Repeated Words in Quran

< >
Total Found : 7
إِنَّ الصَّفَا
X
തീര്‍ച്ചയായും സ്വഫാ
وَالْمَرْوَةَ
X
മര്‍വയും
مِن شَعَائِرِ اللَّهِۖ
X
അല്ലാഹുവിന്റെ അടയാളങ്ങളില്‍ പെട്ടതാണ്
فَمَنْ حَجَّ
X
വല്ലവനും ഹജ്ജ് നിര്‍വഹിച്ചാല്‍
الْبَيْتَ
X
ദൈവഭവനത്തിങ്കല്‍
أَوِ اعْتَمَرَ
X
അല്ലെങ്കില്‍ ഉംറ നിര്‍വഹിച്ചു
فَلَا جُنَاحَ
X
കുറ്റമില്ല
عَلَيْهِ
X
അവന്റെ മേല്‍
أَن يَطَّوَّفَ بِهِمَاۚ
X
അവക്കിടയില്‍ പ്രദക്ഷിണം നടത്തുന്നത്
وَمَن تَطَوَّعَ
X
ആരെങ്കിലും സ്വമേധയാ നിര്‍വഹിക്കുന്നുവെങ്കില്‍
خَيْرًا
X
നന്മ
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
شَاكِرٌ
X
നന്ദിയുള്ളവനാണ്
عَلِيمٌ
X
സര്‍വജ്ഞനുമാണ്
﴿2:158﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
كُتِبَ عَلَيْكُمُ
X
നിങ്ങള്‍ക്ക് നിയമമാക്കപ്പെട്ടിരിക്കുന്നു
الْقِصَاصُ
X
പ്രതിക്രിയ
فِي الْقَتْلَىۖ
X
കൊല്ലപ്പെട്ടവരുടെ കാര്യത്തില്‍
الْحُرُّ بِالْحُرِّ
X
സ്വതന്ത്രനെങ്കില്‍ സ്വതന്ത്രന്‍
وَالْعَبْدُ بِالْعَبْدِ
X
അടിമക്ക് അടിമ
وَالْأُنثَىٰ بِالْأُنثَىٰۚ
X
സ്ത്രീയെങ്കില്‍ സ്ത്രീ
فَمَنْ عُفِيَ لَهُ
X
വല്ലവനും ഇളവ് ചെയ്യപ്പെട്ടാല്‍
مِنْ أَخِيهِ
X
തന്റെ സഹോദരനില്‍ നിന്ന്
شَيْءٌ
X
വല്ലതും
فَاتِّبَاعٌ
X
അപ്പോള്‍ അത് സ്വീകരിക്കലാണ്
بِالْمَعْرُوفِ
X
മാന്യമായി
وَأَدَاءٌ
X
കൊടുത്തുവീട്ടലുമാണ്
إِلَيْهِ
X
അവന്
بِإِحْسَانٍۗ
X
നല്ല നിലയില്‍
ذَٰلِكَ
X
അത്
تَخْفِيفٌ
X
ഒരിളവാണ്
مِّن رَّبِّكُمْ
X
നിങ്ങളുടെ നാഥനില്‍ നിന്നുള്ള
وَرَحْمَةٌۗ
X
കാരുണ്യവും
فَمَنِ اعْتَدَىٰ
X
വല്ലവനും അത് ലംഘിച്ചാല്‍
بَعْدَ ذَٰلِكَ
X
അതിന് ശേഷം
فَلَهُ
X
അവനുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
വേദനയേറിയ
﴿2:178﴾ فَمَنْ خَافَ
X
ആരെങ്കിലും ഭയപ്പെട്ടാല്‍
مِن مُّوصٍ
X
വസ്യത്ത് ചെയ്തവനില്‍ നിന്ന്
جَنَفًا
X
അനീതിയെ
أَوْ إِثْمًا
X
അല്ലെങ്കില്‍ കുറ്റത്തെ
فَأَصْلَحَ
X
അപ്പോള്‍ അവന്‍ രഞ്ജിപ്പുണ്ടാക്കി
بَيْنَهُمْ
X
അവര്‍ക്കിടയില്‍
فَلَا إِثْمَ عَلَيْهِۚ
X
