Repeated Words in Quran

< >
Total Found : 24
وَعَلَّمَ
X
അവന്‍ പഠിപ്പിക്കുകയും ചെയ്തു
آدَمَ
X
ആദമിനെ
الْأَسْمَاءَ
X
പേരുകള്‍
كُلَّهَا
X
അവയെല്ലാം
ثُمَّ
X
പിന്നീട്
عَرَضَهُمْ
X
അവയെ അവന്‍ പ്രദര്‍ശിപ്പിച്ചു
عَلَى الْمَلَائِكَةِ
X
മലക്കുകള്‍ക്ക്
فَقَالَ
X
എന്നിട്ടവന്‍ പറഞ്ഞു
أَنبِئُونِي
X
നിങ്ങള്‍ എന്നോട് പറയുക
بِأَسْمَاءِ
X
പേരുകള്‍
هَٰؤُلَاءِ
X
ഇവയുടെ
إِن كُنتُمْ
X
നിങ്ങള്‍ ആണെങ്കില്‍
صَادِقِينَ
X
സത്യം പറയുന്നവര്‍
﴿2:31﴾ أَلَمْ تَرَ
X
നീ കണ്ടില്ലേ
إِلَى الَّذِينَ خَرَجُوا
X
പുറത്ത് പോയവരുടെ സ്ഥിതി
مِن دِيَارِهِمْ
X
തങ്ങളുടെ ഭവനങ്ങളില്‍ നിന്ന്
وَهُمْ
X
അവര്‍
أُلُوفٌ
X
ആയിരങ്ങളുണ്ട്
حَذَرَ الْمَوْتِ
X
മരണഭയത്താല്‍
فَقَالَ لَهُمُ
X
അപ്പോള്‍ അവരോട് പറഞ്ഞു
اللَّهُ
X
അല്ലാഹു
مُوتُوا
X
നിങ്ങള്‍ മരിച്ചുകൊള്ളുക
ثُمَّ
X
പിന്നെ
أَحْيَاهُمْۚ
X
അവരെ ജീവിപ്പിച്ചു
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
لَذُو فَضْلٍ
X
ഔദാര്യമുള്ളവനാണ്
عَلَى النَّاسِ
X
ജനങ്ങളോട്
وَلَٰكِنَّ
X
പക്ഷേ
أَكْثَرَ النَّاسِ
X
അധികമാളുകളും
لَا يَشْكُرُونَ
X
നന്ദി കാണിക്കുന്നില്ല
﴿2:243﴾ إِذْ قَالَ اللَّهُ
X
അല്ലാഹു പറഞ്ഞ സന്ദര്‍ഭം
يَا عِيسَى ابْنَ مَرْيَمَ
X
മര്‍യമിന്റെ മകന്‍ ഈസാ
اذْكُرْ
X
നീ ഓര്‍ക്കുക
نِعْمَتِي
X
എന്റെ അനുഗ്രഹം
عَلَيْكَ
X
നിനക്ക്(നല്‍കിയ)
وَعَلَىٰ وَالِدَتِكَ
X
നിന്റെ മാതാവിനും
إِذْ أَيَّدتُّكَ
X
നിന്നെ ഞാന്‍ കരുത്തനാക്കിയ സന്ദര്‍ഭത്തില്‍
بِرُوحِ
X
ആത്മാവിനാല്‍
الْقُدُسِ
X
പരിശുദ്ധമായ
تُكَلِّمُ
X
നീ സംസാരിക്കുന്നു
النَّاسَ
X
ജനങ്ങളോട്
فِي الْمَهْدِ
X
തൊട്ടിലില്‍വച്ച്
وَكَهْلًاۖ
X
മദ്ധ്യവയസ്കനായിരിക്കെയും
