Repeated Words in Quran

< >
Total Found : 22
قُلْنَا
X
നാം പറഞ്ഞു
اهْبِطُوا
X
നിങ്ങള്‍ ഇറങ്ങിപ്പോകണം
مِنْهَا
X
ഇതില്‍നിന്ന്
جَمِيعًاۖ
X
എല്ലാവരും
فَإِمَّا يَأْتِيَنَّكُم
X
എന്നിട്ട് നിങ്ങള്‍ക്ക് വന്നെത്തുന്നപക്ഷം
مِّنِّي
X
എന്നില്‍നിന്ന്
هُدًى
X
മാര്‍ഗദര്‍ശനം
فَمَن
X
അപ്പോള്‍ ആര്
تَبِعَ
X
പിന്തുടര്‍ന്നു
هُدَايَ
X
എന്റെ മാര്‍ഗദര്‍ശനത്തെ
فَلَا خَوْفٌ
X
എങ്കില്‍ ഭയമില്ല
عَلَيْهِمْ
X
അവര്‍ക്ക്
وَلَا هُمْ
X
അവരല്ല
يَحْزَنُونَ
X
അവര്‍ ദുഃഖിക്കുന്നു
﴿2:38﴾ إِنَّ الصَّفَا
X
തീര്‍ച്ചയായും സ്വഫാ
وَالْمَرْوَةَ
X
മര്‍വയും
مِن شَعَائِرِ اللَّهِۖ
X
അല്ലാഹുവിന്റെ അടയാളങ്ങളില്‍ പെട്ടതാണ്
فَمَنْ حَجَّ
X
വല്ലവനും ഹജ്ജ് നിര്‍വഹിച്ചാല്‍
الْبَيْتَ
X
ദൈവഭവനത്തിങ്കല്‍
أَوِ اعْتَمَرَ
X
അല്ലെങ്കില്‍ ഉംറ നിര്‍വഹിച്ചു
فَلَا جُنَاحَ
X
കുറ്റമില്ല
عَلَيْهِ
X
അവന്റെ മേല്‍
أَن يَطَّوَّفَ بِهِمَاۚ
X
അവക്കിടയില്‍ പ്രദക്ഷിണം നടത്തുന്നത്
وَمَن تَطَوَّعَ
X
ആരെങ്കിലും സ്വമേധയാ നിര്‍വഹിക്കുന്നുവെങ്കില്‍
خَيْرًا
X
നന്മ
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
شَاكِرٌ
X
നന്ദിയുള്ളവനാണ്
عَلِيمٌ
X
സര്‍വജ്ഞനുമാണ്
﴿2:158﴾ إِنَّمَا
X
ഇത് മാത്രമാകുന്നു
حَرَّمَ
X
അവന്‍ നിരോധിച്ചത്
عَلَيْكُمُ
X
നിങ്ങളുടെ മേല്‍
الْمَيْتَةَ
X
ശവം
وَالدَّمَ
X
രക്തവും
وَلَحْمَ الْخِنزِيرِ
X
പന്നിമാംസവും
وَمَا أُهِلَّ بِهِ
X
പ്രഖ്യാപിക്കപ്പെട്ടതും (അറുക്കപ്പെട്ടതും)
لِغَيْرِ اللَّهِۖ
X
അല്ലാഹു അല്ലാത്തവര്‍ക്ക്
فَمَنِ
X
വല്ലവനും
اضْطُرَّ
X
നിര്‍ബന്ധിതമായാല്‍
غَيْرَ بَاغٍ
X
നിയമലംഘനത്തിന് മുതിരാതെയും
وَلَا عَادٍ
X
അതിരുകവിയാതെയും
فَلَا إِثْمَ
X
അപ്പോള്‍ കുറ്റമില്ല
عَلَيْهِۚ
X
അവന്റെ മേല്‍
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
കരുണാമയനും
﴿2:173﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
كُتِبَ عَلَيْكُمُ
X
നിങ്ങള്‍ക്ക് നിയമമാക്കപ്പെട്ടിരിക്കുന്നു
الْقِصَاصُ
X
പ്രതിക്രിയ
فِي الْقَتْلَىۖ
X
കൊല്ലപ്പെട്ടവരുടെ കാര്യത്തില്‍
الْحُرُّ بِالْحُرِّ
X
സ്വതന്ത്രനെങ്കില്‍ സ്വതന്ത്രന്‍
وَالْعَبْدُ بِالْعَبْدِ
X
അടിമക്ക് അടിമ
وَالْأُنثَىٰ بِالْأُنثَىٰۚ
X
സ്ത്രീയെങ്കില്‍ സ്ത്രീ
فَمَنْ عُفِيَ لَهُ
X
വല്ലവനും ഇളവ് ചെയ്യപ്പെട്ടാല്‍
مِنْ أَخِيهِ
X
തന്റെ സഹോദരനില്‍ നിന്ന്
شَيْءٌ
X
വല്ലതും
فَاتِّبَاعٌ
X
അപ്പോള്‍ അത് സ്വീകരിക്കലാണ്
بِالْمَعْرُوفِ
X
മാന്യമായി
وَأَدَاءٌ
X
കൊടുത്തുവീട്ടലുമാണ്
إِلَيْهِ
X
അവന്
بِإِحْسَانٍۗ
X
നല്ല നിലയില്‍
ذَٰلِكَ
X
അത്
تَخْفِيفٌ
X
ഒരിളവാണ്
مِّن رَّبِّكُمْ
X
നിങ്ങളുടെ നാഥനില്‍ നിന്നുള്ള
وَرَحْمَةٌۗ
X
കാരുണ്യവും
فَمَنِ اعْتَدَىٰ
X
വല്ലവനും അത് ലംഘിച്ചാല്‍
بَعْدَ ذَٰلِكَ
X
അതിന് ശേഷം
فَلَهُ
X
അവനുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
വേദനയേറിയ
﴿2:178﴾ فَمَن بَدَّلَهُ
X
ആരെങ്കിലും മാറ്റിമറിച്ചാല്‍
بَعْدَمَا سَمِعَهُ
X
അത് കേട്ടശേഷം
فَإِنَّمَا
X
അപ്പോള്‍ തീര്‍ച്ചയായും
إِثْمُهُ
X
അതിന്റെ കുറ്റം
عَلَى الَّذِينَ يُبَدِّلُونَهُۚ
X
അത് മാറ്റിമറിക്കുന്നവര്‍ക്ക് (മാത്രമാണ്)
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
سَمِيعٌ
X
എല്ലാം കേള്‍ക്കുന്നവനാണ്
عَلِيمٌ
X
എല്ലാം അറിയുന്നവനും
﴿2:181﴾ فَمَنْ خَافَ
X
ആരെങ്കിലും ഭയപ്പെട്ടാല്‍
مِن مُّوصٍ
X
വസ്യത്ത് ചെയ്തവനില്‍ നിന്ന്
جَنَفًا
X
അനീതിയെ
أَوْ إِثْمًا
X
അല്ലെങ്കില്‍ കുറ്റത്തെ
فَأَصْلَحَ
X
അപ്പോള്‍ അവന്‍ രഞ്ജിപ്പുണ്ടാക്കി
بَيْنَهُمْ
X
അവര്‍ക്കിടയില്‍
فَلَا إِثْمَ عَلَيْهِۚ
X
അവന്റെ മേല്‍ കുറ്റമില്ല
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
കരുണാമയനും
﴿2:182﴾ أَيَّامًا
X
ദിവസങ്ങള്‍
مَّعْدُودَاتٍۚ
X
നിര്‍ണയിക്കപ്പെട്ട, എണ്ണപ്പെട്ട
فَمَن كَانَ مِنكُم
X
നിങ്ങളില്‍ വല്ലവരുമായാല്‍
مَّرِيضًا
X
രോഗി
أَوْ عَلَىٰ سَفَرٍ
X
അല്ലെങ്കില്‍ യാത്രയില്‍
فَعِدَّةٌ
X
അത്ര എണ്ണം
مِّنْ أَيَّامٍ أُخَرَۚ
X
മറ്റു ദിവസങ്ങളില്‍ നിന്ന്
وَعَلَى الَّذِينَ
X
ഒരു കൂട്ടരുടെ മേലുമുണ്ട്
يُطِيقُونَهُ
X
അവര്‍ക്കത് (പ്രയാസപ്പെട്ടു)സാധിക്കും
فِدْيَةٌ
X
പ്രായശ്ചിത്തം
طَعَامُ مِسْكِينٍۖ
X
ഒരഗതിയുടെ ആഹാരം
فَمَن تَطَوَّعَ
X
വല്ലവനും സ്വമേധയാ ചെയ്താല്‍
خَيْرًا
X
കൂടുതല്‍ നന്മ
فَهُوَ خَيْرٌ لَّهُۚ
X
അതവനുത്തമം
وَأَن تَصُومُوا
X
നിങ്ങള്‍ നോമ്പെടുക്കലാണ്
خَيْرٌ لَّكُمْۖ
X
നിങ്ങള്‍ക്കുത്തമം
إِن كُنتُمْ تَعْلَمُونَ
X
നിങ്ങള്‍ അറിയുന്നവരെങ്കില്‍
﴿2:184﴾ شَهْرُ
X
മാസം
رَمَضَانَ
X
റമദാന്‍
الَّذِي
X
ഏതൊന്നാണ്
أُنزِلَ فِيهِ
X
അതിലിറക്കപ്പെട്ടിരിക്കുന്നു
الْقُرْآنُ
X
ഖുര്‍ആന്‍
هُدًى
X
മാര്‍ഗദര്‍ശനമായി
لِّلنَّاسِ
X
ജനങ്ങള്‍ക്ക്
وَبَيِّنَاتٍ
X
വിവരണമായും
مِّنَ الْهُدَىٰ
X
സന്മാര്‍ഗത്തിന്റെ
وَالْفُرْقَانِۚ
X
സത്യാസത്യവിവേചകമായും
فَمَن شَهِدَ
X
അത്കൊണ്ട് ആര്‍ സന്നിഹിതനാണോ
مِنكُمُ
X
നിങ്ങളില്‍ നിന്ന്
الشَّهْرَ
X
ആമാസത്തിന്
فَلْيَصُمْهُۖ
X
ആമാസം വ്രതമനുഷ്ടിക്കണം
وَمَن كَانَ
X
നിങ്ങളിലാരെങ്കിലുമായാല്‍
مَرِيضًا
X
രോഗി
أَوْ عَلَىٰ سَفَرٍ
X
അല്ലെങ്കില്‍ യാത്രയില്‍
فَعِدَّةٌ
X
അത്ര എണ്ണം
مِّنْ أَيَّامٍ أُخَرَۗ
X
മറ്റു ദിവസങ്ങളില്‍ നിന്ന്
يُرِيدُ اللَّهُ
X
അല്ലാഹു ഉദ്ദേശിക്കുന്നു
بِكُمُ
X
നിങ്ങള്‍ക്ക്
