Repeated Words in Quran

< >
Total Found : 6
إِنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
فَالِقُ
X
പിളര്‍ക്കുന്നവനാകുന്നു
الْحَبِّ
X
ധാന്യമണികളെ
وَالنَّوَىٰۖ
X
ഈത്തപ്പഴക്കുരുക്കളെയും
يُخْرِجُ
X
അവന്‍ പുറത്തെടുക്കുന്നു
الْحَيَّ
X
ജീവനുള്ളതിനെ
مِنَ الْمَيِّتِ
X
ജീവനില്ലാത്തതില്‍നിന്ന്
وَمُخْرِجُ
X
പുറത്തെടുക്കുന്നവനുമാണ്
الْمَيِّتِ
X
ജീവനില്ലാത്തതിനെ
مِنَ الْحَيِّۚ
X
ജീവനുള്ളതില്‍നിന്ന്
ذَٰلِكُمُ
X
അവനാണ്
اللَّهُۖ
X
അല്ലാഹു
فَأَنَّىٰ
X
എന്നിട്ടും എങ്ങനെയാണ്
تُؤْفَكُونَ
X
നിങ്ങള്‍ വഴിതെറ്റിക്കപ്പെടുന്നത്
﴿6:95﴾ فَذَٰلِكُمُ
X
അവനാണ്
اللَّهُ
X
അല്ലാഹു
رَبُّكُمُ
X
നിങ്ങളുടെ നാഥനായ
الْحَقُّۖ
X
യഥാര്‍ത്ഥ
فَمَاذَا
X
അതിനാല്‍ എന്താണുള്ളത്
بَعْدَ الْحَقِّ
X
സത്യത്തിന് ശേഷം
إِلَّا الضَّلَالُۖ
X
ദുര്‍മാഗ്ഗമല്ലാതെ
فَأَنَّىٰ
X
എന്നിട്ടും എങ്ങോട്ടാണ്
تُصْرَفُونَ
X
നിങ്ങള്‍ തെറ്റിക്കപ്പെടുന്നത്
﴿10:32﴾ قُلْ
X
നീ ചോദിക്കുക
هَلْ
X
ഉണ്ടോ
مِن شُرَكَائِكُم
X
നിങ്ങള്‍ (ദൈവത്തിന്റെ) പങ്കാളിയാക്കിയവരില്‍
مَّن يَبْدَأُ
X
ആരംഭിക്കുന്നവര്‍
الْخَلْقَ
X
സൃഷ്ടി
ثُمَّ
X
പിന്നെ
يُعِيدُهُۚ
X
അതാവര്‍ത്തിക്കുകയും ചെയ്യുന്നു
قُلِ
X
നീ പറയുക
اللَّهُ
X
അല്ലാഹു
يَبْدَأُ
X
ആരംഭിക്കുന്നു
الْخَلْقَ
X
സൃഷ്ടി
ثُمَّ
X
പിന്നെ
يُعِيدُهُۖ
X
അവന്‍ അതാവര്‍ത്തിക്കുകയും ചെയ്യുന്നു
فَأَنَّىٰ
X
എന്നിട്ടും എങ്ങോട്ടാണ്
تُؤْفَكُونَ
X
നിങ്ങള്‍ വ്യതിചലിക്കപ്പെടുന്നത്
﴿10:34﴾ سَيَقُولُونَ
X
അവര്‍ പറയും
لِلَّهِۚ
X
അല്ലാഹുവിനാണ്
قُلْ
X
നീ ചോദിക്കൂ
فَأَنَّىٰ تُسْحَرُونَ
X
പിന്നെ നിങ്ങളെങ്ങനെ മായാവലയത്തില്‍പെടുന്നു
﴿23:89﴾ وَلَئِن سَأَلْتَهُم
X
നീ അവരോട് ചോദിച്ചാല്‍
مَّنْ خَلَقَ
X
ആരാണ് സൃഷ്ടിച്ചത്
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
وَسَخَّرَ
X
അധീനപ്പെടുത്തി
الشَّمْسَ
X
സൂര്യനെ
وَالْقَمَرَ
X
ചന്ദ്രനെയും
لَيَقُولُنَّ
X
അവര്‍ പറയുക തന്നെ ചെയ്യും
اللَّهُۖ
X
അല്ലാഹുവാണെന്ന്
فَأَنَّىٰ
X
എന്നിട്ട് എങ്ങനെയാണ്
يُؤْفَكُونَ
X
അവര്‍ വഴിതെറ്റിക്കപ്പെടുന്നത്
﴿29:61﴾ يَا أَيُّهَا النَّاسُ
X
മനുഷ്യരേ,
اذْكُرُوا
X
നിങ്ങള്‍ ഓര്‍ക്കുക
نِعْمَتَ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍
عَلَيْكُمْۚ
X
നിങ്ങളുടെമേല്‍, നിങ്ങള്‍ക്ക്
هَلْ مِنْ خَالِقٍ
X
വല്ല സ്രഷ്ടാവുമുണ്ടോ
غَيْرُ اللَّهِ
X
അല്ലാഹുവല്ലാത്ത
يَرْزُقُكُم
X
നിങ്ങള്‍ക്ക് അന്നംനല്‍കുന്ന
مِّنَ السَّمَاءِ
X
ആകാശത്തില്‍നിന്ന്
وَالْأَرْضِۚ
X
ഭുമിയില്‍നിന്നും
