Repeated Words in Quran

< >
Total Found : 43
مَن كَانَ
X
ആരെങ്കിലും ആണെങ്കില്‍
عَدُوًّا
X
ശത്രു
لِّلَّهِ
X
അല്ലാഹുവിന്റെ
وَمَلَائِكَتِهِ
X
അവന്റെ മലക്കുകളുടെയും
وَرُسُلِهِ
X
അവന്റെ ദൂതന്മാരുടെയും
وَجِبْرِيلَ
X
ജീബ്‌രീലിന്റെയും
وَمِيكَالَ
X
മീകാഈലിന്റെയും
فَإِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
عَدُوٌّ
X
ശത്രുവാണ്
لِّلْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
﴿2:98﴾ إِنَّ الصَّفَا
X
തീര്‍ച്ചയായും സ്വഫാ
وَالْمَرْوَةَ
X
മര്‍വയും
مِن شَعَائِرِ اللَّهِۖ
X
അല്ലാഹുവിന്റെ അടയാളങ്ങളില്‍ പെട്ടതാണ്
فَمَنْ حَجَّ
X
വല്ലവനും ഹജ്ജ് നിര്‍വഹിച്ചാല്‍
الْبَيْتَ
X
ദൈവഭവനത്തിങ്കല്‍
أَوِ اعْتَمَرَ
X
അല്ലെങ്കില്‍ ഉംറ നിര്‍വഹിച്ചു
فَلَا جُنَاحَ
X
കുറ്റമില്ല
عَلَيْهِ
X
അവന്റെ മേല്‍
أَن يَطَّوَّفَ بِهِمَاۚ
X
അവക്കിടയില്‍ പ്രദക്ഷിണം നടത്തുന്നത്
وَمَن تَطَوَّعَ
X
ആരെങ്കിലും സ്വമേധയാ നിര്‍വഹിക്കുന്നുവെങ്കില്‍
خَيْرًا
X
നന്മ
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
شَاكِرٌ
X
നന്ദിയുള്ളവനാണ്
عَلِيمٌ
X
സര്‍വജ്ഞനുമാണ്
﴿2:158﴾ فَإِنِ انتَهَوْا
X
ഇനി അവര്‍ വിരമിക്കുകയാണെങ്കില്‍
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
പരമദയാലുവുമാണ്
﴿2:192﴾ سَلْ
X
ചോദിക്കുക
بَنِي إِسْرَائِيلَ
X
ഇസ്രായീല്‍ സന്തതികളോട്
كَمْ
X
എത്രയാണ്
آتَيْنَاهُم
X
നാം അവര്‍ക്ക് നല്‍കിയതെന്ന്
مِّنْ آيَةٍ
X
തെളിവുകള്‍
بَيِّنَةٍۗ
X
വ്യക്തമായ
وَمَن يُبَدِّلْ
X
വല്ലവനും മാറ്റിമറിക്കുകയാണെങ്കില്‍
نِعْمَةَ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹം
مِن بَعْدِ
X
ശേഷം
مَا جَاءَتْهُ
X
അത് തനിക്ക് വന്ന്കിട്ടിയതിന്ന്
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
شَدِيدُ الْعِقَابِ
X
കഠിനമായി ശിക്ഷിക്കുന്നവനാണ്
﴿2:211﴾ يَسْأَلُونَكَ
X
അവര്‍ നിന്നോട് ചോദിക്കുന്നു
مَاذَا
X
എന്താണ്
يُنفِقُونَۖ
X
അവര്‍ ചെലവഴിക്കുന്നു
قُلْ
X
പറയുക
مَا أَنفَقْتُم
X
നിങ്ങള്‍ ചെലവഴിക്കുന്നത്
مِّنْ خَيْرٍ
X
നല്ലതില്‍ നിന്ന്
فَلِلْوَالِدَيْنِ
X
അത് മാതാപിതാക്കള്‍ക്കാണ്
وَالْأَقْرَبِينَ
X
അടുത്ത ബന്ധുക്കള്‍ക്കും
وَالْيَتَامَىٰ
X
അനാഥകള്‍ക്കും
وَالْمَسَاكِينِ
X
അഗതികള്‍ക്കും
وَابْنِ السَّبِيلِۗ
X
വഴിപോക്കര്‍ക്കും
وَمَا تَفْعَلُوا
X
നിങ്ങള്‍ ചെയ്യുന്നത്
مِنْ خَيْرٍ
X
നല്ലതില്‍ പെട്ടതായി
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
بِهِ
X
അതിനെപറ്റി
عَلِيمٌ
X
അറിയുന്നവനാണ്
﴿2:215﴾ لِّلَّذِينَ يُؤْلُونَ
X
ശപഥം ചെയ്ത് പിരിയുന്നവര്‍ക്കുണ്ട്
مِن نِّسَائِهِمْ
X
തങ്ങളുടെ സ്ത്രീകളില്‍ നിന്ന്
تَرَبُّصُ
X
കാത്തിരിപ്പ്
أَرْبَعَةِ
X
നാല്
أَشْهُرٍۖ
X
മാസങ്ങളുടെ
فَإِن فَاءُوا
X
ഇനി അവര്‍ മടങ്ങുകയാണങ്കില്‍
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
കരുണാനിധിയുമാണ്
﴿2:226﴾ وَإِنْ عَزَمُوا
X
അവര്‍ തീരുമാനിക്കുകയാണെങ്കില്‍
الطَّلَاقَ
X
വിവാഹമോചനം
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
سَمِيعٌ
X
എല്ലാം കേള്‍ക്കുന്നവനാണ്
عَلِيمٌ
X
എല്ലാം അറിയുന്നവനും
﴿2:227﴾ أَلَمْ تَرَ
X
നീ കണ്ടില്ലേ
إِلَى الَّذِي حَاجَّ
X
തര്‍ക്കിച്ചവനെ
إِبْرَاهِيمَ
X
ഇബ്റാഹീമിനോട്
فِي رَبِّهِ
X
തന്റെ രക്ഷിതാവിന്റെ കാര്യത്തില്‍
أَنْ آتَاهُ اللَّهُ
X
അല്ലാഹു അവന് നല്‍കിയതിനാല്‍
الْمُلْكَ
X
രാജാധികാരം
إِذْ قَالَ إِبْرَاهِيمُ
X
ഇബ്റാഹീം പറഞ്ഞപ്പോള്‍
رَبِّيَ
X
എന്റെ നാഥനാണ്
الَّذِي يُحْيِي
X
ജീവിപ്പിക്കുന്നവന്‍
وَيُمِيتُ
X
മരിപ്പിക്കുന്നവനും
