Repeated Words in Quran

< >
Total Found : 4
وَمَن لَّمْ يَسْتَطِعْ
X
ആര്‍ക്കെങ്കിലും കഴിവില്ലെങ്കില്‍
مِنكُمْ
X
നിങ്ങളില്‍
طَوْلًا
X
ധനശേഷിയാല്‍
أَن يَنكِحَ
X
വിവാഹം ചെയ്യാന്‍
الْمُحْصَنَاتِ
X
കുലീനകളെ (സ്വതന്ത്ര സ്ത്രീകളെ)
الْمُؤْمِنَاتِ
X
സത്യവിശ്വാസിനികളായ
فَمِن مَّا مَلَكَتْ
X
അപ്പോള്‍ ഉടമപ്പെടുത്തിയവരില്‍ നിന്ന്
أَيْمَانُكُم
X
നിങ്ങളുടെ വലംകൈകള്‍
مِّن فَتَيَاتِكُمُ
X
നിങ്ങളുടെ യുവതികളില്‍പെട്ട
الْمُؤْمِنَاتِۚ
X
സത്യവിശ്വാസിനികളായ
وَاللَّهُ
X
അല്ലാഹു
أَعْلَمُ
X
ഏറ്റം അറിയുന്നു
بِإِيمَانِكُمۚ
X
നിങ്ങളുടെ വിശ്വാസത്തെക്കുറിച്ച്
بَعْضُكُم
X
നിങ്ങളില്‍ ചിലര്‍
مِّن بَعْضٍۚ
X
ചിലരില്‍ നിന്നുള്ളവര്‍
فَانكِحُوهُنَّ
X
അതിനാല്‍ അവരെ വിവാഹം ചെയ്തുകൊള്ളുക
بِإِذْنِ
X
അനുവാദത്തോടെ
أَهْلِهِنَّ
X
അവരുടെ രക്ഷിതാക്കളുടെ
وَآتُوهُنَّ
X
അവര്‍ക്ക് നല്‍കുക
أُجُورَهُنَّ
X
അവരുടെ വിവാഹ മൂല്യം
بِالْمَعْرُوفِ
X
ന്യായമായി
مُحْصَنَاتٍ
X
ചാരിത്യ്രവതികളായ നിലയില്‍
غَيْرَ مُسَافِحَاتٍ
X
അവിഹിതബന്ധത്തിലേര്‍പ്പടുന്നവരാവാതെ
وَلَا مُتَّخِذَاتِ
X
സ്വീകരിക്കുന്നവരാവാതെയും
أَخْدَانٍۚ
X
ജാരന്‍മാരെ
فَإِذَا أُحْصِنَّ
X
അവര്‍(ദാമ്പത്യത്തില്‍) സുരക്ഷിതരായാല്‍
فَإِنْ أَتَيْنَ
X
എന്നിട്ടും അവര്‍ കൊണ്ടുവന്നാല്‍ (ഏര്‍പ്പെട്ടാല്‍)
بِفَاحِشَةٍ
X
വല്ല നീചവൃത്തി(യിലും)യും
فَعَلَيْهِنَّ
X
അവര്‍ക്കുണ്ട്
نِصْفُ
X
പകുതി
مَا عَلَى الْمُحْصَنَاتِ
X
സ്വതന്ത്ര സ്ത്രീകളുടെമേലുള്ളതിന്റെ
مِنَ الْعَذَابِۚ
X
ശിക്ഷയില്‍ നിന്ന്
ذَٰلِكَ
X
അത്
لِمَنْ خَشِيَ
X
ഭയപ്പെടുന്നവര്‍ക്കുള്ളതാകുന്നു
الْعَنَتَ
X
ദുര്‍വൃത്തിയി(തെറ്റി)ല്‍ അകപ്പെട്ടുപോകുമെന്ന്
مِنكُمْۚ
X
നിങ്ങളില്‍ നിന്ന്
وَأَن تَصْبِرُوا
X
എന്നാല്‍ നിങ്ങള്‍ ക്ഷമിക്കുന്നതാണ്
خَيْرٌ
X
ഉത്തമം
لَّكُمْۗ
X
നിങ്ങള്‍ക്ക്
وَاللَّهُ
X
അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمٌ
X
പരമദയാലു
﴿4:25﴾ قَدْ جَاءَكُم
X
നിങ്ങള്‍ക്കിതാ വന്നെത്തിയിരിക്കുന്നു
بَصَائِرُ
X
ഉള്‍ക്കാഴ്ചതരുന്ന തെളിവുകള്‍
مِن رَّبِّكُمْۖ
X
നിങ്ങളുടെ നാഥനില്‍നിന്ന്
فَمَنْ
X
ആരെങ്കിലും
أَبْصَرَ
X
അവന്‍ കണ്ടറിഞ്ഞു(എങ്കില്‍)
فَلِنَفْسِهِۖ
X
അതിന്റെ ഗുണം അവനുതന്നെയാണ്
وَمَنْ
X
ആരെങ്കിലും
عَمِيَ
X
അവന്‍ അന്ധനായി(എങ്കില്‍)
فَعَلَيْهَاۚ
X
അതിന്റെ ദോഷം അവനുതന്നെ
وَمَا
X
അല്ല
أَنَا
X
ഞാന്‍
عَلَيْكُم
X
നിങ്ങളുടെ മേല്‍
بِحَفِيظٍ
X
സൂക്ഷിപ്പുകാരന്‍
﴿6:104﴾ وَاخْتَارَ مُوسَىٰ
X
മൂസാ തെരഞ്ഞെടുത്തു
قَوْمَهُ
X
അദ്ദേഹത്തിന്റെ ജനതയില്‍ നിന്ന്
سَبْعِينَ رَجُلًا
X
എഴുപത് പേരെ
لِّمِيقَاتِنَاۖ
X
നമ്മുടെ നിശ്ചിത സമയത്തേക്ക്
فَلَمَّا أَخَذَتْهُمُ
X
അവരെ പിടികൂടിയപ്പോള്‍
الرَّجْفَةُ
X
ശക്തിയായ പ്രകമ്പനം
قَالَ
X
അദ്ദേഹം പറഞ്ഞു
رَبِّ
X
എന്റെ നാഥാ
لَوْ شِئْتَ
X
നീ ഇച്ഛിച്ചിരുന്നെങ്കില്‍
أَهْلَكْتَهُم
X
നിനക്ക് നശിപ്പിക്കാമായിരുന്നു
مِّن قَبْلُ
X
നേരത്തെ തന്നെ
وَإِيَّايَۖ
X
എന്നെയും
أَتُهْلِكُنَا
X
നീ ഞങ്ങളെ നശിപ്പിക്കുകയാണോ
بِمَا فَعَلَ
X
പ്രവര്‍ത്തിച്ചതിന്റെ പേരില്‍
السُّفَهَاءُ
X
വിഡ്ഢികള്‍
مِنَّاۖ
X
ഞങ്ങളിലെ
إِنْ
X
അതല്ല
هِيَ
X
അല്ലാതെ
إِلَّا فِتْنَتُكَ
X
നിന്റെ പരീക്ഷണം
تُضِلُّ
X
നീ വഴികേടിലാക്കുന്നു
بِهَا
X
അതുവഴി
مَن تَشَاءُ
X
നീ ഇച്ഛിക്കുന്നവരെ
وَتَهْدِي
X
നീ നേര്‍വഴിയിലാക്കുന്നു
مَن تَشَاءُۖ
X
നീ ഇച്ഛിക്കുന്നവരെ
أَنتَ
X
നീയാണ്
وَلِيُّنَا
X
ഞങ്ങളുടെ രക്ഷകന്‍
فَاغْفِرْ
X
അതിനാല്‍ നീ പൊറുത്തു തരേണമേ
لَنَا
X
ഞങ്ങള്‍ക്ക്
وَارْحَمْنَاۖ
X
ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യേണമേ
وَأَنتَ
X
നീയാണ്
خَيْرُ الْغَافِرِينَ
X
പൊറുക്കുന്നവരില്‍ അത്യുത്തമന്‍
﴿7:155﴾ أَوْ
X
അല്ലെങ്കില്‍
تَقُولُوا
X