لَا إِلَٰهَ
X
ദൈവമില്ല
إِلَّا هُوَۖ
X
അവനല്ലാതെ
فَأَنَّىٰ تُؤْفَكُونَ
X
പിന്നെ എങ്ങിനെയാണ് നിങ്ങള്‍ തെറ്റിക്കപ്പെടുന്നത്
﴿35:3﴾ وَلَوْ نَشَاءُ
X
നാം ഇഛിച്ചിരുന്നെങ്കില്‍
لَطَمَسْنَا
X
നാം തുടച്ചുനീക്കുമായിരുന്നു
عَلَىٰ أَعْيُنِهِمْ
X
അവരുടെ കണ്ണുകളെ
فَاسْتَبَقُوا
X
അപ്പോഴവര്‍ മുന്നോട്ട് കുതിക്കാന്‍നോക്കും
الصِّرَاطَ
X
വഴിയിലൂടെ
فَأَنَّىٰ يُبْصِرُونَ
X
എന്നാല്‍ അവരെങ്ങനെ വഴി കാണാനാണ്
﴿36:66﴾ خَلَقَكُم
X
അവന്‍ നിങ്ങളെ സൃഷ്ടിച്ചു
مِّن نَّفْسٍ
X
ആത്മാവില്‍ നിന്ന്
وَاحِدَةٍ
X
ഒരേയൊരു
ثُمَّ
X
പിന്നെ
جَعَلَ
X
അവന്‍ ഉണ്ടാക്കി
مِنْهَا
X
അതില്‍ നിന്ന്
زَوْجَهَا
X
അതിന്റെ ഇണയെ
وَأَنزَلَ
X
അവന്‍ ഒരുക്കിത്തന്നു
لَكُم
X
നിങ്ങള്‍ക്കായി
مِّنَ الْأَنْعَامِ
X
കന്നുകാലികളില്‍നിന്ന്
ثَمَانِيَةَ أَزْوَاجٍۚ
X
എട്ട് ജോഡികളെ
يَخْلُقُكُمْ
X
അവന്‍ നിങ്ങളെ സൃഷ്ടിക്കുന്നു
فِي بُطُونِ
X
ഉദരങ്ങളില്‍
أُمَّهَاتِكُمْ
X
നിങ്ങളുടെ മാതാക്കളുടെ
خَلْقًا
X
ഒരു സൃഷ്ടിപ്പ്
مِّن بَعْدِ خَلْقٍ
X
മറ്റൊരു സൃഷ്ടിപ്പിനു പിറകെ
فِي ظُلُمَاتٍ
X
ഇരുളുകള്‍ക്കുള്ളില്‍
ثَلَاثٍۚ
X
മൂന്ന്
ذَٰلِكُمُ اللَّهُ
X
അവനാകുന്നു അല്ലാഹു
رَبُّكُمْ
X
നിങ്ങളുടെ നാഥന്‍
لَهُ الْمُلْكُۖ
X
അവന്നാണ് ആധിപത്യം
لَا إِلَٰهَ
X
യാതൊരു ദൈവവുമില്ല
إِلَّا هُوَۖ
X
അവനല്ലാതെ
فَأَنَّىٰ
X
എന്നിരിക്കെ, എങ്ങനെ
تُصْرَفُونَ
X
നിങ്ങള്‍ തെറ്റിക്കപ്പെടുന്നു
﴿39:6﴾ ذَٰلِكُمُ
X
അവനാകുന്നു
اللَّهُ
X
അല്ലാഹു
رَبُّكُمْ
X
നിങ്ങളുടെ നാഥനായ
خَالِقُ
X
സ്രഷ്ടാവുമായ
كُلِّ شَيْءٍ
X
സകല വസ്തുക്കളുടെയും
لَّا إِلَٰهَ
X
ഒരു ദൈവവുമില്ല
إِلَّا هُوَۖ
X
അവനല്ലാതെ
فَأَنَّىٰ
X
എന്നിരിക്കെ എങ്ങനെ
تُؤْفَكُونَ
X
നിങ്ങള്‍ വ്യതിചലിക്കപ്പെടുന്നു
﴿40:62﴾ وَلَئِن سَأَلْتَهُم
X
നീ അവരോട് ചോദിച്ചാല്‍
مَّنْ خَلَقَهُمْ
X
ആരാണ് അവരെ സൃഷ്ടിച്ചതെന്ന്
لَيَقُولُنَّ
X
ഉറപ്പായും അവര്‍ പറയും
اللَّهُۖ
X
അല്ലാഹു എന്ന്
فَأَنَّىٰ يُؤْفَكُونَ
X
എന്നിട്ടും എങ്ങനെയാണവര്‍ (സത്യത്തില്‍നിന്ന്) തെറ്റിക്കപ്പെടുന്നത്‌
﴿43:87﴾ فَهَلْ يَنظُرُونَ
X
അവര്‍ കാത്തിരിക്കുന്നുണ്ടോ?
إِلَّا السَّاعَةَ
X
അന്ത്യസമയമല്ലാതെ
أَن تَأْتِيَهُم
X
അതായത്, അവര്‍ക്കത് വന്നെത്തുന്നതിനെ(യല്ലാതെ)
بَغْتَةًۖ
X
ആകസ്മികമായി
فَقَدْ جَاءَ
X
എന്നാല്‍ ആഗതമായിരിക്കുന്നു
أَشْرَاطُهَاۚ
X
അതിന്റെ അടയാളങ്ങള്‍
فَأَنَّىٰ لَهُمْ
X
അവര്‍ക്കെങ്ങനെ (സാധിക്കും)
إِذَا جَاءَتْهُمْ
X
അതവര്‍ക്കു വന്നെത്തിയാല്‍
ذِكْرَاهُمْ
X
തങ്ങള്‍ക്കുള്ള ഉദ്ബോധനം (ഉള്‍ക്കൊള്ളാന്‍)
﴿47:18﴾