Repeated Words in Quran

< >
Total Found : 11
وَإِذْ قَالَ
X
പറഞ്ഞ സന്ദര്‍ഭം
مُوسَىٰ
X
മൂസാ
لِقَوْمِهِ
X
തന്റെ ജനത്തോട്
يَا قَوْمِ
X
എന്റെ ജനമേ
إِنَّكُمْ
X
നിശ്ചയം നിങ്ങള്‍
ظَلَمْتُمْ
X
നിങ്ങള്‍ അക്രമം പ്രവര്‍ത്തിച്ചു
أَنفُسَكُم
X
നിങ്ങളോടുതന്നെ
بِاتِّخَاذِكُمُ
X
നിങ്ങള്‍ സ്വീകരിച്ചുകൊണ്ട്
الْعِجْلَ
X
പശുക്കിടാവിനെ
فَتُوبُوا
X
അതിനാല്‍ നിങ്ങള്‍ പശ്ചാത്തപിക്കുക
إِلَىٰ بَارِئِكُمْ
X
നിങ്ങളുടെ സ്രഷ്ടാവിനോട്
فَاقْتُلُوا
X
എന്നിട്ട് നിങ്ങള്‍ കൊല്ലുക
أَنفُسَكُمْ
X
നിങ്ങളെത്തന്നെ
ذَٰلِكُمْ
X
അതാണ്
خَيْرٌ لَّكُمْ
X
നിങ്ങള്‍ക്ക് ഉത്തമം
عِندَ
X
അടുക്കല്‍
بَارِئِكُمْ
X
നിങ്ങളുടെ സ്രഷ്ടാവിന്റെ
فَتَابَ عَلَيْكُمْۚ
X
പിന്നീട് അവന്‍ നിങ്ങളുടെ പശ്ചാത്താപം സ്വീകരിച്ചു
إِنَّهُ
X
നിശ്ചയം അവന്‍
هُوَ التَّوَّابُ
X
ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനാണ്
الرَّحِيمُ
X
ദയാപരനും
﴿2:54﴾ إِنَّ الَّذِينَ آمَنُوا
X
നിശ്ചയം സത്യവിശ്വാസം സ്വീകരിച്ചവര്‍
وَالَّذِينَ هَادُوا
X
യഹൂദരും
وَالنَّصَارَىٰ
X
ക്രൈസ്തവരും
وَالصَّابِئِينَ
X
സാബികളും
مَنْ
X
ആര്‍
آمَنَ
X
വിശ്വസിച്ചു
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും
وَعَمِلَ
X
പ്രവര്‍ത്തിക്കുകയും ചെയ്തു
صَالِحًا
X
സല്‍കര്‍മം
فَلَهُمْ
X
അങ്ങനെയുള്ളവര്‍ക്കുണ്ട്
أَجْرُهُمْ
X
അവരുടെ പ്രതിഫലം
عِندَ رَبِّهِمْ
X
അവരുടെ നാഥന്റെ അടുക്കല്‍
وَلَا خَوْفٌ
X
ഭയവുമില്ല
عَلَيْهِمْ
X
അവര്‍ക്ക്
وَلَا هُمْ
X
അവരല്ലതാനും
يَحْزَنُونَ
X
അവര്‍ ദുഃഖിക്കുന്നു
﴿2:62﴾ وَإِذَا لَقُوا
X
അവര്‍ കണ്ടുമുട്ടുമ്പോള്‍
الَّذِينَ آمَنُوا
X
സത്യവിശ്വാസികളെ
قَالُوا
X
അവര്‍ പറയും
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
وَإِذَا خَلَا
X
തനിച്ചാകുമ്പോള്‍
بَعْضُهُمْ
X
അവരിലെ ചിലര്‍
إِلَىٰ بَعْضٍ
X
ചിലരുമായി
قَالُوا
X
അവര്‍ പറയും
أَتُحَدِّثُونَهُم
X
നിങ്ങള്‍ ഇവരോട് പറയുകയോ
بِمَا فَتَحَ اللَّهُ
X
അല്ലാഹു വെളിപ്പെടുത്തിത്തന്നതിനെപറ്റി
عَلَيْكُمْ
X
നിങ്ങള്‍ക്ക്
لِيُحَاجُّوكُم
X
അവര്‍ നിങ്ങളോട് ന്യായവാദം നടത്താന്‍
بِهِ
X
അത് വഴി
عِندَ رَبِّكُمْۚ
X
നിങ്ങളുടെ നാഥന്റെ അരികെ
أَفَلَا تَعْقِلُونَ
X
നിങ്ങള്‍ ചിന്തിക്കുന്നില്ലേ
﴿2:76﴾ وَقَالُوا
X
അവര്‍ പറയുകയും ചെയ്തു
لَن تَمَسَّنَا
X
ഞങ്ങളെ സ്പര്‍ശിക്കയില്ല തീര്‍ച്ച
النَّارُ
X
നരകം
إِلَّا أَيَّامًا
X
ഏതാനും നാളുകളല്ലാതെ
مَّعْدُودَةًۚ
X
എണ്ണപ്പെട്ട
قُلْ
X
താങ്കള്‍ ചോദിക്കുക
أَتَّخَذْتُمْ
X
നിങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടോ
عِندَ اللَّهِ
X
അല്ലാഹുവിന്റെ അടുക്കല്‍
عَهْدًا
X
വല്ല കരാറും
فَلَن يُخْلِفَ اللَّهُ
X
എന്നാല്‍ അല്ലാഹു ലംഘിക്കുകയില്ലതന്നെ
عَهْدَهُۖ
X
തന്റെ കരാര്‍
أَمْ
X
അതല്ല
تَقُولُونَ
X
നിങ്ങള്‍ പറയുകയാണോ
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
مَا لَا تَعْلَمُونَ
X
നിങ്ങള്‍ക്കറിയാത്തത്
﴿2:80﴾ قُلْ
X
നീ പറയുക
إِن كَانَتْ
X
ആണെങ്കില്‍
لَكُمُ
X
നിങ്ങള്‍ക്ക്
الدَّارُ الْآخِرَةُ
X
പരലോക ഭവനം
عِندَ اللَّهِ
X
അല്ലാഹുവിന്റെ അടുക്കല്‍
خَالِصَةً
X
മാത്രമായി
مِّن دُونِ النَّاسِ
X
ജനങ്ങളെ കൂടാതെ
فَتَمَنَّوُا
X
നിങ്ങള്‍ കൊതിക്കുക
الْمَوْتَ
X
മരണത്തെ
إِن كُنتُمْ
X
നിങ്ങള്‍ ആണെങ്കില്‍
صَادِقِينَ
X
സത്യസന്ധര്‍
﴿2:94﴾ وَأَقِيمُوا
X
നിങ്ങള്‍ നിഷ്ഠയോടെ നിര്‍വഹിക്കുകയും ചെയ്യുക
الصَّلَاةَ
X
നമസ്കാരം
وَآتُوا
X
നിങ്ങള്‍ നല്‍കുകയും ചെയ്യുക
الزَّكَاةَۚ
X
സക്കാത്ത്
وَمَا تُقَدِّمُوا
X
നിങ്ങള്‍ മുന്‍കൂട്ടി ചെയ്യുന്നത്
لِأَنفُسِكُم
X
നിങ്ങളുടെ സ്വദേഹങ്ങള്‍ക്കുവേണ്ടി
مِّنْ خَيْرٍ
X
ഏത് നന്മയും
تَجِدُوهُ
X
അത് നിങ്ങള്‍ കണ്ടത്തും
عِندَ اللَّهِۗ
X
അല്ലാഹുവിന്റെ അടുക്കല്‍
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ച്
بَصِيرٌ
X
സൂക്ഷ്മമായി വീക്ഷിക്കുന്നവനാകുന്നു
﴿2:110﴾ بَلَىٰ
X
അതെ, അങ്ങനെയൊന്നുമല്ല
مَنْ أَسْلَمَ
X
ആര്‍ സമര്‍പ്പിച്ചുവോ
وَجْهَهُ
X
തന്റെ മുഖം
لِلَّهِ
X
അല്ലാഹുവിന്
وَهُوَ
X
അവന്‍ ആയിക്കൊണ്ട്
مُحْسِنٌ
X
സുകൃതവാന്‍
فَلَهُ
X
അവന്നുണ്ട്
أَجْرُهُ
X
അതിനുള്ള പ്രതിഫലം
عِندَ رَبِّهِ
X
തന്റെ നാഥന്റെ അടുത്ത്
وَلَا خَوْفٌ
X
ഒരു ഭയവുമില്ല
عَلَيْهِمْ
X
അവര്‍ക്ക്
وَلَا هُمْ يَحْزَنُونَ
X
അവര്‍ ദുഃഖിക്കുന്നതുമല്ല
﴿2:112﴾ أَمْ
X
അതല്ല
تَقُولُونَ
X
നിങ്ങള്‍ പറയുന്നുവോ
إِنَّ إِبْرَاهِيمَ
X
നിശ്ചയം ഇബ്റാഹീം
وَإِسْمَاعِيلَ
X
ഇസ്മാഈലും
وَإِسْحَاقَ
X
ഇസ്ഹാഖും
وَيَعْقُوبَ
X
യഅ്ഖൂബും
وَالْأَسْبَاطَ
X
സന്താനങ്ങളും
كَانُوا
X
അവര്‍ ആയിരുന്നെന്ന്
هُودًا
X
ജൂതര്‍
أَوْ نَصَارَىٰۗ
X
അല്ലെങ്കില്‍ ക്രിസ്ത്യാനികള്‍
قُلْ
X
പറയുക
أَأَنتُمْ
X
നിങ്ങളാണോ
أَعْلَمُ
X
ഏറ്റം നന്നായറിയുന്നത്
أَمِ
X
അതല്ല
اللَّهُۗ
X
അല്ലാഹുവോ
وَمَنْ
X
ആരുണ്ട്
