Repeated Words in Quran

< >
Total Found : 1
ثُمَّ
X
പിന്നെ
تَوَلَّيْتُم
X
നിങ്ങള്‍ പിന്തിരിഞ്ഞുകളഞ്ഞു
مِّن بَعْدِ ذَٰلِكَۖ
X
അതിന്ന്ശേഷം
فَلَوْلَا
X
ഇല്ലായിരുന്നെങ്കില്‍
فَضْلُ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹം
عَلَيْكُمْ
X
നിങ്ങള്‍ക്ക്
وَرَحْمَتُهُ
X
അവന്റെ കാരുണ്യവും
لَكُنتُم
X
നിങ്ങള്‍ ആയിത്തീരുകതന്നെ ചെയ്യുമായിരുന്നു
مِّنَ الْخَاسِرِينَ
X
നഷ്ടം പറ്റിയവരില്‍
﴿2:64﴾ ذَٰلِكَ
X
അത്
الْفَضْلُ
X
അനുഗ്രഹം(തന്നെ)
مِنَ اللَّهِۚ
X
അല്ലാഹുവില്‍ നിന്നുള്ള
وَكَفَىٰ بِاللَّهِ
X
അല്ലാഹുതന്നെ മതി
عَلِيمًا
X
എല്ലാം അറിയുന്നവനായി
﴿4:70﴾ وَإِذَا جَاءَهُمْ
X
അവര്‍ക്ക് വന്നാല്‍
أَمْرٌ
X
വല്ല കാര്യവും
مِّنَ الْأَمْنِ
X
സമാധാനത്തിന്റെ
أَوِ الْخَوْفِ
X
അല്ലെങ്കില്‍ ഭീതിയുടെ
أَذَاعُوا بِهِۖ
X
അവര്‍ അത് പ്രചരിപ്പിക്കുകയായി
وَلَوْ رَدُّوهُ
X
അവര്‍ അത് എത്തിച്ചുകൊടുത്തിരുന്നെങ്കില്‍
إِلَى الرَّسُولِ
X
ദൈവദൂതനിലേക്ക്
وَإِلَىٰ أُولِي الْأَمْرِ
X
കൈകാര്യകര്‍ത്താക്കളിലേക്കും
مِنْهُمْ
X
അവരില്‍ പെട്ട
لَعَلِمَهُ
X
അതിനെ (അതിന്റെ സത്യാവസ്ഥ) മനസ്സിലാക്കുമായിരുന്നു
الَّذِينَ يَسْتَنبِطُونَهُ
X
അതിനെ കുറിച്ച് നിരീക്ഷണപാടവമുള്ളവര്‍
مِنْهُمْۗ
X
അവരില്‍ പെട്ട
وَلَوْلَا
X
ഇല്ലായിരുന്നുവെങ്കില്‍
فَضْلُ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹം
عَلَيْكُمْ
X
നിങ്ങളുടെമേല്‍
وَرَحْمَتُهُ
X
അവന്റെ കാരുണ്യവും
لَاتَّبَعْتُمُ
X
നിങ്ങള്‍ പിന്തുടര്‍ന്ന് പോയേനെ
الشَّيْطَانَ
X
പിശാചിനെ
إِلَّا قَلِيلًا
X
അല്‍പം ചിലരൊഴികെ
﴿4:83﴾ وَلَوْلَا
X
ഇല്ലായിരുന്നെങ്കില്‍
فَضْلُ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹം
عَلَيْكَ
X
നിന്റെ മേല്‍
وَرَحْمَتُهُ
X
അവന്റെ കാരുണ്യവും
لَهَمَّت
X
തീര്‍ച്ചയായും തുനിഞ്ഞതായിരുന്നു
طَّائِفَةٌ
X
ഒരു വിഭാഗം
مِّنْهُمْ
X
അവരില്‍
أَن يُضِلُّوكَ
X
നിന്നെ വഴിതെറ്റിക്കാന്‍
وَمَا يُضِلُّونَ
X
അവര്‍ വഴിപിഴപ്പിക്കുന്നില്ല
إِلَّا أَنفُسَهُمْۖ
X
തങ്ങളെത്തന്നെയല്ലാതെ
وَمَا يَضُرُّونَكَ
X
അവര്‍ നിനക്ക് ദ്രോഹം വരുത്തുകയുമില്ല
مِن شَيْءٍۚ
