Repeated Words in Quran

< >
Total Found : 43
بَلَىٰ
X
അതെ
مَن
X
ആര്
كَسَبَ
X
സമ്പാദിച്ചു
سَيِّئَةً
X
പാപം
وَأَحَاطَتْ
X
വലയം ചെയ്യുകയും ചെയ്തു
بِهِ
X
അവനെ
خَطِيئَتُهُ
X
അവന്റെ പാപം
فَأُولَٰئِكَ
X
അവരാണ്
أَصْحَابُ
X
ആള്‍ക്കാര്‍
النَّارِۖ
X
നരകത്തിന്റെ
هُمْ
X
അവര്‍
فِيهَا
X
അതില്‍
خَالِدُونَ
X
നിത്യവാസികളാണ്
﴿2:81﴾ الَّذِينَ آتَيْنَاهُمُ
X
നാം നല്‍കിയവര്‍
الْكِتَابَ
X
വേദഗ്രന്ഥം
يَتْلُونَهُ
X
അവരത് പാരായണം ചെയ്യുന്നു
حَقَّ
X
മുറപ്രകാരം
تِلَاوَتِهِ
X
അതിന്റെ പാരായണത്തിന്റെ
أُولَٰئِكَ
X
അവര്‍
يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നു
بِهِۗ
X
അതില്‍
وَمَن
X
ആരെങ്കിലും
يَكْفُرْ بِهِ
X
അതിനെ നിഷേധിക്കുന്നപക്ഷം
فَأُولَٰئِكَ
X
അവര്‍ തന്നെയാണ്
هُمُ الْخَاسِرُونَ
X
നഷ്ടം പറ്റിയവര്‍
﴿2:121﴾ إِلَّا الَّذِينَ تَابُوا
X
പശ്ചാതപിച്ചവരൊഴികെ
وَأَصْلَحُوا
X
നന്നാക്കുകയും ചെയ്തവര്‍
وَبَيَّنُوا
X
വിവരിച്ചുകൊടുക്കുകയും ചെയ്തവര്‍
فَأُولَٰئِكَ
X
അക്കൂട്ടര്‍
أَتُوبُ عَلَيْهِمْۚ
X
അവരുടെ പശ്ചാതാപം സ്വീകരിക്കുന്നവനാണ്
وَأَنَا
X
ഞാന്‍
التَّوَّابُ
X
ധാരാളമായി പശ്ചാതാപം സ്വീകരിക്കുന്നവനാണ്
الرَّحِيمُ
X
കരുണാനിധിയും
﴿2:160﴾ يَسْأَلُونَكَ
X
അവര്‍ നിന്നോട് ചോദിക്കുന്നു
عَنِ الشَّهْرِ الْحَرَامِ
X
വിശുദ്ധമാസത്തെപറ്റി
قِتَالٍ فِيهِۖ
X
അതില്‍ യുദ്ധംചെയ്യുന്നതിനെപ്പറ്റി
قُلْ
X
പറയുക
قِتَالٌ
X
അതില്‍ യുദ്ധംചെയ്യുന്നത്
فِيهِ كَبِيرٌۖ
X
വലിയ അപരാധമാണ്
وَصَدٌّ
X
തടയലും
عَن سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന്
وَكُفْرٌ بِهِ
X
അവനില്‍ അവിശ്വസിക്കലും
وَالْمَسْجِدِ الْحَرَامِ
X
മസ്ജിദുല്‍ ഹറാമില്‍ നിന്ന് തടയലും
وَإِخْرَاجُ
X
പുറത്താക്കലും
أَهْلِهِ
X
അതിന്റെ അവകാശികളെ
مِنْهُ
X
അതില്‍ നിന്ന്
أَكْبَرُ
X
ഏറ്റം ഗുരുതരമാണ്
عِندَ اللَّهِۚ
X
അല്ലാഹുവിങ്കല്‍
وَالْفِتْنَةُ
X
കുഴപ്പമുണ്ടാക്കല്‍
أَكْبَرُ
X
ഏറ്റം ഗുരുതരമാണ്
مِنَ الْقَتْلِۗ
X
വധത്തേക്കാള്‍
وَلَا يَزَالُونَ
X
അവര്‍ ആയികൊണ്ടിരിക്കും
يُقَاتِلُونَكُمْ
X
നിങ്ങളോടവര്‍ യുദ്ധം ചെയ്യുന്നു
حَتَّىٰ يَرُدُّوكُمْ
X
നിങ്ങളെ മടക്കും വരെ
عَن دِينِكُمْ
X
നിങ്ങളുടെ മതത്തില്‍ നിന്ന്
إِنِ اسْتَطَاعُواۚ
X
അവര്‍ക്ക് സാധിക്കുകയാണെങ്കില്‍
وَمَن يَرْتَدِدْ
X
വല്ലവനും മടങ്ങുകയാണെങ്കില്‍
مِنكُمْ
X
നിങ്ങളില്‍ നിന്ന്
عَن دِينِهِ
X
തന്റെ മതത്തില്‍ നിന്ന്
فَيَمُتْ
X
അങ്ങനെ അവന്‍ മരിക്കുകയും ചെയ്താല്‍
وَهُوَ كَافِرٌ
X
അവന്‍ നിഷേധിയായിരിക്കെ
فَأُولَٰئِكَ
X
അക്കൂട്ടര്‍
حَبِطَتْ
X
നിഷ്ഫലമായിരിക്കുന്നു
أَعْمَالُهُمْ
X
അവരുടെ പ്രവര്‍ത്തനങ്ങള്‍
فِي الدُّنْيَا
X
ഇഹത്തിലും
وَالْآخِرَةِۖ
X
പരത്തിലും
وَأُولَٰئِكَ
X
അക്കൂട്ടര്‍
أَصْحَابُ
X
അവകാശികളാണ്
النَّارِۖ
X
നരകത്തിന്റെ
هُمْ
X
അവര്‍
فِيهَا
X
അതില്‍
خَالِدُونَ
X
ശാശ്വതവാസികള്‍
﴿2:217﴾ الطَّلَاقُ
X
വിവാഹമോചനം
مَرَّتَانِۖ
X
രണ്ടുതവണയാണ്
فَإِمْسَاكٌ
X
പിന്നെ കൂടെ നിര്‍ത്തലുമാണ്
بِمَعْرُوفٍ
X
മാന്യമായ നിലക്ക്
أَوْ تَسْرِيحٌ
X
അല്ലെങ്കില്‍ പിരിച്ചയക്കലാണ്
بِإِحْسَانٍۗ
X
നല്ല നിലയില്‍
وَلَا يَحِلُّ
X
അനുവദനീയമല്ല
لَكُمْ
