Repeated Words in Quran

< >
Total Found : 19
حُرِّمَتْ
X
നിരോധിക്കപ്പെട്ടിരിക്കുന്നു
عَلَيْكُمْ
X
നിങ്ങള്‍ക്ക്
أُمَّهَاتُكُمْ
X
നിങ്ങളുടെ മാതാക്കള്‍
وَبَنَاتُكُمْ
X
നിങ്ങളുടെ പുത്രിമാര്‍
وَأَخَوَاتُكُمْ
X
നിങ്ങളുടെ സഹോദരിമാര്‍
وَعَمَّاتُكُمْ
X
നിങ്ങളുടെ പിതൃസഹോദരിമാര്‍
وَخَالَاتُكُمْ
X
നിങ്ങളുടെ മാതൃസഹോദരിമാര്‍
وَبَنَاتُ الْأَخِ
X
സഹോദരപുത്രിമാര്‍
وَبَنَاتُ الْأُخْتِ
X
സഹോദരീപുത്രിമാര്‍
وَأُمَّهَاتُكُمُ
X
നിങ്ങളുടെ മാതാക്കള്‍
اللَّاتِي أَرْضَعْنَكُمْ
X
നിങ്ങള്‍ക്ക് മുലയുട്ടിയ
وَأَخَوَاتُكُم
X
നിങ്ങളുടെ സഹോദരിമാര്‍
مِّنَ الرَّضَاعَةِ
X
മുലകുടിയാല്‍(മുലകുടി ബന്ധത്തില്‍) ഉള്ള
وَأُمَّهَاتُ نِسَائِكُمْ
X
നിങ്ങളുടെ ഭാര്യമാതാക്കള്‍
وَرَبَائِبُكُمُ
X
നിങ്ങളുടെ വളര്‍ത്തുപുത്രിമാര്‍
اللَّاتِي فِي حُجُورِكُم
X
നിങ്ങളുടെ (വീടുകളില്‍) സംരക്ഷണത്തിലുള്ള
مِّن نِّسَائِكُمُ
X
നിങ്ങളുടെ ഭാര്യമാരില്‍ നിന്ന്
اللَّاتِي دَخَلْتُم بِهِنَّ
X
ഇനി നിങ്ങള്‍ അവരുമായി ദാമ്പത്യബന്ധത്തിലേര്‍പ്പെട്ട
فَإِن لَّمْ تَكُونُوا دَخَلْتُم بِهِنَّ
X
നിങ്ങള്‍ അവരുമായി ദാമ്പത്യബന്ധത്തിലേര്‍പ്പെട്ടിട്ടില്ലെങ്കില്‍
فَلَا جُنَاحَ عَلَيْكُمْ
X
നിങ്ങള്‍ക്ക് കുറ്റമില്ല
وَحَلَائِلُ
X
ഭാര്യമാര്‍
أَبْنَائِكُمُ
X
നിങ്ങളുടെ പുത്രന്‍മാരുടെ
الَّذِينَ مِنْ أَصْلَابِكُمْ
X
നിങ്ങളുടെ മുതുകുകളില്‍ നിന്നുള്ള
وَأَن تَجْمَعُوا
X
നിങ്ങള്‍ ഒരുമിച്ചുകൂട്ടുന്നതും
بَيْنَ الْأُخْتَيْنِ
X
രണ്ടുസഹോദരിമാര്‍ക്കിടയില്‍
إِلَّا مَا قَدْ سَلَفَۗ
X
കഴിഞ്ഞുപോയത് ഒഴിച്ച്
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
كَانَ
X
ആയിരിക്കുന്നു
غَفُورًا
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمًا
X
ദയാപരന്‍
﴿4:23﴾ يَا أَيُّهَا الَّذِينَ آمَنُوا
X
അല്ലയോ വിശ്വസിച്ചവരേ
لَا تَقْرَبُوا
X
നിങ്ങള്‍ സമീപിക്കരുത്
الصَّلَاةَ
X
നമസ്കാരത്തെ
وَأَنتُمْ
X
നിങ്ങള്‍ ആയിരിക്കെ
سُكَارَىٰ
X
ലഹരി ബാധിച്ചവര്‍
حَتَّىٰ تَعْلَمُوا
X
നിങ്ങള്‍ അറിയുന്നത് വരെ
مَا تَقُولُونَ
X
നിങ്ങള്‍ പറയുന്നത്
وَلَا جُنُبًا
X
ജനാബത്തുകാരായും
إِلَّا عَابِرِي
X
മുറിച്ചു കടക്കുന്നവര്‍ ആയിട്ടല്ലാതെ
سَبِيلٍ
X
വഴി
حَتَّىٰ تَغْتَسِلُواۚ
X
നിങ്ങള്‍ കുളിക്കുന്നത് വരെ
وَإِن كُنتُم
X
ഇനി നിങ്ങള്‍ ആയിരുന്നാല്‍