وَإِذْ عَلَّمْتُكَ
X
നിനക്ക് ഞാന്‍ പഠിപ്പിച്ചപ്പോഴും
الْكِتَابَ
X
എഴുത്ത്
وَالْحِكْمَةَ
X
യുക്തിജ്ഞാനവും
وَالتَّوْرَاةَ
X
തൗറാത്തും
وَالْإِنجِيلَۖ
X
ഇഞ്ചീലും
وَإِذْ تَخْلُقُ
X
നീ രൂപപ്പെടുത്തുന്ന സന്ദര്‍ഭത്തിലും
مِنَ الطِّينِ
X
കളിമണ്ണുകൊണ്ട്
كَهَيْئَةِ
X
രൂപംപോലുള്ളത്
الطَّيْرِ
X
പക്ഷിയുടെ
بِإِذْنِي
X
എന്റെ അനുമതിയോടെ
فَتَنفُخُ
X
പിന്നെ നീ ഊതുന്നു
فِيهَا
X
അതില്‍
فَتَكُونُ
X
അപ്പോള്‍ അത് ആയിത്തീരുന്നു
طَيْرًا
X
പക്ഷി
بِإِذْنِيۖ
X
എന്റെ ഹിതത്താല്‍
وَتُبْرِئُ
X
നീ സുഖപ്പെടുത്തുകയും ചെയ്യുന്നു
الْأَكْمَهَ
X
ജന്മനാ കുരുടനായവനെ
وَالْأَبْرَصَ
X
വെള്ളപ്പാണ്ഡുകാരനെയും
بِإِذْنِيۖ
X
എന്റെ ഹിതത്താല്‍
وَإِذْ تُخْرِجُ
X
നീ പുറത്ത് കൊണ്ടുവരുന്ന സന്ദര്‍ഭത്തിലും
الْمَوْتَىٰ
X
മരണപ്പെട്ടവരെ
بِإِذْنِيۖ
X
എന്റെ അനുമതിയോടെ
وَإِذْ كَفَفْتُ
X
ഞാന്‍ തടഞ്ഞ സന്ദര്‍ഭത്തിലും
بَنِي إِسْرَائِيلَ
X
ഇസ്രയേല്‍ മക്കളെ
عَنكَ
X
നിന്നില്‍നിന്ന്
إِذْ جِئْتَهُم
X
നീ അവരുടെയടുത്ത് ചെന്നപ്പോള്‍
بِالْبَيِّنَاتِ
X
വ്യക്തമായ തെളിവുകളുമായി
فَقَالَ
X
അപ്പോള്‍ പറഞ്ഞു
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
مِنْهُمْ
X
അവരിലെ
إِنْ هَٰذَا
X
ഇത് അല്ല
إِلَّا سِحْرٌ
X
ആഭിചാരം അല്ലാതെ
مُّبِينٌ
X
തെളിഞ്ഞ
﴿5:110﴾ لَقَدْ أَرْسَلْنَا
X
തീര്‍ച്ചയായും നാം അയച്ചു
نُوحًا
X
നൂഹിനെ
إِلَىٰ قَوْمِهِ
X
അദ്ദേഹത്തിന്റെ ജനതയിലേക്ക്
فَقَالَ
X
അപ്പോള്‍ അദ്ദേഹം പറഞ്ഞു
يَا قَوْمِ
X
എന്റെ ജനമേ
اعْبُدُوا
X
നിങ്ങള്‍ വഴിപ്പെടുവിന്‍
اللَّهَ
X
അല്ലാഹുവിന്
مَا
X
ഇല്ല
لَكُم
X
നിങ്ങള്‍ക്ക്
مِّنْ إِلَٰهٍ
X
ഒരു ദൈവവും
غَيْرُهُ
X
അവനല്ലാതെ
إِنِّي
X
തീര്‍ച്ചയായും ഞാന്‍