الْيُسْرَ
X
ആശ്വാസം
وَلَا يُرِيدُ
X
അവനുദ്ദേശിക്കുന്നില്ല
بِكُمُ
X
നിങ്ങള്‍ക്ക്
الْعُسْرَ
X
പ്രയാസം
وَلِتُكْمِلُوا
X
നിങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വേണ്ടി
الْعِدَّةَ
X
ആ എണ്ണം
وَلِتُكَبِّرُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിനെ മഹത്വപ്പെടുത്താനും
عَلَىٰ مَا هَدَاكُمْ
X
നിങ്ങളെ നേര്‍മാര്‍ഗത്തിലാക്കിയതിന്ന്
وَلَعَلَّكُمْ تَشْكُرُونَ
X
നിങ്ങള്‍ നന്ദി കാണിക്കാനും
﴿2:185﴾ الشَّهْرُ الْحَرَامُ
X
ആദരണീയമാസം
بِالشَّهْرِ الْحَرَامِ
X
ആദരണീയമാസത്തിന് പകരം
وَالْحُرُمَاتُ
X
ആദരണീയ കാര്യങ്ങള്‍ക്ക്
قِصَاصٌۚ
X
പ്രതിക്രിയയുണ്ട്
فَمَنِ اعْتَدَىٰ
X
ആരെങ്കിലും അതിക്രമം കാണിച്ചാല്‍
عَلَيْكُمْ
X
നിങ്ങള്‍ക്കെതിരെ
فَاعْتَدُوا
X
നിങ്ങളും അതിക്രമിക്കുക
عَلَيْهِ
X
അതിനുപകരം
بِمِثْلِ
X
തുല്യമായത് കൊണ്ട്
مَا اعْتَدَىٰ عَلَيْكُمْۚ
X
നിങ്ങളോട് അതിക്രമം കാണിച്ചതിന്
وَاتَّقُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
وَاعْلَمُوا
X
നിങ്ങളറിയുക
أَنَّ اللَّهَ
X
നിശ്ചയം, അല്ലാഹു ആണെന്ന്
مَعَ الْمُتَّقِينَ
X
സൂക്ഷ്മത പുലര്‍ത്തുന്നവരോട് കൂടെ
﴿2:194﴾ وَأَتِمُّوا
X
നിങ്ങള്‍ പൂര്‍ണമായി നിര്‍വഹിക്കുക
الْحَجَّ
X
ഹജ്ജ്
وَالْعُمْرَةَ
X
ഉംറയും
لِلَّهِۚ
X
അല്ലാഹുവിന്ന്
فَإِنْ أُحْصِرْتُمْ
X
ഇനി നിങ്ങള്‍ തടയപ്പെട്ടാല്‍
فَمَا اسْتَيْسَرَ
X
സൗകര്യപ്പെടുന്നത് (നിര്‍വഹിക്കുക)
مِنَ الْهَدْيِۖ
X
ബലിയില്‍ നിന്ന്
وَلَا تَحْلِقُوا
X
നിങ്ങള്‍ മുണ്ഡനം ചെയ്യരുത്
رُءُوسَكُمْ
X
നിങ്ങളുടെ തലകള്‍
حَتَّىٰ يَبْلُغَ
X
എത്തും വരെ
الْهَدْيُ
X
ബലിമൃഗം
مَحِلَّهُۚ
X
അതിന്റെ സ്ഥാനത്ത്
فَمَن كَانَ مِنكُم
X
നിങ്ങളില്‍ നിന്നാരെങ്കിലും ആയാല്‍
مَّرِيضًا
X
രോഗി
أَوْ بِهِ أَذًى
X
അല്ലെങ്കില്‍ മറ്റു ബുദ്ധിമുട്ടുകളോ
مِّن رَّأْسِهِ
X
അവന്റെ തലയില്‍
فَفِدْيَةٌ
X
അപ്പോള്‍ പ്രായശ്ചിത്തം നല്‍കുക
مِّن صِيَامٍ
X
ഒന്നുകില്‍ നോമ്പായി
أَوْ صَدَقَةٍ
X
അല്ലെങ്കില്‍ ദാനം
أَوْ نُسُكٍۚ
X
അല്ലെങ്കില്‍ ബലി
فَإِذَا أَمِنتُمْ
X
ഇനി നിങ്ങള്‍ നിര്‍ഭയരായാല്‍
فَمَن تَمَتَّعَ
X
സൗകര്യം ഉപയോഗിക്കുന്നവര്‍
بِالْعُمْرَةِ إِلَى الْحَجِّ
X
ഉംറക്ക് ശേഷം ഹജ്ജ് വരെ
فَمَا اسْتَيْسَرَ
X
സൗകര്യപ്പെടുന്നത് (നിര്‍വഹിക്കുക)
مِنَ الْهَدْيِۚ
X
ബലിയില്‍ നിന്ന്
فَمَن لَّمْ يَجِدْ
X
അത് സാധ്യമാകാത്തവര്‍
فَصِيَامُ
X
നോമ്പ് നിര്‍വഹിക്കുക
ثَلَاثَةِ أَيَّامٍ
X
മൂന്ന് ദിവസം
فِي الْحَجِّ
X
ഹജ്ജ് വേളയില്‍
وَسَبْعَةٍ
X
ഏഴ് എണ്ണം
إِذَا رَجَعْتُمْۗ
X
നിങ്ങള്‍ മടങ്ങിക്കഴിഞ്ഞാല്‍
تِلْكَ
X
അത്
عَشَرَةٌ كَامِلَةٌۗ
X
പൂര്‍ണമായി പത്തുദിവസം
ذَٰلِكَ
X
അത്
لِمَن لَّمْ يَكُنْ
X
അല്ലാത്തവര്‍ക്ക്
أَهْلُهُ
X
അവന്റെ കുടുംബം
حَاضِرِي الْمَسْجِدِ الْحَرَامِۚ
X
മസ്ജിദുല്‍ ഹറാമിനടുത്ത് താമസിക്കുന്നവര്‍
وَاتَّقُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
وَاعْلَمُوا
X
നിങ്ങളറിയുക
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു ആണെന്ന്
شَدِيدُ
X
കഠിനന്‍
الْعِقَابِ
X
ശിക്ഷയുടെ കാര്യത്തില്‍
﴿2:196﴾ الْحَجُّ
X
ഹജ്ജ്
أَشْهُرٌ
X
മാസങ്ങളാണ്
مَّعْلُومَاتٌۚ
X
അറിയപ്പെടുന്ന
فَمَن فَرَضَ
X
തീരുമാനിച്ചവന്‍
فِيهِنَّ
X
അതില്‍
الْحَجَّ
X
ഹജ്ജ് നിര്‍വഹിക്കാന്‍
فَلَا رَفَثَ
X
ലൈംഗികവേഴ്ചയില്ല
وَلَا فُسُوقَ
X
ദുര്‍വൃത്തിയുമില്ല
وَلَا جِدَالَ
X
തര്‍ക്കവുമില്ല
فِي الْحَجِّۗ
X
ഹജ്ജുവേളയില്‍
وَمَا تَفْعَلُوا
X
നിങ്ങള്‍ ചെയ്യുന്നത്
مِنْ خَيْرٍ
X
ഏത് നന്മയും
يَعْلَمْهُ اللَّهُۗ
X
അല്ലാഹു അതറിയും
وَتَزَوَّدُوا
X
നിങ്ങള്‍ പാഥേയം ഒരുക്കുക
فَإِنَّ
X
തീര്‍ച്ചയായും
خَيْرَ الزَّادِ
X
ഉത്തമമായ പാഥേയം
التَّقْوَىٰۚ
X
ദൈവഭക്തിയാകുന്നു
وَاتَّقُونِ
X
നിങ്ങള്‍ എന്നെ സൂക്ഷിക്കുക
يَا أُولِي الْأَلْبَابِ
X
ബുദ്ധിയുള്ളവരേ
﴿2:197﴾ وَاذْكُرُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിനെ സ്മരിക്കുക
فِي أَيَّامٍ
X
ദിവസങ്ങളില്‍
مَّعْدُودَاتٍۚ
X
എണ്ണം നിശ്ചയിക്കപ്പെട്ട
فَمَن تَعَجَّلَ
X
വല്ലവനും ധൃതികൂട്ടിയാല്‍
فِي يَوْمَيْنِ
X
രണ്ടു ദിവസങ്ങളിലായി
فَلَا إِثْمَ
X
കുറ്റമില്ല
عَلَيْهِ
X
അവന്റെ മേല്‍
وَمَن تَأَخَّرَ
X
വല്ലവനും പിന്തിയാല്‍
فَلَا إِثْمَ
X
കുറ്റമില്ല
عَلَيْهِۚ
X
അവന്റെ മേല്‍
لِمَنِ اتَّقَىٰۗ
X
ഭക്തി പുലര്‍ത്തുന്നവര്‍ക്ക്
وَاتَّقُوا
X
നിങ്ങള്‍ ഭക്തികാണിക്കുക
اللَّهَ
X
അല്ലാഹുവിനോട്
وَاعْلَمُوا
X
നിങ്ങളറിയുക
أَنَّكُمْ
X
നിങ്ങളാണെന്ന്
إِلَيْهِ
X
അവങ്കലേക്ക്
تُحْشَرُونَ
X
ഒരുമിച്ചുകൂട്ടപ്പെടുന്നു
﴿2:203﴾ فَلَمَّا فَصَلَ
X
അങ്ങനെ പുറപ്പെട്ടപ്പോള്‍
طَالُوتُ
X
താലുത്ത്
بِالْجُنُودِ
X
പട്ടാളവുമായി
قَالَ
X
അദ്ദേഹം പറഞ്ഞു
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
مُبْتَلِيكُم
X
നിങ്ങളെ പരീക്ഷിക്കുന്നതാണ്
بِنَهَرٍ
X
ഒരു നദികൊണ്ട്
فَمَن شَرِبَ
X
അപ്പോള്‍ ആര്‍ കുടിക്കുന്നുവോ
مِنْهُ
X
അതില്‍ നിന്ന്
فَلَيْسَ مِنِّي
X
അവന്‍ എന്നില്‍ പെട്ടവനല്ല
وَمَن لَّمْ يَطْعَمْهُ
X
അത് രുചിച്ചു നോക്കാത്തവന്‍
فَإِنَّهُ مِنِّي
X
അവന്‍ എന്നില്‍ പെട്ടവനാണ്
إِلَّا مَنِ اغْتَرَفَ
X
കോരിയെടുത്തവന്‍ ഒഴികെ
غُرْفَةً
X
ഒരു കോരല്‍
بِيَدِهِۚ
X
തന്റെ കൈകൊണ്ട്
فَشَرِبُوا مِنْهُ
X
അവരതില്‍ നിന്ന് കുടിച്ചു
إِلَّا قَلِيلًا