مَّرْضَىٰ
X
രോഗികള്‍
أَوْ عَلَىٰ سَفَرٍ
X
അല്ലെങ്കില്‍ യാത്രയില്‍
أَوْ جَاءَ
X
അല്ലെങ്കില്‍ വന്നു
أَحَدٌ مِّنكُم
X
നിങ്ങളിലൊരാള്‍
مِّنَ الْغَائِطِ
X
വിസര്‍ജന സ്ഥലത്ത് നിന്ന്
أَوْ لَامَسْتُمُ
X
അല്ലെങ്കില്‍ നിങ്ങള്‍ സമ്പര്‍ക്കം നടത്തി
النِّسَاءَ
X
സ്ത്രീകളെ
فَلَمْ تَجِدُوا
X
അപ്പോള്‍ നിങ്ങള്‍ക്ക് കിട്ടിയില്ലെങ്കില്‍
مَاءً
X
വെള്ളം
فَتَيَمَّمُوا
X
അപ്പോള്‍ നിങ്ങള്‍ ഉദ്ദേശിക്കുക (ഉപയോഗിക്കുക)
صَعِيدًا
X
മണ്ണ്
طَيِّبًا
X
ശുദ്ധിയുള്ള
فَامْسَحُوا
X
നിങ്ങള്‍ തടവുക
بِوُجُوهِكُمْ
X
നിങ്ങളുടെ മുഖങ്ങളെ
وَأَيْدِيكُمْۗ
X
നിങ്ങളുടെ കൈകളെയും
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
كَانَ
X
അവന്‍ ആയിരിക്കുന്നു
عَفُوًّا
X
ഏറെ മാപ്പേകുന്നവന്‍
غَفُورًا
X
ഏറെ പൊറുക്കുന്നവന്‍
﴿4:43﴾ دَرَجَاتٍ
X
പലപദവികളും
مِّنْهُ
X
അവങ്കല്‍ നിന്നുള്ള
وَمَغْفِرَةً
X
പാപമോചനവും
وَرَحْمَةًۚ
X
അനുഗ്രഹവും
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
غَفُورًا
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمًا
X
ദയാപരന്‍
﴿4:96﴾ فَأُولَٰئِكَ
X
അത്തരക്കാര്‍(ക്ക്)
عَسَى اللَّهُ
X
അല്ലാഹു ആയേക്കാം
أَن يَعْفُوَ عَنْهُمْۚ
X
അവര്‍ക്ക് മാപ്പ് നല്‍കാന്‍
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
عَفُوًّا
X
ഏറെ മാപ്പേകുന്നവന്‍
غَفُورًا
X
പൊറുക്കുന്നവന്‍
﴿4:99﴾ وَمَن يُهَاجِرْ
X
നാട് വെടിയുന്നവന്‍
فِي سَبِيلِ اللَّهِ
X
അല്ലാഹു മാര്‍ഗത്തില്‍
يَجِدْ
X
അവന്‍ കണ്ടെത്തും
فِي الْأَرْضِ
X
ഭൂമിയില്‍
مُرَاغَمًا
X
അഭയസ്ഥാനങ്ങള്‍
كَثِيرًا
X
ധാരാളം
وَسَعَةًۚ
X
വിശാലതയും
وَمَن يَخْرُجْ
X
പുറപ്പെടുന്നവന്‍
مِن بَيْتِهِ
X
തന്റെ വീട്ടില്‍ നിന്ന്
مُهَاجِرًا
X
പലായനം ചെയ്യുന്നവനായി
إِلَى اللَّهِ
X
അല്ലാഹുവിലേക്ക്
وَرَسُولِهِ
X
അവന്റെ ദൂതനിലേക്കും
ثُمَّ يُدْرِكْهُ الْمَوْتُ
X
പിന്നെ മരണം അവനെ പിടികൂടുന്നു
فَقَدْ وَقَعَ
X
തീര്‍ച്ചയായും അപ്പോള്‍ സ്ഥിരപ്പെട്ടു
أَجْرُهُ
X
അവന്റെ പ്രതിഫലം
عَلَى اللَّهِۗ
X
അല്ലാഹുവിങ്കല്‍
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
غَفُورًا
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمًا
X
പരമദയാലു
﴿4:100﴾ وَاسْتَغْفِرِ اللَّهَۖ
X
നീ അല്ലാഹുവിനോട് പാപമോചനം തേടുക
