Repeated Words in Quran

< >
Total Found : 12
قُلْ
X
നീ പറയുക
مَن كَانَ
X
ആരെങ്കിലും ആണെങ്കില്‍
عَدُوًّا
X
ശത്രു
لِّجِبْرِيلَ
X
ജിബ്‌രീലിനോട്
فَإِنَّهُ
X
നിശ്ചയമായും അദ്ദേഹം
نَزَّلَهُ
X
അത് ഇറക്കി
عَلَىٰ قَلْبِكَ
X
നിന്റെ മനസ്സില്‍
بِإِذْنِ اللَّهِ
X
അല്ലാഹുവിന്റെ അനുമതിയനുസരിച്ച്
مُصَدِّقًا
X
സത്യപ്പെടുത്തിക്കൊണ്ട്
لِّمَا بَيْنَ يَدَيْهِ
X
അതിന്റെ മുമ്പിലുള്ളതിനെ
وَهُدًى
X
നേര്‍വഴികാട്ടിയായും
وَبُشْرَىٰ
X
ശുഭവാര്‍ത്തയായും
لِلْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്ക്
﴿2:97﴾ فَلَمَّا فَصَلَ
X
അങ്ങനെ പുറപ്പെട്ടപ്പോള്‍
طَالُوتُ
X
താലുത്ത്
بِالْجُنُودِ
X
പട്ടാളവുമായി
قَالَ
X
അദ്ദേഹം പറഞ്ഞു
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
مُبْتَلِيكُم
X
നിങ്ങളെ പരീക്ഷിക്കുന്നതാണ്
بِنَهَرٍ
X
ഒരു നദികൊണ്ട്
فَمَن شَرِبَ
X
അപ്പോള്‍ ആര്‍ കുടിക്കുന്നുവോ
مِنْهُ
X
അതില്‍ നിന്ന്
فَلَيْسَ مِنِّي
X
അവന്‍ എന്നില്‍ പെട്ടവനല്ല
وَمَن لَّمْ يَطْعَمْهُ
X
അത് രുചിച്ചു നോക്കാത്തവന്‍
فَإِنَّهُ مِنِّي
X
അവന്‍ എന്നില്‍ പെട്ടവനാണ്
إِلَّا مَنِ اغْتَرَفَ
X
കോരിയെടുത്തവന്‍ ഒഴികെ
غُرْفَةً
X
ഒരു കോരല്‍
بِيَدِهِۚ
X
തന്റെ കൈകൊണ്ട്
فَشَرِبُوا مِنْهُ
X
അവരതില്‍ നിന്ന് കുടിച്ചു
إِلَّا قَلِيلًا
X
ചുരുക്കം ചിലരൊഴികെ
مِّنْهُمْۚ
X
അവരില്‍ നിന്ന്
فَلَمَّا جَاوَزَهُ
X
അത് മുറിച്ചു കടന്നപ്പോള്‍
هُوَ
X
അദ്ദേഹവും
وَالَّذِينَ آمَنُوا
X
വിശ്വസിച്ചവരും
مَعَهُ
X
അദ്ദേഹത്തോടൊപ്പം
قَالُوا
X
അവര്‍ പറഞ്ഞു
لَا طَاقَةَ لَنَا
X
ഞങ്ങള്‍ക്ക് കഴിവില്ല
الْيَوْمَ
X
ഇന്ന്
بِجَالُوتَ
X
ജാലൂത്തിനോട്(എതിരിടാന്‍)
وَجُنُودِهِۚ
X
അവന്റെ സൈന്യത്തോടും
قَالَ
X
പറഞ്ഞു
الَّذِينَ يَظُنُّونَ
X
വിചാരിക്കുന്നവര്‍
أَنَّهُم
X
അവരാണെന്ന്
مُّلَاقُو
X
കണ്ടുമുട്ടുന്നവര്‍
اللَّهِ
X
അല്ലാഹുവിനെ
كَم مِّن فِئَةٍ