قَالَ
X
അവന്‍ പറഞ്ഞു
أَنَا أُحْيِي
X
ഞാന്‍ ജീവിപ്പിക്കുന്നു
وَأُمِيتُۖ
X
ഞാന്‍ മരിപ്പിക്കുകയും ചെയ്യുന്നു
قَالَ إِبْرَاهِيمُ
X
ഇബ്റാഹീം പറഞ്ഞു
فَإِنَّ اللَّهَ
X
എന്നാല്‍ അല്ലാഹു
يَأْتِي بِالشَّمْسِ
X
സൂര്യനെ കൊണ്ടുവരുന്നു
مِنَ الْمَشْرِقِ
X
കിഴക്കുനിന്ന്
فَأْتِ بِهَا
X
എന്നാല്‍ നീ അതൊന്ന് കൊണ്ടുവരൂ
مِنَ الْمَغْرِبِ
X
പടിഞ്ഞാറുനിന്ന്
فَبُهِتَ
X
അപ്പോള്‍ ഉത്തരം മുട്ടി
الَّذِي كَفَرَۗ
X
നിഷേധിച്ചവന്‍
وَاللَّهُ
X
അല്ലാഹു
لَا يَهْدِي
X
നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ
X
ജനതയെ
الظَّالِمِينَ
X
അക്രമികളായ
﴿2:258﴾ وَمَا أَنفَقْتُم
X
നിങ്ങള്‍ ചെലവഴിച്ച
مِّن نَّفَقَةٍ
X
ഏത് ദാനവും
أَوْ نَذَرْتُم
X
നിങ്ങള്‍ നേര്‍ന്ന
مِّن نَّذْرٍ
X
ഏത് നേര്‍ച്ചയും
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يَعْلَمُهُۗ
X
അതറിയുന്നു
وَمَا لِلظَّالِمِينَ
X
അക്രമികള്‍ക്കില്ല തന്നെ
مِنْ أَنصَارٍ
X
ഒരു സഹായിയും
﴿2:270﴾ لِلْفُقَرَاءِ
X
ദരിദ്രര്‍ക്ക് (ചെലവഴിക്കുന്നത്)
الَّذِينَ أُحْصِرُوا
X
ബന്ധിതരായ
فِي سَبِيلِ اللَّهِ
X
ദൈവമാര്‍ഗത്തില്‍ (ഉള്ള ശ്രമത്തില്‍)
لَا يَسْتَطِيعُونَ
X
അവര്‍ക്ക് സാധിക്കുന്നില്ല
ضَرْبًا
X
സഞ്ചരിക്കാന്‍
فِي الْأَرْضِ
X
ഭൂമിയില്‍
يَحْسَبُهُمُ
X
അവരെ (കുറിച്ച്) കരുതും
الْجَاهِلُ
X
വിവരമില്ലാത്തവര്‍
أَغْنِيَاءَ
X
ധനികരെന്ന്
مِنَ التَّعَفُّفِ
X
മാന്യത കാരണം
تَعْرِفُهُم
X
നിനക്കവരെ അറിയാം
بِسِيمَاهُمْ
X
അവരുടെ ലക്ഷണങ്ങള്‍ കൊണ്ട്
لَا يَسْأَلُونَ النَّاسَ
X
അവര്‍ ജനങ്ങളോട് ചോദിക്കില്ല
إِلْحَافًاۗ
X
ശല്ല്യം ചെയ്തുകൊണ്ട്
وَمَا تُنفِقُوا
X
നിങ്ങള്‍ ചെലവഴിക്കുന്നത് (എന്തും)
مِنْ خَيْرٍ
X
നല്ലതി(ധനത്തി)ല്‍ നിന്ന്
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
بِهِ
X
അതിനെപ്പറ്റി
عَلِيمٌ
X
നന്നായറിയുന്നവനാണ്
﴿2:273﴾ إِنَّ
X
നിശ്ചയം
الدِّينَ
X
ജീവിത വ്യവസ്ഥ
عِندَ اللَّهِ
X
അല്ലാഹുവിന്റെയടുക്കല്‍
الْإِسْلَامُۗ
X
ഇസ്‌ലാം മാത്രം
وَمَا اخْتَلَفَ
X
ഭിന്നിച്ചിട്ടില്ല
الَّذِينَ أُوتُوا
X
നല്‍കപ്പെട്ടവര്‍
الْكِتَابَ
X
വേദഗ്രന്ഥം
إِلَّا
X
അല്ലാതെ
مِن بَعْدِ
X
ശേഷമല്ലാതെ
مَا جَاءَهُمُ
X
അവര്‍ക്ക് വന്നെത്തിയതിന്
الْعِلْمُ
X
അറിവ്
بَغْيًا
X
കിടമല്‍സരം കാരണം, അതിക്രമം കാരണം
بَيْنَهُمْۗ
X
അവര്‍ക്കിടയിലുള്ള
وَمَن يَكْفُرْ
X
ആരെങ്കിലും നിഷേധിക്കുന്നുവെങ്കില്‍
بِآيَاتِ اللَّهِ
X
അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ
فَإِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
سَرِيعُ
X
അതിവേഗം നടത്തുന്നവന്‍
الْحِسَابِ
X
വിചാരണ
﴿3:19﴾ قُلْ
X
പറയുക
أَطِيعُوا
X
നിങ്ങള്‍ അനുസരിക്കുക
اللَّهَ
X
അല്ലാഹുവിനെ
وَالرَّسُولَۖ
X
(അവന്റെ) ദൂതനെയും
فَإِن تَوَلَّوْا
X
നിങ്ങള്‍ പിന്‍മാറുകയാണെങ്കില്‍
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
لَا يُحِبُّ
X
സ്നേഹിക്കുകയില്ല
الْكَافِرِينَ
X
സത്യനിഷേധികളെ
﴿3:32﴾ فَإِن تَوَلَّوْا
X
ഇനി അവര്‍ പിന്തിരിഞ്ഞാല്‍
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
عَلِيمٌ
X
നന്നായി അറിയുന്നവനാണ്
بِالْمُفْسِدِينَ
X
നാശകാരികളെപ്പറ്റി
﴿3:63﴾ بَلَىٰ
X
അല്ല
مَنْ أَوْفَىٰ
X
ആരെങ്കിലും പൂര്‍ത്തിയാക്കിയാല്‍
بِعَهْدِهِ
X
തന്റെ പ്രതിജ്ഞ
وَاتَّقَىٰ
X
സൂക്ഷ്മത പുലര്‍ത്തുകയും ചെയ്താല്‍
فَإِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
يُحِبُّ
X
ഇഷ്ടപ്പെടുന്നു
الْمُتَّقِينَ
X
സൂക്ഷ്മത പുലര്‍ത്തുന്നവരെ
﴿3:76﴾ إِلَّا الَّذِينَ تَابُوا
X