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
كَانَ
X
അവന്‍ ആയിരിക്കുന്നു
غَفُورًا
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمًا
X
ദയാപരന്‍
﴿4:106﴾ وَمَن يَعْمَلْ
X
ആരെങ്കിലും ചെയ്യുന്നു
سُوءًا
X
തിന്മ, തെറ്റ്
أَوْ يَظْلِمْ
X
അല്ലെങ്കില്‍ അക്രമം പ്രവര്‍ത്തിക്കുന്നു
نَفْسَهُ
X
തന്നോട് തന്നെ
ثُمَّ
X
എന്നിട്ട്, പിന്നെ
يَسْتَغْفِرِ اللَّهَ
X
അല്ലാഹുവിനോട് പാപമോചനം തേടുന്നു
يَجِدِ
X
(എങ്കില്‍) അവന്‍ കണ്ടെത്തുന്നതാണ്
اللَّهَ
X
അല്ലാഹുവിനെ
غَفُورًا
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمًا
X
ദയാപരന്‍
﴿4:110﴾ وَلَن تَسْتَطِيعُوا
X
നിങ്ങള്‍ക്ക് ഒരിക്കലും സാധ്യമാകയില്ല
أَن تَعْدِلُوا
X
നിങ്ങള്‍ (തുല്യ)നീതിപാലിക്കാന്‍
بَيْنَ النِّسَاءِ
X
ഭാര്യമാര്‍ക്കിടയില്‍
وَلَوْ حَرَصْتُمْۖ
X
നിങ്ങള്‍ (എത്ര) ആഗ്രഹിച്ചാലും
فَلَا تَمِيلُوا
X
അതിനാല്‍ നിങ്ങള്‍ ചായരുത്
كُلَّ الْمَيْلِ
X
പൂര്‍ണ്ണമായ ചായ്‌വ്‌
فَتَذَرُوهَا
X
അങ്ങനെ നിങ്ങള്‍ അവളെ ഉപേക്ഷിക്കുന്നു (ഉപേക്ഷിക്കും വിധം)
كَالْمُعَلَّقَةِۚ
X
കെട്ടിയിട്ടവളെപ്പോലെ
وَإِن تُصْلِحُوا
X
നിങ്ങള്‍ നന്നാക്കുകയാണെങ്കില്‍
وَتَتَّقُوا
X
നിങ്ങള്‍ സൂക്ഷമത കാണിക്കുകയും
فَإِنَّ اللَّهَ
X
അപ്പോള്‍ തീര്‍ച്ചയായും അല്ലാഹു
كَانَ
X
ആയിരിക്കുന്നു
غَفُورًا
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمًا
X
പരമകാരുണികന്‍
﴿4:129﴾ وَالَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍
بِاللَّهِ
X
അല്ലാഹുവില്‍
وَرُسُلِهِ
X
അവന്റെ ദൂതന്‍മാരിലും
وَلَمْ يُفَرِّقُوا
X
അവര്‍ വിവേചനം കാണിച്ചിട്ടുമില്ല
بَيْنَ أَحَدٍ مِّنْهُمْ
X
അവരില്‍ ആര്‍ക്കിടയിലും
أُولَٰئِكَ
X
അവര്‍
سَوْفَ يُؤْتِيهِمْ
X
പിന്നീട് അവന്‍ അവര്‍ക്ക് നല്‍കും
أُجُورَهُمْۗ
X
അവരുടെ പ്രതിഫലം
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
غَفُورًا
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمًا
X
പരമദയാലുവും
﴿4:152﴾ رَّبُّكُمْ
X
നിങ്ങളുടെ നാഥന്‍
أَعْلَمُ
X
ഏറ്റവും നന്നായി അറിയുന്നവനാണ്
بِمَا فِي نُفُوسِكُمْۚ
X
നിങ്ങളുടെ മനസ്സുകളിലുള്ളത്
إِن تَكُونُوا
X
നിങ്ങളായിരുന്നാല്‍
صَالِحِينَ
X
സല്‍കര്‍മികള്‍
فَإِنَّهُ كَانَ
X
അപ്പോള്‍ അവനാണ്
لِلْأَوَّابِينَ
X
(ഖേദിച്ചു)മടങ്ങുന്നവര്‍ക്ക്
