Repeated Words in Quran

< >
Total Found : 2
الَّذِي جَعَلَ
X
ആക്കിയവന്‍
لَكُمُ
X
നിങ്ങള്‍ക്ക്
الْأَرْضَ
X
ഭൂമിയെ
فِرَاشًا
X
വിരിപ്പ്
وَالسَّمَاءَ
X
ആകാശത്തെ
بِنَاءً
X
കെട്ടിടം, മേലാപ്പ്
وَأَنزَلَ
X
അവന്‍ ഇറക്കുകയും ചെയ്തു
مِنَ السَّمَاءِ
X
മാനത്ത്നിന്ന്
مَاءً
X
വെള്ളം
فَأَخْرَجَ
X
എന്നിട്ടവന്‍ ഉല്‍പാദിപ്പിച്ചു
بِهِ
X
അതുവഴി
مِنَ الثَّمَرَاتِ
X
കായ്കനികളാല്‍
رِزْقًا لَّكُمْۖ
X
നിങ്ങള്‍ക്ക് ആഹാരം
فَلَا تَجْعَلُوا
X
അതിനാല്‍ നിങ്ങള്‍ ഉണ്ടാക്കരുത്
لِلَّهِ
X
അല്ലാഹുവിന്ന്
أَندَادًا
X
സമന്മാരെ
وَأَنتُمْ
X
നിങ്ങള്‍ ആണെന്നിരിക്കെ
تَعْلَمُونَ
X
നിങ്ങള്‍ അറിയുന്നു
﴿2:22﴾ قُلْنَا
X
നാം പറഞ്ഞു
اهْبِطُوا
X
നിങ്ങള്‍ ഇറങ്ങിപ്പോകണം
مِنْهَا
X
ഇതില്‍നിന്ന്
جَمِيعًاۖ
X
എല്ലാവരും
فَإِمَّا يَأْتِيَنَّكُم
X
എന്നിട്ട് നിങ്ങള്‍ക്ക് വന്നെത്തുന്നപക്ഷം
مِّنِّي
X
എന്നില്‍നിന്ന്
هُدًى
X
മാര്‍ഗദര്‍ശനം
فَمَن
X
അപ്പോള്‍ ആര്
تَبِعَ
X
പിന്തുടര്‍ന്നു
هُدَايَ
X
എന്റെ മാര്‍ഗദര്‍ശനത്തെ
فَلَا خَوْفٌ
X
എങ്കില്‍ ഭയമില്ല
عَلَيْهِمْ
X
അവര്‍ക്ക്
وَلَا هُمْ
X
അവരല്ല
يَحْزَنُونَ
X
അവര്‍ ദുഃഖിക്കുന്നു
﴿2:38﴾ أَتَأْمُرُونَ
X
നിങ്ങള്‍ കല്‍പിക്കുകയാണോ
النَّاسَ
X
ജനങ്ങളോട്
بِالْبِرِّ
X
നന്മയെ
وَتَنسَوْنَ
X
നിങ്ങള്‍ മറക്കുകയും ചെയ്യുന്നു
أَنفُسَكُمْ
X
നിങ്ങളുടെ സ്വദേഹങ്ങളെ
وَأَنتُمْ
X
നിങ്ങളാകട്ടെ
تَتْلُونَ
X
ഓതിക്കൊണ്ടിരിക്കുന്നു
الْكِتَابَۚ
X
വേദം
أَفَلَا تَعْقِلُونَ
X
നിങ്ങള്‍ ആലോചിക്കുന്നില്ലേ
﴿2:44﴾ وَإِذَا لَقُوا
X
അവര്‍ കണ്ടുമുട്ടുമ്പോള്‍
الَّذِينَ آمَنُوا
X
സത്യവിശ്വാസികളെ
قَالُوا
X
അവര്‍ പറയും
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
وَإِذَا خَلَا
X
തനിച്ചാകുമ്പോള്‍
بَعْضُهُمْ
X
അവരിലെ ചിലര്‍
إِلَىٰ بَعْضٍ
X
ചിലരുമായി
قَالُوا
X
അവര്‍ പറയും
أَتُحَدِّثُونَهُم
X
നിങ്ങള്‍ ഇവരോട് പറയുകയോ
بِمَا فَتَحَ اللَّهُ
X
അല്ലാഹു വെളിപ്പെടുത്തിത്തന്നതിനെപറ്റി
عَلَيْكُمْ
X
നിങ്ങള്‍ക്ക്
لِيُحَاجُّوكُم
X
അവര്‍ നിങ്ങളോട് ന്യായവാദം നടത്താന്‍
بِهِ
X
അത് വഴി
عِندَ رَبِّكُمْۚ
X
നിങ്ങളുടെ നാഥന്റെ അരികെ
أَفَلَا تَعْقِلُونَ
X
നിങ്ങള്‍ ചിന്തിക്കുന്നില്ലേ
﴿2:76﴾ أُولَٰئِكَ
X
അവര്‍
الَّذِينَ اشْتَرَوُا
X
വാങ്ങിയവരാണ്
الْحَيَاةَ
X
ജീവിതത്തെ
الدُّنْيَا
X
ഇഹലോക
بِالْآخِرَةِۖ
X
പരലോകത്തിന്ന്പകരം
فَلَا يُخَفَّفُ
X
അതിനാല്‍ ഇളവ് നല്‍കപ്പെടുന്നതല്ല
عَنْهُمُ
X
അവര്‍ക്ക്
الْعَذَابُ
X
ശിക്ഷ
وَلَا هُمْ يُنصَرُونَ
X
അവര്‍ സഹായിക്കപ്പെടുകയുമില്ല
﴿2:86﴾ وَاتَّبَعُوا
X
അവര്‍ പിന്‍പറ്റുകയും ചെയ്തു
مَا تَتْلُو
X
ഓതിക്കൊടുക്കുന്നതിനെ
الشَّيَاطِينُ
X
പിശാചുക്കള്‍
عَلَىٰ مُلْكِ
X
രാജാധിപത്യത്തെക്കുറിച്ച്
سُلَيْمَانَۖ
X
സുലൈമാന്റെ
وَمَا كَفَرَ
X
സത്യനിഷേധി ആയിട്ടില്ല
سُلَيْمَانُ
X
സുലൈമാന്‍
وَلَٰكِنَّ
X
എന്നാല്‍
الشَّيَاطِينَ
X
പിശാചുക്കള്‍
كَفَرُوا
X
അവര്‍ സത്യനിഷേധികളായി
يُعَلِّمُونَ
X
അവര്‍ പഠിപ്പിക്കുന്നു
النَّاسَ
X
ജനങ്ങളെ
السِّحْرَ
X
മാരണം
وَمَا أُنزِلَ
X
ഇറക്കപ്പെട്ടതിനെയും
عَلَى الْمَلَكَيْنِ
X
രണ്ട് മലക്കുകള്‍ക്ക്
بِبَابِلَ
X
ബാബിലോണിയയിലെ
هَارُوتَ
X
(അതായത്) ഹാറൂത്തിന്ന്
وَمَارُوتَۚ
X
മാറൂത്തിന്നും
وَمَا يُعَلِّمَانِ
X
അവര്‍ രണ്ടുപേരും പഠിപ്പിച്ചിരുന്നില്ല
مِنْ أَحَدٍ
X
ഒരാളെയും
حَتَّىٰ يَقُولَا
X
അവരിരുവരും പറയുന്നത് വരെ
إِنَّمَا
X
നിശ്ചയം
نَحْنُ
X
ഞങ്ങള്‍
فِتْنَةٌ
X
ഒരു പരീക്ഷണം (മാത്രമാകുന്നു)
فَلَا تَكْفُرْۖ
X
അതിനാല്‍ നീ സത്യനിഷേധിയാകരുത്
فَيَتَعَلَّمُونَ
X
അങ്ങനെ അവര്‍ പഠിച്ചുകൊണ്ടിരുന്നു
مِنْهُمَا
X
അവരിരുവരില്‍നിന്നും
مَا
X
യാതൊന്നിനെ
يُفَرِّقُونَ
X
അവന്‍ ഭിന്നിപ്പിക്കുന്നു
بِهِ
X
അതുകൊണ്ട്
بَيْنَ
X
ഇടയില്‍
الْمَرْءِ
X
മനുഷ്യന്റെ
وَزَوْجِهِۚ
X
അയാളുടെ ഇണ(ഭാര്യ)യുടെയും
وَمَا
X
അവരല്ല
هُم بِضَارِّينَ
X
ദ്രോഹിക്കുന്നവര്‍
بِهِ
X
അതുകൊണ്ട്
مِنْ أَحَدٍ
X
ഒരാളെയും
إِلَّا بِإِذْنِ اللَّهِۚ
X
അല്ലാഹുവിന്റെ അനുമതിയോടെയല്ലാതെ
وَيَتَعَلَّمُونَ
X
അവര്‍ പഠിച്ചുകൊണ്ടിരുന്നു
مَا يَضُرُّهُمْ
X
തങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്നത്
وَلَا يَنفَعُهُمْۚ
X
തങ്ങള്‍ക്ക് ഉപകാരം ചെയ്യാത്തതും
وَلَقَدْ عَلِمُوا
X
തീര്‍ച്ചയായും അവര്‍ അറിഞ്ഞിട്ടുണ്ട്
لَمَنِ اشْتَرَاهُ
X
അത് വാങ്ങിയവന്‍
مَا لَهُ
X
അവനില്ല
فِي الْآخِرَةِ
X
പരലോകത്തില്‍
مِنْ خَلَاقٍۚ
X
ഒരു വിഹിതവും
وَلَبِئْسَ
X
എത്ര ചീത്ത
مَا شَرَوْا
X
അവര്‍ വാങ്ങിയത്
بِهِ
X
അതിന് പകരം
أَنفُسَهُمْۚ
X
സ്വന്തത്തെ
لَوْ كَانُوا
X
അവര്‍ ആയിരുന്നെങ്കില്‍
يَعْلَمُونَ
X
അവര്‍ അറിയുന്നു
﴿2:102﴾ وَوَصَّىٰ بِهَا
X
ഇതുതന്നെ ഉപദേശിച്ചു
إِبْرَاهِيمُ
X
ഇബ്റാഹീം
بَنِيهِ
X
തന്റെ മക്കളോട്
وَيَعْقُوبُ
X
യഅ്ഖൂബും
يَا بَنِيَّ
X
എന്റെ മക്കളേ
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
اصْطَفَىٰ
X
തെരഞ്ഞെടുത്തുതന്നിരിക്കുന്നു
لَكُمُ
X
നിങ്ങള്‍ക്ക്
الدِّينَ
X
ഈ ജീവിത വ്യവസ്ഥയെ
فَلَا تَمُوتُنَّ
X
അതിനാല്‍ നിങ്ങള്‍ മരണപ്പെടരുത്
إِلَّا وَأَنتُم
X
നിങ്ങള്‍ ആയിക്കൊണ്ടല്ലാതെ
مُّسْلِمُونَ
X
മുസ്ലിംകള്‍
﴿2:132﴾ الْحَقُّ
X
ഇത് സത്യമാണ്
مِن رَّبِّكَۖ
X
നിന്റെ നാഥന്റെ പക്കല്‍ നിന്നുള്ള
فَلَا تَكُونَنَّ
X
അതിനാല്‍ നീയാകരുത്
مِنَ الْمُمْتَرِينَ
X
സംശയാലുക്കളുടെ കൂട്ടത്തില്‍
﴿2:147﴾ وَمِنْ حَيْثُ
X
