَّهُۚ
X
അതവനുത്തമം
وَأَن تَصُومُوا
X
നിങ്ങള്‍ നോമ്പെടുക്കലാണ്
خَيْرٌ لَّكُمْۖ
X
നിങ്ങള്‍ക്കുത്തമം
إِن كُنتُمْ تَعْلَمُونَ
X
നിങ്ങള്‍ അറിയുന്നവരെങ്കില്‍
﴿2:184﴾ إِن تُبْدُوا
X
നിങ്ങള്‍ പരസ്യമായി ചെയ്യുന്നുവെങ്കില്‍
الصَّدَقَاتِ
X
ദാനധര്‍മങ്ങള്‍
فَنِعِمَّا هِيَۖ
X
അത് നല്ലത് തന്നെ
وَإِن تُخْفُوهَا
X
നിങ്ങള്‍ അത് രഹസ്യമാക്കിയാല്‍
وَتُؤْتُوهَا
X
നിങ്ങള്‍ അത് നല്‍കുകയും ചെയ്താല്‍
الْفُقَرَاءَ
X
ദരിദ്രര്‍ക്ക്
فَهُوَ
X
അതാണ്
خَيْرٌ
X
ഉത്തമം
لَّكُمْۚ
X
നിങ്ങള്‍ക്ക്
وَيُكَفِّرُ
X
അത് മായ്ചു കളയും
عَنكُم
X
നിങ്ങളില്‍ നിന്ന്
مِّن سَيِّئَاتِكُمْۗ
X
നിങ്ങളുടെ ദോഷങ്ങള്‍
وَاللَّهُ
X
അല്ലാഹു
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതിനെപറ്റി
خَبِيرٌ
X
സൂക്ഷ്മമായി അറിയുന്നവനാണ്
﴿2:271﴾ وَكَتَبْنَا
X
നാം വിധി രേഖപ്പെടുത്തി
عَلَيْهِمْ
X
അവര്‍ക്ക്
فِيهَا
X
അതില്‍
أَنَّ النَّفْسَ
X
തീര്‍ച്ചയായും ജീവന്‍
بِالنَّفْسِ
X
ജീവനുപകരം
وَالْعَيْنَ
X
കണ്ണ്
بِالْعَيْنِ
X
കണ്ണിന്
وَالْأَنفَ
X
മൂക്ക്
بِالْأَنفِ
X
മൂക്കിന്
وَالْأُذُنَ
X
ചെവി
بِالْأُذُنِ
X
ചെവിക്ക്
وَالسِّنَّ
X
പല്ല്
بِالسِّنِّ
X
പല്ലിന്
وَالْجُرُوحَ
X
പരിക്കുകള്‍ക്ക്
قِصَاصٌۚ
X
തത്തുല്യമായ പ്രതിക്രിയ
فَمَن تَصَدَّقَ
X
എന്നാല്‍ ആരെങ്കിലും മാപ്പ് നല്‍കുന്നു(എങ്കില്‍)
بِهِ
X
അക്കാര്യത്തില്‍
فَهُوَ
X
അത്
كَفَّارَةٌ
X
പ്രായശ്ചിത്തമാണ്
لَّهُۚ
X
അവന്ന്
وَمَن لَّمْ يَحْكُم
X
ആര്‍ വിധിക്കുന്നില്ല(യോ)
بِمَا أَنزَلَ اللَّهُ
X
അല്ലാഹു അവതരിപ്പിച്ചതനുസരിച്ച്
فَأُولَٰئِكَ هُمُ
X
അവര്‍ തന്നെയാണ്
الظَّالِمُونَ
X
അക്രമികള്‍
﴿5:45﴾ وَإِن يَمْسَسْكَ اللَّهُ
X
അല്ലാഹു നിനക്ക് വരുത്തുകയാണെങ്കില്‍
بِضُرٍّ
X
വല്ല വിപത്തും
فَلَا كَاشِفَ
X
ഒഴിവാക്കുന്നവനില്ല
لَهُ
X
അതിനെ
إِلَّا هُوَۖ
X
അവനല്ലാതെ
وَإِن يَمْسَسْكَ
X
അവന്‍ നിനക്ക് വരുത്തുകയാണെങ്കില്‍
بِخَيْرٍ
X
വല്ല നന്മയും
