Repeated Words in Quran

< >
Total Found : 8
أُولَٰئِكَ
X
അവരാകുന്നു
الَّذِينَ اشْتَرَوُا
X
വിലക്കെടുത്തവര്‍
الضَّلَالَةَ
X
വഴികേടിനെ
بِالْهُدَىٰ
X
നേര്‍വഴിക്ക് പകരം
فَمَا رَبِحَت
X
എന്നാല്‍ ലാഭകരമായില്ല
تِّجَارَتُهُمْ
X
അവരുടെ കച്ചവടം
وَمَا كَانُوا
X
അവര്‍ ആയതുമില്ല
مُهْتَدِينَ
X
നേര്‍മാര്‍ഗം പ്രാപിച്ചവര്‍
﴿2:16﴾ إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يَسْتَحْيِي
X
ലജ്ജിക്കുന്നില്ല
أَن يَضْرِبَ مَثَلًا
X
ഉദാഹരിക്കാന്‍
مَّا
X
ഏതൊരു ഉപമയും
بَعُوضَةً
X
കൊതുകിനെ
فَمَا فَوْقَهَاۚ
X
അതിലും നിസ്സാരമായതിനെ
فَأَمَّا الَّذِينَ آمَنُوا
X
എന്നാല്‍ വിശ്വാസികള്‍
فَيَعْلَمُونَ
X
അവര്‍ അറിയുന്നു
أَنَّهُ الْحَقُّ
X
നിശ്ചയം അത് സത്യമാണെന്ന്
مِن رَّبِّهِمْۖ
X
തങ്ങളുടെ നാഥനില്‍നിന്നുള്ള
وَأَمَّا الَّذِينَ كَفَرُوا
X
എന്നാല്‍ സത്യനിഷേധികള്‍
فَيَقُولُونَ
X
അവര്‍ പറയും
مَاذَا
X
എന്താണ്
أَرَادَ
X
ഉദ്ദേശിച്ചു (ഉദ്ദേശിച്ചത്)
اللَّهُ
X
അല്ലാഹു
بِهَٰذَا
X
مَثَلًاۘ
X
ഉപമകൊണ്ട്
يُضِلُّ
X
അവന്‍ വഴികേടിലാക്കുന്നു
بِهِ
X
ഇതുകൊണ്ട്
كَثِيرًا
X
നിരവധിപേരെ
وَيَهْدِي بِهِ
X
ഇതുകൊണ്ട് അവന്‍ നേര്‍വഴിയിലുമാക്കുന്നു
كَثِيرًاۚ
X
ഒട്ടനവധിപേരെ
وَمَا يُضِلُّ بِهِ
X
ഇതുകൊണ്ട് അവന്‍ വഴിതെറ്റിക്കുന്നില്ല
إِلَّا الْفَاسِقِينَ
X
അധര്‍മികളെയല്ലാതെ
﴿2:26﴾ ثُمَّ
X
പിന്നീട്
أَنتُمْ
X
നിങ്ങള്‍
هَٰؤُلَاءِ
X
ഇക്കൂട്ടര്‍
تَقْتُلُونَ
X
നിങ്ങള്‍ കൊല്ലുന്നു
أَنفُسَكُمْ
X
സ്വന്തക്കാരെ
وَتُخْرِجُونَ
X
നിങ്ങള്‍ പുറത്താക്കുകയും ചെയ്യുന്നു
فَرِيقًا
X
ഒരു വിഭാഗത്തെ
مِّنكُم
X
നിങ്ങളിലെ
مِّن دِيَارِهِمْ
X
അവരുടെ വീടുകളില്‍നിന്ന്
تَظَاهَرُونَ
X
നിങ്ങള്‍ സഹായിക്കുന്നു
عَلَيْهِم
X
അവര്‍ക്കെതിരെ
بِالْإِثْمِ
X
കുറ്റകരമായി
وَالْعُدْوَانِ
X
ശത്രുതാപരമായും
وَإِن يَأْتُوكُمْ
X
അവര്‍ നിങ്ങളുടെ അടുത്ത് വന്നാല്‍
أُسَارَىٰ
X
യുദ്ധത്തടവുകാരായി
تُفَادُوهُمْ
X
നിങ്ങള്‍ അവര്‍ക്കായി മോചനദ്രവ്യം നല്‍കുന്നു
وَهُوَ
X
എന്നാലത്
مُحَرَّمٌ
X
നിഷിദ്ധമത്രെ
عَلَيْكُمْ
X
നിങ്ങള്‍ക്ക്
إِخْرَاجُهُمْۚ
X
അവരെ പുറത്താക്കല്‍
أَفَتُؤْمِنُونَ
X
അപ്പോള്‍ നിങ്ങള്‍ വിശ്വസിക്കുകയാണോ
بِبَعْضِ
X
ചിലവശങ്ങളില്‍
الْكِتَابِ
X
വേദപുസ്തകത്തിലെ
وَتَكْفُرُونَ
X
നിങ്ങള്‍ നിഷേധിക്കുകയുമാണോ
بِبَعْضٍۚ
X
വേറെ ചിലതിനെ
فَمَا
X
എന്നാല്‍ അല്ല
جَزَاءُ
X
പ്രതിഫലം
مَن يَفْعَلُ
X
ചെയ്യുന്നവന്റെ
ذَٰلِكَ
X
അത്
مِنكُمْ
X
നിങ്ങളില്‍
إِلَّا خِزْيٌ
X
നിന്ദ്യതയല്ലാതെ
فِي الْحَيَاةِ الدُّنْيَاۖ
X
ഐഹിക ജീവിതത്തില്‍
وَيَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
يُرَدُّونَ
X
അവര്‍ തള്ളപ്പെടും
إِلَىٰ أَشَدِّ الْعَذَابِۗ
X
കൊടിയ ശിക്ഷയിലേക്ക്
وَمَا اللَّهُ
X
അല്ലാഹു അല്ല
بِغَافِلٍ
X
അശ്രദ്ധന്‍
عَمَّا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതിനെപറ്റി
﴿2:85﴾ أُولَٰئِكَ
X
അക്കൂട്ടര്‍
الَّذِينَ
X
ഒരു വിഭാഗമാണ്
اشْتَرَوُا
X
അവര്‍ വാങ്ങിയിരിക്കുന്നു
الضَّلَالَةَ
X
ദുര്‍മാര്‍ഗത്തെ
بِالْهُدَىٰ
X
സന്മാര്‍ഗത്തിന് പകരം
وَالْعَذَابَ
X
ശിക്ഷയെയും
بِالْمَغْفِرَةِۚ
X
പാപമോചനത്തിന് പകരം
فَمَا أَصْبَرَهُمْ
X
അവരെ സഹിപ്പിച്ചതെന്ത്
عَلَى النَّارِ
X
നരകശിക്ഷയെ
﴿2:175﴾ وَأَتِمُّوا
X
നിങ്ങള്‍ പൂര്‍ണമായി നിര്‍വഹിക്കുക
الْحَجَّ
X
ഹജ്ജ്
وَالْعُمْرَةَ
X
ഉംറയും
لِلَّهِۚ
X
അല്ലാഹുവിന്ന്
فَإِنْ أُحْصِرْتُمْ
X
ഇനി നിങ്ങള്‍ തടയപ്പെട്ടാല്‍
فَمَا اسْتَيْسَرَ
X
സൗകര്യപ്പെടുന്നത് (നിര്‍വഹിക്കുക)
مِنَ الْهَدْيِۖ
X
ബലിയില്‍ നിന്ന്
وَلَا تَحْلِقُوا
X
നിങ്ങള്‍ മുണ്ഡനം ചെയ്യരുത്
رُءُوسَكُمْ
X
നിങ്ങളുടെ തലകള്‍
حَتَّىٰ يَبْلُغَ
X
എത്തും വരെ
الْهَدْيُ
X
ബലിമൃഗം
مَحِلَّهُۚ
X
അതിന്റെ സ്ഥാനത്ത്
فَمَن كَانَ مِنكُم
X
നിങ്ങളില്‍ നിന്നാരെങ്കിലും ആയാല്‍
مَّرِيضًا
X
രോഗി
أَوْ بِهِ أَذًى
X
അല്ലെങ്കില്‍ മറ്റു ബുദ്ധിമുട്ടുകളോ
مِّن رَّأْسِهِ
X
അവന്റെ തലയില്‍
فَفِدْيَةٌ
X
അപ്പോള്‍ പ്രായശ്ചിത്തം നല്‍കുക
مِّن صِيَامٍ
X
ഒന്നുകില്‍ നോമ്പായി
أَوْ صَدَقَةٍ
X
അല്ലെങ്കില്‍ ദാനം
أَوْ نُسُكٍۚ
X
അല്ലെങ്കില്‍ ബലി
فَإِذَا أَمِنتُمْ
X
ഇനി നിങ്ങള്‍ നിര്‍ഭയരായാല്‍
فَمَن تَمَتَّعَ
X
സൗകര്യം ഉപയോഗിക്കുന്നവര്‍
بِالْعُمْرَةِ إِلَى الْحَجِّ
X
ഉംറക്ക് ശേഷം ഹജ്ജ് വരെ
فَمَا اسْتَيْسَرَ
X
സൗകര്യപ്പെടുന്നത് (നിര്‍വഹിക്കുക)
مِنَ الْهَدْيِۚ
X
ബലിയില്‍ നിന്ന്
فَمَن لَّمْ يَجِدْ
X
അത് സാധ്യമാകാത്തവര്‍
فَصِيَامُ
X
നോമ്പ് നിര്‍വഹിക്കുക
ثَلَاثَةِ أَيَّامٍ
X
മൂന്ന് ദിവസം
فِي الْحَجِّ
X
ഹജ്ജ് വേളയില്‍
وَسَبْعَةٍ
X
ഏഴ് എണ്ണം
إِذَا رَجَعْتُمْۗ
X
നിങ്ങള്‍ മടങ്ങിക്കഴിഞ്ഞാല്‍
تِلْكَ
X
അത്
عَشَرَةٌ كَامِلَةٌۗ
X
പൂര്‍ണമായി പത്തുദിവസം
ذَٰلِكَ
X
അത്
لِمَن لَّمْ يَكُنْ
X
അല്ലാത്തവര്‍ക്ക്
أَهْلُهُ
X
അവന്റെ കുടുംബം
حَاضِرِي الْمَسْجِدِ الْحَرَامِۚ
X
മസ്ജിദുല്‍ ഹറാമിനടുത്ത് താമസിക്കുന്നവര്‍
وَاتَّقُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
وَاعْلَمُوا
X
നിങ്ങളറിയുക
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു ആണെന്ന്
شَدِيدُ
X
കഠിനന്‍
الْعِقَابِ
X
ശിക്ഷയുടെ കാര്യത്തില്‍
﴿2:196﴾ وَكَأَيِّن مِّن
X
എത്രയെത്ര
نَّبِيٍّ
X
പ്രവാചകന്‍മാര്‍
قَاتَلَ
X
പോരാടി, യുദ്ധം ചെയ്തു
مَعَهُ
X
അവരോടൊപ്പം, അദ്ദേഹത്തോടൊപ്പം
رِبِّيُّونَ
X
ദൈവഭക്തന്‍മാര്‍
كَثِيرٌ
X
നിരവധി
فَمَا وَهَنُوا
X
അവര്‍ തളര്‍ന്നില്ല
لِمَا أَصَابَهُمْ
X
അവരെ ബാധിച്ച ദുരിതങ്ങളെച്ചൊല്ലി
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
وَمَا ضَعُفُوا
X
അവര്‍ ദുര്‍ബലരായിട്ടുമില്ല
وَمَا اسْتَكَانُواۗ
X
കീഴടങ്ങിയിട്ടുമില്ല
وَاللَّهُ
X
അല്ലാഹു
يُحِبُّ
X
ഇഷ്ടപ്പെടുന്നു
الصَّابِرِينَ
X
ക്ഷമാശീലരെ
﴿3:146﴾ وَالْمُحْصَنَاتُ
X
ഭര്‍ത്തൃമതികള്‍
مِنَ النِّسَاءِ
X
സ്ത്രീകളില്‍ നിന്നുള്ള
