Repeated Words in Quran

< >
Total Found : 7
وَأَتِمُّوا
X
നിങ്ങള്‍ പൂര്‍ണമായി നിര്‍വഹിക്കുക
الْحَجَّ
X
ഹജ്ജ്
وَالْعُمْرَةَ
X
ഉംറയും
لِلَّهِۚ
X
അല്ലാഹുവിന്ന്
فَإِنْ أُحْصِرْتُمْ
X
ഇനി നിങ്ങള്‍ തടയപ്പെട്ടാല്‍
فَمَا اسْتَيْسَرَ
X
സൗകര്യപ്പെടുന്നത് (നിര്‍വഹിക്കുക)
مِنَ الْهَدْيِۖ
X
ബലിയില്‍ നിന്ന്
وَلَا تَحْلِقُوا
X
നിങ്ങള്‍ മുണ്ഡനം ചെയ്യരുത്
رُءُوسَكُمْ
X
നിങ്ങളുടെ തലകള്‍
حَتَّىٰ يَبْلُغَ
X
എത്തും വരെ
الْهَدْيُ
X
ബലിമൃഗം
مَحِلَّهُۚ
X
അതിന്റെ സ്ഥാനത്ത്
فَمَن كَانَ مِنكُم
X
നിങ്ങളില്‍ നിന്നാരെങ്കിലും ആയാല്‍
مَّرِيضًا
X
രോഗി
أَوْ بِهِ أَذًى
X
അല്ലെങ്കില്‍ മറ്റു ബുദ്ധിമുട്ടുകളോ
مِّن رَّأْسِهِ
X
അവന്റെ തലയില്‍
فَفِدْيَةٌ
X
അപ്പോള്‍ പ്രായശ്ചിത്തം നല്‍കുക
مِّن صِيَامٍ
X
ഒന്നുകില്‍ നോമ്പായി
أَوْ صَدَقَةٍ
X
അല്ലെങ്കില്‍ ദാനം
أَوْ نُسُكٍۚ
X
അല്ലെങ്കില്‍ ബലി
فَإِذَا أَمِنتُمْ
X
ഇനി നിങ്ങള്‍ നിര്‍ഭയരായാല്‍
فَمَن تَمَتَّعَ
X
സൗകര്യം ഉപയോഗിക്കുന്നവര്‍
بِالْعُمْرَةِ إِلَى الْحَجِّ
X
ഉംറക്ക് ശേഷം ഹജ്ജ് വരെ
فَمَا اسْتَيْسَرَ
X
സൗകര്യപ്പെടുന്നത് (നിര്‍വഹിക്കുക)
مِنَ الْهَدْيِۚ
X
ബലിയില്‍ നിന്ന്
فَمَن لَّمْ يَجِدْ
X
അത് സാധ്യമാകാത്തവര്‍
فَصِيَامُ
X
നോമ്പ് നിര്‍വഹിക്കുക
ثَلَاثَةِ أَيَّامٍ
X
മൂന്ന് ദിവസം
فِي الْحَجِّ
X
ഹജ്ജ് വേളയില്‍
وَسَبْعَةٍ
X
ഏഴ് എണ്ണം
إِذَا رَجَعْتُمْۗ
X
നിങ്ങള്‍ മടങ്ങിക്കഴിഞ്ഞാല്‍
تِلْكَ
X
അത്
عَشَرَةٌ كَامِلَةٌۗ
X
പൂര്‍ണമായി പത്തുദിവസം
ذَٰلِكَ
X
അത്
لِمَن لَّمْ يَكُنْ
X
അല്ലാത്തവര്‍ക്ക്
أَهْلُهُ
X
അവന്റെ കുടുംബം
حَاضِرِي الْمَسْجِدِ الْحَرَامِۚ
X
മസ്ജിദുല്‍ ഹറാമിനടുത്ത് താമസിക്കുന്നവര്‍
وَاتَّقُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
وَاعْلَمُوا
X
നിങ്ങളറിയുക
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു ആണെന്ന്
شَدِيدُ
X
കഠിനന്‍
الْعِقَابِ
X
ശിക്ഷയുടെ കാര്യത്തില്‍
﴿2:196﴾ لَيْسَ عَلَيْكُمْ
X
നിങ്ങളുടെ മേലില്ല
جُنَاحٌ
X
കുറ്റം
أَن تَبْتَغُوا
X
തേടുന്നതില്‍
فَضْلًا
X
അനുഗ്രഹം
مِّن رَّبِّكُمْۚ
X
നിങ്ങളുടെ നാഥങ്കല്‍ നിന്നുള്ള
فَإِذَا أَفَضْتُم
X
നിങ്ങള്‍ മടങ്ങിയാല്‍
مِّنْ عَرَفَاتٍ
X
അറഫയില്‍ നിന്ന്
فَاذْكُرُوا اللَّهَ
X
അല്ലാഹുവിനെ സ്മരിക്കുക
عِندَ
X
അടുത്ത്
الْمَشْعَرِ الْحَرَامِۖ
X
മശ്അറുല്‍ ഹറാമിന്റെ
وَاذْكُرُوهُ
X
നിങ്ങള്‍ അവനെ സ്മരിക്കുക
كَمَا هَدَاكُمْ
X
നിങ്ങള്‍ക്കു വഴികാണിച്ചുതന്നത് പോലെ
وَإِن كُنتُم
X
നിങ്ങള്‍ ആയിരുന്നെങ്കിലും
مِّن قَبْلِهِ
X
അതിനുമുമ്പ്
لَمِنَ الضَّالِّينَ
X
വഴിപിഴച്ചവരില്‍ പെട്ടവര്‍
﴿2:198﴾ فَإِذَا قَضَيْتُم
X
നിങ്ങള്‍ പൂര്‍ത്തീകരിച്ചാല്‍
مَّنَاسِكَكُمْ
X
നിങ്ങളുടെ ഹജ്ജ് കര്‍മങ്ങള്‍
فَاذْكُرُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിനെ ഓര്‍ക്കുക
كَذِكْرِكُمْ
X
നിങ്ങള്‍ ഓര്‍ത്തിരുന്ന പോലെ
آبَاءَكُمْ
X
നിങ്ങളുടെ പിതാക്കളെ
أَوْ أَشَدَّ
X
അല്ലെങ്കില്‍ കൂടുതലായി
ذِكْرًاۗ
X
സ്മരിക്കുന്നതില്‍
فَمِنَ النَّاسِ
X
ജനങ്ങളിലുണ്ട്
مَن يَقُولُ
X
പ്രാര്‍ത്ഥിക്കുന്നവര്‍
رَبَّنَا
X
ഞങ്ങളുടെ രക്ഷിതാവേ
آتِنَا
X
ഞങ്ങള്‍ക്ക് നല്‍കേണമേ
فِي الدُّنْيَا
X
ഐഹികജീവിതത്തില്‍
وَمَا لَهُ
X
അവനില്ല
فِي الْآخِرَةِ
X
പരലോകത്ത്
مِنْ خَلَاقٍ
X
ഒരംശവും
﴿2:200﴾ وَيَسْأَلُونَكَ
X
അവര്‍ നിന്നോട് ചോദിക്കുന്നു
عَنِ الْمَحِيضِۖ
X
ആര്‍ത്തവത്തെപറ്റി
قُلْ
X
പറയുക
هُوَ
X
അത്
أَذًى
X
മാലിന്യമാണ്
فَاعْتَزِلُوا
X
അതിനാല്‍ നിങ്ങള്‍ അകന്ന് നില്‍ക്കുക
النِّسَاءَ
X
സ്ത്രീകളില്‍ നിന്ന്
فِي الْمَحِيضِۖ
X
ആര്‍ത്തവകാലത്ത്
وَلَا تَقْرَبُوهُنَّ
X
നിങ്ങള്‍ അവരെ സമീപിക്കരുത്
حَتَّىٰ يَطْهُرْنَۖ
X
അവര്‍ ശുദ്ധിയാകും വരെ
فَإِذَا تَطَهَّرْنَ
X
അവര്‍ ശുദ്ധിയായാല്‍
فَأْتُوهُنَّ
X
നിങ്ങള്‍ അവരെ സമീപിക്കുക
مِنْ حَيْثُ أَمَرَكُمُ
X
നിങ്ങളോട് കല്‍പിച്ച പ്രകാരം
اللَّهُۚ
X
അല്ലാഹു
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يُحِبُّ
X
ഇഷ്ടപ്പെടുന്നു
التَّوَّابِينَ
X
പശ്ചാതപിക്കുന്നവരെ
وَيُحِبُّ
X
അവനിഷ്ടപ്പെടുന്നു
الْمُتَطَهِّرِينَ
X
ശുചിത്വം പാലിക്കുന്നവരെയും
﴿2:222﴾ وَالَّذِينَ يُتَوَفَّوْنَ
X
മരിക്കുന്നവര്‍
مِنكُمْ
X
നിങ്ങളില്‍ നിന്ന്
وَيَذَرُونَ
X
അവര്‍ വിട്ടേച്ചുപോകുന്നു
أَزْوَاجًا
X
ഭാര്യമാരെ
يَتَرَبَّصْنَ
X
ഭാര്യമാര്‍ കാത്തിരിക്കണം
بِأَنفُسِهِنَّ
X
തങ്ങളുടെ കാര്യത്തില്‍
أَرْبَعَةَ أَشْهُرٍ
X
നാല് മാസം
وَعَشْرًاۖ
X
പത്തുദിവസവും
فَإِذَا بَلَغْنَ
X
അവരെത്തിയാല്‍
أَجَلَهُنَّ
X
അവരുടെ അവധി
فَلَا جُنَاحَ عَلَيْكُمْ
X
നിങ്ങള്‍ക്ക് കുറ്റമില്ല
فِيمَا فَعَلْنَ
X
അവര്‍ചെയ്യുന്നതില്‍
فِي أَنفُسِهِنَّ
X
അവരുടെ കാര്യത്തില്‍
بِالْمَعْرُوفِۗ
X
ന്യായമായ നിലയില്‍
وَاللَّهُ
X
അല്ലാഹു
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെക്കുറിച്ച്
خَبِيرٌ
X
സൂക്ഷ്മമായറിയുന്നവനാണ്
﴿2:234﴾ فَإِنْ خِفْتُمْ
X
നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍
فَرِجَالًا
X
അപ്പോള്‍ നടന്നുകൊണ്ടും
أَوْ رُكْبَانًاۖ
X
അല്ലെങ്കില്‍ വാഹനത്തിലിരുന്നോ
فَإِذَا أَمِنتُمْ
X
നിങ്ങള്‍ നിര്‍ഭയരായാല്‍
فَاذْكُرُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിനെ സ്മരിക്കുക
كَمَا عَلَّمَكُم
X
അവന്‍ നിങ്ങളെ പഠിപ്പിച്ച പ്രകാരം