X
നിങ്ങള്‍ക്ക്
أَن تَأْخُذُوا
X
നിങ്ങള്‍ തിരിച്ചുവാങ്ങുന്നത്
مِمَّا آتَيْتُمُوهُنَّ
X
നിങ്ങള്‍ അവര്‍ക്ക് നല്‍കിയതില്‍ നിന്ന്
شَيْئًا
X
ഒരു വസ്തുവും
إِلَّا أَن يَخَافَا
X
രണ്ടുപേരും ഭയപ്പെടുന്നുവെങ്കിലല്ലാതെ
أَلَّا يُقِيمَا
X
കൃത്യമായി പാലിക്കാന്‍
حُدُودَ اللَّهِۖ
X
അല്ലാഹുവിന്റെ അതിര്‍ വരമ്പുകള്‍
فَإِنْ خِفْتُمْ
X
നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍
أَلَّا يُقِيمَا
X
രണ്ടുപേര്‍ക്കും പാലിക്കാനാവില്ലെന്ന്
حُدُودَ اللَّهِ
X
അല്ലാഹുവിന്റെ അതിര്‍വരമ്പുകള്‍
فَلَا جُنَاحَ
X
കുറ്റമില്ല
عَلَيْهِمَا
X
അവര്‍ രണ്ടുപേര്‍ക്കും
فِيمَا افْتَدَتْ بِهِۗ
X
അവന് വല്ലതും നല്‍കുന്നതിന്
تِلْكَ
X
അത്
حُدُودُ اللَّهِ
X
അല്ലാഹുവിന്റെ നിയമപരിധികളാണ്
فَلَا تَعْتَدُوهَاۚ
X
നിങ്ങള്‍ അത് ലംഘിക്കരുത്
وَمَن يَتَعَدَّ
X
ആര്‍ ലംഘിക്കുന്നുവോ
حُدُودَ اللَّهِ
X
അല്ലാഹുവിന്റെ പരിധികളെ
فَأُولَٰئِكَ
X
അവര്‍
هُمُ
X
അവര്‍ തന്നെയാണ്
الظَّالِمُونَ
X
അക്രമികള്‍
﴿2:229﴾ الَّذِينَ يَأْكُلُونَ
X
തിന്നുന്നവര്‍
الرِّبَا
X
പലിശ
لَا يَقُومُونَ
X
എഴുന്നേല്‍ക്കുകയില്ല
إِلَّا كَمَا يَقُومُ
X
എഴുന്നേല്‍ക്കുന്നതുപോലെയല്ലാതെ
الَّذِي يَتَخَبَّطُهُ
X
ബാധിച്ചിരിക്കുന്നവന്‍
الشَّيْطَانُ
X
പിശാച്
مِنَ الْمَسِّۚ
X
സ്പര്‍ശിച്ചത് മൂലം
ذَٰلِكَ
X
അത്
بِأَنَّهُمْ قَالُوا
X
അവര്‍ പറയുന്നത് കൊണ്ടാണ്
إِنَّمَا الْبَيْعُ
X
തീര്‍ച്ചയായും കച്ചവടം
مِثْلُ الرِّبَاۗ
X
പലിശ പോലെ(മാത്രമാണ്)
وَأَحَلَّ اللَّهُ
X
അല്ലാഹു അനുവദിച്ചിരിക്കുന്നു
الْبَيْعَ
X
കച്ചവടം
وَحَرَّمَ
X
നിരോധിച്ചിരിക്കുന്നു
الرِّبَاۚ
X
പലിശ
فَمَن جَاءَهُ
X
അപ്പോള്‍ വന്നുകിട്ടിയവന്‍
مَوْعِظَةٌ
X
ഉപദേശം
مِّن رَّبِّهِ
X
തന്റെ നാഥനില്‍ നിന്നുള്ള
فَانتَهَىٰ
X
അപ്പോള്‍ അവന്‍ വിരമിക്കുകയും ചെയ്തു
فَلَهُ
X
എന്നാല്‍ അവനുണ്ട്
مَا سَلَفَ
X
കഴിഞ്ഞു പോയത്
وَأَمْرُهُ
X
അവന്റെ കാര്യം
إِلَى اللَّهِۖ
X
(അല്ലാഹുവിലേക്കാണ്) അല്ലാഹുവിന്റെ തീരുമാനത്തിന് വിടുക
وَمَنْ عَادَ
X
ആരെങ്കിലും മടങ്ങിയാല്‍
فَأُولَٰئِكَ
X
അവര്‍
أَصْحَابُ النَّارِۖ
X
നരകാവകാശികളാണ്
هُمْ
X
അവര്‍
فِيهَا
X
അതില്‍
خَالِدُونَ
X
നിത്യവാസികളാണ്
﴿2:275﴾ فَمَن
X
ഇനി ആരെങ്കിലും
تَوَلَّىٰ
X
പിന്തിരിഞ്ഞുകളഞ്ഞാല്‍
بَعْدَ ذَٰلِكَ
X
അതിനുശേഷം
فَأُولَٰئِكَ
X
അവര്‍ തന്നെയാണ്
هُمُ الْفَاسِقُونَ
X
അധര്‍മകാരികള്‍
﴿3:82﴾ فَمَنِ افْتَرَىٰ
X
ഇനി ആരെങ്കിലും കെട്ടിച്ചമക്കുകയാണെങ്കില്‍
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
الْكَذِبَ
X
കള്ളം
مِن بَعْدِ ذَٰلِكَ
X
അതിന് ശേഷം
فَأُولَٰئِكَ هُمُ
X
അപ്പോള്‍ അവര്‍ തന്നെയാണ്
الظَّالِمُونَ
X
അക്രമികള്‍
﴿3:94﴾ إِنَّمَا التَّوْبَةُ
X
നിശ്ചയം പശ്ചാതാപം
عَلَى اللَّهِ
X
അല്ലാഹുവിന്റെ മേല്‍
لِلَّذِينَ يَعْمَلُونَ
X
ചെയ്യുന്നവര്‍ക്ക്(മാത്രമുള്ളതാണ്)
السُّوءَ
X
തെറ്റ്, തിന്മ
بِجَهَالَةٍ
X
അറിവില്ലായ്മ(അവിവേകം) കാരണം
ثُمَّ
X
ശേഷം, പിന്നെ
يَتُوبُونَ
X
അവര്‍ പശ്ചാതപിക്കുന്നു
مِن قَرِيبٍ
X
അടുത്ത് തന്നെ (ഒട്ടും വൈകാതെ)
فَأُولَٰئِكَ
X
അവര്‍
يَتُوبُ
X
പശ്ചാതാപം സ്വീകരിക്കുന്നു
اللَّهُ
X
അല്ലാഹു
