Repeated Words in Quran

< >
Total Found : 16
أَمْ
X
അതല്ല
تَقُولُونَ
X
നിങ്ങള്‍ പറയുന്നുവോ
إِنَّ إِبْرَاهِيمَ
X
നിശ്ചയം ഇബ്റാഹീം
وَإِسْمَاعِيلَ
X
ഇസ്മാഈലും
وَإِسْحَاقَ
X
ഇസ്ഹാഖും
وَيَعْقُوبَ
X
യഅ്ഖൂബും
وَالْأَسْبَاطَ
X
സന്താനങ്ങളും
كَانُوا
X
അവര്‍ ആയിരുന്നെന്ന്
هُودًا
X
ജൂതര്‍
أَوْ نَصَارَىٰۗ
X
അല്ലെങ്കില്‍ ക്രിസ്ത്യാനികള്‍
قُلْ
X
പറയുക
أَأَنتُمْ
X
നിങ്ങളാണോ
أَعْلَمُ
X
ഏറ്റം നന്നായറിയുന്നത്
أَمِ
X
അതല്ല
اللَّهُۗ
X
അല്ലാഹുവോ
وَمَنْ
X
ആരുണ്ട്
أَظْلَمُ
X
കടുത്ത അക്രമി
مِمَّن
X
ഒരുവനെക്കാള്‍
كَتَمَ
X
അവന്‍ മറച്ചുവെച്ചു
شَهَادَةً
X
സാക്ഷ്യം
عِندَهُ
X
തന്റെ വശമുള്ള
مِنَ اللَّهِۗ
X
അല്ലാഹുവില്‍നിന്ന്
وَمَا اللَّهُ
X
അല്ലാഹു അല്ല
بِغَافِلٍ
X
അശ്രദ്ധന്‍
عَمَّا تَعْمَلُونَ
X
നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെപ്പറ്റി
﴿2:140﴾ اللَّهُ
X
അല്ലാഹു
لَا إِلَٰهَ
X
ഒരു ദൈവവുമില്ല
إِلَّا هُوَ
X
അവനൊഴികെ
الْحَيُّ
X
എന്നെന്നും ജീവിക്കുന്നവന്‍
الْقَيُّومُۚ
X
എല്ലാറ്റിനെയും നിയന്ത്രിക്കുന്നവന്‍
لَا تَأْخُذُهُ
X
അവനെ ബാധിക്കുകയില്ല
سِنَةٌ
X
മയക്കം
وَلَا نَوْمٌۚ
X
ഉറക്കവുമില്ല
لَّهُ
X
അവനുള്ളതാണ്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِۗ
X
ഭൂമിയിലുള്ളതും
مَن
X
ആരുണ്ട്
ذَا الَّذِي يَشْفَعُ
X
ശുപാര്‍ശ ചെയ്യുന്നവന്‍
عِندَهُ
X
അവന്റെ അടുത്ത്
إِلَّا بِإِذْنِهِۚ
X
അവന്റെ അനുമതി കൂടാതെ
يَعْلَمُ
X
അവനറിയും
مَا بَيْنَ أَيْدِيهِمْ
X
അവരുടെ മുമ്പിലുള്ളത്
وَمَا خَلْفَهُمْۖ
X
അവരുടെ പിന്നിലുള്ളതും
وَلَا يُحِيطُونَ
X
അവര്‍ വലയം ചെയ്യുന്നില്ല (സൂക്ഷ്മമായി അറിയുന്നില്ല
بِشَيْءٍ
X
ഒന്നും തന്നെ
مِّنْ عِلْمِهِ
X
അവന്റെ അറിവില്‍ നിന്ന്
إِلَّا بِمَا شَاءَۚ
X
അവന്‍ ഉദ്ദേശിച്ചതല്ലാതെ
وَسِعَ
X
ഉള്‍കൊണ്ടിരിക്കുന്നു
كُرْسِيُّهُ
X
അവന്റെ അധികാരപീഠം
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَۖ
X
ഭൂമിയെയും
وَلَا يَئُودُهُ
X
അവന് ഭാരമാകുന്നില്ല
حِفْظُهُمَاۚ
X
അവരണ്ടിന്റെയും സംരക്ഷണം
وَهُوَ
X
അവന്‍
الْعَلِيُّ
X
ഉന്നതനാണ്