أَظْلَمُ
X
കടുത്ത അക്രമി
مِمَّن
X
ഒരുവനെക്കാള്‍
كَتَمَ
X
അവന്‍ മറച്ചുവെച്ചു
شَهَادَةً
X
സാക്ഷ്യം
عِندَهُ
X
തന്റെ വശമുള്ള
مِنَ اللَّهِۗ
X
അല്ലാഹുവില്‍നിന്ന്
وَمَا اللَّهُ
X
അല്ലാഹു അല്ല
بِغَافِلٍ
X
അശ്രദ്ധന്‍
عَمَّا تَعْمَلُونَ
X
നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെപ്പറ്റി
﴿2:140﴾ وَاقْتُلُوهُمْ
X
നിങ്ങള്‍ അവരെ വധിക്കുക
حَيْثُ ثَقِفْتُمُوهُمْ
X
നിങ്ങളവരെ കണ്ടുമുട്ടുന്നിടത്ത് വെച്ച്
وَأَخْرِجُوهُم
X
നിങ്ങള്‍ അവരെ പുറത്താക്കുകയും ചെയ്യുക
مِّنْ حَيْثُ أَخْرَجُوكُمْۚ
X
നിങ്ങളെ പുറത്താക്കിയേടത്ത് നിന്ന്
وَالْفِتْنَةُ
X
കുഴപ്പം
أَشَدُّ
X
കഠിനമാണ്
مِنَ الْقَتْلِۚ
X
കൊലയേക്കാള്‍
وَلَا تُقَاتِلُوهُمْ
X
നിങ്ങള്‍ അവരോട് യുദ്ധം ചെയ്യരുത്
عِندَ
X
അടുത്ത്
الْمَسْجِدِ الْحَرَامِ
X
മസ്ജിദുല്‍ ഹറാമിന്റെ
حَتَّىٰ
X
വരെ
يُقَاتِلُوكُمْ
X
അവര്‍ നിങ്ങളോട് യുദ്ധം ചെയ്യുന്നത്
فِيهِۖ
X
അവിടെ വെച്ച്
فَإِن قَاتَلُوكُمْ
X
അവര്‍ നിങ്ങളോട് യുദ്ധം ചെയ്യുകയാണെങ്കില്‍
فَاقْتُلُوهُمْۗ
X
നിങ്ങളവരെ വധിച്ചുകളയുക
كَذَٰلِكَ
X
അപ്രകാരമാണ്
جَزَاءُ
X
പ്രതിഫലം
الْكَافِرِينَ
X
സത്യനിഷേധികളുടെ
﴿2:191﴾ لَيْسَ عَلَيْكُمْ
X
നിങ്ങളുടെ മേലില്ല
جُنَاحٌ
X
കുറ്റം
أَن تَبْتَغُوا
X
തേടുന്നതില്‍
فَضْلًا
X
അനുഗ്രഹം
مِّن رَّبِّكُمْۚ
X
നിങ്ങളുടെ നാഥങ്കല്‍ നിന്നുള്ള
فَإِذَا أَفَضْتُم
X
നിങ്ങള്‍ മടങ്ങിയാല്‍
مِّنْ عَرَفَاتٍ
X
അറഫയില്‍ നിന്ന്
فَاذْكُرُوا اللَّهَ
X
അല്ലാഹുവിനെ സ്മരിക്കുക
عِندَ
X
അടുത്ത്
الْمَشْعَرِ الْحَرَامِۖ
X
മശ്അറുല്‍ ഹറാമിന്റെ
وَاذْكُرُوهُ
X
നിങ്ങള്‍ അവനെ സ്മരിക്കുക
كَمَا هَدَاكُمْ
X
നിങ്ങള്‍ക്കു വഴികാണിച്ചുതന്നത് പോലെ
وَإِن كُنتُم
X
നിങ്ങള്‍ ആയിരുന്നെങ്കിലും
مِّن قَبْلِهِ
X
അതിനുമുമ്പ്
لَمِنَ الضَّالِّينَ
X
വഴിപിഴച്ചവരില്‍ പെട്ടവര്‍
﴿2:198﴾ يَسْأَلُونَكَ
X
അവര്‍ നിന്നോട് ചോദിക്കുന്നു
عَنِ الشَّهْرِ الْحَرَامِ
X
വിശുദ്ധമാസത്തെപറ്റി
قِتَالٍ فِيهِۖ
X
അതില്‍ യുദ്ധംചെയ്യുന്നതിനെപ്പറ്റി
قُلْ
X
പറയുക
قِتَالٌ
X
അതില്‍ യുദ്ധംചെയ്യുന്നത്
فِيهِ كَبِيرٌۖ
X
വലിയ അപരാധമാണ്
وَصَدٌّ
X
തടയലും
عَن سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന്
وَكُفْرٌ بِهِ
X
അവനില്‍ അവിശ്വസിക്കലും
وَالْمَسْجِدِ الْحَرَامِ
X
മസ്ജിദുല്‍ ഹറാമില്‍ നിന്ന് തടയലും
وَإِخْرَاجُ
X
പുറത്താക്കലും
أَهْلِهِ
X
അതിന്റെ അവകാശികളെ
مِنْهُ
X
അതില്‍ നിന്ന്
أَكْبَرُ
X
ഏറ്റം ഗുരുതരമാണ്
عِندَ اللَّهِۚ
X
അല്ലാഹുവിങ്കല്‍
وَالْفِتْنَةُ
X
കുഴപ്പമുണ്ടാക്കല്‍
أَكْبَرُ
X
ഏറ്റം ഗുരുതരമാണ്
مِنَ الْقَتْلِۗ
X
വധത്തേക്കാള്‍
وَلَا يَزَالُونَ
X
അവര്‍ ആയികൊണ്ടിരിക്കും
يُقَاتِلُونَكُمْ
X
നിങ്ങളോടവര്‍ യുദ്ധം ചെയ്യുന്നു
حَتَّىٰ يَرُدُّوكُمْ
X
നിങ്ങളെ മടക്കും വരെ
عَن دِينِكُمْ
X
നിങ്ങളുടെ മതത്തില്‍ നിന്ന്
إِنِ اسْتَطَاعُواۚ
X
അവര്‍ക്ക് സാധിക്കുകയാണെങ്കില്‍
وَمَن يَرْتَدِدْ
X
വല്ലവനും മടങ്ങുകയാണെങ്കില്‍
مِنكُمْ
X
നിങ്ങളില്‍ നിന്ന്
عَن دِينِهِ
X
തന്റെ മതത്തില്‍ നിന്ന്
فَيَمُتْ
X
അങ്ങനെ അവന്‍ മരിക്കുകയും ചെയ്താല്‍
وَهُوَ كَافِرٌ
X
അവന്‍ നിഷേധിയായിരിക്കെ
فَأُولَٰئِكَ
X
അക്കൂട്ടര്‍
حَبِطَتْ
X
നിഷ്ഫലമായിരിക്കുന്നു
أَعْمَالُهُمْ
X
അവരുടെ പ്രവര്‍ത്തനങ്ങള്‍
فِي الدُّنْيَا
X
ഇഹത്തിലും
وَالْآخِرَةِۖ
X
പരത്തിലും
وَأُولَٰئِكَ
X
അക്കൂട്ടര്‍
أَصْحَابُ
X
അവകാശികളാണ്
النَّارِۖ
X
നരകത്തിന്റെ
هُمْ
X
അവര്‍
فِيهَا
X
അതില്‍
خَالِدُونَ
X
ശാശ്വതവാസികള്‍
﴿2:217﴾ اللَّهُ
X
അല്ലാഹു
لَا إِلَٰهَ
X
ഒരു ദൈവവുമില്ല
إِلَّا هُوَ
X
അവനൊഴികെ
الْحَيُّ
X
എന്നെന്നും ജീവിക്കുന്നവന്‍
الْقَيُّومُۚ
X
എല്ലാറ്റിനെയും നിയന്ത്രിക്കുന്നവന്‍
لَا تَأْخُذُهُ
X
അവനെ ബാധിക്കുകയില്ല
سِنَةٌ
X
മയക്കം
وَلَا نَوْمٌۚ
X
ഉറക്കവുമില്ല
لَّهُ
X
അവനുള്ളതാണ്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِۗ
X
ഭൂമിയിലുള്ളതും
مَن
X
ആരുണ്ട്
ذَا الَّذِي يَشْفَعُ
X
ശുപാര്‍ശ ചെയ്യുന്നവന്‍
عِندَهُ
X
അവന്റെ അടുത്ത്
إِلَّا بِإِذْنِهِۚ
X
അവന്റെ അനുമതി കൂടാതെ
يَعْلَمُ
X
അവനറിയും
مَا بَيْنَ أَيْدِيهِمْ
X
അവരുടെ മുമ്പിലുള്ളത്
وَمَا خَلْفَهُمْۖ
X
അവരുടെ പിന്നിലുള്ളതും
وَلَا يُحِيطُونَ
X
അവര്‍ വലയം ചെയ്യുന്നില്ല (സൂക്ഷ്മമായി അറിയുന്നില്ല
بِشَيْءٍ
X
ഒന്നും തന്നെ
مِّنْ عِلْمِهِ
X
അവന്റെ അറിവില്‍ നിന്ന്
إِلَّا بِمَا شَاءَۚ
X
അവന്‍ ഉദ്ദേശിച്ചതല്ലാതെ
وَسِعَ
X
ഉള്‍കൊണ്ടിരിക്കുന്നു
كُرْسِيُّهُ
X
അവന്റെ അധികാരപീഠം
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَۖ
X
ഭൂമിയെയും
وَلَا يَئُودُهُ
X
അവന് ഭാരമാകുന്നില്ല
حِفْظُهُمَاۚ
X
അവരണ്ടിന്റെയും സംരക്ഷണം
وَهُوَ
X
അവന്‍
الْعَلِيُّ
X
ഉന്നതനാണ്
الْعَظِيمُ
X
മഹാനും
﴿2:255﴾ الَّذِينَ يُنفِقُونَ
X
ചെലവഴിക്കുന്നവര്‍