أَخَافُ
X
ഞാന്‍ ഭയപ്പെടുന്നു
عَلَيْكُمْ
X
നിങ്ങള്‍ക്ക്
عَذَابَ
X
ശിക്ഷയെ
يَوْمٍ
X
ഒരു നാളിലെ
عَظِيمٍ
X
ഭീകരമായ
﴿7:59﴾ فَقَالَ الْمَلَأُ
X
അപ്പോള്‍ പ്രമാണിമാര്‍ പറഞ്ഞു
الَّذِينَ كَفَرُوا
X
സത്യനിഷേധികളായ
مِن قَوْمِهِ
X
അദ്ദേഹത്തിന്റെ ജനതയിലെ
مَا نَرَاكَ
X
ഞങ്ങള്‍ നിന്നെ കാണുന്നില്ല
إِلَّا بَشَرًا
X
ഒരു മനുഷ്യനായിട്ടല്ലാതെ
مِّثْلَنَا
X
ഞങ്ങളെപ്പോലുള്ള
وَمَا نَرَاكَ
X
ഞങ്ങള്‍ നിന്നെ കാണുന്നില്ല
اتَّبَعَكَ
X
നിന്നെ പിന്തുടര്‍ന്നതായി
إِلَّا الَّذِينَ
X
ഒരു വിഭാഗമല്ലാതെ
هُمْ
X
അവര്‍
أَرَاذِلُنَا
X
ഞങ്ങളിലെ അധമന്മാരാണ്
بَادِيَ الرَّأْيِ
X
വീണ്ടുവിചാരമില്ലാതെ
وَمَا نَرَىٰ
X
ഞങ്ങള്‍ കാണുന്നില്ല
لَكُمْ
X
നിങ്ങള്‍ക്ക്
عَلَيْنَا
X
ഞങ്ങളേക്കാളേറെ
مِن فَضْلٍ
X
ഒരു ശ്രേഷ്ഠതയും
بَلْ
X
എന്നല്ല
نَظُنُّكُمْ
X
നിങ്ങളെ ഞങ്ങള്‍ കരുതുന്നു
كَاذِبِينَ
X
കള്ളവാദികളാണെന്ന്
﴿11:27﴾ وَنَادَىٰ
X
വിളിച്ചു
نُوحٌ
X
നൂഹ്
رَّبَّهُ
X
തന്റെ നാഥനെ
فَقَالَ
X
എന്നിട്ടു പറഞ്ഞു
رَبِّ
X
നാഥാ
إِنَّ ابْنِي
X
നിശ്ചയം, എന്റെ മകന്‍
مِنْ أَهْلِي
X
എന്റെ കുടുംബത്തില്‍പെട്ടവനാകുന്നു
وَإِنَّ وَعْدَكَ
X
നിശ്ചയം, നിന്റെ വാഗ്ദാനം
الْحَقُّ
X
സത്യമാണ്
وَأَنتَ
X
നീ
أَحْكَمُ
X
ഏറ്റവും നല്ല വിധികര്‍ത്താവാണ്
الْحَاكِمِينَ
X
വിധികര്‍ത്താക്കളില്‍
﴿11:45﴾ فَعَقَرُوهَا
X
എന്നിട്ട് അവരതിനെ അറുത്തു
فَقَالَ
X
അപ്പോള്‍ (സ്വാലിഹ്)പറഞ്ഞു
تَمَتَّعُوا
X
സുഖിച്ചു കഴിയുക
فِي دَارِكُمْ
X
നിങ്ങളുടെ വീടുകളില്‍
ثَلَاثَةَ أَيَّامٍۖ
X
മൂന്നു ദിവസം
ذَٰلِكَ
X
ഇത്
وَعْدٌ
X
വാഗ്ദാനമാണ്
غَيْرُ مَكْذُوبٍ
X
പിഴവു പറ്റാത്ത
﴿11:65﴾ وَبَرَزُوا
X
അവര്‍ മറയില്ലാതെ പ്രത്യക്ഷപ്പെടും
لِلَّهِ