എവിടെ നിന്നെങ്കിലും
خَرَجْتَ
X
നീ പുറപ്പെട്ടു
فَوَلِّ
X
നീ തിരിക്കുക
وَجْهَكَ
X
നിന്റെ മുഖം
شَطْرَ
X
നേരെ
الْمَسْجِدِ الْحَرَامِۚ
X
മസ്ജിദുല്‍ ഹറാമിന്റെ
وَحَيْثُ مَا كُنتُمْ
X
നിങ്ങളെവിയായിരുന്നാലും
فَوَلُّوا
X
നിങ്ങള്‍ തിരിക്കുക
وُجُوهَكُمْ
X
നിങ്ങളുടെ മുഖങ്ങളെ
شَطْرَهُ
X
അതിന്റെ നേരെ
لِئَلَّا يَكُونَ
X
ഇല്ലാതിരിക്കാന്‍
لِلنَّاسِ
X
ജനങ്ങള്‍ക്ക്
عَلَيْكُمْ
X
നിങ്ങള്‍ക്കെതിരെ
حُجَّةٌ
X
തെളിവ്
إِلَّا الَّذِينَ ظَلَمُوا
X
അക്രമം പ്രവര്‍ത്തിച്ചവര്‍ ഒഴികെ
مِنْهُمْ
X
അവരില്‍ നിന്ന്
فَلَا تَخْشَوْهُمْ
X
എന്നാല്‍ നിങ്ങള്‍ അവരെ ഭയപ്പെടരുത്
وَاخْشَوْنِي
X
എന്നെ മാത്രം ഭയപ്പെടുക
وَلِأُتِمَّ
X
ഞാന്‍ പൂര്‍ത്തിയാക്കാനും
نِعْمَتِي
X
എന്റെ അനുഗ്രഹം
عَلَيْكُمْ
X
നിങ്ങളുടെ മേല്‍
وَلَعَلَّكُمْ
X
നിങ്ങളായേക്കാം
تَهْتَدُونَ
X
സന്മാര്‍ഗം പ്രാപിക്കുന്നു
﴿2:150﴾ إِنَّ الصَّفَا
X
തീര്‍ച്ചയായും സ്വഫാ
وَالْمَرْوَةَ
X
മര്‍വയും
مِن شَعَائِرِ اللَّهِۖ
X
അല്ലാഹുവിന്റെ അടയാളങ്ങളില്‍ പെട്ടതാണ്
فَمَنْ حَجَّ
X
വല്ലവനും ഹജ്ജ് നിര്‍വഹിച്ചാല്‍
الْبَيْتَ
X
ദൈവഭവനത്തിങ്കല്‍
أَوِ اعْتَمَرَ
X
അല്ലെങ്കില്‍ ഉംറ നിര്‍വഹിച്ചു
فَلَا جُنَاحَ
X
കുറ്റമില്ല
عَلَيْهِ
X
അവന്റെ മേല്‍
أَن يَطَّوَّفَ بِهِمَاۚ
X
അവക്കിടയില്‍ പ്രദക്ഷിണം നടത്തുന്നത്
وَمَن تَطَوَّعَ
X
ആരെങ്കിലും സ്വമേധയാ നിര്‍വഹിക്കുന്നുവെങ്കില്‍
خَيْرًا
X
നന്മ
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
شَاكِرٌ
X
നന്ദിയുള്ളവനാണ്
عَلِيمٌ
X
സര്‍വജ്ഞനുമാണ്
﴿2:158﴾ إِنَّمَا
X
ഇത് മാത്രമാകുന്നു
حَرَّمَ
X
അവന്‍ നിരോധിച്ചത്
عَلَيْكُمُ
X
നിങ്ങളുടെ മേല്‍
الْمَيْتَةَ
X
ശവം
وَالدَّمَ
X
രക്തവും
وَلَحْمَ الْخِنزِيرِ
X
പന്നിമാംസവും
وَمَا أُهِلَّ بِهِ
X
പ്രഖ്യാപിക്കപ്പെട്ടതും (അറുക്കപ്പെട്ടതും)
لِغَيْرِ اللَّهِۖ
X
അല്ലാഹു അല്ലാത്തവര്‍ക്ക്
فَمَنِ
X
വല്ലവനും
اضْطُرَّ
X
നിര്‍ബന്ധിതമായാല്‍
غَيْرَ بَاغٍ
X
നിയമലംഘനത്തിന് മുതിരാതെയും
وَلَا عَادٍ
X
അതിരുകവിയാതെയും
فَلَا إِثْمَ
X
അപ്പോള്‍ കുറ്റമില്ല
عَلَيْهِۚ
X
അവന്റെ മേല്‍
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
കരുണാമയനും
﴿2:173﴾ فَمَنْ خَافَ
X
ആരെങ്കിലും ഭയപ്പെട്ടാല്‍
مِن مُّوصٍ
X
വസ്യത്ത് ചെയ്തവനില്‍ നിന്ന്
جَنَفًا
X
അനീതിയെ
أَوْ إِثْمًا
X
അല്ലെങ്കില്‍ കുറ്റത്തെ
فَأَصْلَحَ
X
അപ്പോള്‍ അവന്‍ രഞ്ജിപ്പുണ്ടാക്കി
بَيْنَهُمْ
X
അവര്‍ക്കിടയില്‍
فَلَا إِثْمَ عَلَيْهِۚ
X
അവന്റെ മേല്‍ കുറ്റമില്ല
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
കരുണാമയനും
﴿2:182﴾ أُحِلَّ لَكُمْ
X
നിങ്ങള്‍ക്കനുവദിക്കപ്പെട്ടിരിക്കുന്നു
لَيْلَةَ الصِّيَامِ
X
നോമ്പിന്റെ രാവില്‍
الرَّفَثُ
X
സംസര്‍ഗം
إِلَىٰ نِسَائِكُمْۚ
X
നിങ്ങളുടെ സ്ത്രീകളിലേക്ക്
هُنَّ
X
അവര്‍
لِبَاسٌ
X
വസ്ത്രമാണ്
لَّكُمْ
X
നിങ്ങളുടെ
وَأَنتُمْ
X
നിങ്ങളും
لِبَاسٌ
X
വസ്ത്രമാണ്
لَّهُنَّۗ
X
അവര്‍ക്കുള്ള
عَلِمَ
X
അറിഞ്ഞു
اللَّهُ
X
അല്ലാഹു
أَنَّكُمْ كُنتُمْ
X
നിങ്ങള്‍ ആയിരുന്നു എന്ന്
تَخْتَانُونَ
X
നിങ്ങള്‍ വഞ്ചിക്കുന്നു
أَنفُسَكُمْ
X
നിങ്ങളെത്തന്നെ
فَتَابَ عَلَيْكُمْ
X
നിങ്ങളുടെ പശ്ചാതാപം സ്വീകരിച്ചിരിക്കുന്നു
وَعَفَا عَنكُمْۖ
X
നിങ്ങള്‍ക്ക് പൊറുത്തുതരികയും ചെയ്തിരിക്കുന്നു
فَالْآنَ
X
ഇപ്പോള്‍ മുതല്‍
بَاشِرُوهُنَّ
X
നിങ്ങള്‍ അവരുമായി സഹവസിക്കുക
وَابْتَغُوا
X
നിങ്ങള്‍ തേടുകയുംചെയ്യുക
مَا كَتَبَ اللَّهُ
X
അല്ലാഹു നിശ്ചയിച്ചത്
لَكُمْۚ
X
നിങ്ങള്‍ക്ക്
وَكُلُوا
X
നിങ്ങള്‍ ഭക്ഷിക്കുക
وَاشْرَبُوا
X
നിങ്ങള്‍ കുടിക്കുക
حَتَّىٰ يَتَبَيَّنَ لَكُمُ
X
നിങ്ങള്‍ക്ക് വെളിപ്പെടും വരെ
الْخَيْطُ الْأَبْيَضُ
X
വെള്ള ഇഴ
مِنَ الْخَيْطِ الْأَسْوَدِ
X
കറുപ്പ് ഇഴയില്‍ നിന്ന്
مِنَ الْفَجْرِۖ
X
പ്രഭാതത്തില്‍
ثُمَّ
X
പിന്നെ
أَتِمُّوا
X
നിങ്ങള്‍ പൂര്‍ത്തിയാക്കുക
الصِّيَامَ
X
വ്രതം
إِلَى اللَّيْلِۚ
X
രാത്രിവരെ
وَلَا تُبَاشِرُوهُنَّ
X
നിങ്ങള്‍ അവരുമായി വേഴ്ച നടത്തരുത്
وَأَنتُمْ
X
നിങ്ങളായിരിക്കെ
عَاكِفُونَ
X
ഭജനമിരിക്കുന്നവര്‍
فِي الْمَسَاجِدِۗ
X
പള്ളികളില്‍
تِلْكَ
X
അത്
حُدُودُ اللَّهِ
X
അല്ലാഹുവിന്റെ അതിര്‍വരമ്പുകളാണ്
فَلَا تَقْرَبُوهَاۗ
X
അത്കൊണ്ട് നിങ്ങള്‍ അവയോടടുക്കരുത്
كَذَٰلِكَ
X
അപ്രകാരം
يُبَيِّنُ اللَّهُ
X
അല്ലാഹു വിവരിക്കുന്നു
آيَاتِهِ
X
അവന്റെ വചനങ്ങള്‍
لِلنَّاسِ
X
ജനങ്ങള്‍ക്ക്
لَعَلَّهُمْ
X
അവരാകാന്‍
يَتَّقُونَ
X
സൂക്ഷ്മത പുലര്‍ത്തുന്നു
﴿2:187﴾ وَقَاتِلُوهُمْ
X
നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക
حَتَّىٰ لَا تَكُونَ
X
ഇല്ലാതാകും വരെ
فِتْنَةٌ
X
മര്‍ദ്ദനം, കുഴപ്പം
وَيَكُونَ
X
ആയിത്തീരുകയും ചെയ്യുന്നത്
الدِّينُ
X
ദീന്‍
لِلَّهِۖ
X
അല്ലാഹുവിന്
فَإِنِ انتَهَوْا
X
അവര്‍ വിരമിച്ചാല്‍
فَلَا عُدْوَانَ
X
എന്നാല്‍ ശത്രുതയില്ല
إِلَّا عَلَى الظَّالِمِينَ
X
അക്രമികളോടല്ലാതെ
﴿2:193﴾ الْحَجُّ
X
ഹജ്ജ്
أَشْهُرٌ
X
മാസങ്ങളാണ്
مَّعْلُومَاتٌۚ
X
അറിയപ്പെടുന്ന
فَمَن فَرَضَ
X
തീരുമാനിച്ചവന്‍
فِيهِنَّ
X
അതില്‍
الْحَجَّ
X
ഹജ്ജ് നിര്‍വഹിക്കാന്‍
فَلَا رَفَثَ
X
ലൈംഗികവേഴ്ചയില്ല
وَلَا فُسُوقَ
X
ദുര്‍വൃത്തിയുമില്ല
وَلَا جِدَالَ
X
തര്‍ക്കവുമില്ല
فِي الْحَجِّۗ
X
ഹജ്ജുവേളയില്‍
وَمَا تَفْعَلُوا
X
നിങ്ങള്‍ ചെയ്യുന്നത്
مِنْ خَيْرٍ
X
ഏത് നന്മയും
يَعْلَمْهُ اللَّهُۗ
X
അല്ലാഹു അതറിയും
وَتَزَوَّدُوا
X