مَّا لَمْ تَكُونُوا
X
നിങ്ങളായിരുന്നില്ലാത്തത്
تَعْلَمُونَ
X
നിങ്ങളറിയുന്നു
﴿2:239﴾ فَبِمَا رَحْمَةٍ
X
കാരുണ്യം കൊണ്ടാണ്
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്നുള്ള
لِنتَ
X
നീ സൗമ്യനായത്
لَهُمْۖ
X
അവരോട്
وَلَوْ كُنتَ
X
നീ ആയിരുന്നെങ്കില്‍
فَظًّا
X
പരുഷപ്രകൃതന്‍
غَلِيظَ الْقَلْبِ
X
കഠിന മനസ്കനും
لَانفَضُّوا
X
അവര്‍ പിരിഞ്ഞുപോകുമായിരുന്നു
مِنْ حَوْلِكَۖ
X
നിന്റെ ചുറ്റു നിന്നും
فَاعْفُ
X
നീ മാപ്പേകുക
عَنْهُمْ
X
അവര്‍ക്ക്
وَاسْتَغْفِرْ
X
നീ പാപമോചനം തേടുകയും ചെയ്യുക
لَهُمْ
X
അവര്‍ക്ക്
وَشَاوِرْهُمْ
X
അവരുമായി കൂടിയാലോചിക്കുക
فِي الْأَمْرِۖ
X
കാര്യത്തി(ങ്ങളി)ല്‍
فَإِذَا عَزَمْتَ
X
അങ്ങനെ നീ തീരുമാനമെടുത്താല്‍
فَتَوَكَّلْ
X
നീ ഭരമേല്‍പിക്കുക
عَلَى اللَّهِۚ
X
അല്ലാഹുവില്‍
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يُحِبُّ
X
ഇഷ്ടപ്പെടുന്നു
الْمُتَوَكِّلِينَ
X
(തന്നില്‍) ഭരമേല്‍പിക്കുന്നവരെ
﴿3:159﴾ وَابْتَلُوا
X
നിങ്ങള്‍ പരീക്ഷി(ച്ചുകൊണ്ടിരി)ക്കുക
الْيَتَامَىٰ
X
അനാഥകളെ
حَتَّىٰ إِذَا بَلَغُوا
X
അവര്‍ എത്തുന്നത് വരെ
النِّكَاحَ
X
വിവാഹ(പ്രായം)
فَإِنْ آنَسْتُم
X
അങ്ങനെ നിങ്ങള്‍ കണ്ടാല്‍
مِّنْهُمْ
X
അവരില്‍ നിന്ന്
رُشْدًا
X
തന്റേടം, കാര്യപ്രാപ്തി
فَادْفَعُوا
X
നിങ്ങള്‍ വിട്ടുകൊടുക്കുക
إِلَيْهِمْ
X
അവര്‍ക്ക്
أَمْوَالَهُمْۖ
X
അവരുടെ സ്വത്തുക്കള്‍
وَلَا تَأْكُلُوهَا
X
നിങ്ങള്‍ അത് തിന്നരുത്
إِسْرَافًا
X
ധൂര്‍ത്തടിച്ചും
وَبِدَارًا
X
ധൃതിപിടിച്ചും
أَن يَكْبَرُواۚ
X
അവര്‍ വളര്‍ന്നുവലുതാവുകയാണല്ലോ എന്ന് കരുതി
وَمَن كَانَ غَنِيًّا
X
(സ്വത്ത് കൈകാര്യം ചെയ്യുന്നവന്‍) സമ്പന്നനാണെങ്കില്‍
فَلْيَسْتَعْفِفْۖ
X
അവന്‍ മാന്യത കാണിക്കട്ടെ
وَمَن كَانَ فَقِيرًا
X
അവന്‍ ദരിദ്രനാണെങ്കില്‍
فَلْيَأْكُلْ
X
അവന്‍ തിന്നുകൊള്ളട്ടെ
بِالْمَعْرُوفِۚ
X
ന്യായമായത്
فَإِذَا دَفَعْتُمْ
X
നിങ്ങള്‍ തിരിച്ചേല്‍പിക്കുമ്പോള്‍
إِلَيْهِمْ
X
അവരെ
أَمْوَالَهُمْ
X
അവരുടെ സ്വത്ത്
فَأَشْهِدُوا
X
നിങ്ങള്‍ സാക്ഷി നിര്‍ത്തുക
عَلَيْهِمْۚ
X
അവരുടെ മേല്‍ (അതിന്ന്)
وَكَفَىٰ
X
മതി
بِاللَّهِ
X
അല്ലാഹുതന്നെ
حَسِيبًا
X
കണക്ക് നോക്കുന്നവനായി
﴿4:6﴾ وَمَن لَّمْ يَسْتَطِعْ
X
ആര്‍ക്കെങ്കിലും കഴിവില്ലെങ്കില്‍
مِنكُمْ
X
നിങ്ങളില്‍
طَوْلًا
X
ധനശേഷിയാല്‍
أَن يَنكِحَ
X
വിവാഹം ചെയ്യാന്‍
الْمُحْصَنَاتِ
X
കുലീനകളെ (സ്വതന്ത്ര സ്ത്രീകളെ)
الْمُؤْمِنَاتِ
X
സത്യവിശ്വാസിനികളായ
فَمِن مَّا مَلَكَتْ
X
അപ്പോള്‍ ഉടമപ്പെടുത്തിയവരില്‍ നിന്ന്
أَيْمَانُكُم
X
നിങ്ങളുടെ വലംകൈകള്‍
مِّن فَتَيَاتِكُمُ
X
നിങ്ങളുടെ യുവതികളില്‍പെട്ട
الْمُؤْمِنَاتِۚ
X
സത്യവിശ്വാസിനികളായ
وَاللَّهُ
X
അല്ലാഹു
أَعْلَمُ
X
ഏറ്റം അറിയുന്നു
بِإِيمَانِكُمۚ
X
നിങ്ങളുടെ വിശ്വാസത്തെക്കുറിച്ച്
بَعْضُكُم
X
നിങ്ങളില്‍ ചിലര്‍
مِّن بَعْضٍۚ
X
ചിലരില്‍ നിന്നുള്ളവര്‍
فَانكِحُوهُنَّ
X
അതിനാല്‍ അവരെ വിവാഹം ചെയ്തുകൊള്ളുക
بِإِذْنِ
X
അനുവാദത്തോടെ
أَهْلِهِنَّ
X
അവരുടെ രക്ഷിതാക്കളുടെ
وَآتُوهُنَّ
X
അവര്‍ക്ക് നല്‍കുക
أُجُورَهُنَّ
X
അവരുടെ വിവാഹ മൂല്യം
بِالْمَعْرُوفِ
X
ന്യായമായി
مُحْصَنَاتٍ
X
ചാരിത്യ്രവതികളായ നിലയില്‍
غَيْرَ مُسَافِحَاتٍ
X
അവിഹിതബന്ധത്തിലേര്‍പ്പടുന്നവരാവാതെ
وَلَا مُتَّخِذَاتِ
X
സ്വീകരിക്കുന്നവരാവാതെയും
أَخْدَانٍۚ
X
ജാരന്‍മാരെ
فَإِذَا أُحْصِنَّ
X
അവര്‍(ദാമ്പത്യത്തില്‍) സുരക്ഷിതരായാല്‍
فَإِنْ أَتَيْنَ
X
എന്നിട്ടും അവര്‍ കൊണ്ടുവന്നാല്‍ (ഏര്‍പ്പെട്ടാല്‍)
بِفَاحِشَةٍ
X
വല്ല നീചവൃത്തി(യിലും)യും
فَعَلَيْهِنَّ
X
അവര്‍ക്കുണ്ട്
نِصْفُ
X
പകുതി
مَا عَلَى الْمُحْصَنَاتِ
X
സ്വതന്ത്ര സ്ത്രീകളുടെമേലുള്ളതിന്റെ
مِنَ الْعَذَابِۚ
X
ശിക്ഷയില്‍ നിന്ന്
ذَٰلِكَ
X
അത്
لِمَنْ خَشِيَ
X
ഭയപ്പെടുന്നവര്‍ക്കുള്ളതാകുന്നു
الْعَنَتَ
X
ദുര്‍വൃത്തിയി(തെറ്റി)ല്‍ അകപ്പെട്ടുപോകുമെന്ന്
مِنكُمْۚ
X
നിങ്ങളില്‍ നിന്ന്
وَأَن تَصْبِرُوا
X
എന്നാല്‍ നിങ്ങള്‍ ക്ഷമിക്കുന്നതാണ്
خَيْرٌ
X
ഉത്തമം
لَّكُمْۗ
X
നിങ്ങള്‍ക്ക്
وَاللَّهُ
X
അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمٌ
X
പരമദയാലു
﴿4:25﴾ وَيَقُولُونَ
X
അവര്‍ പറയുന്നു
طَاعَةٌ
X
അനുസരണം (ഞങ്ങള്‍ അനുസരണമുള്ളവരാണ്)
فَإِذَا بَرَزُوا
X
എന്നാല്‍ അവര്‍ പിന്തിരിഞ്ഞുപോയാല്‍
مِنْ عِندِكَ
X
നിന്റെ അടുക്കല്‍ നിന്ന്
بَيَّتَ
X
രാത്രിയില്‍ ഗൂഢാലോചന നടത്തുന്നു
طَائِفَةٌ
X
ഒരു വിഭാഗം
مِّنْهُمْ
X
അവരില്‍ നിന്നും
غَيْرَ الَّذِي تَقُولُۖ
X
അവര്‍ പറയുന്നതല്ലാത്തത്
وَاللَّهُ
X
അല്ലാഹു
يَكْتُبُ
X
രേഖപ്പെടുത്തുന്നു
مَا يُبَيِّتُونَۖ
X
അവര്‍ രാത്രിയില്‍ നടത്തുന്ന ഗൂഢാലോചന(യൊക്കെയും)
فَأَعْرِضْ
X
അതിനാല്‍ നീ അവഗണിക്കുക
عَنْهُمْ
X
അവരെ
وَتَوَكَّلْ
X
നീ ഭരമേല്‍പ്പിക്കുക
عَلَى اللَّهِۚ
X
അല്ലാഹുവില്‍
وَكَفَىٰ
X
മതി
بِاللَّهِ
X
അല്ലാഹുതന്നെ
وَكِيلًا
X
ഭരമേല്‍പ്പിക്കപ്പെടുന്നവനായി
﴿4:81﴾ وَإِذَا كُنتَ
X
നീ ഉണ്ടായിരുന്നാല്‍
فِيهِمْ
X
അവരില്‍
فَأَقَمْتَ
X
എന്നിട്ട് നീ നേതൃത്വം വഹിക്കുകയും
لَهُمُ
X
അവര്‍ക്ക്
الصَّلَاةَ
X
നമസ്കാരത്തിന്
فَلْتَقُمْ
X
നില്‍ക്കട്ടെ
طَائِفَةٌ
X
ഒരു കൂട്ടര്‍
مِّنْهُم
X
അവരില്‍
مَّعَكَ
X
നിന്നോടോപ്പം
وَلْيَأْخُذُوا
X
അവര്‍ എടുത്തുകൊള്ളട്ടെ
أَسْلِحَتَهُمْ
X
അവരുടെ ആയുധങ്ങള്‍
فَإِذَا سَجَدُوا
X
അവര്‍ സാഷ്ടാംഗം ചെയ്തു കഴിഞ്ഞാല്‍