അവന്റെ മേല്‍ കുറ്റമില്ല
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
കരുണാമയനും
﴿2:182﴾ فَمَنْ حَاجَّكَ
X
ഇനി ആരെങ്കിലും നിന്നോട് തര്‍ക്കിച്ചാല്‍
فِيهِ
X
അതില്‍
مِن بَعْدِ
X
ശേഷം
مَا جَاءَكَ
X
നിനക്ക് വന്നെത്തിയതിന്
مِنَ الْعِلْمِ
X
(യഥാര്‍ഥ) ജ്ഞാനം
فَقُلْ
X
പറയുക
تَعَالَوْا
X
നിങ്ങള്‍ വരിക
نَدْعُ
X
നമുക്ക് വിളിക്കാം
أَبْنَاءَنَا
X
ഞങ്ങളുടെ മക്കളെ
وَأَبْنَاءَكُمْ
X
നിങ്ങളുടെ മക്കളെയും
وَنِسَاءَنَا
X
ഞങ്ങളുടെ സ്ത്രീകളെയും
وَنِسَاءَكُمْ
X
നിങ്ങളുടെ സ്ത്രീകളെയും
وَأَنفُسَنَا
X
ഞങ്ങള്‍ ഞങ്ങളെത്തന്നെയും
وَأَنفُسَكُمْ
X
നിങ്ങള്‍ നിങ്ങളെത്തന്നെയും
ثُمَّ
X
പിന്നെ
نَبْتَهِلْ
X
നമുക്ക് അകമഴിഞ്ഞ് പ്രാര്‍ഥിക്കാം
فَنَجْعَل
X
അങ്ങനെ നമുക്ക് ആക്കാം
لَّعْنَتَ
X
ശാപം
اللَّهِ
X
അല്ലാഹുവിന്റെ
عَلَى الْكَاذِبِينَ
X
കള്ളം പറയുന്നവരുടെമേല്‍
﴿3:61﴾ وَمَا نُرْسِلُ
X
നാം അയക്കുന്നില്ല
الْمُرْسَلِينَ
X
ദൂതന്മാരെ
إِلَّا
X
അല്ലാതെ
مُبَشِّرِينَ
X
ശുഭവാര്‍ത്ത അറിയിക്കുന്നവരായി
وَمُنذِرِينَۖ
X
താക്കീത് നല്‍കുന്നവരുമായി
فَمَنْ
X
അതിനാല്‍ ആര്‍
آمَنَ
X
അവന്‍ സത്യവിശ്വാസം സ്വീകരിച്ചു
وَأَصْلَحَ
X
അവന്‍(കര്‍മങ്ങള്‍) നന്നാക്കിത്തീര്‍ക്കുകയും ചെയ്തു
فَلَا خَوْفٌ
X
പേടിക്കാനില്ല
عَلَيْهِمْ
X
അവര്‍ക്ക്
وَلَا هُمْ
X
അവര്‍ അല്ല
يَحْزَنُونَ
X
അവര്‍ ദുഃഖിക്കുന്നു
﴿6:48﴾ قَدْ جَاءَكُم
X
നിങ്ങള്‍ക്കിതാ വന്നെത്തിയിരിക്കുന്നു
بَصَائِرُ
X
ഉള്‍ക്കാഴ്ചതരുന്ന തെളിവുകള്‍
مِن رَّبِّكُمْۖ
X
നിങ്ങളുടെ നാഥനില്‍നിന്ന്
فَمَنْ
X
ആരെങ്കിലും
أَبْصَرَ
X
അവന്‍ കണ്ടറിഞ്ഞു(എങ്കില്‍)
فَلِنَفْسِهِۖ
X
അതിന്റെ ഗുണം അവനുതന്നെയാണ്
وَمَنْ
X
ആരെങ്കിലും
عَمِيَ
X
അവന്‍ അന്ധനായി(എങ്കില്‍)
فَعَلَيْهَاۚ
X
അതിന്റെ ദോഷം അവനുതന്നെ
وَمَا
X
അല്ല
أَنَا
X
ഞാന്‍
عَلَيْكُم
X
നിങ്ങളുടെ മേല്‍
بِحَفِيظٍ
X
സൂക്ഷിപ്പുകാരന്‍
﴿6:104﴾ وَمِنَ الْإِبِلِ
X
ഒട്ടകങ്ങളില്‍നിന്ന്
اثْنَيْنِ
X
രണ്ട്
وَمِنَ الْبَقَرِ
X
പശുവര്‍ഗത്തില്‍നിന്ന്
اثْنَيْنِۗ
X
രണ്ട്