X
ചുരുക്കം ചിലരൊഴികെ
مِّنْهُمْۚ
X
അവരില്‍ നിന്ന്
فَلَمَّا جَاوَزَهُ
X
അത് മുറിച്ചു കടന്നപ്പോള്‍
هُوَ
X
അദ്ദേഹവും
وَالَّذِينَ آمَنُوا
X
വിശ്വസിച്ചവരും
مَعَهُ
X
അദ്ദേഹത്തോടൊപ്പം
قَالُوا
X
അവര്‍ പറഞ്ഞു
لَا طَاقَةَ لَنَا
X
ഞങ്ങള്‍ക്ക് കഴിവില്ല
الْيَوْمَ
X
ഇന്ന്
بِجَالُوتَ
X
ജാലൂത്തിനോട്(എതിരിടാന്‍)
وَجُنُودِهِۚ
X
അവന്റെ സൈന്യത്തോടും
قَالَ
X
പറഞ്ഞു
الَّذِينَ يَظُنُّونَ
X
വിചാരിക്കുന്നവര്‍
أَنَّهُم
X
അവരാണെന്ന്
مُّلَاقُو
X
കണ്ടുമുട്ടുന്നവര്‍
اللَّهِ
X
അല്ലാഹുവിനെ
كَم مِّن فِئَةٍ
X
എത്ര സംഘങ്ങളാണ്
قَلِيلَةٍ
X
എണ്ണക്കുറവുള്ള
غَلَبَتْ
X
ജയിച്ചടക്കിയത്
فِئَةً كَثِيرَةً
X
വന്‍സംഘങ്ങളെ
بِإِذْنِ اللَّهِۗ
X
ദൈവാനുമതിയോടെ
وَاللَّهُ
X
അല്ലാഹു
مَعَ الصَّابِرِينَ
X
ക്ഷമാലുക്കളോടൊപ്പമാണ്
﴿2:249﴾ لَا إِكْرَاهَ
X
ബലപ്രയോഗമില്ല
فِي الدِّينِۖ
X
മതത്തില്‍
قَد
X
തീര്‍ച്ചയായും
تَّبَيَّنَ
X
വ്യക്തമായിരിക്കുന്നു
الرُّشْدُ
X
സന്മാര്‍ഗം
مِنَ الْغَيِّۚ
X
ദുര്‍മാര്‍ഗത്തില്‍ നിന്ന്
فَمَن يَكْفُرْ
X
ആര്‍ നിഷേധിക്കുന്നുവോ
بِالطَّاغُوتِ
X
വ്യാജദൈവങ്ങളെ, അതിരുവിട്ടവരെ
وَيُؤْمِن
X
വിശ്വസിക്കുകയും ചെയ്യുന്നു
بِاللَّهِ
X
അല്ലാഹുവില്‍
فَقَدِ
X
തീര്‍ച്ചയായും
اسْتَمْسَكَ
X
അവന്‍ മുറുകെ പിടിച്ചിരിക്കുന്നു
بِالْعُرْوَةِ
X
പാശത്തെ
الْوُثْقَىٰ
X
ബലമുള്ള
لَا انفِصَامَ
X
പൊട്ടലില്ല
لَهَاۗ
X
അതിന്
وَاللَّهُ
X
അല്ലാഹു
سَمِيعٌ
X
എല്ലാം കേള്‍ക്കുന്നവാണ്
عَلِيمٌ
X
എല്ലാം അറിയുന്നവനും
﴿2:256﴾ الَّذِينَ يَأْكُلُونَ
X
തിന്നുന്നവര്‍
الرِّبَا
X
പലിശ
لَا يَقُومُونَ
X
എഴുന്നേല്‍ക്കുകയില്ല
إِلَّا كَمَا يَقُومُ
X
എഴുന്നേല്‍ക്കുന്നതുപോലെയല്ലാതെ
الَّذِي يَتَخَبَّطُهُ
X
ബാധിച്ചിരിക്കുന്നവന്‍
الشَّيْطَانُ
X
പിശാച്
مِنَ الْمَسِّۚ
X
സ്പര്‍ശിച്ചത് മൂലം
ذَٰلِكَ
X
അത്
بِأَنَّهُمْ قَالُوا
X
അവര്‍ പറയുന്നത് കൊണ്ടാണ്
إِنَّمَا الْبَيْعُ
X
തീര്‍ച്ചയായും കച്ചവടം
مِثْلُ الرِّبَاۗ
X
പലിശ പോലെ(മാത്രമാണ്)
وَأَحَلَّ اللَّهُ
X
അല്ലാഹു അനുവദിച്ചിരിക്കുന്നു
الْبَيْعَ
X
കച്ചവടം
وَحَرَّمَ
X
നിരോധിച്ചിരിക്കുന്നു
الرِّبَاۚ
X
പലിശ
فَمَن جَاءَهُ
X
അപ്പോള്‍ വന്നുകിട്ടിയവന്‍
مَوْعِظَةٌ
X
ഉപദേശം
مِّن رَّبِّهِ
X
തന്റെ നാഥനില്‍ നിന്നുള്ള
فَانتَهَىٰ
X
അപ്പോള്‍ അവന്‍ വിരമിക്കുകയും ചെയ്തു
فَلَهُ
X
എന്നാല്‍ അവനുണ്ട്
مَا سَلَفَ
X
കഴിഞ്ഞു പോയത്
وَأَمْرُهُ
X
അവന്റെ കാര്യം
إِلَى اللَّهِۖ
X
(അല്ലാഹുവിലേക്കാണ്) അല്ലാഹുവിന്റെ തീരുമാനത്തിന് വിടുക
وَمَنْ عَادَ
X
ആരെങ്കിലും മടങ്ങിയാല്‍
فَأُولَٰئِكَ
X
അവര്‍
أَصْحَابُ النَّارِۖ
X
നരകാവകാശികളാണ്
هُمْ
X
അവര്‍
فِيهَا
X
അതില്‍
خَالِدُونَ
X
നിത്യവാസികളാണ്
﴿2:275﴾ فَمَنْ حَاجَّكَ
X
ഇനി ആരെങ്കിലും നിന്നോട് തര്‍ക്കിച്ചാല്‍
فِيهِ
X
അതില്‍
مِن بَعْدِ
X
ശേഷം
مَا جَاءَكَ
X
നിനക്ക് വന്നെത്തിയതിന്
مِنَ الْعِلْمِ
X
(യഥാര്‍ഥ) ജ്ഞാനം
فَقُلْ
X
പറയുക
تَعَالَوْا
X
നിങ്ങള്‍ വരിക
نَدْعُ
X
നമുക്ക് വിളിക്കാം
أَبْنَاءَنَا
X
ഞങ്ങളുടെ മക്കളെ
وَأَبْنَاءَكُمْ
X
നിങ്ങളുടെ മക്കളെയും
وَنِسَاءَنَا
X
ഞങ്ങളുടെ സ്ത്രീകളെയും
وَنِسَاءَكُمْ
X
നിങ്ങളുടെ സ്ത്രീകളെയും
وَأَنفُسَنَا
X
ഞങ്ങള്‍ ഞങ്ങളെത്തന്നെയും
وَأَنفُسَكُمْ
X
നിങ്ങള്‍ നിങ്ങളെത്തന്നെയും
ثُمَّ
X
പിന്നെ
نَبْتَهِلْ
X
നമുക്ക് അകമഴിഞ്ഞ് പ്രാര്‍ഥിക്കാം
فَنَجْعَل
X
അങ്ങനെ നമുക്ക് ആക്കാം
لَّعْنَتَ
X
ശാപം
اللَّهِ
X
അല്ലാഹുവിന്റെ
عَلَى الْكَاذِبِينَ
X
കള്ളം പറയുന്നവരുടെമേല്‍
﴿3:61﴾ فَمَن
X
ഇനി ആരെങ്കിലും
تَوَلَّىٰ
X
പിന്തിരിഞ്ഞുകളഞ്ഞാല്‍
بَعْدَ ذَٰلِكَ
X
അതിനുശേഷം
فَأُولَٰئِكَ
X
അവര്‍ തന്നെയാണ്
هُمُ الْفَاسِقُونَ
X
അധര്‍മകാരികള്‍
﴿3:82﴾ فَمَنِ افْتَرَىٰ
X
ഇനി ആരെങ്കിലും കെട്ടിച്ചമക്കുകയാണെങ്കില്‍
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
الْكَذِبَ
X
കള്ളം
مِن بَعْدِ ذَٰلِكَ
X
അതിന് ശേഷം
فَأُولَٰئِكَ هُمُ
X
അപ്പോള്‍ അവര്‍ തന്നെയാണ്
الظَّالِمُونَ
X
അക്രമികള്‍
﴿3:94﴾ إِن يَنصُرْكُمُ
X
നിങ്ങളെ സഹായിക്കുമെങ്കില്‍
اللَّهُ
X
അല്ലാഹു
فَلَا غَالِبَ
X
പിന്നെ തോല്‍പിക്കാന്‍ ആരുമില്ല
لَكُمْۖ
X
നിങ്ങളെ
وَإِن يَخْذُلْكُمْ
X
അവന്‍ നിങ്ങളെ കൈവെടിയുന്നുവെങ്കില്‍
فَمَن
X
പിന്നെ ആരാണുള്ളത്
ذَا الَّذِي يَنصُرُكُم
X
നിങ്ങളെ സഹായിക്കുന്നവന്‍
مِّن بَعْدِهِۗ
X
അവനെകൂടാതെ(അവന് ശേഷം)
وَعَلَى اللَّهِ
X
അതിനാല്‍ അല്ലാഹുവില്‍
فَلْيَتَوَكَّلِ
X
ഭരമേല്‍പിക്കട്ടെ
الْمُؤْمِنُونَ
X
സത്യവിശ്വാസികള്‍
﴿3:160﴾ أَفَمَنِ اتَّبَعَ
X
പിന്തുടര്‍ന്നവന്‍ ആണോ
رِضْوَانَ اللَّهِ
X
അല്ലാഹുവിന്റെ പ്രീതി
كَمَن بَاءَ
X
മടങ്ങിവന്നവനെപ്പോലെ
بِسَخَطٍ
X
കോപവുമായി
مِّنَ اللَّهِ
X
അല്ലാഹുവിന്റെ
وَمَأْوَاهُ
X
അവന്റെ സങ്കേതം
جَهَنَّمُۚ
X
നരകമാണ്
وَبِئْسَ
X
അത് എത്ര ചീത്ത
الْمَصِيرُ
X
സങ്കേതം
﴿3:162﴾ كُلُّ نَفْسٍ
X
എല്ലാ ദേഹവും (മനുഷ്യരും)
ذَائِقَةُ
X
രുചിക്കുന്നതാണ്
الْمَوْتِۗ
X
മരണം
وَإِنَّمَا تُوَفَّوْنَ
X
നിശ്ചയം, പൂര്‍ണമായും നിങ്ങള്‍ക്ക് നല്‍കപ്പെടുന്നത്
أُجُورَكُمْ
X
നിങ്ങളുടെ (കര്‍മ) ഫലങ്ങള്‍(മാത്രമാണ്)
يَوْمَ الْقِيَامَةِۖ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ (മാത്രമാണ്)
فَمَن
X
അപ്പോള്‍ ആര്‍
زُحْزِحَ
X
അകറ്റപ്പെട്ടു
عَنِ النَّارِ
X
നരകത്തില്‍നിന്ന്