X
അല്ലാഹുവിങ്കല്‍
جَمِيعًا
X
എല്ലാവരും
فَقَالَ
X
അപ്പോള്‍ പറയും
الضُّعَفَاءُ
X
ദുര്‍ബലര്‍
لِلَّذِينَ اسْتَكْبَرُوا
X
അഹങ്കരിച്ചവരോട്
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
كُنَّا
X
ഞങ്ങള്‍ ആയിരുന്നു
لَكُمْ
X
നിങ്ങളുടെ
تَبَعًا
X
അനുയായികള്‍
فَهَلْ أَنتُم
X
നിങ്ങളാണോ
مُّغْنُونَ عَنَّا
X
ഞങ്ങള്‍ക്ക് ഒഴിവാക്കിത്തരുന്നവര്‍ (ഞങ്ങളെ ധന്യരാക്കുന്നവര്‍)
مِنْ عَذَابِ اللَّهِ
X
അല്ലാഹുവിന്റെ ശിക്ഷയില്‍ (നിന്ന്)
مِن شَيْءٍۚ
X
വല്ലതും
قَالُوا
X
അവര്‍ പറഞ്ഞു
لَوْ هَدَانَا
X
ഞങ്ങളെ നേര്‍വഴിയിലാക്കിയിരുന്നെങ്കില്‍
اللَّهُ
X
അല്ലാഹു
لَهَدَيْنَاكُمْۖ
X
തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെയും സന്മാര്‍ഗത്തിലാക്കുമായിരുന്നു
سَوَاءٌ
X
സമമാണ്
عَلَيْنَا
X
ഞങ്ങള്‍ക്ക്
أَجَزِعْنَا
X
ഞങ്ങള്‍ വെപ്രാളപ്പെട്ടാലും
أَمْ صَبَرْنَا
X
ഞങ്ങള്‍ ക്ഷമിച്ചാലും
مَا لَنَا
X
ഞങ്ങള്‍ക്കില്ല
مِن مَّحِيصٍ
X
ഒരു രക്ഷാമാര്‍ഗവും
﴿14:21﴾ وَلَقَدْ آتَيْنَا
X
നാം നല്‍കിയിട്ടുണ്ട്
مُوسَىٰ
X
മുസാക്ക്
تِسْعَ
X
ഒമ്പത്
آيَاتٍ
X
ദൃഷ്ടാന്തങ്ങള്‍
بَيِّنَاتٍۖ
X
വ്യക്തമായ
فَاسْأَلْ
X
നീ ചോദിച്ചുനോക്കുക
بَنِي إِسْرَائِيلَ
X
ഇസ്റാഈല്‍ സന്തികളോട്
إِذْ جَاءَهُمْ
X
അദ്ദേഹം അവരുടെ അടുത്ത് വന്നപ്പോള്‍
فَقَالَ لَهُ فِرْعَوْنُ
X
ഫിര്‍ഔന്‍ അദ്ദേഹത്തോട് പറഞ്ഞു
إِنِّي لَأَظُنُّكَ
X
നിശ്ചയമായും നിന്നെ ഞാന്‍ കരുതുന്നു
يَا مُوسَىٰ
X
ഹേ മൂസേ
مَسْحُورًا
X
മാരണം ബാധിച്ചവനായി
﴿17:101﴾ وَكَانَ
X
ഉണ്ടായിരുന്നു
لَهُ
X
അവന്ന്
ثَمَرٌ
X
(വേറെയും) ഫലങ്ങള്‍, (വരുമാനം)
فَقَالَ
X
അങ്ങനെ അവന്‍ പറഞ്ഞു
لِصَاحِبِهِ
X
അവന്റെ കൂട്ടുകാരനോട്
وَهُوَ يُحَاوِرُهُ