قُلْ
X
നീ പറയുക(ചോദിക്കുക)
آلذَّكَرَيْنِ
X
രണ്ട് ആണ്‍വര്‍ഗങ്ങളെയാണോ
حَرَّمَ
X
അവന്‍ നിഷിദ്ധമാക്കി(നിഷിദ്ധമാക്കിയത്)
أَمِ الْأُنثَيَيْنِ
X
അതോ, രണ്ട് പെണ്‍വര്‍ഗങ്ങളെയോ
أَمَّا اشْتَمَلَتْ
X
അതുമല്ലെങ്കില്‍ ഉള്‍ക്കൊണ്ടതിനെയാണോ
عَلَيْهِ
X
അതിനെ
أَرْحَامُ
X
ഗര്‍ഭാശയങ്ങള്‍
الْأُنثَيَيْنِۖ
X
ഇരുതരം പെണ്‍വര്‍ഗങ്ങളുടെ
أَمْ كُنتُمْ
X
അല്ലെങ്കില്‍ നിങ്ങളായിരുന്നോ
شُهَدَاءَ
X
സാക്ഷികള്‍
إِذْ
X
സന്ദര്‍ഭത്തില്‍
وَصَّاكُمُ اللَّهُ
X
നിങ്ങളെ അല്ലാഹു ഉപദേശിച്ചു(ച്ച)
بِهَٰذَاۚ
X
ഇത്
فَمَنْ
X
അപ്പോള്‍ ആരുണ്ട്
أَظْلَمُ
X
കൊടിയ അക്രമി
مِمَّنِ
X
ഒരാളെക്കാള്‍
افْتَرَىٰ
X
അവന്‍ കെട്ടിച്ചമച്ചു
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
كَذِبًا
X
കള്ളം
لِّيُضِلَّ
X
അവന്‍ പിഴപ്പിക്കാന്‍വേണ്ടി
النَّاسَ
X
ജനങ്ങളെ
بِغَيْرِ
X
ഇല്ലാതെ
عِلْمٍۗ
X
ഒരു വിവരവും
إِنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
لَا يَهْدِي
X
അവന്‍ നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ
X
ജനതയെ
الظَّالِمِينَ
X
അക്രമികളായ
﴿6:144﴾ أَوْ تَقُولُوا
X
അല്ലെങ്കില്‍ നിങ്ങള്‍ പറഞ്ഞേക്കാം എന്നതിനാല്‍
لَوْ
X
എങ്കില്‍
أَنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
أُنزِلَ
X
ഇറക്കപ്പെട്ടു
عَلَيْنَا
X
ഞങ്ങള്‍ക്ക്
الْكِتَابُ
X
വേദഗ്രന്ഥം
لَكُنَّا
X
ഞങ്ങളാകുമായിരുന്നു
أَهْدَىٰ
X
കൂടുതല്‍ സന്മാര്‍ഗം പ്രാപിച്ചവര്‍
مِنْهُمْۚ
X
അവരെക്കാള്‍
فَقَدْ جَاءَكُم
X
തീര്‍ച്ചയായും നിങ്ങള്‍ക്ക് വന്നെത്തിയിരിക്കുന്നു
بَيِّنَةٌ
X
തെളിഞ്ഞ പ്രമാണം
مِّن رَّبِّكُمْ
X
നിങ്ങളുടെ നാഥനില്‍നിന്ന്
وَهُدًى
X
മാര്‍ഗദര്‍ശനവും
وَرَحْمَةٌۚ
X
കാരുണ്യവും
فَمَنْ
X
ഇനി ആരാണ്
أَظْلَمُ
X
കൊടിയ അക്രമി
مِمَّن
X
ഒരാളെക്കാള്‍
كَذَّبَ
X
അവന്‍ കള്ളമാക്കി തള്ളി
بِآيَاتِ اللَّهِ
X
അല്ലാഹുവിന്റെ തെളിവുകളെ
وَصَدَفَ
X
അവന്‍ പുറംതിരിയുകയും ചെയ്തു
عَنْهَاۗ
X
അവയില്‍നിന്ന്
سَنَجْزِي
X
നാം പ്രതിഫലമായി നല്‍കും
الَّذِينَ يَصْدِفُونَ
X
