Repeated Words in Quran

< >
Total Found : 11
وَلِكُلِّ أُمَّةٍ
X
ഓരോ സമുദായത്തിനും
أَجَلٌۖ
X
കാലാവധിയുണ്ട്
فَإِذَا جَاءَ
X
അങ്ങനെ വന്നെത്തിയാല്‍
أَجَلُهُمْ
X
അവരുടെ അവധി
لَا يَسْتَأْخِرُونَ
X
അവര്‍ പിന്തുകയില്ല
سَاعَةًۖ
X
അല്‍പ സമയം പോലും
وَلَا يَسْتَقْدِمُونَ
X
അവര്‍ മുന്തുകയുമില്ല
﴿7:34﴾ فَإِذَا جَاءَتْهُمُ
X
അവര്‍ക്ക് വന്നാല്‍
الْحَسَنَةُ
X
നന്മ
قَالُوا
X
അവര്‍ പറയും
لَنَا
X
നമുക്കുള്ളതാണ്
هَٰذِهِۖ
X
ഇത്
وَإِن تُصِبْهُمْ
X
ഇനി അവരെ ബാധിച്ചാല്‍
سَيِّئَةٌ
X
വല്ല വിപത്തും
يَطَّيَّرُوا
X
അവന്‍ ദുശ്ശകുനമായി കാണും
بِمُوسَىٰ
X
മൂസായുടെ
وَمَن مَّعَهُۗ
X
അദ്ദേഹത്തിന്റെ കൂടെയുള്ള ആളുകളുടെയും
أَلَا
X
അറിയുക
إِنَّمَا طَائِرُهُمْ
X
അവരുടെ ദുശ്ശകുനം
عِندَ اللَّهِ
X
അല്ലാഹുവിന്റെ അടുക്കലാണ്
وَلَٰكِنَّ
X
പക്ഷേ
أَكْثَرَهُمْ
X
അവരിലേറെ പേരും
لَا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
﴿7:131﴾ وَلِكُلِّ أُمَّةٍ
X
ഓരോ സമുദായത്തിനുമുണ്ട്
رَّسُولٌۖ
X
ഓരോ ദൂതന്‍
فَإِذَا جَاءَ
X
അങ്ങനെ വന്നെത്തിയാല്‍
رَسُولُهُمْ
X
അവരുടെ ദൂതന്‍
قُضِيَ
X
വിധി തീര്‍പ്പുണ്ടാക്കപ്പെടും
بَيْنَهُم
X
അവര്‍ക്കിടയില്‍
بِالْقِسْطِ
X
നീതിപൂര്‍വ്വം
وَهُمْ
X
അവര്‍
لَا يُظْلَمُونَ
X
അവരോട് അനീതി ചെയ്യപ്പെടുന്നതല്ല
﴿10:47﴾ وَلَوْ يُؤَاخِذُ
X
പിടികൂടുകയാണെങ്കില്‍
اللَّهُ
X
അല്ലാഹു
النَّاسَ
X
ജനങ്ങളെ
بِظُلْمِهِم
X
അവരുടെ അക്രമം കാരണത്താല്‍
مَّا تَرَكَ
X
അവന്‍ വിട്ടേക്കുമായിരുന്നില്ല
عَلَيْهَا
X
അതിന്റെ (ഭൂമിയുടെ) മുകളില്‍
مِن دَابَّةٍ
X
ഒരു ജീവിയെയും
وَلَٰكِن
X
എന്നാല്‍
يُؤَخِّرُهُمْ
X
അവന്‍ അവരെ പിന്തിച്ചു നിര്‍ത്തുകയാണ്
إِلَىٰ أَجَلٍ
X
ഒരവധിവരെ
مُّسَمًّىۖ
X
നിശ്ചിതമായ
فَإِذَا جَاءَ
X
അങ്ങനെ വന്നെത്തിയാല്‍
أَجَلُهُمْ
X
അവരുടെ കാലാവധി
لَا يَسْتَأْخِرُونَ
X
അവര്‍ പിന്തുന്നതല്ല
سَاعَةًۖ
X
ഒരു നിമിഷം
وَلَا يَسْتَقْدِمُونَ
X