നിങ്ങള്‍ പറയുന്നതിന് (പറയാതിരിക്കാന്‍)
إِنَّمَا أَشْرَكَ
X
തീര്‍ച്ചയായും പങ്കു ചേര്‍ത്തു
آبَاؤُنَا
X
ഞങ്ങളുടെ പൂര്‍വപിതാക്കള്‍
مِن قَبْلُ
X
മുമ്പുതന്നെ
وَكُنَّا
X
ഞങ്ങളായിരുന്നു
ذُرِّيَّةً
X
സന്തതികള്‍
مِّن بَعْدِهِمْۖ
X
അവര്‍ക്കു ശേഷം വന്ന
أَفَتُهْلِكُنَا
X
എന്നിരിക്കെ, ഞങ്ങളെ നീ നശിപ്പിക്കുകയാണോ
بِمَا فَعَلَ
X
പ്രവര്‍ത്തിച്ചതിന്റെ പേരില്‍
الْمُبْطِلُونَ
X
ആ അസത്യവാദികള്‍
﴿7:173﴾ إِنَّ الَّذِينَ آمَنُوا
X
സത്യവിശ്വാസം സ്വീകരിച്ചവര്‍
وَهَاجَرُوا
X
അവര്‍ നാടുവിടുകയും ചെയ്തു
وَجَاهَدُوا
X
അവര്‍ സമരം നടത്തുകയും ചെയ്തു
بِأَمْوَالِهِمْ
X
തങ്ങളുടെ ധനങ്ങള്‍ കൊണ്ട്
وَأَنفُسِهِمْ
X
തങ്ങളുടെ ദേഹങ്ങള്‍ കൊണ്ടും
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
وَالَّذِينَ آوَوا
X
അഭയം നല്‍കിയവരും
وَّنَصَرُوا
X
അവര്‍ സഹായിക്കുകയും ചെയ്തു
أُولَٰئِكَ
X
അവര്‍
بَعْضُهُمْ
X
അവരില്‍ ചിലര്‍
أَوْلِيَاءُ
X
ആത്മ മിത്രങ്ങളാണ്
بَعْضٍۚ
X
ചിലരുടെ
وَالَّذِينَ آمَنُوا
X
എന്നാല്‍ വിശ്വസിച്ചവര്‍
وَلَمْ يُهَاجِرُوا
X
പക്ഷേ അവര്‍ സ്വദേശം വെടിഞ്ഞിട്ടില്ല
مَا لَكُم
X
നിങ്ങള്‍ക്കില്ല
مِّن وَلَايَتِهِم
X
അവരുടെ സംരക്ഷണ ബാധ്യതയില്‍ നിന്ന്
مِّن شَيْءٍ
X
യാതൊന്നും
حَتَّىٰ يُهَاجِرُواۚ
X
അവര്‍ സ്വദേശം വെടിയും വരെ
وَإِنِ اسْتَنصَرُوكُمْ
X
അഥവാ നിങ്ങളോട് അവര്‍ സഹായം തേടിയാല്‍
فِي الدِّينِ
X
മതത്തില്‍
فَعَلَيْكُمُ
X
നിങ്ങള്‍ക്ക് ബാധ്യതയുണ്ട്
النَّصْرُ
X
സഹായിക്കാന്‍
إِلَّا
X
ഒഴികെ
عَلَىٰ قَوْمٍ
X
ഒരു ജനതക്കെതിരെ
بَيْنَكُمْ
X
നിങ്ങള്‍ക്കിടയിലും
وَبَيْنَهُم
X
അവര്‍ക്കിടയിലും
مِّيثَاقٌۗ
X
കരാറുണ്ട്
وَاللَّهُ
X
അല്ലാഹു
بِمَا تَعْمَلُونَ
X
പ്രവര്‍ത്തിക്കുന്നതെല്ലാം
بَصِيرٌ
X
കണ്ടറിയുന്നവനാകുന്നു
﴿8:72﴾ وَاتْلُ
X
നീ ഓതിക്കേള്‍പ്പിക്കുക
عَلَيْهِمْ
X
അവരെ
نَبَأَ
X
കഥ
نُوحٍ
X
നൂഹിന്റെ