أَمْوَالَهُمْ
X
തങ്ങളുടെ ധനം
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
ثُمَّ
X
പിന്നെ
لَا يُتْبِعُونَ
X
തുടര്‍ത്തുന്നില്ല
مَا أَنفَقُوا
X
അവര്‍ ചെലവഴിച്ചതിനെ
مَنًّا
X
എടുത്തുപറഞ്ഞുകൊണ്ട്
وَلَا أَذًىۙ
X
ഉപദ്രവിച്ചുകൊണ്ടുമില്ല
لَّهُمْ
X
അവര്‍ക്കുണ്ട്
أَجْرُهُمْ
X
അവരുടെ പ്രതിഫലം
عِندَ رَبِّهِمْ
X
തങ്ങളുടെ നാഥന്റെയടുത്ത്
وَلَا خَوْفٌ
X
ഭയമില്ല
عَلَيْهِمْ
X
അവര്‍ക്ക്
وَلَا هُمْ
X
അവരല്ല
يَحْزَنُونَ
X
ദുഃഖിക്കുന്നവര്‍
﴿2:262﴾ الَّذِينَ يُنفِقُونَ
X
ചെലവഴിക്കുന്നവര്‍
أَمْوَالَهُم
X
തങ്ങളുടെ ധനം
بِاللَّيْلِ
X
രാവില്‍
وَالنَّهَارِ
X
പകലിലും
سِرًّا
X
രഹസ്യമായി
وَعَلَانِيَةً
X
പരസ്യമായും
فَلَهُمْ
X
അവര്‍ക്കുണ്ട്
أَجْرُهُمْ
X
അവരുടെ പ്രതിഫലം
عِندَ رَبِّهِمْ
X
അവരുടെ നാഥന്റെ അടുത്ത്
وَلَا خَوْفٌ
X
ഒരു ഭയവുമില്ല
عَلَيْهِمْ
X
അവരുടെ കാര്യത്തില്‍
وَلَا هُمْ
X
അവരല്ല
يَحْزَنُونَ
X
ദുഃഖിക്കുന്നവര്‍
﴿2:274﴾ إِنَّ الَّذِينَ آمَنُوا
X
തീര്‍ച്ചയായും സത്യവിശ്വാസം കൈകൊണ്ടവര്‍
وَعَمِلُوا الصَّالِحَاتِ
X
സല്‍കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്തവര്‍
وَأَقَامُوا الصَّلَاةَ
X
നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുകയും ചെയ്തവര്‍
وَآتَوُا الزَّكَاةَ
X
സകാത്ത് നല്‍കുകയും ചെയ്തവര്‍
لَهُمْ
X
അവര്‍ക്കുണ്ട്
أَجْرُهُمْ
X
അവരുടെ പ്രതിഫലം
عِندَ رَبِّهِمْ
X
തങ്ങളുടെ നാഥന്റെയടുത്ത്
وَلَا خَوْفٌ عَلَيْهِمْ
X
അവര്‍ക്ക് ഭയമില്ല
وَلَا هُمْ يَحْزَنُونَ
X
അവര്‍ ദുഃഖിക്കുന്നവരുമല്ല
﴿2:277﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
إِذَا تَدَايَنتُم
X
നിങ്ങള്‍ കടമിടപാട് നടത്തുകയാണെങ്കില്‍
بِدَيْنٍ
X
ഒരു കടം
إِلَىٰ أَجَلٍ
X
ഒരവധിവരെ
مُّسَمًّى
X
നിശ്ചിതമായ
فَاكْتُبُوهُۚ
X
നിങ്ങള്‍ അത് എഴുതിവെക്കുക
وَلْيَكْتُب
X
എഴുതി വെക്കണം
بَّيْنَكُمْ
X
നിങ്ങള്‍ക്കിടയില്‍
كَاتِبٌ
X
എഴുത്തുകാരന്‍
بِالْعَدْلِۚ
X
നീതിയോടെ
وَلَا يَأْبَ
X
വിസമ്മതിക്കരുത്
كَاتِبٌ
X
എഴുത്തുകാരന്‍
أَن يَكْتُبَ
X
എഴുതാന്‍
كَمَا عَلَّمَهُ اللَّهُۚ
X
അല്ലാഹു അവനെ പഠിപ്പിച്ച പോലെ
فَلْيَكْتُبْ
X
അപ്പോള്‍ അവന്‍ എഴുതണം
وَلْيُمْلِلِ
X
പറഞ്ഞുകൊടുക്കണം
الَّذِي عَلَيْهِ الْحَقُّ
X
ബാധ്യതപ്പെട്ടവന്‍
وَلْيَتَّقِ اللَّهَ رَبَّهُ
X
അവന്‍ തന്റെ നാഥനായ അല്ലാഹുവിനെ സൂക്ഷിക്കട്ടെ
وَلَا يَبْخَسْ
X
അവന്‍ കുറവ് വരുത്തരുത്
مِنْهُ
X
അതില്‍ നിന്ന്
شَيْئًاۚ
X
ഒന്നും തന്നെ
فَإِن كَانَ الَّذِي عَلَيْهِ الْحَقُّ
X
ഇനി ബാധ്യതയുള്ളവന്‍ ആണെങ്കില്‍
سَفِيهًا
X
മൂഢനോ
أَوْ ضَعِيفًا
X
അല്ലെങ്കില്‍ ദുര്‍ബലനോ
أَوْ لَا يَسْتَطِيعُ
X
അല്ലെങ്കില്‍ അവന് സാധിക്കുകയില്ല
أَن يُمِلَّ هُوَ
X
സ്വയം പറഞ്ഞ് കൊടുക്കാന്‍
فَلْيُمْلِلْ
X
പറഞ്ഞുകൊടുക്കണം
وَلِيُّهُ
X
അവന്റെ രക്ഷാധികാരി
بِالْعَدْلِۚ
X
നീതി പൂര്‍വം
وَاسْتَشْهِدُوا
X
നിങ്ങള്‍ സാക്ഷിനിര്‍ത്തുക
شَهِيدَيْنِ
X
രണ്ട് സാക്ഷികളെ
مِن رِّجَالِكُمْۖ
X
നിങ്ങളിലെ പുരുഷന്‍മാരില്‍ നിന്ന്
فَإِن لَّمْ يَكُونَا
X
അവര്‍ രണ്ട് പേരില്ലെങ്കില്‍
رَجُلَيْنِ
X
പുരുഷരായി
فَرَجُلٌ
X
അപ്പോള്‍ ഒരു പുരുഷനും
وَامْرَأَتَانِ
X
രണ്ട് സ്ത്രീകളും
مِمَّن تَرْضَوْنَ
X
നിങ്ങള്‍ ഇഷ്ടപ്പെടുന്ന
مِنَ الشُّهَدَاءِ
X
സാക്ഷികളില്‍ നിന്ന്
أَن تَضِلَّ إِحْدَاهُمَا
X
അവരിലൊരാള്‍ പിഴച്ചാല്‍
فَتُذَكِّرَ إِحْدَاهُمَا
X
അവരിലൊരുവള്‍ ഓര്‍മിപ്പിക്കാന്‍
الْأُخْرَىٰۚ
X
മറ്റവളെ
وَلَا يَأْبَ
X
നിരസിക്കരുത്
الشُّهَدَاءُ
X
സാക്ഷികള്‍
إِذَا مَا دُعُواۚ
X
തെളിവ് നല്‍കാന്‍ വിളിക്കപ്പെട്ടാല്‍
وَلَا تَسْأَمُوا
X
നിങ്ങള്‍ മടിക്കരുത്
أَن تَكْتُبُوهُ
X
അത് എഴുതിവെക്കാന്‍
صَغِيرًا
X
ചെറുതായാലും
أَوْ كَبِيرًا
X
വലുതായാലും
إِلَىٰ أَجَلِهِۚ
X
അതിന്റെ അവധിവരേക്ക്
ذَٰلِكُمْ
X
അത്
أَقْسَطُ
X
ഏറ്റം നീതിപൂര്‍വകമായത്
عِندَ اللَّهِ
X
അല്ലാഹുവിങ്കല്‍
وَأَقْوَمُ
X
കൂടുതല്‍ ബലം നല്‍കുന്നത്
لِلشَّهَادَةِ
X
സാക്ഷ്യത്തിന്
وَأَدْنَىٰ
X
ഏറ്റവും അടുത്തതും
أَلَّا تَرْتَابُواۖ
X
നിങ്ങള്‍ സംശയിക്കാതിരിക്കാന്‍
إِلَّا أَن تَكُونَ
X
ആയാലൊഴികെ
تِجَارَةً
X
കച്ചവടം
حَاضِرَةً
X
റൊക്കം
تُدِيرُونَهَا
X
നിങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന
بَيْنَكُمْ
X
നിങ്ങള്‍ക്കിടയില്‍
فَلَيْسَ عَلَيْكُمْ
X
നിങ്ങള്‍ക്കില്ല
جُنَاحٌ
X
കുറ്റം
أَلَّا تَكْتُبُوهَاۗ
X
നിങ്ങള്‍ അത് എഴുതിവെക്കാതിരിക്കുന്നതില്‍
وَأَشْهِدُوا
X
നിങ്ങള്‍ സാക്ഷിനിര്‍ത്തണം
إِذَا تَبَايَعْتُمْۚ
X
നിങ്ങള്‍ ഇടപാട് നടത്തുകയാണെങ്കില്‍
وَلَا يُضَارَّ
X
ഉപദ്രവിക്കപ്പെടരുത്
كَاتِبٌ
X
ഒരു എഴുത്തുകാരനും
وَلَا شَهِيدٌۚ
X
ഒരു സാക്ഷിയും (ഉപദ്രവിക്കപ്പെടാവ)തല്ല
وَإِن تَفْعَلُوا
X
നിങ്ങള്‍ അങ്ങനെ ചെയ്യുന്നുവെങ്കില്‍
فَإِنَّهُ
X