وَأُدْخِلَ
X
പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു
الْجَنَّةَ
X
സ്വര്‍ഗത്തില്‍
فَقَدْ فَازَۗ
X
തീര്‍ച്ചയായും അവന്‍ വിജയം വരിച്ചു
وَمَا الْحَيَاةُ
X
ജീവിതമല്ല
الدُّنْيَا
X
ഐഹിക
إِلَّا مَتَاعُ
X
ചരക്കല്ലാതെ
الْغُرُورِ
X
വഞ്ചനയുടെ
﴿3:185﴾ وَمَا كَانَ
X
ആയിട്ടില്ല, ആകാവതല്ല
لِمُؤْمِنٍ
X
ഒരു വിശ്വാസിക്കും
أَن يَقْتُلَ
X
വധിക്കുകയെന്നത്
مُؤْمِنًا
X
(മറ്റൊരു) വിശ്വാസിയെ
إِلَّا خَطَأًۚ
X
അബദ്ധമായിട്ടല്ലാതെ
وَمَن قَتَلَ
X
ഒരുവന്‍ കൊന്നാല്‍
مُؤْمِنًا
X
ഒരു വിശ്വാസിയെ
خَطَأً
X
അബദ്ധത്തില്‍
فَتَحْرِيرُ
X
അപ്പോള്‍ മോചിപ്പിക്കലാകുന്നു
رَقَبَةٍ
X
ഒരു അടിമയെ
مُّؤْمِنَةٍ
X
വിശ്വാസിയായ
وَدِيَةٌ
X
നഷ്ടപരിഹാരവും
مُّسَلَّمَةٌ
X
നല്‍കപ്പെടുന്ന, ഏല്‍പിക്കപ്പെടുന്ന
إِلَىٰ أَهْلِهِ
X
അവന്റെ അവകാശികള്‍ക്ക്
إِلَّا أَن يَصَّدَّقُواۚ
X
അവര്‍ ദാനമായി(വിട്ടുകൊടുത്താല്‍)ഒഴികെ
فَإِن كَانَ
X
ഇനി അവനാണെങ്കില്‍
مِن قَوْمٍ
X
ഒരു ജനത്തില്‍ നിന്ന്
عَدُوٍّ
X
ശത്രു
لَّكُمْ
X
നിങ്ങളുടെ
وَهُوَ مُؤْمِنٌ
X
അവന്‍ വിശ്വാസിയാണ്
فَتَحْرِيرُ
X
എങ്കില്‍ മോചിപ്പിക്കലാണ്
رَقَبَةٍ
X
ഒരടിമയെ
مُّؤْمِنَةٍۖ
X
വിശ്വാസിയായ
وَإِن كَانَ
X
അവനാണെങ്കില്‍
مِن قَوْمٍ
X
ഒരു ജനത്തില്‍ നിന്ന്
بَيْنَكُمْ وَبَيْنَهُم
X
നിങ്ങള്‍ക്കും അവര്‍ക്കുമിടയിലുണ്ട്
مِّيثَاقٌ
X
സഖ്യം, ഉടമ്പടി
فَدِيَةٌ
X
എന്നാല്‍ നഷ്ടപരിഹാരം
مُّسَلَّمَةٌ
X
നല്‍കപ്പെടുന്ന, ഏല്‍പ്പിക്കപ്പെടുന്ന
إِلَىٰ أَهْلِهِ
X
അവന്റെ അവകാശികള്‍ക്ക്
وَتَحْرِيرُ
X
മോചിപ്പിക്കലും
رَقَبَةٍ
X
ഒരടിമയെ
مُّؤْمِنَةٍۖ
X
വിശ്വാസിയായ
فَمَن لَّمْ يَجِدْ
X
ആര്‍ക്കെങ്കിലും കിട്ടിയില്ലെങ്കില്‍ (സാധ്യമല്ലെങ്കില്‍)
فَصِيَامُ
X
നോമ്പ്
شَهْرَيْنِ
X
രണ്ടുമാസം
مُتَتَابِعَيْنِ
X
തുടര്‍ച്ചയായി
تَوْبَةً
X
പശ്ചാതാപമായി
مِّنَ اللَّهِۗ
X
അല്ലാഹുവില്‍ നിന്ന്
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
عَلِيمًا
X
എല്ലാം അറിയുന്നവന്‍
حَكِيمًا
X
യുക്തിമാന്‍
﴿4:92﴾ يَا أَيُّهَا الَّذِينَ آمَنُوا
X
അല്ലയോ വിശ്വസിച്ചവരേ
إِذَا ضَرَبْتُمْ
X
നിങ്ങള്‍ യാത്രപുറപ്പെട്ടാല്‍
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
فَتَبَيَّنُوا
X
നിങ്ങള്‍ വേര്‍തിരിച്ചറിയുക
وَلَا تَقُولُوا
X
നിങ്ങള്‍ പറയരുത്
لِمَنْ أَلْقَىٰ إِلَيْكُمُ
X
നിങ്ങളിലേക്ക് ഇട്ടുതരുന്നവനോട്
السَّلَامَ
X
സലാം (സമാധാനം)
لَسْتَ
X
നീ അല്ല
مُؤْمِنًا
X
വിശ്വാസി
تَبْتَغُونَ
X
നിങ്ങള്‍ ആഗ്രഹിച്ചുക്കൊണ്ട്
عَرَضَ
X
വിഭവം
الْحَيَاةِ الدُّنْيَا
X
ഐഹിക ജീവിതത്തിന്റെ
فَعِندَ اللَّهِ
X
എന്നാല്‍ അല്ലാഹുവിങ്കലുണ്ട്
مَغَانِمُ
X
സമരാര്‍ജ്ജിത സമ്പത്ത്, യുദ്ധമുതലുകള്‍
كَثِيرَةٌۚ
X
ധാരാളം
كَذَٰلِكَ
X
അപ്രകാരം (അവരെപ്പോലെ)
كُنتُم
X
നിങ്ങളായിരുന്നു
مِّن قَبْلُ
X
മുമ്പ്
فَمَنَّ اللَّهُ
X
അങ്ങനെ അല്ലാഹു ഔദാര്യം കാണിച്ചു
عَلَيْكُمْ
X
നിങ്ങളോട്
فَتَبَيَّنُواۚ
X
അതിനാല്‍ നിങ്ങള്‍ വ്യക്തമായി അറിയുക
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
كَانَ
X
അവന്‍ ആയിരിക്കുന്നു
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ച്
خَبِيرًا
X
സൂക്ഷ്മമായി അറിയുന്നവന്‍
﴿4:94﴾ هَا أَنتُمْ هَٰؤُلَاءِ
X
നിങ്ങളിതാ
جَادَلْتُمْ
X
തര്‍ക്കിക്കുന്നു (വാദിക്കുന്നു)
عَنْهُمْ
X
അവര്‍ക്ക് വേണ്ടി
فِي الْحَيَاةِ الدُّنْيَا
X
ഐഹിക ജീവിതത്തില്‍
فَمَن يُجَادِلُ
X
എന്നാല്‍ ആരാണ് തര്‍ക്കിക്കുക
اللَّهَ
X
അല്ലാഹുവിനോട്
عَنْهُمْ
X
അവര്‍ക്ക് വേണ്ടി
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പ്പ് നാളില്‍
أَم مَّن
X
അല്ലെങ്കില്‍ ആരാണ്
يَكُونُ
X
ആവുക
عَلَيْهِمْ
X
അവരുടെമേല്‍
وَكِيلًا
X
വക്കാലത്ത്(ബാധ്യത) ഏറ്റെടുക്കുന്നവന്‍
﴿4:109﴾ حُرِّمَتْ
X
നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു
عَلَيْكُمُ
X
നിങ്ങള്‍ക്ക്
الْمَيْتَةُ
X
ശവം
وَالدَّمُ
X
രക്തവും
وَلَحْمُ الْخِنزِيرِ
X
പന്നിയുടെ മാംസവും
وَمَا أُهِلَّ
X
അറുക്കപ്പെട്ടതും
لِغَيْرِ اللَّهِ بِهِ
X
അല്ലാഹു അല്ലാത്തവരുടെ(പേരില്‍)
وَالْمُنْخَنِقَةُ
X
ശ്വാസംമുട്ടി ചത്തതും
وَالْمَوْقُوذَةُ
X
തല്ലിക്കൊല്ലപ്പെട്ടതും
وَالْمُتَرَدِّيَةُ
X
വീണുചത്തതും
وَالنَّطِيحَةُ
X
(മറ്റുമൃഗത്തിന്റെ) കുത്തേറ്റ് ചത്തതും
وَمَا أَكَلَ
X
കടിച്ചുതിന്നതും
السَّبُعُ
X
വന്യമൃഗം
إِلَّا مَا ذَكَّيْتُمْ
X
നിങ്ങള്‍ അറുത്തത് ഒഴികെ
وَمَا ذُبِحَ
X
ബലിയറുക്കപ്പെട്ടതും
عَلَى النُّصُبِ
X
പ്രതിഷ്ഠകള്‍ക്ക്
وَأَن تَسْتَقْسِمُوا
X
നിങ്ങള്‍ ഭാഗ്യപരീക്ഷണം നടത്തലും
بِالْأَزْلَامِۚ
X
അമ്പുകള്‍കൊണ്ട്
ذَٰلِكُمْ
X
അതൊക്കെ
فِسْقٌۗ
X
ദൈവധിക്കാരമാണ്
الْيَوْمَ
X
ഇന്ന്
يَئِسَ
X
നിരാശപ്പെട്ടു
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
مِن دِينِكُمْ
X
നിങ്ങളുടെ ദീനിനെക്കുറിച്ച്
فَلَا تَخْشَوْهُمْ
X
അതിനാല്‍ നിങ്ങള്‍ അവരെ ഭയപ്പെടരുത്
وَاخْشَوْنِۚ
X
നിങ്ങള്‍ എന്നെ ഭയപ്പെടുക
الْيَوْمَ
X
ഇന്ന്
أَكْمَلْتُ
X
ഞാന്‍ പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു
لَكُمْ
X
നിങ്ങള്‍ക്ക്
دِينَكُمْ
X
നിങ്ങളുടെ ദീനിനെ
وَأَتْمَمْتُ
X
ഞാന്‍ പൂര്‍ണമാക്കുകയും ചെയ്തിരിക്കുന്നു
عَلَيْكُمْ
X
നിങ്ങള്‍ക്ക്
نِعْمَتِي
X
എന്റെ അനുഗ്രഹം
وَرَضِيتُ
X
ഞാന്‍ തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു
لَكُمُ
X
നിങ്ങള്‍ക്ക്
الْإِسْلَامَ
X
ഇസ്‌ലാമിനെ
دِينًاۚ
X
ജീവിതവ്യവസ്ഥയായി
فَمَنِ اضْطُرَّ
X
ഇനി ആരെങ്കിലും നിര്‍ബന്ധിതനായി (നിര്‍ബന്ധിതനായാല്‍)
فِي مَخْمَصَةٍ
X
കടുത്ത പട്ടിണികാരണം
غَيْرَ مُتَجَانِفٍ
X
ചായ്‌വുള്ളവന്‍ അല്ലാതെയിരിക്കെ
لِّإِثْمٍۙ
X
തെറ്റ്ചെയ്യുന്നതിലേക്ക്
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാകുന്നു
رَّحِيمٌ
X
പരമകാരുണികനും
﴿5:3﴾ وَلَقَدْ أَخَذَ
X
വാങ്ങിയിരിക്കുന്നു
اللَّهُ
X
അല്ലാഹു
مِيثَاقَ
X
കരാര്‍
بَنِي إِسْرَائِيلَ
X
ഇസ്രായീല്‍ മക്കളോട്
وَبَعَثْنَا
X
നാം നിയോഗിക്കുകയും ചെയ്തു
مِنْهُمُ
X
അവരില്‍നിന്ന്
اثْنَيْ عَشَرَ
X
പന്ത്രണ്ട്
نَقِيبًاۖ
X
മുഖ്യന്മാരെ
وَقَالَ
X
പറഞ്ഞു
اللَّهُ
X
അല്ലാഹു
إِنِّي
X
തീര്‍ച്ചയായും ഞാന്‍
مَعَكُمْۖ
X
നിങ്ങളോടൊപ്പമുണ്ട്
لَئِنْ أَقَمْتُمُ
X
നിങ്ങള്‍ നിഷ്ഠയോടെ നിര്‍വഹിക്കുകയാണെങ്കില്‍
الصَّلَاةَ
X
നമസ്കാരം
وَآتَيْتُمُ
X
നിങ്ങള്‍ നല്‍കുകയും ചെയ്തു
الزَّكَاةَ
X
സകാത്ത്
وَآمَنتُم
X
നിങ്ങള്‍ വിശ്വസിക്കുകയും ചെയ്തു
بِرُسُلِي
X
എന്റെ ദൂതന്മാരില്‍
وَعَزَّرْتُمُوهُمْ
X
നിങ്ങളവരെ സഹായിക്കുകയും ചെയ്തു
وَأَقْرَضْتُمُ
X
നിങ്ങള്‍ കടംകൊടുക്കുകയും ചെയ്തു
اللَّهَ
X
അല്ലാഹുവിന്
قَرْضًا
X
കടം
حَسَنًا
X
നല്ല
لَّأُكَفِّرَنَّ
X
തീര്‍ച്ചയായും ഞാന്‍ മായ്ച്ചുകളയും
عَنكُمْ
X
നിങ്ങളില്‍നിന്ന്
سَيِّئَاتِكُمْ
X
നിങ്ങളുടെ തിന്മകള്‍
وَلَأُدْخِلَنَّكُمْ
X
നിങ്ങളെ ഞാന്‍ പ്രവേശിപ്പിക്കുകയും ചെയ്യും
جَنَّاتٍ
X
സ്വര്‍ഗീയാരാമങ്ങളില്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُۚ
X
ആറുകള്‍
فَمَن كَفَرَ
X
എന്നാല്‍ ആരെങ്കിലും സത്യനിഷേധിയായി(സത്യനിഷേധിയായാല്‍)
بَعْدَ ذَٰلِكَ
X
അതിനുശേഷം
مِنكُمْ
X
നിങ്ങളില്‍നിന്ന്
فَقَدْ ضَلَّ
X
അവന്‍ തെറ്റിപ്പോയതുതന്നെ
سَوَاءَ السَّبِيلِ
X
ചൊവ്വായ വഴിയില്‍നിന്ന്
﴿5:12﴾ لَّقَدْ كَفَرَ
X
തീര്‍ച്ചയായും സത്യനിഷേധിയായിരിക്കുന്നു
الَّذِينَ قَالُوا
X
പറഞ്ഞവര്‍
إِنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
هُوَ
X
അവന്‍
الْمَسِيحُ ابْنُ مَرْيَمَۚ
X
മര്‍യമിന്റെ മകനായ മസീഹ് ആണെന്ന്
قُلْ
X
നീ പറയുക(ചോദിക്കുക)
فَمَن
X
ആര്?
يَمْلِكُ
X
തടുക്കും
مِنَ اللَّهِ
X
അല്ലാഹുവില്‍നിന്ന് (ഉള്ള ശിക്ഷയില്‍നിന്ന്)
شَيْئًا
X
വല്ലതിനെയും
إِنْ أَرَادَ
X
അവന്‍ ഉദ്ദേശിച്ചാല്‍
أَن يُهْلِكَ
X
അവന്‍ നശിപ്പിക്കാന്‍
الْمَسِيحَ ابْنَ مَرْيَمَ
X
മര്‍യമിന്റെ മകനായ മസീഹിനെ
وَأُمَّهُ
X
അദ്ദേഹത്തിന്റെ മാതാവിനെയും
وَمَن فِي الْأَرْضِ
X
ഭൂമിയിലുള്ളവരെയും
جَمِيعًاۗ
X
മുഴുവനുമായി
وَلِلَّهِ
X
അല്ലാഹുവിന്നാണ്
مُلْكُ السَّمَاوَاتِ
X
ആകാശങ്ങളുടെ ആധിപത്യം
وَالْأَرْضِ
X
ഭൂമിയുടെയും
وَمَا بَيْنَهُمَاۚ
X
അവരണ്ടിന്നുമിടയിലുള്ളവയുടെയും
يَخْلُقُ
X
അവന്‍ സൃഷ്ടിക്കുന്നു
مَا يَشَاءُۚ
X
അവന്‍ ഇച്ഛിക്കുന്നത്
وَاللَّهُ
X
അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യങ്ങള്‍ക്കും
قَدِيرٌ
X
കഴിവുറ്റവനാണ്
﴿5:17﴾ فَمَن تَابَ
X
എന്നാല്‍ ആരെങ്കിലും പശ്ചാത്തപിച്ചു(പശ്ചാത്തപിച്ചാല്‍)
مِن بَعْدِ ظُلْمِهِ
X
താന്‍ അക്രമം ചെയ്തശേഷം
وَأَصْلَحَ
X
അവന്‍ നന്നാവുകയും ചെയ്തു
فَإِنَّ اللَّهَ
X
എങ്കില്‍ തീര്‍ച്ചയായും അല്ലാഹു
يَتُوبُ عَلَيْهِۗ
X
അവന്റെ പശ്ചാത്താപം സ്വീകരിക്കുന്നതാണ്
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാകുന്നു
رَّحِيمٌ
X
ദയാപരനും
﴿5:39﴾ وَكَتَبْنَا
X
നാം വിധി രേഖപ്പെടുത്തി
عَلَيْهِمْ
X
അവര്‍ക്ക്
فِيهَا
X
അതില്‍
أَنَّ النَّفْسَ
X
തീര്‍ച്ചയായും ജീവന്‍
بِالنَّفْسِ
X
ജീവനുപകരം
وَالْعَيْنَ
X
കണ്ണ്
بِالْعَيْنِ
X
കണ്ണിന്
وَالْأَنفَ
X
മൂക്ക്
بِالْأَنفِ
X
മൂക്കിന്
وَالْأُذُنَ
X
ചെവി
بِالْأُذُنِ
X
ചെവിക്ക്
وَالسِّنَّ
X
പല്ല്
بِالسِّنِّ
X
പല്ലിന്
وَالْجُرُوحَ
X
പരിക്കുകള്‍ക്ക്
قِصَاصٌۚ
X
തത്തുല്യമായ പ്രതിക്രിയ
فَمَن تَصَدَّقَ
X
എന്നാല്‍ ആരെങ്കിലും മാപ്പ് നല്‍കുന്നു(എങ്കില്‍)
بِهِ
X
അക്കാര്യത്തില്‍
فَهُوَ
X
അത്
كَفَّارَةٌ
X
പ്രായശ്ചിത്തമാണ്
لَّهُۚ
X
അവന്ന്
وَمَن لَّمْ يَحْكُم
X
ആര്‍ വിധിക്കുന്നില്ല(യോ)
بِمَا أَنزَلَ اللَّهُ
X
അല്ലാഹു അവതരിപ്പിച്ചതനുസരിച്ച്
فَأُولَٰئِكَ هُمُ
X
അവര്‍ തന്നെയാണ്
الظَّالِمُونَ
X
അക്രമികള്‍
﴿5:45﴾ لَا يُؤَاخِذُكُمُ اللَّهُ
X
അല്ലാഹു നിങ്ങളെ പിടികൂടുകയില്ല
بِاللَّغْوِ
X
ബോധപൂര്‍വമല്ലാത്തതിന്റെ പേരില്‍
فِي أَيْمَانِكُمْ
X
നിങ്ങളുടെ ശപഥങ്ങളിലെ
وَلَٰكِن
X
എന്നാല്‍
يُؤَاخِذُكُم
X
അവന്‍ നിങ്ങളെ പിടികൂടും
بِمَا عَقَّدتُّمُ
X
നിങ്ങള്‍ കരുതിക്കൂട്ടി ഉറപ്പിച്ചതിന്റെ പേരില്‍
الْأَيْمَانَۖ
X
ശപഥങ്ങളെ
فَكَفَّارَتُهُ
X
അപ്പോള്‍ അതിനുള്ള പ്രായശ്ചിത്തം
إِطْعَامُ
X
ആഹാരം നല്‍കലാണ്
عَشَرَةِ
X
പത്ത്
مَسَاكِينَ
X
അഗതികള്‍ക്ക്
مِنْ أَوْسَطِ
X
സാമാന്യനിലവാരത്തിലുള്ളതില്‍നിന്ന്
مَا تُطْعِمُونَ
X
നിങ്ങള്‍ തീറ്റിപ്പോറ്റുന്ന ഭക്ഷണങ്ങളില്‍
أَهْلِيكُمْ
X
നിങ്ങളുടെ കുടുംബത്തെ
أَوْ
X
അല്ലെങ്കില്‍
كِسْوَتُهُمْ
X
അവര്‍ക്ക് വസ്ത്രം നല്‍കലാണ്
أَوْ تَحْرِيرُ
X
അല്ലെങ്കില്‍ മോചിപ്പിക്കലാണ്
رَقَبَةٍۖ
X
ഒരടിമയെ
فَمَن
X
എന്നാല്‍ വല്ലവന്നും
لَّمْ يَجِدْ
X
അവന്ന് കിട്ടിയില്ല(എങ്കില്‍)
فَصِيَامُ
X
നോമ്പുകള്‍(നോല്‍ക്കണം)
ثَلَاثَةِ
X
മൂന്ന്
أَيَّامٍۚ
X
ദിവസങ്ങള്‍