പുറംതിരിയുന്നവര്‍ക്ക്
عَنْ آيَاتِنَا
X
നമ്മുടെ തെളിവുകളില്‍നിന്ന്
سُوءَ
X
ദുര്‍ഭഗമായ, കടുത്ത
الْعَذَابِ
X
ശിക്ഷ
بِمَا كَانُوا
X
അവരായിരുന്നത് കാരണം
يَصْدِفُونَ
X
അവര്‍ പിന്‍മാറുന്നു
﴿6:157﴾ فَمَنْ
X
അപ്പോള്‍ ആരാണ്
أَظْلَمُ
X
കൊടിയ അക്രമി
مِمَّنِ
X
ഒരാളേക്കാള്‍
افْتَرَىٰ
X
അവന്‍ കെട്ടിച്ചമച്ചു
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
كَذِبًا
X
കള്ളം
أَوْ كَذَّبَ
X
അല്ലെങ്കില്‍ അവന്‍ കള്ളമാക്കിത്തള്ളി
بِآيَاتِهِۚ
X
അവന്റെ വചനങ്ങളെ
أُولَٰئِكَ
X
അവര്‍
يَنَالُهُمْ
X
അവര്‍ക്ക് ലഭിക്കും
نَصِيبُهُم
X
തങ്ങളുടെ വിഹിതം
مِّنَ الْكِتَابِۖ
X
ദൈവത്തിന്റെ വിധിതീര്‍പ്പനുസരിച്ചുള്ള
حَتَّىٰ إِذَا جَاءَتْهُمْ
X
അങ്ങനെ അവരുടെ അടുത്ത് ചെല്ലുമ്പോള്‍
رُسُلُنَا
X
നമ്മുടെ ദൂതന്‍മാര്‍
يَتَوَفَّوْنَهُمْ
X
അവര്‍ അവരെ മരിപ്പിക്കാനായി
قَالُوا
X
അവര്‍ ചോദിക്കും
أَيْنَ
X
എവിടെ
مَا كُنتُمْ تَدْعُونَ
X
നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിച്ചിരുന്നവര്‍
مِن دُونِ اللَّهِۖ
X
അല്ലാഹുവിനെ വിട്ട്
قَالُوا
X
അവര്‍ പറയും
ضَلُّوا
X
അവര്‍ വിട്ടുപോയിരിക്കുന്നു
عَنَّا
X
ഞങ്ങളെ
وَشَهِدُوا
X
അവര്‍ സാക്ഷ്യം വഹിക്കുകയും ചെയ്യും
عَلَىٰ أَنفُسِهِمْ
X
തങ്ങള്‍ക്കെതിരെ
أَنَّهُمْ
X
തീര്‍ച്ചയായും അവര്‍
كَانُوا
X
അവര്‍ ആയിരുന്നു(വെന്ന്)
كَافِرِينَ
X
സത്യനിഷേധികള്‍
﴿7:37﴾ أَفَمَنْ أَسَّسَ
X
സ്ഥാപിച്ചവനാണോ
بُنْيَانَهُ
X
തന്റെ കെട്ടിടം
عَلَىٰ تَقْوَىٰ
X
ഭക്തിയിന്മേല്‍
مِنَ اللَّهِ
X
അല്ലാഹുവോടുള്ള
وَرِضْوَانٍ
X
പ്രീതിയിലും
خَيْرٌ
X
ഉത്തമന്‍
أَم مَّنْ أَسَّسَ
X
അതോ സ്ഥാപിച്ചവനോ
بُنْيَانَهُ
X
തന്റെ കെട്ടിടം
عَلَىٰ شَفَا
X
വക്കില്‍
جُرُفٍ
X
മണല്‍ത്തട്ടിന്റെ
هَارٍ
X
പൊളിഞ്ഞുവീഴാന്‍ പോകുന്ന
فَانْهَارَ
X
അങ്ങനെ അത് തകര്‍ന്ന് വീണു
بِهِ
X
അവനെയും കൊണ്ട്
فِي نَارِ جَهَنَّمَۗ
X
നരകത്തീയില്‍
وَاللَّهُ
X
അല്ലാഹു
لَا يَهْدِي
X
അവന്‍ നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ
X
ജനത്തെ
الظَّالِمِينَ