അവര്‍ മുന്തുന്നതുമല്ല
﴿16:61﴾ فَإِذَا جَاءَ
X
അങ്ങനെ വന്നുകഴിഞ്ഞാല്‍
وَعْدُ
X
വാഗ്ദത്ത സമയം
أُولَاهُمَا
X
ആ രണ്ടില്‍ ഒന്നാമത്തെതിന്റെ
بَعَثْنَا
X
നാം നിയോഗിക്കും
عَلَيْكُمْ
X
നിങ്ങളുടെ നേരെ
عِبَادًا
X
ചില ദാസന്മാരെ
لَّنَا
X
നമ്മുടെ
أُولِي بَأْسٍ
X
ശക്തിയുള്ള
شَدِيدٍ
X
കഠിന
فَجَاسُوا
X
എന്നിട്ടവര്‍ പരതിനടക്കും
خِلَالَ
X
ഇടയിലൂടെ
الدِّيَارِۚ
X
വീടുകളുടെ
وَكَانَ
X
അതാണ്
وَعْدًا
X
വാഗ്ദാനം
مَّفْعُولًا
X
പ്രാവര്‍ത്തികമാക്കപ്പെട്ട
﴿17:5﴾ إِنْ أَحْسَنتُمْ
X
നിങ്ങള്‍ നന്മ പ്രവര്‍ത്തിക്കുന്നതായാല്‍
أَحْسَنتُمْ
X
നിങ്ങള്‍ നന്മപ്രവര്‍ത്തിച്ചു
لِأَنفُسِكُمْۖ
X
നിങ്ങള്‍ക്ക് തന്നെ
وَإِنْ أَسَأْتُمْ
X
നിങ്ങള്‍ തിന്മപ്രവര്‍ത്തിച്ചാല്‍
فَلَهَاۚ
X
(അതും) അതിന്നുതന്നെ (നിങ്ങള്‍ക്കുതന്നെ)
فَإِذَا جَاءَ
X
അങ്ങനെ വന്നാല്‍
وَعْدُ
X
വാഗ്ദത്തസമയം
الْآخِرَةِ
X
അവസാനത്തെ
لِيَسُوءُوا
X
അവര്‍ ചീത്തയാക്കാനും (വഷളാക്കാന്‍)
وُجُوهَكُمْ
X
നിങ്ങളുടെ മുഖങ്ങളെ
وَلِيَدْخُلُوا
X
അവര്‍ പ്രവേശിക്കാനും
الْمَسْجِدَ
X
പള്ളിയില്‍
كَمَا دَخَلُوهُ
X
അവിടെ അവര്‍ പ്രവേശിച്ചത്പോലെ
أَوَّلَ مَرَّةٍ
X
ആദ്യതവണ
وَلِيُتَبِّرُوا
X
അവര്‍ തകര്‍ത്തുകളയാനും
مَا عَلَوْا
X
അവര്‍ കീഴടക്കിയത്
تَتْبِيرًا
X
ഒരു തകര്‍ക്കല്‍
﴿17:7﴾ وَقُلْنَا
X
നാം പറഞ്ഞു
مِن بَعْدِهِ
X
അതിന് ശേഷം
لِبَنِي إِسْرَائِيلَ
X
ഇസ്റാഈല്‍ സന്തതികളോട്
اسْكُنُوا
X
നിങ്ങള്‍ താമസിക്കൂ
الْأَرْضَ
X
ഈ നാട്ടില്‍
فَإِذَا جَاءَ
X
എന്നിട്ട് വന്നാല്‍
وَعْدُ الْآخِرَةِ
X
പരലോകത്തിന്റെ വാഗ്ദത്ത സമയം
جِئْنَا بِكُمْ
X
നിങ്ങളെ നാം കൊണ്ടുവരും
لَفِيفًا
X
കൂട്ടമായി
﴿17:104﴾ قَالَ
X
അദ്ദേഹം (ദുല്‍ ഖര്‍നൈന്‍) പറഞ്ഞു
هَٰذَا
X
ഇത്
رَحْمَةٌ
X
അനുഗ്രഹമാകുന്നു
مِّن رَّبِّيۖ
X
എന്റെ നാഥന്റെ പക്കല്‍നിന്നുള്ള
فَإِذَا جَاءَ
X
ഇനി വന്നെത്തിയാല്‍
وَعْدُ
X
വാഗ്ദാനം
رَبِّي
X
എന്റെ നാഥന്റെ
جَعَلَهُ
X
അതിനെ അവന്‍ ആക്കും