إِلَّا مَا مَلَكَتْ
X
ഉടമപ്പെടുത്തിയവരൊഴികെ
أَيْمَانُكُمْۖ
X
നിങ്ങളുടെ വലം കൈകള്‍
كِتَابَ اللَّهِ
X
അല്ലാഹുവിന്റെ നിയമമായി
عَلَيْكُمْۚ
X
നിങ്ങളുടെ മേലുള്ള
وَأُحِلَّ
X
അനുവദിക്കപ്പെട്ടിരിക്കുന്നു
لَكُم
X
നിങ്ങള്‍ക്ക്
مَّا وَرَاءَ ذَٰلِكُمْ
X
അതിന് പിന്നിലു(പുറമെയു)ള്ളത്
أَن تَبْتَغُوا
X
നിങ്ങള്‍ തേടുന്നത് (വിവാഹം ചെയ്യുന്നത്)
بِأَمْوَالِكُم
X
നിങ്ങളുടെ ധനം(വിവാഹമൂല്യം) കൊണ്ട്
مُّحْصِنِينَ
X
വിവാഹിതരായ നിലയില്‍
غَيْرَ مُسَافِحِينَۚ
X
അവിഹിത ബന്ധത്തിലേര്‍പ്പെടുന്നവരാവാതെ
فَمَا اسْتَمْتَعْتُم بِهِ
X
അങ്ങനെ നിങ്ങള്‍ സുഖമനുഭവിച്ചാല്‍
مِنْهُنَّ
X
അവരില്‍ നിന്ന്
فَآتُوهُنَّ
X
നിങ്ങള്‍ അവര്‍ക്ക് നല്‍കുക
أُجُورَهُنَّ
X
അവരുടെ പ്രതിഫലം
فَرِيضَةًۚ
X
നിര്‍ബന്ധമായിട്ട്
وَلَا جُنَاحَ
X
കുറ്റമില്ല
عَلَيْكُمْ
X
നിങ്ങളുടെമേല്‍
فِيمَا تَرَاضَيْتُم بِهِ
X
നിങ്ങള്‍ പരസ്പരം തൃപ്തിപ്പെടുന്നതില്‍
مِن بَعْدِ الْفَرِيضَةِۚ
X
(വിവാഹമൂല്യം) നിശ്ചയിച്ച ശേഷം
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
كَانَ
X
അവന്‍ ആയിരിക്കുന്നു
عَلِيمًا
X
എല്ലാം അറിയുന്നവന്‍
حَكِيمًا
X
യുക്തിമാന്‍
﴿4:24﴾ أَيْنَمَا تَكُونُوا
X
നിങ്ങള്‍ എവിടെയായിരുന്നാലും
يُدْرِككُّمُ
X
നിങ്ങളെ പിടികൂടും
الْمَوْتُ
X
മരണം
وَلَوْ كُنتُمْ
X
നിങ്ങളായിരുന്നാലും
فِي بُرُوجٍ
X
കോട്ടകളില്‍
مُّشَيَّدَةٍۗ
X
ഭദ്രമായ
وَإِن تُصِبْهُمْ
X
അവരെ ബാധിക്കുന്നുവെങ്കില്‍
حَسَنَةٌ
X
വല്ല നന്മയും
يَقُولُوا
X
അവര്‍ പറയും
هَٰذِهِ
X
ഇത്
مِنْ عِندِ اللَّهِۖ
X
അല്ലാഹുവില്‍ നിന്നുള്ളതാണ്
وَإِن تُصِبْهُمْ
X
അവരെ ബാധിക്കുന്നുവെങ്കില്‍
سَيِّئَةٌ
X
വല്ല തിന്മയും
يَقُولُوا
X
അവര്‍ പറയും
هَٰذِهِ
X
ഇത്
مِنْ عِندِكَۚ
X
നിന്റെ പക്കല്‍ നിന്നുള്ളതാണ്
قُلْ
X
പറയുക
كُلٌّ
X
എല്ലാം
مِّنْ عِندِ اللَّهِۖ
X
അല്ലാഹുവിങ്കല്‍ നിന്ന് തന്നെ
فَمَالِ هَٰؤُلَاءِ الْقَوْمِ
X
അപ്പോള്‍ ഈ ജനത്തിന് എന്തുപറ്റി
لَا يَكَادُونَ يَفْقَهُونَ
X
അവര്‍ മനസ്സിലാക്കുന്നില്ല
حَدِيثًا
X
ഒരു കാര്യവും, ഒരു വൃത്താന്തവും
﴿4:78﴾ مَّن يُطِعِ
X
അനുസരിക്കുന്നവനാരോ
الرَّسُولَ
X
ദൈവദൂതനെ
فَقَدْ أَطَاعَ
X
തീര്‍ച്ചയായും അവന്‍ അനുസരിച്ചിരിക്കുന്നു
اللَّهَۖ
X
അല്ലാഹുവിനെ
وَمَن
X
ആരെങ്കിലും
تَوَلَّىٰ
X
പിന്തിരിഞ്ഞുപോയാല്‍
فَمَا أَرْسَلْنَاكَ
X
നാം നിന്നെ നിയോഗിച്ചിട്ടില്ല
عَلَيْهِمْ
X
അവരുടെമേല്‍
حَفِيظًا
X
കാവല്‍ക്കാരനായി
﴿4:80﴾ فَمَا لَكُمْ
X
അപ്പോള്‍ നിങ്ങള്‍ക്ക് എന്ത് (ന്യായം)
فِي الْمُنَافِقِينَ
X
കപടവിശ്വാസികളുടെ (കാര്യത്തില്‍)
فِئَتَيْنِ
X
രണ്ടുകക്ഷികള്‍ (ആവാന്‍)
وَاللَّهُ
X
അല്ലാഹു
أَرْكَسَهُم
X
കീഴ്മേല്‍ മറിച്ചിരിക്കുന്നു
بِمَا كَسَبُواۚ
X
അവര്‍ സമ്പാദിച്ച(തിന്മ) കാരണം
أَتُرِيدُونَ
X
നിങ്ങള്‍ ഉദ്ദേശിക്കുന്നുവോ
أَن تَهْدُوا
X
നേര്‍വഴിയിലാക്കാന്‍
مَنْ أَضَلَّ اللَّهُۖ
X
അല്ലാഹു ദുര്‍മാര്‍ഗത്തിലാക്കിയവനെ
وَمَن يُضْلِلِ اللَّهُ
X
അല്ലാഹു വഴികേടിലാക്കിയവന്‍
فَلَن تَجِدَ
X
നിനക്ക് ഒരിക്കലും കണ്ടെത്താനാവില്ല
لَهُ
X
അവന്
سَبِيلًا
X
ഒരു വഴിയും
﴿4:88﴾ إِلَّا الَّذِينَ يَصِلُونَ
X
ചേരുന്നവര്‍ (കപടവിശ്വാസികള്‍) ഒഴികെ
إِلَىٰ قَوْمٍ
X
ഒരു ജനതയോട്
بَيْنَكُمْ
X
നിങ്ങള്‍ക്കിടയില്‍
وَبَيْنَهُم
X
അവര്‍ക്കിടയിലും (ഉണ്ട്)
مِّيثَاقٌ
X
കരാര്‍
أَوْ جَاءُوكُمْ
X
അല്ലെങ്കില്‍ അവര്‍ നിങ്ങളെ സമീപിച്ചിരിക്കുന്നു
حَصِرَتْ
X
ക്ലേശിച്ചിരിക്കുന്നു, ഇടുങ്ങിയിരിക്കുന്നു
صُدُورُهُمْ
X
അവരുടെ മനസ്സുകള്‍
أَن يُقَاتِلُوكُمْ
X
നിങ്ങളോട് യുദ്ധം ചെയ്യാന്‍
أَوْ يُقَاتِلُوا قَوْمَهُمْۚ
X
അല്ലെങ്കില്‍ സ്വന്തം ജനത്തോട് ഏറ്റ്മുട്ടാന്‍
وَلَوْ شَاءَ اللَّهُ
X
അല്ലാഹു ഇഛിച്ചിരുന്നുവെങ്കില്‍
لَسَلَّطَهُمْ
X
അവന്‍ അവരെ അധികാരപ്പെടുത്തുമായിരുന്നു
عَلَيْكُمْ
X
നിങ്ങള്‍ക്കെതിരില്‍
فَلَقَاتَلُوكُمْۚ
X
അങ്ങനെ അവര്‍ നിങ്ങളോട് യുദ്ധത്തിലേര്‍പ്പെടുകയും ചെയ്യുമായിരുന്നു
فَإِنِ اعْتَزَلُوكُمْ
X
ഇനി അവര്‍ നിങ്ങളെ വിട്ടുനിന്നാല്‍ (മാറിനിന്നാല്‍)
فَلَمْ يُقَاتِلُوكُمْ
X
അങ്ങനെ അവര്‍ നിങ്ങളോട് യുദ്ധം ചെയ്തില്ല
وَأَلْقَوْا إِلَيْكُمُ
X
അവര്‍ നിങ്ങളിലേക്ക് ഇടുകയും ചെയ്തു
السَّلَمَ
X
സമാധാനം
فَمَا جَعَلَ اللَّهُ
X
അല്ലാഹു ആക്കിയിട്ടില്ല
لَكُمْ
X
നിങ്ങള്‍ക്ക്
عَلَيْهِمْ
X
അവരുടെമേല്‍
سَبِيلًا
X
ഒരു വഴിയും
﴿4:90﴾ يَا أَيُّهَا الرَّسُولُ
X
ദൈവദൂതരേ
بَلِّغْ
X
നീ എത്തിച്ചുകൊടുക്കുക
مَا أُنزِلَ
X
അവതരിപ്പിക്കപ്പെട്ടത്
إِلَيْكَ
X
നിനക്ക്
مِن رَّبِّكَۖ
X
നിന്റെ നാഥനില്‍നിന്ന്
وَإِن لَّمْ تَفْعَلْ
X
അങ്ങനെ നീ ചെയ്യുന്നില്ലെങ്കില്‍
فَمَا بَلَّغْتَ
X
നീ നിറവേറ്റിയിട്ടില്ല
رِسَالَتَهُۚ
X
അവന്റെ ദൗത്യം
وَاللَّهُ يَعْصِمُكَ
X
അല്ലാഹു നിന്നെ രക്ഷിക്കും
مِنَ النَّاسِۗ
X
ജനങ്ങളില്‍നിന്ന്
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يَهْدِي
X
അവന്‍ നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ
X
ജനത്തെ
الْكَافِرِينَ
X
സത്യനിഷേധികളായ
﴿5:67﴾ وَجَعَلُوا
X
അവര്‍ നിശ്ചയിച്ചുകൊടുത്തു
لِلَّهِ
X
അല്ലാഹുവിന്
مِمَّا ذَرَأَ
X
അവന്‍ സൃഷ്ടിച്ചതില്‍നിന്ന്
مِنَ الْحَرْثِ
X
കൃഷിയില്‍നിന്ന്
وَالْأَنْعَامِ
X
കാലികളില്‍നിന്നും
نَصِيبًا
X
ഒരു വിഹിതം
فَقَالُوا
X
എന്നിട്ടവര്‍ പറഞ്ഞു(പറയുന്നു)
هَٰذَا
X
ഇത്
لِلَّهِ
X
അല്ലാഹുവിനുള്ളതാണ്
بِزَعْمِهِمْ
X
അവരുടെ ജല്‍പനമനുസരിച്ച്
وَهَٰذَا
X
ഇത് (മറ്റേത്)
لِشُرَكَائِنَاۖ
X
ഞങ്ങളുടെ പങ്കാളികള്‍ക്കും(പങ്കാളികളാക്കിവച്ച ദൈവങ്ങള്‍ക്ക്)
فَمَا كَانَ
X
എന്നാല്‍ ഉള്ളത്
لِشُرَكَائِهِمْ
X
അവരുടെ പങ്കാളികള്‍ക്ക്
فَلَا يَصِلُ
X
അത് എത്തിച്ചേരുകയില്ല
إِلَى اللَّهِۖ
X
അല്ലാഹുവിലേക്ക്
وَمَا كَانَ
X
ഉള്ളത്
لِلَّهِ
X
അല്ലാഹുവിന്
فَهُوَ
X
അത്
يَصِلُ
X
അത് എത്തിച്ചേരും
إِلَىٰ شُرَكَائِهِمْۗ
X
അവരുടെ പങ്കാളികള്‍ക്ക്
سَاءَ
X
ചീത്തയായിരിക്കുന്നു