الْعَظِيمُ
X
മഹാനും
﴿2:255﴾ زُيِّنَ
X
ചേതോഹരമാക്കപ്പെട്ടു, അലങ്കാരമാക്കപ്പെട്ടു
لِلنَّاسِ
X
മനുഷ്യര്‍ക്ക്
حُبُّ
X
മോഹം, സ്നേഹം
الشَّهَوَاتِ
X
ഇഷ്ട വസ്തുക്കളോടുള്ള
مِنَ النِّسَاءِ
X
സ്ത്രീകളില്‍ നിന്ന്
وَالْبَنِينَ
X
മക്കളില്‍നിന്നും
وَالْقَنَاطِيرِ
X
കൂമ്പാരങ്ങള്‍
الْمُقَنطَرَةِ
X
അട്ടിവെക്കപ്പെട്ട
مِنَ الذَّهَبِ
X
സ്വര്‍ണത്തില്‍ നിന്നും
وَالْفِضَّةِ
X
വെള്ളിയില്‍ നിന്നും
وَالْخَيْلِ
X
കുതിരകളില്‍ നിന്നും
الْمُسَوَّمَةِ
X
മേത്തരം, അടയാളപ്പെടുത്തപ്പെട്ട
وَالْأَنْعَامِ
X
കന്നുകാലികളില്‍ നിന്നും
وَالْحَرْثِۗ
X
കൃഷിയിടങ്ങളില്‍ നിന്നും
ذَٰلِكَ
X
അത്
مَتَاعُ
X
സുഖഭോഗവിഭവം
الْحَيَاةِ
X
ജീവിതത്തിലെ
الدُّنْيَاۖ
X
ഐഹിക
وَاللَّهُ
X
അല്ലാഹു
عِندَهُ
X
അവന്റെ അടുക്കലുണ്ട്
حُسْنُ
X
ഉത്തമ
الْمَآبِ
X
സങ്കേതം
﴿3:14﴾ فَاسْتَجَابَ
X
അപ്പോള്‍ ഉത്തരമേകി
لَهُمْ
X
അവര്‍ക്ക്
رَبُّهُمْ
X
അവരുടെ നാഥന്‍
أَنِّي لَا أُضِيعُ
X
തീര്‍ച്ചയായും ഞാന്‍ പാഴാക്കുകയില്ല
عَمَلَ
X
പ്രവര്‍ത്തനത്തെ
عَامِلٍ
X
പ്രവര്‍ത്തകന്റെ
مِّنكُم
X
നിങ്ങളില്‍നിന്നുള്ള
مِّن ذَكَرٍ
X
പുരുഷനായ
أَوْ أُنثَىٰۖ
X
അല്ലെങ്കില്‍ സ്ത്രീയായ
بَعْضُكُم
X
നിങ്ങളില്‍ ചിലര്‍ (ഒരു വിഭാഗം)
مِّن بَعْضٍۖ
X
മറ്റു ചിലരില്‍ (വിഭാഗത്തില്‍) നിന്നുള്ളവരാണ്
فَالَّذِينَ هَاجَرُوا
X
അതിനാല്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ
وَأُخْرِجُوا
X
പുറത്താക്കപ്പെട്ട(വരും)
مِن دِيَارِهِمْ
X
സ്വന്തം വീടുകളില്‍ നിന്ന്
وَأُوذُوا
X
പീഡിപ്പിക്കപ്പെട്ട(വരും)
فِي سَبِيلِي
X
എന്റെ മാര്‍ഗത്തില്‍
وَقَاتَلُوا
X
യുദ്ധം ചെയ്തവരും
وَقُتِلُوا
X
വധിക്കപ്പെട്ടവരും
لَأُكَفِّرَنَّ عَنْهُمْ
X
അവരില്‍ നിന്ന് ഞാന്‍ മായ്ച്ചുകളയും
سَيِّئَاتِهِمْ
X
അവരുടെ തിന്‍മകളെ
وَلَأُدْخِلَنَّهُمْ
X
തീര്‍ച്ചയായും ഞാന്‍ അവരെ പ്രവേശിപ്പിക്കും
جَنَّاتٍ
X
സ്വര്‍ഗത്തില്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അതിന്റെ താഴ്ഭാഗത്തിലൂടെ
الْأَنْهَارُ
X
അരുവികള്‍
ثَوَابًا
X
(ഇതൊക്കെയും)പ്രതിഫലമാകുന്നു
مِّنْ عِندِ اللَّهِۗ
X