X
അവന്‍ അവനുമായി സംഭാഷണം നടത്തവെ
أَنَا
X
ഞാന്‍
أَكْثَرُ
X
കൂടുതലുള്ളവനാണ്
مِنكَ
X
നിന്നെക്കാള്‍
مَالًا
X
സമ്പത്തിനാല്‍
وَأَعَزُّ
X
ഏറെ പ്രതാപിയും
نَفَرًا
X
സംഘ(ബല)ത്താല്‍
﴿18:34﴾ إِذْ رَأَىٰ
X
അദ്ദേഹം കണ്ടപ്പോള്‍
نَارًا
X
ഒരഗ്നി
فَقَالَ
X
അപ്പോള്‍ അദ്ദേഹം പറഞ്ഞു
لِأَهْلِهِ
X
തന്റെ കുടുംബത്തോട്
امْكُثُوا
X
നിങ്ങള്‍ നില്‍ക്കൂ
إِنِّي
X
നിശ്ചയമായും ഞാന്‍
آنَسْتُ
X
ഞാന്‍ കണ്ടിരിക്കുന്നു
نَارًا
X
ഒരഗ്നി
لَّعَلِّي
X
ഞാന്‍ ആയേക്കാം
آتِيكُم
X
നിങ്ങള്‍ക്ക് കൊണ്ടുവരുന്നവന്‍
مِّنْهَا
X
അതില്‍ നിന്ന്
بِقَبَسٍ
X
ഒരു തീ കൊള്ളി
أَوْ أَجِدُ
X
അല്ലെങ്കില്‍ ഞാന്‍ കണ്ടെത്തിയേക്കാം
عَلَى النَّارِ
X
ആ അഗ്നിയുടെ അടുത്ത്
هُدًى
X
വല്ല മാര്‍ഗ്ഗ ദര്‍ശനവും (വഴികാട്ടിയെയും)
﴿20:10﴾ وَلَقَدْ
X
തീര്‍ച്ചയായും
أَرْسَلْنَا
X
നാം അയച്ചു
نُوحًا
X
നൂഹിനെ
إِلَىٰ قَوْمِهِ
X
തന്റെ ജനതയിലേക്ക്
فَقَالَ
X
അദ്ദേഹം പറഞ്ഞു
يَا قَوْمِ
X
എന്റെ ജനമേ
اعْبُدُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക
مَا لَكُم
X
നിങ്ങള്‍ക്കില്ല
مِّنْ إِلَٰهٍ
X
ഒരു ദൈവവും
غَيْرُهُۖ
X
അവനല്ലാതെ
أَفَلَا تَتَّقُونَ
X
നിങ്ങള്‍ സൂക്ഷ്മത പുലര്‍ത്തുന്നില്ലേ
﴿23:23﴾ فَقَالَ
X
അപ്പോള്‍ പറഞ്ഞു
الْمَلَأُ
X
പ്രമാണിമാര്‍
الَّذِينَ كَفَرُوا
X
നിഷേധിച്ചവരായ
مِن قَوْمِهِ
X
തന്റെ ജനതയില്‍പെട്ട
مَا هَٰذَا
X
ഇവനല്ല
إِلَّا بَشَرٌ
X
ഒരു മനുഷ്യനല്ലാതെ
مِّثْلُكُمْ
X
നിങ്ങളെപ്പോലുള്ള
يُرِيدُ
X
അവനുദ്ദേശിക്കുന്നു
أَن يَتَفَضَّلَ
X
ശ്രേഷ്ഠത നേടാന്‍
عَلَيْكُمْ
X
നിങ്ങളുടെ മേല്‍
وَلَوْ شَاءَ اللَّهُ
X
അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍
لَأَنزَلَ
X
അവനിറക്കുമായിരുന്നു