فَلْيَكُونُوا
X
അവര്‍ ആവട്ടെ (മാറിനില്‍ക്കട്ടെ)
مِن وَرَائِكُمْ
X
നിങ്ങളുടെ പുറകോട്ട്
وَلْتَأْتِ
X
വരട്ടെ
طَائِفَةٌ
X
വിഭാഗം
أُخْرَىٰ
X
മറ്റെ
لَمْ يُصَلُّوا
X
അവര്‍ നമസ്കരിച്ചിട്ടില്ലാത്ത
فَلْيُصَلُّوا
X
എന്നിട്ടവര്‍ നമസ്കരിച്ചുകൊള്ളട്ടെ
مَعَكَ
X
നിന്റെ കൂടെ
وَلْيَأْخُذُوا
X
അവര്‍ എടുത്തുകൊള്ളട്ടെ (സ്വീകരിച്ചുകൊള്ളട്ടെ)
حِذْرَهُمْ
X
അവരുടെ ജാഗ്രത
وَأَسْلِحَتَهُمْۗ
X
അവരുടെ ആയുധങ്ങളും
وَدَّ
X
ആഗ്രഹിച്ചു
الَّذِينَ كَفَرُوا
X
സത്യത്തെ നിഷേധിച്ചവര്‍
لَوْ تَغْفُلُونَ
X
നിങ്ങള്‍ അശ്രദ്ധരാവുകയാണെങ്കില്‍
عَنْ أَسْلِحَتِكُمْ
X
നിങ്ങളുടെ ആയുധങ്ങളെക്കുറിച്ച്
وَأَمْتِعَتِكُمْ
X
നിങ്ങളുടെ സാധന(സാമഗ്രിക)ളെക്കുറിച്ചും
فَيَمِيلُونَ
X
അപ്പോള്‍ അവര്‍ ചായും (ആഞ്ഞടിക്കും)
عَلَيْكُم
X
നിങ്ങളുടെമേല്‍
مَّيْلَةً وَاحِدَةًۚ
X
ഒറ്റച്ചായല്‍ (ഒരൊറ്റ ആഞ്ഞടി)
وَلَا جُنَاحَ
X
കുറ്റമില്ല
عَلَيْكُمْ
X
നിങ്ങള്‍ക്ക്, നിങ്ങളുടെമേല്‍
إِن كَانَ
X
ഉണ്ടായാല്‍
بِكُمْ
X
നിങ്ങള്‍ക്ക്
أَذًى
X
ക്ലേശം
مِّن مَّطَرٍ
X
മഴയാല്‍, മഴകാരണം
أَوْ كُنتُم
X
അല്ലെങ്കില്‍ നിങ്ങളായി
مَّرْضَىٰ
X
രോഗികള്‍
أَن تَضَعُوا
X
നിങ്ങള്‍ വെക്കുന്നതിന്
أَسْلِحَتَكُمْۖ
X
നിങ്ങളുടെ ആയുധങ്ങളെ
وَخُذُوا
X
നിങ്ങള്‍ എടുക്കുക (സ്വീകരിക്കുക)
حِذْرَكُمْۗ
X
നിങ്ങളുടെ ജാഗ്രത
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
أَعَدَّ
X
ഒരുക്കി(വെച്ചിരിക്കുന്നു)
لِلْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
عَذَابًا
X
ശിക്ഷ
مُّهِينًا
X
നിന്ദ്യമായ
﴿4:102﴾ فَإِذَا قَضَيْتُمُ
X
അങ്ങനെ നിങ്ങള്‍ നിര്‍വ്വഹിച്ചാല്‍
الصَّلَاةَ
X
നമസ്കാരം
فَاذْكُرُوا
X
നിങ്ങള്‍ ഓര്‍ത്തുകൊണ്ടിരിക്കുക
اللَّهَ
X
അല്ലാഹുവിനെ
قِيَامًا
X
നില്‍ക്കുന്നവരായി (നിന്നും)
وَقُعُودًا
X
ഇരിക്കുന്നവരായും (ഇരുന്നും)
وَعَلَىٰ جُنُوبِكُمْۚ
X
നിങ്ങളുടെ പാര്‍ശ്വങ്ങളിലായും (കിടന്നും)
فَإِذَا اطْمَأْنَنتُمْ
X
നിങ്ങള്‍ ശാന്തരായാല്‍ (നിങ്ങള്‍ നിര്‍ഭയരായാല്‍)
فَأَقِيمُوا
X
നിങ്ങള്‍ (മുറപ്രകാരം) നിലനിര്‍ത്തുക, നിര്‍വഹിക്കുക
الصَّلَاةَۚ
X
നമസ്കാരം
إِنَّ الصَّلَاةَ
X
നിശ്ചയമായും നമസ്കാരം
كَانَتْ
X
അതായിരിക്കുന്നു
عَلَى الْمُؤْمِنِينَ
X
സത്യവിശ്വാസികളുടെമേല്‍
كِتَابًا
X
ചുമത്തപ്പെട്ട ബാധ്യത
مَّوْقُوتًا
X
സമയനിര്‍ണിതമായ (സമയബന്ധിതമായ)
﴿4:103﴾ قَالَ
X
പറഞ്ഞു
رَجُلَانِ
X
രണ്ടുപേര്‍
مِنَ الَّذِينَ يَخَافُونَ
X
(അല്ലാഹുവെ) ഭയപ്പെടുന്നവരില്‍പെട്ട
أَنْعَمَ اللَّهُ
X
അല്ലാഹു അനുഗ്രഹിച്ചിരിക്കുന്നു
عَلَيْهِمَا
X
അവരിരുവരെയും
ادْخُلُوا
X
നിങ്ങള്‍ കടന്നുചെല്ലുക
عَلَيْهِمُ
X
അവരുടെ അടുത്ത്
الْبَابَ
X
(പട്ടണ)വാതിലിലൂടെ
فَإِذَا دَخَلْتُمُوهُ
X
അങ്ങനെ നിങ്ങള്‍ അതിലൂടെ കടന്നുചെന്നാല്‍
فَإِنَّكُمْ
X
തീര്‍ച്ചയായും നിങ്ങള്‍
غَالِبُونَۚ
X
വിജയികളാകുന്നു
وَعَلَى اللَّهِ
X
അല്ലാഹുവില്‍
فَتَوَكَّلُوا
X
നിങ്ങള്‍ ഭരമേല്‍പിക്കുക
إِن كُنتُم
X
നിങ്ങള്‍ ആണെങ്കില്‍
مُّؤْمِنِينَ
X
വിശ്വാസികള്‍
﴿5:23﴾ فَلَمَّا نَسُوا
X
അവര്‍ മറന്നപ്പോള്‍
مَا ذُكِّرُوا بِهِ
X
അവര്‍ ഉദ്ബോധിപ്പിക്കപ്പെട്ട ഒന്ന് (ഒരുകാര്യം)
فَتَحْنَا
X
നാം തുറന്നുകൊടുത്തു
عَلَيْهِمْ
X
അവര്‍ക്ക്
أَبْوَابَ
X
കവാടങ്ങള്‍
كُلِّ شَيْءٍ
X
സകല കാര്യത്തിന്റെയും
حَتَّىٰ إِذَا فَرِحُوا
X
അങ്ങനെ അവര്‍ അതിരറ്റു സന്തോഷിച്ചപ്പോള്‍
بِمَا أُوتُوا
X
തങ്ങള്‍ക്ക് നല്‍കപ്പെട്ടവയില്‍
أَخَذْنَاهُم
X
നാമവരെ പിടികൂടി
بَغْتَةً
X
പൊടുന്നനെ
فَإِذَا هُم
X
അപ്പോഴതാ അവര്‍
مُّبْلِسُونَ
X
നിരാശപ്പെട്ടവര്‍
﴿6:44﴾ وَلِكُلِّ أُمَّةٍ
X
ഓരോ സമുദായത്തിനും
أَجَلٌۖ
X
കാലാവധിയുണ്ട്
فَإِذَا جَاءَ
X
അങ്ങനെ വന്നെത്തിയാല്‍
أَجَلُهُمْ
X
അവരുടെ അവധി
لَا يَسْتَأْخِرُونَ
X
അവര്‍ പിന്തുകയില്ല
سَاعَةًۖ
X
അല്‍പ സമയം പോലും
وَلَا يَسْتَقْدِمُونَ
X
അവര്‍ മുന്തുകയുമില്ല
﴿7:34﴾ فَأَلْقَىٰ
X
അപ്പോള്‍ അദ്ദേഹം ഇട്ടു
عَصَاهُ
X
തന്റെ വടി
فَإِذَا
X
അപ്പോള്‍
هِيَ
X
അത്
ثُعْبَانٌ
X
പാമ്പ്
مُّبِينٌ
X
പ്രകടമായ
﴿7:107﴾ وَنَزَعَ
X
അദ്ദേഹം പുറത്തെടുത്തു
يَدَهُ
X
തന്റെ കൈ
فَإِذَا هِيَ
X
അപ്പോള്‍ അത്
بَيْضَاءُ
X
വെളുത്തു തിളങ്ങുന്നതാണ്
لِلنَّاظِرِينَ
X
കാണുന്നവര്‍ക്ക്
﴿7:108﴾ وَأَوْحَيْنَا
X
നാം ബോധനം നല്‍കി
إِلَىٰ مُوسَىٰ
X
മൂസാക്ക്
أَنْ أَلْقِ
X
നീ ഇടുക (എന്ന്)
عَصَاكَۖ
X
നിന്റെ വടി
فَإِذَا
X
അപ്പോള്‍
هِيَ تَلْقَفُ
X
അത് വിഴുങ്ങുന്നു
مَا يَأْفِكُونَ
X
അവര്‍ കൃത്രിമമായി ഉണ്ടാക്കിയതിനെ
﴿7:117﴾ فَإِذَا جَاءَتْهُمُ
X
അവര്‍ക്ക് വന്നാല്‍
الْحَسَنَةُ
X
നന്മ
قَالُوا
X
അവര്‍ പറയും
لَنَا
X
നമുക്കുള്ളതാണ്
هَٰذِهِۖ
X
ഇത്
وَإِن تُصِبْهُمْ
X
ഇനി അവരെ ബാധിച്ചാല്‍
سَيِّئَةٌ
X
വല്ല വിപത്തും
يَطَّيَّرُوا
X
അവന്‍ ദുശ്ശകുനമായി കാണും
بِمُوسَىٰ
X
മൂസായുടെ
وَمَن مَّعَهُۗ
X
അദ്ദേഹത്തിന്റെ കൂടെയുള്ള ആളുകളുടെയും
أَلَا
X
അറിയുക
إِنَّمَا طَائِرُهُمْ
X
അവരുടെ ദുശ്ശകുനം
عِندَ اللَّهِ
X
അല്ലാഹുവിന്റെ അടുക്കലാണ്
وَلَٰكِنَّ
X
പക്ഷേ
أَكْثَرَهُمْ
X
അവരിലേറെ പേരും
لَا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
﴿7:131﴾ إِنَّ الَّذِينَ اتَّقَوْا
X
തീര്‍ച്ചയായും ദൈവ ഭക്തിയുള്ളവര്‍
إِذَا مَسَّهُمْ
X
അവരെ ബാധിച്ചാല്‍
طَائِفٌ
X
വല്ല ദുര്‍ബോധനവും
مِّنَ الشَّيْطَانِ
X
പിശാചില്‍ നിന്നുള്ള
