Repeated Words in Quran

< >
Total Found : 2
إِنَّمَا
X
നിശ്ചയമായും
يُرِيدُ الشَّيْطَانُ
X
പിശാച് ഉദ്ദേശിക്കുന്നു
أَن يُوقِعَ
X
അവന്‍ ഉളവാക്കാന്‍
بَيْنَكُمُ
X
നിങ്ങള്‍ക്കിടയില്‍
الْعَدَاوَةَ
X
ശത്രുത
وَالْبَغْضَاءَ
X
വിദ്വേഷവും
فِي الْخَمْرِ
X
മദ്യത്തിലൂടെ
وَالْمَيْسِرِ
X
ചൂതാട്ടത്തിലൂടെയും
وَيَصُدَّكُمْ
X
അവര്‍ നിങ്ങളെ തടയാനും
عَن ذِكْرِ اللَّهِ
X
അല്ലാഹുവെ ഓര്‍ക്കുന്നതില്‍നിന്ന്
وَعَنِ الصَّلَاةِۖ
X
നമസ്കാരത്തില്‍നിന്നും
فَهَلْ أَنتُم
X
അതിനാല്‍ നിങ്ങള്‍ ആണോ?
مُّنتَهُونَ
X
വിരമിക്കുന്നവര്‍
﴿5:91﴾ وَنَادَىٰ
X
വിളിച്ചു ചോദിക്കും
أَصْحَابُ
X
അവകാശികള്‍
الْجَنَّةِ
X
സ്വര്‍ഗത്തിന്റെ
أَصْحَابَ
X
അവകാശികളോട്
النَّارِ
X
നരകത്തിന്റെ
أَن قَدْ وَجَدْنَا
X
ഞങ്ങള്‍ കണ്ടറിഞ്ഞിരിക്കുന്നു
مَا وَعَدَنَا
X
ഞങ്ങളോട് വാഗ്ദാനം ചെയതത്
رَبُّنَا
X
ഞങ്ങളുടെ നാഥന്‍
حَقًّا
X
സത്യമായി
فَهَلْ وَجَدتُّم
X
നിങ്ങള്‍ കണ്ടറിഞ്ഞോ
مَّا وَعَدَ
X
വാഗ്ദാനം ചെയ്തത്
رَبُّكُمْ
X
നിങ്ങളുടെ നാഥന്‍
حَقًّاۖ
X
യാഥാര്‍ഥ്യമായി പുലര്‍ന്നത്
قَالُوا
X
അവര്‍ പറയും
نَعَمْۚ
X
അതെ
فَأَذَّنَ
X
അപ്പോള്‍ വിളിച്ചറിയിക്കും
مُؤَذِّنٌ
X
ഒരു വിളിച്ചുപറയുന്ന ആള്‍
بَيْنَهُمْ
X
അവര്‍ക്കിടയില്‍
أَن لَّعْنَةُ اللَّهِ
X
തീര്‍ച്ചയായും അല്ലാഹുവിന്റെ ശാപം
عَلَى الظَّالِمِينَ
X
അക്രമികള്‍ക്കാണ്
﴿7:44﴾ فَهَلْ يَنتَظِرُونَ
X
അതിനാല്‍ ഇവര്‍ പ്രതീക്ഷിക്കുന്നുണ്ടോ
إِلَّا مِثْلَ أَيَّامِ
X
ദുര്‍ദിനങ്ങള്‍ പോലുള്ളതല്ലാതെ
الَّذِينَ خَلَوْا
X
കഴിഞ്ഞുപോയവരുടെ
مِن قَبْلِهِمْۚ
X
ഇവരുടെ മുമ്പേ
قُلْ
X
പറയൂ
فَانتَظِرُوا
X
നിങ്ങള്‍ കാത്തിരിക്കുക
إِنِّي
X
നിശ്ചയം, ഞാനും
مَعَكُم
X
നിങ്ങളോടൊപ്പം
مِّنَ الْمُنتَظِرِينَ
X
കാത്തിരിക്കുന്നവരിലാണ്
﴿10:102﴾ فَإِلَّمْ يَسْتَجِيبُوا
X
അഥവാ അവര്‍ ഉത്തരം നല്‍കുന്നില്ലെങ്കില്‍
لَكُمْ
X
നിങ്ങള്‍ക്ക്
فَاعْلَمُوا
X
നിങ്ങള്‍ അറിയുക
أَنَّمَا أُنزِلَ
X
നിശ്ചയം ഇത് അവതരിപ്പിക്കപ്പെട്ടിരിക്കുന്നു
بِعِلْمِ اللَّهِ
X
അല്ലാഹുവിന്റെ അറിവോടെ മാത്രം
وَأَن لَّا إِلَٰهَ