X
എത്ര സംഘങ്ങളാണ്
قَلِيلَةٍ
X
എണ്ണക്കുറവുള്ള
غَلَبَتْ
X
ജയിച്ചടക്കിയത്
فِئَةً كَثِيرَةً
X
വന്‍സംഘങ്ങളെ
بِإِذْنِ اللَّهِۗ
X
ദൈവാനുമതിയോടെ
وَاللَّهُ
X
അല്ലാഹു
مَعَ الصَّابِرِينَ
X
ക്ഷമാലുക്കളോടൊപ്പമാണ്
﴿2:249﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
إِذَا تَدَايَنتُم
X
നിങ്ങള്‍ കടമിടപാട് നടത്തുകയാണെങ്കില്‍
بِدَيْنٍ
X
ഒരു കടം
إِلَىٰ أَجَلٍ
X
ഒരവധിവരെ
مُّسَمًّى
X
നിശ്ചിതമായ
فَاكْتُبُوهُۚ
X
നിങ്ങള്‍ അത് എഴുതിവെക്കുക
وَلْيَكْتُب
X
എഴുതി വെക്കണം
بَّيْنَكُمْ
X
നിങ്ങള്‍ക്കിടയില്‍
كَاتِبٌ
X
എഴുത്തുകാരന്‍
بِالْعَدْلِۚ
X
നീതിയോടെ
وَلَا يَأْبَ
X
വിസമ്മതിക്കരുത്
كَاتِبٌ
X
എഴുത്തുകാരന്‍
أَن يَكْتُبَ
X
എഴുതാന്‍
كَمَا عَلَّمَهُ اللَّهُۚ
X
അല്ലാഹു അവനെ പഠിപ്പിച്ച പോലെ
فَلْيَكْتُبْ
X
അപ്പോള്‍ അവന്‍ എഴുതണം
وَلْيُمْلِلِ
X
പറഞ്ഞുകൊടുക്കണം
الَّذِي عَلَيْهِ الْحَقُّ
X
ബാധ്യതപ്പെട്ടവന്‍
وَلْيَتَّقِ اللَّهَ رَبَّهُ
X
അവന്‍ തന്റെ നാഥനായ അല്ലാഹുവിനെ സൂക്ഷിക്കട്ടെ
وَلَا يَبْخَسْ
X
അവന്‍ കുറവ് വരുത്തരുത്
مِنْهُ
X
അതില്‍ നിന്ന്
شَيْئًاۚ
X
ഒന്നും തന്നെ
فَإِن كَانَ الَّذِي عَلَيْهِ الْحَقُّ
X
ഇനി ബാധ്യതയുള്ളവന്‍ ആണെങ്കില്‍
سَفِيهًا
X
മൂഢനോ
أَوْ ضَعِيفًا
X
അല്ലെങ്കില്‍ ദുര്‍ബലനോ
أَوْ لَا يَسْتَطِيعُ
X
അല്ലെങ്കില്‍ അവന് സാധിക്കുകയില്ല
أَن يُمِلَّ هُوَ
X
സ്വയം പറഞ്ഞ് കൊടുക്കാന്‍
فَلْيُمْلِلْ
X
പറഞ്ഞുകൊടുക്കണം
وَلِيُّهُ
X
അവന്റെ രക്ഷാധികാരി
بِالْعَدْلِۚ
X
നീതി പൂര്‍വം
وَاسْتَشْهِدُوا
X
നിങ്ങള്‍ സാക്ഷിനിര്‍ത്തുക
شَهِيدَيْنِ
X
രണ്ട് സാക്ഷികളെ
مِن رِّجَالِكُمْۖ
X
നിങ്ങളിലെ പുരുഷന്‍മാരില്‍ നിന്ന്
فَإِن لَّمْ يَكُونَا
X
അവര്‍ രണ്ട് പേരില്ലെങ്കില്‍
رَجُلَيْنِ
X
പുരുഷരായി
فَرَجُلٌ
X
അപ്പോള്‍ ഒരു പുരുഷനും
وَامْرَأَتَانِ
X
രണ്ട് സ്ത്രീകളും
مِمَّن تَرْضَوْنَ
X
നിങ്ങള്‍ ഇഷ്ടപ്പെടുന്ന