مَا يَحْكُمُونَ
X
അവര്‍ തീരുമാനിക്കുന്നത്
﴿6:136﴾ فَمَا
X
ആയിരുന്നില്ല
كَانَ دَعْوَاهُمْ
X
അവരുടെ വിലാപം
إِذْ جَاءَهُم
X
അവര്‍ക്ക് വന്നെത്തിയ സന്ദര്‍ഭത്തില്‍
بَأْسُنَا
X
നമ്മുടെ ശിക്ഷ
إِلَّا
X
അല്ലാതെ
أَن قَالُوا
X
അവര്‍ പറയുക എന്നത്
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
كُنَّا
X
ഞങ്ങളായിരുന്നു
ظَالِمِينَ
X
അക്രമികള്‍
﴿7:5﴾ قَالَ
X
(അല്ലാഹു) കല്‍പിച്ചു
فَاهْبِطْ
X
എങ്കില്‍ നീ ഇറങ്ങിപ്പോകൂ
مِنْهَا
X
ഇവിടെ നിന്ന്
فَمَا يَكُونُ
X
പറ്റുകയില്ല
لَكَ
X
നിനക്ക്
أَن تَتَكَبَّرَ
X
നീ അഹങ്കരിക്കാന്‍
فِيهَا
X
ഇവിടെ
فَاخْرُجْ
X
അതിനാല്‍ നീ പുറത്തു പോകൂ
إِنَّكَ
X
തീര്‍ച്ചയായും നീ
مِنَ الصَّاغِرِينَ
X
നിന്ദ്യരില്‍ പെട്ടവനാണ്
﴿7:13﴾ وَقَالَتْ
X
പറയും
أُولَاهُمْ
X
അവരിലെ മുന്‍ഗാമികള്‍
لِأُخْرَاهُمْ
X
തങ്ങളുടെ പിന്‍ഗാമികളോട്
فَمَا كَانَ
X
ഇല്ല
لَكُمْ
X
നിങ്ങള്‍ക്ക്
عَلَيْنَا
X
ഞങ്ങളേക്കാള്‍
مِن فَضْلٍ
X
ഒരു ശ്രേഷ്ഠതയും
فَذُوقُوا
X
അതിനാല്‍ നിങ്ങള്‍ അനുഭവിച്ചു കൊള്ളുക
الْعَذَابَ
X
ശിക്ഷ
بِمَا كُنتُمْ تَكْسِبُونَ
X
നിങ്ങള്‍ സമ്പാദിച്ചു വച്ചിരുന്നതിന്റെ ഫലമായി
﴿7:39﴾ تِلْكَ الْقُرَىٰ
X
ആ നാടുകള്‍
نَقُصُّ
X
നാം വിവരിച്ചു തരുന്നു
عَلَيْكَ
X
നിനക്ക്
مِنْ أَنبَائِهَاۚ
X
അവയുടെ വിവരങ്ങളില്‍ നിന്ന്
وَلَقَدْ جَاءَتْهُمْ
X
അവരുടെ അടുത്ത് വന്നു
رُسُلُهُم
X
അവരിലേക്കുള്ള ദൈവദൂതന്‍മാര്‍
بِالْبَيِّنَاتِ
X
വ്യക്തമായ തെളിവുകളുമായി
فَمَا كَانُوا
X
അവര്‍ ആയില്ല
لِيُؤْمِنُوا
X
അവര്‍ വിശ്വസിക്കാന്‍
بِمَا كَذَّبُوا
X
അവര്‍ നിഷേധിച്ചു തള്ളിയതിനാല്‍
مِن قَبْلُۚ
X
നേരത്തെ
كَذَٰلِكَ
X
അവ്വിധം
يَطْبَعُ اللَّهُ
X
അല്ലാഹു മുദ്ര വയ്ക്കും
عَلَىٰ قُلُوبِ
X
മനസ്സുകള്‍ക്ക്
الْكَافِرِينَ
X
സത്യനിഷേധികളുടെ
﴿7:101﴾ يُرِيدُ
X
അവന്‍ ആഗ്രഹിക്കുന്നു
أَن يُخْرِجَكُم
X
(അവന്‍) നിങ്ങളെ പുറത്താക്കാന്‍
مِّنْ أَرْضِكُمْۖ
X
നിങ്ങളുടെ നാട്ടില്‍ നിന്ന്
فَمَاذَا
X
അതിനാല്‍ എന്താണ്
تَأْمُرُونَ
X
നിങ്ങള്‍ നിര്‍ദ്ദേശിക്കുന്നത്
﴿7:110﴾ وَقَالُوا
X
അവര്‍ പറഞ്ഞു
مَهْمَا تَأْتِنَا بِهِ
X
നീ ഞങ്ങളുടെ അടുത്ത് എന്ത് കൊണ്ടു വന്നാലും
مِنْ آيَةٍ
X
ദൃഷ്ടാന്തങ്ങളില്‍ നിന്ന്
لِّتَسْحَرَنَا
X
ഞങ്ങളെ നീ മായാജാലത്തിലാക്കാന്‍
بِهَا
X
അതു മുഖേന
فَمَا
X
അല്ല
نَحْنُ
X
ഞങ്ങള്‍
لَكَ
X
നിന്നില്‍
بِمُؤْمِنِينَ
X
വിശ്വസിക്കുന്നവര്‍
﴿7:132﴾ كَيْفَ يَكُونُ
X
എങ്ങനെ ഉണ്ടാവും
لِلْمُشْرِكِينَ
X
ബഹുദൈവവിശ്വാസികള്‍ക്ക്
عَهْدٌ
X
കരാര്‍
عِندَ اللَّهِ
X
അല്ലാഹുവിന്റെയടുക്കല്‍
وَعِندَ رَسُولِهِ
X
അവന്റെ ദൂതന്റെയും അടുക്കല്‍
إِلَّا الَّذِينَ عَاهَدتُّمْ
X
നിങ്ങള്‍ കരാറില്‍ ഏര്‍പ്പെട്ടവരൊഴികെ
عِندَ الْمَسْجِدِ الْحَرَامِۖ
X
മസ്ജിദുല്‍ ഹറാമിനടുത്ത് വച്ച്
فَمَا اسْتَقَامُوا
X
അവര്‍ നന്നായി വര്‍ത്തിക്കുന്നിടത്തോളം
لَكُمْ
X
നിങ്ങളോട്
فَاسْتَقِيمُوا
X
നിങ്ങളും നന്നായി വര്‍ത്തിക്കുക
لَهُمْۚ
X
അവരോട്
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يُحِبُّ
X
ഇഷ്ടപ്പെടുന്നു
الْمُتَّقِينَ
X
സൂക്ഷമത പുലര്‍ത്തുന്നവരെ
﴿9:7﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
مَا لَكُمْ
X
നിങ്ങള്‍ക്കെന്തു പറ്റി
إِذَا قِيلَ
X
പറയപ്പെട്ടപ്പോള്‍
لَكُمُ
X
നിങ്ങളോട്
انفِرُوا
X
ഇറങ്ങിത്തിരിക്കുവീന്‍
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
اثَّاقَلْتُمْ
X
നിങ്ങള്‍ തൂങ്ങിക്കളയുന്നു (ഒട്ടിപിടിക്കുകയാണല്ലോ)
إِلَى الْأَرْضِۚ
X
ഭൂമിയിലേക്ക്
أَرَضِيتُم
X
നിങ്ങള്‍ തൃപ്തിപ്പെട്ടിരിക്കുകയാണോ
بِالْحَيَاةِ الدُّنْيَا
X
ഐഹികജീവിതം കൊണ്ട്
مِنَ الْآخِرَةِۚ
X
പരലോകത്തേക്കാള്‍
فَمَا مَتَاعُ
X
എന്നാല്‍ വിഭവമല്ല
الْحَيَاةِ الدُّنْيَا
X
ഐഹികജീവിതത്തിലെ
فِي الْآخِرَةِ
X
പരലോകത്തെയപേക്ഷിച്ച്
إِلَّا قَلِيلٌ
X
തുച്ചമല്ലാതെ
﴿9:38﴾ أَلَمْ يَأْتِهِمْ
X
ഇവര്‍ക്ക് വന്നെത്തിയിട്ടില്ലേ
نَبَأُ
X
വൃത്താന്തം
الَّذِينَ مِن قَبْلِهِمْ
X
ഇവരുടെ മുന്‍ഗാമികളുടെ
قَوْمِ نُوحٍ
X
നൂഹിന്റെ സമുദായത്തിന്റെ
وَعَادٍ
X
ആദിന്റെയും
وَثَمُودَ
X
സമൂദിന്റെയും
وَقَوْمِ إِبْرَاهِيمَ
X
ഇബ്റാഹീമിന്റെ ജനതയുടെയും
وَأَصْحَابِ مَدْيَنَ
X
മദ്‌യന്‍കാരുടെയും
وَالْمُؤْتَفِكَاتِۚ
X
കീഴ്മേല്‍ മറിഞ്ഞ നാടുകളുടെയും
أَتَتْهُمْ
X
അവരില്‍ ആഗതരായി
رُسُلُهُم
X
അവരിലേക്കുള്ള ദൈവദൂതന്‍മാര്‍
بِالْبَيِّنَاتِۖ
X
വ്യക്തമായ തെളിവുകളുമായി
فَمَا كَانَ اللَّهُ
X
അപ്പോള്‍ അല്ലാഹു ആയിരുന്നിട്ടില്ല
لِيَظْلِمَهُمْ
X
അവരോട് ദ്രോഹം ചെയ്യുന്നവന്‍
وَلَٰكِن
X
പ്രത്യുത
كَانُوا
X
അവരായിരുന്നു
أَنفُسَهُمْ
X
തങ്ങളെത്തന്നെ
يَظْلِمُونَ
X
ദ്രോഹിക്കു(കയായിരു)ന്നു
﴿9:70﴾ فَذَٰلِكُمُ
X
അവനാണ്
اللَّهُ
X
അല്ലാഹു
رَبُّكُمُ
X
നിങ്ങളുടെ നാഥനായ
الْحَقُّۖ
X
യഥാര്‍ത്ഥ
فَمَاذَا
X
അതിനാല്‍ എന്താണുള്ളത്
بَعْدَ الْحَقِّ
X
സത്യത്തിന് ശേഷം
إِلَّا الضَّلَالُۖ
X
ദുര്‍മാഗ്ഗമല്ലാതെ
فَأَنَّىٰ
X
എന്നിട്ടും എങ്ങോട്ടാണ്
تُصْرَفُونَ
X
നിങ്ങള്‍ തെറ്റിക്കപ്പെടുന്നത്
﴿10:32﴾ قُلْ
X
നീ ചോദിക്കുക
هَلْ
X
ഉണ്ടോ
مِن شُرَكَائِكُم
X
നിങ്ങള്‍(അല്ലാഹുവില്‍) പങ്കാളികളാക്കിയവരില്‍
مَّن يَهْدِي
X
നയിക്കുന്നവര്‍
إِلَى الْحَقِّۚ
X
സത്യത്തിലേക്ക്
قُلِ
X
നീ പറയുക
اللَّهُ
X
അല്ലാഹു
يَهْدِي
X
മാര്‍ഗ ദര്‍ശനം നല്‍കുന്നു
لِلْحَقِّۗ
X
സത്യത്തിലേക്ക്
أَفَمَن يَهْدِي
X
അപ്പോള്‍ മാര്‍ഗദര്‍ശനം ചെയ്യുന്നവനാണോ
إِلَى الْحَقِّ
X
സത്യത്തിലേക്ക്
أَحَقُّ
X
ഏറ്റവും അര്‍ഹന്‍
أَن يُتَّبَعَ
X
പിന്‍തുടരപ്പെടാന്‍
أَمَّن لَّا يَهِدِّي
X
അതോ സ്വയം നേര്‍വഴികാണാത്തവനോ
إِلَّا أَن يُهْدَىٰۖ
X
മാര്‍ഗദര്‍ശനം നല്‍കപ്പെട്ടാലല്ലാതെ
فَمَا لَكُمْ
X
നിങ്ങള്‍ക്കെന്തുപറ്റി
كَيْفَ
X
എങ്ങനെയാണ്
تَحْكُمُونَ
X
നിങ്ങള്‍ തീരുമാനമെടുക്കുന്നത്
﴿10:35﴾ فَإِن تَوَلَّيْتُمْ
X
അഥവാ, നിങ്ങള്‍ പിന്തിരിയുന്നുവെങ്കില്‍