അല്ലാഹുവിങ്കല്‍ നിന്നുള്ള
وَاللَّهُ
X
അല്ലാഹു
عِندَهُ
X
അവങ്കലാണുള്ളത്
حُسْنُ الثَّوَابِ
X
ഉത്തമമായ പ്രതിഫലം
﴿3:195﴾ الَّذِينَ يَتَّخِذُونَ
X
സ്വീകരിക്കുന്നവര്‍
الْكَافِرِينَ
X
സത്യനിഷേധികളെ
أَوْلِيَاءَ
X
കൈകാര്യകര്‍ത്താക്കളായി
مِن دُونِ الْمُؤْمِنِينَۚ
X
സത്യവിശ്വാസികളെ കൂടാതെ
أَيَبْتَغُونَ
X
അവര്‍ തേടുന്നുവോ
عِندَهُمُ
X
അവരുടെ അടുക്കല്‍
الْعِزَّةَ
X
അന്തസ്സ്, പ്രതാപം
فَإِنَّ الْعِزَّةَ
X
എന്നാല്‍ തീര്‍ച്ചയായും അന്തസ്സ്
لِلَّهِ
X
അല്ലാഹുവിന്നാകുന്നു
جَمِيعًا
X
മുഴുവന്‍, പൂര്‍ണമായും
﴿4:139﴾ وَكَيْفَ
X
എങ്ങനെ
يُحَكِّمُونَكَ
X
നിന്നെ അവര്‍ വിധികര്‍ത്താവാക്കും
وَعِندَهُمُ
X
അവരുടെ അടുത്തുണ്ട്
التَّوْرَاةُ
X
തൗറാത്ത്
فِيهَا
X
അതിലുണ്ട്
حُكْمُ اللَّهِ
X
അല്ലാഹുവിന്റെ വിധി
ثُمَّ
X
എന്നിട്ടും
يَتَوَلَّوْنَ
X
അവര്‍ പിന്തിരിയുന്നു
مِن بَعْدِ ذَٰلِكَۚ
X
അതിനുശേഷം
وَمَا أُولَٰئِكَ
X
അവര്‍ അല്ല
بِالْمُؤْمِنِينَ
X
വിശ്വാസികള്‍
﴿5:43﴾ هُوَ
X
അവനാണ്
الَّذِي خَلَقَكُم
X
നിങ്ങളെ സൃഷ്ടിച്ചവന്‍
مِّن طِينٍ
X
കളിമണ്ണില്‍നിന്ന്
ثُمَّ
X
എന്നിട്ട്
قَضَىٰ
X
അവന്‍ നിശ്ചയിച്ചു
أَجَلًاۖ
X
ഒരവധി
وَأَجَلٌ
X
മറ്റൊരവധിയുണ്ട്
مُّسَمًّى
X
നിര്‍ണിതമായ
عِندَهُۖ
X
അവന്റെ അടുക്കല്‍
ثُمَّ
X
എന്നിട്ടും
أَنتُمْ
X
നിങ്ങള്‍
تَمْتَرُونَ
X
നിങ്ങള്‍ സംശയിക്കുന്നു
﴿6:2﴾ وَعِندَهُ
X
അവന്റെ വശമാണ്
مَفَاتِحُ
X
താക്കോലുകള്‍
الْغَيْبِ
X
അഭൗതിക കാര്യത്തിന്റെ
لَا يَعْلَمُهَا
X
അതറിയുകയില്ല
إِلَّا هُوَۚ
X
അവന്‍അല്ലാതെ
وَيَعْلَمُ
X
അവനറിയുന്നു
مَا
X
ഒന്ന്(എല്ലാ കാര്യങ്ങളും)
فِي الْبَرِّ
X
കരയിലുള്ള
وَالْبَحْرِۚ
X
കടലിലുമുള്ള
وَمَا تَسْقُطُ
X
പൊഴിയുന്നില്ല
مِن وَرَقَةٍ
X
ഒരിലപോലും
إِلَّا يَعْلَمُهَا
X
അവനറിയാതെ
وَلَا حَبَّةٍ
X
ഒരു ധാന്യമണിയും ഇല്ല
فِي ظُلُمَاتِ
X
ഇരുട്ടുകള്‍ക്കുള്ളില്‍
الْأَرْضِ
X
ഭൂമിയുടെ
وَلَا رَطْبٍ
X
പച്ചയായതുമില്ല
وَلَا يَابِسٍ
X
ഉണങ്ങിയതുമില്ല
إِلَّا فِي كِتَابٍ
X
മൂലപ്രമാണത്തില്‍(ലൗഹുല്‍മഹ്ഫൂളില്‍) രേഖപ്പെടുത്തിയിട്ടല്ലാതെ
مُّبِينٍ
X
വ്യക്തമായ