പശ്ചാത്തപിച്ചു മടങ്ങിയവരൊഴികെ
مِن بَعْدِ ذَٰلِكَ
X
അതിന് ശേഷം
وَأَصْلَحُوا
X
അവര്‍ (ജീവിതം) നന്നാക്കിത്തീര്‍ക്കുകയും ചെയ്തു
فَإِنَّ اللَّهَ
X
അപ്പോള്‍ നിശ്ചയമായും അല്ലാഹു
غَفُورٌ
X
ഏറെ പൊറുത്തുകൊടുക്കുന്നവനാകുന്നു
رَّحِيمٌ
X
ദയാപരനാകുന്നു
﴿3:89﴾ لَن تَنَالُوا
X
നിങ്ങള്‍ നേടുകയില്ല
الْبِرَّ
X
പുണ്യം
حَتَّىٰ تُنفِقُوا
X
നിങ്ങള്‍ ചെലവഴിക്കുന്നത് വരെ
مِمَّا تُحِبُّونَۚ
X
നിങ്ങള്‍ ഇഷ്ടപ്പെടുന്നതില്‍ നിന്ന്
وَمَا تُنفِقُوا
X
നിങ്ങള്‍ ചെലവഴിക്കുന്നത്
مِن شَيْءٍ
X
എന്തും, വസ്തുവില്‍ നിന്ന്
فَإِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
بِهِ
X
അതിനെക്കുറിച്ച്
عَلِيمٌ
X
നന്നായി അറിയുന്നവനാണ്
﴿3:92﴾ فِيهِ
X
അതിലുണ്ട്
آيَاتٌ
X
ദൃഷ്ടാന്തങ്ങള്‍
بَيِّنَاتٌ
X
വ്യക്തമായ
مَّقَامُ
X
പ്രാര്‍ഥനാസ്ഥാനം
إِبْرَاهِيمَۖ
X
ഇബ്റാഹീമിന്റെ
وَمَن دَخَلَهُ
X
ആര്‍ അതില്‍ പ്രവേശിച്ചുവോ
كَانَ آمِنًاۗ
X
അവന്‍ നിര്‍ഭയനായിരിക്കും
وَلِلَّهِ
X
അല്ലാഹുവിനോട് ബാധ്യതയുണ്ട്
عَلَى النَّاسِ
X
മനുഷ്യര്‍ക്ക്
حِجُّ الْبَيْتِ
X
ഹജ്ജ് നിര്‍വഹിക്കല്‍(ആ മന്ദിരത്തിലേക്ക് തീര്‍ഥാടനം ചെയ്യല്‍)
مَنِ اسْتَطَاعَ
X
കഴിവുള്ളവര്‍ക്ക്
إِلَيْهِ
X
അതിലേക്ക്
سَبِيلًاۚ
X
മാര്‍ഗത്താല്‍
وَمَن كَفَرَ
X
ആര്‍ നിഷേധിച്ചുവോ
فَإِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
غَنِيٌّ
X
ആശ്രയം വേണ്ടാത്തവനാണ്
عَنِ الْعَالَمِينَ
X
ലോകരില്‍ ആരുടെയും
﴿3:97﴾ وَيَسْتَفْتُونَكَ
X
അവര്‍ നിന്നോട് വിധിതേടുന്നു
فِي النِّسَاءِۖ
X
സ്ത്രീകളുടെ കാര്യത്തില്‍
قُلِ
X
പറയുക
اللَّهُ يُفْتِيكُمْ
X
അല്ലാഹു നിങ്ങള്‍ക്ക് വിധിനല്‍കുന്നു
فِيهِنَّ
X
അവരുടെ കാര്യത്തില്‍
وَمَا يُتْلَىٰ عَلَيْكُمْ
X
(നേരത്തെ) നിങ്ങള്‍ ഓതിക്കേള്‍പ്പിക്കപ്പെടുന്നതും (ഓര്‍മിപ്പിക്കുന്നു)
فِي الْكِتَابِ
X
ഈ വേദഗ്രന്ഥത്തില്‍
فِي يَتَامَى النِّسَاءِ
X
അനാഥ സ്ത്രീകളെ സംബന്ധിച്ചും
اللَّاتِي لَا تُؤْتُونَهُنَّ
X
നിങ്ങള്‍ നല്‍കാത്തവരായ
مَا كُتِبَ لَهُنَّ
X
അവര്‍ക്ക് എഴുതപ്പെട്ടത് (അവരുടെ അവകാശം)
وَتَرْغَبُونَ
X
നിങ്ങള്‍ ആഗ്രഹിക്കുന്നു
أَن تَنكِحُوهُنَّ
X
നിങ്ങള്‍ അവരെ വിവാഹം ചെയ്യല്‍
وَالْمُسْتَضْعَفِينَ
X
ദുര്‍ബലരായവരെക്കുറിച്ചും
مِنَ الْوِلْدَانِ
X
കുട്ടികളില്‍ നിന്ന്
وَأَن تَقُومُوا
X
നിങ്ങള്‍ വര്‍ത്തിക്കണമെന്നും
لِلْيَتَامَىٰ
X
അനാഥകളോട്
بِالْقِسْطِۚ
X
നീതിപൂര്‍വ്വം
وَمَا تَفْعَلُوا
X
നിങ്ങള്‍ എന്ത് ചെയ്യുന്നുവോ
مِنْ خَيْرٍ
X
നന്മയില്‍ നിന്ന്, നന്മയായി
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
كَانَ بِهِ
X
അതിനെക്കുറിച്ച് ആയിരിക്കുന്നു
عَلِيمًا
X
സൂക്ഷമമായി അറിയുന്നവന്‍
﴿4:127﴾ وَإِنِ امْرَأَةٌ خَافَتْ
X
ഒരു സ്ത്രീ ഭയപ്പെട്ടാല്‍
مِن بَعْلِهَا
X
തന്റെ ഭര്‍ത്താവില്‍ നിന്ന്
نُشُوزًا
X
പിണക്കം
أَوْ إِعْرَاضًا
X
അല്ലെങ്കില്‍ അവഗണന
فَلَا جُنَاحَ
X
എന്നാല്‍ കുറ്റമില്ല
عَلَيْهِمَا
X
അവര്‍ രണ്ടുപേരുടെമേലും
أَن يُصْلِحَا
X
രണ്ടുപേരും ഒത്തുതീര്‍പ്പുണ്ടാക്കുന്നതില്‍
بَيْنَهُمَا
X
തങ്ങള്‍ക്കിടയില്‍
صُلْحًاۚ
X
ഒരു ഒത്തുതീര്‍പ്പ്
وَالصُّلْحُ
X
ഒത്തുതീര്‍പ്പാണ്
خَيْرٌۗ
X
ഉത്തമം
وَأُحْضِرَتِ
X
ഹാജരാക്കപ്പെട്ടിരിക്കുന്നു (കുടികൊള്ളുന്നു)
الْأَنفُسُ
X
(മനുഷ്യ) മനസ്സുകളില്‍
الشُّحَّۚ
X
പിശുക്ക് (സങ്കുചിതത്വം)
وَإِن تُحْسِنُوا
X
നിങ്ങള്‍ നന്മചെയ്യുകയാണെങ്കില്‍
وَتَتَّقُوا
X
നിങ്ങള്‍ സൂക്ഷ്മത പുലര്‍ത്തുകയും
فَإِنَّ اللَّهَ كَانَ
X
അപ്പോള്‍ തീര്‍ച്ചയായും അല്ലാഹു ആയിരിക്കുന്നു