X
അക്രമികളായ
﴿9:109﴾ فَمَنْ أَظْلَمُ
X
കടുത്ത അക്രമി ആരാണ്
مِمَّنِ افْتَرَىٰ
X
കെട്ടിചമച്ചവനേക്കാള്‍
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
كَذِبًا
X
കള്ളം
أَوْ كَذَّبَ
X
അല്ലെങ്കില്‍ കള്ളമാക്കി തള്ളിയവനേക്കാള്‍
بِآيَاتِهِۚ
X
അവന്റെ വചനങ്ങളെ
إِنَّهُ
X
നിശ്ചയം
لَا يُفْلِحُ
X
വിജയിക്കുകയില്ല
الْمُجْرِمُونَ
X
പാപികള്‍
﴿10:17﴾ أَفَمَنْ
X
അപ്പോള്‍ യാതൊരുവനോ
هُوَ
X
അവന്‍
قَائِمٌ
X
നിരീക്ഷിക്കുന്നവനാണ്
عَلَىٰ كُلِّ نَفْسٍ
X
ആത്മാവിനെയും
بِمَا كَسَبَتْۗ
X
അത് സമ്പാദിച്ചുകൊണ്ടിരിക്കുന്നത്
وَجَعَلُوا
X
അവര്‍ ആക്കിയിരിക്കുന്നു
لِلَّهِ
X
അല്ലാഹുവിന്
شُرَكَاءَ
X
പങ്കുകാരെ
قُلْ
X
നീ പറയുക
سَمُّوهُمْۚ
X
നിങ്ങള്‍ അവരുടെ പേരുകള്‍ പറയുക
أَمْ
X
അതോ
تُنَبِّئُونَهُ
X
നിങ്ങള്‍ അവനെ വിവരം അറിയിക്കുന്നു
بِمَا لَا يَعْلَمُ
X
അവന്‍ അറിയാത്തത്
فِي الْأَرْضِ
X
ഭൂമിയില്‍
أَم
X
അതോ (നിങ്ങള്‍ പറയുകയാണോ)
بِظَاهِرٍ
X
പ്രകടമായത്
مِّنَ الْقَوْلِۗ
X
വാക്കില്‍ നിന്ന്
بَلْ
X
എന്നാല്‍
زُيِّنَ
X
കൗതുകമാക്കപ്പെട്ടു
لِلَّذِينَ كَفَرُوا
X
സത്യനിഷേധികള്‍ക്ക്
مَكْرُهُمْ
X
അവരുടെ കുതന്ത്രം
وَصُدُّوا
X
അവര്‍ തടയപ്പെടുകയും ചെയ്തു
عَنِ السَّبِيلِۗ
X
വഴിയില്‍ നിന്ന്, സന്മാര്‍ഗ്ഗത്തില്‍ നിന്ന്
وَمَن
X
ആരെയെങ്കിലും
يُضْلِلِ
X
വഴിപിഴപ്പിക്കുന്നു
اللَّهُ
X
അല്ലാഹു
فَمَا لَهُ
X
അപ്പോള്‍ അവന് ഉണ്ടാവില്ല
مِنْ هَادٍ
X
ഒരു വഴികാട്ടിയും
﴿13:33﴾ يَوْمَ
X
ദിവസം
نَدْعُو
X
നാം വിളിക്കുന്ന
كُلَّ أُنَاسٍ
X
എല്ലാ ജനവിഭാഗത്തെയും
بِإِمَامِهِمْۖ
X
അവരുടെ നേതാവിനോടൊപ്പം
فَمَنْ
X
അപ്പോള്‍ ആര്
أُوتِيَ
X
അവന് നല്‍കപ്പെട്ടു
كِتَابَهُ
X
അവന്റെ (കര്‍മ)പുസ്തകം
بِيَمِينِهِ
X
അവന്റെ വലതുകയ്യില്‍
فَأُولَٰئِكَ
X
അപ്പോള്‍ അവര്‍
يَقْرَءُونَ
X
അവര്‍ വായിക്കും
كِتَابَهُمْ
X
അവരുടെ പുസ്തകം
وَلَا يُظْلَمُونَ
X
അവര്‍ അനീതി ചെയ്യപ്പെടുന്നതല്ല
فَتِيلًا
X
ഒരു തരിമ്പും
﴿17:71﴾ هَٰؤُلَاءِ
X
ഇവര്‍
قَوْمُنَا
X
ഞങ്ങളുടെ ജനത
اتَّخَذُوا
X