﴿6:59﴾ الَّذِينَ
X
ഒരു കൂട്ടര്‍ക്ക്
يَتَّبِعُونَ
X
അവര്‍ പിന്‍പറ്റുന്നു
الرَّسُولَ
X
ആ ദൂതനെ
النَّبِيَّ
X
പ്രവാചകനെ
الْأُمِّيَّ
X
നിരക്ഷരനായ
الَّذِي
X
യാതൊരുത്തന്‍
يَجِدُونَهُ
X
അദ്ദേഹത്തെ അവര്‍ കാണുന്നു
مَكْتُوبًا
X
രേഖപ്പെടുത്തപ്പെട്ടവനായി
عِندَهُمْ
X
അവരുടെ അടുത്ത്
فِي التَّوْرَاةِ
X
തൗറാത്തില്‍
وَالْإِنجِيلِ
X
ഇഞ്ചീലിലും
يَأْمُرُهُم
X
അദ്ദേഹം അവരോട് കല്‍പിക്കുന്നു
بِالْمَعْرُوفِ
X
നന്മ
وَيَنْهَاهُمْ
X
അദ്ദേഹം അവരെ വിലക്കുകയും ചെയ്യുന്നു
عَنِ الْمُنكَرِ
X
തിന്മയില്‍ നിന്ന്
وَيُحِلُّ
X
അദ്ദേഹം അനുവദിക്കുകയും ചെയ്യുന്നു
لَهُمُ
X
അവര്‍ക്ക്
الطَّيِّبَاتِ
X
ഉത്തമ വസ്തുക്കള്‍
وَيُحَرِّمُ
X
അദ്ദേഹം നിഷിദ്ധമാക്കുകയും ചെയ്യുന്നു
عَلَيْهِمُ
X
അവര്‍ക്ക്
الْخَبَائِثَ
X
ചീത്ത വസ്തുക്കള്‍
وَيَضَعُ
X
അദ്ദേഹം ഇറക്കി വയ്ക്കുകയും ചെയ്യുന്നു
عَنْهُمْ
X
അവരില്‍ നിന്ന്
إِصْرَهُمْ
X
അവരുടെ ഭാരം
وَالْأَغْلَالَ
X
വിലങ്ങുകളും
الَّتِي كَانَتْ
X
ഉണ്ടായിരുന്ന
عَلَيْهِمْۚ
X
അവരുടെ മേല്‍
فَالَّذِينَ آمَنُوا
X
അതിനാല്‍ വിശ്വസിച്ചവര്‍
بِهِ
X
അദ്ദേഹത്തില്‍
وَعَزَّرُوهُ
X
അവര്‍ അദ്ദേഹത്തെ ശക്തിപ്പെടുത്തുകയും ചെയ്തു
وَنَصَرُوهُ
X
അവര്‍ അദ്ദേഹത്തെ സഹായിക്കുകയും ചെയ്തു
وَاتَّبَعُوا
X
അവര്‍ പിന്തുടരുകയും ചെയ്തു
النُّورَ
X
പ്രകാശത്തെ
الَّذِي أُنزِلَ
X
ഇറക്കപ്പെട്ട
مَعَهُۙ
X
അദ്ദേഹത്തോടൊപ്പം
أُولَٰئِكَ
X
അവര്‍
هُمُ
X
അവരാണ്
الْمُفْلِحُونَ
X
വിജയം വരിച്ചവര്‍
﴿7:157﴾ وَاعْلَمُوا
X
നിങ്ങള്‍ അറിയുക
أَنَّمَا
X
മാത്രമാണ്
أَمْوَالُكُمْ
X
നിങ്ങളുടെ ധനങ്ങള്‍
وَأَوْلَادُكُمْ
X
നിങ്ങളുടെ സന്താനങ്ങളും
فِتْنَةٌ
X
പരീക്ഷണം
وَأَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
عِندَهُ
X
അവങ്കലാണ്
أَجْرٌ
X
പ്രതിഫലം
عَظِيمٌ
X
മഹത്തായ
﴿8:28﴾ خَالِدِينَ
X
അവര്‍ നിത്യവാസികളായിരിക്കും
فِيهَا
X
അതില്‍
أَبَدًاۚ
X
എക്കാലവും
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
عِندَهُ
X
അവന്റെ പക്കല്‍ ഉണ്ട്
أَجْرٌ
X
പ്രതിഫലം
عَظِيمٌ
X
മഹത്തായ
﴿9:22﴾ قَالَ
X
അദ്ദേഹം (യൂസുഫ്) പറഞ്ഞു