നിങ്ങള്‍ പാഥേയം ഒരുക്കുക
فَإِنَّ
X
തീര്‍ച്ചയായും
خَيْرَ الزَّادِ
X
ഉത്തമമായ പാഥേയം
التَّقْوَىٰۚ
X
ദൈവഭക്തിയാകുന്നു
وَاتَّقُونِ
X
നിങ്ങള്‍ എന്നെ സൂക്ഷിക്കുക
يَا أُولِي الْأَلْبَابِ
X
ബുദ്ധിയുള്ളവരേ
﴿2:197﴾ وَاذْكُرُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിനെ സ്മരിക്കുക
فِي أَيَّامٍ
X
ദിവസങ്ങളില്‍
مَّعْدُودَاتٍۚ
X
എണ്ണം നിശ്ചയിക്കപ്പെട്ട
فَمَن تَعَجَّلَ
X
വല്ലവനും ധൃതികൂട്ടിയാല്‍
فِي يَوْمَيْنِ
X
രണ്ടു ദിവസങ്ങളിലായി
فَلَا إِثْمَ
X
കുറ്റമില്ല
عَلَيْهِ
X
അവന്റെ മേല്‍
وَمَن تَأَخَّرَ
X
വല്ലവനും പിന്തിയാല്‍
فَلَا إِثْمَ
X
കുറ്റമില്ല
عَلَيْهِۚ
X
അവന്റെ മേല്‍
لِمَنِ اتَّقَىٰۗ
X
ഭക്തി പുലര്‍ത്തുന്നവര്‍ക്ക്
وَاتَّقُوا
X
നിങ്ങള്‍ ഭക്തികാണിക്കുക
اللَّهَ
X
അല്ലാഹുവിനോട്
وَاعْلَمُوا
X
നിങ്ങളറിയുക
أَنَّكُمْ
X
നിങ്ങളാണെന്ന്
إِلَيْهِ
X
അവങ്കലേക്ക്
تُحْشَرُونَ
X
ഒരുമിച്ചുകൂട്ടപ്പെടുന്നു
﴿2:203﴾ الطَّلَاقُ
X
വിവാഹമോചനം
مَرَّتَانِۖ
X
രണ്ടുതവണയാണ്
فَإِمْسَاكٌ
X
പിന്നെ കൂടെ നിര്‍ത്തലുമാണ്
بِمَعْرُوفٍ
X
മാന്യമായ നിലക്ക്
أَوْ تَسْرِيحٌ
X
അല്ലെങ്കില്‍ പിരിച്ചയക്കലാണ്
بِإِحْسَانٍۗ
X
നല്ല നിലയില്‍
وَلَا يَحِلُّ
X
അനുവദനീയമല്ല
لَكُمْ
X
നിങ്ങള്‍ക്ക്
أَن تَأْخُذُوا
X
നിങ്ങള്‍ തിരിച്ചുവാങ്ങുന്നത്
مِمَّا آتَيْتُمُوهُنَّ
X
നിങ്ങള്‍ അവര്‍ക്ക് നല്‍കിയതില്‍ നിന്ന്
شَيْئًا
X
ഒരു വസ്തുവും
إِلَّا أَن يَخَافَا
X
രണ്ടുപേരും ഭയപ്പെടുന്നുവെങ്കിലല്ലാതെ
أَلَّا يُقِيمَا
X
കൃത്യമായി പാലിക്കാന്‍
حُدُودَ اللَّهِۖ
X
അല്ലാഹുവിന്റെ അതിര്‍ വരമ്പുകള്‍
فَإِنْ خِفْتُمْ
X
നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍
أَلَّا يُقِيمَا
X
രണ്ടുപേര്‍ക്കും പാലിക്കാനാവില്ലെന്ന്
حُدُودَ اللَّهِ
X
അല്ലാഹുവിന്റെ അതിര്‍വരമ്പുകള്‍
فَلَا جُنَاحَ
X
കുറ്റമില്ല
عَلَيْهِمَا
X
അവര്‍ രണ്ടുപേര്‍ക്കും
فِيمَا افْتَدَتْ بِهِۗ
X
അവന് വല്ലതും നല്‍കുന്നതിന്
تِلْكَ
X
അത്
حُدُودُ اللَّهِ
X
അല്ലാഹുവിന്റെ നിയമപരിധികളാണ്
فَلَا تَعْتَدُوهَاۚ
X
നിങ്ങള്‍ അത് ലംഘിക്കരുത്
وَمَن يَتَعَدَّ
X
ആര്‍ ലംഘിക്കുന്നുവോ
حُدُودَ اللَّهِ
X
അല്ലാഹുവിന്റെ പരിധികളെ
فَأُولَٰئِكَ
X
അവര്‍
هُمُ
X
അവര്‍ തന്നെയാണ്
الظَّالِمُونَ
X
അക്രമികള്‍
﴿2:229﴾ فَإِن طَلَّقَهَا
X
പിന്നീടവന്‍ അവളെ വിവാഹമോചനം നടത്തിയാല്‍
فَلَا تَحِلُّ لَهُ
X
അവന്ന് അവള്‍ അനുവദനീയമാകുകയില്ല
مِن بَعْدُ
X
പിന്നീട്
حَتَّىٰ تَنكِحَ
X
വിവാഹം ചെയ്യുന്നത് വരെ
زَوْجًا
X
ഒരു ഭര്‍ത്താവിനെ
غَيْرَهُۗ
X
അവനല്ലാതെ
فَإِن طَلَّقَهَا
X
പിന്നീട് അവന്‍ അവളെ വിവാഹമോചനം ചെയ്താല്‍
فَلَا جُنَاحَ
X
കുറ്റമില്ല
عَلَيْهِمَا
X
അവര്‍ രണ്ടുപേര്‍ക്കും
أَن يَتَرَاجَعَا
X
മടങ്ങുന്നതിന്
إِن ظَنَّا
X
അവര്‍ കരുതുന്നുവെങ്കില്‍
أَن يُقِيمَا
X
പാലിക്കാന്‍
حُدُودَ اللَّهِۗ
X
അല്ലാഹുവിന്റെ നിയമ പരിധികള്‍
وَتِلْكَ
X
അതാണ്
حُدُودُ اللَّهِ
X
അല്ലാഹുവിന്റെ പരിധികള്‍
يُبَيِّنُهَا
X
അവന്‍ അത് വിവരിച്ചു തരുന്നു
لِقَوْمٍ
X
ഒരു ജനതക്ക്
يَعْلَمُونَ
X
അവര്‍ അറിയുന്നു
﴿2:230﴾ وَإِذَا طَلَّقْتُمُ
X
നിങ്ങള്‍ വിവാഹമോചനം ചെയ്താല്‍
النِّسَاءَ
X
സ്ത്രീകളെ
فَبَلَغْنَ
X
അങ്ങനെ അവരെത്തുകയും ചെയ്താല്‍
أَجَلَهُنَّ
X
അവരുടെ അവധിയില്‍
فَلَا تَعْضُلُوهُنَّ
X
നിങ്ങളവരെ വിലക്കരുത്
أَن يَنكِحْنَ
X
അവര്‍ വിവാഹം ചെയ്യുന്നതിനെ
أَزْوَاجَهُنَّ
X
അവരുടെ ഭര്‍ത്താക്കന്‍മാരെ
إِذَا تَرَاضَوْا بَيْنَهُم
X
അവര്‍ പരസ്പരം തൃപ്തിപ്പെട്ടാല്‍
بِالْمَعْرُوفِۗ
X
ന്യായമായ നിലയില്‍
ذَٰلِكَ
X
അത്
يُوعَظُ بِهِ
X
ഉപദേശിക്കപ്പെടുന്നു
مَن كَانَ مِنكُمْ
X
നിങ്ങളില്‍ നിന്നുള്ളവരെ
يُؤْمِنُ بِاللَّهِ
X
അല്ലാഹുവില്‍ വിശ്വസിക്കുന്ന
وَالْيَوْمِ الْآخِرِۗ
X
അന്ത്യനാളിലും
ذَٰلِكُمْ
X
അതാകുന്നു
أَزْكَىٰ لَكُمْ
X
നിങ്ങള്‍ക്ക് ഏറ്റം സംസ്കൃതമായത്
وَأَطْهَرُۗ
X
വിശുദ്ധവും
وَاللَّهُ يَعْلَمُ
X
അല്ലാഹു അറിയുന്നു
وَأَنتُمْ
X
നിങ്ങള്‍
لَا تَعْلَمُونَ
X
നിങ്ങളറിയുന്നില്ല
﴿2:232﴾ وَالْوَالِدَاتُ
X
മാതാക്കള്‍
يُرْضِعْنَ
X
മുലയൂട്ടണം
أَوْلَادَهُنَّ
X
അവരുടെ മക്കളെ
حَوْلَيْنِ
X
രണ്ടുവര്‍ഷം
كَامِلَيْنِۖ
X
പൂര്‍ണമായ
لِمَنْ أَرَادَ
X
ഉദ്ദേശിക്കുന്നവര്‍ക്ക്
أَن يُتِمَّ
X
പൂര്‍ത്തിയാക്കാന്‍
الرَّضَاعَةَۚ
X
മുലകുടി
وَعَلَى الْمَوْلُودِ لَهُ
X
കുട്ടിയുടെ പിതാവിന് ബാധ്യതയാകുന്നു
رِزْقُهُنَّ
X
അവരുടെ ആഹാരം
وَكِسْوَتُهُنَّ
X
അവരുടെ വസ്ത്രവും
بِالْمَعْرُوفِۚ
X
ന്യായമായ നിലയില്‍
لَا تُكَلَّفُ
X
നിര്‍ബന്ധിക്കപ്പെടുകയില്ല
نَفْسٌ
X
ഒരാളും
إِلَّا وُسْعَهَاۚ
X
അതിന്റെ കഴിവില്‍പെട്ടതല്ലാതെ
لَا تُضَارَّ
X
ഉപദ്രവിക്കപ്പെടാവതല്ല
وَالِدَةٌ
X
ഒരുമാതാവും
بِوَلَدِهَا
X
തന്റെ കുട്ടിമൂലം
وَلَا مَوْلُودٌ لَّهُ
X
കുട്ടിയുടെ പിതാവും
بِوَلَدِهِۚ
X
തന്റെ കുട്ടിമൂലം
وَعَلَى الْوَارِثِ
X
അനന്തരവകാശിക്ക് ബാധ്യതയുണ്ട്
مِثْلُ ذَٰلِكَۗ
X
അതിന് തുല്യമായത്
فَإِنْ أَرَادَا
X
അവര്‍ രണ്ടുപേരും ഉദ്ദേശിച്ചാല്‍
فِصَالًا
X
മുലകുടിമാറ്റാന്‍
عَن تَرَاضٍ
X
തൃപ്തിയോടെ
مِّنْهُمَا
X
അവര്‍ രണ്ടുപേരുടെയും
وَتَشَاوُرٍ
X
കൂടിയാലോചനയോടെയും
فَلَا جُنَاحَ عَلَيْهِمَاۗ
X
അവര്‍ രണ്ടുപേര്‍ക്കും കുറ്റമില്ല
وَإِنْ أَرَدتُّمْ
X
നിങ്ങളുദ്ദേശിച്ചാല്‍
أَن تَسْتَرْضِعُوا
X
മുലകൊടുപ്പിക്കാന്‍
أَوْلَادَكُمْ
X
നിങ്ങളുടെ മക്കള്‍ക്ക്
فَلَا جُنَاحَ عَلَيْكُمْ
X