X
ഒരു ദൈവവുമില്ലെന്നും
إِلَّا هُوَۖ
X
അവനല്ലാതെ
فَهَلْ أَنتُم
X
ഇനിയെങ്കിലും നിങ്ങളാകുന്നുണ്ടോ
مُّسْلِمُونَ
X
മുസ്‌ലിംകള്‍
﴿11:14﴾ وَبَرَزُوا
X
അവര്‍ മറയില്ലാതെ പ്രത്യക്ഷപ്പെടും
لِلَّهِ
X
അല്ലാഹുവിങ്കല്‍
جَمِيعًا
X
എല്ലാവരും
فَقَالَ
X
അപ്പോള്‍ പറയും
الضُّعَفَاءُ
X
ദുര്‍ബലര്‍
لِلَّذِينَ اسْتَكْبَرُوا
X
അഹങ്കരിച്ചവരോട്
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
كُنَّا
X
ഞങ്ങള്‍ ആയിരുന്നു
لَكُمْ
X
നിങ്ങളുടെ
تَبَعًا
X
അനുയായികള്‍
فَهَلْ أَنتُم
X
നിങ്ങളാണോ
مُّغْنُونَ عَنَّا
X
ഞങ്ങള്‍ക്ക് ഒഴിവാക്കിത്തരുന്നവര്‍ (ഞങ്ങളെ ധന്യരാക്കുന്നവര്‍)
مِنْ عَذَابِ اللَّهِ
X
അല്ലാഹുവിന്റെ ശിക്ഷയില്‍ (നിന്ന്)
مِن شَيْءٍۚ
X
വല്ലതും
قَالُوا
X
അവര്‍ പറഞ്ഞു
لَوْ هَدَانَا
X
ഞങ്ങളെ നേര്‍വഴിയിലാക്കിയിരുന്നെങ്കില്‍
اللَّهُ
X
അല്ലാഹു
لَهَدَيْنَاكُمْۖ
X
തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെയും സന്മാര്‍ഗത്തിലാക്കുമായിരുന്നു
سَوَاءٌ
X
സമമാണ്
عَلَيْنَا
X
ഞങ്ങള്‍ക്ക്
أَجَزِعْنَا
X
ഞങ്ങള്‍ വെപ്രാളപ്പെട്ടാലും
أَمْ صَبَرْنَا
X
ഞങ്ങള്‍ ക്ഷമിച്ചാലും
مَا لَنَا
X
ഞങ്ങള്‍ക്കില്ല
مِن مَّحِيصٍ
X
ഒരു രക്ഷാമാര്‍ഗവും
﴿14:21﴾ وَقَالَ
X
പറയുകയും ചെയ്തു
الَّذِينَ أَشْرَكُوا
X
(അല്ലാഹുവോട്) പങ്കുചേര്‍ത്തവര്‍
لَوْ شَاءَ اللَّهُ
X
അല്ലാഹു ഇച്ഛിച്ചിരുന്നുവെങ്കില്‍
مَا عَبَدْنَا
X
ഞങ്ങള്‍ പൂജിക്കുമായിരുന്നില്ല
مِن دُونِهِ
X
അവനെക്കൂടാതെ
مِن شَيْءٍ
X
ഒരു വസ്തുവിനെയും
نَّحْنُ
X
ഞങ്ങള്‍
وَلَا آبَاؤُنَا
X
ഞങ്ങളുടെ പിതാക്കളും ഇല്ല
وَلَا حَرَّمْنَا
X
ഞങ്ങള്‍ നിഷിദ്ധമാക്കുകയില്ലായിരുന്നു
مِن دُونِهِ
X
അവന്റെ (കല്‍പന) കൂടാതെ
مِن شَيْءٍۚ
X
ഒന്നും
كَذَٰلِكَ
X
അപ്രകാരം
فَعَلَ
X
ചെയ്തു
الَّذِينَ مِن قَبْلِهِمْۚ
X
ഇവര്‍ക്ക് മുമ്പുള്ളവര്‍
فَهَلْ
X
എന്നാല്‍ ഉണ്ടോ
عَلَى الرُّسُلِ
X
ദൂതന്മാരുടെ മേല്‍(ബാധ്യത)
إِلَّا الْبَلَاغُ
X
പ്രബോധനമല്ലാതെ
الْمُبِينُ
X
വ്യക്തമായ
﴿16:35﴾ قَالُوا
X
അവര്‍ പറഞ്ഞു
يَا ذَا الْقَرْنَيْنِ
X
ഓ, ദുല്‍ ഖര്‍നൈന്‍!