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നവയൊക്കെയും
خَبِيرًا
X
സൂക്ഷ്മമായി അറിയുന്നവന്‍
﴿4:128﴾ وَلَن تَسْتَطِيعُوا
X
നിങ്ങള്‍ക്ക് ഒരിക്കലും സാധ്യമാകയില്ല
أَن تَعْدِلُوا
X
നിങ്ങള്‍ (തുല്യ)നീതിപാലിക്കാന്‍
بَيْنَ النِّسَاءِ
X
ഭാര്യമാര്‍ക്കിടയില്‍
وَلَوْ حَرَصْتُمْۖ
X
നിങ്ങള്‍ (എത്ര) ആഗ്രഹിച്ചാലും
فَلَا تَمِيلُوا
X
അതിനാല്‍ നിങ്ങള്‍ ചായരുത്
كُلَّ الْمَيْلِ
X
പൂര്‍ണ്ണമായ ചായ്‌വ്‌
فَتَذَرُوهَا
X
അങ്ങനെ നിങ്ങള്‍ അവളെ ഉപേക്ഷിക്കുന്നു (ഉപേക്ഷിക്കും വിധം)
كَالْمُعَلَّقَةِۚ
X
കെട്ടിയിട്ടവളെപ്പോലെ
وَإِن تُصْلِحُوا
X
നിങ്ങള്‍ നന്നാക്കുകയാണെങ്കില്‍
وَتَتَّقُوا
X
നിങ്ങള്‍ സൂക്ഷമത കാണിക്കുകയും
فَإِنَّ اللَّهَ
X
അപ്പോള്‍ തീര്‍ച്ചയായും അല്ലാഹു
كَانَ
X
ആയിരിക്കുന്നു
غَفُورًا
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمًا
X
പരമകാരുണികന്‍
﴿4:129﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
كُونُوا
X
നിങ്ങള്‍ ആയിരിക്കുവിന്‍
قَوَّامِينَ
X
സദാ നിലകൊള്ളുന്നവര്‍
بِالْقِسْطِ
X
നീതിയില്‍
شُهَدَاءَ
X
സാക്ഷ്യം വഹിക്കുന്നവര്‍
لِلَّهِ
X
അല്ലാഹുവിന് വേണ്ടി
وَلَوْ عَلَىٰ أَنفُسِكُمْ
X
അത് നിങ്ങള്‍ക്ക് തന്നെ എതിരായിരുന്നാലും
أَوِ الْوَالِدَيْنِ
X
അല്ലെങ്കില്‍ (നിങ്ങളുടെ) മാതാപിതാക്കള്‍ക്ക്
وَالْأَقْرَبِينَۚ
X
അടുത്തബന്ധുക്കള്‍ക്കും
إِن يَكُنْ
X
അവന്‍ ആയിരുന്നാല്‍
غَنِيًّا
X
ധനികന്‍
أَوْ فَقِيرًا
X
അല്ലെങ്കില്‍ ദരിദ്രന്‍
فَاللَّهُ
X
അപ്പോള്‍ അല്ലാഹുവാണ്
أَوْلَىٰ
X
കൂടുതല്‍ അടുപ്പമുള്ളവന്‍
بِهِمَاۖ
X
ഇരുകൂട്ടരോടും
فَلَا تَتَّبِعُوا
X
അതിനാല്‍ നിങ്ങള്‍ പിന്‍പറ്റരുത്
الْهَوَىٰ
X
സ്വേഛയെ
أَن تَعْدِلُواۚ
X
നിങ്ങള്‍ നീതി നടത്താതിരിക്കാന്‍
وَإِن تَلْوُوا
X
നിങ്ങള്‍ വള(ച്ചൊടി)ക്കുകയോ
أَوْ تُعْرِضُوا
X
അല്ലെങ്കില്‍ ഒഴിഞ്ഞുമാറുകയോ ചെയ്യുകയാണെങ്കില്‍
فَإِنَّ اللَّهَ كَانَ
X
അപ്പോള്‍ നിശ്ചയമായും അല്ലാഹു ആയിരിക്കുന്നു
بِمَا تَعْمَلُونَ
X
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച്
خَبِيرًا
X
സൂക്ഷ്മമായി അറിയുന്നവന്‍
﴿4:135﴾ إِن تُبْدُوا
X
നിങ്ങള്‍ വെളിപ്പെടുത്തുന്നുവെങ്കില്‍
خَيْرًا
X
നന്മ
أَوْ تُخْفُوهُ
X
അല്ലെങ്കില്‍ അത് മറച്ചുവെക്കുന്നുവെങ്കില്‍
أَوْ تَعْفُوا
X
അല്ലെങ്കില്‍ പൊറുത്തുകൊടുക്കുന്നു
عَن سُوءٍ
X
ഒരു തെറ്റിന്
فَإِنَّ اللَّهَ
X
എങ്കില്‍ തീര്‍ച്ചയായും അല്ലാഹു
كَانَ
X
അവന്‍ ആയിരിക്കുന്നു
عَفُوًّا
X
ഏറെ മാപ്പരുളുന്നവന്‍
قَدِيرًا
X
ഏറെ കഴിവുറ്റവന്‍
﴿4:149﴾ حُرِّمَتْ
X
നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു
عَلَيْكُمُ
X
നിങ്ങള്‍ക്ക്
الْمَيْتَةُ
X
ശവം
وَالدَّمُ
X
രക്തവും
وَلَحْمُ الْخِنزِيرِ
X
പന്നിയുടെ മാംസവും
وَمَا أُهِلَّ
X
അറുക്കപ്പെട്ടതും
لِغَيْرِ اللَّهِ بِهِ
X
അല്ലാഹു അല്ലാത്തവരുടെ(പേരില്‍)
وَالْمُنْخَنِقَةُ
X
ശ്വാസംമുട്ടി ചത്തതും
وَالْمَوْقُوذَةُ
X
തല്ലിക്കൊല്ലപ്പെട്ടതും
وَالْمُتَرَدِّيَةُ
X
വീണുചത്തതും
وَالنَّطِيحَةُ
X
(മറ്റുമൃഗത്തിന്റെ) കുത്തേറ്റ് ചത്തതും
وَمَا أَكَلَ
X
കടിച്ചുതിന്നതും
السَّبُعُ
X
വന്യമൃഗം
إِلَّا مَا ذَكَّيْتُمْ
X
നിങ്ങള്‍ അറുത്തത് ഒഴികെ
وَمَا ذُبِحَ
X
ബലിയറുക്കപ്പെട്ടതും
عَلَى النُّصُبِ
X
പ്രതിഷ്ഠകള്‍ക്ക്
وَأَن تَسْتَقْسِمُوا
X
നിങ്ങള്‍ ഭാഗ്യപരീക്ഷണം നടത്തലും
بِالْأَزْلَامِۚ
X
അമ്പുകള്‍കൊണ്ട്
ذَٰلِكُمْ
X
അതൊക്കെ
فِسْقٌۗ
X
ദൈവധിക്കാരമാണ്
الْيَوْمَ
X
ഇന്ന്
يَئِسَ
X
നിരാശപ്പെട്ടു
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
مِن دِينِكُمْ
X