X
യാതൊന്നും
وَأَنزَلَ اللَّهُ
X
അല്ലാഹു ഇറക്കിത്തന്നു
عَلَيْكَ
X
നിനക്ക്
الْكِتَابَ
X
വേദപുസ്തകം
وَالْحِكْمَةَ
X
യുക്തിജ്ഞാനവും
وَعَلَّمَكَ
X
നിന്നെ പഠിപ്പിക്കുകയും ചെയ്തു
مَا لَمْ تَكُن تَعْلَمُۚ
X
നീ അറിഞ്ഞിരുന്നിട്ടില്ലാത്തത്
وَكَانَ
X
ആയിരിക്കുന്നു
فَضْلُ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹം
عَلَيْكَ
X
നിന്റെ മേലുള്ള
عَظِيمًا
X
അതിമഹത്തരം
﴿4:113﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
مَن
X
ആരെങ്കിലും
يَرْتَدَّ
X
അവന്‍ തിരിച്ചുപോകുന്നു(എങ്കില്‍)
مِنكُمْ
X
നിങ്ങളില്‍നിന്ന്
عَن دِينِهِ
X
തന്റെ മതത്തെവിട്ട്
فَسَوْفَ يَأْتِي اللَّهُ
X
അല്ലാഹു കൊണ്ടുവരും
بِقَوْمٍ
X
(മറ്റൊരു) ജനവിഭാഗത്തെ
يُحِبُّهُمْ
X
അവന്‍ അവരെ ഇഷ്ടപ്പെടും
وَيُحِبُّونَهُ
X
അവര്‍ അവനെയും ഇഷ്ടപ്പെടും
أَذِلَّةٍ
X
വിനയം കാണിക്കുന്നവരായ
عَلَى الْمُؤْمِنِينَ
X
സത്യവിശ്വാസികളോട്
أَعِزَّةٍ
X
പ്രതാപം കാണിക്കുന്നവരായ
عَلَى الْكَافِرِينَ
X
സത്യനിഷേധികളോട്
يُجَاهِدُونَ
X
അവര്‍ സമരം നടത്തും
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
وَلَا يَخَافُونَ
X
അവര്‍ ഭയപ്പെടുകയില്ല
لَوْمَةَ
X
ആക്ഷേപത്തെ
لَائِمٍۚ
X
ആക്ഷേപകന്റെ
ذَٰلِكَ
X
അത്
فَضْلُ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹമാണ്
يُؤْتِيهِ
X
അവനത് നല്‍കുന്നു
مَن يَشَاءُۚ
X
അവനിച്ഛിക്കുന്നവര്‍ക്ക്
وَاللَّهُ
X
അല്ലാഹു
وَاسِعٌ
X
വിപുലമായ ഔദാര്യമുടയവനാണ്
عَلِيمٌ
X
എല്ലാം അറിയുന്നവനും
﴿5:54﴾ وَلَوْلَا
X
ഇല്ലായിരുന്നെങ്കില്‍
فَضْلُ اللَّهِ
X
അല്ലാഹുവിന്റെ ഔദാര്യം
عَلَيْكُمْ
X
നിങ്ങളുടെമേല്‍
وَرَحْمَتُهُ
X
അവന്റെ കാരുണ്യവും
وَأَنَّ اللَّهَ
X
അല്ലാഹു ആകുന്നു എന്നതും
تَوَّابٌ
X
വളരെ പശ്ചാത്താപം സ്വീകരിക്കുന്നവന്‍
حَكِيمٌ
X
യുക്തിമാനും
﴿24:10﴾ وَلَوْلَا
X
ഉണ്ടായിരുന്നില്ലെങ്കില്‍
فَضْلُ اللَّهِ
X
അല്ലാഹുവിന്റെ ഔദാര്യം
عَلَيْكُمْ
X
നിങ്ങളുടെമേല്‍
وَرَحْمَتُهُ
X
അവന്റെ കാരുണ്യവും
فِي الدُّنْيَا وَالْآخِرَةِ
X
ഇഹത്തിലും പരത്തിലും
لَمَسَّكُمْ
X
നിങ്ങളെ ബാധിക്കുമായിരുന്നു
فِي مَا أَفَضْتُمْ فِيهِ
X