مَعَاذَ اللَّهِ
X
അല്ലാഹുവില്‍ ശരണം
أَن نَّأْخُذَ
X
ഞങ്ങള്‍ പിടിച്ചുവെക്കുന്നതില്‍നിന്ന്
إِلَّا مَن
X
ഒരാളെയല്ലാതെ
وَجَدْنَا
X
ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു
مَتَاعَنَا
X
ഞങ്ങളുടെ സാധനം
عِندَهُ
X
അയാളുടെ അടുത്ത്
إِنَّا
X
നിശ്ചയമായും ഞങ്ങള്‍
إِذًا
X
അങ്ങനെയെങ്കില്‍
لَّظَالِمُونَ
X
അതിക്രമികള്‍ തന്നെയാകുന്നു
﴿12:79﴾ اللَّهُ
X
അല്ലാഹു
يَعْلَمُ
X
അറിയുന്നു
مَا تَحْمِلُ
X
ചുമക്കുന്നത്
كُلُّ أُنثَىٰ
X
എല്ലാ ഒരോ സ്ത്രീയും
وَمَا تَغِيضُ
X
കുറവ് വരുത്തുന്നതും
الْأَرْحَامُ
X
ഗര്‍ഭാശയങ്ങള്‍
وَمَا تَزْدَادُۖ
X
വര്‍ധിപ്പിക്കുന്നതും
وَكُلُّ شَيْءٍ
X
എല്ലാകാര്യങ്ങളും
عِندَهُ
X
അവന്റെയടുത്ത്
بِمِقْدَارٍ
X
വ്യക്തമായ തോതനുസരിച്ചാണ്
﴿13:8﴾ يَمْحُو
X
മായ്ച്ചുകളയുന്നു
اللَّهُ
X
അല്ലാഹു
مَا يَشَاءُ
X
അവന്‍ ഇച്ഛിക്കുന്നത്
وَيُثْبِتُۖ
X
അവന്‍ നിലനിര്‍ത്തുകയും ചെയ്യുന്നു
وَعِندَهُ
X
അവന്റെ അടുത്താണുള്ളത്
أُمُّ الْكِتَابِ
X
മൂലപ്രമാണം
﴿13:39﴾ وَيَقُولُ
X
പറയും
الَّذِينَ كَفَرُوا
X
അവിശ്വസിച്ചവര്‍
لَسْتَ
X
നീ അല്ല
مُرْسَلًاۚ
X
ദൂതന്‍
قُلْ
X
നീ പറയുക
كَفَىٰ
X
മതി
بِاللَّهِ
X
അല്ലാഹു
شَهِيدًا
X
സാക്ഷിയായി
بَيْنِي
X
എനിക്കും
وَبَيْنَكُمْ
X
നിങ്ങള്‍ക്കുമിടയില്‍
وَمَنْ
X
ഒരാളും
عِندَهُ
X
അവന്റെയടുക്കലുണ്ട്
عِلْمُ
X
ജ്ഞാനം
الْكِتَابِ
X
വേദഗ്രന്ഥത്തിലെ
﴿13:43﴾ وَلَهُ
X
അവനുള്ളതാണ്
مَن فِي السَّمَاوَاتِ
X
ആകാശത്തുള്ളവര്‍
وَالْأَرْضِۚ
X
ഭൂമിയിലും
وَمَنْ عِندَهُ
X
അവന്റെ സമീപത്തുള്ളവര്‍
لَا يَسْتَكْبِرُونَ
X
അവര്‍ അഹങ്കരിക്കുന്നില്ല
عَنْ عِبَادَتِهِ
X
അവന്ന് വഴിപ്പെടുന്നതില്‍ നിന്ന്
وَلَا يَسْتَحْسِرُونَ
X
അവര്‍ ക്ഷീണിക്കുന്നുമില്ല
﴿21:19﴾ وَالَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
أَعْمَالُهُمْ
X
അവരുടെ കര്‍മങ്ങള്‍
كَسَرَابٍ
X
മരീചിക പോലെയാണ്
بِقِيعَةٍ
X
മരുഭൂമിയിലെ
يَحْسَبُهُ
X
അതിനെ കരുതും
الظَّمْآنُ
X
ദാഹിച്ചു വലഞ്ഞവന്‍
مَاءً
X
വെള്ളമെന്ന്
حَتَّىٰ إِذَا جَاءَهُ
X
അതിനടുത്ത് വരും വരെ
لَمْ يَجِدْهُ