ذَٰلِكَ
X
അതാണ്
كَفَّارَةُ
X
പ്രായശ്ചിത്തം
أَيْمَانِكُمْ
X
നിങ്ങളുടെ സത്യങ്ങളുടെ
إِذَا حَلَفْتُمْۚ
X
നിങ്ങള്‍ സത്യംചെയ്താല്‍(എന്നിട്ടത് ലംഘിച്ചാല്‍)
وَاحْفَظُوا
X
നിങ്ങള്‍ പാലിക്കുക
أَيْمَانَكُمْۚ
X
നിങ്ങളുടെ സത്യങ്ങള്‍
كَذَٰلِكَ
X
അവ്വിധം
يُبَيِّنُ اللَّهُ
X
അല്ലാഹു വിവരിച്ചുതരുന്നു
لَكُمْ
X
നിങ്ങള്‍ക്ക്
آيَاتِهِ
X
അവന്റെ വചനങ്ങള്‍
لَعَلَّكُمْ تَشْكُرُونَ
X
നിങ്ങള്‍ നന്ദിയുള്ളവരാകാന്‍
﴿5:89﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
لَيَبْلُوَنَّكُمُ اللَّهُ
X
അല്ലാഹു നിങ്ങളെ പരീക്ഷിക്കുകതന്നെ ചെയ്യും
بِشَيْءٍ
X
ചിലതുകൊണ്ട്
مِّنَ الصَّيْدِ
X
വേട്ടജന്തുക്കളില്‍പെട്ട
تَنَالُهُ
X
അതിനെ പിടികൂടും
أَيْدِيكُمْ
X
നിങ്ങളുടെ കൈകള്‍
وَرِمَاحُكُمْ
X
നിങ്ങളുടെ കുന്തങ്ങളും
لِيَعْلَمَ
X
തിരിച്ചറിയാന്‍വേണ്ടി
اللَّهُ
X
അല്ലാഹു
مَن يَخَافُهُ
X
അവനെ ഭയപ്പെടുന്ന ചിലരെ
بِالْغَيْبِۚ
X
കാണാതെതന്നെ
فَمَنِ اعْتَدَىٰ
X
അതിനാല്‍ ആരെങ്കിലും അതിക്രമം കാണിച്ചു (എങ്കില്‍)
بَعْدَ ذَٰلِكَ
X
അതിനുശേഷം
فَلَهُ
X
അയാള്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
നോവേറിയ
﴿5:94﴾ قَالَ اللَّهُ
X
അല്ലാഹു പറഞ്ഞു
إِنِّي
X
നിശ്ചയം, ഞാന്‍
مُنَزِّلُهَا
X
അതിറക്കിത്തരുന്ന(വനാണ്)താണ്
عَلَيْكُمْۖ
X
നിങ്ങള്‍ക്ക്
فَمَن يَكْفُرْ
X
എന്നാല്‍ ആരെങ്കിലും നിഷേധിക്കുന്നുവെങ്കില്‍
بَعْدُ
X
അതിനുശേഷം
مِنكُمْ
X
നിങ്ങളില്‍നിന്ന്
فَإِنِّي
X
നിശ്ചയമായും ഞാന്‍
أُعَذِّبُهُ
X
അവനെ ഞാന്‍ ശിക്ഷിക്കും
عَذَابًا
X
(ഒരുതരം) ശിക്ഷ
لَّا أُعَذِّبُهُ
X
അതുകൊണ്ട് ഞാന്‍ ശിക്ഷിക്കുകയില്ല
أَحَدًا
X
ഒരാളെയും
مِّنَ الْعَالَمِينَ
X
ലോകരില്‍
﴿5:115﴾ وَمَا نُرْسِلُ
X
നാം അയക്കുന്നില്ല
الْمُرْسَلِينَ
X
ദൂതന്മാരെ
إِلَّا
X
അല്ലാതെ
مُبَشِّرِينَ
X
ശുഭവാര്‍ത്ത അറിയിക്കുന്നവരായി
وَمُنذِرِينَۖ
X
താക്കീത് നല്‍കുന്നവരുമായി
فَمَنْ
X
അതിനാല്‍ ആര്‍
آمَنَ
X
അവന്‍ സത്യവിശ്വാസം സ്വീകരിച്ചു
وَأَصْلَحَ
X
അവന്‍(കര്‍മങ്ങള്‍) നന്നാക്കിത്തീര്‍ക്കുകയും ചെയ്തു
فَلَا خَوْفٌ
X
പേടിക്കാനില്ല
عَلَيْهِمْ
X
അവര്‍ക്ക്
وَلَا هُمْ
X
അവര്‍ അല്ല
يَحْزَنُونَ
X
അവര്‍ ദുഃഖിക്കുന്നു
﴿6:48﴾ قَدْ جَاءَكُم
X
നിങ്ങള്‍ക്കിതാ വന്നെത്തിയിരിക്കുന്നു
بَصَائِرُ
X
ഉള്‍ക്കാഴ്ചതരുന്ന തെളിവുകള്‍
مِن رَّبِّكُمْۖ
X
നിങ്ങളുടെ നാഥനില്‍നിന്ന്
فَمَنْ
X
ആരെങ്കിലും
أَبْصَرَ
X
അവന്‍ കണ്ടറിഞ്ഞു(എങ്കില്‍)
فَلِنَفْسِهِۖ
X
അതിന്റെ ഗുണം അവനുതന്നെയാണ്
وَمَنْ
X
ആരെങ്കിലും
عَمِيَ
X
അവന്‍ അന്ധനായി(എങ്കില്‍)
فَعَلَيْهَاۚ
X
അതിന്റെ ദോഷം അവനുതന്നെ
وَمَا
X
അല്ല
أَنَا
X
ഞാന്‍
عَلَيْكُم
X
നിങ്ങളുടെ മേല്‍
بِحَفِيظٍ
X
സൂക്ഷിപ്പുകാരന്‍
﴿6:104﴾ فَمَن
X
അതിനാല്‍ ആരെയെങ്കിലും
يُرِدِ اللَّهُ
X
അല്ലാഹു ഉദ്ദേശിക്കുന്നു(ഉദ്ദേശിച്ചാല്‍)
أَن يَهْدِيَهُ
X
അയാളെ അവന്‍ നേര്‍വഴിയിലാക്കാന്‍
يَشْرَحْ
X
അവന്‍ തുറന്നുകൊടുക്കുന്നു
صَدْرَهُ
X
അയാളുടെ മനസ്സിനെ
لِلْإِسْلَامِۖ
X
ഇസ്‌ലാമിന്നായി
وَمَن
X
ആരെയെങ്കിലും
يُرِدْ
X
അവന്‍ ഉദ്ദേശിക്കുന്നു(ഉദ്ദേശിക്കുന്നുവെങ്കില്‍)
أَن يُضِلَّهُ
X
അയാളെ അവന്‍ ദുര്‍മാര്‍ഗത്തിലാക്കാന്‍
يَجْعَلْ
X
അവന്‍ ആക്കുന്നു
صَدْرَهُ
X
അയാളുടെ ഹൃദയത്തെ
ضَيِّقًا
X
ഇടുങ്ങിയത്
حَرَجًا
X
സങ്കുചിതവും
كَأَنَّمَا يَصَّعَّدُ
X
അവന്‍ കയറിപ്പോകുംപോലെ
فِي السَّمَاءِۚ
X
ആകാശത്തേക്ക്
كَذَٰلِكَ
X
അപ്രകാരം
يَجْعَلُ اللَّهُ
X
അല്ലാഹു ഏര്‍പ്പെടുത്തുന്നു
الرِّجْسَ
X
ശിക്ഷ
عَلَى الَّذِينَ لَا يُؤْمِنُونَ
X
വിശ്വസിക്കാത്തവര്‍ക്ക്
﴿6:125﴾ وَمِنَ الْإِبِلِ
X
ഒട്ടകങ്ങളില്‍നിന്ന്
اثْنَيْنِ
X
രണ്ട്
وَمِنَ الْبَقَرِ
X
പശുവര്‍ഗത്തില്‍നിന്ന്
اثْنَيْنِۗ
X
രണ്ട്
قُلْ
X
നീ പറയുക(ചോദിക്കുക)
آلذَّكَرَيْنِ
X
രണ്ട് ആണ്‍വര്‍ഗങ്ങളെയാണോ
حَرَّمَ
X
അവന്‍ നിഷിദ്ധമാക്കി(നിഷിദ്ധമാക്കിയത്)
أَمِ الْأُنثَيَيْنِ
X
അതോ, രണ്ട് പെണ്‍വര്‍ഗങ്ങളെയോ
أَمَّا اشْتَمَلَتْ
X
അതുമല്ലെങ്കില്‍ ഉള്‍ക്കൊണ്ടതിനെയാണോ
عَلَيْهِ
X
അതിനെ
أَرْحَامُ
X
ഗര്‍ഭാശയങ്ങള്‍
الْأُنثَيَيْنِۖ
X
ഇരുതരം പെണ്‍വര്‍ഗങ്ങളുടെ
أَمْ كُنتُمْ
X
അല്ലെങ്കില്‍ നിങ്ങളായിരുന്നോ
شُهَدَاءَ
X
സാക്ഷികള്‍
إِذْ
X
സന്ദര്‍ഭത്തില്‍
وَصَّاكُمُ اللَّهُ
X
നിങ്ങളെ അല്ലാഹു ഉപദേശിച്ചു(ച്ച)
بِهَٰذَاۚ
X
ഇത്
فَمَنْ
X
അപ്പോള്‍ ആരുണ്ട്
أَظْلَمُ
X
കൊടിയ അക്രമി
مِمَّنِ
X
ഒരാളെക്കാള്‍
افْتَرَىٰ
X
അവന്‍ കെട്ടിച്ചമച്ചു
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
كَذِبًا
X
കള്ളം
لِّيُضِلَّ
X
അവന്‍ പിഴപ്പിക്കാന്‍വേണ്ടി
النَّاسَ
X
ജനങ്ങളെ
بِغَيْرِ
X
ഇല്ലാതെ
عِلْمٍۗ
X
ഒരു വിവരവും
إِنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
لَا يَهْدِي
X
അവന്‍ നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ
X
ജനതയെ
الظَّالِمِينَ
X
അക്രമികളായ
﴿6:144﴾ قُل
X
നീ പറയുക
لَّا أَجِدُ
X
ഞാന്‍ കാണുന്നില്ല
فِي مَا أُوحِيَ
X
ബോധനമായി നല്‍കപ്പെട്ടതില്‍
إِلَيَّ
X
എനിക്ക്
مُحَرَّمًا
X
നിഷിദ്ധമാക്കപ്പെട്ടതായി
عَلَىٰ طَاعِمٍ
X
ഭക്ഷിക്കുന്നവന്
يَطْعَمُهُ
X
അതവന്‍ ഭക്ഷിക്കും
إِلَّا أَن يَكُونَ
X
അത് ആയാല്‍ ഒഴികെ
مَيْتَةً
X
ശവം
أَوْ
X
അല്ലെങ്കില്‍
دَمًا
X
രക്തം
مَّسْفُوحًا
X
ഒഴുക്കപ്പെട്ട
أَوْ
X
അല്ലെങ്കില്‍
لَحْمَ
X
മാംസം
خِنزِيرٍ
X
പന്നിയുടെ
فَإِنَّهُ