തീര്‍ച്ചയായും അത്
فُسُوقٌ
X
അധര്‍മമാണ്
بِكُمْۗ
X
നിങ്ങളിലുള്ള
وَاتَّقُوا اللَّهَۖ
X
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
وَيُعَلِّمُكُمُ اللَّهُۗ
X
അല്ലാഹു നിങ്ങളെ പഠിപ്പിക്കുന്നു
وَاللَّهُ
X
അല്ലാഹു
بِكُلِّ شَيْءٍ
X
എല്ലാ കാര്യവും
عَلِيمٌ
X
അറിയുന്നവനാണ്
﴿2:282﴾ زُيِّنَ
X
ചേതോഹരമാക്കപ്പെട്ടു, അലങ്കാരമാക്കപ്പെട്ടു
لِلنَّاسِ
X
മനുഷ്യര്‍ക്ക്
حُبُّ
X
മോഹം, സ്നേഹം
الشَّهَوَاتِ
X
ഇഷ്ട വസ്തുക്കളോടുള്ള
مِنَ النِّسَاءِ
X
സ്ത്രീകളില്‍ നിന്ന്
وَالْبَنِينَ
X
മക്കളില്‍നിന്നും
وَالْقَنَاطِيرِ
X
കൂമ്പാരങ്ങള്‍
الْمُقَنطَرَةِ
X
അട്ടിവെക്കപ്പെട്ട
مِنَ الذَّهَبِ
X
സ്വര്‍ണത്തില്‍ നിന്നും
وَالْفِضَّةِ
X
വെള്ളിയില്‍ നിന്നും
وَالْخَيْلِ
X
കുതിരകളില്‍ നിന്നും
الْمُسَوَّمَةِ
X
മേത്തരം, അടയാളപ്പെടുത്തപ്പെട്ട
وَالْأَنْعَامِ
X
കന്നുകാലികളില്‍ നിന്നും
وَالْحَرْثِۗ
X
കൃഷിയിടങ്ങളില്‍ നിന്നും
ذَٰلِكَ
X
അത്
مَتَاعُ
X
സുഖഭോഗവിഭവം
الْحَيَاةِ
X
ജീവിതത്തിലെ
الدُّنْيَاۖ
X
ഐഹിക
وَاللَّهُ
X
അല്ലാഹു
عِندَهُ
X
അവന്റെ അടുക്കലുണ്ട്
حُسْنُ
X
ഉത്തമ
الْمَآبِ
X
സങ്കേതം
﴿3:14﴾ قُلْ
X
പറയുക
أَؤُنَبِّئُكُم
X
ഞാന്‍ അറിയിച്ചു തരട്ടെയോ
بِخَيْرٍ
X
ശ്രേഷ്ഠമായത്
مِّن ذَٰلِكُمْۚ
X
ഇതിനേക്കാള്‍
لِلَّذِينَ اتَّقَوْا
X
സൂക്ഷ്മത പുലര്‍ത്തിയവര്‍ക്ക്
عِندَ رَبِّهِمْ
X
തങ്ങളുടെ നാഥന്റെയടുക്കല്‍
جَنَّاتٌ
X
സ്വര്‍ഗീയാരാമങ്ങള്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തിലൂടെ
الْأَنْهَارُ
X
ആറുകള്‍, നദികള്‍
خَالِدِينَ
X
സ്ഥിരവാസികളായി
فِيهَا
X
അവയില്‍
وَأَزْوَاجٌ
X
ഇണകളും
مُّطَهَّرَةٌ
X
പരിശുദ്ധരായ
وَرِضْوَانٌ
X
പ്രീതിയും
مِّنَ اللَّهِۗ
X
അല്ലാഹുവില്‍ നിന്നുള്ള
وَاللَّهُ
X
അല്ലാഹു
بَصِيرٌ
X
സൂക്ഷ്മമായി കണ്ടറിയുന്നവനാണ്
بِالْعِبَادِ
X
അടിമകളെ
﴿3:15﴾ إِنَّ
X
നിശ്ചയം
الدِّينَ
X
ജീവിത വ്യവസ്ഥ
عِندَ اللَّهِ
X
അല്ലാഹുവിന്റെയടുക്കല്‍
الْإِسْلَامُۗ
X
ഇസ്‌ലാം മാത്രം
وَمَا اخْتَلَفَ
X
ഭിന്നിച്ചിട്ടില്ല
الَّذِينَ أُوتُوا
X
നല്‍കപ്പെട്ടവര്‍
الْكِتَابَ
X
വേദഗ്രന്ഥം
إِلَّا
X
അല്ലാതെ
مِن بَعْدِ
X
ശേഷമല്ലാതെ
مَا جَاءَهُمُ
X
അവര്‍ക്ക് വന്നെത്തിയതിന്
الْعِلْمُ
X
അറിവ്
بَغْيًا
X
കിടമല്‍സരം കാരണം, അതിക്രമം കാരണം
بَيْنَهُمْۗ
X
അവര്‍ക്കിടയിലുള്ള
وَمَن يَكْفُرْ
X
ആരെങ്കിലും നിഷേധിക്കുന്നുവെങ്കില്‍
بِآيَاتِ اللَّهِ
X
അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ
فَإِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
سَرِيعُ
X
അതിവേഗം നടത്തുന്നവന്‍
الْحِسَابِ
X
വിചാരണ
﴿3:19﴾ فَتَقَبَّلَهَا
X
അങ്ങനെ അവളെ സ്വീകരിച്ചു
رَبُّهَا
X
അവളുടെ നാഥന്‍
بِقَبُولٍ حَسَنٍ
X
നല്ല നിലയിലുള്ള സ്വീകരണം
وَأَنبَتَهَا
X
അവളെ വളര്‍ത്തി
نَبَاتًا حَسَنًا
X
മെച്ചപ്പെട്ട രീതിയിലുള്ള വളര്‍ത്തല്‍
وَكَفَّلَهَا
X
അവളുടെ സംരക്ഷകനാക്കി,അവന്‍ അവളെ(സംരക്ഷിക്കാന്‍) ഏല്‍പ്പിച്ചു
زَكَرِيَّاۖ
X
സകരിയ്യായെ
كُلَّمَا دَخَلَ
X
ചെന്നപ്പോഴെല്ലാം
عَلَيْهَا
X
അവളുടെ അടുത്ത്
زَكَرِيَّا
X
സകരിയ്യാ
الْمِحْرَابَ
X
മിഹ്റാബില്‍
وَجَدَ
X
അദ്ദേഹം കണ്ടു
عِندَهَا
X
അവള്‍ക്കരികെ
رِزْقًاۖ
X
ആഹാരം
قَالَ
X
അദ്ദേഹം ചോദിച്ചു
يَا مَرْيَمُ
X
മര്‍യമേ
أَنَّىٰ
X
എവിടെനിന്ന്(കിട്ടി)
لَكِ
X
നിനക്ക്
هَٰذَاۖ
X
ഇത്
قَالَتْ
X
അവള്‍ പറഞ്ഞു
هُوَ
X
ഇത്
مِنْ عِندِ اللَّهِۖ
X
അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
يَرْزُقُ
X
വിഭവം നല്‍കുന്നു
مَن يَشَاءُ
X
അവന്‍ ഇഛിക്കുന്നവര്‍ക്ക്
بِغَيْرِ حِسَابٍ
X
കണക്കില്ലാതെ
﴿3:37﴾ إِنَّ مَثَلَ عِيسَىٰ
X
നിശ്ചയമായും ഈസായുടെ ഉപമ
عِندَ اللَّهِ
X
അല്ലാഹുവിന്റെ അടുത്ത്
كَمَثَلِ
X
ഉപമപോലെയാണ്
آدَمَۖ
X
ആദമിന്റെ
خَلَقَهُ
X
അവന്‍ അദ്ദേഹത്തെ സൃഷ്ടിച്ചു
مِن تُرَابٍ
X
മണ്ണില്‍ നിന്ന്
ثُمَّ
X
പിന്നെ
قَالَ
X
അവന്‍ പറഞ്ഞു, കല്‍പിച്ചു
لَهُ
X
അതിനോട്
كُن
X
ഉണ്ടാവുക(എന്ന്)
فَيَكُونُ
X
അപ്പോഴതാ അദ്ദേഹം ഉണ്ടാവുന്നു
﴿3:59﴾ وَلَا تُؤْمِنُوا
X
നിങ്ങള്‍ വിശ്വസിക്കരുത്
إِلَّا لِمَن تَبِعَ
X
പിന്തുടര്‍ന്നവരെയല്ലാതെ
دِينَكُمْ
X
നിങ്ങളുടെ മതത്തെ
قُلْ
X
(നബിയേ)താങ്കള്‍ പറയുക
إِنَّ الْهُدَىٰ
X
നിശ്ചയം സന്‍മാര്‍ഗം
هُدَى اللَّهِ
X
അല്ലാഹുവിന്റെ സന്‍മാര്‍ഗം(മാത്രമാണ്)
أَن يُؤْتَىٰ
X
നല്‍കപ്പെടല്‍, നല്‍കപ്പെടുമെന്ന്
أَحَدٌ
X
ഒരുവന്, ആര്‍ക്കെങ്കിലും
مِّثْلَ مَا أُوتِيتُمْ
X
നിങ്ങള്‍ക്ക് നല്‍കപ്പെട്ടതുപോലെ
أَوْ يُحَاجُّوكُمْ
X
അല്ലെങ്കില്‍ അവര്‍ നിങ്ങളോട് ന്യയവാദം നടത്താന്‍ (നടത്തുമെന്നോ)
عِندَ رَبِّكُمْۗ
X
നിങ്ങളുടെ നാഥന്റെയടുക്കല്‍
قُلْ
X
പറയുക
إِنَّ الْفَضْلَ
X
നിശ്ചയം അനുഗ്രഹം
بِيَدِ اللَّهِ
X
അല്ലാഹുവിന്റെ കയ്യിലാണ്
يُؤْتِيهِ
X
അത് അവന്‍ നല്‍കുന്നു
مَن يَشَاءُۗ
X
അവന്‍ ഇഛിക്കുന്നവര്‍ക്ക്
وَاللَّهُ
X