നിങ്ങളുടെ ദീനിനെക്കുറിച്ച്
فَلَا تَخْشَوْهُمْ
X
അതിനാല്‍ നിങ്ങള്‍ അവരെ ഭയപ്പെടരുത്
وَاخْشَوْنِۚ
X
നിങ്ങള്‍ എന്നെ ഭയപ്പെടുക
الْيَوْمَ
X
ഇന്ന്
أَكْمَلْتُ
X
ഞാന്‍ പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു
لَكُمْ
X
നിങ്ങള്‍ക്ക്
دِينَكُمْ
X
നിങ്ങളുടെ ദീനിനെ
وَأَتْمَمْتُ
X
ഞാന്‍ പൂര്‍ണമാക്കുകയും ചെയ്തിരിക്കുന്നു
عَلَيْكُمْ
X
നിങ്ങള്‍ക്ക്
نِعْمَتِي
X
എന്റെ അനുഗ്രഹം
وَرَضِيتُ
X
ഞാന്‍ തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു
لَكُمُ
X
നിങ്ങള്‍ക്ക്
الْإِسْلَامَ
X
ഇസ്‌ലാമിനെ
دِينًاۚ
X
ജീവിതവ്യവസ്ഥയായി
فَمَنِ اضْطُرَّ
X
ഇനി ആരെങ്കിലും നിര്‍ബന്ധിതനായി (നിര്‍ബന്ധിതനായാല്‍)
فِي مَخْمَصَةٍ
X
കടുത്ത പട്ടിണികാരണം
غَيْرَ مُتَجَانِفٍ
X
ചായ്‌വുള്ളവന്‍ അല്ലാതെയിരിക്കെ
لِّإِثْمٍۙ
X
തെറ്റ്ചെയ്യുന്നതിലേക്ക്
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാകുന്നു
رَّحِيمٌ
X
പരമകാരുണികനും
﴿5:3﴾ فَمَن تَابَ
X
എന്നാല്‍ ആരെങ്കിലും പശ്ചാത്തപിച്ചു(പശ്ചാത്തപിച്ചാല്‍)
مِن بَعْدِ ظُلْمِهِ
X
താന്‍ അക്രമം ചെയ്തശേഷം
وَأَصْلَحَ
X
അവന്‍ നന്നാവുകയും ചെയ്തു
فَإِنَّ اللَّهَ
X
എങ്കില്‍ തീര്‍ച്ചയായും അല്ലാഹു
يَتُوبُ عَلَيْهِۗ
X
അവന്റെ പശ്ചാത്താപം സ്വീകരിക്കുന്നതാണ്
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാകുന്നു
رَّحِيمٌ
X
ദയാപരനും
﴿5:39﴾ ذَٰلِكَ
X
അത്
بِأَنَّهُمْ
X
കാരണം തീര്‍ച്ചയായും അവര്‍
شَاقُّوا اللَّهَ
X
അവര്‍ അല്ലാഹുവെ എതിര്‍ത്തു
وَرَسُولَهُۚ
X
അവന്റെ ദൂതനെയും
وَمَن
X
ആരെങ്കിലും
يُشَاقِقِ
X
എതിര്‍ക്കുന്നു(വെങ്കില്‍)
اللَّهَ
X
അല്ലാഹുവിനെ
وَرَسُولَهُ
X
അവന്റെ ദൂതനെയും
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
شَدِيدُ
X
കഠിനനാണ്
الْعِقَابِ
X
ശിക്ഷയില്‍
﴿8:13﴾ وَقَاتِلُوهُمْ
X
നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക
حَتَّىٰ لَا تَكُونَ
X
ഇല്ലാതാവുന്നതുവരെ
فِتْنَةٌ
X
കുഴപ്പം
وَيَكُونَ
X
ആവുന്നതു വരെയും
الدِّينُ
X
വിധേയത്വം
كُلُّهُ
X
അത് മുഴുവനും
لِلَّهِۚ
X
അല്ലാഹുവിന്ന്
فَإِنِ انتَهَوْا
X
ഇനി അവര്‍ വിരമിക്കുകയാണെങ്കില്‍
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
بِمَا يَعْمَلُونَ
X
അവര്‍ ചെയ്യുന്നതിനെ
بَصِيرٌ
X
കണ്ടറിയുന്നവനാണ്
﴿8:39﴾ إِذْ
X
സന്ദര്‍ഭം
يَقُولُ
X
പറഞ്ഞുകൊണ്ടിരുന്നു
الْمُنَافِقُونَ
X
കപടവിശ്വാസികള്‍
وَالَّذِينَ
X
ഒരു കൂട്ടരും
فِي قُلُوبِهِم
X
അവരുടെ മനസ്സുകളില്‍
مَّرَضٌ
X
ദീനമുണ്ട്
غَرَّ
X
വഞ്ചിച്ചിരിക്കുന്നു
هَٰؤُلَاءِ
X
ഇക്കൂട്ടരെ
دِينُهُمْۗ
X
അവരുടെ മതം
وَمَن
X
ആരെങ്കിലും
يَتَوَكَّلْ
X
ഭരമേല്‍പ്പിക്കുന്നുവെങ്കില്‍
عَلَى اللَّهِ
X
അല്ലാഹുവില്‍
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
عَزِيزٌ
X
അജയ്യനാണ്
حَكِيمٌ
X
യുക്തിമാനും
﴿8:49﴾ يَحْلِفُونَ
X
അവര്‍ ആണയിടും
لَكُمْ
X
നിങ്ങളോട്
لِتَرْضَوْا
X
നിങ്ങള്‍ സംതൃപ്തരാകാന്‍
عَنْهُمْۖ
X
അവരെപ്പറ്റി
فَإِن تَرْضَوْا
X
ഇനി നിങ്ങള്‍ തൃപ്തിപ്പെടുകയാണെങ്കില്‍
عَنْهُمْ
X
അവരെ
فَإِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يَرْضَىٰ
X
തൃപ്തിപ്പെടുകയില്ല
عَنِ الْقَوْمِ الْفَاسِقِينَ
X
അധാര്‍മികരായ ജനത്തെ
﴿9:96﴾ وَاصْبِرْ
X
നീ ക്ഷമിക്കുക
فَإِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يُضِيعُ
X
അവന്‍ പാഴാക്കുകയില്ല
أَجْرَ
X
പ്രതിഫലം
الْمُحْسِنِينَ
X
സല്‍കര്‍മങ്ങളുടെ
﴿11:115﴾ قَالُوا
X
അവര്‍ ചോദിച്ചു
أَإِنَّكَ
X
നിശ്ചയം താങ്കളാണോ
لَأَنتَ
X
താങ്കള്‍ തന്നെ
يُوسُفُۖ
X
യൂസുഫ്!