عَلَيْهِمْۗ
X
അവരുടെ മേല്‍
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
عَلِيمًا
X
എല്ലാം അറിയുന്നവന്‍
حَكِيمًا
X
യുക്തിമാന്‍
﴿4:17﴾ وَمَن يُطِعِ
X
അനുസരിക്കുന്നവര്‍
اللَّهَ
X
അല്ലാഹുവിനെ
وَالرَّسُولَ
X
(അവന്റെ) ദൂതനെയും
فَأُولَٰئِكَ
X
അവര്‍
مَعَ الَّذِينَ
X
ഒരു വിഭാഗത്തിന്റെ കൂടെയാണ്
أَنْعَمَ اللَّهُ
X
അല്ലാഹു അനുഗ്രഹിച്ചിരിക്കുന്നു
عَلَيْهِم
X
അവരെ, അവരുടെമേല്‍
مِّنَ النَّبِيِّينَ
X
(അതായത്) പ്രവാചകന്‍മാര്‍
وَالصِّدِّيقِينَ
X
സത്യവാന്‍മാര്‍
وَالشُّهَدَاءِ
X
രക്തസാക്ഷികള്‍
وَالصَّالِحِينَۚ
X
സച്ചരിതര്‍
وَحَسُنَ
X
(എത്ര) നന്നായിരിക്കുന്നു
أُولَٰئِكَ
X
അവര്‍
رَفِيقًا
X
കൂട്ടുകാര്‍ (കൂട്ടുകാരായി)
﴿4:69﴾ إِنَّ الَّذِينَ
X
നിശ്ചയമായും ഒരുകൂട്ടര്‍
تَوَفَّاهُمُ
X
അവരെ മരിപ്പിക്കുന്നു
الْمَلَائِكَةُ
X
മലക്കുകള്‍
ظَالِمِي أَنفُسِهِمْ
X
സ്വന്തത്തോട് അക്രമം പ്രാവര്‍ത്തിച്ചവരായ നിലയില്‍
قَالُوا
X
അവര്‍ (മലക്കുകള്‍) ചോദിക്കും
فِيمَ كُنتُمْۖ
X
നിങ്ങള്‍ എന്തിലായിരുന്നു
قَالُوا
X
അവര്‍ (അക്രമം പ്രവര്‍ത്തിച്ചവര്‍) പറയും
كُنَّا مُسْتَضْعَفِينَ
X
ഞങ്ങള്‍ ദുര്‍ബലരാക്കപ്പെട്ടവരായിരുന്നു
فِي الْأَرْضِۚ
X
ഭൂമിയില്‍
قَالُوا
X
അവര്‍ (മലക്കുകള്‍) ചോദിക്കും
أَلَمْ تَكُنْ
X
ആയിരുന്നില്ലേ
أَرْضُ اللَّهِ
X
അല്ലാഹുവിന്റെ ഭൂമി
وَاسِعَةً
X
വിശാലമായത്
فَتُهَاجِرُوا
X
അതിനാല്‍ നിങ്ങള്‍ക്ക് നാട് വിട്ടുപോകാമായിരുന്നില്ലേ
فِيهَاۚ
X
അതില്‍
فَأُولَٰئِكَ
X
അതിനാല്‍ അവര്‍
مَأْوَاهُمْ
X
അവരുടെ സങ്കേതം
جَهَنَّمُۖ
X
നരകമാകുന്നു
وَسَاءَتْ مَصِيرًا
X
അത് എത്രചീത്ത സങ്കേതം
﴿4:97﴾ فَأُولَٰئِكَ
X
അത്തരക്കാര്‍(ക്ക്)
عَسَى اللَّهُ
X
അല്ലാഹു ആയേക്കാം
أَن يَعْفُوَ عَنْهُمْۚ
X
അവര്‍ക്ക് മാപ്പ് നല്‍കാന്‍
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
عَفُوًّا
X
ഏറെ മാപ്പേകുന്നവന്‍
غَفُورًا
X
പൊറുക്കുന്നവന്‍
﴿4:99﴾ وَمَن يَعْمَلْ
X
വല്ലവനും ചെയ്യുന്നുവെങ്കില്‍
مِنَ الصَّالِحَاتِ
X
സല്‍കര്‍മങ്ങളില്‍ നിന്ന്
مِن ذَكَرٍ
X
അത് ആണായാലും
أَوْ أُنثَىٰ
X
അല്ലെങ്കില്‍ പെണ്ണായാലും
وَهُوَ مُؤْمِنٌ
X
അവന്‍ സത്യവിശ്വാസിയായിക്കൊണ്ട്
فَأُولَٰئِكَ
X
അവര്‍
يَدْخُلُونَ
X
പ്രവേശിക്കും
الْجَنَّةَ
X
സ്വര്‍ഗത്തില്‍
وَلَا يُظْلَمُونَ
X
അവരോട് അനീതി ചെയ്യപ്പെടുകയില്ല
نَقِيرًا
X
ഒട്ടും
﴿4:124﴾ إِلَّا الَّذِينَ تَابُوا
X
പശ്ചാതപിച്ചവരൊഴികെ
وَأَصْلَحُوا
X
സ്വയം സംസ്കരിച്ചവരും
وَاعْتَصَمُوا بِاللَّهِ
X
അല്ലാഹുവിനെ മുറുകെപിടിച്ചവരും
وَأَخْلَصُوا
X
നിഷ്കളങ്കമാക്കിയവരും
دِينَهُمْ
X
അവരുടെ അനുസരണം, സമര്‍പ്പണം
لِلَّهِ
X
അല്ലാഹുവിന്
فَأُولَٰئِكَ
X
അവര്‍
مَعَ الْمُؤْمِنِينَۖ
X
സത്യവിശ്വാസികളോടൊപ്പമാണ്
وَسَوْفَ
X
പിന്നീട്
يُؤْتِ
X
നല്‍കും
اللَّهُ
X
അല്ലാഹു
الْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്ക്
أَجْرًا
X
പ്രതിഫലം
عَظِيمًا
X
മഹത്തായ
﴿4:146﴾ إِنَّا
X
തീര്‍ച്ചയായും നാം
أَنزَلْنَا
X
നാം അവതരിപ്പിച്ചു
التَّوْرَاةَ
X
തൗറാത്ത്
فِيهَا
X
അതിലുണ്ട്
هُدًى
X
സന്മാര്‍ഗം
وَنُورٌۚ
X
വെളിച്ചവും
يَحْكُمُ
X
വിധിനടത്തുന്നു
بِهَا
X
അതനുസരിച്ച്