مِنَ الشُّهَدَاءِ
X
സാക്ഷികളില്‍ നിന്ന്
أَن تَضِلَّ إِحْدَاهُمَا
X
അവരിലൊരാള്‍ പിഴച്ചാല്‍
فَتُذَكِّرَ إِحْدَاهُمَا
X
അവരിലൊരുവള്‍ ഓര്‍മിപ്പിക്കാന്‍
الْأُخْرَىٰۚ
X
മറ്റവളെ
وَلَا يَأْبَ
X
നിരസിക്കരുത്
الشُّهَدَاءُ
X
സാക്ഷികള്‍
إِذَا مَا دُعُواۚ
X
തെളിവ് നല്‍കാന്‍ വിളിക്കപ്പെട്ടാല്‍
وَلَا تَسْأَمُوا
X
നിങ്ങള്‍ മടിക്കരുത്
أَن تَكْتُبُوهُ
X
അത് എഴുതിവെക്കാന്‍
صَغِيرًا
X
ചെറുതായാലും
أَوْ كَبِيرًا
X
വലുതായാലും
إِلَىٰ أَجَلِهِۚ
X
അതിന്റെ അവധിവരേക്ക്
ذَٰلِكُمْ
X
അത്
أَقْسَطُ
X
ഏറ്റം നീതിപൂര്‍വകമായത്
عِندَ اللَّهِ
X
അല്ലാഹുവിങ്കല്‍
وَأَقْوَمُ
X
കൂടുതല്‍ ബലം നല്‍കുന്നത്
لِلشَّهَادَةِ
X
സാക്ഷ്യത്തിന്
وَأَدْنَىٰ
X
ഏറ്റവും അടുത്തതും
أَلَّا تَرْتَابُواۖ
X
നിങ്ങള്‍ സംശയിക്കാതിരിക്കാന്‍
إِلَّا أَن تَكُونَ
X
ആയാലൊഴികെ
تِجَارَةً
X
കച്ചവടം
حَاضِرَةً
X
റൊക്കം
تُدِيرُونَهَا
X
നിങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന
بَيْنَكُمْ
X
നിങ്ങള്‍ക്കിടയില്‍
فَلَيْسَ عَلَيْكُمْ
X
നിങ്ങള്‍ക്കില്ല
جُنَاحٌ
X
കുറ്റം
أَلَّا تَكْتُبُوهَاۗ
X
നിങ്ങള്‍ അത് എഴുതിവെക്കാതിരിക്കുന്നതില്‍
وَأَشْهِدُوا
X
നിങ്ങള്‍ സാക്ഷിനിര്‍ത്തണം
إِذَا تَبَايَعْتُمْۚ
X
നിങ്ങള്‍ ഇടപാട് നടത്തുകയാണെങ്കില്‍
وَلَا يُضَارَّ
X
ഉപദ്രവിക്കപ്പെടരുത്
كَاتِبٌ
X
ഒരു എഴുത്തുകാരനും
وَلَا شَهِيدٌۚ
X
ഒരു സാക്ഷിയും (ഉപദ്രവിക്കപ്പെടാവ)തല്ല
وَإِن تَفْعَلُوا
X
നിങ്ങള്‍ അങ്ങനെ ചെയ്യുന്നുവെങ്കില്‍
فَإِنَّهُ
X
തീര്‍ച്ചയായും അത്
فُسُوقٌ
X
അധര്‍മമാണ്
بِكُمْۗ
X
നിങ്ങളിലുള്ള
وَاتَّقُوا اللَّهَۖ
X
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
وَيُعَلِّمُكُمُ اللَّهُۗ
X
അല്ലാഹു നിങ്ങളെ പഠിപ്പിക്കുന്നു
وَاللَّهُ
X
അല്ലാഹു
بِكُلِّ شَيْءٍ
X
എല്ലാ കാര്യവും
عَلِيمٌ
X
അറിയുന്നവനാണ്
﴿2:282﴾ وَإِن كُنتُمْ
X
നിങ്ങളാണെങ്കില്‍