قَالَ
X
അദ്ദേഹം പറഞ്ഞു
أَنَا
X
ഞാന്‍ തന്നെയാണ്
يُوسُفُ
X
യൂസുഫ്
وَهَٰذَا
X
ഇത്
أَخِيۖ
X
എന്റെ സഹോദരനുമാണ്
قَدْ مَنَّ اللَّهُ
X
അല്ലാഹു ഔദാര്യംകാണിച്ചിരിക്കുന്നു
عَلَيْنَاۖ
X
ഞങ്ങളോട്
إِنَّهُ
X
തീര്‍ച്ച
مَن يَتَّقِ
X
ആര്‍ സൂക്ഷ്മതപുലര്‍ത്തുന്നുവോ
وَيَصْبِرْ
X
ക്ഷമപാലിക്കുകയുംചെയ്യുന്നു
فَإِنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
لَا يُضِيعُ
X
അവന്‍ നഷ്ടപ്പെടുത്തുകയില്ല
أَجْرَ
X
പ്രതിഫലം
الْمُحْسِنِينَ
X
സദ്‌വൃത്തരുടെ
﴿12:90﴾ وَقَالَ
X
പറഞ്ഞു
مُوسَىٰ
X
മൂസ
إِن تَكْفُرُوا
X
നിങ്ങള്‍ നിഷേധിക്കുന്നപക്ഷം
أَنتُمْ
X
നിങ്ങള്‍
وَمَن فِي الْأَرْضِ جَمِيعًا
X
ഭൂമിയിലുള്ള എല്ലാവരും
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
لَغَنِيٌّ
X
സ്വയം പര്യാപ്തനാണ്
حَمِيدٌ
X
സ്തുത്യര്‍ഹനാണ്
﴿14:8﴾ إِن تَحْرِصْ
X
താങ്കള്‍ അതിയായി ആഗ്രഹിക്കുന്നുവെങ്കില്‍
عَلَىٰ هُدَاهُمْ
X
അവരുടെ നേര്‍മാര്‍ഗ്ഗത്തിന്
فَإِنَّ اللَّهَ
X
എന്നാല്‍ നിശ്ചയമായും അല്ലാഹു
لَا يَهْدِي
X
അവന്‍ നേര്‍മാര്‍ഗ്ഗത്തിലാക്കുകയില്ല
مَن يُضِلُّۖ
X
അവന്‍ ദുര്‍മാഗ്ഗത്തിലാക്കുന്നവനെ
وَمَا لَهُم
X
അവര്‍ക്ക് ഇല്ല (താനും)
مِّن نَّاصِرِينَ
X
സഹായികളില്‍ നിന്ന് (ഒരുത്തനും)
﴿16:37﴾ إِنَّمَا
X
നിശ്ചയം
حَرَّمَ
X
അവന്‍ നിഷിദ്ധമാക്കി
عَلَيْكُمُ
X
നിങ്ങള്‍ക്ക്
الْمَيْتَةَ
X
ശവം (മാത്രമാണ്)
وَالدَّمَ
X
രക്തവും
وَلَحْمَ
X
മാംസവും
الْخِنزِيرِ
X
പന്നിയുടെ
وَمَا أُهِلَّ
X
ഉച്ചരിക്കപ്പെട്ടതും (അറുക്കപ്പെട്ടത്)
لِغَيْرِ اللَّهِ
X
അല്ലാഹു അല്ലാത്തവര്‍ക്കു വേണ്ടി
بِهِۖ
X
അത് കൊണ്ട്
فَمَنِ
X
എന്നാല്‍ ഒരുത്തന്‍
اضْطُرَّ
X
അവന്‍ നിര്‍ബന്ധിതനായി
غَيْرَ بَاغٍ
X
ആഗ്രഹിക്കുന്നവനാകാതെ
وَلَا عَادٍ
X
അതിരു കവിയുന്നവനാകാതെയും
فَإِنَّ اللَّهَ
X
അപ്പോള്‍ നിശ്ചയമായും അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
കരുണാവാരിധിയുമാണ്
﴿16:115﴾ إِلَّا الَّذِينَ تَابُوا
X
പശ്ചാത്തപിച്ചവര്‍ ഒഴികെ
مِن بَعْدِ
X
ശേഷം
ذَٰلِكَ
X
അതിന്
وَأَصْلَحُوا
X
അവര്‍ വിശുദ്ധി വരിച്ചു
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
غَفُورٌ
X
പൊറുക്കുന്നവനാണ്
رَّحِيمٌ
X
കരുണാനിധിയും
﴿24:5﴾ وَلْيَسْتَعْفِفِ
X
സദാചാരനിഷ്ഠ പുലര്‍ത്തട്ടെ
الَّذِينَ لَا يَجِدُونَ
X
(കഴിവ്) ലഭിക്കാത്തവര്‍
نِكَاحًا
X
വിവാഹത്തിനുള്ള
حَتَّىٰ يُغْنِيَهُمُ
X
അവരെ സ്വയംപര്യാപ്തരാക്കും വരെ
اللَّهُ
X
അല്ലാഹു
مِن فَضْلِهِۗ
X
അവന്റെ അനുഗ്രഹത്താല്‍
وَالَّذِينَ يَبْتَغُونَ
X
ആഗ്രഹിക്കുന്നവര്‍
الْكِتَابَ
X
മോചനക്കരാര്‍
مِمَّا مَلَكَتْ أَيْمَانُكُمْ
X
നിങ്ങളുടെ അടിമകളില്‍
فَكَاتِبُوهُمْ
X
അപ്പോള്‍ നിങ്ങള്‍ അവരുമായി മോചന കരാറുണ്ടാക്കുക
إِنْ عَلِمْتُمْ
X
നിങ്ങള്‍ അറിയുന്നുവെങ്കില്‍
فِيهِمْ
X
അവരില്‍
خَيْرًاۖ
X
നന്മയുണ്ടെന്ന്
وَآتُوهُم
X
നിങ്ങള്‍ അവര്‍ക്ക് നല്‍കുകയും ചെയ്യുക
مِّن مَّالِ اللَّهِ
X
അല്ലാഹുവിന്റെ ധനത്തില്‍ നിന്ന്
الَّذِي آتَاكُمْۚ
X
അവന്‍ നിങ്ങള്‍ക്ക് നല്‍കിയ
وَلَا تُكْرِهُوا
X
നിങ്ങള്‍ നിര്‍ബന്ധിക്കരുത്
فَتَيَاتِكُمْ
X
നിങ്ങളുടെ അടിമസ്ത്രീകളെ
عَلَى الْبِغَاءِ
X
വ്യഭിചാരത്തിന്
إِنْ أَرَدْنَ
X
അവരുദ്ദേശിക്കുന്നുവെങ്കില്‍
تَحَصُّنًا
X
ചാരിത്ര്യ സംരക്ഷണം
لِّتَبْتَغُوا
X
നിങ്ങള്‍ കൊതിച്ചുകൊണ്ട്
عَرَضَ الْحَيَاةِ الدُّنْيَاۚ
X
ഭൗതികനേട്ടം(കരസ്ഥമാക്കാന്‍)
وَمَن يُكْرِههُّنَّ
X
ആരെങ്കിലും അവരെ നിര്‍ബന്ധിച്ചാല്‍
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
مِن بَعْدِ إِكْرَاهِهِنَّ
X
അവര്‍ നിര്‍ബന്ധിക്കപ്പെട്ട ശേഷം