النَّبِيُّونَ
X
പ്രവാചകന്മാര്‍
الَّذِينَ أَسْلَمُوا
X
(അല്ലാഹുവിന്) അടിപ്പെട്ട് ജീവിച്ചവരായ
لِلَّذِينَ هَادُوا
X
യഹൂദര്‍ക്ക്
وَالرَّبَّانِيُّونَ
X
പുണ്യപുരുഷന്മാരും
وَالْأَحْبَارُ
X
പണ്ഡിതന്മാരും
بِمَا اسْتُحْفِظُوا
X
അവരെ സംരക്ഷണബാധ്യത ഏല്‍പിക്കപ്പെട്ടിരുന്നതിനാല്‍
مِن كِتَابِ اللَّهِ
X
അല്ലാഹുവിന്റെ ഗ്രന്ഥത്തിന്റെ
وَكَانُوا
X
അവര്‍ ആവുകയും ചെയ്തിരുന്നു
عَلَيْهِ
X
അതിന്
شُهَدَاءَۚ
X
സാക്ഷികള്‍
فَلَا تَخْشَوُا
X
അതിനാല്‍ നിങ്ങള്‍ പേടിക്കരുത്
النَّاسَ
X
ജനങ്ങളെ
وَاخْشَوْنِ
X
എന്നെ പേടിക്കുക
وَلَا تَشْتَرُوا
X
നിങ്ങള്‍ വില്‍ക്കരുത്
بِآيَاتِي
X
എന്റെ വചനങ്ങള്‍
ثَمَنًا
X
വിലയ്ക്ക്
قَلِيلًاۚ
X
നിസ്സാരമായ
وَمَن
X
ആര്‍
لَّمْ يَحْكُم
X
വിധി നടത്തിയിട്ടില്ലയോ
بِمَا أَنزَلَ اللَّهُ
X
അല്ലാഹു അവതരിപ്പിച്ചതനുസരിച്ച്
فَأُولَٰئِكَ
X
അവര്‍ തന്നെയാണ്
هُمُ الْكَافِرُونَ
X
അവിശ്വാസികള്‍
﴿5:44﴾ وَكَتَبْنَا
X
നാം വിധി രേഖപ്പെടുത്തി
عَلَيْهِمْ
X
അവര്‍ക്ക്
فِيهَا
X
അതില്‍
أَنَّ النَّفْسَ
X
തീര്‍ച്ചയായും ജീവന്‍
بِالنَّفْسِ
X
ജീവനുപകരം
وَالْعَيْنَ
X
കണ്ണ്
بِالْعَيْنِ
X
കണ്ണിന്
وَالْأَنفَ
X
മൂക്ക്
بِالْأَنفِ
X
മൂക്കിന്
وَالْأُذُنَ
X
ചെവി
بِالْأُذُنِ
X
ചെവിക്ക്
وَالسِّنَّ
X
പല്ല്
بِالسِّنِّ
X
പല്ലിന്
وَالْجُرُوحَ
X
പരിക്കുകള്‍ക്ക്
قِصَاصٌۚ
X
തത്തുല്യമായ പ്രതിക്രിയ
فَمَن تَصَدَّقَ
X
എന്നാല്‍ ആരെങ്കിലും മാപ്പ് നല്‍കുന്നു(എങ്കില്‍)
بِهِ
X
അക്കാര്യത്തില്‍
فَهُوَ
X
അത്
كَفَّارَةٌ
X
പ്രായശ്ചിത്തമാണ്
لَّهُۚ
X
അവന്ന്
وَمَن لَّمْ يَحْكُم
X
ആര്‍ വിധിക്കുന്നില്ല(യോ)
بِمَا أَنزَلَ اللَّهُ
X
അല്ലാഹു അവതരിപ്പിച്ചതനുസരിച്ച്
فَأُولَٰئِكَ هُمُ
X
അവര്‍ തന്നെയാണ്
الظَّالِمُونَ
X
അക്രമികള്‍
﴿5:45﴾ وَلْيَحْكُمْ
X
വിധി നടത്തട്ടെ
أَهْلُ الْإِنجِيلِ
X
ഇഞ്ചീലിന്റെ അനുയായികള്‍
بِمَا أَنزَلَ اللَّهُ
X
അല്ലാഹു അവതരിപ്പിച്ചതനുസരിച്ച്
فِيهِۚ
X
അതില്‍
وَمَن
X
ആര്‍
لَّمْ يَحْكُم
X
വിധി നടത്തുന്നില്ലയോ
بِمَا أَنزَلَ اللَّهُ
X
അല്ലാഹു അവതരിപ്പിച്ചതനുസരിച്ച്
فَأُولَٰئِكَ
X
അവര്‍ തന്നെയാകുന്നു
هُمُ الْفَاسِقُونَ
X
അധര്‍മികള്‍
﴿5:47﴾ وَالْوَزْنُ
X
തൂക്കം
يَوْمَئِذٍ
X
അന്നാളിലെ
الْحَقُّۚ
X
സത്യമായിരിക്കും
فَمَن
X
അപ്പോള്‍ ആര്‍
ثَقُلَتْ
X
കനം തൂങ്ങി
مَوَازِينُهُ
X
അയാളുടെ തുലാസുകള്‍
فَأُولَٰئِكَ
X
അവര്‍
هُمُ
X
അവര്‍ തന്നെ
الْمُفْلِحُونَ
X
വിജയികള്‍
﴿7:8﴾ وَمَنْ
X
ആരുടെ
خَفَّتْ
X
കനം കുറഞ്ഞതായി
مَوَازِينُهُ
X
അയാളുടെ തുലാസുകള്‍
فَأُولَٰئِكَ
X
അവരാണ്
الَّذِينَ خَسِرُوا
X
നഷ്ടപ്പെട്ടവര്‍
أَنفُسَهُم
X
തങ്ങളെത്തന്നെ
بِمَا
X
ഒന്നു കാരണമായി
كَانُوا
X
അവരായിരുന്നു
بِآيَاتِنَا
X
നമ്മുടെ പ്രമാണങ്ങളെ
يَظْلِمُونَ
X
അവര്‍ ധിക്കരിച്ചു കൊണ്ടിരിക്കുന്നു
﴿7:9﴾ مَن
X
ആരെ
يَهْدِ اللَّهُ
X
അല്ലാഹു നേര്‍വഴിയിലാക്കുന്നു
فَهُوَ الْمُهْتَدِيۖ
X
അവനാണ് നേര്‍വഴി പ്രാപിച്ചവന്‍
وَمَن يُضْلِلْ
X
ആരെ അവന്‍ വഴിപിഴപ്പിക്കുന്നു(വോ)
فَأُولَٰئِكَ هُمُ
X
അവര്‍ തന്നെയാണ്
الْخَاسِرُونَ
X
നഷ്ടം പറ്റിയവര്‍
﴿7:178﴾ وَالَّذِينَ آمَنُوا
X
സത്യവിശ്വാസം സ്വീകരിച്ചവര്‍