فَمَا سَأَلْتُكُم
X
ഞാന്‍ നിങ്ങളോട് ആവശ്യപ്പെട്ടിട്ടില്ലല്ലോ
مِّنْ أَجْرٍۖ
X
ഒരു പ്രതിഫലവും
إِنْ أَجْرِيَ
X
എനിക്കുള്ള പ്രതിഫലമല്ല
إِلَّا عَلَى اللَّهِۖ
X
അല്ലാഹുവിങ്കലല്ലാതെ
وَأُمِرْتُ
X
ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു
أَنْ أَكُونَ
X
ഞാന്‍ ആയിരിക്കാന്‍
مِنَ الْمُسْلِمِينَ
X
മുസ്‌ലികളില്‍
﴿10:72﴾ ثُمَّ
X
പിന്നീട്
بَعَثْنَا
X
നാം അയച്ചു
مِن بَعْدِهِ
X
അദ്ദേഹത്തിനുശേഷം
رُسُلًا
X
വിവിധ ദൂതന്മാരെ
إِلَىٰ قَوْمِهِمْ
X
അവരവരുടെ ജനതയിലേക്ക്
فَجَاءُوهُم
X
അങ്ങനെ അവരുടെ അടുത്ത് അവര്‍ വന്നെത്തി
بِالْبَيِّنَاتِ
X
വ്യക്തമായ ദൃഷ്ടാന്തങ്ങളുമായി
فَمَا كَانُوا لِيُؤْمِنُوا
X
അവര്‍ വിശ്വസിക്കുന്നവരായിരുന്നില്ല
بِمَا كَذَّبُوا بِهِ
X
അവര്‍ നിഷേധിച്ചിരുന്ന കാര്യം
مِن قَبْلُۚ
X
നേരത്തെ
كَذَٰلِكَ
X
അപ്രകാരം
نَطْبَعُ
X
നാം മൂടിവെക്കുന്നു
عَلَىٰ قُلُوبِ
X
ഹൃദയങ്ങളില്‍
الْمُعْتَدِينَ
X
അതിരു കവിയുന്നവരുടെ
﴿10:74﴾ فَمَا آمَنَ
X
വിശ്വസിച്ചില്ല
لِمُوسَىٰ
X
മൂസയില്‍
إِلَّا ذُرِّيَّةٌ
X
എതാനും ചെറുപ്പക്കാരല്ലാതെ
مِّن قَوْمِهِ
X
തന്റെ ജനതയിലെ
عَلَىٰ خَوْفٍ
X
പേടിച്ചതിനാല്‍
مِّن فِرْعَوْنَ
X
ഫറവോനെയും
وَمَلَئِهِمْ
X
അവരുടെ പ്രമാണിമാരെയും
أَن يَفْتِنَهُمْۚ
X
അവന്‍ അവരെ ദ്രോഹിക്കുന്നത്
وَإِنَّ فِرْعَوْنَ
X
തീര്‍ച്ചയായും ഫറവോന്‍
لَعَالٍ
X
ഔദ്ധത്യം നടിക്കുന്നവനാകുന്നു
فِي الْأَرْضِ
X
ഭൂമിയില്‍
وَإِنَّهُ
X
തീര്‍ച്ചയായും അവന്‍
لَمِنَ الْمُسْرِفِينَ
X
പരിധി വിട്ടവരില്‍ ഉള്‍പ്പെട്ടവനുമാണ്
﴿10:83﴾ وَلَقَدْ بَوَّأْنَا
X
തീര്‍ച്ചയായും നാം ഒരുക്കിക്കൊടുത്തു
بَنِي إِسْرَائِيلَ
X
ഇസ്രായേല്‍ മക്കള്‍ക്ക്
مُبَوَّأَ صِدْقٍ
X
മെച്ചപ്പെട്ട താവളം
وَرَزَقْنَاهُم
X
നാം അവര്‍ക്ക് ആഹാരം നല്‍കുകയും ചെയ്തു
مِّنَ الطَّيِّبَاتِ
X
വിശിഷ്ടവിഭവങ്ങളില്‍ നിന്ന്
فَمَا اخْتَلَفُوا
X
പിന്നെ അവര്‍ ഭിന്നിച്ചിട്ടില്ല
حَتَّىٰ جَاءَهُمُ
X
അവര്‍ക്ക് വന്നുകിട്ടും വരെ
الْعِلْمُۚ
X
വേദവിജ്ഞാനം
إِنَّ رَبَّكَ
X
നിശ്ചയം നിന്റെ നാഥന്‍
يَقْضِي
X
അവന്‍ തീര്‍പ്പ് കല്‍പിക്കും
بَيْنَهُمْ
X
അവര്‍ക്കിടയില്‍
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
فِيمَا
X
ഒന്നില്‍
كَانُوا
X
അവരായിരുന്നു
فِيهِ
X
അതില്‍
يَخْتَلِفُونَ
X
അവര്‍ ഭിന്നിക്കുന്നു
﴿10:93﴾ قَالَ
X
(സ്വാലിഹ്)പറഞ്ഞു
يَا قَوْمِ
X
എന്റെ ജനമേ
أَرَأَيْتُمْ
X
നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?
إِن كُنتُ
X
ഞാന്‍ ആണെങ്കില്‍
عَلَىٰ بَيِّنَةٍ
X
വ്യക്തമായ പ്രമാണത്തിന്‍മേല്‍
مِّن رَّبِّي
X
എന്റെ നാഥനില്‍ നിന്നുള്ള
وَآتَانِي
X
അവനെനിക്കു നല്‍കുകയും ചെയ്തു
مِنْهُ
X
അവനില്‍ നിന്ന്
رَحْمَةً
X
കാരുണ്യം
فَمَن يَنصُرُنِي
X
എന്നിരിക്കെ,ആരാണെന്നെ രക്ഷിക്കുക
مِنَ اللَّهِ
X
അല്ലാഹുവി(ന്റെ ശിക്ഷയി)ല്‍ നിന്ന്
إِنْ عَصَيْتُهُۖ
X
ഞാന്‍ അവനെ ധിക്കരിക്കുകയാണെങ്കില്‍
فَمَا تَزِيدُونَنِي
X
നിങ്ങള്‍ എനിക്ക് വര്‍ധിപ്പിക്കുകയില്ല
غَيْرَ تَخْسِيرٍ
X
നഷ്ടമല്ലാതെ
﴿11:63﴾ وَلَقَدْ جَاءَتْ
X
വരികയുണ്ടായി
رُسُلُنَا
X
നമ്മുടെ ദൂതന്‍മാര്‍
إِبْرَاهِيمَ
X
ഇബ്രാഹീ(മിന്റെ അടുക്കല്‍)
بِالْبُشْرَىٰ
X
ശുഭവൃത്താന്തവുമായി
قَالُوا
X
അവര്‍ പറഞ്ഞു
سَلَامًاۖ
X
സലാം
قَالَ
X
അദ്ദേഹം പറഞ്ഞു
سَلَامٌۖ
X
സലാം
فَمَا لَبِثَ
X
വൈകിയില്ല
أَن جَاءَ
X
അദ്ദേഹം കൊണ്ടുവന്നു
بِعِجْلٍ
X
ഒരു കാളക്കുട്ടിയെ
حَنِيذٍ
X
പാകം ചെയ്ത
﴿11:69﴾ وَمَا ظَلَمْنَاهُمْ
X
നാം അവരോട് ഒരതിക്രമവും കാണിച്ചിട്ടില്ല
وَلَٰكِن
X
എന്നാല്‍
ظَلَمُوا
X
അവര്‍ അതിക്രമം കാണിക്കുകയായിരുന്നു
أَنفُسَهُمْۖ
X
തങ്ങളോടുതന്നെ
فَمَا أَغْنَتْ
X
എന്നിട്ട് ഒരുപകാരവും ചെയ്തില്ല
عَنْهُمْ
X
അവര്‍ക്ക്
آلِهَتُهُمُ
X
അവരുടെ ദൈവങ്ങള്‍
الَّتِي يَدْعُونَ
X
അവര്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന
مِن دُونِ اللَّهِ
X
അല്ലാഹുവെ വിട്ട്
مِن شَيْءٍ
X
ഒന്നും
لَّمَّا جَاءَ
X
വന്നപ്പോള്‍
أَمْرُ
X
വിധി
رَبِّكَۖ
X
നിന്റെ നാഥന്റെ
وَمَا زَادُوهُمْ
X
അവര്‍ക്ക് അവ വര്‍ധിപ്പിച്ചുകൊടുത്തതുമില്ല
غَيْرَ تَتْبِيبٍ
X
നാശമല്ലാതെ
﴿11:101﴾ قَالَ
X
അദ്ദേഹം (യൂസുഫ്)പറഞ്ഞു
تَزْرَعُونَ
X
നിങ്ങള്‍ കൃഷിചെയ്യും
سَبْعَ
X
ഏഴ്
سِنِينَ
X
വര്‍ഷങ്ങള്‍
دَأَبًا
X
തുടര്‍ച്ചയായി
فَمَا حَصَدتُّمْ
X
അങ്ങനെ നിങ്ങള്‍ കൊയ്തെടുത്തത്
فَذَرُوهُ
X
നിങ്ങള്‍ അതിനെ വിട്ടേക്കുക
فِي سُنبُلِهِ
X
അതിന്റെ കതിരില്‍ തന്നെ
إِلَّا قَلِيلًا
X
അല്‍പമൊഴികെ
مِّمَّا تَأْكُلُونَ
X
നിങ്ങള്‍ ആഹരിക്കുന്നതായ
﴿12:47﴾ قَالُوا
X
അവര്‍ ചോദിച്ചു
فَمَا جَزَاؤُهُ
X
എന്നാല്‍ അതിന്റെ ശിക്ഷ എന്താണ്
إِن كُنتُمْ
X
നിങ്ങളാണെങ്കില്‍
كَاذِبِينَ
X
കള്ളം പറഞ്ഞവര്‍
﴿12:74﴾ أَفَمَنْ
X
അപ്പോള്‍ യാതൊരുവനോ
هُوَ
X
അവന്‍
قَائِمٌ
X
നിരീക്ഷിക്കുന്നവനാണ്
عَلَىٰ كُلِّ نَفْسٍ
X
ആത്മാവിനെയും
بِمَا كَسَبَتْۗ
X
അത് സമ്പാദിച്ചുകൊണ്ടിരിക്കുന്നത്
وَجَعَلُوا
X
അവര്‍ ആക്കിയിരിക്കുന്നു
لِلَّهِ
X
അല്ലാഹുവിന്
شُرَكَاءَ
X
പങ്കുകാരെ
قُلْ
X
നീ പറയുക
سَمُّوهُمْۚ
X
നിങ്ങള്‍ അവരുടെ പേരുകള്‍ പറയുക
أَمْ
X
അതോ
تُنَبِّئُونَهُ
X
നിങ്ങള്‍ അവനെ വിവരം അറിയിക്കുന്നു
بِمَا لَا يَعْلَمُ
X
അവന്‍ അറിയാത്തത്
فِي الْأَرْضِ
X
ഭൂമിയില്‍
أَم
X
അതോ (നിങ്ങള്‍ പറയുകയാണോ)
بِظَاهِرٍ
X
പ്രകടമായത്
مِّنَ الْقَوْلِۗ
X
വാക്കില്‍ നിന്ന്
بَلْ
X
എന്നാല്‍
زُيِّنَ
X
കൗതുകമാക്കപ്പെട്ടു
لِلَّذِينَ كَفَرُوا
X
സത്യനിഷേധികള്‍ക്ക്
مَكْرُهُمْ
X
അവരുടെ കുതന്ത്രം
وَصُدُّوا
X
അവര്‍ തടയപ്പെടുകയും ചെയ്തു
عَنِ السَّبِيلِۗ
X
വഴിയില്‍ നിന്ന്, സന്മാര്‍ഗ്ഗത്തില്‍ നിന്ന്
وَمَن
X
ആരെയെങ്കിലും
يُضْلِلِ
X
വഴിപിഴപ്പിക്കുന്നു
اللَّهُ
X
അല്ലാഹു
فَمَا لَهُ
X
അപ്പോള്‍ അവന് ഉണ്ടാവില്ല
مِنْ هَادٍ
X
ഒരു വഴികാട്ടിയും
﴿13:33﴾ قَالَ
X
അദ്ദേഹം ചോദിച്ചു
فَمَا خَطْبُكُمْ
X
നിങ്ങളുടെ പ്രധാന ദൗത്യമെന്ത് ?