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
കരുണാനിധിയും
﴿24:33﴾ وَلَقَدْ آتَيْنَا
X
നിശ്ചയം നാം നല്‍കിയിട്ടുണ്ട്
لُقْمَانَ
X
ലുഖ്മാന്
الْحِكْمَةَ
X
തത്വജ്ഞാനം
أَنِ اشْكُرْ
X
നീ നന്ദി കാണിക്കണമെന്ന്
لِلَّهِۚ
X
അല്ലാഹുവിനോട്
وَمَن يَشْكُرْ
X
ആര്‍ നന്ദി കാണിക്കുന്നുവോ
فَإِنَّمَا يَشْكُرُ
X
തീര്‍ച്ചയായും അവന്‍ നന്ദികാണിക്കുന്നു
لِنَفْسِهِۖ
X
തനിക്കു വേണ്ടി, (സ്വന്തം നന്‍മക്ക് വേണ്ടി)
وَمَن كَفَرَ
X
ആര്‍ നന്ദികേട് കാണിക്കുന്നുവോ
فَإِنَّ اللَّهَ
X
നിശ്ചയം, അല്ലാഹു
غَنِيٌّ
X
ധന്യനാണ്, അനാശ്രയനാണ്
حَمِيدٌ
X
സ്തുത്യര്‍ഹന്‍
﴿31:12﴾ وَإِن كُنتُنَّ تُرِدْنَ
X
നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍
اللَّهَ
X
അല്ലാഹുവെ
وَرَسُولَهُ
X
അവന്റെ ദൂതനേയും
وَالدَّارَ الْآخِرَةَ
X
പരലോക ഭവനത്തെയും
فَإِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
أَعَدَّ
X
ഒരുക്കിവെച്ചിരിക്കുന്നു
لِلْمُحْسِنَاتِ
X
സച്ചരിതകള്‍ക്ക്
مِنكُنَّ
X
നിങ്ങളിലെ
أَجْرًا
X
പ്രതിഫലം
عَظِيمًا
X
മഹത്തായ
﴿33:29﴾ إِن تُبْدُوا
X
നിങ്ങള്‍ വെളിപ്പെടുത്തിയാലും
شَيْئًا
X
എന്തെങ്കിലും
أَوْ تُخْفُوهُ
X
അല്ലെങ്കില്‍ അത് നിങ്ങള്‍ ഒളിപ്പിച്ചുവെച്ചാല്‍
فَإِنَّ اللَّهَ كَانَ
X
അല്ലാഹുവാണ്
بِكُلِّ شَيْءٍ
X
എല്ലാം
عَلِيمًا
X
നന്നായി അറിയുന്നവന്‍
﴿33:54﴾ أَفَمَن زُيِّنَ لَهُ
X
അപ്പോള്‍ അലംകൃതമായി തോന്നിയവന്റെ സ്ഥിതിയോ
سُوءُ عَمَلِهِ
X
തന്റെ ചീത്ത പ്രവൃത്തി
فَرَآهُ
X
അങ്ങനെ അവന്‍ അത് കാണുകയും ചെയ്തു
حَسَنًاۖ
X
നല്ലതായി
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يُضِلُّ
X
വഴികേടിലാക്കുന്നു
مَن يَشَاءُ
X
അവനിഛിക്കുന്നവരെ
وَيَهْدِي
X
അവന്‍ നേര്‍വഴിയിലാക്കുന്നു
مَن يَشَاءُۖ
X
താന്‍ ഇഛിക്കുന്നവരെ
فَلَا تَذْهَبْ
X
അതിനാല്‍ പോകാതിരിക്കട്ടെ
نَفْسُكَ
X
നിന്റെ ജീവന്‍
عَلَيْهِمْ
X
അവരെക്കുറിച്ചോര്‍ത്ത്
حَسَرَاتٍۚ
X
കൊടും ദുഃഖത്താല്‍
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
عَلِيمٌ
X
നന്നായറിയുന്നവനാണ്
بِمَا يَصْنَعُونَ
X
അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
﴿35:8﴾ وَلَوْ يُؤَاخِذُ
X
പിടികൂടി ശിക്ഷിക്കുകയാണെങ്കില്‍
اللَّهُ
X
അല്ലാഹു
النَّاسَ
X
മനുഷ്യരെ
بِمَا كَسَبُوا
X
അവര്‍ ചെയ്തുകൂട്ടിയതിന്റെ പേരില്‍
مَا تَرَكَ
X
അവന്‍ ബാക്കിവെക്കുമായിരുന്നില്ല
عَلَىٰ ظَهْرِهَا
X
ഭൂമുഖത്ത്
مِن دَابَّةٍ
X
ഒരു ജന്തുവെയും
وَلَٰكِن
X
എന്നാല്‍
يُؤَخِّرُهُمْ
X
അവനവര്‍ക്ക് അവസരം നീട്ടിക്കൊടുക്കുകയാണ്
إِلَىٰ أَجَلٍ
X
ഒരു അവധിവരെ
مُّسَمًّىۖ
X
നിശ്ചിതമായ
فَإِذَا جَاءَ
X
അങ്ങനെ വന്നെത്തിയാല്‍
أَجَلُهُمْ
X
അവരുടെ അവധി
فَإِنَّ اللَّهَ كَانَ
X
തീര്‍ച്ചയായും അല്ലാഹു ആകുന്നു
بِعِبَادِهِ
X
തന്റെ ദാസന്മാരെപ്പറ്റി
بَصِيرًا
X
കണ്ടറിയുന്നവന്‍
﴿35:45﴾ إِن تَكْفُرُوا
X
നിങ്ങള്‍ നിഷേധിക്കുകയാണെങ്കില്‍
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
غَنِيٌّ
X
ധന്യനാണ്, അനാശ്രയനാണ്
عَنكُمْۖ
X
നിങ്ങളില്‍ നിന്ന്
وَلَا يَرْضَىٰ
X
അവന്‍ ഇഷ്ടപ്പെടുന്നില്ല
لِعِبَادِهِ
X
തന്റെ ദാസന്‍മാര്‍ക്ക്
الْكُفْرَۖ
X
സത്യനിഷേധം
وَإِن تَشْكُرُوا
X
നിങ്ങള്‍ നന്ദി കാണിക്കുന്നുവെങ്കില്‍
يَرْضَهُ
X
അത് അവന്‍ ഇഷ്ടപ്പെടുന്നു
لَكُمْۗ
X
നിങ്ങള്‍ക്ക്
وَلَا تَزِرُ
X
വഹിക്കുകയില്ല
وَازِرَةٌ
X
ഭാരം വഹിക്കുന്ന ഒരുത്തനും
وِزْرَ
X
ഭാരം
أُخْرَىٰۗ
X
മറ്റൊരാളുടെ
ثُمَّ
X
പിന്നീട്
إِلَىٰ رَبِّكُم
X
നിങ്ങളുടെ നാഥങ്കലേക്കാണ്
مَّرْجِعُكُمْ
X
നിങ്ങളുടെ മടക്കം
فَيُنَبِّئُكُم