غَفُورًا
X
ഏറ്റവും പൊറുക്കുന്നവന്‍
﴿17:25﴾ تُسَبِّحُ لَهُ
X
അവന്റെ വിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നു
السَّمَاوَاتُ
X
ആകാശങ്ങള്‍
السَّبْعُ
X
ഏഴ്
وَالْأَرْضُ
X
ഭൂമിയും
وَمَن فِيهِنَّۚ
X
അവയിലുള്ളവരും
وَإِن
X
ഇല്ല
مِّن شَيْءٍ
X
ഒരു വസ്തുവും
إِلَّا يُسَبِّحُ
X
വിശുദ്ധിയെ പ്രകീര്‍ത്തിക്കാതെ
بِحَمْدِهِ
X
അവനെ സ്തുതിക്കുന്നതോടൊപ്പം
وَلَٰكِن
X
പക്ഷേ
لَّا تَفْقَهُونَ
X
നിങ്ങള്‍ക്ക് മനസ്സിലാവുകയില്ല
تَسْبِيحَهُمْۗ
X
അവരുടെ പ്രകീര്‍ത്തനം
إِنَّهُ
X
നിശ്ചയമായും അവന്‍
كَانَ
X
ആയിരിക്കുന്നു
حَلِيمًا
X
സഹനമുള്ളവന്‍
غَفُورًا
X
ഏറെ പൊറുക്കുന്നവനും
﴿17:44﴾ قُلْ
X
പറയുക
أَنزَلَهُ
X
അതിറക്കി
الَّذِي يَعْلَمُ
X
അറിയുന്നവന്‍
السِّرَّ
X
രഹസ്യം
فِي السَّمَاوَاتِ
X
ആകാശങ്ങളിലെ
وَالْأَرْضِۚ
X
ഭൂമിയിലെയും
إِنَّهُ
X
തീര്‍ച്ചയായും അവന്‍
كَانَ
X
ആയി
غَفُورًا
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمًا
X
പരമകാരുണികനും
﴿25:6﴾ إِلَّا مَن
X
ഒരുത്തനൊഴികെ
تَابَ
X
അവന്‍ പശ്ചാത്തപിച്ചു
وَآمَنَ
X
വിശ്വസിക്കുകയും ചെയ്തു
وَعَمِلَ
X
പ്രവര്‍ത്തിക്കുകയും ചെയ്തു
عَمَلًا صَالِحًا
X
സല്‍കര്‍മം
فَأُولَٰئِكَ
X
അക്കൂട്ടര്‍
يُبَدِّلُ اللَّهُ
X
അല്ലാഹു മാറ്റും
سَيِّئَاتِهِمْ
X
അവരുടെ തിന്മകളെ
حَسَنَاتٍۗ
X
നന്മകളായി
وَكَانَ اللَّهُ
X
അല്ലാഹുആകുന്നു
غَفُورًا
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمًا
X
പരമകാരുണികനും
﴿25:70﴾ ادْعُوهُمْ
X
നിങ്ങള്‍ അവരെ (ദത്തുപുത്രന്‍മാരെ) ചേര്‍ത്തുവിളിക്കുക
لِآبَائِهِمْ
X
അവരുടെ പിതാക്കളിലേക്ക്
هُوَ
X
അതാണ്
أَقْسَطُ
X
ഏറെ നീതിപൂര്‍വ്വകം
عِندَ اللَّهِۚ
X
അല്ലാഹുവിന്റെയടുത്ത്
فَإِن لَّمْ تَعْلَمُوا
X
അഥവാ നിങ്ങള്‍ക്കറിയില്ലെങ്കില്‍
آبَاءَهُمْ
X
അവരുടെ പിതാക്കളാരെന്ന്
فَإِخْوَانُكُمْ
X
അവര്‍ നിങ്ങളുടെ സഹോദരങ്ങളാണ്
فِي الدِّينِ
X
ആദര്‍ശത്തില്‍
وَمَوَالِيكُمْۚ
X
നിങ്ങളുടെ മിത്രങ്ങളും
وَلَيْسَ عَلَيْكُمْ
X
നിങ്ങള്‍ക്കില്ല
جُنَاحٌ
X
കുറ്റം
فِيمَا أَخْطَأْتُم بِهِ
X
അബദ്ധത്തില്‍ നിങ്ങള്‍ പറഞ്ഞുപോയതിന്റെ പേരില്‍
وَلَٰكِن
X
എന്നാല്‍ (കുറ്റം തന്നെയാണ്)
مَّا تَعَمَّدَتْ قُلُوبُكُمْۚ
X
നിങ്ങള്‍ മനഃപൂര്‍വ്വം ചെയ്യുന്നത്
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