عَلَىٰ سَفَرٍ
X
യാത്രയില്‍
وَلَمْ تَجِدُوا
X
നിങ്ങള്‍ക്ക് കിട്ടിയില്ല
كَاتِبًا
X
എഴുത്തുകാരനെ
فَرِهَانٌ
X
അപ്പോള്‍ പണയം
مَّقْبُوضَةٌۖ
X
സ്വീകരിക്കപ്പെടുന്നു
فَإِنْ أَمِنَ
X
ഇനി വിശ്വസിച്ചേല്‍പിച്ചാല്‍
بَعْضُكُم
X
നിങ്ങളില്‍ ചിലര്‍
بَعْضًا
X
ചിലരെ
فَلْيُؤَدِّ
X
വീട്ടണം
الَّذِي اؤْتُمِنَ
X
വിശ്വസിച്ചേല്‍പിക്കപ്പെട്ടവന്‍
أَمَانَتَهُ
X
അവനെ വിശ്വസിച്ചേല്‍പ്പിച്ചത്
وَلْيَتَّقِ اللَّهَ
X
അവന്‍ അല്ലാഹുവിനെ സൂക്ഷിക്കട്ടെ
رَبَّهُۗ
X
അവന്റെ രക്ഷിതാവായ
وَلَا تَكْتُمُوا
X
നിങ്ങള്‍ മറച്ചുവെക്കരുത്
الشَّهَادَةَۚ
X
സാക്ഷ്യത്തെ
وَمَن يَكْتُمْهَا
X
ആര്‍ അത് മറച്ചുവെക്കുന്നുവോ
فَإِنَّهُ
X
തീര്‍ച്ചയായും അവന്‍
آثِمٌ
X
കുറ്റവാളിയാണ്
قَلْبُهُۗ
X
അവന്റെ മനസ്സ്
وَاللَّهُ
X
അല്ലാഹു
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതെല്ലാം
عَلِيمٌ
X
അറിയുന്നവനാണ്
﴿2:283﴾ لَيْسَ لَكَ
X
നിനക്കില്ല
مِنَ الْأَمْرِ
X
തീരുമാനമെടുക്കുന്നതില്‍, കല്‍പനയില്‍
شَيْءٌ
X
ഒന്നും (ഒരു പങ്കും)
أَوْ يَتُوبَ عَلَيْهِمْ
X
ഒരു പക്ഷേ അവന്‍(അല്ലാഹു)അവരുടെ പശ്ചാത്താപം സ്വീകരിച്ചേക്കാം
أَوْ يُعَذِّبَهُمْ
X
അല്ലെങ്കില്‍ അവരെ ശിക്ഷിച്ചേക്കാം
فَإِنَّهُمْ
X
തീര്‍ച്ചയായും അവര്‍
ظَالِمُونَ
X
അക്രമികളാകുന്നു
﴿3:128﴾ وَلَا تَهِنُوا
X
നിങ്ങള്‍ ദുര്‍ബലരാവരുത്
فِي ابْتِغَاءِ
X
തേടുന്നതില്‍ (തേടിപ്പിടിക്കുന്നതില്‍)
الْقَوْمِۖ
X
ശത്രുജനതയെ
إِن تَكُونُوا
X
നിങ്ങളാകുന്നുവെങ്കില്‍
تَأْلَمُونَ
X
നിങ്ങള്‍ വേദനിക്കുന്നു
فَإِنَّهُمْ
X
നിശ്ചയം അവരും
يَأْلَمُونَ
X
വേദനിക്കുന്നു
كَمَا تَأْلَمُونَۖ
X
നിങ്ങള്‍ വേദനിക്കുന്നത് പോലെ
وَتَرْجُونَ
X
നിങ്ങള്‍ പ്രതീക്ഷിക്കുന്നു
مِنَ اللَّهِ
X
അല്ലാഹുവിങ്കല്‍ നിന്ന്
مَا لَا يَرْجُونَۗ
X
അവര്‍ പ്രതീക്ഷിക്കാത്തത്
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
عَلِيمًا