നിങ്ങള്‍ക്ക് കുറ്റമില്ല
إِذَا سَلَّمْتُم
X
നിങ്ങള്‍ നല്‍കുന്നുവെങ്കില്‍
مَّا آتَيْتُم
X
നിങ്ങള്‍ നല്‍കേണ്ടത്
بِالْمَعْرُوفِۗ
X
മാന്യമായ നിലയില്‍
وَاتَّقُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
وَاعْلَمُوا
X
നിങ്ങളറിയുക
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതിനെപറ്റി
بَصِيرٌ
X
കണ്ടറിയുന്നവനാണ്
﴿2:233﴾ وَالَّذِينَ يُتَوَفَّوْنَ
X
മരിക്കുന്നവര്‍
مِنكُمْ
X
നിങ്ങളില്‍ നിന്ന്
وَيَذَرُونَ
X
അവര്‍ വിട്ടേച്ചുപോകുന്നു
أَزْوَاجًا
X
ഭാര്യമാരെ
يَتَرَبَّصْنَ
X
ഭാര്യമാര്‍ കാത്തിരിക്കണം
بِأَنفُسِهِنَّ
X
തങ്ങളുടെ കാര്യത്തില്‍
أَرْبَعَةَ أَشْهُرٍ
X
നാല് മാസം
وَعَشْرًاۖ
X
പത്തുദിവസവും
فَإِذَا بَلَغْنَ
X
അവരെത്തിയാല്‍
أَجَلَهُنَّ
X
അവരുടെ അവധി
فَلَا جُنَاحَ عَلَيْكُمْ
X
നിങ്ങള്‍ക്ക് കുറ്റമില്ല
فِيمَا فَعَلْنَ
X
അവര്‍ചെയ്യുന്നതില്‍
فِي أَنفُسِهِنَّ
X
അവരുടെ കാര്യത്തില്‍
بِالْمَعْرُوفِۗ
X
ന്യായമായ നിലയില്‍
وَاللَّهُ
X
അല്ലാഹു
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെക്കുറിച്ച്
خَبِيرٌ
X
സൂക്ഷ്മമായറിയുന്നവനാണ്
﴿2:234﴾ وَالَّذِينَ يُتَوَفَّوْنَ
X
മരിക്കുന്നവര്‍
مِنكُمْ
X
നിങ്ങളില്‍ നിന്ന്
وَيَذَرُونَ
X
അവര്‍ വിട്ടുപോകുന്നു
أَزْوَاجًا
X
ഭാര്യമാരെ
وَصِيَّةً
X
വസിയത്ത് ചെയ്യണം
لِّأَزْوَاجِهِم
X
അവരുടെ ഭാര്യമാര്‍ക്ക്
مَّتَاعًا
X
ജീവിത വിഭവം
إِلَى الْحَوْلِ
X
ഒരു കൊല്ലത്തേക്ക്
غَيْرَ إِخْرَاجٍۚ
X
വീട്ടില്‍ നിന്ന് പുറത്താക്കാതെ
فَإِنْ خَرَجْنَ
X
അവര്‍ പുറത്ത് പോകുകയാണെങ്കില്‍
فَلَا جُنَاحَ
X
കുറ്റമില്ല
عَلَيْكُمْ
X
നിങ്ങളുടെ മേല്‍
فِي مَا فَعَلْنَ
X
അവര്‍ ചെയ്യുന്നതില്‍
فِي أَنفُسِهِنَّ
X
അവരുടെ കാര്യത്തില്‍
مِن مَّعْرُوفٍۗ
X
ന്യായമായി
وَاللَّهُ
X
അല്ലാഹു
عَزِيزٌ
X
പ്രതാപവാനാണ്
حَكِيمٌ
X
യുക്തിമാനും
﴿2:240﴾ الْحَقُّ
X
(ഇത്) സത്യമാകുന്നു
مِن رَّبِّكَ
X
നിന്റെ നാഥനില്‍ നിന്നുള്ള
فَلَا تَكُن
X
അതിനാല്‍ നീ പെടാതിരിക്കുക
مِّنَ الْمُمْتَرِينَ
X
സംശയാലുക്കളില്‍
﴿3:60﴾ يَا أَهْلَ الْكِتَابِ
X
വേദക്കാരേ
لِمَ
X
എന്തിന്
تُحَاجُّونَ
X
നിങ്ങള്‍ തര്‍ക്കിക്കുന്നു
فِي إِبْرَاهِيمَ
X
ഇബ്റാഹീമിന്റെ കാര്യത്തില്‍
وَمَا أُنزِلَتِ
X
അവതരിപ്പിക്കപ്പെട്ടിട്ടില്ല
التَّوْرَاةُ
X
തൗറാത്ത്
وَالْإِنجِيلُ
X
ഇഞ്ചീലും
إِلَّا مِن بَعْدِهِۚ
X
അദ്ദേഹത്തിന് ശേഷമല്ലാതെ
أَفَلَا تَعْقِلُونَ
X
നിങ്ങള്‍ ചിന്തിക്കുന്നില്ലേ
﴿3:65﴾ إِن يَنصُرْكُمُ
X
നിങ്ങളെ സഹായിക്കുമെങ്കില്‍
اللَّهُ
X
അല്ലാഹു
فَلَا غَالِبَ
X
പിന്നെ തോല്‍പിക്കാന്‍ ആരുമില്ല
لَكُمْۖ
X
നിങ്ങളെ
وَإِن يَخْذُلْكُمْ
X
അവന്‍ നിങ്ങളെ കൈവെടിയുന്നുവെങ്കില്‍
فَمَن
X
പിന്നെ ആരാണുള്ളത്
ذَا الَّذِي يَنصُرُكُم
X
നിങ്ങളെ സഹായിക്കുന്നവന്‍
مِّن بَعْدِهِۗ
X
അവനെകൂടാതെ(അവന് ശേഷം)
وَعَلَى اللَّهِ
X
അതിനാല്‍ അല്ലാഹുവില്‍
فَلْيَتَوَكَّلِ
X
ഭരമേല്‍പിക്കട്ടെ
الْمُؤْمِنُونَ
X
സത്യവിശ്വാസികള്‍
﴿3:160﴾ إِنَّمَا ذَٰلِكُمُ الشَّيْطَانُ
X
നിശ്ചയമായും അത് പിശാച് തന്നെ
يُخَوِّفُ
X
അവന്‍ ഭയപ്പെടുത്തുന്നു
أَوْلِيَاءَهُ
X
അവന്റെ മിത്രങ്ങളെ
فَلَا تَخَافُوهُمْ
X
അതിനാല്‍ നിങ്ങളവരെ പേടിക്കരുത്
وَخَافُونِ
X
എന്നെ മാത്രം ഭയപ്പെടുക
إِن كُنتُم
X
നിങ്ങള്‍ ആണെങ്കില്‍
مُّؤْمِنِينَ
X
സത്യവിശ്വാസികള്‍
﴿3:175﴾ لَا تَحْسَبَنَّ
X
നിശ്ചയം നീ കരുതരുത്
الَّذِينَ يَفْرَحُونَ
X
ഊറ്റം കൊള്ളുന്നവരെ സംബന്ധിച്ച്
بِمَا أَتَوا
X
അവരുടെ ചെയ്തികളില്‍
وَّيُحِبُّونَ
X
അവര്‍ ആഗ്രഹിക്കുകയും ചെയ്യുന്നു
أَن يُحْمَدُوا
X
പ്രശംസിക്കപ്പെടാന്‍
بِمَا لَمْ يَفْعَلُوا
X
അവര്‍ ചെയ്യാത്തതിന്റെ പേരില്‍
فَلَا تَحْسَبَنَّهُم
X
അവരെ കുറിച്ച് നീ കരുതരുത്
بِمَفَازَةٍ
X
രക്ഷപ്പെടുമെന്ന്
مِّنَ الْعَذَابِۖ
X
ശിക്ഷയില്‍നിന്ന്
وَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
വേദനയേറിയ
﴿3:188﴾ وَإِنْ أَرَدتُّمُ
X
നിങ്ങള്‍ ഉദ്ദേശിച്ചുവെങ്കില്‍
اسْتِبْدَالَ
X
മാറ്റാന്‍
زَوْجٍ
X
ഒരു ഭാര്യയെ
مَّكَانَ
X
സ്ഥാനത്ത്
زَوْجٍ
X
(മറ്റൊരു) ഭാര്യയുടെ
وَآتَيْتُمْ
X
നിങ്ങള്‍ കൊടുത്തിട്ടുണ്ട്
إِحْدَاهُنَّ
X
അവരില്‍ ഒരുവള്‍ക്ക്
قِنطَارًا
X
(ധനത്തിന്റെ) ഒരു കൂമ്പാരം
فَلَا تَأْخُذُوا
X
നിങ്ങള്‍ എടുക്കരുത്, തിരിച്ചുവാങ്ങരുത്
مِنْهُ
X
അതില്‍ നിന്ന്
شَيْئًاۚ
X
യാതൊന്നും
أَتَأْخُذُونَهُ
X
നിങ്ങള്‍ അത് തിരിച്ചുവാങ്ങുകയോ
بُهْتَانًا
X
കള്ളം കെട്ടിച്ചമച്ചും
وَإِثْمًا
X
പാപം (ചെയ്തും)
مُّبِينًا
X
വ്യക്തമായ
﴿4:20﴾ حُرِّمَتْ
X
നിരോധിക്കപ്പെട്ടിരിക്കുന്നു
عَلَيْكُمْ
X
നിങ്ങള്‍ക്ക്
أُمَّهَاتُكُمْ
X
നിങ്ങളുടെ മാതാക്കള്‍
وَبَنَاتُكُمْ
X
നിങ്ങളുടെ പുത്രിമാര്‍
وَأَخَوَاتُكُمْ
X
നിങ്ങളുടെ സഹോദരിമാര്‍
وَعَمَّاتُكُمْ
X
നിങ്ങളുടെ പിതൃസഹോദരിമാര്‍
وَخَالَاتُكُمْ
X
നിങ്ങളുടെ മാതൃസഹോദരിമാര്‍
وَبَنَاتُ الْأَخِ
X
സഹോദരപുത്രിമാര്‍
وَبَنَاتُ الْأُخْتِ
X
സഹോദരീപുത്രിമാര്‍
وَأُمَّهَاتُكُمُ
X
നിങ്ങളുടെ മാതാക്കള്‍
اللَّاتِي أَرْضَعْنَكُمْ
X
നിങ്ങള്‍ക്ക് മുലയുട്ടിയ
وَأَخَوَاتُكُم
X
നിങ്ങളുടെ സഹോദരിമാര്‍
مِّنَ الرَّضَاعَةِ
X
മുലകുടിയാല്‍(മുലകുടി ബന്ധത്തില്‍) ഉള്ള
وَأُمَّهَاتُ نِسَائِكُمْ
X
നിങ്ങളുടെ ഭാര്യമാതാക്കള്‍
وَرَبَائِبُكُمُ
X
നിങ്ങളുടെ വളര്‍ത്തുപുത്രിമാര്‍
اللَّاتِي فِي حُجُورِكُم
X
നിങ്ങളുടെ (വീടുകളില്‍) സംരക്ഷണത്തിലുള്ള
مِّن نِّسَائِكُمُ
X
നിങ്ങളുടെ ഭാര്യമാരില്‍ നിന്ന്