تَذَكَّرُوا
X
അവര്‍ ഓര്‍ക്കും
فَإِذَا هُم
X
അപ്പോള്‍ അവര്‍ (ആകുന്നു)
مُّبْصِرُونَ
X
ഉള്‍ക്കാഴ്ചയുള്ളവര്‍
﴿7:201﴾ فَإِذَا انسَلَخَ
X
അങ്ങനെ പിന്നിട്ടാല്‍
الْأَشْهُرُ
X
മാസങ്ങള്‍
الْحُرُمُ
X
നിഷിദ്ധങ്ങളായ
فَاقْتُلُوا
X
നിങ്ങള്‍ കൊന്നു കളയുക
الْمُشْرِكِينَ
X
ആ ബഹുദൈവവിശ്വാസികളെ
حَيْثُ وَجَدتُّمُوهُمْ
X
നിങ്ങള്‍ അവരെ എവിടെ കണ്ടാലും
وَخُذُوهُمْ
X
നിങ്ങള്‍ അവരെ പിടികൂടുക
وَاحْصُرُوهُمْ
X
അവരെ ഉപരോധിക്കുകയും ചെയ്യുക
وَاقْعُدُوا
X
നിങ്ങള്‍ പതിയിരിക്കുക
لَهُمْ
X
അവര്‍ക്കായി
كُلَّ مَرْصَدٍۚ
X
പതിയിരിക്കാവുന്നിടത്തെല്ലാം
فَإِن تَابُوا
X
ഇനി അവര്‍ പശ്ചാത്തപിക്കുകയാണെങ്കില്‍
وَأَقَامُوا
X
നിഷ്ഠയോടെ നിര്‍വഹിക്കുകയും ചെയ്തു
الصَّلَاةَ
X
നമസ്കാരം
وَآتَوُا
X
നല്‍കുകയും ചെയ്തു
الزَّكَاةَ
X
സകാത്ത്
فَخَلُّوا
X
നിങ്ങള്‍ ഒഴിവാക്കുക, വിട്ട്കൊടുക്കുക
سَبِيلَهُمْۚ
X
അവരുടെ വഴി
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
ദയാലുവുമാണ്
﴿9:5﴾ وَلِكُلِّ أُمَّةٍ
X
ഓരോ സമുദായത്തിനുമുണ്ട്
رَّسُولٌۖ
X
ഓരോ ദൂതന്‍
فَإِذَا جَاءَ
X
അങ്ങനെ വന്നെത്തിയാല്‍
رَسُولُهُمْ
X
അവരുടെ ദൂതന്‍
قُضِيَ
X
വിധി തീര്‍പ്പുണ്ടാക്കപ്പെടും
بَيْنَهُم
X
അവര്‍ക്കിടയില്‍
بِالْقِسْطِ
X
നീതിപൂര്‍വ്വം
وَهُمْ
X
അവര്‍
لَا يُظْلَمُونَ
X
അവരോട് അനീതി ചെയ്യപ്പെടുന്നതല്ല
﴿10:47﴾ فَإِذَا سَوَّيْتُهُ
X
അങ്ങനെ ഞാന്‍ അവനെ രൂപപ്പെടുത്തിയാല്‍
وَنَفَخْتُ
X
ഞാന്‍ ഊതുകയും ചെയ്താല്‍
فِيهِ
X
അവനില്‍
مِن رُّوحِي
X
എന്റെ ആത്മാവില്‍നിന്ന്
فَقَعُوا
X
അപ്പോള്‍ നിങ്ങള്‍ വീഴുക
لَهُ
X
അവന്
سَاجِدِينَ
X
പ്രണാമമര്‍പ്പിക്കുന്നവരായിക്കൊണ്ട്
﴿15:29﴾ خَلَقَ
X
അവന്‍ സൃഷ്ടിച്ചു
الْإِنسَانَ
X
മനുഷ്യനെ
مِن نُّطْفَةٍ
X
ശുക്ലകണത്തില്‍ നിന്ന്
فَإِذَا هُوَ
X
എന്നിട്ട് അവനിതാ
خَصِيمٌ
X
താര്‍ക്കികന്‍
مُّبِينٌ
X
പ്രത്യക്ഷമായ
﴿16:4﴾ وَلَوْ يُؤَاخِذُ
X
പിടികൂടുകയാണെങ്കില്‍
اللَّهُ
X
അല്ലാഹു
النَّاسَ
X
ജനങ്ങളെ
بِظُلْمِهِم
X
അവരുടെ അക്രമം കാരണത്താല്‍
مَّا تَرَكَ
X
അവന്‍ വിട്ടേക്കുമായിരുന്നില്ല
عَلَيْهَا
X
അതിന്റെ (ഭൂമിയുടെ) മുകളില്‍
مِن دَابَّةٍ
X
ഒരു ജീവിയെയും
وَلَٰكِن
X
എന്നാല്‍
يُؤَخِّرُهُمْ
X
അവന്‍ അവരെ പിന്തിച്ചു നിര്‍ത്തുകയാണ്
إِلَىٰ أَجَلٍ
X
ഒരവധിവരെ
مُّسَمًّىۖ
X
നിശ്ചിതമായ
فَإِذَا جَاءَ
X
അങ്ങനെ വന്നെത്തിയാല്‍
أَجَلُهُمْ
X
അവരുടെ കാലാവധി
لَا يَسْتَأْخِرُونَ
X
അവര്‍ പിന്തുന്നതല്ല
سَاعَةًۖ
X
ഒരു നിമിഷം
وَلَا يَسْتَقْدِمُونَ
X
അവര്‍ മുന്തുന്നതുമല്ല
﴿16:61﴾ فَإِذَا قَرَأْتَ
X
നീ ഓതുകയായാല്‍
الْقُرْآنَ
X
ഖുര്‍ആന്‍
فَاسْتَعِذْ
X
അപ്പോള്‍ നീ ശരണം തേടിക്കൊള്ളുക
بِاللَّهِ
X
അല്ലാഹുവോട്
مِنَ الشَّيْطَانِ
X
പിശാചില്‍ നിന്ന്
الرَّجِيمِ
X
ശപിക്കപ്പെട്ട
﴿16:98﴾ فَإِذَا جَاءَ
X
അങ്ങനെ വന്നുകഴിഞ്ഞാല്‍
وَعْدُ
X
വാഗ്ദത്ത സമയം
أُولَاهُمَا
X
ആ രണ്ടില്‍ ഒന്നാമത്തെതിന്റെ
بَعَثْنَا
X
നാം നിയോഗിക്കും
عَلَيْكُمْ
X
നിങ്ങളുടെ നേരെ
عِبَادًا
X
ചില ദാസന്മാരെ
لَّنَا
X
നമ്മുടെ
أُولِي بَأْسٍ
X
ശക്തിയുള്ള
شَدِيدٍ
X
കഠിന
فَجَاسُوا
X
എന്നിട്ടവര്‍ പരതിനടക്കും
خِلَالَ
X
ഇടയിലൂടെ
الدِّيَارِۚ
X
വീടുകളുടെ
وَكَانَ
X
അതാണ്
وَعْدًا
X
വാഗ്ദാനം
مَّفْعُولًا
X
പ്രാവര്‍ത്തികമാക്കപ്പെട്ട
﴿17:5﴾ إِنْ أَحْسَنتُمْ
X
നിങ്ങള്‍ നന്മ പ്രവര്‍ത്തിക്കുന്നതായാല്‍
أَحْسَنتُمْ
X
നിങ്ങള്‍ നന്മപ്രവര്‍ത്തിച്ചു
لِأَنفُسِكُمْۖ
X
നിങ്ങള്‍ക്ക് തന്നെ
وَإِنْ أَسَأْتُمْ
X
നിങ്ങള്‍ തിന്മപ്രവര്‍ത്തിച്ചാല്‍
فَلَهَاۚ
X
(അതും) അതിന്നുതന്നെ (നിങ്ങള്‍ക്കുതന്നെ)
فَإِذَا جَاءَ
X
അങ്ങനെ വന്നാല്‍
وَعْدُ
X
വാഗ്ദത്തസമയം
الْآخِرَةِ
X
അവസാനത്തെ
لِيَسُوءُوا
X
അവര്‍ ചീത്തയാക്കാനും (വഷളാക്കാന്‍)
وُجُوهَكُمْ
X
നിങ്ങളുടെ മുഖങ്ങളെ
وَلِيَدْخُلُوا
X
അവര്‍ പ്രവേശിക്കാനും
الْمَسْجِدَ
X
പള്ളിയില്‍
كَمَا دَخَلُوهُ
X
അവിടെ അവര്‍ പ്രവേശിച്ചത്പോലെ
أَوَّلَ مَرَّةٍ
X
ആദ്യതവണ
وَلِيُتَبِّرُوا
X
അവര്‍ തകര്‍ത്തുകളയാനും
مَا عَلَوْا
X
അവര്‍ കീഴടക്കിയത്
تَتْبِيرًا
X
ഒരു തകര്‍ക്കല്‍
﴿17:7﴾ وَقُلْنَا
X
നാം പറഞ്ഞു
مِن بَعْدِهِ
X
അതിന് ശേഷം
لِبَنِي إِسْرَائِيلَ
X
ഇസ്റാഈല്‍ സന്തതികളോട്
اسْكُنُوا
X
നിങ്ങള്‍ താമസിക്കൂ
الْأَرْضَ
X
ഈ നാട്ടില്‍
فَإِذَا جَاءَ
X
എന്നിട്ട് വന്നാല്‍
وَعْدُ الْآخِرَةِ
X
പരലോകത്തിന്റെ വാഗ്ദത്ത സമയം
جِئْنَا بِكُمْ
X
നിങ്ങളെ നാം കൊണ്ടുവരും
لَفِيفًا
X
കൂട്ടമായി
﴿17:104﴾ قَالَ
X
അദ്ദേഹം (ദുല്‍ ഖര്‍നൈന്‍) പറഞ്ഞു
هَٰذَا
X
ഇത്
رَحْمَةٌ
X
അനുഗ്രഹമാകുന്നു
مِّن رَّبِّيۖ
X
എന്റെ നാഥന്റെ പക്കല്‍നിന്നുള്ള
فَإِذَا جَاءَ
X
ഇനി വന്നെത്തിയാല്‍
وَعْدُ
X
വാഗ്ദാനം
رَبِّي
X
എന്റെ നാഥന്റെ
جَعَلَهُ
X
അതിനെ അവന്‍ ആക്കും
دَكَّاءَۖ
X
തകര്‍ന്നു നിരപ്പായത്
وَكَانَ
X
ആയിരിക്കുന്നതാണ്
وَعْدُ
X
വാഗ്ദാനം
رَبِّي
X
എന്റെ നാഥന്റെ
حَقًّا
X
യാഥാര്‍ഥ്യമാകുന്നു
﴿18:98﴾ فَأَلْقَاهَا
X
അപ്പോള്‍ അദ്ദേഹം അത് ഇട്ടു
فَإِذَا هِيَ
X
അപ്പോഴതാ അത്
حَيَّةٌ
X
ഒരു സര്‍പ്പം
تَسْعَىٰ
X
ഓടുന്നു
﴿20:20﴾ قَالَ
X
അദ്ദേഹം(മൂസാ) പറഞ്ഞു
بَلْ
X
എന്നാല്‍
أَلْقُواۖ
X
നിങ്ങള്‍ ഇടുവിന്‍
فَإِذَا
X
അപ്പോഴതാ
حِبَالُهُمْ
X
അവരുടെ കയറുകള്‍
وَعِصِيُّهُمْ
X
അവരുടെ വടികളും
يُخَيَّلُ إِلَيْهِ
X
അദ്ദേഹത്തിന് തോന്നുന്നു
مِن سِحْرِهِمْ
X
അവരുടെ മാരണവിദ്യയാല്‍
أَنَّهَا تَسْعَىٰ