غَفُورًا
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمًا
X
കരുണാനിധിയും
﴿33:5﴾ لِّيَجْزِيَ
X
പ്രതിഫലം നല്‍കാനാണിത്
اللَّهُ
X
അല്ലാഹു
الصَّادِقِينَ
X
സത്യസന്ധര്‍ക്ക്
بِصِدْقِهِمْ
X
തങ്ങളുടെ സത്യതക്ക്
وَيُعَذِّبَ
X
അവന്‍ ശിക്ഷിക്കാനും
الْمُنَافِقِينَ
X
കപടവിശ്വാസികളെ
إِن شَاءَ
X
അവന്‍ ഉദ്ദേശിക്കുന്ന പക്ഷം
أَوْ يَتُوبَ عَلَيْهِمْۚ
X
അല്ലെങ്കില്‍ അവരുടെ പശ്ചാത്താപം സ്വീകരിക്കാനും
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
كَانَ غَفُورًا
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمًا
X
കരുണാനിധിയും
﴿33:24﴾ يَا أَيُّهَا النَّبِيُّ
X
നബിയേ
إِنَّا أَحْلَلْنَا
X
നാം അനുവധിച്ചുതന്നിരിക്കുന്നു
لَكَ
X
നിനക്ക്
أَزْوَاجَكَ
X
നിന്റെ പത്നിമാരെ
اللَّاتِي آتَيْتَ أُجُورَهُنَّ
X
നീ വിവാഹമൂല്യം നല്‍കിയ
وَمَا مَلَكَتْ يَمِينُكَ
X
നിന്റെ വലം കൈ ഉടമപ്പെടുത്തിയ (അടിമ) സ്ത്രീകളെയും
مِمَّا أَفَاءَ اللَّهُ
X
അല്ലാഹു യുദ്ധത്തിലൂടെ അധീനപ്പെടുത്തിത്തന്നവരില്‍
عَلَيْكَ
X
നിനക്ക്
وَبَنَاتِ عَمِّكَ
X
നിന്റെ പിതൃവ്യപുത്രിമാരെയും
وَبَنَاتِ عَمَّاتِكَ
X
പിതൃസഹോദരി പുത്രിമാരെയും
وَبَنَاتِ خَالِكَ
X
മാതൃസഹോദര പുത്രിമാരെയും
وَبَنَاتِ خَالَاتِكَ
X
മാതൃസഹോദരി പുത്രിമാരെയും
اللَّاتِي هَاجَرْنَ مَعَكَ
X
നിന്നോടൊപ്പം സ്വദേശം വെടിഞ്ഞ
وَامْرَأَةً مُّؤْمِنَةً
X
സത്യവിശ്വാസിനിയായ സ്ത്രീയെയും
إِن وَهَبَتْ
X
അവള്‍ ദാനം ചെയ്താല്‍
نَفْسَهَا
X
സ്വന്തത്തെ
لِلنَّبِيِّ
X
പ്രവാചകന്
إِنْ أَرَادَ النَّبِيُّ
X
പ്രവാചകന്‍ ഉദ്ദേശിക്കുകയും ചെയ്താല്‍
أَن يَسْتَنكِحَهَا
X
അവളെ വിവാഹം കഴിക്കാന്‍
خَالِصَةً لَّكَ
X
നിനക്ക് മാത്രം ബാധകമായ (നിയമമാണിത്)
مِن دُونِ الْمُؤْمِنِينَۗ
X
സത്യവിശ്വാസികള്‍ക്കില്ല
قَدْ عَلِمْنَا
X
നമുക്ക് നന്നായറിയാം
مَا فَرَضْنَا
X
നാം നിയമമാക്കിയ കാര്യം
عَلَيْهِمْ
X
അവര്‍ക്ക്
فِي أَزْوَاجِهِمْ
X
അവരുടെ ഭാര്യമാരുടെ കാര്യത്തില്‍
وَمَا مَلَكَتْ أَيْمَانُهُمْ
X
അവരുടെ വലംകൈ ഉടമപ്പെടുത്തിയവരുടെയും
لِكَيْلَا يَكُونَ
X
ഉണ്ടാകാതിരിക്കാനാണിത്
عَلَيْكَ
X
നിനക്ക്
حَرَجٌۗ
X
ഒരു പ്രയാസവും
وَكَانَ اللَّهُ
X
അല്ലാഹുവാണ്
غَفُورًا
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمًا
X
കരുണാനിധിയും