مَلَائِكَةً
X
മലക്കുകളെ
مَّا سَمِعْنَا
X
നാം കേട്ടിട്ടില്ല
بِهَٰذَا
X
ഇത് പോലെ
فِي آبَائِنَا
X
നമ്മുടെ പിതാക്കളില്‍
الْأَوَّلِينَ
X
പൂര്‍വികരായ
﴿23:24﴾ وَتَفَقَّدَ
X
അദ്ദേഹം പരിശോധിച്ചു
الطَّيْرَ
X
പക്ഷികളെ
فَقَالَ
X
അപ്പോള്‍ അദ്ദേഹം പറഞ്ഞു
مَا لِيَ
X
എനിക്കെന്തു പറ്റി
لَا أَرَى
X
ഞാന്‍ കാണുന്നില്ലല്ലോ
الْهُدْهُدَ
X
ആ മരം കൊത്തിയെ
أَمْ كَانَ
X
അത് ആയിപ്പോയോ
مِنَ الْغَائِبِينَ
X
അപ്രത്യക്ഷരില്‍
﴿27:20﴾ فَمَكَثَ
X
അങ്ങനെ അത് അല്‍പം താമസിച്ചു
غَيْرَ بَعِيدٍ
X
അധികമാവാതെ
فَقَالَ
X
അപ്പോള്‍ അതു പറഞ്ഞു
أَحَطتُ
X
ഞാന്‍ സൂക്ഷ്മമായി അറിഞ്ഞു
بِمَا لَمْ تُحِطْ بِهِ
X
നിങ്ങള്‍ സൂക്ഷ്മമായി അറിയാത്തത്
وَجِئْتُكَ
X
ഞാന്‍ താങ്കളുടെ അടുക്കല്‍ വന്നിരിക്കുന്നു
مِن سَبَإٍ
X
സബഇല്‍ നിന്ന്
بِنَبَإٍ
X
ഒരു വാര്‍ത്തയുമായി
يَقِينٍ
X
ഉറപ്പുള്ള
﴿27:22﴾ وَحَرَّمْنَا
X
നാം വിലക്കിയിട്ടുണ്ടായിരുന്നു
عَلَيْهِ
X
അവന് (ആ കുട്ടിക്ക്)
الْمَرَاضِعَ
X
മുലയൂട്ടുന്നവരെ
مِن قَبْلُ
X
മുമ്പ്തന്നെ
فَقَالَتْ
X
അപ്പോള്‍ അവള്‍ പറഞ്ഞു
هَلْ أَدُلُّكُمْ
X
നിങ്ങള്‍ക്ക് ഞാന്‍ അറിയിച്ചുതരട്ടെയോ
عَلَىٰ أَهْلِ بَيْتٍ
X
ഒരു വീട്ടുകാരെ കുറിച്ച്
يَكْفُلُونَهُ
X
അവര്‍ ഇവനെ സംരക്ഷിച്ചുകൊള്ളും
لَكُمْ
X
നിങ്ങള്‍ക്ക് വേണ്ടി
وَهُمْ
X
അവര്‍
لَهُ
X
ഈ കുട്ടിയോട്
نَاصِحُونَ
X
ഗുണകാംക്ഷ പുലര്‍ത്തുന്നവരാണ്
﴿28:12﴾ فَسَقَىٰ
X
അപ്പോള്‍ അദ്ദേഹം വെള്ളം കുടിപ്പിച്ചു
لَهُمَا
X
അവര്‍ക്ക് രണ്ടുപേര്‍ക്കും വേണ്ടി
ثُمَّ
X
പിന്നീട്
تَوَلَّىٰ
X
അദ്ദേഹം മാറിനിന്നു
إِلَى الظِّلِّ
X
തണലിലേക്ക്
فَقَالَ
X
ഇങ്ങനെ പ്രാര്‍ത്ഥിച്ചു
رَبِّ
X
എന്റെ നാഥാ
إِنِّي
X
തീര്‍ച്ചയായും ഞാന്‍