നിങ്ങള്‍ ഏര്‍പ്പെട്ട വിഷയത്തില്‍
عَذَابٌ عَظِيمٌ
X
കഠിനമായ ശിക്ഷ
﴿24:14﴾ وَلَوْلَا
X
ഉണ്ടായിരുന്നില്ലെങ്കില്‍
فَضْلُ اللَّهِ
X
അല്ലാഹുവിന്റ അനുഗ്രഹം
عَلَيْكُمْ
X
നിങ്ങളുടെ മേല്‍
وَرَحْمَتُهُ
X
അവന്റെ കാരുണ്യവും
وَأَنَّ اللَّهَ
X
നിശ്ചയം അല്ലാഹു ആകുന്നു എന്നതും
رَءُوفٌ
X
ദയാലു
رَّحِيمٌ
X
കാരുണ്യവാനും
﴿24:20﴾ يَا أَيُّهَا الَّذِينَ آمَنُوا
X
സത്യവിശ്വാസികളെ
لَا تَتَّبِعُوا
X
നിങ്ങള്‍ പിന്‍തുടരരുത്
خُطُوَاتِ
X
കാല്‍പാടുകള്‍
الشَّيْطَانِۚ
X
പിശാചിന്റെ
وَمَن يَتَّبِعْ
X
വല്ലവനും പിന്‍പറ്റിയാല്‍
خُطُوَاتِ
X
കാല്‍പാടുകള്‍
الشَّيْطَانِ
X
പിശാചിന്റെ
فَإِنَّهُ
X
അവന്‍
يَأْمُرُ
X
അവന്‍ കല്‍പിക്കും
بِالْفَحْشَاءِ
X
നീചകാര്യങ്ങളെ
وَالْمُنكَرِۚ
X
നിഷിദ്ധങ്ങളെയും
وَلَوْلَا
X
ഇല്ലായിരുന്നെങ്കില്‍
فَضْلُ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹം
عَلَيْكُمْ
X
നിങ്ങളുടെമേല്‍
وَرَحْمَتُهُ
X
അവന്റെ കാരുണ്യവും
مَا زَكَىٰ
X
വിശുദ്ധി പുലര്‍ത്തുമായിരുന്നില്ല
مِنكُم
X
നിങ്ങളില്‍നിന്ന്
مِّنْ أَحَدٍ
X
ആരും
أَبَدًا
X
ഒരിക്കലും
وَلَٰكِنَّ اللَّهَ
X
എന്നാല്‍ അല്ലാഹു
يُزَكِّي
X
ശുദ്ധീകരിക്കുന്നു
مَن يَشَاءُۗ
X
അവന്‍ ഉദ്ദേശിക്കുന്നവരെ
وَاللَّهُ
X
അല്ലാഹു
سَمِيعٌ
X
എല്ലാം കേള്‍ക്കുന്നവനാണ്
عَلِيمٌ
X
എല്ലാം അറിയുന്നവനും
﴿24:21﴾ وَوَرِثَ
X
അനന്തരമെടുത്തു
سُلَيْمَانُ
X
സുലൈമാന്‍
دَاوُودَۖ
X
ദാവൂദിനെ
وَقَالَ
X
അദ്ദേഹം പറഞ്ഞു
يَا أَيُّهَا النَّاسُ
X
അല്ലയോ ജനങ്ങളേ
عُلِّمْنَا
X
നാം പഠിപ്പിക്കപ്പെട്ടിരിക്കുന്നു
مَنطِقَ
X
ഭാഷ
الطَّيْرِ
X
പക്ഷികളുടെ
وَأُوتِينَا
X
നമുക്ക് നല്‍കപ്പടുകയും ചെയ്തിരിക്കുന്നു
مِن كُلِّ شَيْءٍۖ
X
എല്ലാ വസ്തുക്കളും
إِنَّ هَٰذَا
X
തീര്‍ച്ചയായും ഇത്
لَهُوَ الْفَضْلُ
X
ഇതു തന്നെയാണ് അനുഗ്രഹം
الْمُبِينُ
X
പ്രത്യക്ഷമായ
﴿27:16﴾ ثُمَّ
X
പിന്നീട്
أَوْرَثْنَا
X
നാം അവകാശികളാക്കി
الْكِتَابَ
X
ഈ വേദപുസ്തകത്തിന്റെ
الَّذِينَ اصْطَفَيْنَا
X
നാം പ്രത്യേകം തെരഞ്ഞെടുത്തവരെ
مِنْ عِبَادِنَاۖ
X
നമ്മുടെ ദാസന്മാരില്‍നിന്ന്
فَمِنْهُمْ
X
അവരിലുണ്ട്
ظَالِمٌ
X
അതിക്രമം കാട്ടുന്നവര്‍