إِذْ قَالَ
X
അദ്ദേഹം പറഞ്ഞ സന്ദര്‍ഭം
لِقَوْمِهِ
X
തന്റെ ജനതയോട്
يَا قَوْمِ
X
എന്റെ ജനമേ
إِن كَانَ كَبُرَ
X
ദുസ്സഹമായിരിക്കുന്നുവെങ്കില്‍
عَلَيْكُم
X
നിങ്ങള്‍ക്ക്
مَّقَامِي
X
എന്റെ സാന്നിധ്യം
وَتَذْكِيرِي
X
എന്റെ ഉണര്‍ത്തലും
بِآيَاتِ اللَّهِ
X
അല്ലാഹുവിന്റെ വചനങ്ങളെ സംബന്ധിച്ച
فَعَلَى اللَّهِ
X
അല്ലാഹുവില്‍
تَوَكَّلْتُ
X
ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നു
فَأَجْمِعُوا
X
നിങ്ങള്‍ സംയുക്തമായി തീരുമാനിച്ചുകൊള്ളുക
أَمْرَكُمْ
X
നിങ്ങളുടെ കാര്യം
وَشُرَكَاءَكُمْ
X
നിങ്ങളുടെ പങ്കാളികളും
ثُمَّ
X
പിന്നെ
لَا يَكُنْ
X
ആകരുത്
أَمْرُكُمْ
X
നിങ്ങളുടെ തീരുമാനം
عَلَيْكُمْ
X
നിങ്ങള്‍ക്ക്
غُمَّةً
X
അവ്യക്തം
ثُمَّ اقْضُوا
X
പിന്നെ അത് നടപ്പാക്കിക്കൊള്ളുക
إِلَيَّ
X
എനിക്കെതിരെ
وَلَا تُنظِرُونِ
X
നിങ്ങള്‍ എനിക്കൊട്ടും അവധി തരേണ്ടതില്ല
﴿10:71﴾ وَقَالَ
X
പറഞ്ഞു
مُوسَىٰ
X
മൂസ
يَا قَوْمِ
X
എന്റെ ജനമേ
إِن كُنتُمْ
X
നിങ്ങളാണെങ്കില്‍
آمَنتُم
X
നിങ്ങള്‍ വിശ്വസിച്ചു
بِاللَّهِ
X
അല്ലാഹുവില്‍
فَعَلَيْهِ
X
അവനില്‍
تَوَكَّلُوا
X
നിങ്ങള്‍ ഭരമേല്‍പിക്കുക
إِن كُنتُم
X
നിങ്ങള്‍ ആണെങ്കില്‍
مُّسْلِمِينَ
X
മുസ്‌ലികള്‍
﴿10:84﴾ أَمْ يَقُولُونَ
X
അതല്ല, അവര്‍ പറയുന്നുവോ
افْتَرَاهُۖ
X
അദ്ദേഹം ഇത് കെട്ടിച്ചമച്ചുവെന്ന്
قُلْ
X
നീ പറയുക
إِنِ افْتَرَيْتُهُ
X
ഞാനത് കെട്ടിച്ചമച്ചുവെങ്കില്‍
فَعَلَيَّ
X
എനിക്കുതന്നെയായിരിക്കും
إِجْرَامِي
X
എന്റെ പാപത്തിന്റെ ദോഷഫലം
وَأَنَا
X
ഞാന്‍
بَرِيءٌ
X
മുക്തനാണ്
مِّمَّا تُجْرِمُونَ
X
നിങ്ങള്‍ ചെയ്യുന്ന കുറ്റങ്ങളില്‍നിന്ന്
﴿11:35﴾ هَلْ يَنظُرُونَ
X
അവര്‍ പ്രതീക്ഷിക്കുകയാണോ
إِلَّا أَن تَأْتِيَهُمُ
X
അവര്‍ക്ക് വരുന്നതിനെയല്ലാതെ
الْمَلَائِكَةُ
X
മലക്കുകള്‍
أَوْ
X
അല്ലെങ്കില്‍
يَأْتِيَ
X
വന്നെത്തുന്നത്
أَمْرُ رَبِّكَۚ
X
നിന്റെ നാഥന്റെ കല്‍പന