اللَّاتِي دَخَلْتُم بِهِنَّ
X
ഇനി നിങ്ങള്‍ അവരുമായി ദാമ്പത്യബന്ധത്തിലേര്‍പ്പെട്ട
فَإِن لَّمْ تَكُونُوا دَخَلْتُم بِهِنَّ
X
നിങ്ങള്‍ അവരുമായി ദാമ്പത്യബന്ധത്തിലേര്‍പ്പെട്ടിട്ടില്ലെങ്കില്‍
فَلَا جُنَاحَ عَلَيْكُمْ
X
നിങ്ങള്‍ക്ക് കുറ്റമില്ല
وَحَلَائِلُ
X
ഭാര്യമാര്‍
أَبْنَائِكُمُ
X
നിങ്ങളുടെ പുത്രന്‍മാരുടെ
الَّذِينَ مِنْ أَصْلَابِكُمْ
X
നിങ്ങളുടെ മുതുകുകളില്‍ നിന്നുള്ള
وَأَن تَجْمَعُوا
X
നിങ്ങള്‍ ഒരുമിച്ചുകൂട്ടുന്നതും
بَيْنَ الْأُخْتَيْنِ
X
രണ്ടുസഹോദരിമാര്‍ക്കിടയില്‍
إِلَّا مَا قَدْ سَلَفَۗ
X
കഴിഞ്ഞുപോയത് ഒഴിച്ച്
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
كَانَ
X
ആയിരിക്കുന്നു
غَفُورًا
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمًا
X
ദയാപരന്‍
﴿4:23﴾ الرِّجَالُ
X
പുരുഷന്‍മാര്‍
قَوَّامُونَ
X
നാഥന്മാരാകുന്നു, പരിപാലകരാകുന്നു
عَلَى النِّسَاءِ
X
സ്‌ത്രീകളുടെമേല്‍
بِمَا فَضَّلَ اللَّهُ
X
അല്ലാഹു ശ്രേഷ്ടരാക്കിയിട്ടുള്ളത് കൊണ്ട്
بَعْضَهُمْ
X
അവരില്‍ ചിലരെ
عَلَىٰ بَعْضٍ
X
ചിലരേക്കാള്‍
وَبِمَا أَنفَقُوا
X
അവര്‍(പുരുഷന്മാര്‍) ചെലവഴിക്കുന്നത് കൊണ്ടും
مِنْ أَمْوَالِهِمْۚ
X
അവരുടെ ധനങ്ങളില്‍ നിന്ന്
فَالصَّالِحَاتُ
X
അതിനാല്‍ സച്ചരിതരായ സ്ത്രീകള്‍
قَانِتَاتٌ
X
അനുസരണ ശീലമുള്ളവരാണ്
حَافِظَاتٌ
X
സൂക്ഷിക്കുന്നവരാണ്
لِّلْغَيْبِ
X
(പുരുഷന്മാരുടെ)അഭാവത്തില്‍
بِمَا حَفِظَ اللَّهُۚ
X
അല്ലാഹു കാത്തുസൂക്ഷിക്കാന്‍ കല്‍പിച്ചതിനെ
وَاللَّاتِي تَخَافُونَ
X
നിങ്ങള്‍ ആശങ്കിക്കുന്ന സ്ത്രീകള്‍
نُشُوزَهُنَّ
X
അവരുടെ അനുസരണക്കേട്
فَعِظُوهُنَّ
X
നിങ്ങള്‍ അവരെ ഉപദേശിക്കുക
وَاهْجُرُوهُنَّ
X
അവരെ നിങ്ങള്‍ വിട്ട് നില്‍ക്കുക
فِي الْمَضَاجِعِ
X
കിടപ്പറകളില്‍
وَاضْرِبُوهُنَّۖ
X
അവരെ നിങ്ങള്‍ അടിക്കുക
فَإِنْ أَطَعْنَكُمْ
X
അങ്ങനെ അവര്‍ നിങ്ങളെ അനുസരിച്ചാല്‍
فَلَا تَبْغُوا
X
നിങ്ങള്‍ തേടരുത്
عَلَيْهِنَّ
X
അവര്‍ക്കെതിരെ
سَبِيلًاۗ
X
ഒരുവഴിയും
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
كَانَ
X
അവന്‍ ആയിരിക്കുന്നു
عَلِيًّا
X
അത്യുന്നതന്‍
كَبِيرًا
X
വലിയവന്‍(മഹാന്‍)
﴿4:34﴾ مِّنَ الَّذِينَ هَادُوا
X
യഹൂദരായവരില്‍ പെട്ടവരത്രെ (ആ ശത്രുക്കള്‍)
يُحَرِّفُونَ
X
അവര്‍ മാറ്റിത്തിരുത്തുന്നു
الْكَلِمَ
X
വാക്യങ്ങളെ
عَن مَّوَاضِعِهِ
X
അതിന്റെ സ്ഥാനങ്ങളില്‍ നിന്ന്
وَيَقُولُونَ
X
അവര്‍ പറയുകയും ചെയ്യുന്നു
سَمِعْنَا
X
ഞങ്ങള്‍ കേട്ടു
وَعَصَيْنَا
X
ഞങ്ങള്‍ ധിക്കരിച്ചു (എന്നും)
وَاسْمَعْ
X
നീ കേള്‍ക്കുക
غَيْرَ مُسْمَعٍ
X
കേള്‍ക്കപ്പെടേണ്ടവനല്ല
وَرَاعِنَا
X
ഞങ്ങളെ പരിഗണിക്കുക എന്നും
لَيًّا
X
വളച്ചൊടിച്ചുകൊണ്ട്
بِأَلْسِنَتِهِمْ
X
അവരുടെ നാവ്
وَطَعْنًا
X
ആക്ഷേപിച്ചും
فِي الدِّينِۚ
X
സത്യമത(ത്തെ)ത്തില്‍
وَلَوْ أَنَّهُمْ قَالُوا
X
അവര്‍ പറഞ്ഞിരുന്നുവെങ്കില്‍
سَمِعْنَا
X
ഞങ്ങള്‍ കേട്ടു
وَأَطَعْنَا
X
ഞങ്ങള്‍ അനുസരിച്ചു
وَاسْمَعْ
X
നീ കേള്‍ക്കണേ
وَانظُرْنَا
X
ഞങ്ങളെ ശ്രദ്ധിക്കണമേ
لَكَانَ
X
തീര്‍ച്ചയായും അതാകുമായിരുന്നു
خَيْرًا
X
ഗുണകരം
لَّهُمْ
X
അവര്‍ക്ക്
وَأَقْوَمَ
X
ഏറ്റവും ശരിയായതും
وَلَٰكِن
X
പക്ഷേ
لَّعَنَهُمُ اللَّهُ
X
അല്ലാഹു അവരെ ശപിച്ചിരിക്കുന്നു
بِكُفْرِهِمْ
X
അവരുടെ സത്യനിഷേധം കാരണം
فَلَا يُؤْمِنُونَ
X
അതിനാല്‍ അവര്‍ വിശ്വസിക്കുകയില്ല
إِلَّا قَلِيلًا
X
കുറച്ചല്ലാതെ
﴿4:46﴾ فَلَا
X
എന്നാല്‍ അല്ല
وَرَبِّكَ
X
നിന്റെ നാഥനാണ് സത്യം
لَا يُؤْمِنُونَ
X
അവര്‍ സത്യവിശ്വാസികളാവുകയില്ല
حَتَّىٰ يُحَكِّمُوكَ
X
അവര്‍ നിന്നെ വിധികര്‍ത്താവാക്കുന്നത് വരെ
فِيمَا شَجَرَ
X
ഭിന്നതയുണ്ടായ കാര്യത്തില്‍
بَيْنَهُمْ
X
അവര്‍ക്കിടയില്‍
ثُمَّ
X
എന്നിട്ട്
لَا يَجِدُوا
X
അവര്‍ക്ക് അനുഭവപ്പെടാതിരിക്കുകയും
فِي أَنفُسِهِمْ
X
അവരുടെ മനസ്സുകളില്‍
حَرَجًا
X
ഒരു വൈഷമ്യം (അലോസരം)
مِّمَّا قَضَيْتَ
X
നീ വിധിച്ചതില്‍
وَيُسَلِّمُوا
X
അവര്‍ സ്വീകരിക്കുകയും
تَسْلِيمًا
X
(പൂര്‍ണസമ്മതത്തോടെയുള്ള) സ്വീകരണം
﴿4:65﴾ أَفَلَا يَتَدَبَّرُونَ
X
അവര്‍ സൂക്ഷ്മ വിചിന്തനം നടത്തുന്നില്ലേ
الْقُرْآنَۚ
X
ഖുര്‍ആനെപ്പറ്റി
وَلَوْ كَانَ
X
അത് ആയിരുന്നുവെങ്കില്‍
مِنْ عِندِ
X
പക്കല്‍ നിന്ന്
غَيْرِ اللَّهِ
X
അല്ലാഹു അല്ലാത്തവരുടെ
لَوَجَدُوا
X
തീര്‍ച്ചയായും അവര്‍ കണ്ടെത്തുമായിരുന്നു
فِيهِ
X
അതില്‍
اخْتِلَافًا
X
വൈരുദ്ധ്യം, വ്യത്യാസം
كَثِيرًا
X
ധാരാളം
﴿4:82﴾ وَدُّوا
X
അവര്‍ ആഗ്രഹിക്കുന്നു
لَوْ تَكْفُرُونَ
X
നിങ്ങള്‍ അവിശ്വസിച്ചുവെങ്കില്‍
كَمَا كَفَرُوا
X
അവര്‍ അവിശ്വസിച്ചപോലെ
فَتَكُونُونَ
X
അങ്ങനെ നിങ്ങള്‍ ആകണമെന്ന്
سَوَاءًۖ
X
ഒരു പോലെ
فَلَا تَتَّخِذُوا
X
അതിനാല്‍ നിങ്ങള്‍ ആക്കരുത്
مِنْهُمْ
X
അവരില്‍ നിന്ന്
أَوْلِيَاءَ
X
കൈകാര്യകര്‍ത്താക്കളെ
حَتَّىٰ يُهَاجِرُوا
X
അവര്‍ നാട് വിട്ടുവരും വരെ
فِي سَبِيلِ اللَّهِۚ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
فَإِن تَوَلَّوْا
X
എന്നാല്‍ അവര്‍ പിന്തിരിഞ്ഞാല്‍
فَخُذُوهُمْ
X
നിങ്ങള്‍ അവരെ പിടികൂടുക
وَاقْتُلُوهُمْ
X
നിങ്ങള്‍ അവരെ വധിക്കുകയും ചെയ്യുക
حَيْثُ وَجَدتُّمُوهُمْۖ
X
അവരെ കണ്ടേടത്ത് വെച്ച്
وَلَا تَتَّخِذُوا
X
നിങ്ങള്‍ ആക്കരുത്
مِنْهُمْ
X
അവരില്‍ നിന്ന്
وَلِيًّا
X
കൈകാര്യകര്‍ത്താവായി (മിത്രമായി)
وَلَا نَصِيرًا
X
സഹായിയായും
﴿4:89﴾ وَإِنِ امْرَأَةٌ خَافَتْ
X
ഒരു സ്ത്രീ ഭയപ്പെട്ടാല്‍
مِن بَعْلِهَا
X