لِمَا أَنزَلْتَ
X
നീ ഇറക്കിത്തരുന്ന(തിലേക്ക്)
إِلَيَّ
X
എനിക്ക്
مِنْ خَيْرٍ
X
ഏതൊരു നന്മക്കും
فَقِيرٌ
X
ഞാന്‍ ആവശ്യമുള്ളവനാണ്
﴿28:24﴾ وَإِلَىٰ مَدْيَنَ
X
മദ്‌യനിലേക്ക് (നാം നിയോഗിച്ചു)
أَخَاهُمْ
X
അവരുടെ സഹോദരനെ
شُعَيْبًا
X
(അഥവാ) ശുഐബിനെ
فَقَالَ
X
അപ്പോള്‍ അദ്ദേഹം പറഞ്ഞു
يَا قَوْمِ
X
എന്റെ ജനമേ
اعْبُدُوا
X
നിങ്ങള്‍ വഴിപ്പെടുവിന്‍
اللَّهَ
X
അല്ലാഹുവിന്
وَارْجُوا
X
നിങ്ങള്‍ പ്രതീക്ഷിക്കുകയും ചെയ്യുക
الْيَوْمَ الْآخِرَ
X
അന്ത്യദിനത്തെ
وَلَا تَعْثَوْا
X
നിങ്ങള്‍ കുഴപ്പമുണ്ടാക്കരുത്
فِي الْأَرْضِ
X
ഭൂമിയില്‍
مُفْسِدِينَ
X
നാശകാരികളായി
﴿29:36﴾ فَقَالَ
X
എന്നിട്ടിങ്ങനെ പറഞ്ഞു
إِنِّي سَقِيمٌ
X
എനിക്കു അസുഖമാണ്
﴿37:89﴾ فَرَاغَ
X
അങ്ങനെ അദ്ദേഹം തിരിഞ്ഞു
إِلَىٰ آلِهَتِهِمْ
X
അവരുടെ ദൈവങ്ങളുടെ നേരെ
فَقَالَ
X
എന്നിട്ട് ചോദിച്ചു
أَلَا تَأْكُلُونَ
X
നിങ്ങള്‍ തിന്നുന്നില്ലേ
﴿37:91﴾ إِنَّ هَٰذَا
X
തീര്‍ച്ചയായും ഇവന്‍
أَخِي
X
എന്റെ സഹോദരനാണ്
لَهُ
X
ഇവന്നുണ്ട്
تِسْعٌ وَتِسْعُونَ
X
തൊണ്ണുറ്റൊമ്പത്
نَعْجَةً
X
പെണ്ണാട്
وَلِيَ
X
എനിക്കുമുണ്ട്
نَعْجَةٌ وَاحِدَةٌ
X
ഒരു പെണ്ണാട്
فَقَالَ
X
എന്നിട്ട് ഇവന്‍ പറഞ്ഞു
أَكْفِلْنِيهَا
X
അതിനെ എനിക്കേല്‍പിച്ചു തരിക
وَعَزَّنِي
X
ഇവനെന്നെ തോല്‍പിക്കുകയും ചെയ്തു
فِي الْخِطَابِ
X
വര്‍ത്തമാനത്തില്‍
﴿38:23﴾ فَقَالَ
X
അപ്പോള്‍ അദ്ദേഹം പറഞ്ഞു
إِنِّي
X
തീര്‍ച്ചയായും ഞാന്‍
أَحْبَبْتُ
X
ഞാന്‍ പ്രാമുഖ്യം നല്‍കി
حُبَّ
X
സ്നേഹത്തിന്
الْخَيْرِ
X
സമ്പത്തിനോടുള്ള/ കുതിരകളോടുള്ള
عَن ذِكْرِ رَبِّي
X
എന്റെ നാഥനെ സ്മരിക്കുന്നതു നിമിത്തം
حَتَّىٰ تَوَارَتْ
X
അങ്ങനെ അവ പോയി മറഞ്ഞു
بِالْحِجَابِ
X
മറവില്‍