لِّنَفْسِهِ
X
സ്വന്തത്തോട്
وَمِنْهُم
X
അവരിലുണ്ട്
مُّقْتَصِدٌ
X
മധ്യനിലപാട് പുലര്‍ത്തുന്നവര്‍
وَمِنْهُمْ
X
അവരിലുണ്ട്
سَابِقٌ
X
മുന്നേറുന്നവര്‍
بِالْخَيْرَاتِ
X
നന്മകളില്‍
بِإِذْنِ اللَّهِۚ
X
ദൈവഹിതത്തിനൊത്ത്
ذَٰلِكَ
X
ഇത്
هُوَ
X
ഇതുതന്നെ
الْفَضْلُ
X
അനുഗ്രഹം
الْكَبِيرُ
X
അതിമഹത്തായ
﴿35:32﴾ تَرَى
X
നീ കാണും
الظَّالِمِينَ
X
അക്രമികളെ
مُشْفِقِينَ
X
പേടിച്ചു വിറക്കുന്നത്
مِمَّا كَسَبُوا
X
തങ്ങള്‍ സമ്പാദിച്ചുവെച്ചതിനെപ്പറ്റി
وَهُوَ
X
അത്
وَاقِعٌ
X
ഭവിക്കുന്നതാകുന്നു
بِهِمْۗ
X
അവരില്‍
وَالَّذِينَ
X
യാതൊരു കൂട്ടര്‍
آمَنُوا
X
അവര്‍ സത്യവിശ്വാസം സ്വീകരിച്ചു
وَعَمِلُوا
X
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍
فِي رَوْضَاتِ الْجَنَّاتِۖ
X
സ്വര്‍ഗീയാരാമങ്ങളിലാണ്
لَهُم
X
അവര്‍ക്കുണ്ട്
مَّا يَشَاءُونَ
X
അവരുദ്ദേശിക്കുന്നത്
عِندَ رَبِّهِمْۚ
X
തങ്ങളുടെ നാഥന്റെയടുത്ത്
ذَٰلِكَ هُوَ
X
അത് തന്നെയാണ്
الْفَضْلُ
X
അനുഗ്രഹം
الْكَبِيرُ
X
മഹത്തായ
﴿42:22﴾ سَابِقُوا
X
നിങ്ങള്‍ മത്സരിച്ചു മുന്നേറുക
إِلَىٰ مَغْفِرَةٍ
X
പാപമോചനത്തിലേക്ക്
مِّن رَّبِّكُمْ
X
നിങ്ങളുടെ നാഥനില്‍നിന്നുള്ള
وَجَنَّةٍ
X
സ്വര്‍ഗത്തിലേക്കും
عَرْضُهَا
X
അതിന്റെ വിശാലത
كَعَرْضِ
X
വിശാലത പോലെയാണ്
السَّمَاءِ
X
ആകാശത്തിന്റെ
وَالْأَرْضِ
X
ഭൂമിയുടെയും
أُعِدَّتْ
X
അത് തയ്യാറാക്കപ്പെട്ടിരിക്കുന്നു
لِلَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍ക്കായി
بِاللَّهِ
X
അല്ലാഹുവില്‍
وَرُسُلِهِۚ
X
അവന്റെ ദൂതന്മാരിലും
ذَٰلِكَ
X
അത്
فَضْلُ
X
ഔദാര്യമാണ്
اللَّهِ
X
അല്ലാഹുവിന്റെ
يُؤْتِيهِ
X
അവനത് നല്‍കുന്നു
مَن يَشَاءُۚ
X
അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്
وَاللَّهُ
X
അല്ലാഹു
ذُو الْفَضْلِ
X
ഔദാര്യമുടയവനാണ്
الْعَظِيمِ
X
മഹത്തായ
﴿57:21﴾ ذَٰلِكَ
X
അത്
فَضْلُ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹമാണ്
يُؤْتِيهِ
X
അവനത് നല്‍കുന്നു
مَن يَشَاءُۚ
X
അവനിച്ഛിക്കുന്നവര്‍ക്ക്
وَاللَّهُ
X
അല്ലാഹു
ذُو الْفَضْلِ
X
അനുഗ്രഹത്തിനുടമയാണ്
الْعَظِيمِ
X
അതിമഹത്തായ
﴿62:4﴾