തന്റെ ഭര്‍ത്താവില്‍ നിന്ന്
نُشُوزًا
X
പിണക്കം
أَوْ إِعْرَاضًا
X
അല്ലെങ്കില്‍ അവഗണന
فَلَا جُنَاحَ
X
എന്നാല്‍ കുറ്റമില്ല
عَلَيْهِمَا
X
അവര്‍ രണ്ടുപേരുടെമേലും
أَن يُصْلِحَا
X
രണ്ടുപേരും ഒത്തുതീര്‍പ്പുണ്ടാക്കുന്നതില്‍
بَيْنَهُمَا
X
തങ്ങള്‍ക്കിടയില്‍
صُلْحًاۚ
X
ഒരു ഒത്തുതീര്‍പ്പ്
وَالصُّلْحُ
X
ഒത്തുതീര്‍പ്പാണ്
خَيْرٌۗ
X
ഉത്തമം
وَأُحْضِرَتِ
X
ഹാജരാക്കപ്പെട്ടിരിക്കുന്നു (കുടികൊള്ളുന്നു)
الْأَنفُسُ
X
(മനുഷ്യ) മനസ്സുകളില്‍
الشُّحَّۚ
X
പിശുക്ക് (സങ്കുചിതത്വം)
وَإِن تُحْسِنُوا
X
നിങ്ങള്‍ നന്മചെയ്യുകയാണെങ്കില്‍
وَتَتَّقُوا
X
നിങ്ങള്‍ സൂക്ഷ്മത പുലര്‍ത്തുകയും
فَإِنَّ اللَّهَ كَانَ
X
അപ്പോള്‍ തീര്‍ച്ചയായും അല്ലാഹു ആയിരിക്കുന്നു
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നവയൊക്കെയും
خَبِيرًا
X
സൂക്ഷ്മമായി അറിയുന്നവന്‍
﴿4:128﴾ وَلَن تَسْتَطِيعُوا
X
നിങ്ങള്‍ക്ക് ഒരിക്കലും സാധ്യമാകയില്ല
أَن تَعْدِلُوا
X
നിങ്ങള്‍ (തുല്യ)നീതിപാലിക്കാന്‍
بَيْنَ النِّسَاءِ
X
ഭാര്യമാര്‍ക്കിടയില്‍
وَلَوْ حَرَصْتُمْۖ
X
നിങ്ങള്‍ (എത്ര) ആഗ്രഹിച്ചാലും
فَلَا تَمِيلُوا
X
അതിനാല്‍ നിങ്ങള്‍ ചായരുത്
كُلَّ الْمَيْلِ
X
പൂര്‍ണ്ണമായ ചായ്‌വ്‌
فَتَذَرُوهَا
X
അങ്ങനെ നിങ്ങള്‍ അവളെ ഉപേക്ഷിക്കുന്നു (ഉപേക്ഷിക്കും വിധം)
كَالْمُعَلَّقَةِۚ
X
കെട്ടിയിട്ടവളെപ്പോലെ
وَإِن تُصْلِحُوا
X
നിങ്ങള്‍ നന്നാക്കുകയാണെങ്കില്‍
وَتَتَّقُوا
X
നിങ്ങള്‍ സൂക്ഷമത കാണിക്കുകയും
فَإِنَّ اللَّهَ
X
അപ്പോള്‍ തീര്‍ച്ചയായും അല്ലാഹു
كَانَ
X
ആയിരിക്കുന്നു
غَفُورًا
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمًا
X
പരമകാരുണികന്‍
﴿4:129﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
كُونُوا
X
നിങ്ങള്‍ ആയിരിക്കുവിന്‍
قَوَّامِينَ
X
സദാ നിലകൊള്ളുന്നവര്‍
بِالْقِسْطِ
X
നീതിയില്‍
شُهَدَاءَ
X
സാക്ഷ്യം വഹിക്കുന്നവര്‍
لِلَّهِ
X
അല്ലാഹുവിന് വേണ്ടി
وَلَوْ عَلَىٰ أَنفُسِكُمْ
X
അത് നിങ്ങള്‍ക്ക് തന്നെ എതിരായിരുന്നാലും
أَوِ الْوَالِدَيْنِ
X
അല്ലെങ്കില്‍ (നിങ്ങളുടെ) മാതാപിതാക്കള്‍ക്ക്
وَالْأَقْرَبِينَۚ
X
അടുത്തബന്ധുക്കള്‍ക്കും
إِن يَكُنْ
X
അവന്‍ ആയിരുന്നാല്‍
غَنِيًّا
X
ധനികന്‍
أَوْ فَقِيرًا
X
അല്ലെങ്കില്‍ ദരിദ്രന്‍
فَاللَّهُ
X
അപ്പോള്‍ അല്ലാഹുവാണ്
أَوْلَىٰ
X
കൂടുതല്‍ അടുപ്പമുള്ളവന്‍
بِهِمَاۖ
X
ഇരുകൂട്ടരോടും
فَلَا تَتَّبِعُوا
X
അതിനാല്‍ നിങ്ങള്‍ പിന്‍പറ്റരുത്
الْهَوَىٰ
X
സ്വേഛയെ
أَن تَعْدِلُواۚ
X
നിങ്ങള്‍ നീതി നടത്താതിരിക്കാന്‍
وَإِن تَلْوُوا
X
നിങ്ങള്‍ വള(ച്ചൊടി)ക്കുകയോ
أَوْ تُعْرِضُوا
X
അല്ലെങ്കില്‍ ഒഴിഞ്ഞുമാറുകയോ ചെയ്യുകയാണെങ്കില്‍
فَإِنَّ اللَّهَ كَانَ
X
അപ്പോള്‍ നിശ്ചയമായും അല്ലാഹു ആയിരിക്കുന്നു
بِمَا تَعْمَلُونَ
X
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച്
خَبِيرًا
X
സൂക്ഷ്മമായി അറിയുന്നവന്‍
﴿4:135﴾ وَقَدْ نَزَّلَ
X
തീര്‍ച്ചയായും അവന്‍ ഇറക്കിയിരിക്കുന്നു
عَلَيْكُمْ
X
നിങ്ങള്‍ക്ക്
فِي الْكِتَابِ
X
ഈ വേദപുസ്തകത്തില്‍
أَنْ
X
എന്തെന്നാല്‍, എന്ത്
إِذَا سَمِعْتُمْ
X
നിങ്ങള്‍ കേട്ടാല്‍
آيَاتِ اللَّهِ
X
അല്ലാഹുവിന്റെ വചനങ്ങളെ
يُكْفَرُ بِهَا
X
അത് നിഷേധിക്കപ്പെടുന്നത്
وَيُسْتَهْزَأُ بِهَا
X
അത് പരിഹസിക്കപ്പെടുന്നതും
فَلَا تَقْعُدُوا
X
നിങ്ങള്‍ ഇരിക്കരുത്
مَعَهُمْ
X
അവരോടൊപ്പം
حَتَّىٰ يَخُوضُوا
X
അവര്‍ ഏര്‍പ്പെടുന്നത് (പ്രവേശിക്കുന്നത്) വരെ
فِي حَدِيثٍ
X
വര്‍ത്തമാനത്തില്‍
غَيْرِهِۚ
X
അതല്ലാത്ത, മറ്റ്
إِنَّكُمْ إِذًا
X
നിശ്ചയം നിങ്ങള്‍ അപ്പോള്‍
مِّثْلُهُمْۗ
X
അവരെപ്പോലെയാകുന്നു
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
جَامِعُ
X
ഒരുമിച്ചുകൂട്ടുന്നവനാണ്
الْمُنَافِقِينَ
X
കപടവിശ്വാസികളെ
وَالْكَافِرِينَ
X
സത്യനിഷേധികളെയും
فِي جَهَنَّمَ
X
നരകത്തില്‍
جَمِيعًا
X
ഒന്നടങ്കം, മുഴുവന്‍
﴿4:140﴾ فَبِمَا نَقْضِهِم
X
അവരുടെ ലംഘനം കൊണ്ടും (ലംഘിച്ചതിനാലും)
مِّيثَاقَهُمْ
X
അവരുടെ കരാര്‍
وَكُفْرِهِم
X
അവരുടെ നിഷേധം കൊണ്ടും (അവര്‍ നിഷേധിച്ചതിനാലും)
بِآيَاتِ اللَّهِ
X
അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ
وَقَتْلِهِمُ
X
അവര്‍ കൊല ചെയ്തതിനാലും
الْأَنبِيَاءَ
X
പ്രവാചകന്മാരെ
بِغَيْرِ حَقٍّ
X
അന്യായമായ
وَقَوْلِهِمْ
X
അവരുടെ വാക്ക് കൊണ്ടും (അവര്‍ പറഞ്ഞതിനാലും)
قُلُوبُنَا
X
തങ്ങളുടെ ഹൃദയങ്ങള്‍
غُلْفٌۚ
X
ഉറകളില്‍ മൂടപ്പെട്ടതാണ്
بَلْ
X
പക്ഷേ
طَبَعَ اللَّهُ
X
അല്ലാഹു മുദ്രവെച്ചിരിക്കുന്നു
عَلَيْهَا
X
അതിന്മേല്‍
بِكُفْرِهِمْ
X
അവരുടെ സത്യനിഷേധം കാരണം
فَلَا يُؤْمِنُونَ
X
അതിനാല്‍ അവര്‍ വിശ്വസിക്കുകയില്ല
إِلَّا قَلِيلًا
X
അല്‍പമല്ലാതെ
﴿4:155﴾ حُرِّمَتْ
X
നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു
عَلَيْكُمُ
X
നിങ്ങള്‍ക്ക്
الْمَيْتَةُ
X
ശവം
وَالدَّمُ
X
രക്തവും
وَلَحْمُ الْخِنزِيرِ
X
പന്നിയുടെ മാംസവും
وَمَا أُهِلَّ
X
അറുക്കപ്പെട്ടതും
لِغَيْرِ اللَّهِ بِهِ
X
അല്ലാഹു അല്ലാത്തവരുടെ(പേരില്‍)
وَالْمُنْخَنِقَةُ
X
ശ്വാസംമുട്ടി ചത്തതും
وَالْمَوْقُوذَةُ
X
തല്ലിക്കൊല്ലപ്പെട്ടതും
وَالْمُتَرَدِّيَةُ
X
വീണുചത്തതും
وَالنَّطِيحَةُ
X
(മറ്റുമൃഗത്തിന്റെ) കുത്തേറ്റ് ചത്തതും
وَمَا أَكَلَ
X
കടിച്ചുതിന്നതും
السَّبُعُ
X
വന്യമൃഗം
إِلَّا مَا ذَكَّيْتُمْ
X
നിങ്ങള്‍ അറുത്തത് ഒഴികെ
وَمَا ذُبِحَ
X
ബലിയറുക്കപ്പെട്ടതും
عَلَى النُّصُبِ
X
പ്രതിഷ്ഠകള്‍ക്ക്