كَذَٰلِكَ
X
അപ്രകാരം(തന്നെയാണ്)
فَعَلَ
X
ചെയ്തത്
الَّذِينَ مِن قَبْلِهِمْۚ
X
അവര്‍ക്ക് മുമ്പുള്ളവര്‍
وَمَا ظَلَمَهُمُ
X
അവരോട് അക്രമം കാണിച്ചിട്ടില്ല
اللَّهُ
X
അല്ലാഹു
وَلَٰكِن
X
എന്നാല്‍
كَانُوا
X
അവരായിരുന്നു
أَنفُسَهُمْ
X
അവരോട് തന്നെ
يَظْلِمُونَ
X
അക്രമം പ്രവര്‍ത്തിക്കുന്നവര്‍
﴿16:33﴾ وَقَالَ
X
പറയുകയും ചെയ്തു
الَّذِينَ أَشْرَكُوا
X
(അല്ലാഹുവോട്) പങ്കുചേര്‍ത്തവര്‍
لَوْ شَاءَ اللَّهُ
X
അല്ലാഹു ഇച്ഛിച്ചിരുന്നുവെങ്കില്‍
مَا عَبَدْنَا
X
ഞങ്ങള്‍ പൂജിക്കുമായിരുന്നില്ല
مِن دُونِهِ
X
അവനെക്കൂടാതെ
مِن شَيْءٍ
X
ഒരു വസ്തുവിനെയും
نَّحْنُ
X
ഞങ്ങള്‍
وَلَا آبَاؤُنَا
X
ഞങ്ങളുടെ പിതാക്കളും ഇല്ല
وَلَا حَرَّمْنَا
X
ഞങ്ങള്‍ നിഷിദ്ധമാക്കുകയില്ലായിരുന്നു
مِن دُونِهِ
X
അവന്റെ (കല്‍പന) കൂടാതെ
مِن شَيْءٍۚ
X
ഒന്നും
كَذَٰلِكَ
X
അപ്രകാരം
فَعَلَ
X
ചെയ്തു
الَّذِينَ مِن قَبْلِهِمْۚ
X
ഇവര്‍ക്ക് മുമ്പുള്ളവര്‍
فَهَلْ
X
എന്നാല്‍ ഉണ്ടോ
عَلَى الرُّسُلِ
X
ദൂതന്മാരുടെ മേല്‍(ബാധ്യത)
إِلَّا الْبَلَاغُ
X
പ്രബോധനമല്ലാതെ
الْمُبِينُ
X
വ്യക്തമായ
﴿16:35﴾ مَن كَفَرَ
X
ആര് നിഷേധിച്ചുവോ
بِاللَّهِ
X
അല്ലാഹുവെ
مِن بَعْدِ
X
ശേഷം
إِيمَانِهِ
X
തന്റെ വിശ്വാസത്തിന്റെ
إِلَّا
X
ഒഴികെ
مَنْ
X
ഒരുത്തന്‍
أُكْرِهَ
X
അവന്‍ നിര്‍ബന്ധിക്കപ്പെട്ടു
وَقَلْبُهُ
X
അവന്റെ ഹൃദയമാകട്ടെ
مُطْمَئِنٌّ
X
സമാധാനമടഞ്ഞതാണ്
بِالْإِيمَانِ
X
സത്യവിശ്വാസത്താല്‍
وَلَٰكِن
X
പക്ഷേ
مَّن شَرَحَ
X
ഏതൊരുത്തന് വിശാലമായോ
بِالْكُفْرِ
X
സത്യനിഷേധത്താല്‍
صَدْرًا
X
ഹൃദയം
فَعَلَيْهِمْ
X
അപ്പോള്‍ അവരുടെ മേല്‍
غَضَبٌ
X
കോപമുണ്ട്
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്നുള്ള
وَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
عَظِيمٌ
X
ഭയങ്കരമായ
﴿16:106﴾ قَالُوا
X
അവര്‍ പറഞ്ഞു
مَن فَعَلَ هَٰذَا
X