إِنَّ
X
നിശ്ചയമായും
يَأْجُوجَ
X
യഅ്ജൂജ്
وَمَأْجُوجَ
X
മഅ്ജൂജും
مُفْسِدُونَ
X
കുഴപ്പം സൃഷ്ടിക്കുന്നവരാണ്
فِي الْأَرْضِ
X
ഭൂമിയില്‍
فَهَلْ نَجْعَلُ
X
അതിനാല്‍ ഞങ്ങള്‍ നിശ്ചയിക്കട്ടെയോ
لَكَ
X
താങ്കള്‍ക്ക്
خَرْجًا
X
കരം, നികുതി
عَلَىٰ أَن تَجْعَلَ
X
താങ്കള്‍ ഉണ്ടാക്കിത്തരുമെന്ന വ്യവസ്ഥയനുസരിച്ച്
بَيْنَنَا
X
ഞങ്ങള്‍ക്കിടയില്‍
وَبَيْنَهُمْ
X
അവര്‍ക്കുമിടയില്‍
سَدًّا
X
ഒരു ഭിത്തി
﴿18:94﴾ وَعَلَّمْنَاهُ
X
നാം അദ്ദേഹത്തെ അഭ്യസിപ്പിച്ചു
صَنْعَةَ لَبُوسٍ
X
പടയങ്കി നിര്‍മാണം
لَّكُمْ
X
നിങ്ങള്‍ക്ക് വേണ്ടി
لِتُحْصِنَكُم
X
നിങ്ങളെ അത് സംരക്ഷിക്കാന്‍
مِّن بَأْسِكُمْۖ
X
നിങ്ങള്‍ നേരിടുന്ന യുദ്ധവിപത്തുകളില്‍നിന്ന്
فَهَلْ أَنتُمْ
X
എന്നിട്ട് നിങ്ങളാണോ
شَاكِرُونَ
X
നന്ദികാണിക്കുന്നവര്‍
﴿21:80﴾ قُلْ
X
പറയുക
إِنَّمَا
X
തീര്‍ച്ചയായും
يُوحَىٰ إِلَيَّ
X
എനിക്ക് ബോധനം നല്‍കപ്പെട്ടു
أَنَّمَا
X
തീര്‍ച്ചയായും
إِلَٰهُكُمْ
X
നിങ്ങളുടെ ദൈവം
إِلَٰهٌ وَاحِدٌۖ
X
ഏകനായ ദൈവം മാത്രമാണ്
فَهَلْ أَنتُم
X
നിങ്ങളാകുന്നുവോ
مُّسْلِمُونَ
X
മുസ്‌ലിംകള്‍
﴿21:108﴾ اسْتِكْبَارًا
X
അവര്‍ അഹങ്കരിച്ചു നടന്നതിനാലാണത്
فِي الْأَرْضِ
X
ഭൂമിയില്‍
وَمَكْرَ السَّيِّئِۚ
X
ഹീനതന്ത്രങ്ങളില്‍ പെട്ടതിനാലും
وَلَا يَحِيقُ
X
ബാധിക്കുകയില്ല
الْمَكْرُ السَّيِّئُ
X
ഹീനതന്ത്രം
إِلَّا بِأَهْلِهِۚ
X
അത് പയറ്റുന്നവരെയല്ലാതെ
فَهَلْ يَنظُرُونَ
X
അതിനാല്‍ അവര്‍ കാത്തിരിക്കുകയാണോ
إِلَّا سُنَّتَ الْأَوَّلِينَۚ
X
മുന്‍ഗാമികളുടെ ദുരനുഭവമല്ലാതെ
فَلَن تَجِدَ
X
നിനക്ക് കാണാനാവില്ല
لِسُنَّتِ اللَّهِ
X
അല്ലാഹുവിന്റെ നടപടിക്രമത്തില്‍
تَبْدِيلًاۖ
X
ഒരു ഭേദഗതിയും
وَلَن تَجِدَ
X
നിനക്ക് കണ്ടെത്താനാവില്ല
لِسُنَّتِ اللَّهِ
X
അല്ലാഹുവിന്റെ നടപടിക്രമത്തില്‍
تَحْوِيلًا
X
ഒരു മാറ്റവും
﴿35:43﴾ قَالُوا
X
അവര്‍ പറയും
رَبَّنَا
X
ഞങ്ങളുടെ നാഥാ
أَمَتَّنَا
X
നീ ഞങ്ങളെ മരിപ്പിച്ചു
اثْنَتَيْنِ
X
രണ്ടു തവണ
وَأَحْيَيْتَنَا
X
നീ ഞങ്ങളെ ജീവിപ്പിക്കുകയും ചെയ്തു
اثْنَتَيْنِ
X
രണ്ടു തവണ
فَاعْتَرَفْنَا
X