X
അവന്‍ കണ്ടെത്തുകയില്ല
شَيْئًا
X
ഒന്നും തന്നെ
وَوَجَدَ اللَّهَ
X
അല്ലാഹുവിനെയാണവന്‍ കണ്ടെത്തുക
عِندَهُ
X
അതിനടുത്ത്(അന്ത്യ നാളില്‍)
فَوَفَّاهُ
X
(അപ്പോള്‍ അല്ലാഹു) അവന് പൂര്‍ത്തിയാക്കി നല്‍കും
حِسَابَهُۗ
X
അവന്റെ കണക്ക്
وَاللَّهُ
X
അല്ലാഹു
سَرِيعُ الْحِسَابِ
X
എളുപ്പത്തില്‍ കണക്കുനോക്കുന്നവനാണ്
﴿24:39﴾ قَالَ
X
പറഞ്ഞു
الَّذِي عِندَهُ
X
തന്റെ അടുക്കലുള്ള ഒരാള്‍
عِلْمٌ
X
വിജ്ഞാനം
مِّنَ الْكِتَابِ
X
വേദത്തില്‍ നിന്നുളള
أَنَا
X
ഞാന്‍
آتِيكَ
X
അങ്ങേക്കു കൊണ്ടു തരാം
بِهِ
X
അത്
قَبْلَ
X
മുമ്പായി
أَن يَرْتَدَّ
X
മടങ്ങുന്നതിന്റെ
إِلَيْكَ
X
അങ്ങയിലേക്ക്
طَرْفُكَۚ
X
അങ്ങയുടെ കണ്ണ്
فَلَمَّا رَآهُ
X
അങ്ങനെ അതു (സിംഹാസനം) കണ്ടപ്പോള്‍
مُسْتَقِرًّا
X
സ്ഥാപിച്ചതായി
عِندَهُ
X
തന്റെയടുക്കല്‍
قَالَ
X
(സുലൈമാന്‍) പറഞ്ഞു
هَٰذَا
X
ഇത്
مِن فَضْلِ
X
അനുഗ്രഹം കൊണ്ടാണ്
رَبِّي
X
എന്റെ നാഥന്റെ
لِيَبْلُوَنِي
X
എന്നെ പരീക്ഷിക്കാന്‍ വേണ്ടി
أَأَشْكُرُ
X
ഞാന്‍ നന്ദി കാണിക്കുമോ
أَمْ أَكْفُرُۖ
X
അതല്ല ഞാന്‍ നന്ദികേടു കാണിക്കുമോ
وَمَن شَكَرَ
X
ആര്‍ നന്ദികാണിക്കുന്നുവോ
فَإِنَّمَا يَشْكُرُ
X
തീര്‍ച്ചയായും അവന്‍ നന്ദികാണിക്കുന്നു
لِنَفْسِهِۖ
X
സ്വന്തം നന്മക്കു വേണ്ടി മാത്രമാണ്
وَمَن كَفَرَ
X
ആര്‍ നന്ദികേടുകാണിക്കുന്നുവോ
فَإِنَّ رَبِّي
X
തീര്‍ച്ചയായും എന്റെ നാഥന്‍
غَنِيٌّ
X
അനാശ്രയനാണ്
كَرِيمٌ
X
അത്യുല്‍കൃഷ്ടനും
﴿27:40﴾ إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
عِندَهُ
X
അവങ്കലാണ്
عِلْمُ
X
അറിവ്
السَّاعَةِ
X
അന്ത്യസമയത്തെക്കുറിച്ചുള്ള
وَيُنَزِّلُ
X
അവന്‍ ഇറക്കുന്നു (വര്‍ഷിപ്പിക്കുന്നു)
الْغَيْثَ
X
മഴ
وَيَعْلَمُ
X
അവന്‍ അറിയുന്നു
مَا فِي الْأَرْحَامِۖ
X
ഗര്‍ഭാശയങ്ങളുലുള്ളത് എന്തെന്ന്
وَمَا تَدْرِي
X
അറിയില്ല
نَفْسٌ
X
ഒരാളും, ആര്‍ക്കും
مَّاذَا تَكْسِبُ
X
എന്തു നേടുമെന്ന്
غَدًاۖ
X
നാളെ
وَمَا تَدْرِي
X
അറിയില്ല
نَفْسٌ
X
ഒരാളും, ആര്‍ക്കും
بِأَيِّ أَرْضٍ
X
ഏത് നാട്ടില്‍
تَمُوتُۚ
X
മരിക്കും (എന്ന്)
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