أَيُّهَا الْمُرْسَلُونَ
X
അല്ലയോ ദുതന്മാരേ
﴿15:57﴾ فَمَا أَغْنَىٰ
X
അപ്പോള്‍ ഉപകരിച്ചില്ല
عَنْهُم
X
അവര്‍ക്ക്
مَّا كَانُوا يَكْسِبُونَ
X
അവര്‍ നേടിയതൊന്നും
﴿15:84﴾ أَوْ
X
അല്ലെങ്കില്‍
يَأْخُذَهُمْ
X
അവന്‍ അവരെ പിടികൂടുന്നതിനെക്കുറിച്ച്
فِي تَقَلُّبِهِمْ
X
അവരുടെ കൂത്താട്ടത്തിനിടയില്‍
فَمَا هُم
X
അപ്പോള്‍ അവരല്ല
بِمُعْجِزِينَ
X
അതിജയിക്കുന്നവര്‍
﴿16:46﴾ وَاللَّهُ فَضَّلَ
X
അല്ലാഹു ശ്രേഷ്ഠത നല്‍കി
بَعْضَكُمْ
X
നിങ്ങളില്‍ ചിലര്‍ക്ക്
عَلَىٰ بَعْضٍ
X
മറ്റു ചിലരെക്കാള്‍
فِي الرِّزْقِۚ
X
വിഭവത്തില്‍
فَمَا الَّذِينَ فُضِّلُوا
X
എന്നാല്‍ ശ്രേഷ്ഠത നല്‍കപ്പെട്ടവരല്ല
بِرَادِّي
X
വിട്ട്കൊടുക്കുന്നവര്‍
رِزْقِهِمْ
X
അവരുടെ വിഭവം
عَلَىٰ مَا مَلَكَتْ أَيْمَانُهُمْ
X
അവരുടെ വലം കൈ ഉടമപ്പെടുത്തിയവര്‍ക്ക്
فَهُمْ
X
എന്നിട്ടവര്‍
فِيهِ سَوَاءٌۚ
X
അതില്‍ സമന്‍മാരായിരിക്കും
أَفَبِنِعْمَةِ اللَّهِ
X
അപ്പോള്‍ അല്ലാഹുവിന്റെ അനുഗ്രഹത്തെയാണോ
يَجْحَدُونَ
X
അവര്‍ നിഷേധിക്കുന്നത്
﴿16:71﴾ وَإِذْ قُلْنَا
X
നാം പറഞ്ഞ സന്ദര്‍ഭം ഓര്‍ക്കുക
لَكَ
X
നിന്നോട്
إِنَّ رَبَّكَ
X
നിശ്ചയമായും നിന്റെ നാഥന്‍
أَحَاطَ
X
വലയം ചെയ്തിരിക്കുകയാണ്
بِالنَّاسِۚ
X
ജനങ്ങളെ
وَمَا جَعَلْنَا
X
നാം ആക്കിയിട്ടില്ല
الرُّؤْيَا
X
ആ കാഴ്ചയെ
الَّتِي أَرَيْنَاكَ
X
നിനക്ക് നാം കാണിച്ചുതന്ന
إِلَّا فِتْنَةً
X
ഒരു പരീക്ഷണമായിട്ടല്ലാതെ
لِّلنَّاسِ
X
ജനത്തിന്
وَالشَّجَرَةَ
X
മരത്തെയും
الْمَلْعُونَةَ
X
ശപിക്കപ്പെട്ട
فِي الْقُرْآنِۚ
X
ഖുര്‍ആനില്‍
وَنُخَوِّفُهُمْ
X
നാം അവരെ ഭയപ്പെടുത്തുകയാണ്
فَمَا يَزِيدُهُمْ
X
എന്നാല്‍ അത് അവര്‍ക്ക് വര്‍ദ്ധിപ്പിക്കുന്നില്ല
إِلَّا طُغْيَانًا
X
അതിക്രമമല്ലാതെ
كَبِيرًا
X
വലിയ
﴿17:60﴾ فَمَا اسْطَاعُوا
X
പിന്നെ അവര്‍ക്ക് സാധിച്ചില്ല
أَن يَظْهَرُوهُ
X
അതിനെ കയറി മറിയാന്‍
وَمَا اسْتَطَاعُوا
X
അവര്‍ക്കു സാധിച്ചതുമില്ല
لَهُ
X
അതില്‍
نَقْبًا
X
തുളയുണ്ടാക്കാന്‍
﴿18:97﴾ قَالَ
X
അവന്‍ പറഞ്ഞു
فَمَا
X
എന്നാല്‍ എന്താകുന്നു
بَالُ
X
സ്ഥിതി
الْقُرُونِ
X
തലമുറകളുടെ
الْأُولَىٰ
X
ആദ്യകാലത്തെ
﴿20:51﴾ قَالَ
X
അദ്ദേഹം പറഞ്ഞു
فَمَا
X
എന്നാല്‍ എന്താണ്
خَطْبُكَ
X
നിന്റെ കാര്യം
يَا سَامِرِيُّ
X
ഓ സാമിരീ
﴿20:95﴾ فَمَا زَالَت
X
ആയിക്കൊണ്ടിരുന്നു
تِّلْكَ
X
അത്
دَعْوَاهُمْ
X
അവരുടെ മുറവിളി
حَتَّىٰ جَعَلْنَاهُمْ
X
നാമവരെ ആക്കുന്നതുവരെ
حَصِيدًا
X
കൊയ്തിട്ട വിള
خَامِدِينَ
X
നിര്‍ജീവങ്ങളായ
﴿21:15﴾ أَلَمْ تَرَ
X
നീ കണ്ടില്ലേ
أَنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
يَسْجُدُ
X
സാഷ്ടാഗം ചെയ്യുന്നു
لَهُ
X
അവന്
مَن فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളവര്‍
وَمَن فِي الْأَرْضِ
X
ഭൂമിയിലുള്ളവരും
وَالشَّمْسُ
X
സൂര്യനും
وَالْقَمَرُ
X
ചന്ദ്രനും
وَالنُّجُومُ
X
നക്ഷത്രങ്ങളും
وَالْجِبَالُ
X
പര്‍വ്വതങ്ങളും
وَالشَّجَرُ
X
മരങ്ങളും
وَالدَّوَابُّ
X
ജീവികളും
وَكَثِيرٌ
X
വളരെ പേരും
مِّنَ النَّاسِۖ
X
ജനങ്ങളില്‍ നിന്ന്
وَكَثِيرٌ
X
വളരെയാളുകളും
حَقَّ
X
സ്ഥിരപ്പെട്ടിരിക്കുന്നു
عَلَيْهِ
X
അവന്റെ മേല്‍
الْعَذَابُۗ
X
ശിക്ഷ
وَمَن يُهِنِ
X
ഏതൊരുത്തനെ
اللَّهُ
X
അല്ലാഹു നിന്ദിക്കുന്നു
فَمَا لَهُ
X
അപ്പോഴവനില്ല
مِن مُّكْرِمٍۚ
X
അന്തസ്സേകുന്നവന്‍
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يَفْعَلُ
X
അവന്‍ ചെയ്യുന്നു
مَا يَشَاءُ۩
X
അവനുദ്ദേശിക്കുന്നത്
﴿22:18﴾ وَلَقَدْ أَخَذْنَاهُم
X
തീര്‍ച്ചയായും നാം അവരെ പിടികൂടി
بِالْعَذَابِ
X
ശിക്ഷയാല്‍
فَمَا اسْتَكَانُوا
X
അവര്‍ കീഴൊതുങ്ങിയില്ല
لِرَبِّهِمْ
X
അവരുടെ നാഥന്
وَمَا يَتَضَرَّعُونَ
X
അവര്‍ വിനയം കാണിക്കുന്നുമില്ല
﴿23:76﴾ أَوْ كَظُلُمَاتٍ
X
അല്ലെങ്കില്‍, കൂരിരുട്ടുപോലെയാണ്
فِي بَحْرٍ لُّجِّيٍّ
X
ആഴക്കടലില്‍
يَغْشَاهُ
X
അതിനെ മൂടും
مَوْجٌ
X
ഒരു തിരമാല
مِّن فَوْقِهِ
X
അതിന് മീതെ
مَوْجٌ
X
മറ്റൊരു തിരമാല
مِّن فَوْقِهِ
X
അതിന് മീതെ
سَحَابٌۚ
X
മേഘം
ظُلُمَاتٌ
X
ഇരുട്ടുകള്‍
بَعْضُهَا
X
അതില്‍ ചിലത്
فَوْقَ بَعْضٍ
X
ചിലതിന് മീതെ
إِذَا أَخْرَجَ
X
ഒരാള്‍ പുറത്തെടുത്താല്‍
يَدَهُ
X
അവന്റെ കൈ
لَمْ يَكَدْ يَرَاهَاۗ
X
അതിനെ കാണുകയില്ല(കാണാനാവാത്ത)
وَمَن
X
ഒരുത്തന്‍
لَّمْ يَجْعَلِ اللَّهُ
X
അല്ലാഹു നല്‍കിയില്ല
لَهُ
X
അവന്
نُورًا
X
വെളിച്ചം
فَمَا لَهُ
X
അവന് ഇല്ല
مِن نُّورٍ
X
ഒരു വെളിച്ചവും
﴿24:40﴾ فَقَدْ
X
തീര്‍ച്ചയായും
كَذَّبُوكُم
X
അവര്‍ നിങ്ങളെ നിഷേധിച്ചു തള്ളി
بِمَا تَقُولُونَ
X
നിങ്ങള്‍ പറയുന്നതില്‍
فَمَا تَسْتَطِيعُونَ
X
അതിനാല്‍ നിങ്ങള്‍ക്ക് സാധ്യമല്ല
صَرْفًا
X
തട്ടിമാറ്റാന്‍
وَلَا نَصْرًاۚ
X
സഹായം നേടാനും
وَمَن يَظْلِم مِّنكُمْ
X
നിങ്ങളില്‍ നിന്ന് അക്രമം ചെയ്യുന്നവര്‍
نُذِقْهُ
X
നാമവനെ രുചിപ്പിക്കും
عَذَابًا
X
ശിക്ഷ
كَبِيرًا
X
കഠിനമായ
﴿25:19﴾ يُرِيدُ
X
അവന്‍ ഉദ്ദേശിക്കുന്നു
أَن يُخْرِجَكُم
X
നിങ്ങളെ പുറത്താക്കാന്‍
مِّنْ أَرْضِكُم
X
നിങ്ങളുടെ നാട്ടില്‍ നിന്ന്
بِسِحْرِهِ
X
അവന്റെ ആഭിചാരശക്തി കൊണ്ട്
فَمَاذَا
X
അത്കൊണ്ടെന്താണ്
تَأْمُرُونَ
X
നിങ്ങള്‍ക്ക് നിര്‍ദ്ദേശിക്കാനുള്ളത്
﴿26:35﴾ فَمَا لَنَا
X
ഇപ്പോള്‍ ഞങ്ങള്‍ക്കില്ല
مِن شَافِعِينَ
X
ശുപാര്‍ശകരായി ആരും
﴿26:100﴾ فَلَمَّا جَاءَ
X
അങ്ങനെ (ദൂതന്‍മാര്‍) വന്നപ്പോള്‍
سُلَيْمَانَ
X
സുലൈമാന്റെ അടുത്ത്
قَالَ
X
അദ്ദേഹം പറഞ്ഞു
أَتُمِدُّونَنِ
X
നിങ്ങളെന്നെ സഹായിക്കുകയാണോ
بِمَالٍ
X
സമ്പത്ത് കൊണ്ട്
فَمَا آتَانِيَ
X
എന്നാല്‍ എനിക്ക് നല്‍കിയിട്ടുള്ളത്
اللَّهُ
X
അല്ലാഹു
خَيْرٌ
X
എത്രയോ മികച്ചതാണ്
مِّمَّا آتَاكُم
X