دَكَّاءَۖ
X
തകര്‍ന്നു നിരപ്പായത്
وَكَانَ
X
ആയിരിക്കുന്നതാണ്
وَعْدُ
X
വാഗ്ദാനം
رَبِّي
X
എന്റെ നാഥന്റെ
حَقًّا
X
യാഥാര്‍ഥ്യമാകുന്നു
﴿18:98﴾ فَأَوْحَيْنَا إِلَيْهِ
X
അപ്പോള്‍ നാം അദ്ദേഹത്തിന് ബോധനം നല്‍കി
أَنِ اصْنَعِ
X
നീ ഉണ്ടാക്കൂ എന്ന്
الْفُلْكَ
X
കപ്പല്‍
بِأَعْيُنِنَا
X
നമ്മുടെ മേല്‍നോട്ടത്തില്‍
وَوَحْيِنَا
X
നമ്മുടെ നിര്‍ദ്ദേശമനുസരിച്ചും
فَإِذَا جَاءَ
X
എന്നിട്ട് വന്നാല്‍
أَمْرُنَا
X
നമ്മുടെ കല്‍പന
وَفَارَ
X
ഉറവ പൊട്ടുകയും ചെയ്തു
التَّنُّورُۙ
X
അടുപ്പ്
فَاسْلُكْ
X
നീ പ്രവേശിപ്പിക്കുക
فِيهَا
X
അതില്‍
مِن كُلٍّ
X
എല്ലാറ്റില്‍ നിന്നും
زَوْجَيْنِ
X
ഇണകളെ
اثْنَيْنِ
X
ഈരണ്ട്
وَأَهْلَكَ
X
നിന്റെ കുടുംബത്തെയും
إِلَّا مَن
X
ചിലരൊഴികെ
سَبَقَ
X
മുന്‍കടന്നിരിക്കുന്നു
عَلَيْهِ
X
അവനെതിരെ
الْقَوْلُ
X
(ശിക്ഷയുടെ) വചനം
مِنْهُمْۖ
X
അവരില്‍നിന്ന്
وَلَا تُخَاطِبْنِي
X
നീ എന്നോട് സംസാരിക്കരുത്
فِي الَّذِينَ ظَلَمُواۖ
X
അക്രമം ചെയ്തവരുടെ കാര്യത്തില്‍
إِنَّهُم
X
തീര്‍ച്ചയായും അവര്‍ (ആകുന്നു)
مُّغْرَقُونَ
X
മുക്കിക്കൊല്ലപ്പെടുന്നവര്‍
﴿23:27﴾ أَشِحَّةً عَلَيْكُمْۖ
X
നിങ്ങള്‍ക്കെതിരില്‍ പിശുക്കുകാണിക്കുന്നവരാണവര്‍
فَإِذَا جَاءَ
X
വന്നാല്‍
الْخَوْفُ
X
ഭയാവസ്ഥ
رَأَيْتَهُمْ
X
അവരെ നിനക്കുകാണാം
يَنظُرُونَ
X
അവര്‍ തുറിച്ചുനോക്കുന്നതായി
إِلَيْكَ
X
നിന്നെ
تَدُورُ
X
കറങ്ങികൊണ്ടിരിക്കും
أَعْيُنُهُمْ
X
അവരുടെ കണ്ണുകള്‍
كَالَّذِي يُغْشَىٰ عَلَيْهِ
X
ബോധം കെടുന്നവനെന്ന പോലെ
مِنَ الْمَوْتِۖ
X
മരണാസന്നമായതിനാല്‍
فَإِذَا ذَهَبَ
X
എന്നാല്‍ വിട്ടകന്നാല്‍
الْخَوْفُ
X
ഭയം
سَلَقُوكُم
X
അവര്‍ നിങ്ങളെ നേരിടുന്നു
بِأَلْسِنَةٍ
X
നാവുപയോഗിച്ച്
حِدَادٍ
X
മൂര്‍ച്ചയേറിയ
أَشِحَّةً
X
ആര്‍ത്തി പൂണ്ടുകൊള്ളൂ
عَلَى الْخَيْرِۚ
X
സമ്പത്തില്‍
أُولَٰئِكَ
X
അത്തരക്കാര്‍
لَمْ يُؤْمِنُوا
X
സത്യവിശ്വാസം സ്വികരിച്ചിട്ടില്ല
فَأَحْبَطَ
X