عَلِيمٌ
X
എല്ലാം അറിയുന്നവനാണ്
خَبِيرٌ
X
സൂക്ഷ്മ ജ്ഞാനിയാണ്
﴿31:34﴾ وَلَا تَنفَعُ
X
ഉപകരിക്കുകയില്ല
الشَّفَاعَةُ
X
ശിപാര്‍ശ
عِندَهُ
X
അവന്റെയടുത്ത്
إِلَّا لِمَنْ
X
യാതൊരുവന്നൊഴികെ
أَذِنَ
X
(അല്ലാഹു) അനുമതി നല്‍കിയിരിക്കുന്നു
لَهُۚ
X
അവന്
حَتَّىٰ إِذَا فُزِّعَ
X
അങ്ങനെ പരിഭ്രമം നീങ്ങിക്കഴിഞ്ഞാല്‍
عَن قُلُوبِهِمْ
X
അവരുടെ ഹൃദയങ്ങളില്‍ നിന്ന്
قَالُوا
X
അവര്‍ ചോദിക്കുന്നു
مَاذَا قَالَ
X
എന്താണ് പറഞ്ഞത്
رَبُّكُمْۖ
X
നിങ്ങളുടെ നാഥന്‍
قَالُوا
X
അവര്‍ പറയും
الْحَقَّۖ
X
സത്യം തന്നെ
وَهُوَ
X
അവന്‍
الْعَلِيُّ
X
അത്യുന്നതനാണ്
الْكَبِيرُ
X
വലിയവനും
﴿34:23﴾ وَعِندَهُمْ
X
അവരുടെയടുത്തുണ്ടായിരിക്കും
قَاصِرَاتُ الطَّرْفِ
X
നോട്ടം നിയന്ത്രിക്കുന്ന കുലീനകള്‍
عِينٌ
X
വിശാലാക്ഷികളുമായ
﴿37:48﴾ أَمْ عِندَهُمْ
X
അതല്ല, ഇവരുടെ വശമാണോ
خَزَائِنُ
X
ഭണ്ഡാരങ്ങള്‍
رَحْمَةِ
X
കാരുണ്യത്തിന്റെ
رَبِّكَ
X
നിന്റെ നാഥന്റെ
الْعَزِيزِ
X
പ്രതാപിയായ
الْوَهَّابِ
X
അത്യുദാരനുമായ
﴿38:9﴾ وَعِندَهُمْ
X
അവരുടെ അടുത്തുണ്ട്
قَاصِرَاتُ الطَّرْفِ
X
നോട്ടം നിയന്ത്രിക്കുന്ന തരുണികള്‍
أَتْرَابٌ
X
സമപ്രായക്കാരായ
﴿38:52﴾ فَلَمَّا جَاءَتْهُمْ
X
അങ്ങനെ അവരുടെ അടുത്തു ചെന്നപ്പോള്‍
رُسُلُهُم
X
അവര്‍ക്കുള്ള ദൂതന്‍മാര്‍
بِالْبَيِّنَاتِ
X
വ്യക്തമായ തെളിവുകളുമായി
فَرِحُوا
X
അവര്‍ പുളകം കൊണ്ടു
بِمَا عِندَهُم
X
തങ്ങളുടെ പക്കലുള്ളതില്‍
مِّنَ الْعِلْمِ
X
ജ്ഞാനത്തില്‍ നിന്ന്
وَحَاقَ
X
വലയം ചെയ്യുകയുമുണ്ടായി
بِهِم
X
അവരെ
مَّا كَانُوا بِهِ يَسْتَهْزِئُونَ
X
അവര്‍ പരിഹസിച്ചു കൊണ്ടിരുന്നത്
﴿40:83﴾ وَلَئِنْ أَذَقْنَاهُ
X
അവനെ നാം ആസ്വദിപ്പിച്ചാല്‍
رَحْمَةً
X
കാരുണ്യം
مِّنَّا
X
നമ്മുടെ പക്കല്‍ നിന്ന്
مِن بَعْدِ ضَرَّاءَ
X
ദുരിതത്തിനു ശേഷം
مَسَّتْهُ
X
അവനെ ബാധിച്ച
لَيَقُولَنَّ
X
തീര്‍ച്ചയായും അവന്‍ പറയും
هَٰذَا
X
ഇത്
لِي
X
എനിക്കവകാശപ്പെട്ടതാണ്
وَمَا أَظُنُّ
X
ഞാന്‍ കരുതുന്നില്ല
السَّاعَةَ
X
അന്ത്യസമയം
قَائِمَةً
X
നിലവില്‍ വരുമെന്ന്
وَلَئِن رُّجِعْتُ
X
ഇനി ഞാന്‍ തിരിച്ചയക്കപ്പെട്ടാല്‍