X
കാരണം തീര്‍ച്ചയായും അത്
رِجْسٌ
X
മ്ലേച്ഛമാണ്
أَوْ فِسْقًا
X
അല്ലെങ്കില്‍ അധാര്‍മികമായത്
أُهِلَّ لِغَيْرِ اللَّهِ بِهِۚ
X
അത് അല്ലാഹു അല്ലാത്തവരുടെപേരില്‍ അറുക്കപ്പെട്ടു
فَمَنِ
X
എന്നാല്‍ ആരെങ്കിലും
اضْطُرَّ
X
നിര്‍ബന്ധിതനായി
غَيْرَ
X
അല്ലാതെ
بَاغٍ
X
ധിക്കാരം ഉദ്ദേശിക്കുന്നവന്‍
وَلَا عَادٍ
X
പരിധി ലംഘിക്കുന്നവനും അല്ല
فَإِنَّ رَبَّكَ
X
എങ്കില്‍ നിശ്ചയമായും നിന്റെ നാഥന്‍
غَفُورٌ
X
ഏറെ പൊറുക്കുന്നവനാകുന്നു
رَّحِيمٌ
X
കരുണാനിധിയും
﴿6:145﴾ أَوْ تَقُولُوا
X
അല്ലെങ്കില്‍ നിങ്ങള്‍ പറഞ്ഞേക്കാം എന്നതിനാല്‍
لَوْ
X
എങ്കില്‍
أَنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
أُنزِلَ
X
ഇറക്കപ്പെട്ടു
عَلَيْنَا
X
ഞങ്ങള്‍ക്ക്
الْكِتَابُ
X
വേദഗ്രന്ഥം
لَكُنَّا
X
ഞങ്ങളാകുമായിരുന്നു
أَهْدَىٰ
X
കൂടുതല്‍ സന്മാര്‍ഗം പ്രാപിച്ചവര്‍
مِنْهُمْۚ
X
അവരെക്കാള്‍
فَقَدْ جَاءَكُم
X
തീര്‍ച്ചയായും നിങ്ങള്‍ക്ക് വന്നെത്തിയിരിക്കുന്നു
بَيِّنَةٌ
X
തെളിഞ്ഞ പ്രമാണം
مِّن رَّبِّكُمْ
X
നിങ്ങളുടെ നാഥനില്‍നിന്ന്
وَهُدًى
X
മാര്‍ഗദര്‍ശനവും
وَرَحْمَةٌۚ
X
കാരുണ്യവും
فَمَنْ
X
ഇനി ആരാണ്
أَظْلَمُ
X
കൊടിയ അക്രമി
مِمَّن
X
ഒരാളെക്കാള്‍
كَذَّبَ
X
അവന്‍ കള്ളമാക്കി തള്ളി
بِآيَاتِ اللَّهِ
X
അല്ലാഹുവിന്റെ തെളിവുകളെ
وَصَدَفَ
X
അവന്‍ പുറംതിരിയുകയും ചെയ്തു
عَنْهَاۗ
X
അവയില്‍നിന്ന്
سَنَجْزِي
X
നാം പ്രതിഫലമായി നല്‍കും
الَّذِينَ يَصْدِفُونَ
X
പുറംതിരിയുന്നവര്‍ക്ക്
عَنْ آيَاتِنَا
X
നമ്മുടെ തെളിവുകളില്‍നിന്ന്
سُوءَ
X
ദുര്‍ഭഗമായ, കടുത്ത
الْعَذَابِ
X
ശിക്ഷ
بِمَا كَانُوا
X
അവരായിരുന്നത് കാരണം
يَصْدِفُونَ
X
അവര്‍ പിന്‍മാറുന്നു
﴿6:157﴾ وَالْوَزْنُ
X
തൂക്കം
يَوْمَئِذٍ
X
അന്നാളിലെ
الْحَقُّۚ
X
സത്യമായിരിക്കും
فَمَن
X
അപ്പോള്‍ ആര്‍
ثَقُلَتْ
X
കനം തൂങ്ങി
مَوَازِينُهُ
X
അയാളുടെ തുലാസുകള്‍
فَأُولَٰئِكَ
X
അവര്‍
هُمُ
X
അവര്‍ തന്നെ
الْمُفْلِحُونَ
X
വിജയികള്‍
﴿7:8﴾ يَا بَنِي آدَمَ
X
ആദം സന്തതികളേ
إِمَّا يَأْتِيَنَّكُمْ
X
നിങ്ങളുടെ അടുത്ത് വരികയാണെങ്കില്‍
رُسُلٌ
X
ദൂതന്‍മാര്‍
مِّنكُمْ
X
നിങ്ങളില്‍ നിന്നുള്ള
يَقُصُّونَ
X
അവര്‍ വിവരിച്ചു തരുന്നു
عَلَيْكُمْ
X
നിങ്ങള്‍ക്ക്
آيَاتِيۙ
X
എന്റെ പ്രമാണങ്ങള്‍
فَمَنِ
X
അപ്പോള്‍ ഏതൊരുവന്‍
اتَّقَىٰ
X
ഭക്തി പുലര്‍ത്തി
وَأَصْلَحَ
X
നന്നാക്കിത്തീര്‍ക്കുകയും ചെയ്തു
فَلَا خَوْفٌ
X
പേടിക്കേണ്ടതില്ല
عَلَيْهِمْ
X
അവര്‍
وَلَا هُمْ يَحْزَنُونَ
X
അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല
﴿7:35﴾ فَمَنْ
X
അപ്പോള്‍ ആരാണ്
أَظْلَمُ
X
കൊടിയ അക്രമി
مِمَّنِ
X
ഒരാളേക്കാള്‍
افْتَرَىٰ
X
അവന്‍ കെട്ടിച്ചമച്ചു
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
كَذِبًا
X
കള്ളം
أَوْ كَذَّبَ
X
അല്ലെങ്കില്‍ അവന്‍ കള്ളമാക്കിത്തള്ളി
بِآيَاتِهِۚ
X
അവന്റെ വചനങ്ങളെ
أُولَٰئِكَ
X
അവര്‍
يَنَالُهُمْ
X
അവര്‍ക്ക് ലഭിക്കും
نَصِيبُهُم
X
തങ്ങളുടെ വിഹിതം
مِّنَ الْكِتَابِۖ
X
ദൈവത്തിന്റെ വിധിതീര്‍പ്പനുസരിച്ചുള്ള
حَتَّىٰ إِذَا جَاءَتْهُمْ
X
അങ്ങനെ അവരുടെ അടുത്ത് ചെല്ലുമ്പോള്‍
رُسُلُنَا
X
നമ്മുടെ ദൂതന്‍മാര്‍
يَتَوَفَّوْنَهُمْ
X
അവര്‍ അവരെ മരിപ്പിക്കാനായി
قَالُوا
X
അവര്‍ ചോദിക്കും
أَيْنَ
X
എവിടെ
مَا كُنتُمْ تَدْعُونَ
X
നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിച്ചിരുന്നവര്‍
مِن دُونِ اللَّهِۖ
X
അല്ലാഹുവിനെ വിട്ട്
قَالُوا
X
അവര്‍ പറയും
ضَلُّوا
X
അവര്‍ വിട്ടുപോയിരിക്കുന്നു
عَنَّا
X
ഞങ്ങളെ
وَشَهِدُوا
X
അവര്‍ സാക്ഷ്യം വഹിക്കുകയും ചെയ്യും
عَلَىٰ أَنفُسِهِمْ
X
തങ്ങള്‍ക്കെതിരെ
أَنَّهُمْ
X
തീര്‍ച്ചയായും അവര്‍
كَانُوا
X
അവര്‍ ആയിരുന്നു(വെന്ന്)
كَافِرِينَ
X
സത്യനിഷേധികള്‍
﴿7:37﴾ أَفَمَنْ أَسَّسَ
X
സ്ഥാപിച്ചവനാണോ
بُنْيَانَهُ
X
തന്റെ കെട്ടിടം
عَلَىٰ تَقْوَىٰ
X
ഭക്തിയിന്മേല്‍
مِنَ اللَّهِ
X
അല്ലാഹുവോടുള്ള
وَرِضْوَانٍ
X
പ്രീതിയിലും
خَيْرٌ
X
ഉത്തമന്‍
أَم مَّنْ أَسَّسَ
X
അതോ സ്ഥാപിച്ചവനോ
بُنْيَانَهُ
X
തന്റെ കെട്ടിടം
عَلَىٰ شَفَا
X
വക്കില്‍
جُرُفٍ
X
മണല്‍ത്തട്ടിന്റെ
هَارٍ
X
പൊളിഞ്ഞുവീഴാന്‍ പോകുന്ന
فَانْهَارَ
X
അങ്ങനെ അത് തകര്‍ന്ന് വീണു
بِهِ
X
അവനെയും കൊണ്ട്
فِي نَارِ جَهَنَّمَۗ
X
നരകത്തീയില്‍
وَاللَّهُ
X
അല്ലാഹു
لَا يَهْدِي
X
അവന്‍ നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ
X
ജനത്തെ
الظَّالِمِينَ
X
അക്രമികളായ
﴿9:109﴾ فَمَنْ أَظْلَمُ
X
കടുത്ത അക്രമി ആരാണ്
مِمَّنِ افْتَرَىٰ
X
കെട്ടിചമച്ചവനേക്കാള്‍
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
كَذِبًا
X
കള്ളം
أَوْ كَذَّبَ
X
അല്ലെങ്കില്‍ കള്ളമാക്കി തള്ളിയവനേക്കാള്‍
بِآيَاتِهِۚ
X
അവന്റെ വചനങ്ങളെ
إِنَّهُ
X
നിശ്ചയം
لَا يُفْلِحُ
X
വിജയിക്കുകയില്ല
الْمُجْرِمُونَ
X
പാപികള്‍
﴿10:17﴾ قُلْ
X
നീ ചോദിക്കുക
هَلْ
X
ഉണ്ടോ
مِن شُرَكَائِكُم
X
നിങ്ങള്‍(അല്ലാഹുവില്‍) പങ്കാളികളാക്കിയവരില്‍
مَّن يَهْدِي
X
നയിക്കുന്നവര്‍
إِلَى الْحَقِّۚ
X
സത്യത്തിലേക്ക്
قُلِ
X
നീ പറയുക
اللَّهُ
X
അല്ലാഹു
يَهْدِي
X
മാര്‍ഗ ദര്‍ശനം നല്‍കുന്നു
لِلْحَقِّۗ
X
സത്യത്തിലേക്ക്
أَفَمَن يَهْدِي
X
അപ്പോള്‍ മാര്‍ഗദര്‍ശനം ചെയ്യുന്നവനാണോ
إِلَى الْحَقِّ
X
സത്യത്തിലേക്ക്
أَحَقُّ
X
ഏറ്റവും അര്‍ഹന്‍
أَن يُتَّبَعَ
X
പിന്‍തുടരപ്പെടാന്‍
أَمَّن لَّا يَهِدِّي