അതിനാല്‍ നിഷ്ഫലമാക്കിയിരിക്കുന്നു
اللَّهُ
X
അല്ലാഹു
أَعْمَالَهُمْۚ
X
അവരുടെ പ്രവര്‍ത്തനങ്ങള്‍
وَكَانَ ذَٰلِكَ
X
ഇതൊക്കെ
عَلَى اللَّهِ
X
അല്ലാഹുവെ സംബന്ധിച്ചിടത്തോളം
يَسِيرًا
X
വളരെ നിസ്സാരമാണ്
﴿33:19﴾ وَلَوْ يُؤَاخِذُ
X
പിടികൂടി ശിക്ഷിക്കുകയാണെങ്കില്‍
اللَّهُ
X
അല്ലാഹു
النَّاسَ
X
മനുഷ്യരെ
بِمَا كَسَبُوا
X
അവര്‍ ചെയ്തുകൂട്ടിയതിന്റെ പേരില്‍
مَا تَرَكَ
X
അവന്‍ ബാക്കിവെക്കുമായിരുന്നില്ല
عَلَىٰ ظَهْرِهَا
X
ഭൂമുഖത്ത്
مِن دَابَّةٍ
X
ഒരു ജന്തുവെയും
وَلَٰكِن
X
എന്നാല്‍
يُؤَخِّرُهُمْ
X
അവനവര്‍ക്ക് അവസരം നീട്ടിക്കൊടുക്കുകയാണ്
إِلَىٰ أَجَلٍ
X
ഒരു അവധിവരെ
مُّسَمًّىۖ
X
നിശ്ചിതമായ
فَإِذَا جَاءَ
X
അങ്ങനെ വന്നെത്തിയാല്‍
أَجَلُهُمْ
X
അവരുടെ അവധി
فَإِنَّ اللَّهَ كَانَ
X
തീര്‍ച്ചയായും അല്ലാഹു ആകുന്നു
بِعِبَادِهِ
X
തന്റെ ദാസന്മാരെപ്പറ്റി
بَصِيرًا
X
കണ്ടറിയുന്നവന്‍
﴿35:45﴾ وَلَقَدْ أَرْسَلْنَا
X
തീര്‍ച്ചയായും നാം നിയോഗിച്ചിട്ടുണ്ട്
رُسُلًا
X
ദൂതന്‍മാരെ
مِّن قَبْلِكَ
X
നിനക്കു മുമ്പ്
مِنْهُم
X
അവരിലുണ്ട്
مَّن قَصَصْنَا
X
നാം ചരിത്രം വിവരിച്ചു തന്നിട്ടുള്ളവര്‍
عَلَيْكَ
X
നിനക്ക്
وَمِنْهُم
X
അവരിലുണ്ട്
مَّن لَّمْ نَقْصُصْ
X
നാം ചരിത്രം വിവരിച്ചു തന്നിട്ടില്ലാത്തവരും
عَلَيْكَۗ
X
നിനക്ക്
وَمَا كَانَ لِرَسُولٍ
X
ഒരു ദൈവദൂതനുമാവില്ല
أَن يَأْتِيَ
X
വരാന്‍
بِآيَةٍ
X
ഒരു ദൃഷ്ടാന്തവുമായി
إِلَّا بِإِذْنِ اللَّهِۚ
X
അല്ലാഹുവിന്റെ അനുമതിയോടെയല്ലാതെ
فَإِذَا جَاءَ
X
അങ്ങനെ വന്നാല്‍
أَمْرُ اللَّهِ
X
അല്ലാഹുവിന്റെ കല്‍പന
قُضِيَ
X
വിധിക്കപ്പെടുന്നതാണ്
بِالْحَقِّ
X
ന്യായപൂര്‍വം
وَخَسِرَ
X
നഷ്ടത്തിലകപ്പെടുകയും ചെയ്തു
هُنَالِكَ
X
അവിടെ
الْمُبْطِلُونَ
X
അസത്യവാദികള്‍
﴿40:78﴾ فَإِذَا جَاءَتِ
X
എന്നാല്‍ വന്നാല്‍
الطَّامَّةُ
X
ആ വിപത്ത്
الْكُبْرَىٰ
X
അതിഘോരമായ
﴿79:34﴾ فَإِذَا جَاءَتِ
X
എന്നാല്‍ വന്നുഭവിച്ചാല്‍
الصَّاخَّةُ
X
ആ ഘോര ശബ്ദം
﴿80:33﴾