فَهُوَ
X
അവന്‍
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യങ്ങള്‍ക്കും
قَدِيرٌ
X
കഴിവുറ്റവനാണ്
﴿6:17﴾ وَجَعَلُوا
X
അവര്‍ നിശ്ചയിച്ചുകൊടുത്തു
لِلَّهِ
X
അല്ലാഹുവിന്
مِمَّا ذَرَأَ
X
അവന്‍ സൃഷ്ടിച്ചതില്‍നിന്ന്
مِنَ الْحَرْثِ
X
കൃഷിയില്‍നിന്ന്
وَالْأَنْعَامِ
X
കാലികളില്‍നിന്നും
نَصِيبًا
X
ഒരു വിഹിതം
فَقَالُوا
X
എന്നിട്ടവര്‍ പറഞ്ഞു(പറയുന്നു)
هَٰذَا
X
ഇത്
لِلَّهِ
X
അല്ലാഹുവിനുള്ളതാണ്
بِزَعْمِهِمْ
X
അവരുടെ ജല്‍പനമനുസരിച്ച്
وَهَٰذَا
X
ഇത് (മറ്റേത്)
لِشُرَكَائِنَاۖ
X
ഞങ്ങളുടെ പങ്കാളികള്‍ക്കും(പങ്കാളികളാക്കിവച്ച ദൈവങ്ങള്‍ക്ക്)
فَمَا كَانَ
X
എന്നാല്‍ ഉള്ളത്
لِشُرَكَائِهِمْ
X
അവരുടെ പങ്കാളികള്‍ക്ക്
فَلَا يَصِلُ
X
അത് എത്തിച്ചേരുകയില്ല
إِلَى اللَّهِۖ
X
അല്ലാഹുവിലേക്ക്
وَمَا كَانَ
X
ഉള്ളത്
لِلَّهِ
X
അല്ലാഹുവിന്
فَهُوَ
X
അത്
يَصِلُ
X
അത് എത്തിച്ചേരും
إِلَىٰ شُرَكَائِهِمْۗ
X
അവരുടെ പങ്കാളികള്‍ക്ക്
سَاءَ
X
ചീത്തയായിരിക്കുന്നു
مَا يَحْكُمُونَ
X
അവര്‍ തീരുമാനിക്കുന്നത്
﴿6:136﴾ مَن
X
ആരെ
يَهْدِ اللَّهُ
X
അല്ലാഹു നേര്‍വഴിയിലാക്കുന്നു
فَهُوَ الْمُهْتَدِيۖ
X
അവനാണ് നേര്‍വഴി പ്രാപിച്ചവന്‍
وَمَن يُضْلِلْ
X
ആരെ അവന്‍ വഴിപിഴപ്പിക്കുന്നു(വോ)
فَأُولَٰئِكَ هُمُ
X
അവര്‍ തന്നെയാണ്
الْخَاسِرُونَ
X
നഷ്ടം പറ്റിയവര്‍
﴿7:178﴾ إِن تَسْتَفْتِحُوا
X
നിങ്ങള്‍ വിജയമാണ് തേടിയിരുന്നതെങ്കില്‍
فَقَدْ جَاءَكُمُ
X
ഇതാ, നിങ്ങള്‍ക്ക് വന്നെത്തിയിരിക്കുന്നു
الْفَتْحُۖ
X
(നിങ്ങള്‍ തേടിയ)വിജയം
وَإِن تَنتَهُوا
X
നിങ്ങള്‍ വിരമിക്കുകയാണെങ്കില്‍
فَهُوَ
X
അതാണ്
خَيْرٌ
X
ഉത്തമം
لَّكُمْۖ
X
നിങ്ങള്‍ക്ക്
وَإِن تَعُودُوا
X
ഇനി നിങ്ങള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍
نَعُدْ
X
നാം ആവര്‍ത്തിക്കും
وَلَن تُغْنِيَ
X
ഉപകരിക്കുകയില്ല
عَنكُمْ
X
നിങ്ങള്‍ക്ക്
فِئَتُكُمْ
X
നിങ്ങളുടെ സംഘം
شَيْئًا
X
ഒട്ടും
وَلَوْ كَثُرَتْ
X
അത് വലുതായാലും
وَأَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
مَعَ
X
കൂടെയാണ്
الْمُؤْمِنِينَ
X
സത്യവിശ്വാസികളുടെ
﴿8:19﴾ وَأَذَانٌ
X
അറിയിപ്പാണിത്
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്നുള്ള
وَرَسُولِهِ
X
അവന്റെ ദൂതനില്‍ നിന്നും
إِلَى النَّاسِ
X
ജനങ്ങള്‍ക്ക്
يَوْمَ الْحَجِّ
X
ഹജ്ജ് നാളില്‍
الْأَكْبَرِ
X
മഹത്തായ
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
بَرِيءٌ
X
ബാധ്യത ഒഴിഞ്ഞവനാണ്
مِّنَ الْمُشْرِكِينَۙ
X
ബഹുദൈവ വിശ്വാസികളില്‍ നിന്ന്
وَرَسُولُهُۚ
X
അവന്റെ ദൂതനും
فَإِن تُبْتُمْ
X
അതിനാല്‍ നിങ്ങള്‍ പശ്ചാത്തപിക്കുന്നുവെങ്കില്‍
فَهُوَ
X
അതാണ്
خَيْرٌ
X
ഉത്തമം
لَّكُمْۖ
X
നിങ്ങള്‍ക്ക്
وَإِن تَوَلَّيْتُمْ
X
അഥവാ നിങ്ങള്‍ പിന്തിരിയുകയാണെങ്കില്‍
فَاعْلَمُوا
X
അറിയുക
أَنَّكُمْ
X
നിശ്ചയം നിങ്ങള്‍
غَيْرُ مُعْجِزِي اللَّهِۗ
X
അല്ലാഹുവിനെ തോല്‍പിക്കാന്‍ കഴിയാത്തവരാണ്
وَبَشِّرِ
X
നീ സുവാര്‍ത്ത അറിയിക്കുക
الَّذِينَ كَفَرُوا
X
സത്യനിഷേധികളോട്
بِعَذَابٍ
X
ശിക്ഷയെപ്പറ്റി
أَلِيمٍ
X
നോവേറിയ
﴿9:3﴾ قَالُوا
X
അവര്‍ (യാത്രാസംഘം) പറഞ്ഞു
جَزَاؤُهُ
X
അതിന്നുള്ള ശിക്ഷ
مَن
X
വല്ലവനും
وُجِدَ
X
അത് കണ്ടെടുക്കപ്പെട്ടു
فِي رَحْلِهِ
X
അവന്റെ ഭാണ്ഡത്തില്‍
فَهُوَ
X
അവന്‍തന്നെയാണ്
جَزَاؤُهُۚ
X
അതിന്റെ ശിക്ഷ
كَذَٰلِكَ
X
അപ്രകാരം
نَجْزِي
X
നാം പ്രതിഫലം (ശിക്ഷ) നല്‍കുന്നു
الظَّالِمِينَ
X
അക്രമികള്‍ക്ക്
﴿12:75﴾ وَتَوَلَّىٰ
X
അദ്ദേഹം പുറംതിരിഞ്ഞു
عَنْهُمْ
X
അവരില്‍നിന്ന്
وَقَالَ
X
എന്നിട്ടു പറയുകയുംചെയ്തു
يَا أَسَفَىٰ
X
ഹാ! എന്റെ സങ്കടം
عَلَىٰ يُوسُفَ
X
യൂസുഫിന്റെ കാര്യത്തില്‍
وَابْيَضَّتْ
X
വെളുത്തുപോയി
عَيْنَاهُ
X
അദ്ദേഹത്തിന്റെ ഇരുകണ്ണുകളും
مِنَ الْحُزْنِ
X
ദുഃഖം കാരണമായി
فَهُوَ
X
അദ്ദേഹം
كَظِيمٌ
X
(ദുഃഖം) ഉള്ളിലൊതുക്കിയവനാകുന്നു
﴿12:84﴾ تَاللَّهِ
X
അല്ലാഹുവാണ് സത്യം
لَقَدْ أَرْسَلْنَا
X