إِلَىٰ رَبِّي
X
എന്റെ നാഥന്റെ അടുത്തേക്ക്
إِنَّ لِي
X
തീര്‍ച്ചയായും എനിക്കുണ്ട്
عِندَهُ
X
അവന്റെയടുത്ത്
لَلْحُسْنَىٰۚ
X
ഏറ്റവും ഉത്തമമായ അവസ്ഥ
فَلَنُنَبِّئَنَّ
X
എന്നാല്‍ നാം തീര്‍ച്ചയായും വിവരമറിയിക്കും
الَّذِينَ كَفَرُوا
X
സത്യനിഷേധികളെ
بِمَا عَمِلُوا
X
അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി
وَلَنُذِيقَنَّهُم
X
തീര്‍ച്ചയായും നാം അവരെ അനുഭവിപ്പിക്കുകയും ചെയ്യും
مِّنْ عَذَابٍ
X
ശിക്ഷയില്‍ നിന്ന്
غَلِيظٍ
X
കഠിനമായ
﴿41:50﴾ وَتَبَارَكَ
X
അനുഗ്രഹപൂര്‍ണനായിരിക്കുന്നു
الَّذِي
X
യാതൊരുവന്‍
لَهُ
X
അവന്നാണ്
مُلْكُ
X
ആധിപത്യം
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِ
X
ഭൂമിയുടെയും
وَمَا بَيْنَهُمَا
X
അവക്കിടയിലുള്ളതിന്റെയും
وَعِندَهُ
X
അവന്റെ അടുക്കലാണ്
عِلْمُ السَّاعَةِ
X
അന്ത്യസമയത്തെക്കുറിച്ച അറിവ്
وَإِلَيْهِ
X
അവങ്കലേക്കുതന്നെ
تُرْجَعُونَ
X
നിങ്ങള്‍ മടക്കപ്പെടും
﴿43:85﴾ أَمْ عِندَهُمْ
X
അതല്ല, അവരുടെ വശമാണോ?
خَزَائِنُ
X
ഖജനാവുകള്‍
رَبِّكَ
X
നിന്റെ നാഥന്റെ
أَمْ هُمُ
X
അതോ അവരാണോ
الْمُصَيْطِرُونَ
X
നിയന്ത്രിച്ചു നടത്തുന്നവര്‍
﴿52:37﴾ أَمْ عِندَهُمُ
X
അതല്ല, ഇവരുടെ പക്കലുണ്ടോ?
الْغَيْبُ
X
അഭൗതിക ജ്ഞാനം
فَهُمْ
X
അങ്ങനെ ഇവര്‍
يَكْتُبُونَ
X
എഴുതിക്കൊണ്ടിരിക്കുകയാണോ?
﴿52:41﴾ أَعِندَهُ
X
അവന്റെ അടുത്തുണ്ടോ?
عِلْمُ الْغَيْبِ
X
അഭൗതിക ജ്ഞാനം
فَهُوَ
X
അങ്ങനെ അവന്‍
يَرَىٰ
X
അവന്‍ കണ്ടുകൊണ്ടിരിക്കുന്നു
﴿53:35﴾ إِنَّمَا
X
നിശ്ചയം
أَمْوَالُكُمْ
X
നിങ്ങളുടെ സമ്പത്തുക്കള്‍
وَأَوْلَادُكُمْ
X
നിങ്ങളുടെ സന്താനങ്ങളും
فِتْنَةٌۚ
X
ഒരു പരീക്ഷണം മാത്രമാണ്
وَاللَّهُ
X
അല്ലാഹു
عِندَهُ
X
അവന്റെ അടുത്തുണ്ട്
أَجْرٌ
X
പ്രതിഫലം
عَظِيمٌ
X
മഹത്തായ
﴿64:15﴾ أَمْ عِندَهُمُ
X
അതല്ലെങ്കില്‍ അവരുടെ വശമുണ്ടോ?
الْغَيْبُ
X
അഭൗതിക ജ്ഞാനം
فَهُمْ
X
എന്നിട്ടവര്‍
يَكْتُبُونَ
X
എഴുതിയെടുക്കുക(യാണോ?)
﴿68:47﴾ وَمَا لِأَحَدٍ
X
ആര്‍ക്കുമില്ല
عِندَهُ
X
അവന്റെ വശം
مِن نِّعْمَةٍ
X
ഒരനുഗ്രഹവും
تُجْزَىٰ
X
പ്രത്യുപകാരം നല്‍കപ്പെടേണ്ട
﴿92:19﴾