﴿38:32﴾ ثُمَّ
X
പിന്നെ
اسْتَوَىٰ
X
അവന്‍ തിരിഞ്ഞു
إِلَى السَّمَاءِ
X
ആകാശത്തിനു നേരെ
وَهِيَ
X
അതായിരിക്കെ
دُخَانٌ
X
പുക
فَقَالَ
X
എന്നിട്ട് അവന്‍ പറഞ്ഞു
لَهَا
X
അതിനോട്
وَلِلْأَرْضِ
X
ഭൂമിയോടും
ائْتِيَا
X
നിങ്ങള്‍ വരുവിന്‍
طَوْعًا
X
അനുസരണയോടെ
أَوْ كَرْهًا
X
അല്ലെങ്കില്‍ നിര്‍ബന്ധിതമായി
قَالَتَا
X
അവ രണ്ടും പറഞ്ഞു
أَتَيْنَا
X
ഞങ്ങള്‍ വന്നിരിക്കുന്നു
طَائِعِينَ
X
അനുസരണമുള്ളവരായി
﴿41:11﴾ وَلَقَدْ أَرْسَلْنَا
X
തീര്‍ച്ചയായും നാം അയച്ചു
مُوسَىٰ
X
മൂസായെ
بِآيَاتِنَا
X
നമ്മുടെ ദൃഷ്ടാന്തങ്ങളുമായി
إِلَىٰ فِرْعَوْنَ
X
ഫറോവന്റെ അടുത്തേക്ക്
وَمَلَئِهِ
X
അവന്റെ പ്രമാണിമാരുടെയും
فَقَالَ
X
അപ്പോള്‍ അദ്ദേഹം പറഞ്ഞു
إِنِّي
X
തീര്‍ച്ചയായും ഞാന്‍
رَسُولُ
X
ദൂതനാണ്
رَبِّ الْعَالَمِينَ
X
പ്രപഞ്ചനാഥന്റെ
﴿43:46﴾ بَلْ
X
എന്നാല്‍
عَجِبُوا
X
അവര്‍ അത്ഭുതപ്പെട്ടിരിക്കുന്നു
أَن جَاءَهُم
X
അവരിലേക്ക് വന്നതിനാല്‍
مُّنذِرٌ
X
ഒരു മുന്നറിയിപ്പുകാരന്‍
مِّنْهُمْ
X
തങ്ങളില്‍നിന്നു തന്നെയുള്ള
فَقَالَ
X
അങ്ങനെ പറഞ്ഞു
الْكَافِرُونَ
X
സത്യനിഷേധികള്‍
هَٰذَا
X
ഇത്
شَيْءٌ
X
കാര്യം
عَجِيبٌ
X
വിസ്മയകരമായ
﴿50:2﴾ فَقَالَ
X
എന്നിട്ട് അവന്‍ പറഞ്ഞു
إِنْ
X
അല്ല
هَٰذَا
X
ഇത്
إِلَّا
X
അല്ലാതെ
سِحْرٌ
X
ജാലവിദ്യ
يُؤْثَرُ
X
പൂര്‍വികരില്‍നിന്ന് ഉദ്ധരിക്കപ്പെടുന്ന
فَقَالَ
X
അവന്‍ പ്രഖ്യാപിച്ചു
أَنَا
X
ഞാനാണ്
رَبُّكُمُ
X
നിങ്ങളുടെ നാഥന്‍
الْأَعْلَىٰ
X
സര്‍വോന്നതനായ
﴿79:24﴾ فَقَالَ
X
അപ്പോള്‍ പറഞ്ഞു
لَهُمْ
X
അവരോട്
رَسُولُ اللَّهِ
X
അള്ളാഹുവിന്റെ ദൂതന്‍
نَاقَةَ اللَّهِ
X
അല്ലാഹുവിന്റെ ഒട്ടകത്തെ (സൂക്ഷിച്ചുകൊള്ളുക)
وَسُقْيَاهَا
X
അതിന്റെ ജലപാനത്തെയും
﴿91:13﴾