നിശ്ചയം നാം ദൂതന്മാരെ അയച്ചിട്ടുണ്ട്
إِلَىٰ أُمَمٍ
X
പല സമുദായങ്ങളിലേക്ക്
مِّن قَبْلِكَ
X
നിനക്ക് മുമ്പ്
فَزَيَّنَ
X
അപ്പോള്‍ അലങ്കാരമായി തോന്നിപ്പിച്ചു
لَهُمُ
X
അവര്‍ക്ക്
الشَّيْطَانُ
X
പിശാച്
أَعْمَالَهُمْ
X
അവരുടെ പ്രവര്‍ത്തികളെ
فَهُوَ
X
അങ്ങനെ അവന്‍
وَلِيُّهُمُ
X
അവരുടെ രക്ഷാധികാരി
الْيَوْمَ
X
ഇന്ന് (ഈ ലോകത്ത്)
وَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ أَلِيمٌ
X
വേദനാജനകമായ ശിക്ഷ
﴿16:63﴾ ضَرَبَ اللَّهُ
X
അല്ലാഹു വിവരിച്ചിരിക്കുന്നു
مَثَلًا
X
ഒരുപമ
عَبْدًا
X
ഒരടിമയെ
مَّمْلُوكًا
X
(മറ്റൊരാളുടെ) ഉടമസ്ഥതയിലുള്ള
لَّا يَقْدِرُ
X
അയാള്‍ക്ക് കഴിയുകയില്ല
عَلَىٰ شَيْءٍ
X
ഒന്നിനും, യാതൊന്നും
وَمَن
X
ഒരുത്തനെയും
رَّزَقْنَاهُ
X
നാം അവന് നല്‍കി
مِنَّا
X
നമ്മില്‍ നിന്നും
رِزْقًا
X
വിഭവം
حَسَنًا
X
നല്ല
فَهُوَ
X
എന്നിട്ടവന്‍
يُنفِقُ
X
അവന്‍ ചെലവഴിക്കുന്നു
مِنْهُ
X
അതില്‍ നിന്ന്
سِرًّا
X
രഹസ്യമായും
وَجَهْرًاۖ
X
പരസ്യമായും
هَلْ يَسْتَوُونَۚ
X
അവര്‍ തുല്യരാവുമോ
الْحَمْدُ
X
സര്‍വ സ്തുതിയും അല്ലാഹുവിനാകുന്നു
لِلَّهِۚ
X
എന്നാല്‍
بَلْ أَكْثَرُهُمْ
X
അവരില്‍ അധികപേരും
لَا يَعْلَمُونَ
X
മനസിലാക്കുന്നില്ല
﴿16:75﴾ وَمَن كَانَ
X
വല്ലവനും ആയാല്‍
فِي هَٰذِهِ
X
ഇതില്‍ (ഇഹലോകത്ത്)
أَعْمَىٰ
X
അന്ധന്‍
فَهُوَ
X
എന്നാലവന്‍
فِي الْآخِرَةِ
X
പരലോകത്ത്
أَعْمَىٰ
X
അന്ധന്‍ (ആയിരിക്കും)
وَأَضَلُّ
X
കൂടുതല്‍ പിഴച്ചവനും
سَبِيلًا
X
മാര്‍ഗം
﴿17:72﴾ وَمَن
X
ആരെ
يَهْدِ اللَّهُ
X
അല്ലാഹു നേര്‍വഴിയിലാക്കുന്നു
فَهُوَ
X
അപ്പോള്‍ അവനാണ്
الْمُهْتَدِۖ
X
നേര്‍മാര്‍ഗം പ്രാപിച്ചവന്‍
وَمَن
X
ആരെ
يُضْلِلْ
X
അവന്‍ ദുര്‍മാര്‍ഗത്തിലാക്കുന്നു
فَلَن تَجِدَ
X
അപ്പോള്‍ നീ കണ്ടെത്തുകയില്ല
لَهُمْ
X
അവര്‍ക്ക്
أَوْلِيَاءَ
X
യാതൊരു രക്ഷകനെയും
مِن دُونِهِۖ
X
അവനെ കൂടാതെ
وَنَحْشُرُهُمْ
X
അവരെ നാം ഒരുമിച്ചുകൂട്ടുന്നതുമാണ്
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