X
എല്ലാം അറിയുന്നവന്‍
حَكِيمًا
X
യുക്തിമാനും
﴿4:104﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
لَا تَتَّخِذُوا
X
നിങ്ങള്‍ സ്വീകരിക്കരുത്
الْيَهُودَ
X
ജൂതന്മാരെ
وَالنَّصَارَىٰ
X
ക്രിസ്ത്യാനികളെയും
أَوْلِيَاءَۘ
X
ആത്മമിത്രങ്ങളായി
بَعْضُهُمْ
X
അവരില്‍ചിലര്‍
أَوْلِيَاءُ
X
ആത്മമിത്രങ്ങളാണ്
بَعْضٍۚ
X
ചിലരുടെ
وَمَن يَتَوَلَّهُم
X
ആരെങ്കിലും അവരെ ആത്മമിത്രങ്ങളാക്കുന്നു(വെങ്കില്‍)
مِّنكُمْ
X
നിങ്ങളില്‍നിന്ന്
فَإِنَّهُ
X
അപ്പോള്‍ തീര്‍ച്ചയായും അവന്‍
مِنْهُمْۗ
X
അവരില്‍പെട്ടവനാകുന്നു
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يَهْدِي
X
അവന്‍ നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ
X
ജനത്തെ
الظَّالِمِينَ
X
അക്രമികളായ
﴿5:51﴾ إِن تُعَذِّبْهُمْ
X
നീ അവരെ ശിക്ഷിക്കുന്നുവെങ്കില്‍
فَإِنَّهُمْ
X
തീര്‍ച്ചയായും അവര്‍
عِبَادُكَۖ
X
നിന്റെ അടിമകളാണ്
وَإِن تَغْفِرْ
X
നീ മാപ്പേകുന്നുവെങ്കില്‍
لَهُمْ
X
അവര്‍ക്ക്
فَإِنَّكَ
X
തീര്‍ച്ചയായും നീ
أَنتَ
X
നീതന്നെയാണല്ലോ
الْعَزِيزُ
X
പ്രതാപവാന്‍
الْحَكِيمُ
X
യുക്തിമാനും
﴿5:118﴾ قَدْ نَعْلَمُ
X
ഉറപ്പായും നാമറിയുന്നു
إِنَّهُ
X
തീര്‍ച്ചയായും
لَيَحْزُنُكَ
X
നിന്നെ ദുഃഖിപ്പിക്കുന്നുണ്ടെന്ന്
الَّذِي يَقُولُونَۖ
X
അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്
فَإِنَّهُمْ
X
എന്നാല്‍ തീര്‍ച്ചയായും അവര്‍
لَا يُكَذِّبُونَكَ
X
അവര്‍ തള്ളിപ്പറയുന്നത് നിന്നെയല്ല
وَلَٰكِنَّ الظَّالِمِينَ
X
മറിച്ച് ആ അക്രമികള്‍
بِآيَاتِ اللَّهِ
X
അല്ലാഹുവിന്റെ വചനങ്ങളെ
يَجْحَدُونَ
X
അവര്‍ തള്ളിപ്പറഞ്ഞുകൊണ്ടിരിക്കുന്നു
﴿6:33﴾ قُل
X
നീ പറയുക
لَّا أَجِدُ
X
ഞാന്‍ കാണുന്നില്ല
فِي مَا أُوحِيَ
X
ബോധനമായി നല്‍കപ്പെട്ടതില്‍
إِلَيَّ
X
എനിക്ക്
مُحَرَّمًا
X
നിഷിദ്ധമാക്കപ്പെട്ടതായി
عَلَىٰ طَاعِمٍ
X
ഭക്ഷിക്കുന്നവന്
يَطْعَمُهُ
X