X
നിശ്ചയമായും അവ ഓടുന്നുവെന്ന്
﴿20:66﴾ بَلْ
X
എന്നാല്‍
نَقْذِفُ
X
നാം എറിയുന്നു
بِالْحَقِّ
X
സത്യം കൊണ്ട്
عَلَى الْبَاطِلِ
X
അസത്യത്തിന്‍മേല്‍
فَيَدْمَغُهُ
X
അപ്പോഴത് അതിനെ ഉടക്കുന്നു
فَإِذَا هُوَ
X
അപ്പോള്‍ അത്
زَاهِقٌۚ
X
നാശമടഞ്ഞതാകുന്നു
وَلَكُمُ الْوَيْلُ
X
നിങ്ങള്‍ക്ക് നാശം
مِمَّا تَصِفُونَ
X
നിങ്ങള്‍ ജല്പിക്കുന്നതുമൂലം
﴿21:18﴾ وَاقْتَرَبَ
X
അടുക്കുകയും ചെയ്തു
الْوَعْدُ
X
വാഗ്ദാനം
الْحَقُّ
X
സത്യമായ
فَإِذَا هِيَ
X
അപ്പോഴതാ
شَاخِصَةٌ
X
തുറിച്ചുനില്‍ക്കുന്നതാകുന്നു
أَبْصَارُ
X
കണ്ണുകള്‍
الَّذِينَ كَفَرُوا
X
നിഷേധികളുടെ
يَا وَيْلَنَا
X
ഹാ! ഞങ്ങളുടെ കഷ്ടം
قَدْ كُنَّا
X
നിശ്ചയം, ഞങ്ങളായിരുന്നു
فِي غَفْلَةٍ
X
അശ്രദ്ധയില്‍
مِّنْ هَٰذَا
X
ഇക്കാര്യത്തെക്കുറിച്ച്
بَلْ
X
അല്ല
كُنَّا
X
ഞങ്ങളായിരുന്നു
ظَالِمِينَ
X
അക്രമികള്‍
﴿21:97﴾ يَا أَيُّهَا النَّاسُ
X
മനുഷ്യരേ
إِن كُنتُمْ
X
നിങ്ങളാണെങ്കില്‍
فِي رَيْبٍ
X
സംശയത്തില്‍
مِّنَ الْبَعْثِ
X
പുനരുഃത്ഥാനത്തെപ്പറ്റി
فَإِنَّا
X
തീര്‍ച്ചയായും നാം
خَلَقْنَاكُم
X
നാം നിങ്ങളെ സൃഷ്ടിച്ചു
مِّن تُرَابٍ
X
മണ്ണില്‍ നിന്ന്
ثُمَّ
X
പിന്നെ
مِن نُّطْفَةٍ
X
ബീജത്തില്‍ നിന്ന്
ثُمَّ
X
പിന്നെ
مِنْ عَلَقَةٍ
X
രക്തപിണ്ഡത്തില്‍ നിന്ന്
ثُمَّ
X
പിന്നെ
مِن مُّضْغَةٍ
X
മാംസപിണ്ഡത്തില്‍ നിന്ന്
مُّخَلَّقَةٍ
X
രൂപം നല്‍കപ്പെട്ട
وَغَيْرِ مُخَلَّقَةٍ
X
രൂപമില്ലാത്തതുമായ
لِّنُبَيِّنَ
X
നാം വ്യക്തമാക്കിത്തരാന്‍
لَكُمْۚ
X
നിങ്ങള്‍ക്ക്
وَنُقِرُّ
X
നാം നിലനിര്‍ത്തുന്നു, നിവസിപ്പിക്കുന്നു
فِي الْأَرْحَامِ
X
ഗര്‍ഭാശയങ്ങളില്‍
مَا نَشَاءُ
X
നാം ഉദ്ദേശിക്കുന്നതിനെ
إِلَىٰ أَجَلٍ
X
ഒരവധി വരെ
مُّسَمًّى
X
നിര്‍ണ്ണയിക്കപ്പെട്ട
ثُمَّ نُخْرِجُكُمْ
X
പിന്നെ നാം നിങ്ങളെ പുറത്ത് കൊണ്ട് വരുന്നു
طِفْلًا
X
ശിശുവായി
ثُمَّ
X
പിന്നെ
لِتَبْلُغُوا
X
നിങ്ങള്‍ പ്രാപിക്കാന്‍
أَشُدَّكُمْۖ
X
നിങ്ങളുടെ യൗവനം
وَمِنكُم
X
നിങ്ങളിലുണ്ട്
مَّن يُتَوَفَّىٰ
X
മരിപ്പിക്കപ്പെടുന്നവര്‍
وَمِنكُم
X
നിങ്ങളിലുണ്ട്
مَّن يُرَدُّ
X
തള്ളപ്പെടുന്നവര്‍
إِلَىٰ أَرْذَلِ الْعُمُرِ
X
ഏറ്റവും അവശമായ പ്രായത്തിലേക്ക്
لِكَيْلَا يَعْلَمَ
X
അറിയാതിരിക്കുമാറ്
مِن بَعْدِ عِلْمٍ
X
അറിവിന് ശേഷം
شَيْئًاۚ
X
ഒന്നും തന്നെ
وَتَرَى
X
നീ കാണുന്നു
الْأَرْضَ
X
ഭൂമിയെ
هَامِدَةً
X
വരണ്ടുണങ്ങിയതായി
فَإِذَا أَنزَلْنَا
X
നാം ഇറക്കിയാല്‍
عَلَيْهَا
X
അതിന്മേല്‍
الْمَاءَ
X
വെള്ളം
اهْتَزَّتْ
X
അത് തുടിക്കുന്നു
وَرَبَتْ
X
വികസിക്കുന്നു
وَأَنبَتَتْ
X
മുളപ്പിക്കുന്നു
مِن كُلِّ زَوْجٍ
X
എല്ലാതരം
بَهِيجٍ
X
കൗതുകമുണര്‍ത്തുന്ന
﴿22:5﴾ وَالْبُدْنَ
X
ബലിയൊട്ടകങ്ങളെ
جَعَلْنَاهَا
X
നാമവയെ ആക്കി
لَكُم
X
നിങ്ങള്‍ക്ക്
مِّن شَعَائِرِ اللَّهِ
X
അല്ലാഹുവിന്റെ അടയാളങ്ങളില്‍ പെട്ടവ
لَكُمْ
X
നിങ്ങള്‍ക്കുണ്ട്
فِيهَا
X
അതില്‍
خَيْرٌۖ
X
ഗുണം
فَاذْكُرُوا
X
അതിനാല്‍ നിങ്ങളുച്ചരിക്കുക
اسْمَ اللَّهِ
X
അല്ലാഹുവിന്റെ നാമം
عَلَيْهَا
X
അവയുടെ മേല്‍
صَوَافَّۖ
X
അണിയായിനിര്‍ത്തിക്കൊണ്ട്
فَإِذَا وَجَبَتْ
X
നിലംപതിച്ചാല്‍
جُنُوبُهَا
X
അവയുടെ പാര്‍ശ്വങ്ങള്‍
فَكُلُوا
X
നിങ്ങള്‍ ഭക്ഷിക്കുക
مِنْهَا
X
അതില്‍ നിന്ന്
وَأَطْعِمُوا
X
നിങ്ങള്‍ ഭക്ഷിപ്പിക്കുക
الْقَانِعَ
X
ഉള്ളതില്‍ തൃപ്തിപ്പെടുന്നവരെ
وَالْمُعْتَرَّۚ
X
ചോദിച്ചുവരുന്നവരെയും
كَذَٰلِكَ
X
അപ്രകാരം
سَخَّرْنَاهَا
X
നാം അവയെ കീഴ്പ്പെടുത്തിത്തന്നിരിക്കുന്നു
لَكُمْ
X
നിങ്ങള്‍ക്ക്
لَعَلَّكُمْ تَشْكُرُونَ
X
നിങ്ങള്‍ നന്ദികാണിക്കുന്നതിന് വേണ്ടി
﴿22:36﴾ فَأَوْحَيْنَا إِلَيْهِ
X
അപ്പോള്‍ നാം അദ്ദേഹത്തിന് ബോധനം നല്‍കി
أَنِ اصْنَعِ
X
നീ ഉണ്ടാക്കൂ എന്ന്
الْفُلْكَ
X
കപ്പല്‍
بِأَعْيُنِنَا
X
നമ്മുടെ മേല്‍നോട്ടത്തില്‍
وَوَحْيِنَا
X
നമ്മുടെ നിര്‍ദ്ദേശമനുസരിച്ചും
فَإِذَا جَاءَ
X
എന്നിട്ട് വന്നാല്‍
أَمْرُنَا
X
നമ്മുടെ കല്‍പന
وَفَارَ
X
ഉറവ പൊട്ടുകയും ചെയ്തു
التَّنُّورُۙ
X
അടുപ്പ്
فَاسْلُكْ
X
നീ പ്രവേശിപ്പിക്കുക
فِيهَا
X
അതില്‍
مِن كُلٍّ
X
എല്ലാറ്റില്‍ നിന്നും
زَوْجَيْنِ
X
ഇണകളെ
اثْنَيْنِ
X
ഈരണ്ട്
وَأَهْلَكَ
X
നിന്റെ കുടുംബത്തെയും
إِلَّا مَن
X
ചിലരൊഴികെ
سَبَقَ
X
മുന്‍കടന്നിരിക്കുന്നു
عَلَيْهِ
X
അവനെതിരെ
الْقَوْلُ
X
(ശിക്ഷയുടെ) വചനം
مِنْهُمْۖ
X
അവരില്‍നിന്ന്
وَلَا تُخَاطِبْنِي
X
നീ എന്നോട് സംസാരിക്കരുത്
فِي الَّذِينَ ظَلَمُواۖ
X
അക്രമം ചെയ്തവരുടെ കാര്യത്തില്‍
إِنَّهُم
X
തീര്‍ച്ചയായും അവര്‍ (ആകുന്നു)
مُّغْرَقُونَ
X
മുക്കിക്കൊല്ലപ്പെടുന്നവര്‍
﴿23:27﴾ فَإِذَا اسْتَوَيْتَ
X
പിന്നെ നീ കയറിയിരുന്നാല്‍
أَنتَ
X
നീ
وَمَن مَّعَكَ
X
നിന്റെ കൂടെയുള്ളവരും
عَلَى الْفُلْكِ
X
കപ്പലില്‍
فَقُلِ
X
നീ പറയുക
الْحَمْدُ لِلَّهِ
X
സര്‍വസ്തുതിയും അല്ലാഹുവിനാണ്
الَّذِي نَجَّانَا
X
ഞങ്ങളെ രക്ഷപ്പെടുത്തിയവന്‍
مِنَ الْقَوْمِ
X
ഈ ജനതയില്‍ നിന്നും
الظَّالِمِينَ
X
അക്രമികളായ
﴿23:28﴾ فَإِذَا نُفِخَ
X
പിന്നെ ഊതപ്പെട്ടാല്‍
فِي الصُّورِ
X
കാഹളത്തില്‍
فَلَا أَنسَابَ
X
അപ്പോള്‍ ഒരുവിധ കുടുംബ ബന്ധങ്ങളുമില്ല
بَيْنَهُمْ
X
അവര്‍ക്കിടയില്‍
يَوْمَئِذٍ
X
അന്നാളില്‍
وَلَا يَتَسَاءَلُونَ
X
അന്യോന്യം അവര്‍ അന്വേഷിക്കുകയുമില്ല
﴿23:101﴾ لَّيْسَ عَلَى الْأَعْمَىٰ
X
അന്ധന്റെ മേല്‍ ഇല്ല
حَرَجٌ
X
കുറ്റം
وَلَا عَلَى الْأَعْرَجِ
X