عَلَىٰ وُجُوهِهِمْ
X
അവരുടെ മുഖങ്ങളിലായി (മുഖംകുത്തി)
عُمْيًا
X
അന്ധരായിട്ടും
وَبُكْمًا
X
ഊമകളായിട്ടും
وَصُمًّاۖ
X
ബധിരന്മാരായിട്ടും
مَّأْوَاهُمْ
X
അവരുടെ സങ്കേതം
جَهَنَّمُۖ
X
നരകമാകുന്നു
كُلَّمَا خَبَتْ
X
അത് അണയുമ്പോഴെല്ലാം
زِدْنَاهُمْ
X
അവര്‍ക്ക് നാം വര്‍ദ്ധിപ്പിച്ചുകൊടുക്കും
سَعِيرًا
X
ആളിക്കത്തുന്ന തീ
﴿17:97﴾ وَتَرَى
X
നിനക്കു കാണാം
الشَّمْسَ
X
സൂര്യനെ
إِذَا طَلَعَت
X
അത് ഉദിക്കുമ്പോള്‍
تَّزَاوَرُ
X
അത് തെറ്റുന്നു
عَن كَهْفِهِمْ
X
അവരുടെ ഗുഹയില്‍ നിന്ന്
ذَاتَ الْيَمِينِ
X
വലത്തോട്ട്
وَإِذَا غَرَبَت
X
അത് അസ്തമിച്ചാല്‍
تَّقْرِضُهُمْ
X
അത് അവരെ മുറിച്ചു കടക്കുന്നു
ذَاتَ الشِّمَالِ
X
ഇടത്തോട്ട്
وَهُمْ
X
അവരാകട്ടെ
فِي فَجْوَةٍ
X
ഒരു വിശാലസ്ഥലത്താകുന്നു
مِّنْهُۚ
X
അതിലെ
ذَٰلِكَ
X
അത്
مِنْ آيَاتِ
X
ദൃഷ്ടാന്തങ്ങളില്‍ പെട്ടതാകുന്നു
اللَّهِۗ
X
അല്ലാഹുവിന്റെ
مَن يَهْدِ اللَّهُ
X
ആരെ അല്ലാഹു നേര്‍മാര്‍ഗത്തിലാക്കുന്നുവോ
فَهُوَ
X
അപ്പോള്‍ അവന്‍ തന്നെയാണ്
الْمُهْتَدِۖ
X
നേര്‍വഴി പ്രാപിച്ചവന്‍
وَمَن يُضْلِلْ
X
ആരെ അവന്‍ ദുര്‍മാര്‍ഗത്തിലാക്കുന്നുവോ
فَلَن تَجِدَ
X
അപ്പോള്‍ ഒരിക്കലും നീ കണ്ടെത്തുകയില്ല
لَهُ
X
അവന്ന്
وَلِيًّا
X
ഒരു രക്ഷകനെയും
مُّرْشِدًا
X
നേര്‍വഴി കാണിച്ചു കൊടുക്കുന്നവനായ
﴿18:17﴾ ذَٰلِكَ
X
അത്
وَمَن يُعَظِّمْ
X
വല്ലവനും ആദരിക്കുന്ന പക്ഷം
حُرُمَاتِ اللَّهِ
X
അല്ലാഹു ആദരിച്ചവയെ
فَهُوَ
X
അത്
خَيْرٌ
X
ഉത്തമമാണ്
لَّهُ
X
അവന്
عِندَ
X
അടുക്കല്‍
رَبِّهِۗ
X
തന്റെ രക്ഷിതാവിന്റെ
وَأُحِلَّتْ لَكُمُ
X
നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു
الْأَنْعَامُ
X
നാല്‍ക്കാലികള്‍
إِلَّا مَا يُتْلَىٰ عَلَيْكُمْۖ
X
നിങ്ങള്‍ക്ക് ഓതിക്കേള്‍പ്പിക്കുന്നതൊഴിച്ച്
فَاجْتَنِبُوا
X
അതിനാല്‍ നിങ്ങള്‍ വര്‍ജ്ജിക്കുക
الرِّجْسَ
X
മാലിന്യത്തെ
مِنَ الْأَوْثَانِ
X
വിഗ്രഹങ്ങളില്‍ നിന്നുള്ള