مِن بَعْدُ
X
പിന്നീട്
وَهَاجَرُوا
X
അവര്‍ സ്വദേശം വെടിയുകയും ചെയ്തു
وَجَاهَدُوا
X
അവര്‍ സമരം നടത്തുകയും ചെയ്തു
مَعَكُمْ
X
നിങ്ങളോടൊത്ത്
فَأُولَٰئِكَ
X
അവര്‍
مِنكُمْۚ
X
നിങ്ങളില്‍ പെട്ടവര്‍ തന്നെ
وَأُولُو الْأَرْحَامِ
X
കുടുംബ ബന്ധങ്ങള്‍ ഉള്ളവര്‍
بَعْضُهُمْ
X
അവരില്‍ ചിലര്‍
أَوْلَىٰ
X
കൂടുതല്‍ അടുത്തവരാണ്
بِبَعْضٍ
X
ചിലരോട്
فِي كِتَابِ اللَّهِۗ
X
അല്ലാഹുവിന്റെ നിയമമനുസരിച്ച്
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
بِكُلِّ شَيْءٍ
X
എല്ലാ കാര്യങ്ങളെക്കുറിച്ചും
عَلِيمٌ
X
നന്നായറിയുന്നവനാണ്
﴿8:75﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
لَا تَتَّخِذُوا
X
നിങ്ങളാക്കരുത്
آبَاءَكُمْ
X
നിങ്ങളുടെ പിതാക്കളെ
وَإِخْوَانَكُمْ
X
നിങ്ങളുടെ സഹോദരങ്ങളെയും
أَوْلِيَاءَ
X
രക്ഷാധികാരികള്‍
إِنِ اسْتَحَبُّوا
X
അവര്‍ സ്നേഹിക്കുന്നുവെങ്കില്‍
الْكُفْرَ
X
സത്യനിഷേധത്തെ
عَلَى الْإِيمَانِۚ
X
സത്യവിശ്വാസത്തെക്കാള്‍
وَمَن يَتَوَلَّهُم
X
ആരെങ്കിലും അവരെ രക്ഷാധികാരികളാക്കുന്നുവെങ്കില്‍
مِّنكُمْ
X
നിങ്ങളില്‍പെട്ട
فَأُولَٰئِكَ
X
അവര്‍ തന്നെയാണ്
هُمُ الظَّالِمُونَ
X
അക്രമികള്‍
﴿9:23﴾ وَمَنْ أَرَادَ
X
വല്ലവനും ഉദ്ദേശിച്ചാല്‍
الْآخِرَةَ
X
പരലോകം
وَسَعَىٰ
X
പരിശ്രമിക്കുകയും ചെയ്തു
لَهَا
X
അതിന്നായി
سَعْيَهَا
X
അതിന്റെ പരിശ്രമം
وَهُوَ
X
അവന്‍ ആയിരിക്കെ
مُؤْمِنٌ
X
സത്യവിശ്വാസി
فَأُولَٰئِكَ
X
എന്നാല്‍ അക്കൂട്ടര്‍
كَانَ سَعْيُهُم
X
അവരുടെ പരിശ്രമം ആകുന്നു
مَّشْكُورًا
X
നന്ദി അര്‍ഹിക്കുന്നത്
﴿17:19﴾ يَوْمَ
X
ദിവസം
نَدْعُو
X
നാം വിളിക്കുന്ന
كُلَّ أُنَاسٍ
X
എല്ലാ ജനവിഭാഗത്തെയും
بِإِمَامِهِمْۖ
X
അവരുടെ നേതാവിനോടൊപ്പം
فَمَنْ
X
അപ്പോള്‍ ആര്
أُوتِيَ
X
അവന് നല്‍കപ്പെട്ടു
كِتَابَهُ
X
അവന്റെ (കര്‍മ)പുസ്തകം
بِيَمِينِهِ
X
അവന്റെ വലതുകയ്യില്‍
فَأُولَٰئِكَ
X
അപ്പോള്‍ അവര്‍
يَقْرَءُونَ
X
അവര്‍ വായിക്കും
كِتَابَهُمْ
X
അവരുടെ പുസ്തകം
وَلَا يُظْلَمُونَ
X
അവര്‍ അനീതി ചെയ്യപ്പെടുന്നതല്ല
فَتِيلًا
X
ഒരു തരിമ്പും
﴿17:71﴾ إِلَّا مَن
X
ഒരുത്തരൊഴികെ
تَابَ
X
പശ്ചാത്തപിച്ചു
وَآمَنَ
X
വിശ്വസിക്കുകയും ചെയ്തു
وَعَمِلَ
X
പ്രവര്‍ത്തിക്കുകയും ചെയ്തു
صَالِحًا
X
സല്‍കര്‍മം
فَأُولَٰئِكَ
X
അവര്‍
يَدْخُلُونَ
X
പ്രവേശിക്കും
الْجَنَّةَ
X
സ്വര്‍ഗത്തില്‍
وَلَا يُظْلَمُونَ
X
അവര്‍ അനീതിചെയ്യപ്പെടുന്നവരല്ല
شَيْئًا
X
ഒട്ടും
﴿19:60﴾ وَمَن
X
ആരെങ്കിലും
يَأْتِهِ
X
അവന്റെ അടുത്ത് വരുന്നതായാല്‍
مُؤْمِنًا
X
സത്യവിശ്വാസിയായിക്കൊണ്ട്
قَدْ عَمِلَ
X
അയാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്
الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍
فَأُولَٰئِكَ
X
അപ്പോള്‍ അക്കൂട്ടര്‍
لَهُمُ
X
അവര്‍ക്കുണ്ട്
الدَّرَجَاتُ
X
പദവികള്‍
الْعُلَىٰ
X
അത്യുന്നതമായ
﴿20:75﴾ وَالَّذِينَ كَفَرُوا
X
സത്യം നിഷേധിച്ചവര്‍
وَكَذَّبُوا
X
അവര്‍ കളവാക്കുകയും ചെയ്തു
بِآيَاتِنَا
X
നമ്മുടെ വചനങ്ങളെ
فَأُولَٰئِكَ
X
അക്കൂട്ടര്‍
لَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
مُّهِينٌ
X
അപമാനകരമായ
﴿22:57﴾ فَمَنِ
X
വല്ലവനും
ابْتَغَىٰ
X
ആഗ്രഹിച്ചാല്‍