وَأَن تَسْتَقْسِمُوا
X
നിങ്ങള്‍ ഭാഗ്യപരീക്ഷണം നടത്തലും
بِالْأَزْلَامِۚ
X
അമ്പുകള്‍കൊണ്ട്
ذَٰلِكُمْ
X
അതൊക്കെ
فِسْقٌۗ
X
ദൈവധിക്കാരമാണ്
الْيَوْمَ
X
ഇന്ന്
يَئِسَ
X
നിരാശപ്പെട്ടു
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
مِن دِينِكُمْ
X
നിങ്ങളുടെ ദീനിനെക്കുറിച്ച്
فَلَا تَخْشَوْهُمْ
X
അതിനാല്‍ നിങ്ങള്‍ അവരെ ഭയപ്പെടരുത്
وَاخْشَوْنِۚ
X
നിങ്ങള്‍ എന്നെ ഭയപ്പെടുക
الْيَوْمَ
X
ഇന്ന്
أَكْمَلْتُ
X
ഞാന്‍ പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു
لَكُمْ
X
നിങ്ങള്‍ക്ക്
دِينَكُمْ
X
നിങ്ങളുടെ ദീനിനെ
وَأَتْمَمْتُ
X
ഞാന്‍ പൂര്‍ണമാക്കുകയും ചെയ്തിരിക്കുന്നു
عَلَيْكُمْ
X
നിങ്ങള്‍ക്ക്
نِعْمَتِي
X
എന്റെ അനുഗ്രഹം
وَرَضِيتُ
X
ഞാന്‍ തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു
لَكُمُ
X
നിങ്ങള്‍ക്ക്
الْإِسْلَامَ
X
ഇസ്‌ലാമിനെ
دِينًاۚ
X
ജീവിതവ്യവസ്ഥയായി
فَمَنِ اضْطُرَّ
X
ഇനി ആരെങ്കിലും നിര്‍ബന്ധിതനായി (നിര്‍ബന്ധിതനായാല്‍)
فِي مَخْمَصَةٍ
X
കടുത്ത പട്ടിണികാരണം
غَيْرَ مُتَجَانِفٍ
X
ചായ്‌വുള്ളവന്‍ അല്ലാതെയിരിക്കെ
لِّإِثْمٍۙ
X
തെറ്റ്ചെയ്യുന്നതിലേക്ക്
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാകുന്നു
رَّحِيمٌ
X
പരമകാരുണികനും
﴿5:3﴾ قَالَ
X
അവന്‍ പറഞ്ഞു
فَإِنَّهَا
X
തീര്‍ച്ചയായും അത്
مُحَرَّمَةٌ
X
വിലക്കപ്പെട്ടതാണ്
عَلَيْهِمْۛ
X
അവര്‍ക്ക്
أَرْبَعِينَ
X
നാല്‍പത്
سَنَةًۛ
X
വര്‍ഷം
يَتِيهُونَ
X
അവര്‍ അലഞ്ഞുതിരിയും
فِي الْأَرْضِۚ
X
ഭൂമിയില്‍
فَلَا تَأْسَ
X
അതിനാല്‍ നീ ദുഃഖിക്കേണ്ടതില്ല
عَلَى الْقَوْمِ
X
ഈ ജനത്തിന്റെ പേരില്‍
الْفَاسِقِينَ
X
ധിക്കാരികളായ
﴿5:26﴾ إِنَّا
X
തീര്‍ച്ചയായും നാം
أَنزَلْنَا
X
നാം അവതരിപ്പിച്ചു
التَّوْرَاةَ
X
തൗറാത്ത്
فِيهَا
X
അതിലുണ്ട്
هُدًى
X
സന്മാര്‍ഗം
وَنُورٌۚ
X
വെളിച്ചവും
يَحْكُمُ
X
വിധിനടത്തുന്നു
بِهَا
X
അതനുസരിച്ച്
النَّبِيُّونَ
X
പ്രവാചകന്മാര്‍
الَّذِينَ أَسْلَمُوا
X
(അല്ലാഹുവിന്) അടിപ്പെട്ട് ജീവിച്ചവരായ
لِلَّذِينَ هَادُوا
X
യഹൂദര്‍ക്ക്
وَالرَّبَّانِيُّونَ
X
പുണ്യപുരുഷന്മാരും
وَالْأَحْبَارُ
X
പണ്ഡിതന്മാരും
بِمَا اسْتُحْفِظُوا
X
അവരെ സംരക്ഷണബാധ്യത ഏല്‍പിക്കപ്പെട്ടിരുന്നതിനാല്‍
مِن كِتَابِ اللَّهِ
X
അല്ലാഹുവിന്റെ ഗ്രന്ഥത്തിന്റെ
وَكَانُوا
X
അവര്‍ ആവുകയും ചെയ്തിരുന്നു
عَلَيْهِ
X
അതിന്
شُهَدَاءَۚ
X
സാക്ഷികള്‍
فَلَا تَخْشَوُا
X
അതിനാല്‍ നിങ്ങള്‍ പേടിക്കരുത്
النَّاسَ
X
ജനങ്ങളെ
وَاخْشَوْنِ
X
എന്നെ പേടിക്കുക
وَلَا تَشْتَرُوا
X
നിങ്ങള്‍ വില്‍ക്കരുത്
بِآيَاتِي
X
എന്റെ വചനങ്ങള്‍
ثَمَنًا
X
വിലയ്ക്ക്
قَلِيلًاۚ
X
നിസ്സാരമായ
وَمَن
X
ആര്‍
لَّمْ يَحْكُم
X
വിധി നടത്തിയിട്ടില്ലയോ
بِمَا أَنزَلَ اللَّهُ
X
അല്ലാഹു അവതരിപ്പിച്ചതനുസരിച്ച്
فَأُولَٰئِكَ
X
അവര്‍ തന്നെയാണ്
هُمُ الْكَافِرُونَ
X
അവിശ്വാസികള്‍
﴿5:44﴾ قُلْ
X
നീ പറയുക
يَا أَهْلَ الْكِتَابِ
X
വേദക്കാരേ
لَسْتُمْ
X
നിങ്ങളല്ല
عَلَىٰ شَيْءٍ
X
ഒരു വസ്തുവിന്മേലും
حَتَّىٰ تُقِيمُوا
X
നിങ്ങള്‍ യഥാവിധി നിലനിര്‍ത്തുംവരെ
التَّوْرَاةَ
X
തൗറാത്ത്
وَالْإِنجِيلَ
X
ഇഞ്ചീലും
وَمَا أُنزِلَ
X
അവതരിപ്പിക്കപ്പെട്ടതും
إِلَيْكُم
X
നിങ്ങള്‍ക്ക്
مِّن رَّبِّكُمْۗ
X
നിങ്ങളുടെ നാഥനില്‍നിന്ന്
وَلَيَزِيدَنَّ
X
എന്നാല്‍ വര്‍ധിപ്പിക്കുകതന്നെചെയ്യും
كَثِيرًا
X
ഏറെ പേര്‍ക്കും
مِّنْهُم
X
അവരിലെ
مَّا أُنزِلَ
X
അവതരിപ്പിക്കപ്പെട്ടത്
إِلَيْكَ
X
നിനക്ക്
مِن رَّبِّكَ
X
നിന്റെ നാഥനില്‍നിന്ന്
طُغْيَانًا
X
ധിക്കാരം
وَكُفْرًاۖ
X
സത്യനിഷേധവും
فَلَا تَأْسَ
X
അതിനാല്‍ നീ ദുഃഖിക്കേണ്ടതില്ല
عَلَى الْقَوْمِ
X
ജനതയെപ്പറ്റി
الْكَافِرِينَ
X
സത്യനിഷേധികളായ
﴿5:68﴾ إِنَّ الَّذِينَ آمَنُوا
X
നിശ്ചയം വിശ്വസിച്ചവര്‍
وَالَّذِينَ هَادُوا
X
ജൂതരായവരും
وَالصَّابِئُونَ
X
സാബികളും
وَالنَّصَارَىٰ
X
ക്രിസ്ത്യാനികളും (അവരാരുമാകട്ടെ)
مَنْ
X
യാതൊരുവന്‍
آمَنَ
X
അവന്‍ വിശ്വസിച്ചു
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും
وَعَمِلَ
X
അവന്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
صَالِحًا
X
സല്‍കര്‍മം
فَلَا خَوْفٌ
X
എങ്കില്‍ പേടിക്കേണ്ടതില്ല
عَلَيْهِمْ
X
അവര്‍ക്ക്
وَلَا هُمْ يَحْزَنُونَ
X
അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല
﴿5:69﴾ أَفَلَا يَتُوبُونَ
X
അവര്‍ പശ്ചാത്തപിച്ചു മടങ്ങുന്നില്ലേ?
إِلَى اللَّهِ
X
അല്ലാഹുവിലേക്ക്
وَيَسْتَغْفِرُونَهُۚ
X
അവര്‍ അവനോട് മാപ്പിരക്കുകയും ചെയ്യുന്നു(ചെയ്യുന്നില്ലേ)
وَاللَّهُ
X
അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാകുന്നു
رَّحِيمٌ
X
പരമ ദയാലുവും
﴿5:74﴾ وَإِن يَمْسَسْكَ اللَّهُ
X
അല്ലാഹു നിനക്ക് വരുത്തുകയാണെങ്കില്‍
بِضُرٍّ
X
വല്ല വിപത്തും
فَلَا كَاشِفَ
X
ഒഴിവാക്കുന്നവനില്ല
لَهُ
X
അതിനെ
إِلَّا هُوَۖ
X
അവനല്ലാതെ
وَإِن يَمْسَسْكَ
X
അവന്‍ നിനക്ക് വരുത്തുകയാണെങ്കില്‍
بِخَيْرٍ
X
വല്ല നന്മയും
فَهُوَ
X
അവന്‍
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യങ്ങള്‍ക്കും
قَدِيرٌ
X
കഴിവുറ്റവനാണ്
﴿6:17﴾ وَمَا
X
അല്ല
الْحَيَاةُ
X
ജീവിതം
الدُّنْيَا
X
ഇഹലോകം
إِلَّا لَعِبٌ
X
കളി അല്ലാതെ
وَلَهْوٌۖ
X
തമാശയും
وَلَلدَّارُ الْآخِرَةُ
X
നിശ്ചയം പരലോകമാണ്
خَيْرٌ
X
ഉത്തമം
لِّلَّذِينَ
X
ഒരു കൂട്ടര്‍ക്ക്
يَتَّقُونَۗ
X
അവര്‍ സൂക്ഷ്മത പുലര്‍ത്തുന്നു
أَفَلَا تَعْقِلُونَ
X
നിങ്ങള്‍ ആലോചിച്ചറിയുന്നില്ലേ?