وَاجْتَنِبُوا
X
നിങ്ങള്‍ വെടിയുക
قَوْلَ الزُّورِ
X
വ്യാജവാക്കുകള്‍
﴿22:30﴾ الَّذِي
X
യാതൊരുത്തന്‍
خَلَقَنِي
X
അവന്‍ എന്നെ സൃഷ്ടിച്ചിരിക്കുന്നു
فَهُوَ
X
അവന്‍ തന്നെയാണ്
يَهْدِينِ
X
എന്നെ നേര്‍വഴിയിലാക്കുന്നതും
﴿26:78﴾ وَإِذَا مَرِضْتُ
X
ഞാന്‍ രോഗിയായാല്‍
فَهُوَ
X
അവന്‍ തന്നെ
يَشْفِينِ
X
എന്നെ സുഖപ്പെടുത്തും
﴿26:80﴾ أَفَمَن
X
അപ്പോളൊരുത്തനാണോ
وَعَدْنَاهُ
X
നാം അവന് വാഗ്ദാനം ചെയ്തു
وَعْدًا حَسَنًا
X
നല്ലൊരു വാഗ്ദാനം
فَهُوَ
X
എന്നിട്ടവന്‍
لَاقِيهِ
X
അതിനെ കാണുന്നവനാണ്, അനുഭവിക്കുന്നവനാണ്
كَمَن
X
ഒരുത്തനെപ്പോലെ
مَّتَّعْنَاهُ
X
നാം അവനെ ആസ്വദിപ്പിച്ചു
مَتَاعَ
X
വിഭവങ്ങള്‍
الْحَيَاةِ
X
ജീവിത
الدُّنْيَا
X
ഭൗതിക
ثُمَّ
X
പിന്നെ
هُوَ
X
അവനായിരിക്കും
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുദിവസത്തില്‍
مِنَ الْمُحْضَرِينَ
X
(നോവേറിയ ശിക്ഷക്കായി) ഹാജരാക്കപ്പെടുന്നവരില്‍
﴿28:61﴾ أَمْ أَنزَلْنَا عَلَيْهِمْ
X
അതല്ല; നാം അവര്‍ക്ക് ഇറക്കിക്കൊടുത്തിട്ടുണ്ടോ
سُلْطَانًا
X
വല്ല പ്രമാണവും
فَهُوَ
X
അത്
يَتَكَلَّمُ
X
സംസാരിക്കും
بِمَا كَانُوا بِهِ يُشْرِكُونَ
X
അവര്‍ പങ്കു ചേര്‍ക്കുന്നതിനനുകൂലമായി
﴿30:35﴾ قُلْ
X
നീ പറയുക
إِنَّ رَبِّي
X
എന്റെ നാഥന്‍
يَبْسُطُ
X
വിപുലീകരിച്ചു കൊടുക്കുന്നു
الرِّزْقَ
X
വിഭവങ്ങള്‍
لِمَن يَشَاءُ
X
അവനിഛിക്കുന്നവര്‍ക്ക്
مِنْ عِبَادِهِ
X
തന്റെ ദാസന്‍മാരില്‍
وَيَقْدِرُ
X
അവന്‍ ചുരുക്കുകയും ചെയ്യുന്നു
لَهُۚ
X
അവന്
وَمَا أَنفَقْتُم
X
നിങ്ങള്‍ ചെലവഴിക്കുന്ന പക്ഷം
مِّن شَيْءٍ
X
വല്ലതും
فَهُوَ
X
അവന്‍
يُخْلِفُهُۖ
X
അതിനു പകരം നല്‍കും
وَهُوَ
X
അവനാകുന്നു
خَيْرُ
X
ഉത്തമന്‍
الرَّازِقِينَ
X
അന്നം നല്‍കുന്നവരില്‍
﴿34:39﴾ قُلْ
X
നീ പറയുക
مَا سَأَلْتُكُم
X
ഞാന്‍ നിങ്ങളോട് ചോദിച്ചിട്ടുണ്ടെങ്കില്‍
مِّنْ أَجْرٍ
X
വല്ല പ്രതിഫലവും
فَهُوَ لَكُمْۖ
X
അത് നിങ്ങള്‍ക്കു വേണ്ടി തന്നെയാകുന്നു
إِنْ أَجْرِيَ