അവര്‍ സ്വീകരിച്ചു
مِن دُونِهِ
X
അവനെക്കൂടാതെ
آلِهَةًۖ
X
പല ദൈവങ്ങളെയും
لَّوْلَا يَأْتُونَ
X
അവര്‍ എന്തു കൊണ്ടു വരുന്നില്ല
عَلَيْهِم
X
അവരെ (ദൈവങ്ങളെ) സംബന്ധിച്ച്
بِسُلْطَانٍ
X
ഒരു പ്രമാണവുമായി
بَيِّنٍۖ
X
വ്യക്തമായ
فَمَنْ
X
അപ്പോള്‍ ആരാണ്
أَظْلَمُ
X
കടുത്ത അക്രമി
مِمَّنِ
X
ഒരുത്തനേക്കാള്‍
افْتَرَىٰ
X
അവന്‍ കെട്ടിച്ചമച്ചു
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
كَذِبًا
X
കളവ്
﴿18:15﴾ أَفَمَنْ
X
അപ്പോള്‍ യാതൊരുവനോ
حَقَّ
X
സ്ഥിരപ്പെട്ടു കഴിഞ്ഞു
عَلَيْهِ
X
അവന്റെ കാര്യത്തില്‍
كَلِمَةُ الْعَذَابِ
X
ശിക്ഷാ വചനം
أَفَأَنتَ
X
അപ്പോള്‍ നീയാണോ, നിനക്കാവുമോ
تُنقِذُ
X
നീ രക്ഷിക്കുന്നു
مَن فِي النَّارِ
X
നരകത്തീയിലുള്ളവനെ
﴿39:19﴾ فَمَنْ أَظْلَمُ
X
അപ്പോള്‍, കടുത്ത അക്രമി ആരുണ്ട്
مِمَّن كَذَبَ
X
കള്ളം പറഞ്ഞവനേക്കാള്‍
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
وَكَذَّبَ
X
അവന്‍ നിഷേധിക്കുകയും ചെയ്തു
بِالصِّدْقِ
X
സത്യത്തെ
إِذْ جَاءَهُۚ
X
അത് തനിക്ക് വന്നെത്തിയപ്പോള്‍
أَلَيْسَ فِي جَهَنَّمَ
X
നരകത്തിലല്ലയോ
مَثْوًى
X
വാസസ്ഥലം
لِّلْكَافِرِينَ
X
സത്യനിഷേധികള്‍ക്കുള്ള
﴿39:32﴾ وَجَزَاءُ
X
പ്രതിഫലം
سَيِّئَةٍ
X
തിന്മക്കുള്ള
سَيِّئَةٌ
X
തിന്മ തന്നെയാണ്
مِّثْلُهَاۖ
X
തത്തുല്യമായ
فَمَنْ عَفَا
X
എന്നാല്‍ ഒരുവന്‍ മാപ്പേകിയാല്‍
وَأَصْلَحَ
X
അവന്‍ രഞ്ജിപ്പുണ്ടാക്കുകയും ചെയ്തു
فَأَجْرُهُ
X
എങ്കില്‍ അവന്നുള്ള പ്രതിഫലം
عَلَى اللَّهِۚ
X
അല്ലാഹുവിന്റെ ബാധ്യതയിലാകുന്നു
إِنَّهُ
X
തീര്‍ച്ചയായും അവന്‍
لَا يُحِبُّ
X
അവന്‍ ഇഷ്ടപ്പെടുന്നില്ല
الظَّالِمِينَ
X
അക്രമകാരികളെ
﴿42:40﴾ وَأَنَّا
X
നിശ്ചയം, ഞങ്ങള്‍
مِنَّا
X
ഞങ്ങളിലുണ്ട്
الْمُسْلِمُونَ
X
വഴിപ്പെട്ട് ജീവിക്കുന്നവര്‍
وَمِنَّا
X
ഞങ്ങളിലുണ്ട്
الْقَاسِطُونَۖ
X
വഴിവിട്ട് ജീവിക്കുന്നവരും
فَمَنْ أَسْلَمَ
X
എന്നാല്‍ ആര്‍ വഴിപ്പെട്ട് ജീവിച്ചുവോ?
فَأُولَٰئِكَ
X
അവര്‍
تَحَرَّوْا
X
അവര്‍ പ്രാപിച്ചിരിക്കുന്നു
رَشَدًا
X
നേര്‍വഴി
﴿72:14﴾