മുടന്തന്റെ മേലും ഇല്ല
حَرَجٌ
X
കുറ്റം
وَلَا عَلَى الْمَرِيضِ
X
രോഗിയുടെ മേലും ഇല്ല
حَرَجٌ
X
കുറ്റം
وَلَا عَلَىٰ أَنفُسِكُمْ
X
നിങ്ങള്‍ക്കുമില്ല
أَن تَأْكُلُوا
X
ഭക്ഷണം കഴിക്കുന്നതിന്
مِن بُيُوتِكُمْ
X
നിങ്ങളുടെ വീടുകളില്‍ നിന്ന്
أَوْ بُيُوتِ آبَائِكُمْ
X
അല്ലെങ്കില്‍ നിങ്ങളുടെ പിതാക്കളുടെ വീടുകളില്‍ നിന്ന്‌
أَوْ بُيُوتِ
X
വീടുകളില്‍ നിന്ന്
أُمَّهَاتِكُمْ
X
നിങ്ങളുടെ മാതാക്കളുടെ
أَوْ
X
അല്ലെങ്കില്‍
بُيُوتِ
X
വീടുകളില്‍ നിന്ന്
إِخْوَانِكُمْ
X
നിങ്ങളുടെ സഹോദരന്മാരുടെ
أَوْ
X
അല്ലെങ്കില്‍
بُيُوتِ
X
വീടുകളില്‍ നിന്ന്
أَخَوَاتِكُمْ
X
നിങ്ങളുടെ സഹോദരിമാരുടെ
أَوْ بُيُوتِ أَعْمَامِكُمْ
X
അല്ലെങ്കില്‍ നിങ്ങളുടെ പിതൃവ്യന്‍മാരുടെ വീടുകളില്‍
أَوْ بُيُوتِ عَمَّاتِكُمْ
X
അല്ലെങ്കില്‍ നിങ്ങളുടെ പിതൃസഹോദരിമാരുടെ വീടുകളില്‍
أَوْ بُيُوتِ أَخْوَالِكُمْ
X
അല്ലെങ്കില്‍ നിങ്ങളുടെ മാതൃസഹോദരന്‍മാരുടെ വീടുകളില്‍ നിന്ന്‌
أَوْ بُيُوتِ خَالَاتِكُمْ
X
അല്ലെങ്കില്‍ നിങ്ങളുടെ മാതൃസഹോദരിമാരുടെ വീടുകളില്‍ നിന്ന്‌
أَوْ
X
അല്ലെങ്കില്‍
مَا
X
ഏതൊരു (വീട്)
مَلَكْتُم
X
നിങ്ങള്‍ കൈവശപ്പെടുത്തിയിരിക്കുന്നു
مَّفَاتِحَهُ
X
അതിന്റെ താക്കോല്‍
أَوْ صَدِيقِكُمْۚ
X
അല്ലെങ്കില്‍ നിങ്ങളുടെ സ്നേഹിതന്റെ
لَيْسَ عَلَيْكُمْ
X
നിങ്ങള്‍ക്കില്ല
جُنَاحٌ
X
കുറ്റം
أَن تَأْكُلُوا
X
നിങ്ങള്‍ തിന്നുന്നതിന്
جَمِيعًا
X
ഒന്നിച്ചോ
أَوْ أَشْتَاتًاۚ
X
അല്ലെങ്കില്‍ ഒറ്റക്കോ
فَإِذَا دَخَلْتُم
X
നിങ്ങള്‍ പ്രവേശിക്കുകയാണെങ്കില്‍
بُيُوتًا
X
വീടുകളില്‍
فَسَلِّمُوا
X
നിങ്ങള്‍ സലാം ചൊല്ലുക
عَلَىٰ أَنفُسِكُمْ
X
നിങ്ങളന്യോന്യം
تَحِيَّةً
X
അഭിവാദ്യമായി
مِّنْ عِندِ اللَّهِ
X
അല്ലാഹുവില്‍ നിന്നുള്ള
مُبَارَكَةً
X
അനുഗ്രഹീതമായ
طَيِّبَةًۚ
X
ഉത്തമമായ
كَذَٰلِكَ
X
അപ്രകാരം
يُبَيِّنُ اللَّهُ
X
അല്ലാഹു വിവരിക്കുന്നു
لَكُمُ
X
നിങ്ങള്‍ക്ക്
الْآيَاتِ
X
തെളിവുകള്‍
لَعَلَّكُمْ تَعْقِلُونَ
X
നിങ്ങള്‍ ചിന്തിക്കാന്‍
﴿24:61﴾ إِنَّمَا
X
മാത്രമാണ്
الْمُؤْمِنُونَ
X
വിശ്വാസികള്‍
الَّذِينَ آمَنُوا بِاللَّهِ
X
അല്ലാഹുവില്‍ വിശ്വസിക്കുന്നവര്‍
وَرَسُولِهِ
X
അവന്റെ ദൂതനിലും
وَإِذَا كَانُوا مَعَهُ
X
അവര്‍ അദ്ദേഹത്തോടപ്പമായിരിക്കുമ്പോള്‍
عَلَىٰ أَمْرٍ جَامِعٍ
X
ഒരു പൊതുകാര്യത്തില്‍
لَّمْ يَذْهَبُوا
X
അവര്‍ പോവുകയില്ല
حَتَّىٰ يَسْتَأْذِنُوهُۚ
X
അദ്ദേഹത്തോട് സമ്മതം ചോദിക്കും വരെ
إِنَّ الَّذِينَ
X
തീര്‍ച്ചയായും ഒരുകൂട്ടര്‍
يَسْتَأْذِنُونَكَ
X
അവര്‍ നിന്നോട് സമ്മതം ചോദിക്കുന്നു
أُولَٰئِكَ
X
അവരാണ്
الَّذِينَ يُؤْمِنُونَ
X
വിശ്വസിക്കുന്നവര്‍
بِاللَّهِ
X
അല്ലാഹുവില്‍
وَرَسُولِهِۚ
X
അവന്റെ ദൂതനിലും
فَإِذَا اسْتَأْذَنُوكَ
X
അവര്‍ നിന്നോട് സമ്മതം ചോദിച്ചാല്‍
لِبَعْضِ شَأْنِهِمْ
X
അവരുടെ ഏതെങ്കിലും ആവശ്യത്തിന്
فَأْذَن
X
അനുവദിക്കുക
لِّمَن شِئْتَ
X
നീ ഉദ്ദേശിക്കുന്നവര്‍ക്ക്
مِنْهُمْ
X
അവരില്‍ നിന്ന്
وَاسْتَغْفِرْ لَهُمُ
X
അവര്‍ക്ക് വേണ്ടി പാപമോചനം തേടുക
اللَّهَۚ
X
അല്ലാഹുവിനോട്
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
പരമ കാരുണികനും
﴿24:62﴾ فَأَلْقَىٰ
X
അപ്പോള്‍(മൂസ) താഴെയിട്ടു
عَصَاهُ
X
തന്റെ വടി
فَإِذَا هِيَ
X
അപ്പോഴതാ അത് (ആയിത്തീര്‍ന്നു)
ثُعْبَانٌ
X
ഭയങ്കരമായ ഒരുപാമ്പ്
مُّبِينٌ
X
പ്രത്യക്ഷമായ
﴿26:32﴾ وَنَزَعَ
X
(മൂസ) പുറത്തെടുത്തു
يَدَهُ
X
തന്റെ കൈ
فَإِذَا هِيَ
X
അപ്പോഴതാ അത്
بَيْضَاءُ
X
വെള്ളനിറം (ആയിരിക്കുന്നു)
لِلنَّاظِرِينَ
X
കാണികള്‍ക്ക്
﴿26:33﴾ فَأَلْقَىٰ
X
ഉടനെ നിലത്തിട്ടു
مُوسَىٰ
X
മൂസ
عَصَاهُ
X
തന്റെ വടി
فَإِذَا هِيَ
X
അപ്പോഴതാ അത്
تَلْقَفُ
X
വിഴുങ്ങുന്നു
مَا يَأْفِكُونَ
X
അവര്‍ വ്യാജമായി നിര്‍മിക്കുന്നവയെ
وَلَقَدْ أَرْسَلْنَا
X
തീര്‍ച്ചയായും നാം അയച്ചു
إِلَىٰ ثَمُودَ
X
സമൂദ് സമുദായത്തിലേക്ക്
أَخَاهُمْ
X
അവരുടെ സഹോദരന്‍
صَالِحًا
X
സ്വാലിഹിനെ
أَنِ اعْبُدُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിന് മാത്രം വഴിപ്പെടുക (എന്ന സന്ദേശവുമായി)
فَإِذَا هُمْ
X
അപ്പോഴവര്‍
فَرِيقَانِ
X
രണ്ട് കക്ഷികളായി (പിരിഞ്ഞു)
يَخْتَصِمُونَ
X
അവര്‍ കയര്‍ക്കുന്നു
﴿27:45﴾ وَأَوْحَيْنَا
X
നാം സന്ദേശം നല്‍കി
إِلَىٰ أُمِّ مُوسَىٰ
X
മൂസയുടെ മാതാവിന്ന്
أَنْ أَرْضِعِيهِۖ
X
അവനെ മുലയൂട്ടുകയെന്ന്
فَإِذَا خِفْتِ
X
അഥവാ നിനക്ക് ആശങ്ക തോന്നിയാല്‍
عَلَيْهِ
X
അവന്റെ കാര്യത്തില്‍
فَأَلْقِيهِ
X
നീ അവനെ ഇടുക
فِي الْيَمِّ
X
പുഴയില്‍
وَلَا تَخَافِي
X
നീ പേടിക്കേണ്ട
وَلَا تَحْزَنِيۖ
X
ദുഃഖിക്കുകയും വേണ്ട
إِنَّا
X
തീര്‍ച്ചയായും നാം
رَادُّوهُ
X
അവനെ തിരിച്ചെത്തിക്കുന്നതാണ്
إِلَيْكِ
X
നിന്റെയടുത്ത്
وَجَاعِلُوهُ
X
അവനെ ആക്കുന്നതുമാണ്
مِنَ الْمُرْسَلِينَ
X
ദൂതന്മാരില്‍ പെട്ടവന്‍
﴿28:7﴾ فَأَصْبَحَ
X
അങ്ങനെ അദ്ദേഹം കഴിച്ചുകൂട്ടി
فِي الْمَدِينَةِ
X
പട്ടണത്തില്‍
خَائِفًا
X
പേടിയോടെ
يَتَرَقَّبُ
X
പാത്തും പതുങ്ങിയും
فَإِذَا الَّذِي
X
അപ്പോഴതാ അവന്‍
اسْتَنصَرَهُ
X
തന്നോട് സഹായം തേടിയ
بِالْأَمْسِ
X
തലേന്നാള്‍
يَسْتَصْرِخُهُۚ
X
തന്നോട് സഹായത്തിനായി മുറവിളികൂട്ടുന്നു
قَالَ
X
പറഞ്ഞു
لَهُ
X
അയാളോട്
مُوسَىٰ
X
മൂസ
إِنَّكَ
X
തീര്‍ച്ചയായും നീ
لَغَوِيٌّ
X
ദൂര്‍മാര്‍ഗി തന്നെ
مُّبِينٌ
X
വ്യക്തമായ
﴿28:18﴾ وَمِنَ النَّاسِ
X
ജനങ്ങളിലുണ്ട്
مَن يَقُولُ
X
പറയുന്നവര്‍