X
എന്റെ പ്രതിഫലമല്ല
إِلَّا عَلَى اللَّهِۖ
X
അല്ലാഹുവിങ്കലല്ലാതെ
وَهُوَ
X
അവന്‍
عَلَىٰ كُلِّ شَيْءٍ
X
സകലസംഗതികള്‍ക്കും
شَهِيدٌ
X
സാക്ഷിയാണ്
﴿34:47﴾ أَفَمَن
X
യാതൊരുവനാണോ
شَرَحَ اللَّهُ
X
അല്ലാഹു വിശാലത നല്‍കി
صَدْرَهُ
X
അവന്റെ ഹൃദയത്തിന്
لِلْإِسْلَامِ
X
ഇസ്‌ലാമിന് വേണ്ടി
فَهُوَ
X
അങ്ങനെ അവന്‍
عَلَىٰ نُورٍ
X
വെളിച്ചത്തിന്‍മേലാണ്
مِّن رَّبِّهِۚ
X
തന്റെ നാഥനില്‍നിന്നുള്ള
فَوَيْلٌ
X
എന്നാല്‍ നാശം
لِّلْقَاسِيَةِ
X
കടുത്തുപോയവര്‍ക്കാണ്
قُلُوبُهُم
X
തങ്ങളുടെ ഹൃദയങ്ങള്‍
مِّن ذِكْرِ اللَّهِۚ
X
അല്ലാഹുവിന്റെ ഉല്‍ബോധനത്തിനു നേരെ
أُولَٰئِكَ
X
അവര്‍
فِي ضَلَالٍ
X
ദുര്‍മാര്‍ഗത്തിലാണ്
مُّبِينٍ
X
വ്യക്തമായ
﴿39:22﴾ وَمَن يَعْشُ
X
അന്ധത നടിക്കുന്നവന്‍
عَن ذِكْرِ الرَّحْمَٰنِ
X
പരമകാരുണികന്റെ ഉല്‍ബോധനത്തോട്
نُقَيِّضْ
X
നാം ഏര്‍പ്പെടുത്തിക്കൊടുക്കും
لَهُ
X
അവന്ന്
شَيْطَانًا
X
ഒരു ചെകുത്താനെ
فَهُوَ
X
എന്നിട്ട് ഇവന്‍
لَهُ
X
അവന്റെ
قَرِينٌ
X
തോഴനാകുന്നു
﴿43:36﴾ أَعِندَهُ
X
അവന്റെ അടുത്തുണ്ടോ?
عِلْمُ الْغَيْبِ
X
അഭൗതിക ജ്ഞാനം
فَهُوَ
X
അങ്ങനെ അവന്‍
يَرَىٰ
X
അവന്‍ കണ്ടുകൊണ്ടിരിക്കുന്നു
﴿53:35﴾ وَيَرْزُقْهُ
X
അവന്‍ അവന്ന് ആഹാരം നല്‍കുകയും ചെയ്യും
مِنْ حَيْثُ
X
വിധത്തില്‍
لَا يَحْتَسِبُۚ
X
അവന്‍ വിചാരിക്കാത്ത
وَمَن
X
ആര്‍
يَتَوَكَّلْ
X
ഭരമേല്‍പിക്കുന്നു
عَلَى اللَّهِ
X
അല്ലാഹുവില്‍
فَهُوَ
X
എങ്കില്‍ അവന്‍ (അല്ലാഹു)
حَسْبُهُۚ
X
അവന്നു മതി
إِنَّ اللَّهَ
X
നിശ്ചയം, അല്ലാഹു
بَالِغُ
X
എത്തിക്കുന്നവനാണ്
أَمْرِهِۚ
X
തന്റെ കാര്യത്തെ
قَدْ جَعَلَ اللَّهُ
X
അല്ലാഹു നിശ്ചയിച്ചിട്ടുണ്ട്
لِكُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدْرًا
X
ഒരു കണക്ക്
﴿65:3﴾ فَهُوَ
X
അങ്ങനെ അവന്‍
فِي عِيشَةٍ
X
ജീവിതത്തിലാകുന്നു
رَّاضِيَةٍ
X
സംതൃപ്തമായ
﴿69:21﴾ فَهُوَ
X
അവന്‍
فِي عِيشَةٍ
X
ജീവിതത്തിലാകുന്നു
رَّاضِيَةٍ
X
സംതൃപ്തമായ
﴿101:7﴾