അതവന്‍ ഭക്ഷിക്കും
إِلَّا أَن يَكُونَ
X
അത് ആയാല്‍ ഒഴികെ
مَيْتَةً
X
ശവം
أَوْ
X
അല്ലെങ്കില്‍
دَمًا
X
രക്തം
مَّسْفُوحًا
X
ഒഴുക്കപ്പെട്ട
أَوْ
X
അല്ലെങ്കില്‍
لَحْمَ
X
മാംസം
خِنزِيرٍ
X
പന്നിയുടെ
فَإِنَّهُ
X
കാരണം തീര്‍ച്ചയായും അത്
رِجْسٌ
X
മ്ലേച്ഛമാണ്
أَوْ فِسْقًا
X
അല്ലെങ്കില്‍ അധാര്‍മികമായത്
أُهِلَّ لِغَيْرِ اللَّهِ بِهِۚ
X
അത് അല്ലാഹു അല്ലാത്തവരുടെപേരില്‍ അറുക്കപ്പെട്ടു
فَمَنِ
X
എന്നാല്‍ ആരെങ്കിലും
اضْطُرَّ
X
നിര്‍ബന്ധിതനായി
غَيْرَ
X
അല്ലാതെ
بَاغٍ
X
ധിക്കാരം ഉദ്ദേശിക്കുന്നവന്‍
وَلَا عَادٍ
X
പരിധി ലംഘിക്കുന്നവനും അല്ല
فَإِنَّ رَبَّكَ
X
എങ്കില്‍ നിശ്ചയമായും നിന്റെ നാഥന്‍
غَفُورٌ
X
ഏറെ പൊറുക്കുന്നവനാകുന്നു
رَّحِيمٌ
X
കരുണാനിധിയും
﴿6:145﴾ رَبِّ
X
എന്റെ നാഥാ
إِنَّهُنَّ
X
തീര്‍ച്ചയായും അവ
أَضْلَلْنَ
X
വഴികേടിലാക്കിയിരിക്കുന്നു
كَثِيرًا
X
ഏറെപ്പേരെ
مِّنَ النَّاسِۖ
X
ജനങ്ങളില്‍ നിന്ന്
فَمَن تَبِعَنِي
X
അതിനാല്‍ എന്നെ പിന്തുടരുന്നവന്‍
فَإِنَّهُ مِنِّيۖ
X
എന്നില്‍ പെട്ടവനാണ്
وَمَنْ عَصَانِي
X
എന്നെ ആരെങ്കലും ധിക്കരിക്കുന്നുവെങ്കില്‍
فَإِنَّكَ
X
തീര്‍ച്ചയായും നീ
غَفُورٌ
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمٌ
X
കരുണാനിധി
﴿14:36﴾ رَّبُّكُمْ
X
നിങ്ങളുടെ നാഥന്‍
أَعْلَمُ
X
ഏറ്റവും നന്നായി അറിയുന്നവനാണ്
بِمَا فِي نُفُوسِكُمْۚ
X
നിങ്ങളുടെ മനസ്സുകളിലുള്ളത്
إِن تَكُونُوا
X
നിങ്ങളായിരുന്നാല്‍
صَالِحِينَ
X
സല്‍കര്‍മികള്‍
فَإِنَّهُ كَانَ
X
അപ്പോള്‍ അവനാണ്
لِلْأَوَّابِينَ
X
(ഖേദിച്ചു)മടങ്ങുന്നവര്‍ക്ക്
غَفُورًا
X
ഏറ്റവും പൊറുക്കുന്നവന്‍
﴿17:25﴾ وَإِن تَجْهَرْ
X
താങ്കള്‍ ഉച്ചത്തിലാക്കുന്നുവെങ്കില്‍
بِالْقَوْلِ
X
വാക്ക്
فَإِنَّهُ
X
എന്നാല്‍ അവന്‍
يَعْلَمُ
X
അറിയുന്നു
السِّرَّ
X
രഹസ്യമായത്
وَأَخْفَى
X
പരമ നിഗൂഢമായതും
﴿20:7﴾ مَّنْ
X
ആര്‍
أَعْرَضَ
X
അവഗണിച്ചു
عَنْهُ