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
بِاللَّهِ
X
അല്ലാഹുവില്‍
فَإِذَا أُوذِيَ
X
എന്നാല്‍ അവര്‍ മര്‍ദ്ദിക്കപ്പെട്ടാല്‍
فِي اللَّهِ
X
അല്ലാഹുവിന്റെ കാര്യ(മാര്‍ഗ)ത്തില്‍
جَعَلَ
X
അവര്‍ കണക്കാക്കും
فِتْنَةَ النَّاسِ
X
ജനങ്ങളുടെ പീഡനത്തെ
كَعَذَابِ اللَّهِ
X
അല്ലാഹുവിന്റെ ശിക്ഷ പോലെ
وَلَئِن جَاءَ
X
വന്നുവെങ്കില്‍
نَصْرٌ
X
വല്ല സഹായവും
مِّن رَّبِّكَ
X
നിന്റെ നാഥനില്‍ നിന്ന്
لَيَقُولُنَّ
X
(വിശ്വാസികളോട്) അവര്‍ പറയുക തന്നെ ചെയ്യും
إِنَّا كُنَّا
X
തീര്‍ച്ചയായും ഞങ്ങള്‍ ഉണ്ടായിരുന്നല്ലോ
مَعَكُمْۚ
X
നിങ്ങളോടൊപ്പം
أَوَلَيْسَ اللَّهُ
X
അല്ലാഹു അല്ലയോ
بِأَعْلَمَ
X
നന്നായി അറിയുന്നവന്‍
بِمَا فِي صُدُورِ
X
മനസ്സുകളിലുള്ളത്
الْعَالَمِينَ
X
ലോകരുടെ
﴿29:10﴾ فَإِذَا رَكِبُوا
X
എന്നാല്‍ അവര്‍ കയറിയാല്‍
فِي الْفُلْكِ
X
കപ്പലില്‍
دَعَوُا اللَّهَ
X
അവര്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കും
مُخْلِصِينَ
X
നിഷ്കളങ്കമാക്കിയവരായി
لَهُ
X
അവന്
الدِّينَ
X
കീഴ്വണക്കം, അനുസരണം
فَلَمَّا نَجَّاهُمْ
X
അഥവാ അവരെ അവന്‍ രക്ഷപ്പെടുത്തുമ്പോള്‍
إِلَى الْبَرِّ
X
കരയിലേക്ക്
إِذَا
X
അപ്പോഴതാ
هُمْ
X
അവര്‍
يُشْرِكُونَ
X
അവന്ന് പങ്കാളികളെ കല്‍പിക്കുന്നു
﴿29:65﴾ اللَّهُ
X
അല്ലാഹുവാകുന്നു
الَّذِي يُرْسِلُ
X
അയക്കുന്നവന്‍
الرِّيَاحَ
X
കാറ്റുകളെ
فَتُثِيرُ
X
അങ്ങനെ അവ ഇളക്കിവിടുന്നു (ചലിപ്പിക്കുന്നു)
سَحَابًا
X
മേഘത്തെ
فَيَبْسُطُهُ
X
എന്നിട്ട് അതിനെ പരത്തുന്നു (വ്യാപിപ്പിക്കുന്നു)
فِي السَّمَاءِ
X
ആകാശത്ത്
كَيْفَ يَشَاءُ
X
അവന്‍ ഉദ്ദേശിക്കുന്ന പ്രകാരം
وَيَجْعَلُهُ
X
അവന്‍ അതിനെ ആക്കുകയും ചെയ്യുന്നു
كِسَفًا
X
പല കഷ്ണങ്ങള്‍
فَتَرَى
X
അപ്പോള്‍ നിനക്ക് കാണാം
الْوَدْقَ
X
മഴത്തുള്ളികള്‍
يَخْرُجُ
X
പുറത്തുവരുന്നതായി
مِنْ خِلَالِهِۖ
X
അവക്കിടയില്‍ നിന്ന്
فَإِذَا أَصَابَ بِهِ
X
എന്നിട്ട് അവന്‍ എത്തിച്ചു കൊടുത്താല്‍
مَن يَشَاءُ
X
താനിച്ഛിക്കുന്നവര്‍ക്ക്
مِنْ عِبَادِهِ
X
തന്റെ ദാസന്‍മാരില്‍ നിന്ന്
إِذَا هُمْ
X
അപ്പോഴതാ അവര്‍
يَسْتَبْشِرُونَ
X
(അവര്‍) ആഹ്ലാദഭരിതരാകുന്നു
﴿30:48﴾ أَشِحَّةً عَلَيْكُمْۖ
X
നിങ്ങള്‍ക്കെതിരില്‍ പിശുക്കുകാണിക്കുന്നവരാണവര്‍
فَإِذَا جَاءَ
X
വന്നാല്‍
الْخَوْفُ
X
ഭയാവസ്ഥ
رَأَيْتَهُمْ
X
അവരെ നിനക്കുകാണാം
يَنظُرُونَ
X
അവര്‍ തുറിച്ചുനോക്കുന്നതായി
إِلَيْكَ
X
നിന്നെ
تَدُورُ
X
കറങ്ങികൊണ്ടിരിക്കും
أَعْيُنُهُمْ
X
അവരുടെ കണ്ണുകള്‍
كَالَّذِي يُغْشَىٰ عَلَيْهِ
X
ബോധം കെടുന്നവനെന്ന പോലെ
مِنَ الْمَوْتِۖ
X
മരണാസന്നമായതിനാല്‍
فَإِذَا ذَهَبَ
X
എന്നാല്‍ വിട്ടകന്നാല്‍
الْخَوْفُ
X
ഭയം
سَلَقُوكُم
X
അവര്‍ നിങ്ങളെ നേരിടുന്നു
بِأَلْسِنَةٍ
X
നാവുപയോഗിച്ച്
حِدَادٍ
X
മൂര്‍ച്ചയേറിയ
أَشِحَّةً
X
ആര്‍ത്തി പൂണ്ടുകൊള്ളൂ
عَلَى الْخَيْرِۚ
X
സമ്പത്തില്‍
أُولَٰئِكَ
X
അത്തരക്കാര്‍
لَمْ يُؤْمِنُوا
X
സത്യവിശ്വാസം സ്വികരിച്ചിട്ടില്ല
فَأَحْبَطَ
X
അതിനാല്‍ നിഷ്ഫലമാക്കിയിരിക്കുന്നു
اللَّهُ
X
അല്ലാഹു
أَعْمَالَهُمْۚ
X
അവരുടെ പ്രവര്‍ത്തനങ്ങള്‍
وَكَانَ ذَٰلِكَ
X
ഇതൊക്കെ
عَلَى اللَّهِ
X
അല്ലാഹുവെ സംബന്ധിച്ചിടത്തോളം
يَسِيرًا
X
വളരെ നിസ്സാരമാണ്
﴿33:19﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
لَا تَدْخُلُوا
X
നിങ്ങള്‍ പ്രവേശിക്കരുത്
بُيُوتَ النَّبِيِّ
X
പ്രവാചകന്റെ വീടുകളില്‍
إِلَّا أَن يُؤْذَنَ
X
അനുമതി ലഭിച്ചാലല്ലാതെ
لَكُمْ
X
നിങ്ങള്‍ക്ക്
إِلَىٰ طَعَامٍ
X
ഭക്ഷണത്തിന്
غَيْرَ نَاظِرِينَ
X
നോക്കിയിരിക്കുന്നവരാകാതെ
إِنَاهُ
X
അത് പാകമാകുന്നത്
وَلَٰكِنْ
X
എന്നാല്‍
إِذَا دُعِيتُمْ
X
നിങ്ങള്‍ ഭക്ഷണത്തിന് ക്ഷണിക്കപ്പെട്ടാല്‍
فَادْخُلُوا
X
നിങ്ങള്‍ ചെല്ലുക
فَإِذَا طَعِمْتُمْ
X
നിങ്ങള്‍ ആഹാരം കഴിച്ചാല്‍
فَانتَشِرُوا
X
നിങ്ങള്‍ പിരിഞ്ഞുപോകുക
وَلَا مُسْتَأْنِسِينَ
X
രസിച്ചിരിക്കരുത്
لِحَدِيثٍۚ
X
വര്‍ത്തമാനം പറഞ്ഞുകൊണ്ട്
إِنَّ ذَٰلِكُمْ
X
അത്തരം പ്രവര്‍ത്തികള്‍
كَانَ يُؤْذِي
X
പ്രയാസകരമാകുന്നുണ്ട്
النَّبِيَّ
X
പ്രവാചകന്ന്
فَيَسْتَحْيِي
X
എന്നാല്‍ അദ്ദേഹം ലജ്ജിക്കുകയാണ്
مِنكُمْۖ
X
നിങ്ങളോടത് പറയാന്‍
وَاللَّهُ
X
എന്നാല്‍ അല്ലാഹു
لَا يَسْتَحْيِي
X
ലജ്ജിക്കുന്നില്ല
مِنَ الْحَقِّۚ
X
സത്യം പറയുന്നതില്‍
وَإِذَا سَأَلْتُمُوهُنَّ مَتَاعًا
X
പ്രവാചകന്റെ പത്നിമാരോട് നിങ്ങള്‍ വല്ലതും ചോദിക്കുന്നുവെങ്കില്‍
فَاسْأَلُوهُنَّ
X
നിങ്ങളവരോട് ചോദിക്കുക
مِن وَرَاءِ حِجَابٍۚ
X
മറക്കുപിന്നില്‍ നിന്ന്
ذَٰلِكُمْ
X
അതാണ്
أَطْهَرُ لِقُلُوبِكُمْ
X
നിങ്ങളുടെ ഹൃദയശുദ്ധിക്ക് ഏറ്റവും നല്ലത്
وَقُلُوبِهِنَّۚ
X
അവരുടെ ഹൃദയങ്ങളുടെയും
وَمَا كَانَ لَكُمْ
X
നിങ്ങള്‍ക്കനുവാദമില്ല
أَن تُؤْذُوا
X
ശല്യപ്പെടുത്താന്‍
رَسُولَ اللَّهِ
X
അല്ലാഹുവിന്റെ ദൂതനെ
وَلَا أَن تَنكِحُوا
X
നിങ്ങള്‍ വിവാഹം കഴിക്കാനും പാടില്ല
أَزْوَاجَهُ
X
അദ്ദേഹത്തിന്റെ ഭാര്യമാരെ
مِن بَعْدِهِ
X
അദ്ദേഹത്തിന്റെ (വിയോഗ) ശേഷം
أَبَدًاۚ
X
ഒരിക്കലും
إِنَّ ذَٰلِكُمْ
X
തീര്‍ച്ചയായും ഇതൊക്കെയും
كَانَ
X
ആകുന്നു
عِندَ اللَّهِ
X
അല്ലാഹുവിങ്കല്‍
عَظِيمًا
X
ഗൗരവമുള്ള കാര്യം
﴿33:53﴾ وَلَوْ يُؤَاخِذُ
X
പിടികൂടി ശിക്ഷിക്കുകയാണെങ്കില്‍
اللَّهُ
X
അല്ലാഹു
النَّاسَ
X
മനുഷ്യരെ
بِمَا كَسَبُوا
X
അവര്‍ ചെയ്തുകൂട്ടിയതിന്റെ പേരില്‍
مَا تَرَكَ
X
അവന്‍ ബാക്കിവെക്കുമായിരുന്നില്ല