وَرَاءَ ذَٰلِكَ
X
അതിനപ്പുറം
فَأُولَٰئِكَ
X
അപ്പോഴവര്‍
هُمُ
X
അവരാകുന്നു
الْعَادُونَ
X
അതിരുകവിഞ്ഞവര്‍
﴿23:7﴾ فَمَن
X
അതിനാല്‍ ആര്
ثَقُلَتْ
X
ഘനമുള്ളതായി
مَوَازِينُهُ
X
അവന്റെ തൂക്കങ്ങള്‍
فَأُولَٰئِكَ
X
അപ്പോള്‍ അവര്‍
هُمُ
X
അവര്‍ (തന്നെയാണ്)
الْمُفْلِحُونَ
X
വിജയികള്‍
﴿23:102﴾ وَمَنْ
X
എന്നാല്‍ ആര്
خَفَّتْ
X
ലഘുവായി
مَوَازِينُهُ
X
അവന്റെ തൂക്കങ്ങള്‍
فَأُولَٰئِكَ
X
അക്കൂട്ടരാണ്
الَّذِينَ خَسِرُوا
X
നഷ്ടത്തില്‍ അകപ്പെടുത്തിയവര്‍
أَنفُسَهُمْ
X
തങ്ങളെത്തന്നെ
فِي جَهَنَّمَ
X
നരകത്തില്‍
خَالِدُونَ
X
ശാശ്വതവാസികളാകുന്നു
﴿23:103﴾ لَّوْلَا
X
എന്തുകൊണ്ടില്ല
جَاءُوا
X
അവര്‍ വന്നു
عَلَيْهِ
X
അതിനു
بِأَرْبَعَةِ شُهَدَاءَۚ
X
നാല് സാക്ഷികളേയുംകൊണ്ട്
فَإِذْ لَمْ يَأْتُوا
X
അവര്‍ കൊണ്ടുവരാത്തതിനാല്‍
بِالشُّهَدَاءِ
X
സാക്ഷികളെ
فَأُولَٰئِكَ
X
അവര്‍
عِندَ اللَّهِ
X
അല്ലാഹുവിങ്കല്‍
هُمُ
X
അവര്‍തന്നെയാണ്
الْكَاذِبُونَ
X
അസത്യവാദികള്‍
﴿24:13﴾ وَمَن يُطِعِ اللَّهَ
X
അല്ലാഹുവിനെ അനുസരിക്കുന്നവര്‍
وَرَسُولَهُ
X
അവന്റെ ദൂതനെയും
وَيَخْشَ اللَّهَ
X
അല്ലാഹുവിനെ ഭയപ്പെടുകയും ചെയ്യുന്നവര്‍
وَيَتَّقْهِ
X
അവനെ സൂക്ഷിക്കുകയും ചെയ്യുന്നവര്‍
فَأُولَٰئِكَ
X
അവര്‍
هُمُ
X
അവര്‍ തന്നെയാണ്
الْفَائِزُونَ
X
വിജയിക്കുന്നവര്‍
﴿24:52﴾ وَعَدَ اللَّهُ
X
അല്ലാഹു വാഗ്ദാനം ചെയ്തു
الَّذِينَ آمَنُوا
X
വിശ്വസിച്ചവരോട്
مِنكُمْ
X
നിങ്ങളില്‍ നിന്ന്
وَعَمِلُوا
X
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍
لَيَسْتَخْلِفَنَّهُمْ
X
അവന്‍ അവരെ പ്രതിനിധികളാക്കുകതന്നെ ചെയ്യും
فِي الْأَرْضِ
X
ഭൂമിയില്‍
كَمَا اسْتَخْلَفَ
X
അവന്‍ പ്രതിനിധികളാക്കിയ പോലെ
الَّذِينَ مِن قَبْلِهِمْ
X
അവര്‍ക്ക് മുമ്പുള്ളവരെ
وَلَيُمَكِّنَنَّ لَهُمْ
X
അവര്‍ക്ക് നാം സൗകര്യം ചെയ്തു കൊടുക്കും
دِينَهُمُ
X
അവരുടെ ജീവിത വ്യവസ്ഥ
الَّذِي ارْتَضَىٰ لَهُمْ
X
അവന്‍ അവര്‍ക്ക് തൃപ്തിപ്പെട്ട
وَلَيُبَدِّلَنَّهُم
X
അവര്‍ക്ക് പകരം നല്‍കും
مِّن بَعْدِ خَوْفِهِمْ
X
അവരുടെ ഭയത്തിന് ശേഷം
أَمْنًاۚ
X
സമാധാനം
يَعْبُدُونَنِي
X
അവര്‍ എനിക്ക് വഴിപ്പെടും
لَا يُشْرِكُونَ
X
അവര്‍ പങ്കുചേര്‍ക്കില്ല
بِي
X
എന്നോട്
شَيْئًاۚ
X
ഒന്നിനേയും
وَمَن كَفَرَ
X
ആരെങ്കിലും നിഷേധിക്കുന്നുവെങ്കില്‍
بَعْدَ ذَٰلِكَ
X
അതിന് ശേഷം
فَأُولَٰئِكَ
X
അവര്‍
هُمُ
X
അവര്‍ തന്നെയാണ്
الْفَاسِقُونَ
X
ധിക്കാരികള്‍
﴿24:55﴾ إِلَّا مَن
X
ഒരുത്തനൊഴികെ
تَابَ
X
അവന്‍ പശ്ചാത്തപിച്ചു
وَآمَنَ
X
വിശ്വസിക്കുകയും ചെയ്തു
وَعَمِلَ
X
പ്രവര്‍ത്തിക്കുകയും ചെയ്തു
عَمَلًا صَالِحًا
X
സല്‍കര്‍മം
فَأُولَٰئِكَ
X
അക്കൂട്ടര്‍
يُبَدِّلُ اللَّهُ
X
അല്ലാഹു മാറ്റും
سَيِّئَاتِهِمْ
X
അവരുടെ തിന്മകളെ
حَسَنَاتٍۗ
X
നന്മകളായി
وَكَانَ اللَّهُ
X
അല്ലാഹുആകുന്നു
غَفُورًا
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمًا
X
പരമകാരുണികനും
﴿25:70﴾ وَأَمَّا الَّذِينَ كَفَرُوا
X
എന്നാല്‍ സത്യത്തെ നിഷേധിച്ചവര്‍
وَكَذَّبُوا
X
അവര്‍ തള്ളിപ്പറയുകയും ചെയ്തു
بِآيَاتِنَا
X
നമ്മുടെ വചനങ്ങളെ
وَلِقَاءِ الْآخِرَةِ
X
പരലോകത്തില്‍ നാമുമായി കണ്ടുമുട്ടുന്നതിനെയും