നിങ്ങള്‍ക്കവന്‍ നല്‍കിയതിനേക്കാള്‍
بَلْ
X
പക്ഷേ
أَنتُم
X
നിങ്ങള്‍
بِهَدِيَّتِكُمْ
X
നിങ്ങളുടെ പാരിതോഷികത്തില്‍
تَفْرَحُونَ
X
നിങ്ങള്‍ സന്തോഷം കൊള്ളുകയാണ്
﴿27:36﴾ فَمَا كَانَ
X
ആയിരുന്നില്ല
جَوَابَ
X
മറുപടി
قَوْمِهِ
X
അദ്ദേഹത്തിന്റെ ജനതയുടെ
إِلَّا أَن قَالُوا
X
അവരുടെ പറച്ചിലല്ലാതെ
أَخْرِجُوا
X
നിങ്ങള്‍ പുറത്താക്കുവിന്‍
آلَ لُوطٍ
X
ലൂത്വിന്റെ ആള്‍ക്കാരെ
مِّن قَرْيَتِكُمْۖ
X
നിങ്ങളുടെ നാട്ടില്‍നിന്ന്
إِنَّهُمْ
X
നിശ്ചയം അവര്‍
أُنَاسٌ
X
ആളുകളാണ്
يَتَطَهَّرُونَ
X
വലിയ വിശുദ്ധി ചമയുന്ന
﴿27:56﴾ فَخَسَفْنَا
X
അങ്ങനെ നാം ആഴ്ത്തി
بِهِ
X
അവനെ
وَبِدَارِهِ
X
അവന്റെ ഭവനത്തെയും
الْأَرْضَ
X
ഭൂമിയില്‍
فَمَا كَانَ
X
അപ്പോള്‍ ഉണ്ടായില്ല
لَهُ
X
അവന്
مِن فِئَةٍ
X
ഒരു കക്ഷിയും
يَنصُرُونَهُ
X
അവനെ സഹായിക്കുന്ന
مِن دُونِ اللَّهِ
X
അല്ലാഹുവെ കൂടാതെ
وَمَا كَانَ
X
അവനായതുമില്ല
مِنَ الْمُنتَصِرِينَ
X
സ്വയം രക്ഷിക്കുന്നവരുടെ കൂട്ടത്തില്‍
﴿28:81﴾ فَمَا كَانَ
X
ആയിരുന്നില്ല
جَوَابَ
X
പ്രതികരണം
قَوْمِهِ
X
അദ്ദേഹത്തിന്റെ ജനതയുടെ
إِلَّا أَن قَالُوا
X
അവര്‍ പറഞ്ഞതല്ലാതെ
اقْتُلُوهُ
X
നിങ്ങള്‍ അവനെ കൊന്ന് കളയുവിന്‍ (എന്ന്)
أَوْ حَرِّقُوهُ
X
അല്ലെങ്കില്‍ നിങ്ങള്‍ അവനെ ചുട്ടെരിക്കുവിന്‍
فَأَنجَاهُ
X
എന്നാല്‍ അദ്ദേഹത്തെ രക്ഷപ്പെടുത്തി
اللَّهُ
X
അല്ലാഹു
مِنَ النَّارِۚ
X
തീയില്‍നിന്ന്
إِنَّ فِي ذَٰلِكَ
X
തീര്‍ച്ചയായും ഇതിലുണ്ട്
لَآيَاتٍ
X
ദൃഷ്ടാന്തങ്ങള്‍
لِّقَوْمٍ
X
സമൂഹത്തിന്
يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നു
﴿29:24﴾ أَئِنَّكُمْ لَتَأْتُونَ
X
നിങ്ങള്‍ സമീപിക്കുക തന്നെ ചെയ്യുകയോ
الرِّجَالَ
X
പുരുഷന്‍മാരെ
وَتَقْطَعُونَ
X
നിങ്ങള്‍ കൈവെടിയുന്നു, നിങ്ങള്‍ ലംഘിക്കുന്നു
السَّبِيلَ
X
(പ്രകൃതിപരമായ) മാര്‍ഗം
وَتَأْتُونَ
X
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നു
فِي نَادِيكُمُ
X
നിങ്ങളുടെ സദസ്സുകളില്‍
الْمُنكَرَۖ
X
നീചകൃത്യങ്ങള്‍
فَمَا كَانَ
X
അപ്പോള്‍ ആയിരുന്നില്ല
جَوَابَ
X
പ്രതികരണം
قَوْمِهِ
X
തന്റെ ജനതയുടെ
إِلَّا أَن قَالُوا
X
അവര്‍ പറഞ്ഞതല്ലാതെ
ائْتِنَا
X
നീ ഞങ്ങള്‍ക്ക് കൊണ്ടുവരിക
بِعَذَابِ اللَّهِ
X
അല്ലാഹുവിന്റെ ശിക്ഷ
إِن كُنتَ
X
നീയെങ്കില്‍
مِنَ الصَّادِقِينَ
X
സത്യവാന്‍മാരില്‍
﴿29:29﴾ أَوَلَمْ يَسِيرُوا
X
അവര്‍ സഞ്ചരിക്കുന്നില്ലേ
فِي الْأَرْضِ
X
ഭൂമിയില്‍
فَيَنظُرُوا
X
അങ്ങനെ അവര്‍ നോക്കുകയും (ചെയ്യുന്നില്ലേ)
كَيْفَ كَانَ
X
എവ്വിധമായിരുന്നുവെന്ന്
عَاقِبَةُ
X
അന്ത്യം
الَّذِينَ مِن قَبْلِهِمْۚ
X
അവര്‍ക്കു മുമ്പുള്ളവരുടെ
كَانُوا
X
അവരായിരുന്നു
أَشَدَّ
X
കൂടുതല്‍ ശക്തര്‍
مِنْهُمْ
X
ഇവരെക്കാള്‍
قُوَّةً
X
ശക്തിയാല്‍
وَأَثَارُوا
X
അവര്‍ കിളച്ചു(ഉഴുതു)മറിച്ചിരുന്നു
الْأَرْضَ
X
ഭൂമി
وَعَمَرُوهَا
X
അവരതിനെ വാസയോഗ്യമാക്കുകയും ചെയ്തിരുന്നു
أَكْثَرَ مِمَّا عَمَرُوهَا
X
ഇവരതിനെ വാസയോഗ്യമാക്കിയതിനേക്കാള്‍
وَجَاءَتْهُمْ
X
അവരുടെ അടുത്തു ചെന്നു
رُسُلُهُم
X
അവര്‍ക്കുള്ള ദൂതന്‍മാര്‍
بِالْبَيِّنَاتِۖ
X
വ്യക്തമായ തെളിവുകളുമായി
فَمَا كَانَ اللَّهُ
X
അല്ലാഹു ആയിരുന്നില്ല
لِيَظْلِمَهُمْ
X
അവരോട് അക്രമം കാണിക്കുന്നവന്‍
وَلَٰكِن
X
മറിച്ച്
كَانُوا
X
അവരായിരുന്നു
أَنفُسَهُمْ
X
അവരോടു തന്നെ
يَظْلِمُونَ
X
അവര്‍ അക്രമം കാണിക്കുന്നു
﴿30:9﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
إِذَا نَكَحْتُمُ
X
നിങ്ങള്‍ വിവാഹം കഴിക്കുകയാണെങ്കില്‍
الْمُؤْمِنَاتِ
X
സത്യവിശ്വാസിനികളെ
ثُمَّ طَلَّقْتُمُوهُنَّ
X
പിന്നീടവരെ വിവാഹമോചനം നടത്തുകയും ചെയ്തു
مِن قَبْلِ أَن تَمَسُّوهُنَّ
X
അവരെ സ്പര്‍ശിക്കും മുമ്പ്
فَمَا لَكُمْ عَلَيْهِنَّ
X
അവര്‍ക്ക് നിങ്ങളോട് ബാധ്യതയില്ല
مِنْ عِدَّةٍ
X
ഇദ്ദ ആചരിക്കേണ്ടതായ
تَعْتَدُّونَهَاۖ
X
നിങ്ങള്‍ എണ്ണികണക്കാക്കുന്ന
فَمَتِّعُوهُنَّ
X
എന്നാല്‍ നിങ്ങളവര്‍ക്ക് ജീവിതവിഭവം നല്‍കണം
وَسَرِّحُوهُنَّ
X
പിരിച്ചയക്കുകയും വേണം
سَرَاحًا جَمِيلًا
X
നല്ല നിലയില്‍
﴿33:49﴾ وَهُمْ
X
അവര്‍
يَصْطَرِخُونَ
X
അവര്‍ അലമുറയിടും
فِيهَا
X
അവിടെവെച്ച്
رَبَّنَا
X
ഞങ്ങളുടെ നാഥാ
أَخْرِجْنَا
X
ഞങ്ങളെയൊന്ന് പുറത്തയക്കണമേ
نَعْمَلْ
X
ഞങ്ങള്‍ ചെയ്തുകൊള്ളാം
صَالِحًا
X
സല്‍കര്‍മ്മം
غَيْرَ
X
അല്ലാത്തത്
الَّذِي
X
യാതൊന്ന്
كُنَّا
X
ഞങ്ങളായിരുന്നു
نَعْمَلُۚ
X
ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു
أَوَلَمْ نُعَمِّرْكُم
X
(അല്ലാഹു പറയും) നാം നിങ്ങള്‍ക്ക് ആയുസ്സ് നല്‍കിയിരുന്നില്ലേ
مَّا يَتَذَكَّرُ فِيهِ
X
അതില്‍ പാഠമുള്‍ക്കൊള്ളാന്‍മാത്രം
مَن تَذَكَّرَ
X
അതുള്‍ക്കൊള്ളുന്നവര്‍ക്ക്
وَجَاءَكُمُ
X
നിങ്ങള്‍ക്ക് വന്നിട്ടുണ്ടായിരുന്നുവല്ലോ
النَّذِيرُۖ
X
മുന്നറിയിപ്പുകാരന്‍
فَذُوقُوا
X
അതിനാല്‍ നിങ്ങള്‍ അനുഭവിച്ചുകൊള്ളുക
فَمَا لِلظَّالِمِينَ
X
അക്രമികള്‍ക്കില്ല
مِن نَّصِيرٍ
X
ഒരുസഹായിയും
﴿35:37﴾ وَلَوْ نَشَاءُ
X
നാം ഉദ്ദേശിച്ചിരുന്നെങ്കില്‍
لَمَسَخْنَاهُمْ
X
അവരെ രൂപമാറ്റം വരുത്തുമായിരുന്നു
عَلَىٰ مَكَانَتِهِمْ
X
അവര്‍ നില്‍ക്കുന്നേടത്ത് വെച്ച് തന്നെ
فَمَا اسْتَطَاعُوا
X
അപ്പോഴവര്‍ക്ക് സാധിക്കുകയില്ല
مُضِيًّا
X
മുന്നോട്ടുപോകാന്‍
وَلَا يَرْجِعُونَ
X
പിന്നോട്ടുമടങ്ങുകയുമില്ല
﴿36:67﴾ أَفَمَا نَحْنُ بِمَيِّتِينَ
X
ഇനി നമുക്ക് മരണമില്ലല്ലോ
﴿37:58﴾ فَإِنَّهُمْ
X
തീര്‍ച്ചയായും അവര്‍
لَآكِلُونَ
X
തിന്നുന്നവരാണ്
مِنْهَا
X
അതില്‍നിന്ന്
فَمَالِئُونَ
X
അങ്ങനെ അവര്‍ നിറക്കും
مِنْهَا
X
അതില്‍നിന്ന്
الْبُطُونَ
X
വയറുകള്‍
﴿37:66﴾ فَمَا ظَنُّكُم
X
അപ്പോള്‍ നിങ്ങളുടെ വിചാരമെന്താണ് ?