عَلَىٰ ظَهْرِهَا
X
ഭൂമുഖത്ത്
مِن دَابَّةٍ
X
ഒരു ജന്തുവെയും
وَلَٰكِن
X
എന്നാല്‍
يُؤَخِّرُهُمْ
X
അവനവര്‍ക്ക് അവസരം നീട്ടിക്കൊടുക്കുകയാണ്
إِلَىٰ أَجَلٍ
X
ഒരു അവധിവരെ
مُّسَمًّىۖ
X
നിശ്ചിതമായ
فَإِذَا جَاءَ
X
അങ്ങനെ വന്നെത്തിയാല്‍
أَجَلُهُمْ
X
അവരുടെ അവധി
فَإِنَّ اللَّهَ كَانَ
X
തീര്‍ച്ചയായും അല്ലാഹു ആകുന്നു
بِعِبَادِهِ
X
തന്റെ ദാസന്മാരെപ്പറ്റി
بَصِيرًا
X
കണ്ടറിയുന്നവന്‍
﴿35:45﴾ إِن كَانَتْ
X
അതായിരുന്നില്ല
إِلَّا صَيْحَةً وَاحِدَةً
X
ഒരു ഘോരശബ്ദമല്ലാതെ
فَإِذَا هُمْ
X
അപ്പോഴേക്കും അവര്‍
خَامِدُونَ
X
കെട്ടടങ്ങിക്കഴിഞ്ഞു
﴿36:29﴾ وَآيَةٌ
X
ഒരു ദൃഷ്ടാന്തമാണ്
لَّهُمُ
X
അവര്‍ക്ക്
اللَّيْلُ
X
രാത്രി
نَسْلَخُ
X
നാം ഊരിയെടുക്കുന്നു
مِنْهُ
X
അതില്‍ നിന്ന്
النَّهَارَ
X
പകലിനെ
فَإِذَا
X
അതോടെ
هُم
X
അവര്‍
مُّظْلِمُونَ
X
ഇരുളിലകപ്പെടുന്നു
﴿36:37﴾ وَنُفِخَ
X
ഊതപ്പെടും
فِي الصُّورِ
X
കാഹളത്തില്‍
فَإِذَا
X
അപ്പോള്‍
هُم
X
അവര്‍
مِّنَ الْأَجْدَاثِ
X
കുഴിമാടങ്ങളില്‍ നിന്ന്
إِلَىٰ رَبِّهِمْ
X
തങ്ങളുടെ നാഥങ്കലേക്ക്
يَنسِلُونَ
X
കുതിച്ചോടും
﴿36:51﴾ إِن كَانَتْ
X
അതായിരിക്കുകയില്ല
إِلَّا صَيْحَةً
X
ഘോരശബ്ദമല്ലാതെ
وَاحِدَةً
X
ഒരൊറ്റ
فَإِذَا
X
അപ്പോഴേക്കും
هُمْ
X
അവര്‍
جَمِيعٌ
X
ഒന്നടങ്കം
لَّدَيْنَا
X
നമ്മുടെ സന്നിധിയില്‍
مُحْضَرُونَ
X
ഹാജറാക്കപ്പെടുന്നു
﴿36:53﴾ أَوَلَمْ يَرَ
X
മനസിലാക്കിയിട്ടില്ലേ
الْإِنسَانُ
X
മനുഷ്യന്‍
أَنَّا خَلَقْنَاهُ
X
നാമവനെ സൃഷ്ടിച്ചത്
مِن نُّطْفَةٍ
X
ഒരു ബീജത്തില്‍ നിന്നാണെന്ന്
فَإِذَا
X
എന്നിട്ടിപ്പോള്‍
هُوَ
X
അവനിതാ
خَصِيمٌ
X
എതിര്‍പ്പുകാരനായിരിക്കുന്നു
مُّبِينٌ
X
പ്രത്യക്ഷമായ
﴿36:77﴾ الَّذِي جَعَلَ
X
ഉണ്ടാക്കിത്തരുന്നവനാണവന്‍
لَكُم
X
നിങ്ങള്‍ക്ക്
مِّنَ الشَّجَرِ
X
മരത്തില്‍നിന്ന്
الْأَخْضَرِ
X
പച്ചയായ
نَارًا
X
തീ
فَإِذَا أَنتُم
X
അങ്ങനെ നിങ്ങളിതാ
مِّنْهُ
X
അതില്‍നിന്ന്
تُوقِدُونَ
X
തീ കത്തിക്കുന്നു
﴿36:80﴾ فَإِنَّمَا
X
മാത്രമായിരിക്കും
هِيَ
X
അത്
زَجْرَةٌ وَاحِدَةٌ
X
ഒരു ഘോര ഗര്‍ജ്ജനം
فَإِذَا هُمْ
X
അപ്പോഴേക്കും അവര്‍
يَنظُرُونَ
X
കണ്ണുതുറന്നു നോക്കുന്നവരായിരിക്കും
﴿37:19﴾ فَإِذَا نَزَلَ
X
എന്നാല്‍ ആ ശിക്ഷ വന്നിറങ്ങിയാല്‍
بِسَاحَتِهِمْ
X
അവരുടെ മുറ്റത്ത്
فَسَاءَ
X
എത്ര ചീത്തയായിരിക്കും
صَبَاحُ الْمُنذَرِينَ
X
ആ താക്കീത് നല്‍കപ്പെട്ടവരുടെ പ്രഭാതം
﴿37:177﴾ فَإِذَا سَوَّيْتُهُ
X
അങ്ങനെ ഞാന്‍ അതിനെ ശരിപ്പെടുത്തിയാല്‍
وَنَفَخْتُ
X
ഞാന്‍ ഊതുകയും ചെയ്തു
فِيهِ
X
അതില്‍
مِن رُّوحِي
X
എന്റെ ആത്മാവില്‍ നിന്ന്
فَقَعُوا
X
അതിനാല്‍ നിങ്ങള്‍ വീഴുക
لَهُ
X
അവന്ന്
سَاجِدِينَ
X
സാഷ്ടാംഗം ചെയ്യുന്നവരായി
﴿38:72﴾ فَإِذَا مَسَّ
X
ബാധിച്ചാല്‍
الْإِنسَانَ
X
മനുഷ്യനെ
ضُرٌّ
X
വല്ല വിപത്തും
دَعَانَا
X
അവന്‍ നമ്മെ വിളിച്ചു പ്രാര്‍ഥിക്കും
ثُمَّ
X
പിന്നീട്
إِذَا خَوَّلْنَاهُ
X
അവന് നാം നല്‍കിയാല്‍
نِعْمَةً
X
അനുഗ്രഹം
مِّنَّا
X
നമ്മില്‍ നിന്ന്
قَالَ
X
അവന്‍ പറയും
إِنَّمَا أُوتِيتُهُ
X
തീര്‍ച്ചയായും ഇതെനിക്ക് നല്‍കപ്പെട്ടിരിക്കുന്നു
عَلَىٰ عِلْمٍۚ
X
എന്റെ അറിവിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ്
بَلْ
X
അല്ല
هِيَ
X
അത്
فِتْنَةٌ
X
ഒരു പരീക്ഷണമാണ്
وَلَٰكِنَّ
X
പക്ഷേ
أَكْثَرَهُمْ
X
അവരിലേറെപേരും
لَا يَعْلَمُونَ
X
അവരറിയുന്നില്ല
﴿39:49﴾ وَنُفِخَ
X
ഊതപ്പെടുന്നു
فِي الصُّورِ
X
കാഹളത്തില്‍
فَصَعِقَ
X
അപ്പോള്‍ മരിച്ചു വീഴും
مَن فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളവര്‍
وَمَن فِي الْأَرْضِ
X
ഭൂമിയിലുള്ളവരും
إِلَّا مَن شَاءَ اللَّهُۖ
X
അല്ലാഹു ഉദ്ദേശിച്ചവരൊഴികെ
ثُمَّ
X
പിന്നീട്
نُفِخَ
X
ഊതപ്പെടുന്നു
فِيهِ
X
അതില്‍
أُخْرَىٰ
X
മറ്റൊരു തവണ
فَإِذَا هُمْ
X
അപ്പോഴതാ അവര്‍
قِيَامٌ
X
എഴുന്നേറ്റവരാകുന്നു
يَنظُرُونَ
X
അവര്‍ നോക്കുന്നു
هُوَ
X
അവനാണ്
الَّذِي يُحْيِي
X
ജീവിപ്പിക്കുന്നവന്‍
وَيُمِيتُۖ
X
അവന്‍ മരിപ്പിക്കുകയും ചെയ്യുന്നു
فَإِذَا قَضَىٰ
X
അവന്‍ തീരുമാനിച്ചാല്‍
أَمْرًا
X
ഒരു കാര്യം
فَإِنَّمَا يَقُولُ
X
അവന്‍ പറയുക മാത്രം ചെയ്യുന്നു
لَهُ
X
അതിനോട്
كُن
X
ഉണ്ടാവുക എന്ന്
فَيَكُونُ
X
അപ്പോള്‍ അതുണ്ടാകുന്നു
﴿40:68﴾ وَلَقَدْ أَرْسَلْنَا
X
തീര്‍ച്ചയായും നാം നിയോഗിച്ചിട്ടുണ്ട്
رُسُلًا
X
ദൂതന്‍മാരെ
مِّن قَبْلِكَ
X
നിനക്കു മുമ്പ്
مِنْهُم
X
അവരിലുണ്ട്
مَّن قَصَصْنَا
X
നാം ചരിത്രം വിവരിച്ചു തന്നിട്ടുള്ളവര്‍
عَلَيْكَ
X
നിനക്ക്
وَمِنْهُم
X
അവരിലുണ്ട്
مَّن لَّمْ نَقْصُصْ
X
നാം ചരിത്രം വിവരിച്ചു തന്നിട്ടില്ലാത്തവരും
عَلَيْكَۗ
X
നിനക്ക്
وَمَا كَانَ لِرَسُولٍ
X
ഒരു ദൈവദൂതനുമാവില്ല
أَن يَأْتِيَ
X
വരാന്‍
بِآيَةٍ
X
ഒരു ദൃഷ്ടാന്തവുമായി
إِلَّا بِإِذْنِ اللَّهِۚ
X
അല്ലാഹുവിന്റെ അനുമതിയോടെയല്ലാതെ
فَإِذَا جَاءَ
X
അങ്ങനെ വന്നാല്‍
أَمْرُ اللَّهِ
X
അല്ലാഹുവിന്റെ കല്‍പന
قُضِيَ
X
വിധിക്കപ്പെടുന്നതാണ്
بِالْحَقِّ
X
ന്യായപൂര്‍വം
وَخَسِرَ
X
നഷ്ടത്തിലകപ്പെടുകയും ചെയ്തു
هُنَالِكَ
X
അവിടെ
الْمُبْطِلُونَ
X
അസത്യവാദികള്‍
﴿40:78﴾ وَلَا تَسْتَوِي
X
തുല്യമാവുകയില്ല
الْحَسَنَةُ
X
നന്മ
وَلَا السَّيِّئَةُۚ
X
തിന്‍മയും
ادْفَعْ
X
നീ (തിന്‍മയെ) പ്രതിരോധിക്കുക
بِالَّتِي هِيَ أَحْسَنُ
X
ഏറ്റവും ഉല്‍കൃഷ്ടമായതു കൊണ്ട്
فَإِذَا الَّذِي
X
അപ്പോള്‍ യാതൊരുവന്‍
﴿41:34﴾