ആരിത് ചെയ്തു
بِآلِهَتِنَا
X
നമ്മുടെ ദൈവങ്ങളെക്കൊണ്ട്
إِنَّهُ
X
തീര്‍ച്ചയായും അവന്‍
لَمِنَ الظَّالِمِينَ
X
അക്രമികളില്‍പെട്ടവന്‍ തന്നെ
﴿21:59﴾ قَالَ
X
അദ്ദേഹം പറഞ്ഞു
بَلْ
X
എന്നാല്‍, അല്ല
فَعَلَهُ
X
അത് ചെയ്തു
كَبِيرُهُمْ
X
അവരിലെ വലിയവന്‍
هَٰذَا
X
ഈ, ഇത്
فَاسْأَلُوهُمْ
X
നിങ്ങള്‍ അവരോട്ചോദിച്ചുനോക്കൂ
إِن كَانُوا
X
അവരാണെങ്കില്‍
يَنطِقُونَ
X
അവര്‍ സംസാരിക്കുന്നു
﴿21:63﴾ مَن كَفَرَ
X
ആര്‍ സത്യത്തെ തള്ളിപ്പറഞ്ഞുവോ
فَعَلَيْهِ كُفْرُهُۖ
X
അവന്റെ സത്യനിഷേധത്തിന്റെ ദോഷം അവന്നുതന്നെയാണുണ്ടാവുക
وَمَنْ عَمِلَ
X
ആരെങ്കിലും പ്രവര്‍ത്തിക്കുന്നുവെങ്കില്‍
صَالِحًا
X
നല്ലത്
فَلِأَنفُسِهِمْ
X
അപ്പോള്‍ തങ്ങള്‍ക്കു വേണ്ടിതന്നെയാണ്
يَمْهَدُونَ
X
അവര്‍ സൗകര്യമൊരുക്കുന്നത്
﴿30:44﴾ هُوَ
X
അവനാണ്
الَّذِي جَعَلَكُمْ
X
നിങ്ങളെ ആക്കിയവന്‍
خَلَائِفَ
X
പ്രതിനിധികള്‍
فِي الْأَرْضِۚ
X
ഭൂമിയില്‍
فَمَن كَفَرَ
X
അതിനാല്‍ വല്ലവനും അവിശ്വസിക്കുന്നുവെങ്കില്‍
فَعَلَيْهِ
X
അവനുതന്നെയാണ്
كُفْرُهُۖ
X
ആ അവിശ്വാസത്തിന്റെ ദോഷം
وَلَا يَزِيدُ
X
വര്‍ധിപ്പിക്കുകയില്ല
الْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
كُفْرُهُمْ
X
അവരുടെ സത്യനിഷേധം
عِندَ رَبِّهِمْ
X
തങ്ങളുടെ നാഥന്റെയടുത്ത്
إِلَّا مَقْتًاۖ
X
കോപമല്ലാതെ
وَلَا يَزِيدُ
X
വര്‍ദ്ധിപ്പിക്കുകയില്ല
الْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
كُفْرُهُمْ
X
അവരുടെ സത്യനിഷേധം
إِلَّا خَسَارًا
X
നഷ്ടമല്ലാതെ
﴿35:39﴾ وَقَالَ
X
പറഞ്ഞു
رَجُلٌ
X
ഒരാള്‍
مُّؤْمِنٌ
X
സത്യവിശ്വാസിയായ
مِّنْ آلِ فِرْعَوْنَ
X
ഫറവോന്റെ വംശത്തില്‍പെട്ട
يَكْتُمُ
X
അദ്ദേഹം മറച്ചുവെക്കുന്നു
إِيمَانَهُ
X
തന്റെ വിശ്വാസം
أَتَقْتُلُونَ
X
നിങ്ങള്‍ കൊല്ലുകയാണോ
رَجُلًا
X
ഒരു മനുഷ്യനെ
أَن يَقُولَ
X
അദ്ദേഹം പറയുന്നതിനാല്‍
رَبِّيَ
X
എന്റെ നാഥന്‍