بِرَبِّ الْعَالَمِينَ
X
പ്രപഞ്ചനാഥനെപ്പറ്റി
﴿37:87﴾ اللَّهُ
X
അല്ലാഹു
نَزَّلَ
X
അവന്‍ അവതരിപ്പിച്ചു
أَحْسَنَ الْحَدِيثِ
X
അത്യുല്‍കൃഷ്ടമായ വചനം
كِتَابًا
X
ഗ്രന്ഥം
مُّتَشَابِهًا
X
പരസ്പരം സാമ്യമുള്ള
مَّثَانِيَ
X
ആവര്‍ത്തിക്കപ്പെട്ടിട്ടുള്ളതുമായ
تَقْشَعِرُّ
X
രോമാഞ്ചമുണ്ടാകുന്നു
مِنْهُ
X
അത് നിമിത്തം
جُلُودُ
X
ചര്‍മങ്ങള്‍ക്ക്
الَّذِينَ يَخْشَوْنَ
X
ഭയപ്പെടുന്നവരുടെ
رَبَّهُمْ
X
തങ്ങളുടെ നാഥനെ
ثُمَّ
X
പിന്നീട്
تَلِينُ
X
വിനീതമാകുന്നു
جُلُودُهُمْ
X
അവരുടെ ചര്‍മങ്ങള്‍
وَقُلُوبُهُمْ
X
അവരുടെ ഹൃദയങ്ങളും
إِلَىٰ ذِكْرِ اللَّهِۚ
X
അല്ലാഹുവെ സ്മരിക്കുന്നതിനായി
ذَٰلِكَ
X
അതത്രെ
هُدَى اللَّهِ
X
അല്ലാഹുവിന്റെ സന്‍മാര്‍ഗം
يَهْدِي بِهِ
X
അത് മുഖേന അവന്‍ സന്‍മാര്‍ഗത്തിലേക്ക് നയിക്കുന്നു
مَن يَشَاءُۚ
X
താനിച്ഛിക്കുന്നവരെ
وَمَن يُضْلِلِ اللَّهُ
X
(അല്ലാഹു) വഴികേടിലാക്കുന്നവന്‍
فَمَا لَهُ
X
അവന്നില്ല
مِنْ هَادٍ
X
സന്‍മാര്‍ഗ ദര്‍ശകനായി ആരും
﴿39:23﴾ أَلَيْسَ اللَّهُ
X
അല്ലാഹുവല്ലയോ
بِكَافٍ
X
മതിയായവന്‍
عَبْدَهُۖ
X
അവന്റെ ദാസന്
وَيُخَوِّفُونَكَ
X
അവന്‍ നിന്നെ പേടിപ്പിക്കുന്നു
بِالَّذِينَ مِن دُونِهِۚ
X
അവനു പുറമെയുള്ളവരാല്‍
وَمَن يُضْلِلِ اللَّهُ
X
ആരെയെങ്കിലും അല്ലാഹു വഴി കേടിലാക്കുകയാണെങ്കില്‍
فَمَا لَهُ
X
പിന്നെ, അവന്നില്ല
مِنْ هَادٍ
X
മാര്‍ഗ ദര്‍ശനമേകുന്നവനായി ആരും
﴿39:36﴾ وَمَن يَهْدِ
X
വല്ലവനെയും നേര്‍വഴിയിലാക്കുകയാണെങ്കില്‍
اللَّهُ
X
അല്ലാഹു
فَمَا لَهُ
X
പിന്നെ അവന്നില്ല
مِن مُّضِلٍّۗ
X
അവനെ വഴി പിഴപ്പിക്കുന്നവനായി ആരും
أَلَيْسَ اللَّهُ
X
അല്ലാഹു അല്ലയോ
بِعَزِيزٍ
X
പ്രതാപി
ذِي انتِقَامٍ
X
ശിക്ഷാ നടപടി സ്വീകരിക്കുന്നവനും
﴿39:37﴾ قَدْ قَالَهَا
X
ഇപ്രകാരം പറഞ്ഞിട്ടുണ്ടായിരുന്നു
الَّذِينَ مِن قَبْلِهِمْ
X
ഇവര്‍ക്കു മുമ്പുള്ളവര്‍
فَمَا أَغْنَىٰ
X
എന്നാല്‍ ഉപകരിച്ചില്ല
عَنْهُم
X
അവര്‍ക്ക്
مَّا كَانُوا يَكْسِبُونَ
X
അവര്‍ സമ്പാദിച്ചു കൊണ്ടിരുന്നത്
﴿39:50﴾ يَوْمَ تُوَلُّونَ مُدْبِرِينَ
X
നിങ്ങള്‍ പിന്നാക്കം തിരിഞ്ഞോടുന്ന ദിനം
مَا لَكُم
X
നിങ്ങള്‍ക്കില്ല
مِّنَ اللَّهِ
X
അല്ലാഹുവി(ന്റെ ശിക്ഷയി)ല്‍ നിന്ന്
مِنْ عَاصِمٍۗ
X
ഒരു രക്ഷകനും
وَمَن يُضْلِلِ اللَّهُ
X
അല്ലാഹു വഴികേടിലാക്കുന്നവന്‍
فَمَا لَهُ
X
അവനില്ല
مِنْ هَادٍ
X
ഒരു നേര്‍മാര്‍ഗ ദര്‍ശിയും
﴿40:33﴾ وَلَقَدْ جَاءَكُمْ
X
നിങ്ങളുടെ അടുത്ത് വരികയുണ്ടായി
يُوسُفُ
X
യൂസുഫ്
مِن قَبْلُ
X
മുമ്പ്
بِالْبَيِّنَاتِ
X
വ്യക്തമായ തെളിവുകളുമായി
فَمَا زِلْتُمْ
X
അപ്പോള്‍ നിങ്ങളായിക്കൊണ്ടിരുന്നു
فِي شَكٍّ
X
സംശയത്തില്‍
مِّمَّا جَاءَكُم بِهِۖ
X
അദ്ദേഹം നിങ്ങള്‍ക്കു കൊണ്ടുവന്നതിനെപ്പറ്റി
حَتَّىٰ إِذَا هَلَكَ
X
അങ്ങനെ അദ്ദേഹം മരണമടഞ്ഞപ്പോള്‍
قُلْتُمْ
X
നിങ്ങള്‍ പറഞ്ഞു
لَن يَبْعَثَ اللَّهُ
X
ഇനി അല്ലാഹു അയക്കുകയേയില്ല
مِن بَعْدِهِ
X
അദ്ദേഹത്തിനു ശേഷം
رَسُولًاۚ
X
ഒരു ദൂതനെയും
كَذَٰلِكَ
X
അപ്രകാരം
يُضِلُّ
X
വഴി തെറ്റിക്കുന്നു
اللَّهُ
X
അല്ലാഹു
مَنْ
X
യാതൊരുവനെ
هُوَ
X
അവന്‍
مُسْرِفٌ
X
അതിരുവിട്ടവനാകുന്നു
مُّرْتَابٌ
X
സംശയാലുവും
﴿40:34﴾ أَفَلَمْ يَسِيرُوا
X
അവര്‍ സഞ്ചരിച്ചിട്ടില്ലേ
فِي الْأَرْضِ
X
ഭൂമിയില്‍
فَيَنظُرُوا
X
അവര്‍ കാണുകയും ചെയ്തിട്ടില്ലേ
كَيْفَ كَانَ
X
എങ്ങനെയായിരുന്നുവെന്ന്
عَاقِبَةُ
X
അന്ത്യം
الَّذِينَ مِن قَبْلِهِمْۚ
X
അവര്‍ക്ക് മുമ്പുള്ളവരുടെ
كَانُوا
X
അവരായിരുന്നു
أَكْثَرَ
X
(എണ്ണത്തില്‍) കൂടുതല്‍
مِنْهُمْ
X
ഇവരേക്കാള്‍
وَأَشَدَّ
X
കൂടുതല്‍ പ്രബലരും
قُوَّةً
X
കരുത്തിനാല്‍
وَآثَارًا
X
ശേഷിപ്പുകളാലും
فِي الْأَرْضِ
X
ഭൂമിയിലെ
فَمَا أَغْنَىٰ
X
എന്നിട്ടും ഉപകരിച്ചില്ല
عَنْهُم
X
അവര്‍ക്ക്
مَّا كَانُوا يَكْسِبُونَ
X
അവര്‍ സമ്പാദിച്ചു കൊണ്ടിരുന്നത്
﴿40:82﴾ فَإِن يَصْبِرُوا
X
ഇനി അവര്‍ ക്ഷമിച്ചാലും
فَالنَّارُ
X
നരകമാകുന്നു
مَثْوًى
X
വാസസ്ഥലം
لَّهُمْۖ
X
അവരുടെ
وَإِن يَسْتَعْتِبُوا
X
ഇനി അവര്‍ വിട്ടുവീഴ്ച തേടിയാല്‍
فَمَا هُم
X
അവരല്ല
مِّنَ الْمُعْتَبِينَ
X
വിട്ടുവീഴ്ച നല്‍കപ്പെടുന്നവരുടെ കൂട്ടത്തില്‍
﴿41:24﴾ فَمَا أُوتِيتُم مِّن شَيْءٍ
X
നിങ്ങള്‍ക്ക് നല്‍കപ്പെട്ടിട്ടുള്ള ഏതൊരു വസ്തുവും
فَمَتَاعُ
X
താല്‍ക്കാലിക വിഭവമാണ്
الْحَيَاةِ الدُّنْيَاۖ
X
ഐഹിക ജീവിതത്തിലെ
وَمَا عِندَ اللَّهِ
X
അല്ലാഹുവിന്റെ അടുത്തുള്ളതാണ്
خَيْرٌ
X
ഉത്തമം
وَأَبْقَىٰ
X
ഏറെ അവശേഷിക്കുന്നതും
لِلَّذِينَ آمَنُوا
X
സത്യവിശ്വാസം സ്വീകരിക്കുന്നവര്‍ക്ക്
وَعَلَىٰ رَبِّهِمْ
X
തങ്ങളുടെ നാഥനില്‍
يَتَوَكَّلُونَ
X
അവര്‍ ഭരമേല്‍പിക്കുന്നു
﴿42:36﴾ وَمَن يُضْلِلِ
X
ഒരുവനെ ദുര്‍മാര്‍ഗത്തിലാക്കുകയാണെങ്കില്‍
اللَّهُ
X
അല്ലാഹു
فَمَا لَهُ
X
അവന്നില്ല
مِن وَلِيٍّ
X
ഒരു രക്ഷകനും
مِّن بَعْدِهِۗ
X
അതിനുശേഷം
وَتَرَى
X
നിനക്കുകാണാം
الظَّالِمِينَ
X
അക്രമികളെ
لَمَّا رَأَوُا
X
അവര്‍ നേരില്‍ കാണുമ്പോള്‍
الْعَذَابَ
X
ശിക്ഷ
يَقُولُونَ
X
അവര്‍ ചോദിക്കുന്നതായി
هَلْ إِلَىٰ مَرَدٍّ
X
ഒരു തിരിച്ചുപോക്കിനുണ്ടോ
مِّن سَبِيلٍ
X
വല്ല വഴിയും?