X
അതിനെ
فَإِنَّهُ
X
നിശ്ചയമായും അവന്‍
يَحْمِلُ
X
വഹിക്കും
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളില്‍
وِزْرًا
X
(കുറ്റത്തിന്റെ) ഭാരം
﴿20:100﴾ إِلَّا عَلَىٰ أَزْوَاجِهِمْ
X
തങ്ങളുടെ ഭാര്യമാരിലൊഴികെ
أَوْ
X
അല്ലെങ്കില്‍
مَا مَلَكَتْ
X
ഉടമപ്പെടുത്തിയവരിലും
أَيْمَانُهُمْ
X
തങ്ങളുടെ വലം കൈകള്‍
فَإِنَّهُمْ
X
തീര്‍ച്ചയായും അവര്‍
غَيْرُ مَلُومِينَ
X
ആക്ഷേപിക്കപ്പെടാത്തവരാണ്
﴿23:6﴾ يَا أَيُّهَا الَّذِينَ آمَنُوا
X
സത്യവിശ്വാസികളെ
لَا تَتَّبِعُوا
X
നിങ്ങള്‍ പിന്‍തുടരരുത്
خُطُوَاتِ
X
കാല്‍പാടുകള്‍
الشَّيْطَانِۚ
X
പിശാചിന്റെ
وَمَن يَتَّبِعْ
X
വല്ലവനും പിന്‍പറ്റിയാല്‍
خُطُوَاتِ
X
കാല്‍പാടുകള്‍
الشَّيْطَانِ
X
പിശാചിന്റെ
فَإِنَّهُ
X
അവന്‍
يَأْمُرُ
X
അവന്‍ കല്‍പിക്കും
بِالْفَحْشَاءِ
X
നീചകാര്യങ്ങളെ
وَالْمُنكَرِۚ
X
നിഷിദ്ധങ്ങളെയും
وَلَوْلَا
X
ഇല്ലായിരുന്നെങ്കില്‍
فَضْلُ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹം
عَلَيْكُمْ
X
നിങ്ങളുടെമേല്‍
وَرَحْمَتُهُ
X
അവന്റെ കാരുണ്യവും
مَا زَكَىٰ
X
വിശുദ്ധി പുലര്‍ത്തുമായിരുന്നില്ല
مِنكُم
X
നിങ്ങളില്‍നിന്ന്
مِّنْ أَحَدٍ
X
ആരും
أَبَدًا
X
ഒരിക്കലും
وَلَٰكِنَّ اللَّهَ
X
എന്നാല്‍ അല്ലാഹു
يُزَكِّي
X
ശുദ്ധീകരിക്കുന്നു
مَن يَشَاءُۗ
X
അവന്‍ ഉദ്ദേശിക്കുന്നവരെ
وَاللَّهُ
X
അല്ലാഹു
سَمِيعٌ
X
എല്ലാം കേള്‍ക്കുന്നവനാണ്
عَلِيمٌ
X
എല്ലാം അറിയുന്നവനും
﴿24:21﴾ وَمَن تَابَ
X
വല്ലവനും പശ്ചാത്തപിച്ചാല്‍
وَعَمِلَ صَالِحًا
X
സല്‍കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്താല്‍
فَإِنَّهُ
X
തീര്‍ച്ചയായും അവന്‍
يَتُوبُ
X
അവന്‍ മടങ്ങുന്നു
إِلَى اللَّهِ
X
അല്ലാഹുവിലേക്ക്
مَتَابًا
X
മടങ്ങേണ്ടുന്ന മുറപ്രകാരം
﴿25:71﴾ فَإِنَّهُمْ
X
തീര്‍ച്ചയായും അവരൊക്കെയും
عَدُوٌّ
X
എതിരാളികളാണ്
لِّي
X
എന്റെ
إِلَّا
X
ഒഴിച്ച്
رَبَّ الْعَالَمِينَ