അല്ലാഹു
وَاسِعٌ
X
ഏറെ വിശാലതയുള്ളവനാണ്
عَلِيمٌ
X
എല്ലാം അറിയുന്നവനാണ്
﴿3:73﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
لَا تَكُونُوا
X
നിങ്ങള്‍ ആവരുത്
كَالَّذِينَ كَفَرُوا
X
നിഷേധിച്ചവരെപ്പോലെ
وَقَالُوا
X
അവര്‍ പറഞ്ഞു
لِإِخْوَانِهِمْ
X
തങ്ങളുടെ സഹോദരങ്ങളോട്, തങ്ങളുടെ സഹോദരങ്ങളെകുറിച്ച്
إِذَا ضَرَبُوا
X
അവര്‍ സഞ്ചരിച്ചാല്‍(കച്ചവടത്തിന്)
فِي الْأَرْضِ
X
ഭൂമിയില്‍
أَوْ كَانُوا
X
അല്ലെങ്കില്‍ അവര്‍ ആയാല്‍
غُزًّى
X
യോദ്ധാക്കളായി
لَّوْ كَانُوا
X
അവര്‍ ആയിരുന്നുവെങ്കില്‍
عِندَنَا
X
ഞങ്ങളുടെ അടുത്ത്
مَا مَاتُوا
X
അവര്‍ മരിക്കുകയില്ലായിരുന്നു
وَمَا قُتِلُوا
X
അവര്‍ കൊല്ലപ്പെടുകയുമില്ലായിരുന്നു
لِيَجْعَلَ اللَّهُ
X
അല്ലാഹു ആക്കുന്നതിന് വേണ്ടി
ذَٰلِكَ
X
അത്
حَسْرَةً
X
ഖേദം
فِي قُلُوبِهِمْۗ
X
അവരുടെ മനസ്സുകളില്‍
وَاللَّهُ
X
അല്ലാഹുവാണ്
يُحْيِي
X
ജീവിപ്പിക്കുന്നത്
وَيُمِيتُۗ
X
മരിപ്പിക്കുന്നതും
وَاللَّهُ
X
അല്ലാഹു
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നത്
بَصِيرٌ
X
സൂക്ഷ്മമായി കാണുന്നവനാണ്
﴿3:156﴾ هُمْ
X
അവര്‍
دَرَجَاتٌ
X
(വ്യത്യസ്ത) പദവികളിലാണ്
عِندَ اللَّهِۗ
X
അല്ലാഹുവിന്റെ അടുക്കല്‍
وَاللَّهُ
X
അല്ലാഹു
بَصِيرٌ
X
സൂക്ഷ്മമായി കാണുന്നവനാണ്
بِمَا يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിക്കുന്നത്
﴿3:163﴾ وَلَا تَحْسَبَنَّ
X
തീര്‍ച്ചയായും(ഒരിക്കലും) നീ കരുതരുത്
الَّذِينَ قُتِلُوا
X
വധിക്കപ്പെട്ടവര്‍
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
أَمْوَاتًاۚ
X
മരിച്ചുപോയവരാണെന്ന്
بَلْ
X
എന്നാല്‍ (സത്യത്തില്‍)
أَحْيَاءٌ
X
ജീവിച്ചിരിക്കുന്നവരാണ്
عِندَ رَبِّهِمْ
X
തങ്ങളുടെ നാഥന്റെ അടുക്കല്‍
يُرْزَقُونَ
X
അവര്‍ക്ക് ജീവിത വിഭവം നല്‍കപ്പെട്ടുകൊണ്ടിരിക്കും
﴿3:169﴾ فَاسْتَجَابَ
X
അപ്പോള്‍ ഉത്തരമേകി
لَهُمْ
X
അവര്‍ക്ക്
رَبُّهُمْ
X
അവരുടെ നാഥന്‍
أَنِّي لَا أُضِيعُ
X
തീര്‍ച്ചയായും ഞാന്‍ പാഴാക്കുകയില്ല
عَمَلَ
X
പ്രവര്‍ത്തനത്തെ
عَامِلٍ
X
പ്രവര്‍ത്തകന്റെ
مِّنكُم
X
നിങ്ങളില്‍നിന്നുള്ള
مِّن ذَكَرٍ
X
പുരുഷനായ
أَوْ أُنثَىٰۖ
X
അല്ലെങ്കില്‍ സ്ത്രീയായ
بَعْضُكُم
X
നിങ്ങളില്‍ ചിലര്‍ (ഒരു വിഭാഗം)
مِّن بَعْضٍۖ
X
മറ്റു ചിലരില്‍ (വിഭാഗത്തില്‍) നിന്നുള്ളവരാണ്
فَالَّذِينَ هَاجَرُوا
X
അതിനാല്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ
وَأُخْرِجُوا
X
പുറത്താക്കപ്പെട്ട(വരും)
مِن دِيَارِهِمْ
X
സ്വന്തം വീടുകളില്‍ നിന്ന്
وَأُوذُوا
X
പീഡിപ്പിക്കപ്പെട്ട(വരും)
فِي سَبِيلِي
X
എന്റെ മാര്‍ഗത്തില്‍
وَقَاتَلُوا
X
യുദ്ധം ചെയ്തവരും
وَقُتِلُوا
X
വധിക്കപ്പെട്ടവരും
لَأُكَفِّرَنَّ عَنْهُمْ
X
അവരില്‍ നിന്ന് ഞാന്‍ മായ്ച്ചുകളയും
سَيِّئَاتِهِمْ
X
അവരുടെ തിന്‍മകളെ
وَلَأُدْخِلَنَّهُمْ
X
തീര്‍ച്ചയായും ഞാന്‍ അവരെ പ്രവേശിപ്പിക്കും
جَنَّاتٍ
X
സ്വര്‍ഗത്തില്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അതിന്റെ താഴ്ഭാഗത്തിലൂടെ
الْأَنْهَارُ
X
അരുവികള്‍
ثَوَابًا
X
(ഇതൊക്കെയും)പ്രതിഫലമാകുന്നു
مِّنْ عِندِ اللَّهِۗ
X
അല്ലാഹുവിങ്കല്‍ നിന്നുള്ള
وَاللَّهُ
X
അല്ലാഹു
عِندَهُ
X
അവങ്കലാണുള്ളത്
حُسْنُ الثَّوَابِ
X
ഉത്തമമായ പ്രതിഫലം
﴿3:195﴾ لَٰكِنِ الَّذِينَ اتَّقَوْا
X
എന്നാല്‍ സൂക്ഷിച്ച് ജീവിക്കുന്നവര്‍ക്ക്
رَبَّهُمْ
X
തങ്ങളുടെ നാഥനെ
لَهُمْ
X
അവര്‍ക്കുണ്ട്
جَنَّاتٌ
X
തോട്ടങ്ങള്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അതിന്റെ താഴ്ഭാഗത്തൂടെ
الْأَنْهَارُ
X
അരുവികള്‍
خَالِدِينَ
X
അവര്‍ സ്ഥിരവാസികളായിരിക്കും
فِيهَا
X
അതില്‍
نُزُلًا
X
സല്‍കാരമാണത്
مِّنْ عِندِ اللَّهِۗ
X
അല്ലാഹുവിങ്കല്‍ നിന്നുള്ള
وَمَا عِندَ اللَّهِ
X
അല്ലാഹുവിന്റെ പക്കലുള്ളതാണ്
خَيْرٌ
X
ഉത്തമം
لِّلْأَبْرَارِ
X
സജ്ജനങ്ങള്‍ക്ക്
﴿3:198﴾ وَإِنَّ مِنْ أَهْلِ الْكِتَابِ
X
നിശ്ചയം വേദക്കാരിലുണ്ട്
لَمَن يُؤْمِنُ بِاللَّهِ
X
അല്ലാഹുവില്‍ വിശ്വസിക്കുന്നവര്‍
وَمَا أُنزِلَ إِلَيْكُمْ
X
നിങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും
وَمَا أُنزِلَ إِلَيْهِمْ
X
അവര്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും
خَاشِعِينَ لِلَّهِ
X
അല്ലാഹുവിനോട് ഭയമുള്ളവരായി
لَا يَشْتَرُونَ
X
അവര്‍ വില്‍ക്കുകയില്ല
بِآيَاتِ اللَّهِ
X
അല്ലാഹുവിന്റെ വചനങ്ങളെ
ثَمَنًا
X
വിലക്ക്
قَلِيلًاۗ
X
തുഛമായ
أُولَٰئِكَ
X
അക്കൂട്ടര്‍
لَهُمْ
X
അവര്‍ക്കുണ്ട്
أَجْرُهُمْ
X
അവരുടെ പ്രതിഫലം
عِندَ رَبِّهِمْۗ
X
അവരുടെ (തങ്ങളുടെ) നാഥന്റെ അടുക്കല്‍
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
سَرِيعُ الْحِسَابِ
X
അതിവേഗം കണക്കുനോക്കുന്നവനാണ്
﴿3:199﴾ يَا أَيُّهَا الَّذِينَ آمَنُوا
X
അല്ലയോ വിശ്വസിച്ചവരേ
إِذَا ضَرَبْتُمْ
X
നിങ്ങള്‍ യാത്രപുറപ്പെട്ടാല്‍