فَأُولَٰئِكَ
X
അവര്‍
فِي الْعَذَابِ
X
ശിക്ഷക്കായി
مُحْضَرُونَ
X
ഹാജരാക്കപ്പെടുന്നവരാണ്
﴿30:16﴾ وَمَا آتَيْتُم
X
നിങ്ങള്‍ നല്‍കുന്നത്
مِّن رِّبًا
X
പലിശയായി
لِّيَرْبُوَ
X
(ചേര്‍ന്ന്) വളര്‍ച്ച നേടാന്‍ വേണ്ട
فِي أَمْوَالِ
X
മുതലുകളില്‍
النَّاسِ
X
ജനങ്ങളുടെ
فَلَا يَرْبُو
X
അത് വളരുകയില്ല
عِندَ اللَّهِۖ
X
അല്ലാഹുവിന്റെ അടുക്കല്‍
وَمَا آتَيْتُم
X
നിങ്ങള്‍ നല്‍കുന്നത്
مِّن زَكَاةٍ
X
സകാത്തായി
تُرِيدُونَ
X
നിങ്ങള്‍ ലക്ഷ്യം വെച്ചുകൊണ്ട്
وَجْهَ اللَّهِ
X
അല്ലാഹുവിന്റെ പ്രീതി
فَأُولَٰئِكَ
X
അവര്‍ തന്നെയാണ്
هُمُ الْمُضْعِفُونَ
X
ഇരട്ടിപ്പിക്കുന്നവര്‍ (ഇരട്ടി സമ്പാദിക്കുന്നവര്‍)
﴿30:39﴾ وَمَا أَمْوَالُكُمْ
X
നിങ്ങളുടെ സമ്പത്തല്ല
وَلَا أَوْلَادُكُم
X
നിങ്ങളുടെ സന്തതികളും
بِالَّتِي تُقَرِّبُكُمْ
X
നിങ്ങളെ അടുപ്പിക്കുന്നത്
عِندَنَا
X
നമ്മുടെ സന്നിധിയില്‍
زُلْفَىٰ
X
ഒരു അടുപ്പം
إِلَّا مَنْ آمَنَ
X
സത്യവിശ്വാസം സ്വീകരിച്ചവരൊഴികെ
وَعَمِلَ
X
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
صَالِحًا
X
സല്‍കര്‍മം
فَأُولَٰئِكَ
X
അക്കൂട്ടര്‍
لَهُمْ
X
അവര്‍ക്കുണ്ട്
جَزَاءُ الضِّعْفِ
X
ഇരട്ടി പ്രതിഫലം
بِمَا عَمِلُوا
X
അവര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി
وَهُمْ
X
അവര്‍
فِي الْغُرُفَاتِ
X
ഉന്നത സൗധങ്ങളില്‍
آمِنُونَ
X
നിര്‍ഭയരാകുന്നു
﴿34:37﴾ مَنْ عَمِلَ
X
ആരെങ്കിലും ചെയ്താല്‍
سَيِّئَةً
X
തിന്‍മ
فَلَا يُجْزَىٰ
X
അയാള്‍ക്കു പ്രതിഫലമായി നല്‍കപ്പെടുകയില്ല
إِلَّا مِثْلَهَاۖ
X
അതിനു തുല്യമായതല്ലാതെ
وَمَنْ عَمِلَ
X
ആരെങ്കിലും ചെയ്താല്‍
صَالِحًا
X
സല്‍കര്‍മം
مِّن ذَكَرٍ
X
പുരുഷനാകട്ടെ
أَوْ أُنثَىٰ
X
അല്ലെങ്കില്‍ സ്ത്രീയാകട്ടെ
وَهُوَ
X
അവനായിരിക്കെ
مُؤْمِنٌ
X
സത്യവിശ്വാസി
فَأُولَٰئِكَ
X
അവര്‍
يَدْخُلُونَ
X
പ്രവേശിക്കും
الْجَنَّةَ
X
സ്വര്‍ഗത്തില്‍
يُرْزَقُونَ
X
അവര്‍ക്ക് ജീവിത വിഭവം നല്‍കപ്പെടുന്നു
فِيهَا
X
അവിടെ
بِغَيْرِ حِسَابٍ
X
കണക്കു കൂടാതെ
﴿40:40﴾ وَلَمَنِ انتَصَرَ
X
രക്ഷാ നടപടി സ്വീകരിച്ചവന്‍
بَعْدَ ظُلْمِهِ
X
താന്‍ അക്രമത്തിന്നിരയായ ശേഷം
فَأُولَٰئِكَ
X
അത്തരക്കാര്‍
مَا عَلَيْهِم
X
അവര്‍ക്കെതിരില്‍ ഇല്ല
مِّن سَبِيلٍ
X
(കുറ്റം ചുമത്താന്‍) ഒരു മാര്‍ഗവും
﴿42:41﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
لَا يَسْخَرْ
X
പരിഹസിക്കരുത്
قَوْمٌ
X
ഒരു ജനത
مِّن قَوْمٍ
X
മറ്റൊരു ജനതയെ
عَسَىٰ أَن يَكُونُوا
X
ഇവര്‍ ആയേക്കാം
خَيْرًا
X
നല്ലവര്‍
مِّنْهُمْ
X
അവരേക്കാള്‍
وَلَا نِسَاءٌ
X
സ്ത്രീകളും (പരിഹസിക്കരുത്)
مِّن نِّسَاءٍ
X
സ്ത്രീകളെയും
عَسَىٰ أَن يَكُنَّ
X
ഇവരായേക്കാം
خَيْرًا
X
നല്ലവര്‍
مِّنْهُنَّۖ
X
അവരേക്കാള്‍
وَلَا تَلْمِزُوا
X
നിങ്ങള്‍ കുത്തുവാക്ക് പറയരുത്
أَنفُسَكُمْ
X
നിങ്ങളോട് തന്നെ (നിങ്ങളന്യോന്യം)
وَلَا تَنَابَزُوا
X
നിങ്ങള്‍ പരസ്പരം അപമാനിക്കരുത്
بِالْأَلْقَابِۖ
X
പരിഹാസപ്പേരുകള്‍ ഉപയോഗിച്ചുകൊണ്ട്
بِئْسَ
X
വളരെ നീചമായിരിക്കുന്നു
الِاسْمُ
X
പേര്
الْفُسُوقُ
X
അധര്‍മത്തിന്റെ
بَعْدَ الْإِيمَانِۚ
X
വിശ്വാസത്തിനു ശേഷം
وَمَن لَّمْ يَتُبْ
X
ആര്‍ പശ്ചാത്തപിക്കുന്നില്ലയോ?