ഇപ്പോള്‍ ഞങ്ങള്‍ സമ്മതിച്ചിരിക്കുന്നു
بِذُنُوبِنَا
X
ഞങ്ങളുടെ കുറ്റങ്ങള്‍
فَهَلْ
X
അതിനാല്‍ ഉണ്ടോ
إِلَىٰ خُرُوجٍ
X
പുറത്തുകടക്കാന്‍
مِّن سَبِيلٍ
X
വല്ല വഴിയും
﴿40:11﴾ وَإِذْ يَتَحَاجُّونَ
X
അവര്‍ പരസ്പരം ന്യായവാദം നടത്തുന്ന സന്ദര്‍ഭം
فِي النَّارِ
X
നരകത്തില്‍
فَيَقُولُ
X
അപ്പോള്‍ പറയും
الضُّعَفَاءُ
X
ദുര്‍ബലര്‍
لِلَّذِينَ اسْتَكْبَرُوا
X
കേമന്‍മാരായി നടിച്ചിരുന്നവരോട്
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
كُنَّا
X
ഞങ്ങള്‍ ആയിരുന്നു
لَكُمْ
X
നിങ്ങളെ
تَبَعًا
X
പിന്‍പറ്റി കഴിയുന്നവര്‍
فَهَلْ أَنتُم
X
അതിനാല്‍ നിങ്ങളാണോ
مُّغْنُونَ
X
ഒഴിവാക്കിത്തരുന്നവര്‍
عَنَّا
X
ഞങ്ങളില്‍നിന്ന്
نَصِيبًا
X
വല്ല വിഹിതവും
مِّنَ النَّارِ
X
നരക ശിക്ഷയില്‍നിന്ന്
﴿40:47﴾ فَاصْبِرْ
X
അതിനാല്‍ നീ ക്ഷമിക്കുക
كَمَا صَبَرَ
X
ക്ഷമിച്ചതുപോലെ
أُولُو الْعَزْمِ
X
തീരുമാനശക്തിയുള്ളവര്‍
مِنَ الرُّسُلِ
X
ദൂതന്മാരില്‍ നിന്ന്
وَلَا تَسْتَعْجِل
X
നീ തിരക്കുകൂട്ടാതിരിക്കുക
لَّهُمْۚ
X
അവരുടെ കാര്യത്തില്‍
كَأَنَّهُمْ
X
അവരായത് പോലെ
يَوْمَ يَرَوْنَ
X
അവര്‍ കാണുന്ന ദിവസം
مَا يُوعَدُونَ
X
അവര്‍ക്ക് താക്കീത് നല്‍കപ്പെടുന്നതിനെ
لَمْ يَلْبَثُوا
X
അവര്‍ വസിച്ചിട്ടില്ല (വസിക്കാത്ത പോലെ)
إِلَّا سَاعَةً
X
ഒരു നാഴികനേരമല്ലാതെ
مِّن نَّهَارٍۚ
X
പകലില്‍ നിന്ന്
بَلَاغٌۚ
X
(ഇത്) ഒരറിയിപ്പാകുന്നു
فَهَلْ يُهْلَكُ
X
ഇനിയും നശിപ്പിക്കപ്പെടുമോ
إِلَّا الْقَوْمُ
X
ജനസമൂഹമല്ലാതെ
الْفَاسِقُونَ
X
അധര്‍മികളായ
﴿46:35﴾ فَهَلْ يَنظُرُونَ
X
അവര്‍ കാത്തിരിക്കുന്നുണ്ടോ?
إِلَّا السَّاعَةَ
X
അന്ത്യസമയമല്ലാതെ
أَن تَأْتِيَهُم
X
അതായത്, അവര്‍ക്കത് വന്നെത്തുന്നതിനെ(യല്ലാതെ)
بَغْتَةًۖ
X
ആകസ്മികമായി
فَقَدْ جَاءَ
X
എന്നാല്‍ ആഗതമായിരിക്കുന്നു
أَشْرَاطُهَاۚ
X
അതിന്റെ അടയാളങ്ങള്‍
فَأَنَّىٰ لَهُمْ
X
അവര്‍ക്കെങ്ങനെ (സാധിക്കും)
إِذَا جَاءَتْهُمْ
X
അതവര്‍ക്കു വന്നെത്തിയാല്‍
ذِكْرَاهُمْ
X
തങ്ങള്‍ക്കുള്ള ഉദ്ബോധനം (ഉള്‍ക്കൊള്ളാന്‍)
﴿47:18﴾ فَهَلْ عَسَيْتُمْ
X
നിങ്ങളായേക്കുമോ?