X
പ്രപഞ്ചനാഥന്‍
﴿26:77﴾ فَإِنَّهُمْ
X
നിശ്ചയമായും അവര്‍
يَوْمَئِذٍ
X
അന്ന്
فِي الْعَذَابِ
X
ശിക്ഷയില്‍
مُشْتَرِكُونَ
X
പങ്കാളികളായിരിക്കും
﴿37:33﴾ فَإِنَّهُمْ
X
തീര്‍ച്ചയായും അവര്‍
لَآكِلُونَ
X
തിന്നുന്നവരാണ്
مِنْهَا
X
അതില്‍നിന്ന്
فَمَالِئُونَ
X
അങ്ങനെ അവര്‍ നിറക്കും
مِنْهَا
X
അതില്‍നിന്ന്
الْبُطُونَ
X
വയറുകള്‍
﴿37:66﴾ فَكَذَّبُوهُ
X
അപ്പോള്‍ അവരദ്ദേഹത്തേ തള്ളിപ്പറഞ്ഞു
فَإِنَّهُمْ
X
അതിനാലവര്‍
لَمُحْضَرُونَ
X
ശിക്ഷക്ക് കൊണ്ടുവരപ്പെടും
﴿37:127﴾ إِلَّا الَّذِي فَطَرَنِي
X
എന്നെ സൃഷ്ടിച്ചവനില്‍നിന്നൊഴികെ
فَإِنَّهُ
X
തീര്‍ച്ചയായും അവന്‍
سَيَهْدِينِ
X
അവന്‍ എന്നെ നേര്‍വഴിയിലാക്കും
﴿43:27﴾ قُلْ
X
നീ പറയുക
إِنَّ الْمَوْتَ
X
നിശ്ചയം മരണം
الَّذِي
X
യാതൊരു
تَفِرُّونَ
X
നിങ്ങള്‍ പേടിച്ചോടുന്നു
مِنْهُ
X
അതില്‍നിന്ന്
فَإِنَّهُ
X
നിശ്ചയം അത്
مُلَاقِيكُمْۖ
X
നിങ്ങളെ കണ്ടുമുട്ടുന്നതാണ്
ثُمَّ
X
പിന്നെ
تُرَدُّونَ
X
നിങ്ങള്‍ മടക്കപ്പെടും
إِلَىٰ عَالِمِ
X
അറിയുന്നവനിലേക്ക്
الْغَيْبِ
X
അദൃശ്യം
وَالشَّهَادَةِ
X
ദൃശ്യവും
فَيُنَبِّئُكُم
X
അപ്പോള്‍ അവന്‍ നിങ്ങളെ വിവരമറിയിക്കും
بِمَا كُنتُمْ تَعْمَلُونَ
X
നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി
﴿62:8﴾ إِلَّا
X
ഒഴികെ
عَلَىٰ أَزْوَاجِهِمْ
X
അവരുടെ ഭാര്യമാരില്‍
أَوْ
X
അല്ലെങ്കില്‍
مَا مَلَكَتْ
X
അധീനപ്പെടുത്തിയവരില്‍
أَيْمَانُهُمْ
X
തങ്ങളുടെ വലംകൈകള്‍
فَإِنَّهُمْ
X
എന്നാല്‍ നിശ്ചയമായും ഇവര്‍
غَيْرُ مَلُومِينَ
X
ആക്ഷേപാര്‍ഹര്‍ അല്ല
﴿70:30﴾ إِلَّا مَنِ ارْتَضَىٰ
X
അവന്‍ തൃപ്തിപ്പെട്ടവര്‍ക്കൊഴികെ
مِن رَّسُولٍ
X
അതായത് ദൂതന്ന്
فَإِنَّهُ
X
നിശ്ചയം, അവന്‍
يَسْلُكُ
X
അവന്‍ പ്രവേശിപ്പിക്കും
مِن بَيْنِ يَدَيْهِ
X
അദ്ദേഹത്തിന്റെ മുന്നിലും
وَمِنْ خَلْفِهِ
X
അദ്ദേഹത്തിന്റെ പിന്നിലും
رَصَدًا
X
കാവല്‍ക്കാരെ
﴿72:27﴾