فَأُولَٰئِكَ
X
അവര്‍
هُمُ
X
അവര്‍ തന്നെയാണ്
الظَّالِمُونَ
X
അക്രമികള്‍
﴿49:11﴾ وَالَّذِينَ تَبَوَّءُوا
X
താമസിച്ചവര്‍ക്കും
الدَّارَ
X
ആ വീട്ടില്‍
وَالْإِيمَانَ
X
സത്യവിശ്വാസം (സ്വീകരിച്ചവര്‍ക്കും)
مِن قَبْلِهِمْ
X
അവര്‍ക്കു മുമ്പ്
يُحِبُّونَ
X
അവര്‍ സ്നേഹിക്കുന്നു
مَنْ هَاجَرَ
X
പലായനം ചെയ്തെത്തിയവരെ
إِلَيْهِمْ
X
അവരിലേക്ക്
وَلَا يَجِدُونَ
X
അവര്‍ കണ്ടെത്തുന്നുമില്ല
فِي صُدُورِهِمْ
X
അവരുടെ മനസ്സുകളില്‍
حَاجَةً
X
ഒരാവശ്യവും
مِّمَّا أُوتُوا
X
അവര്‍ക്ക് നല്‍കപ്പെട്ടതില്‍
وَيُؤْثِرُونَ
X
അവര്‍ മുന്‍ഗണന നല്‍കുകയും ചെയ്യുന്നു
عَلَىٰ أَنفُسِهِمْ
X
തങ്ങളുടെ ദേഹങ്ങളേക്കാള്‍
وَلَوْ كَانَ
X
ഉണ്ടെങ്കില്‍ പോലും
بِهِمْ
X
അവര്‍ക്ക്
خَصَاصَةٌۚ
X
വല്ല അത്യാവശ്യവും
وَمَن يُوقَ
X
ആര്‍ കാത്ത് രക്ഷിക്കപ്പെടുന്നുവോ
شُحَّ
X
പിശുക്കില്‍നിന്ന്
نَفْسِهِ
X
തന്റെ മനസ്സിന്റെ
فَأُولَٰئِكَ
X
അവര്‍
هُمُ
X
അവര്‍ തന്നെയാണ്
الْمُفْلِحُونَ
X
വിജയം വരിച്ചവര്‍
إِنَّمَا
X
തീര്‍ച്ചയായും
يَنْهَاكُمُ
X
നിങ്ങളെ വിലക്കുന്നു
اللَّهُ
X
അല്ലാഹു
عَنِ الَّذِينَ
X
യാതൊരുത്തരെ സംബന്ധിച്ച്
قَاتَلُوكُمْ
X
അവര്‍ നിങ്ങളോട് യുദ്ധം ചെയ്തു
فِي الدِّينِ
X
മതത്തിന്റെ പേരില്‍
وَأَخْرَجُوكُم
X
അവര്‍ നിങ്ങളെ പുറത്താക്കുകയും ചെയ്തു
مِّن دِيَارِكُمْ
X
നിങ്ങളുടെ വീടുകളില്‍നിന്ന്
وَظَاهَرُوا
X
അവര്‍ പരസ്പരം സഹായിക്കുകയും ചെയ്തു
عَلَىٰ إِخْرَاجِكُمْ
X
നിങ്ങളെ പുറത്താക്കുന്നതില്‍
أَن تَوَلَّوْهُمْۚ
X
അവരെ ആത്മമിത്രങ്ങളാക്കുന്നത്
وَمَن
X
ആര്‍
يَتَوَلَّهُمْ
X
അവരെ ആത്മമിത്രങ്ങളാക്കുന്നു
فَأُولَٰئِكَ
X
അപ്പോള്‍ അവര്‍
هُمُ
X
അവര്‍തന്നെയാണ്
الظَّالِمُونَ
X
അക്രമികള്‍
يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
لَا تُلْهِكُمْ
X
നിങ്ങളെ അശ്രദ്ധരാക്കാതിരിക്കട്ടെ
أَمْوَالُكُمْ
X
നിങ്ങളുടെ മുതലുകള്‍
وَلَا أَوْلَادُكُمْ
X
നിങ്ങളുടെ സന്താനങ്ങളും
عَن ذِكْرِ
X
അല്ലാഹുവിന്റെ സ്മരണയില്‍നിന്ന്
اللَّهِۚ
X
ആര്‍?
وَمَن يَفْعَلْ
X
ചെയ്യുന്നുവോ
ذَٰلِكَ
X
അത്
فَأُولَٰئِكَ
X
അവര്‍
هُمُ
X
അവര്‍ തന്നെയാണ്
الْخَاسِرُونَ
X
നഷ്ടം പറ്റിയവര്‍
﴿63:9﴾ فَاتَّقُوا
X
അതിനാല്‍ നിങ്ങള്‍ സൂക്ഷിക്കുക
اللَّهَ
X
അല്ലാഹുവിനെ
مَا اسْتَطَعْتُمْ
X
നിങ്ങള്‍ക്കു സാധ്യമായ വിധം
وَاسْمَعُوا
X
നിങ്ങള്‍ കേള്‍ക്കുക
وَأَطِيعُوا
X
നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക
وَأَنفِقُوا
X
നിങ്ങള്‍ ചെലവഴിക്കുകയും ചെയ്യുക
خَيْرًا
X
ഗുണകരമാണത്
لِّأَنفُسِكُمْۗ
X
നിങ്ങള്‍ക്കുതന്നെ
وَمَن يُوقَ
X
ആര്‍ കാത്തുരക്ഷിക്കപ്പെടുന്നുവോ
شُحَّ
X
പിശുക്കില്‍നിന്ന്
نَفْسِهِ
X
തന്റെ മനസ്സിന്റെ
فَأُولَٰئِكَ
X
അവര്‍
هُمُ
X
അവര്‍ തന്നെയാണ്
الْمُفْلِحُونَ
X
വിജയികള്‍
﴿64:16﴾ فَمَنِ
X
എന്നാല്‍ ആര്‍
ابْتَغَىٰ
X
ആഗ്രഹിച്ചു
وَرَاءَ ذَٰلِكَ
X
അതിനപ്പുറം
فَأُولَٰئِكَ
X
അവര്‍
هُمُ
X
അവര്‍ തന്നെയാണ്
الْعَادُونَ
X
അതിക്രമികള്‍
﴿70:31﴾ وَأَنَّا
X
നിശ്ചയം, ഞങ്ങള്‍
مِنَّا
X
ഞങ്ങളിലുണ്ട്
الْمُسْلِمُونَ
X
വഴിപ്പെട്ട് ജീവിക്കുന്നവര്‍
وَمِنَّا
X
ഞങ്ങളിലുണ്ട്
الْقَاسِطُونَۖ
X
വഴിവിട്ട് ജീവിക്കുന്നവരും
فَمَنْ أَسْلَمَ
X
എന്നാല്‍ ആര്‍ വഴിപ്പെട്ട് ജീവിച്ചുവോ?
فَأُولَٰئِكَ
X
അവര്‍
تَحَرَّوْا
X
അവര്‍ പ്രാപിച്ചിരിക്കുന്നു
رَشَدًا
X
നേര്‍വഴി
﴿72:14﴾