﴿42:44﴾ وَمَا كَانَ لَهُم
X
അവര്‍ക്കുണ്ടാവുകയില്ല
مِّنْ أَوْلِيَاءَ
X
രക്ഷാധികാരികളാരും
يَنصُرُونَهُم
X
തങ്ങളെ തുണക്കുന്ന
مِّن دُونِ اللَّهِۗ
X
അല്ലാഹുവെക്കുടാതെ
وَمَن يُضْلِلِ
X
ഒരുവനെ ദുര്‍മാര്‍ഗത്തിലാക്കിയാല്‍
اللَّهُ
X
അല്ലാഹു
فَمَا لَهُ
X
പിന്നെ അവന്നില്ല
مِن سَبِيلٍ
X
ഒരു (രക്ഷാ)മാര്‍ഗവും
﴿42:46﴾ فَإِنْ أَعْرَضُوا
X
ഇനി അവര്‍ തിരിഞ്ഞുകളയുകയാണെങ്കില്‍
فَمَا أَرْسَلْنَاكَ
X
നിന്നെ നാം അയച്ചിട്ടില്ല
عَلَيْهِمْ
X
അവര്‍ക്ക് മേല്‍
حَفِيظًاۖ
X
കാവല്‍ക്കാരനായി
إِنْ عَلَيْكَ
X
നിന്റെ മേല്‍ ബാധ്യതയില്ല
إِلَّا الْبَلَاغُۗ
X
സന്ദേശമെത്തിക്കലല്ലാതെ
وَإِنَّا
X
തീര്‍ച്ചയായും നാം
إِذَا أَذَقْنَا
X
നാം രുചിപ്പിച്ചാല്‍
الْإِنسَانَ
X
മനുഷ്യനെ
مِنَّا
X
നമ്മുടെ പക്കല്‍നിന്ന്
رَحْمَةً
X
ഒരനുഗ്രഹം
فَرِحَ
X
അവന്‍ മതിമറന്നാഹ്ലാദിക്കുന്നു
بِهَاۖ
X
അതില്‍
وَإِن تُصِبْهُمْ
X
ഇനി അവരെ ബാധിക്കുയാണെങ്കില്‍
سَيِّئَةٌ
X
വല്ല ദോഷവും
بِمَا قَدَّمَتْ
X
നേരത്തെ ചെയ്തുവെച്ചത് കാരണമായി
أَيْدِيهِمْ
X
അവരുടെ കരങ്ങള്‍
فَإِنَّ الْإِنسَانَ
X
അപ്പോള്‍ മനുഷ്യന്‍
كَفُورٌ
X
കടുത്ത കൃതഘ്നനാകുന്നു
﴿42:48﴾ فَمَا بَكَتْ
X
അപ്പോള്‍ കണ്ണീര്‍ വാര്‍ത്തില്ല
عَلَيْهِمُ
X
അവര്‍ക്കുവേണ്ടി
السَّمَاءُ
X
ആകാശം
وَالْأَرْضُ
X
ഭൂമിയും
وَمَا كَانُوا
X
അവരായിരുന്നില്ല
مُنظَرِينَ
X
സമയം നല്‍കപ്പെട്ടവര്‍
﴿44:29﴾ وَآتَيْنَاهُم
X
നാം അവര്‍ക്ക് നല്‍കി
بَيِّنَاتٍ
X
വ്യക്തമായ പ്രമാണങ്ങള്‍
مِّنَ الْأَمْرِۖ
X
(മത)കാര്യത്തില്‍
فَمَا اخْتَلَفُوا
X
അവര്‍ ഭിന്നിച്ചിരുന്നില്ല
إِلَّا مِن بَعْدِ مَا جَاءَهُمُ
X
അവര്‍ക്ക് വന്നെത്തിയ ശേഷമല്ലാതെ
الْعِلْمُ
X
വിജ്ഞാനം
بَغْيًا
X
കിടമത്സരം കാരണമാണത്
بَيْنَهُمْۚ
X
അവര്‍ക്കിടയിലെ
إِنَّ رَبَّكَ
X
നിശ്ചയം നിന്റെ നാഥന്‍
يَقْضِي
X
അവന്‍ വിധി കല്‍പിക്കുന്നതാണ്
بَيْنَهُمْ
X
അവര്‍ക്കിടയില്‍
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പ്പുനാളില്‍
فِيمَا كَانُوا فِيهِ يَخْتَلِفُونَ
X
അവര്‍ ഭിന്നിച്ചിരുന്ന കാര്യങ്ങളില്‍
﴿45:17﴾ وَلَقَدْ مَكَّنَّاهُمْ
X
നിശ്ചയം, നാം അവര്‍ക്ക് സൗകര്യം നല്‍കി
فِيمَا
X
യാതൊരു കാര്യത്തില്‍
إِن مَّكَّنَّاكُمْ
X
നിങ്ങള്‍ക്ക് നാം സൗകര്യം നല്‍കിയിട്ടില്ല
فِيهِ
X
അതില്‍
وَجَعَلْنَا
X
നാം ഉണ്ടാക്കി
لَهُمْ
X
അവര്‍ക്ക്
سَمْعًا
X
കേള്‍വി
وَأَبْصَارًا
X
കാഴ്ചകളും
وَأَفْئِدَةً
X
ഹൃദയങ്ങളും
فَمَا أَغْنَىٰ
X
എന്നാല്‍ ഉപകരിച്ചില്ല
عَنْهُمْ
X
അവര്‍ക്ക്
سَمْعُهُمْ
X
അവരുടെ കേള്‍വി
وَلَا
X
(ഉപകരിച്ചി)ല്ല
أَبْصَارُهُمْ
X
അവരുടെ കാഴ്ചകളും
وَلَا أَفْئِدَتُهُم
X
അവരുടെ ഹൃദയങ്ങളും (ഉപകരിച്ചി)ല്ല
مِّن شَيْءٍ
X
ഒട്ടും
إِذْ كَانُوا
X
അവരായതിനാല്‍
يَجْحَدُونَ
X
അവര്‍ നിഷേധിക്കുന്നു (നിഷേധിക്കുന്നവര്‍)
بِآيَاتِ اللَّهِ
X
അല്ലാഹുവിന്റെ വചനങ്ങളെ
وَحَاقَ
X
സംഭവിച്ചു
بِهِم
X
അവരില്‍
مَّا
X
യാതൊരു കാര്യം
كَانُوا
X
അവരായിരുന്നു
بِهِ
X
അതിനെ
يَسْتَهْزِئُونَ
X
അവര്‍ പരിഹസിക്കുന്നു (പരിഹസിക്കുന്നവര്‍)
﴿46:26﴾ قَالَ
X
അദ്ദേഹം പറഞ്ഞു, ചോദിച്ചു
فَمَا خَطْبُكُمْ
X
നിങ്ങളുടെ കാര്യമെന്താണ്
أَيُّهَا الْمُرْسَلُونَ
X
അല്ലയോ ദൂതന്മാരേ
﴿51:31﴾ فَمَا وَجَدْنَا
X
എന്നാല്‍ നാം കണ്ടില്ല
فِيهَا
X
അവിടെ
غَيْرَ بَيْتٍ
X
ഒരു വീടല്ലാതെ
مِّنَ الْمُسْلِمِينَ
X
മുസ്‌ലിംകളുടേതായ
﴿51:36﴾ فَمَا اسْتَطَاعُوا
X
അപ്പോള്‍ അവര്‍ക്കു കഴിഞ്ഞില്ല
مِن قِيَامٍ
X
എഴുന്നേല്‍ക്കാന്‍
وَمَا كَانُوا
X
അവരായിരുന്നില്ല
مُنتَصِرِينَ
X
രക്ഷാമാര്‍ഗം കൈക്കൊള്ളുന്നവര്‍
﴿51:45﴾ فَتَوَلَّ
X
അതിനാല്‍ നീ പിന്മാറുക
عَنْهُمْ
X
അവരില്‍നിന്ന്
فَمَا أَنتَ
X
എങ്കില്‍ നീയല്ല
بِمَلُومٍ
X
ആക്ഷേപാര്‍ഹന്‍
﴿51:54﴾ فَذَكِّرْ
X
അതിനാല്‍ നീ ഉദ്ബോധിപ്പിക്കുക
فَمَا أَنتَ
X
നീയല്ല
بِنِعْمَتِ
X
അനുഗ്രഹത്താല്‍
رَبِّكَ
X
നിന്റെ നാഥന്റെ
بِكَاهِنٍ
X
ജ്യോത്സ്യന്‍
وَلَا مَجْنُونٍ
X
ഭ്രാന്തനുമല്ല
﴿52:29﴾ وَثَمُودَ
X
ഥമൂദ് ഗോത്രത്തെയും
فَمَا أَبْقَىٰ
X
അവന്‍ ബാക്കിവെച്ചില്ല
﴿53:51﴾ حِكْمَةٌ
X
അതായത് ജ്ഞാനം
بَالِغَةٌۖ
X
പരിപൂര്‍ണമായ
فَمَا تُغْنِ
X
എന്നിട്ടും ഉപകരിക്കുന്നില്ല
النُّذُرُ
X
താക്കീതുകള്‍
﴿54:5﴾ فَمَالِئُونَ
X
അങ്ങനെ നിറക്കുന്നവരുമാണ്
﴿56:53﴾