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
فَتَبَيَّنُوا
X
നിങ്ങള്‍ വേര്‍തിരിച്ചറിയുക
وَلَا تَقُولُوا
X
നിങ്ങള്‍ പറയരുത്
لِمَنْ أَلْقَىٰ إِلَيْكُمُ
X
നിങ്ങളിലേക്ക് ഇട്ടുതരുന്നവനോട്
السَّلَامَ
X
സലാം (സമാധാനം)
لَسْتَ
X
നീ അല്ല
مُؤْمِنًا
X
വിശ്വാസി
تَبْتَغُونَ
X
നിങ്ങള്‍ ആഗ്രഹിച്ചുക്കൊണ്ട്
عَرَضَ
X
വിഭവം
الْحَيَاةِ الدُّنْيَا
X
ഐഹിക ജീവിതത്തിന്റെ
فَعِندَ اللَّهِ
X
എന്നാല്‍ അല്ലാഹുവിങ്കലുണ്ട്
مَغَانِمُ
X
സമരാര്‍ജ്ജിത സമ്പത്ത്, യുദ്ധമുതലുകള്‍
كَثِيرَةٌۚ
X
ധാരാളം
كَذَٰلِكَ
X
അപ്രകാരം (അവരെപ്പോലെ)
كُنتُم
X
നിങ്ങളായിരുന്നു
مِّن قَبْلُ
X
മുമ്പ്
فَمَنَّ اللَّهُ
X
അങ്ങനെ അല്ലാഹു ഔദാര്യം കാണിച്ചു
عَلَيْكُمْ
X
നിങ്ങളോട്
فَتَبَيَّنُواۚ
X
അതിനാല്‍ നിങ്ങള്‍ വ്യക്തമായി അറിയുക
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
كَانَ
X
അവന്‍ ആയിരിക്കുന്നു
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ച്
خَبِيرًا
X
സൂക്ഷ്മമായി അറിയുന്നവന്‍
﴿4:94﴾ مَّن كَانَ يُرِيدُ
X
വല്ലവനും ആഗ്രഹിക്കുന്നുവെങ്കില്‍
ثَوَابَ الدُّنْيَا
X
ഇഹലോകത്തിലെ പ്രതിഫലം
فَعِندَ اللَّهِ
X
അല്ലാഹുവിന്റെ അടുക്കലാണ്
ثَوَابُ الدُّنْيَا
X
ഇഹലോകത്തിലെ പ്രതിഫലം
وَالْآخِرَةِۚ
X
പരലോകത്തിലേയും
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
سَمِيعًا
X
എല്ലാം കേള്‍ക്കുന്നവന്‍
بَصِيرًا
X
സൂക്ഷ്മമായി കാണുന്നവന്‍
﴿4:134﴾ الَّذِينَ يَتَّخِذُونَ
X
സ്വീകരിക്കുന്നവര്‍
الْكَافِرِينَ
X
സത്യനിഷേധികളെ
أَوْلِيَاءَ
X
കൈകാര്യകര്‍ത്താക്കളായി
مِن دُونِ الْمُؤْمِنِينَۚ
X
സത്യവിശ്വാസികളെ കൂടാതെ
أَيَبْتَغُونَ
X
അവര്‍ തേടുന്നുവോ
عِندَهُمُ
X
അവരുടെ അടുക്കല്‍
الْعِزَّةَ
X
അന്തസ്സ്, പ്രതാപം
فَإِنَّ الْعِزَّةَ
X
എന്നാല്‍ തീര്‍ച്ചയായും അന്തസ്സ്
لِلَّهِ
X
അല്ലാഹുവിന്നാകുന്നു
جَمِيعًا
X
മുഴുവന്‍, പൂര്‍ണമായും
﴿4:139﴾ وَكَيْفَ
X
എങ്ങനെ
يُحَكِّمُونَكَ
X
നിന്നെ അവര്‍ വിധികര്‍ത്താവാക്കും
وَعِندَهُمُ
X
അവരുടെ അടുത്തുണ്ട്
التَّوْرَاةُ
X
തൗറാത്ത്
فِيهَا
X
അതിലുണ്ട്
حُكْمُ اللَّهِ
X
അല്ലാഹുവിന്റെ വിധി
ثُمَّ
X
എന്നിട്ടും
يَتَوَلَّوْنَ
X
അവര്‍ പിന്തിരിയുന്നു
مِن بَعْدِ ذَٰلِكَۚ
X
അതിനുശേഷം
وَمَا أُولَٰئِكَ
X
അവര്‍ അല്ല
بِالْمُؤْمِنِينَ
X
വിശ്വാസികള്‍
﴿5:43﴾ قُلْ
X
നീ പറയുക(ചോദിക്കുക)
هَلْ أُنَبِّئُكُم
X
ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞുതരട്ടെയോ?
بِشَرٍّ
X
ഹീനമായവരെപ്പറ്റി
مِّن ذَٰلِكَ
X
അതിനെക്കാള്‍
مَثُوبَةً
X
പ്രതിഫലത്തില്‍
عِندَ اللَّهِۚ
X
അല്ലാഹുവിങ്കല്‍
مَن
X
ഒരു വിഭാഗമാണ്
لَّعَنَهُ اللَّهُ
X
അവരെ അല്ലാഹു ശപിച്ചിരിക്കുന്നു
وَغَضِبَ عَلَيْهِ
X
അവനോട് അവന്‍ കോപിക്കുകയും ചെയ്തിരിക്കുന്നു
وَجَعَلَ
X
അവന്‍ ആക്കിത്തീര്‍ക്കുകയും ചെയ്തു
مِنْهُمُ
X
അവരില്‍ ചിലരെ
الْقِرَدَةَ
X
കുരങ്ങന്മാര്‍
وَالْخَنَازِيرَ
X
പന്നികളും
وَعَبَدَ
X
അവര്‍ അടിമപ്പെട്ടു
الطَّاغُوتَۚ
X
സാത്താന്ന്(വ്യാജദൈവങ്ങള്‍ക്ക്)
أُولَٰئِكَ
X
അവരാണ്
شَرٌّ
X
നീചന്മാര്‍
مَّكَانًا
X
സ്ഥാനത്താല്‍
وَأَضَلُّ
X
ഏറ്റം വ്യതിചലിച്ചവരും
عَن سَوَاءِ السَّبِيلِ
X
നേര്‍വഴിയില്‍നിന്ന്
﴿5:60﴾ هُوَ
X
അവനാണ്
الَّذِي خَلَقَكُم
X
നിങ്ങളെ സൃഷ്ടിച്ചവന്‍
مِّن طِينٍ
X
കളിമണ്ണില്‍നിന്ന്
ثُمَّ
X
എന്നിട്ട്
قَضَىٰ
X
അവന്‍ നിശ്ചയിച്ചു
أَجَلًاۖ
X
ഒരവധി
وَأَجَلٌ
X
മറ്റൊരവധിയുണ്ട്
مُّسَمًّى
X
നിര്‍ണിതമായ
عِندَهُۖ
X
അവന്റെ അടുക്കല്‍
ثُمَّ
X
എന്നിട്ടും
أَنتُمْ
X
നിങ്ങള്‍
تَمْتَرُونَ
X
നിങ്ങള്‍ സംശയിക്കുന്നു
﴿6:2﴾ وَعِندَهُ
X
അവന്റെ വശമാണ്
مَفَاتِحُ
X
താക്കോലുകള്‍
الْغَيْبِ
X
അഭൗതിക കാര്യത്തിന്റെ
لَا يَعْلَمُهَا
X
അതറിയുകയില്ല
إِلَّا هُوَۚ
X
അവന്‍അല്ലാതെ
وَيَعْلَمُ
X
അവനറിയുന്നു
مَا
X
ഒന്ന്(എല്ലാ കാര്യങ്ങളും)
فِي الْبَرِّ
X
കരയിലുള്ള
وَالْبَحْرِۚ
X
കടലിലുമുള്ള
وَمَا تَسْقُطُ
X
പൊഴിയുന്നില്ല
مِن وَرَقَةٍ
X
ഒരിലപോലും
إِلَّا يَعْلَمُهَا
X
അവനറിയാതെ
وَلَا حَبَّةٍ
X
ഒരു ധാന്യമണിയും ഇല്ല
فِي ظُلُمَاتِ
X
ഇരുട്ടുകള്‍ക്കുള്ളില്‍
الْأَرْضِ
X
ഭൂമിയുടെ
وَلَا رَطْبٍ
X
പച്ചയായതുമില്ല
وَلَا يَابِسٍ
X
ഉണങ്ങിയതുമില്ല
إِلَّا فِي كِتَابٍ
X
മൂലപ്രമാണത്തില്‍(ലൗഹുല്‍മഹ്ഫൂളില്‍) രേഖപ്പെടുത്തിയിട്ടല്ലാതെ
مُّبِينٍ
X
വ്യക്തമായ
﴿6:59﴾ وَأَقْسَمُوا
X
അവര്‍ സത്യംചെയ്തു
بِاللَّهِ
X
അല്ലാഹുവിന്റെ പേരില്‍
جَهْدَ أَيْمَانِهِمْ
X
തങ്ങളെക്കൊണ്ടാവുംവിധം ഉറപ്പിച്ചു സത്യമായിട്ട്
لَئِن جَاءَتْهُمْ
X
തങ്ങള്‍ക്ക് വന്നെത്തിയാല്‍
آيَةٌ
X
ദൃഷ്ടാന്തം
لَّيُؤْمِنُنَّ
X
തങ്ങള്‍ വിശ്വസിക്കുകതന്നെ ചെയ്യുമെന്ന്
بِهَاۚ
X
അതില്‍
قُلْ
X
നീ പറയുക
إِنَّمَا
X
നിശ്ചയമായും
الْآيَاتُ
X
ദൃഷ്ടാന്തങ്ങള്‍
عِندَ اللَّهِۖ
X
അല്ലാഹുവിന്റെ അധീനതയിലാകുന്നു
وَمَا يُشْعِرُكُمْ
X
നിങ്ങള്‍ക്കെന്തറിയാം?