X
അപ്പോള്‍ അവന്‍ നിങ്ങളെ വിവരമറിയിക്കും
بِمَا كُنتُمْ تَعْمَلُونَۚ
X
നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെ കുറിച്ച്‌
إِنَّهُ
X
തീര്‍ച്ചയായും അവന്‍
عَلِيمٌ
X
നന്നായറിയുന്നവനാണ്
بِذَاتِ الصُّدُورِ
X
ഹൃദയങ്ങളിലുള്ളത്
﴿39:7﴾ الَّذِينَ يَبْخَلُونَ
X
പിശുക്ക് കാണിക്കുന്നവര്‍
وَيَأْمُرُونَ
X
കല്‍പിക്കുന്നവരും
النَّاسَ
X
ജനങ്ങളോട്
بِالْبُخْلِۗ
X
പിശുക്ക് കാണിക്കാന്‍
وَمَن يَتَوَلَّ
X
ആരെങ്കിലും പിന്തിരിയുന്നുവെങ്കില്‍
فَإِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
هُوَ
X
അവന്‍ തന്നെയാണ്
الْغَنِيُّ
X
പരാശ്രയമുക്തന്‍
الْحَمِيدُ
X
സ്തുത്യര്‍ഹനും
﴿57:24﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
إِذَا نَاجَيْتُمُ
X
നിങ്ങള്‍ രഹസ്യ സംഭാഷണം നടത്തുകയാണെങ്കില്‍
الرَّسُولَ
X
ദൈവദൂതനുമായി
فَقَدِّمُوا
X
നിങ്ങള്‍ മുന്‍കൂര്‍ നല്‍കുവിന്‍
بَيْنَ يَدَيْ
X
മുമ്പായി
نَجْوَاكُمْ
X
നിങ്ങളുടെ രഹസ്യഭാഷണത്തിന്റെ
صَدَقَةًۚ
X
ഒരു ദാനമായി
ذَٰلِكَ
X
അത്
خَيْرٌ
X
ഉത്തമമാകുന്നു
لَّكُمْ
X
നിങ്ങള്‍ക്ക്
وَأَطْهَرُۚ
X
കൂടുതല്‍ പരിശുദ്ധവും
فَإِن لَّمْ تَجِدُوا
X
അഥവാ നിങ്ങള്‍ക്കു കിട്ടിയില്ലെങ്കില്‍
فَإِنَّ اللَّهَ
X
അപ്പോള്‍ നിശ്ചയമായും അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
ദയാപരനും
﴿58:12﴾ ذَٰلِكَ
X
അത്
بِأَنَّهُمْ
X
നിശ്ചയം, അവരായതുകൊണ്ടാണ്
شَاقُّوا
X
അവര്‍ വിരോധം വെച്ചുപുലര്‍ത്തി
اللَّهَ
X
അല്ലാഹുവിനോട്
وَرَسُولَهُۖ
X
അവന്റെ ദൂതനോടും
وَمَن يُشَاقِّ
X
ആര്‍ വിരോധം വെച്ചുപുലര്‍ത്തുന്നുവോ
اللَّهَ
X
അല്ലാഹുവിനോട്
فَإِنَّ اللَّهَ
X
നിശ്ചയം, അല്ലാഹു
شَدِيدُ الْعِقَابِ
X
കഠിനമായി ശിക്ഷിക്കുന്നവനാണ്
﴿59:4﴾ لَقَدْ كَانَ
X
നിശ്ചയം ഉണ്ടായിരുന്നു
لَكُمْ
X
നിങ്ങള്‍ക്ക്
فِيهِمْ
X
അവരില്‍
أُسْوَةٌ
X
ഒരു മാതൃക
حَسَنَةٌ
X
ഉത്തമമായ
لِّمَن
X
ഒരുത്തന്
كَانَ
X
അവനായിരുന്നു
يَرْجُو
X
അവന്‍ പ്രതീക്ഷിക്കുന്നു
اللَّهَ
X
അല്ലാഹുവിനെ
وَالْيَوْمَ الْآخِرَۚ
X
അന്ത്യദിനത്തെയും
وَمَن يَتَوَلَّ
X
ആര്‍ പിന്തിരിയുന്നുവോ?
فَإِنَّ اللَّهَ
X
നിശ്ചയം, അല്ലാഹു
هُوَ
X
അവന്‍ തന്നെ
الْغَنِيُّ
X
പരാശ്രയ മുക്തന്‍
الْحَمِيدُ
X
സ്തുത്യര്‍ഹനും
﴿60:6﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
إِنَّ مِنْ أَزْوَاجِكُمْ
X
നിശ്ചയം നിങ്ങളുടെ ഭാര്യമാരിലുണ്ട്
وَأَوْلَادِكُمْ
X
നിങ്ങളുടെ മക്കളിലും
عَدُوًّا
X
ശത്രു
لَّكُمْ
X
നിങ്ങള്‍ക്ക്
فَاحْذَرُوهُمْۚ
X
അതിനാല്‍ നിങ്ങള്‍ അവരെ സൂക്ഷിച്ചുകൊള്ളുക
وَإِن تَعْفُوا
X
നിങ്ങള്‍ മാപ്പ് നല്‍കുകയാണെങ്കില്‍
وَتَصْفَحُوا
X
നിങ്ങള്‍ വിട്ടുവീഴ്ച കാണിക്കുകയാണെങ്കിലും
وَتَغْفِرُوا
X
നിങ്ങള്‍ പൊറുത്തുകൊടുക്കുകയാണെങ്കിലും
فَإِنَّ اللَّهَ
X
അപ്പോള്‍ തീര്‍ച്ചയായും അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
കരുണാമയനും
﴿64:14﴾ إِن تَتُوبَا
X
നിങ്ങള്‍ ഇരുവരും പശ്ചാത്തപിച്ചു മടങ്ങുന്നുവെങ്കില്‍
إِلَى اللَّهِ
X
അല്ലാഹുവിലേക്ക്
فَقَدْ صَغَتْ
X
നിശ്ചയം വ്യതിചലിച്ചുപോയിട്ടുണ്ട്
قُلُوبُكُمَاۖ
X
നിങ്ങള്‍ ഇരുവരുടെയും മനസ്സുകള്‍
وَإِن تَظَاهَرَا
X
ഇനി നിങ്ങള്‍ ഇരുവരും പരസ്പരം സഹായിക്കുകയാണെങ്കില്‍
عَلَيْهِ
X
അദ്ദേഹത്തിനെതിരെ
فَإِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
هُوَ
X
അവനാണ്
مَوْلَاهُ
X
അദ്ദേഹത്തിന്റെ സഹായി
وَجِبْرِيلُ
X
ജിബ്‌രീലും
وَصَالِحُ
X
സച്ചരിതരും
الْمُؤْمِنِينَۖ
X
വിശ്വാസികളിലെ
وَالْمَلَائِكَةُ
X
മലക്കുകളും
بَعْدَ ذَٰلِكَ
X
അതിനുപുറമെ
ظَهِيرٌ
X
സഹായികളാകുന്നു
﴿66:4﴾