اللَّهُ
X
അല്ലാഹുവാകുന്നു (എന്ന്)
وَقَدْ جَاءَكُم
X
അദ്ദേഹം നിങ്ങളുടെയടുക്കല്‍ വന്നിട്ടുമുണ്ട്
بِالْبَيِّنَاتِ
X
വ്യക്തമായ തെളിവുകളുമായി
مِن رَّبِّكُمْۖ
X
നിങ്ങളുടെ നാഥനില്‍ നിന്ന്
وَإِن يَكُ
X
അദ്ദേഹമാണെങ്കില്‍
كَاذِبًا
X
കള്ളം പറയുന്നവന്‍
فَعَلَيْهِ
X
അദ്ദേഹത്തിനു തന്നെയാണ് ദോഷകരമാകുന്നത്
كَذِبُهُۖ
X
അദ്ദേഹത്തിന്റെ കളവ്
وَإِن يَكُ
X
ഇനി അദ്ദേഹമാണെങ്കില്‍
صَادِقًا
X
സത്യവാന്‍
يُصِبْكُم
X
നിങ്ങളെ ബാധിക്കും
بَعْضُ
X
ചിലത്
الَّذِي يَعِدُكُمْۖ
X
അദ്ദേഹം നിങ്ങളെ താക്കീതു ചെയ്യുന്നതില്‍
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
لَا يَهْدِي
X
അവന്‍ നേര്‍വഴിയിലാക്കുകയില്ല
مَنْ
X
ഒരുവനെ
هُوَ
X
അവന്‍
مُسْرِفٌ
X
പരിധി വിടുന്നവനാകുന്നു
كَذَّابٌ
X
കള്ളം പറയുന്നവനും
﴿40:28﴾ مَّنْ عَمِلَ
X
ഒരുവന്‍ പ്രവര്‍ത്തിച്ചാല്‍
صَالِحًا
X
സല്‍കര്‍മം
فَلِنَفْسِهِۖ
X
അതിന്റെ ഗുണം അവന്നു തന്നെ
وَمَنْ أَسَاءَ
X
ഒരുവന്‍ തിന്‍മ ചെയ്താല്‍
فَعَلَيْهَاۗ
X
അതിന്റെ ദോഷവും അവന്നു തന്നെ
وَمَا رَبُّكَ
X
നിന്റെ നാഥനല്ല
بِظَلَّامٍ
X
അനീതി ചെയ്യുന്നവന്‍
لِّلْعَبِيدِ
X
ദാസന്‍മാരോട്
﴿41:46﴾ مَنْ عَمِلَ
X
ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍
صَالِحًا
X
നന്മ
فَلِنَفْسِهِۖ
X
അതിന്റെ ഗുണം അവനുതന്നെ
وَمَنْ أَسَاءَ
X
വല്ലവനും തിന്മചെയ്താല്‍
فَعَلَيْهَاۖ
X
അതിന്റെ ദോഷവും അവനുതന്നെ
ثُمَّ
X
പിന്നീട്
إِلَىٰ رَبِّكُمْ
X
നിങ്ങളുടെ നാഥങ്കലേക്കാണ്
تُرْجَعُونَ
X
നിങ്ങളൊക്കെ മടക്കപ്പെടുക
﴿45:15﴾ أَلَمْ تَرَ
X
നീ കണ്ടില്ലേ
كَيْفَ
X
എങ്ങനെ
فَعَلَ
X
പ്രവര്‍ത്തിച്ചു
رَبُّكَ
X
നിന്റെ നാഥന്‍
بِعَادٍ
X
ആദിനെക്കൊണ്ട്
﴿89:6﴾ أَلَمْ تَرَ
X
നീ കണ്ടില്ലേ?
كَيْفَ
X
എങ്ങനെ
فَعَلَ
X
ചെയ്തുവെന്ന്
رَبُّكَ
X
നിന്റെ നാഥന്‍
بِأَصْحَابِ
X
ആള്‍ക്കാരെക്കൊണ്ട്
الْفِيلِ
X
ആനയുടെ
﴿105:1﴾