أَنَّهَا
X
തീര്‍ച്ചയായും അവ
إِذَا جَاءَتْ
X
അവ വന്നുകിട്ടിയാല്‍
لَا يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുകയില്ലെന്ന്
﴿6:109﴾ وَإِذَا جَاءَتْهُمْ
X
അവര്‍ക്ക് വന്നെത്തിയാല്‍
آيَةٌ
X
വല്ല ദൃഷ്ടാന്തവും
قَالُوا
X
അവര്‍ പറഞ്ഞു(പറയുന്നു)
لَن نُّؤْمِنَ
X
ഞങ്ങള്‍ വിശ്വസിക്കുകയില്ല
حَتَّىٰ نُؤْتَىٰ
X
ഞങ്ങള്‍ക്ക് നല്‍കപ്പെടുന്നതുവരെ
مِثْلَ
X
തുല്യമായത്
مَا أُوتِيَ
X
നല്‍കപ്പെട്ടതിന്
رُسُلُ اللَّهِۘ
X
അല്ലാഹുവിന്റെ ദൂതന്മാര്‍ക്ക്
اللَّهُ أَعْلَمُ
X
അല്ലാഹു നന്നായി അറിയുന്നവനാണ്
حَيْثُ
X
എവിടെ
يَجْعَلُ
X
അവന്‍ ഏല്‍പിക്കണമെന്ന്
رِسَالَتَهُۗ
X
തന്റെ സന്ദേശം
سَيُصِيبُ
X
ബാധിക്കും
الَّذِينَ أَجْرَمُوا
X
അധര്‍മം പ്രവര്‍ത്തിച്ചവരെ
صَغَارٌ
X
നിന്ദ്യത
عِندَ اللَّهِ
X
അല്ലാഹുവിങ്കല്‍
وَعَذَابٌ
X
ശിക്ഷയും
شَدِيدٌ
X
കഠിനമായ
بِمَا كَانُوا
X
അവരായിരുന്നത് കാരണം
يَمْكُرُونَ
X
അവര്‍ കുതന്ത്രം പ്രയോഗിക്കുന്നു
﴿6:124﴾ لَهُمْ
X
അവര്‍ക്കുണ്ട്
دَارُ
X
മന്ദിരം
السَّلَامِ
X
ശാന്തിയുടെ
عِندَ
X
അടുത്ത്
رَبِّهِمْۖ
X
അവരുടെ നാഥന്റെ
وَهُوَ
X
അവനാണ്
وَلِيُّهُم
X
അവരുടെ രക്ഷാധികാരി
بِمَا كَانُوا
X
അവര്‍ ആയിരുന്നത്കാരണം
يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിക്കുന്നു
﴿6:127﴾ سَيَقُولُ
X
പറയും
الَّذِينَ أَشْرَكُوا
X
(ആ)ബഹുദൈവവാദികള്‍
لَوْ شَاءَ اللَّهُ
X
അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍
مَا أَشْرَكْنَا
X
ഞങ്ങള്‍ ബഹുദൈവവിശ്വാസികളാകുമായിരുന്നില്ല
وَلَا آبَاؤُنَا
X
ഞങ്ങളുടെ പിതാക്കളും ഇല്ല
وَلَا حَرَّمْنَا
X
ഞങ്ങള്‍ നിഷിദ്ധമാക്കുമായിരുന്നില്ല
مِن شَيْءٍۚ
X
ഒന്നും
كَذَٰلِكَ
X
അപ്രകാരംതന്നെ
كَذَّبَ
X
തള്ളിപ്പറഞ്ഞു
الَّذِينَ مِن قَبْلِهِمْ
X
അവര്‍ക്കുമുമ്പുള്ളവന്‍
حَتَّىٰ ذَاقُوا
X
അവര്‍ അനുഭവിക്കുവോളം
بَأْسَنَاۗ
X
നമ്മുടെ ശിക്ഷ
قُلْ
X
നീ പറയുക
هَلْ عِندَكُم
X
നിങ്ങളുടെ വശം ഉണ്ടോ
مِّنْ عِلْمٍ
X
വല്ല വിവരവും
فَتُخْرِجُوهُ
X
അങ്ങനെ അത് നിങ്ങള്‍ വെളിപ്പെടുത്തിത്തരും
لَنَاۖ
X
ഞങ്ങള്‍ക്ക്
إِن تَتَّبِعُونَ
X
നിങ്ങള്‍ പിന്‍പറ്റുന്നില്ല
إِلَّا
X
അല്ലാതെ
الظَّنَّ
X
ഊഹത്തെ
وَإِنْ أَنتُمْ
X
നിങ്ങളല്ല
إِلَّا
X
അല്ലാതെ
تَخْرُصُونَ
X
നിങ്ങള്‍ അനുമാനിക്കുന്നു
﴿6:148﴾ قُلْ
X
നീ പറയുക
أَمَرَ رَبِّي
X
എന്റെ നാഥന്‍ കല്‍പിച്ചു
بِالْقِسْطِۖ
X
നീതി (ചെയ്യാന്‍)
وَأَقِيمُوا
X
നിങ്ങള്‍ (നേരെ) നിര്‍ത്തുക
وُجُوهَكُمْ
X
നിങ്ങളുടെ മുഖങ്ങള്‍
عِندَ
X
അടുത്ത്
كُلِّ مَسْجِدٍ
X
എല്ലാ ആരാധനാലയത്തിന്റെയും
وَادْعُوهُ
X
അവനോടു നിങ്ങള്‍ പ്രാര്‍ഥിക്കുകയും ചെയ്യുക
مُخْلِصِينَ
X
ആത്മാര്‍ഥമാക്കിക്കൊണ്ട്
لَهُ
X
അവന്
الدِّينَۚ
X
കീഴ്വണക്കം
كَمَا بَدَأَكُمْ
X
നിങ്ങളെ അവന്‍ ആരംഭിച്ച പോലെ
تَعُودُونَ
X
നിങ്ങള്‍ മടങ്ങും
﴿7:29﴾ يَا بَنِي آدَمَ
X
ആദം സന്തതികളേ
خُذُوا
X
നിങ്ങള്‍ എടുക്കുക (അണിയുക)
زِينَتَكُمْ
X
നിങ്ങളുടെ അലങ്കാരം
عِندَ كُلِّ مَسْجِدٍ
X
എല്ലാ ആരാധനാലയങ്ങളിലും
وَكُلُوا
X
നിങ്ങള്‍ തിന്നുക
وَاشْرَبُوا
X
നിങ്ങള്‍ കുടിക്കുകയും ചെയ്യുക
وَلَا تُسْرِفُواۚ
X
എന്നാല്‍ അമിതമാവരുത്
إِنَّهُ
X
തീര്‍ച്ചയായും അവന്‍
لَا يُحِبُّ
X
അവന്‍ ഇഷ്ടപ്പെടുന്നില്ല
الْمُسْرِفِينَ
X
അമിത വ്യയം ചെയ്യുന്നവരെ
﴿7:31﴾ فَإِذَا جَاءَتْهُمُ
X
അവര്‍ക്ക് വന്നാല്‍
الْحَسَنَةُ
X
നന്മ
قَالُوا
X
അവര്‍ പറയും
لَنَا
X
നമുക്കുള്ളതാണ്
هَٰذِهِۖ
X
ഇത്
وَإِن تُصِبْهُمْ
X
ഇനി അവരെ ബാധിച്ചാല്‍
سَيِّئَةٌ
X
വല്ല വിപത്തും
يَطَّيَّرُوا
X
അവന്‍ ദുശ്ശകുനമായി കാണും
بِمُوسَىٰ
X
മൂസായുടെ
وَمَن مَّعَهُۗ
X
അദ്ദേഹത്തിന്റെ കൂടെയുള്ള ആളുകളുടെയും
أَلَا
X
അറിയുക
إِنَّمَا طَائِرُهُمْ
X
അവരുടെ ദുശ്ശകുനം
عِندَ اللَّهِ
X
അല്ലാഹുവിന്റെ അടുക്കലാണ്
وَلَٰكِنَّ
X
പക്ഷേ
أَكْثَرَهُمْ
X
അവരിലേറെ പേരും
لَا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
﴿7:131﴾ وَلَمَّا وَقَعَ
X
വന്നു ഭവിച്ചപ്പോള്‍
عَلَيْهِمُ
X
അവര്‍ക്ക്
الرِّجْزُ
X
വിപത്ത്
قَالُوا
X
അവര്‍ പറഞ്ഞു
يَا مُوسَى
X
മൂസാ
ادْعُ
X
നീ പ്രാര്‍ഥിക്കുക
لَنَا
X
ഞങ്ങള്‍ക്കു വേണ്ടി
رَبَّكَ
X
നിന്റെ നാഥനോട്
بِمَا عَهِدَ
X
അവന്‍ നല്‍കിയ ഉറപ്പ് അനുസരിച്ച്
عِندَكَۖ
X
നിന്റെയടുത്ത്