﴿6:32﴾ وَإِن كَانَ كَبُرَ
X
വലുതായി(അസഹ്യമായി)തോന്നുന്നുവെങ്കില്‍
عَلَيْكَ
X
നിനക്ക്
إِعْرَاضُهُمْ
X
അവരുടെ അവഗണന
فَإِنِ اسْتَطَعْتَ
X
നിനക്ക് കഴിഞ്ഞാല്‍(കഴിയുമെങ്കില്‍)
أَن تَبْتَغِيَ
X
നീ തേടാന്‍
نَفَقًا
X
(ഒരു) തുരങ്കം
فِي الْأَرْضِ
X
ഭൂമിയില്‍
أَوْ سُلَّمًا
X
അല്ലെങ്കില്‍ (ഒരു) കോണി
فِي السَّمَاءِ
X
ആകാശത്തേക്ക്
فَتَأْتِيَهُم
X
അങ്ങനെ നീ അവര്‍ക്ക് എത്തിച്ചുകൊടുക്കും
بِآيَةٍۚ
X
ദൃഷ്ടാന്തം
وَلَوْ شَاءَ اللَّهُ
X
അല്ലാഹു ഇഛിച്ചു എങ്കില്‍
لَجَمَعَهُمْ
X
അവരെ അവന്‍ ഒരുമിച്ചുകൂട്ടി(ഒരുമിച്ചു കൂട്ടുമായിരുന്നു)
عَلَى الْهُدَىٰۚ
X
സന്മാര്‍ഗത്തില്‍
فَلَا تَكُونَنَّ
X
അതിനാല്‍ നീ ആകരുത്
مِنَ الْجَاهِلِينَ
X
അവിവേകികളുടെ കൂട്ടത്തില്‍
﴿6:35﴾ وَمَا نُرْسِلُ
X
നാം അയക്കുന്നില്ല
الْمُرْسَلِينَ
X
ദൂതന്മാരെ
إِلَّا
X
അല്ലാതെ
مُبَشِّرِينَ
X
ശുഭവാര്‍ത്ത അറിയിക്കുന്നവരായി
وَمُنذِرِينَۖ
X
താക്കീത് നല്‍കുന്നവരുമായി
فَمَنْ
X
അതിനാല്‍ ആര്‍
آمَنَ
X
അവന്‍ സത്യവിശ്വാസം സ്വീകരിച്ചു
وَأَصْلَحَ
X
അവന്‍(കര്‍മങ്ങള്‍) നന്നാക്കിത്തീര്‍ക്കുകയും ചെയ്തു
فَلَا خَوْفٌ
X
പേടിക്കാനില്ല
عَلَيْهِمْ
X
അവര്‍ക്ക്
وَلَا هُمْ
X
അവര്‍ അല്ല
يَحْزَنُونَ
X
അവര്‍ ദുഃഖിക്കുന്നു
﴿6:48﴾ قُل
X
നീ പറയുക
لَّا أَقُولُ
X
ഞാന്‍ പറയുന്നില്ല(അവകാശപ്പെടുന്നില്ല)
لَكُمْ
X
നിങ്ങളോട്
عِندِي
X
എന്റെ വശം ഉണ്ടെന്ന്
خَزَائِنُ اللَّهِ
X
അല്ലാഹുവിന്റെ ഖജനാവുകള്‍
وَلَا أَعْلَمُ
X
ഞാന്‍ അറിയുന്നുമില്ല
الْغَيْبَ
X
അതിഭൗതികകാര്യം
وَلَا أَقُولُ
X
ഞാന്‍ പറയുന്നുമില്ല
لَكُمْ
X
നിങ്ങളോട്
إِنِّي
X
തീര്‍ച്ചയായും ഞാന്‍
مَلَكٌۖ
X
മലക്കാണെന്ന്
إِنْ أَتَّبِعُ
X
ഞാന്‍ പിന്‍പറ്റുന്നില്ല
إِلَّا
X
അല്ലാതെ
مَا
X
ഒരുകാര്യം
يُوحَىٰ
X
അത് ബോധനമായി നല്‍കപ്പെടുന്നു
إِلَيَّۚ
X
എനിക്ക്
قُلْ
X
നീ പറയുക(ചോദിക്കുക)
هَلْ يَسْتَوِي
X
ഒരുപോലെയാകുമോ?
الْأَعْمَىٰ
X
കുരുടന്‍
وَالْبَصِيرُۚ
X
കാഴ്ചയുള്ളവനും
أَفَلَا تَتَفَكَّرُونَ
X
നിങ്ങള്‍ ചിന്തിക്കുന്നില്ലേ?
﴿6:50﴾ وَإِذَا رَأَيْتَ
X
നീ കണ്ടാല്‍
الَّذِينَ يَخُوضُونَ
X
പരിഹസിക്കുന്നതില്‍ മുഴുകിയവരെ
فِي آيَاتِنَا
X
നമ്മുടെ വചനങ്ങളെ
فَأَعْرِضْ عَنْهُمْ
X
നീ അവരില്‍നിന്ന് അകന്നുനില്‍ക്കുക
حَتَّىٰ يَخُوضُوا
X
അവര്‍ പ്രവേശിക്കുന്നതുവരെ
فِي حَدِيثٍ
X
സംസാരത്തില്‍
غَيْرِهِۚ
X
അതല്ലാത്ത, മറ്റുവല്ല
وَإِمَّا يُنسِيَنَّكَ
X
ഇനി നിന്നെ മറപ്പിച്ചാല്‍
الشَّيْطَانُ
X
പിശാച്
فَلَا تَقْعُدْ
X
നീ ഇരിക്കരുത്
بَعْدَ الذِّكْرَىٰ
X
ഓര്‍മവന്നതിനുശേഷം
مَعَ
X
കൂടെ
الْقَوْمِ
X
ആ ആളുകളുടെ
الظَّالِمِينَ
X
അക്രമികളായ
﴿6:68﴾ وَحَاجَّهُ
X
അദ്ദേഹത്തോട് തര്‍ക്കിച്ചു
قَوْمُهُۚ
X
അദ്ദേഹത്തിന്റെ ജനം
قَالَ
X
അദ്ദേഹം പറഞ്ഞു (ചോദിച്ചു)
أَتُحَاجُّونِّي
X
എന്നോട് നിങ്ങള്‍ തര്‍ക്കിക്കുകയാണോ?
فِي اللَّهِ
X
അല്ലാഹുവിന്റെ കാര്യത്തില്‍
وَقَدْ هَدَانِۚ
X
അവനാകട്ടെ എന്നെ നേര്‍വഴിയിലാക്കിയിരിക്കുന്നു
وَلَا أَخَافُ
X
ഞാന്‍ പേടിക്കുന്നില്ല
مَا تُشْرِكُونَ
X
നിങ്ങള്‍ പങ്കുചേര്‍ക്കുന്നവയെ
بِهِ
X
അവനില്‍
إِلَّا أَن يَشَاءَ
X
ഇച്ഛിച്ചാലല്ലാതെ
رَبِّي
X
എന്റെ നാഥന്‍
شَيْئًاۗ
X
വല്ലതും
وَسِعَ
X
വിപുലമായിരിക്കുന്നു
رَبِّي
X
എന്റെ നാഥന്‍
كُلَّ
X
എല്ലാ
شَيْءٍ
X
വസ്തുവിനും
عِلْمًاۗ
X
അറിവിനാല്‍
أَفَلَا تَتَذَكَّرُونَ
X
നിങ്ങള്‍ ചിന്തിക്കുന്നില്ലേ
﴿6:80﴾ أَفَغَيْرَ اللَّهِ
X
അല്ലാഹു അല്ലാത്തവരെയാണോ
أَبْتَغِي
X
ഞാന്‍ തേടുന്നു(തേടേണ്ടത്?)
حَكَمًا
X
വിധികര്‍ത്താവായി
وَهُوَ
X
അവനായിരിക്കെ
الَّذِي أَنزَلَ
X
ഇറക്കിത്തന്നവന്‍
إِلَيْكُمُ
X
നിങ്ങള്‍ക്ക്
الْكِتَابَ
X
വേദപുസ്തകം
مُفَصَّلًاۚ
X
വിശദീകരിക്കപ്പെട്ടനിലയില്‍
وَالَّذِينَ آتَيْنَاهُمُ
X
നാം നല്‍കിയവര്‍
الْكِتَابَ
X
വേദം
يَعْلَمُونَ
X
അവര്‍ അറിയുന്നു
أَنَّهُ
X
തീര്‍ച്ചയായും അത്
مُنَزَّلٌ
X
അവതീര്‍ണമായതാണെന്ന്
مِّن رَّبِّكَ
X
നിന്റെ നാഥനില്‍നിന്ന്
بِالْحَقِّۖ
X
സത്യവുമായി
فَلَا تَكُونَنَّ
X
അതിനാല്‍ നീ ആകരുത്
مِنَ الْمُمْتَرِينَ
X
സംശയാലുക്കളില്‍
﴿6:114﴾ وَجَعَلُوا
X
അവര്‍ നിശ്ചയിച്ചുകൊടുത്തു
لِلَّهِ
X
അല്ലാഹുവിന്
مِمَّا ذَرَأَ
X
അവന്‍ സൃഷ്ടിച്ചതില്‍നിന്ന്
مِنَ الْحَرْثِ
X
കൃഷിയില്‍നിന്ന്
وَالْأَنْعَامِ
X
കാലികളില്‍നിന്നും
نَصِيبًا
X
ഒരു വിഹിതം
فَقَالُوا
X
എന്നിട്ടവര്‍ പറഞ്ഞു(പറയുന്നു)
هَٰذَا
X
ഇത്
لِلَّهِ
X
അല്ലാഹുവിനുള്ളതാണ്
بِزَعْمِهِمْ
X
അവരുടെ ജല്‍പനമനുസരിച്ച്
وَهَٰذَا
X
ഇത് (മറ്റേത്)
لِشُرَكَائِنَاۖ
X
ഞങ്ങളുടെ പങ്കാളികള്‍ക്കും(പങ്കാളികളാക്കിവച്ച ദൈവങ്ങള്‍ക്ക്)
فَمَا كَانَ
X
എന്നാല്‍ ഉള്ളത്
لِشُرَكَائِهِمْ
X
അവരുടെ പങ്കാളികള്‍ക്ക്
فَلَا يَصِلُ
X
അത് എത്തിച്ചേരുകയില്ല
إِلَى اللَّهِۖ
X
അല്ലാഹുവിലേക്ക്
وَمَا كَانَ
X
ഉള്ളത്
لِلَّهِ
X
അല്ലാഹുവിന്
فَهُوَ
X
അത്
يَصِلُ
X
അത് എത്തിച്ചേരും
إِلَىٰ شُرَكَائِهِمْۗ
X
അവരുടെ പങ്കാളികള്‍ക്ക്
سَاءَ
X
ചീത്തയായിരിക്കുന്നു
مَا يَحْكُمُونَ
X
അവര്‍ തീരുമാനിക്കുന്നത്
﴿6:136﴾ قُلْ
X
നീ പറയുക
هَلُمَّ
X
കൊണ്ടുവരൂ
شُهَدَاءَكُمُ
X
നിങ്ങളുടെ സാക്ഷികളെ
الَّذِينَ يَشْهَدُونَ
X
സാക്ഷ്യം വഹിക്കുന്നവരായ
أَنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
حَرَّمَ
X
അവന്‍ വിലക്കിയിരിക്കുന്നുവെന്ന്
هَٰذَاۖ
X
ഇത്
فَإِن شَهِدُوا
X
അവരങ്ങനെ സാക്ഷ്യംവഹിക്കുകയാണെങ്കില്‍
فَلَا تَشْهَدْ
X
നീ സാക്ഷിയാവരുത്
مَعَهُمْۚ
X
അവരോടൊപ്പം
وَلَا تَتَّبِعْ
X
നീ പിന്‍പറ്റരുത്
أَهْوَاءَ
X
തന്നിഷ്ടങ്ങളെ
الَّذِينَ كَذَّبُوا
X
കള്ളമാക്കിതള്ളിയവരുടെ
بِآيَاتِنَا
X
നമ്മുടെ തെളിവുകളെ
وَالَّذِينَ لَا يُؤْمِنُونَ
X
വിശ്വസിക്കാത്തവരുടെയും
بِالْآخِرَةِ
X
പരലോകത്തില്‍
وَهُم
X
അവര്‍
بِرَبِّهِمْ
X
തങ്ങളുടെ നാഥന്ന്
يَعْدِلُونَ
X
അവര്‍ തുല്യരെ സങ്കല്‍പിക്കുന്നു
﴿6:150﴾ مَن
X
ആരെങ്കിലും
جَاءَ
X
അവന്‍ വന്നു(വന്നാല്‍)
بِالْحَسَنَةِ
X
വല്ല നന്മയുമായി
فَلَهُ
X
അവന്നുണ്ട്
عَشْرُ
X
പത്ത്
أَمْثَالِهَاۖ
X
അതിന്റെ ഇരട്ടികള്‍
وَمَن
X
വല്ലവനും
جَاءَ
X
അവന്‍ വന്നു(വന്നാല്‍)
بِالسَّيِّئَةِ
X
വല്ല തിന്മയുമായി
فَلَا يُجْزَىٰ
X
അവന് പ്രതിഫലം നല്‍കപ്പെടുകയില്ല
إِلَّا مِثْلَهَا
X
അതിനു തല്യമായത് അല്ലാതെ
﴿6:160﴾