X
അതോ സ്വയം നേര്‍വഴികാണാത്തവനോ
إِلَّا أَن يُهْدَىٰۖ
X
മാര്‍ഗദര്‍ശനം നല്‍കപ്പെട്ടാലല്ലാതെ
فَمَا لَكُمْ
X
നിങ്ങള്‍ക്കെന്തുപറ്റി
كَيْفَ
X
എങ്ങനെയാണ്
تَحْكُمُونَ
X
നിങ്ങള്‍ തീരുമാനമെടുക്കുന്നത്
﴿10:35﴾ قُلْ
X
നീ പറയുക
يَا أَيُّهَا النَّاسُ
X
മനുഷ്യരേ
قَدْ جَاءَكُمُ
X
നിങ്ങള്‍ക്കു സമാഗതമായിരിക്കുന്നു
الْحَقُّ
X
സത്യം
مِن رَّبِّكُمْۖ
X
നിങ്ങളുടെ നാഥനില്‍നിന്നുള്ള
فَمَنِ اهْتَدَىٰ
X
അതിനാല്‍, ആര്‍ സന്മാര്‍ഗം സ്വീകരിക്കുന്നുവോ
فَإِنَّمَا يَهْتَدِي
X
തീര്‍ച്ചയായും അവന്‍ സന്മാര്‍ഗം സ്വീകരിക്കുന്നു
لِنَفْسِهِۖ
X
അവനുവേണ്ടിതന്നെ
وَمَن ضَلَّ
X
അരെങ്കിലും വഴിമാറിപ്പോവുകയാണെങ്കില്‍
فَإِنَّمَا يَضِلُّ
X
തീര്‍ച്ചയായും അവന്‍ വഴികേടിലകപ്പെടുന്നു
عَلَيْهَاۖ
X
അവനു പ്രതികൂലമായി
وَمَا أَنَا
X
ഞാനല്ല
عَلَيْكُم
X
നിങ്ങളുടെ മേല്‍
بِوَكِيلٍ
X
ഒരു ഉത്തരവാദിത്തം ഏല്‍പിക്കപ്പെട്ടവന്‍
﴿10:108﴾ أَفَمَن
X
യാതൊരുവനോ
كَانَ
X
അവനായിരിക്കുന്നു
عَلَىٰ بَيِّنَةٍ
X
വ്യക്തമായ തെളിവിന്മേല്‍
مِّن رَّبِّهِ
X
തന്റെ നാഥനില്‍നിന്ന്
وَيَتْلُوهُ
X
അതിനെ തുടര്‍ന്നു വരികയും ചെയ്യുന്നു
شَاهِدٌ
X
ഒരു സാക്ഷി
مِّنْهُ
X
അവങ്കല്‍നിന്നുള്ള
وَمِن قَبْلِهِ
X
അതിനു മുമ്പുണ്ട്
كِتَابُ مُوسَىٰ
X
മൂസായുടെ ഗ്രന്ഥം
إِمَامًا
X
മാതൃകയായി
وَرَحْمَةًۚ
X
കാരുണ്യമായും
أُولَٰئِكَ
X
അവര്‍
يُؤْمِنُونَ بِهِۚ
X
അതില്‍ വിശ്വസിക്കും
وَمَن يَكْفُرْ بِهِ
X
ആരെങ്കിലും അത് നിഷേധിക്കുകയാണെങ്കില്‍
مِنَ الْأَحْزَابِ
X
വിവിധ വിഭാഗങ്ങളില്‍
فَالنَّارُ
X
എങ്കില്‍ നരകമാണ്
مَوْعِدُهُۚ
X
അവരുടെ വാഗ്ദത്ത സ്ഥലം
فَلَا تَكُ
X
അതിനാല്‍ നീ ആകരുത്
فِي مِرْيَةٍ
X
സംശയത്തില്‍
مِّنْهُۚ
X
ഇതിനെ സംബന്ധിച്ച്
إِنَّهُ
X
തീര്‍ച്ചയായും ഇത്
الْحَقُّ
X
സത്യമാണ്
مِن رَّبِّكَ
X
നിന്റെ നാഥനില്‍നിന്നുള്ള
وَلَٰكِنَّ أَكْثَرَ النَّاسِ
X
പക്ഷെ, ജനങ്ങളിലേറെ പേരും
لَا يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നില്ല
﴿11:17﴾ قَالَ
X
(സ്വാലിഹ്)പറഞ്ഞു
يَا قَوْمِ
X
എന്റെ ജനമേ
أَرَأَيْتُمْ
X
നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?
إِن كُنتُ
X
ഞാന്‍ ആണെങ്കില്‍
عَلَىٰ بَيِّنَةٍ
X
വ്യക്തമായ പ്രമാണത്തിന്‍മേല്‍
مِّن رَّبِّي
X
എന്റെ നാഥനില്‍ നിന്നുള്ള
وَآتَانِي
X
അവനെനിക്കു നല്‍കുകയും ചെയ്തു
مِنْهُ
X
അവനില്‍ നിന്ന്
رَحْمَةً
X
കാരുണ്യം
فَمَن يَنصُرُنِي
X
എന്നിരിക്കെ,ആരാണെന്നെ രക്ഷിക്കുക
مِنَ اللَّهِ
X
അല്ലാഹുവി(ന്റെ ശിക്ഷയി)ല്‍ നിന്ന്
إِنْ عَصَيْتُهُۖ
X
ഞാന്‍ അവനെ ധിക്കരിക്കുകയാണെങ്കില്‍
فَمَا تَزِيدُونَنِي
X
നിങ്ങള്‍ എനിക്ക് വര്‍ധിപ്പിക്കുകയില്ല
غَيْرَ تَخْسِيرٍ
X
നഷ്ടമല്ലാതെ
﴿11:63﴾ أَفَمَن يَعْلَمُ
X
അറിയുന്നവനാണോ
أَنَّمَا أُنزِلَ
X
തീര്‍ച്ചയായും ഇറക്കപ്പെട്ടത്
إِلَيْكَ
X
നിനക്ക്
مِن رَّبِّكَ
X
നിന്റെ നാഥനില്‍ നിന്ന്
الْحَقُّ
X
സത്യം മാത്രമാണെന്ന്
كَمَنْ
X
ഒരാളെപോലെ
هُوَ
X
അവനാകുന്നു
أَعْمَىٰۚ
X
അന്ധന്‍
إِنَّمَا
X
നിശ്ചയം
يَتَذَكَّرُ
X
കാര്യങ്ങള്‍ നന്നായി മനസ്സിലാക്കുക
أُولُو الْأَلْبَابِ
X
ബുദ്ധിയുള്ളവര്‍(മാത്രമാണ്)
﴿13:19﴾ أَفَمَنْ
X
അപ്പോള്‍ യാതൊരുവനോ
هُوَ
X
അവന്‍
قَائِمٌ
X
നിരീക്ഷിക്കുന്നവനാണ്
عَلَىٰ كُلِّ نَفْسٍ
X
ആത്മാവിനെയും
بِمَا كَسَبَتْۗ
X
അത് സമ്പാദിച്ചുകൊണ്ടിരിക്കുന്നത്
وَجَعَلُوا
X
അവര്‍ ആക്കിയിരിക്കുന്നു
لِلَّهِ
X
അല്ലാഹുവിന്
شُرَكَاءَ
X
പങ്കുകാരെ
قُلْ
X
നീ പറയുക
سَمُّوهُمْۚ
X
നിങ്ങള്‍ അവരുടെ പേരുകള്‍ പറയുക
أَمْ
X
അതോ
تُنَبِّئُونَهُ
X
നിങ്ങള്‍ അവനെ വിവരം അറിയിക്കുന്നു
بِمَا لَا يَعْلَمُ
X
അവന്‍ അറിയാത്തത്
فِي الْأَرْضِ
X
ഭൂമിയില്‍
أَم
X
അതോ (നിങ്ങള്‍ പറയുകയാണോ)
بِظَاهِرٍ
X
പ്രകടമായത്
مِّنَ الْقَوْلِۗ
X
വാക്കില്‍ നിന്ന്
بَلْ
X
എന്നാല്‍
زُيِّنَ
X
കൗതുകമാക്കപ്പെട്ടു
لِلَّذِينَ كَفَرُوا
X
സത്യനിഷേധികള്‍ക്ക്
مَكْرُهُمْ
X
അവരുടെ കുതന്ത്രം
وَصُدُّوا
X
അവര്‍ തടയപ്പെടുകയും ചെയ്തു
عَنِ السَّبِيلِۗ
X
വഴിയില്‍ നിന്ന്, സന്മാര്‍ഗ്ഗത്തില്‍ നിന്ന്
وَمَن
X
ആരെയെങ്കിലും
يُضْلِلِ
X
വഴിപിഴപ്പിക്കുന്നു
اللَّهُ
X
അല്ലാഹു
فَمَا لَهُ
X
അപ്പോള്‍ അവന് ഉണ്ടാവില്ല
مِنْ هَادٍ
X
ഒരു വഴികാട്ടിയും
﴿13:33﴾ رَبِّ
X
എന്റെ നാഥാ
إِنَّهُنَّ
X
തീര്‍ച്ചയായും അവ
أَضْلَلْنَ
X
വഴികേടിലാക്കിയിരിക്കുന്നു
كَثِيرًا
X
ഏറെപ്പേരെ
مِّنَ النَّاسِۖ
X
ജനങ്ങളില്‍ നിന്ന്
فَمَن تَبِعَنِي
X
അതിനാല്‍ എന്നെ പിന്തുടരുന്നവന്‍
فَإِنَّهُ مِنِّيۖ
X
എന്നില്‍ പെട്ടവനാണ്
وَمَنْ عَصَانِي
X
എന്നെ ആരെങ്കലും ധിക്കരിക്കുന്നുവെങ്കില്‍
فَإِنَّكَ
X
തീര്‍ച്ചയായും നീ
غَفُورٌ
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمٌ
X
കരുണാനിധി
﴿14:36﴾ أَفَمَن
X
അപ്പോള്‍ ഒരുവനോ
يَخْلُقُ
X
അവന്‍ സൃഷ്ടിക്കുന്നു
كَمَن
X
മറ്റൊരുത്തനെപ്പോലെ
لَّا يَخْلُقُۗ
X
അവന്‍ സൃഷ്ടിക്കുന്നില്ല
أَفَلَا تَذَكَّرُونَ
X
അപ്പോള്‍ എന്ത്കൊണ്ട് നിങ്ങള്‍ ചിന്തിച്ചുഗ്രഹിക്കുന്നില്ല
﴿16:17﴾ إِنَّمَا
X
നിശ്ചയം
حَرَّمَ
X
അവന്‍ നിഷിദ്ധമാക്കി
عَلَيْكُمُ
X
നിങ്ങള്‍ക്ക്
الْمَيْتَةَ
X
ശവം (മാത്രമാണ്)
وَالدَّمَ
X
രക്തവും
وَلَحْمَ
X
മാംസവും
الْخِنزِيرِ
X
പന്നിയുടെ
وَمَا أُهِلَّ
X
ഉച്ചരിക്കപ്പെട്ടതും (അറുക്കപ്പെട്ടത്)
لِغَيْرِ اللَّهِ
X
അല്ലാഹു അല്ലാത്തവര്‍ക്കു വേണ്ടി
﴿16:115﴾