إِن تَوَلَّيْتُمْ
X
നിങ്ങള്‍ പിന്തിരിഞ്ഞുപോവുകയാണെങ്കില്‍
أَن تُفْسِدُوا
X
നിങ്ങള്‍ കുഴപ്പമുണ്ടാക്കാന്‍ (ശ്രമിക്കുന്നവര്‍)
فِي الْأَرْضِ
X
ഭൂമിയില്‍
وَتُقَطِّعُوا
X
നിങ്ങള്‍ മുറിച്ചുകളയാനും
أَرْحَامَكُمْ
X
നിങ്ങളുടെ കുടുംബബന്ധങ്ങളെ
﴿47:22﴾ وَلَقَد تَّرَكْنَاهَا
X
ഉറപ്പായും നാം അതിനെ ബാക്കിവെച്ചിട്ടുണ്ട്
آيَةً
X
തെളിവായി
فَهَلْ مِن مُّدَّكِرٍ
X
അതിനാല്‍ ചിന്തിച്ചുമനസ്സിലാക്കുന്ന ആരെങ്കിലുമുണ്ടോ?
﴿54:15﴾ وَلَقَدْ يَسَّرْنَا
X
നിശ്ചയം നാം ലളിതമാക്കിയിരിക്കുന്നു
الْقُرْآنَ
X
ഖുര്‍ആനിനെ
لِلذِّكْرِ
X
ചിന്തിച്ചറിയാന്‍ വേണ്ടി
فَهَلْ مِن مُّدَّكِرٍ
X
അതിനാല്‍ ചിന്തിച്ചുമനസ്സിലാക്കുന്ന ആരെങ്കിലുമുണ്ടോ?
﴿54:17﴾ وَلَقَدْ يَسَّرْنَا
X
നിശ്ചയം, നാം ലളിതമാക്കിയിരിക്കുന്നു
الْقُرْآنَ
X
ഖുര്‍ആനിനെ
لِلذِّكْرِ
X
ചിന്തിച്ചു മനസ്സിലാക്കാന്‍
فَهَلْ مِن مُّدَّكِرٍ
X
അതിനാല്‍ ചിന്തിച്ചു മനസ്സിലാക്കുന്ന ആരെങ്കിലുമുണ്ടോ?
﴿54:22﴾ وَلَقَدْ يَسَّرْنَا
X
നിശ്ചയം, നാം ലളിതമാക്കിയിരിക്കുന്നു
الْقُرْآنَ
X
ഖുര്‍ആനിനെ
لِلذِّكْرِ
X
ചിന്തിച്ചു മനസ്സിലാക്കുന്നതിന്
فَهَلْ مِن مُّدَّكِرٍ
X
എന്നാല്‍ ചിന്തിച്ചുമനസ്സിലാക്കുന്ന ആരെങ്കിലുമുണ്ടോ
﴿54:32﴾ وَلَقَدْ يَسَّرْنَا
X
നിശ്ചയം, നാം ലളിതമാക്കിയിരിക്കുന്നു
الْقُرْآنَ
X
ഖുര്‍ആനിനെ
لِلذِّكْرِ
X
ചിന്തിച്ചു മനസ്സിലാക്കുന്നതിന്
فَهَلْ مِن مُّدَّكِرٍ
X
എന്നാല്‍ ചിന്തിച്ചു മനസ്സിലാക്കുന്ന ആരെങ്കിലുമുണ്ടോ?
﴿54:40﴾ وَلَقَدْ أَهْلَكْنَا
X
നിശ്ചയം നാം നശിപ്പിച്ചിട്ടുണ്ട്
أَشْيَاعَكُمْ
X
നിങ്ങളുടെ കക്ഷികളെ
فَهَلْ مِن مُّدَّكِرٍ
X
അതിനാല്‍ ചിന്തിച്ചു മനസ്സിലാക്കുന്ന ആരെങ്കിലുമുണ്ടോ?
﴿54:51﴾ فَهَلْ تَرَىٰ
X
നീ കാണുന്നുണ്ടോ?
لَهُم
X
അവരുടെ
مِّن بَاقِيَةٍ
X
വല്ല ശേഷിപ്പും
﴿69:8﴾