﴿33:50﴾ يَا أَيُّهَا النَّبِيُّ
X
നബിയേ
قُل
X
താങ്കള്‍ നിര്‍ദ്ദേശിക്കുക
لِّأَزْوَاجِكَ
X
താങ്കളുടെ പത്നിമാരോട്
وَبَنَاتِكَ
X
താങ്കളുടെ പുത്രിമാരോടും
وَنِسَاءِ الْمُؤْمِنِينَ
X
വിശ്വാസികളുടെ സ്ത്രീകളോടും
يُدْنِينَ
X
അവര്‍ താഴ്ത്തിയിടാന്‍
عَلَيْهِنَّ
X
തങ്ങളുടെ മേല്‍ (ശരീരത്തിന്‍മേല്‍)
مِن جَلَابِيبِهِنَّۚ
X
തങ്ങളുടെ മൂടുപടങ്ങള്‍
ذَٰلِكَ
X
അതാണ്
أَدْنَىٰ
X
ഏറ്റവും പറ്റിയ മാര്‍ഗ്ഗം
أَن يُعْرَفْنَ
X
അവരെ തിരിച്ചറിയാന്‍
فَلَا يُؤْذَيْنَۗ
X
അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കാനും
وَكَانَ اللَّهُ
X
അല്ലാഹുവാണ്
غَفُورًا
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمًا
X
കരുണാനിധി
﴿33:59﴾ لِّيُعَذِّبَ
X
ശിക്ഷിക്കുന്നതിന് വേണ്ടിയാണിത്
اللَّهُ
X
അല്ലാഹു
الْمُنَافِقِينَ
X
കപടവിശ്വാസികളെ
وَالْمُنَافِقَاتِ
X
കപടവിശ്വാസിനികളെയും
وَالْمُشْرِكِينَ
X
ബഹുദൈവവിശ്വാസികളെയും
وَالْمُشْرِكَاتِ
X
ബഹുദൈവവിശ്വാസിനികളെയും
وَيَتُوبَ
X
പശ്ചാത്താപം സ്വീകരിക്കാനും
اللَّهُ
X
അല്ലാഹു
عَلَى الْمُؤْمِنِينَ
X
വിശ്വാസികളുടെ
وَالْمُؤْمِنَاتِۗ
X
വിശ്വാസിനികളുടെയും
وَكَانَ اللَّهُ
X
അല്ലാഹുവാണ്
غَفُورًا
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمًا
X
കരുണാനിധിയും
﴿33:73﴾ إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يُمْسِكُ
X
പിടിച്ചുനിര്‍ത്തുന്നു
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
أَن تَزُولَاۚ
X
നീങ്ങിപ്പോകാതെ
وَلَئِن زَالَتَا
X
അഥവാ, അവ നീങ്ങിപ്പോവുകയാണെങ്കില്‍
إِنْ أَمْسَكَهُمَا
X
അതിനെ പിടിച്ചുനിര്‍ത്തുകയില്ല
مِنْ أَحَدٍ
X
ആരും
مِّن بَعْدِهِۚ
X
അവനെക്കൂടാതെ
إِنَّهُ كَانَ
X
തീര്‍ച്ചയായും അവനായിരിക്കുന്നു
حَلِيمًا
X
സഹനശീലന്‍
غَفُورًا
X
ഏറെ പൊറുക്കുന്നവനും
﴿35:41﴾ وَلِلَّهِ
X
അല്ലാഹുവിനാണ്
مُلْكُ
X
ആധിപത്യം
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِۚ
X
ഭൂമിയുടെയും
يَغْفِرُ
X
അവന്‍ പൊറുത്തുകൊടുക്കും
لِمَن يَشَاءُ
X
അവനിച്ഛിക്കുന്നവര്‍ക്ക്
وَيُعَذِّبُ
X
അവന്‍ ശിക്ഷിക്കുകയും ചെയ്യും
مَن يَشَاءُۚ
X
അവന്‍ ഉദ്ദേശിക്കുന്നവരെ
وَكَانَ اللَّهُ
X
അല്ലാഹുവായിരിക്കുന്നു
غَفُورًا
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمًا
X
ഏറെ ദയാപരനും
﴿48:14﴾