لَئِن كَشَفْتَ
X
നീ നീക്കിത്തന്നാല്‍
عَنَّا
X
ഞങ്ങളില്‍ നിന്ന്
الرِّجْزَ
X
ഈ ശിക്ഷ
لَنُؤْمِنَنَّ
X
ഉറപ്പായും ഞങ്ങള്‍ വിശ്വസിക്കും
لَكَ
X
നിന്നില്‍
وَلَنُرْسِلَنَّ
X
നാം അയക്കുകയും ചെയ്യും
مَعَكَ
X
നിന്റെ കൂടെ
بَنِي إِسْرَائِيلَ
X
ഇസ്രായേല്‍ മക്കളെ
﴿7:134﴾ الَّذِينَ
X
ഒരു കൂട്ടര്‍ക്ക്
يَتَّبِعُونَ
X
അവര്‍ പിന്‍പറ്റുന്നു
الرَّسُولَ
X
ആ ദൂതനെ
النَّبِيَّ
X
പ്രവാചകനെ
الْأُمِّيَّ
X
നിരക്ഷരനായ
الَّذِي
X
യാതൊരുത്തന്‍
يَجِدُونَهُ
X
അദ്ദേഹത്തെ അവര്‍ കാണുന്നു
مَكْتُوبًا
X
രേഖപ്പെടുത്തപ്പെട്ടവനായി
عِندَهُمْ
X
അവരുടെ അടുത്ത്
فِي التَّوْرَاةِ
X
തൗറാത്തില്‍
وَالْإِنجِيلِ
X
ഇഞ്ചീലിലും
يَأْمُرُهُم
X
അദ്ദേഹം അവരോട് കല്‍പിക്കുന്നു
بِالْمَعْرُوفِ
X
നന്മ
وَيَنْهَاهُمْ
X
അദ്ദേഹം അവരെ വിലക്കുകയും ചെയ്യുന്നു
عَنِ الْمُنكَرِ
X
തിന്മയില്‍ നിന്ന്
وَيُحِلُّ
X
അദ്ദേഹം അനുവദിക്കുകയും ചെയ്യുന്നു
لَهُمُ
X
അവര്‍ക്ക്
الطَّيِّبَاتِ
X
ഉത്തമ വസ്തുക്കള്‍
وَيُحَرِّمُ
X
അദ്ദേഹം നിഷിദ്ധമാക്കുകയും ചെയ്യുന്നു
عَلَيْهِمُ
X
അവര്‍ക്ക്
الْخَبَائِثَ
X
ചീത്ത വസ്തുക്കള്‍
وَيَضَعُ
X
അദ്ദേഹം ഇറക്കി വയ്ക്കുകയും ചെയ്യുന്നു
عَنْهُمْ
X
അവരില്‍ നിന്ന്
إِصْرَهُمْ
X
അവരുടെ ഭാരം
وَالْأَغْلَالَ
X
വിലങ്ങുകളും
الَّتِي كَانَتْ
X
ഉണ്ടായിരുന്ന
عَلَيْهِمْۚ
X
അവരുടെ മേല്‍
فَالَّذِينَ آمَنُوا
X
അതിനാല്‍ വിശ്വസിച്ചവര്‍
بِهِ
X
അദ്ദേഹത്തില്‍
وَعَزَّرُوهُ
X
അവര്‍ അദ്ദേഹത്തെ ശക്തിപ്പെടുത്തുകയും ചെയ്തു
وَنَصَرُوهُ
X
അവര്‍ അദ്ദേഹത്തെ സഹായിക്കുകയും ചെയ്തു
وَاتَّبَعُوا
X
അവര്‍ പിന്തുടരുകയും ചെയ്തു
النُّورَ
X
പ്രകാശത്തെ
الَّذِي أُنزِلَ
X
ഇറക്കപ്പെട്ട
مَعَهُۙ
X
അദ്ദേഹത്തോടൊപ്പം
أُولَٰئِكَ
X
അവര്‍
هُمُ
X
അവരാണ്
الْمُفْلِحُونَ
X
വിജയം വരിച്ചവര്‍
﴿7:157﴾ يَسْأَلُونَكَ
X
നിന്നോട് അവര്‍ ചോദിക്കുന്നു
عَنِ السَّاعَةِ
X
ആ അന്ത്യ നിമിഷത്തെപ്പറ്റി
أَيَّانَ مُرْسَاهَاۖ
X
എപ്പോഴാണ് അത് വന്നെത്തുന്നതെന്ന്
قُلْ
X
നീ പറയുക
إِنَّمَا
X
മാത്രമാണ്
عِلْمُهَا
X
അതേകുറിച്ച അറിവ്
عِندَ رَبِّيۖ
X
എന്റെ നാഥന്റെ അടുത്ത്
لَا يُجَلِّيهَا
X
അത് വെളിപ്പെടുത്തുകയില്ല
لِوَقْتِهَا
X
അതിന്റെ സമയത്ത്
إِلَّا هُوَۚ
X
അവനല്ലാതെ
ثَقُلَتْ
X
അത് ഭാരിച്ചതായിരിക്കുന്നു
فِي السَّمَاوَاتِ
X
ആകാശങ്ങളില്‍
وَالْأَرْضِۚ
X
ഭൂമിയിലും
لَا تَأْتِيكُمْ
X
അത് നിങ്ങളില്‍ വന്നെത്തുകയില്ല
إِلَّا بَغْتَةًۗ
X
യാദൃശ്ചികമായിട്ടല്ലാതെ
يَسْأَلُونَكَ
X
അവര്‍ നിന്നോട് ചോദിക്കുന്നു
كَأَنَّكَ
X
നീ ആണെന്ന പോലെ
حَفِيٌّ
X
ചുഴിഞ്ഞന്വേഷിച്ചറിഞ്ഞവന്‍
عَنْهَاۖ
X
അതേക്കുറിച്ച്
قُلْ
X
നീ പറയുക
إِنَّمَا
X
മാത്രമാണ്
عِلْمُهَا
X
അതേകുറിച്ചുള്ള അറിവ്
عِندَ اللَّهِ
X
അല്ലാഹുവിങ്കല്‍
وَلَٰكِنَّ
X
പക്ഷേ
أَكْثَرَ النَّاسِ
X
ജനങ്ങളില്‍ അധികപേരും
لَا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
﴿7:187﴾ إِنَّ الَّذِينَ
X
തീര്‍ച്ചയായും ഒരു കൂട്ടര്‍
عِندَ رَبِّكَ
X
നിന്റെ നാഥന്റെ അടുത്തുള്ള (മലക്കുകള്‍)
لَا يَسْتَكْبِرُونَ
X
അവര്‍ അഹങ്കരിക്കുന്നില്ല
عَنْ عِبَادَتِهِ
X
അവനെ വണങ്ങുന്നതില്‍
وَيُسَبِّحُونَهُ
X
അവര്‍ അവന്റെ വിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുന്നു
وَلَهُ يَسْجُدُونَ۩
X
അവന് സാഷ്ടാംഗം പ്രണമിക്കുകയും ചെയ്യുന്നു
﴿7:206﴾ أُولَٰئِكَ هُمُ
X
അവര്‍ തന്നെയാണ്
الْمُؤْمِنُونَ
X
വിശ്വാസികള്‍
حَقًّاۚ
X
യഥാര്‍ഥ
لَّهُمْ
X
അവര്‍ക്കുണ്ട്
دَرَجَاتٌ
X
സ്ഥാനങ്ങള്‍, പദവികള്‍
عِندَ
X
അടുത്ത്
رَبِّهِمْ
X
തങ്ങളുടെ നാഥന്റെ
وَمَغْفِرَةٌ
X
പാപമോചനവും
وَرِزْقٌ
X
ഉപജീവനവും
كَرِيمٌ
X
ഉദാരമായ
﴿8:4﴾ إِنَّ
X
നിശ്ചയം
شَرَّ
X
ഏറ്റം നികൃഷ്ടം
الدَّوَابِّ
X
ജീവികളില്‍
عِندَ اللَّهِ
X
അല്ലാഹുവിങ്കല്‍
الصُّمُّ
X
ഊമകളാണ്
الْبُكْمُ
X
ബധിരരുമാണ്
الَّذِينَ لَا يَعْقِلُونَ
X
ചിന്തിച്ചു മനസ്സിലാക്കാത്തവരായ
﴿8:22﴾ وَاعْلَمُوا
X
നിങ്ങള്‍ അറിയുക
أَنَّمَا
X
മാത്രമാണ്
أَمْوَالُكُمْ
X
നിങ്ങളുടെ ധനങ്ങള്‍
وَأَوْلَادُكُمْ
X
നിങ്ങളുടെ സന്താനങ്ങളും
فِتْنَةٌ
X
പരീക്ഷണം
وَأَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
عِندَهُ
X
അവങ്കലാണ്
أَجْرٌ
X
പ്രതിഫലം
عَظِيمٌ
X
മഹത്തായ
﴿8:28﴾ وَمَا
X
ആയിരുന്നില്ല
كَانَ صَلَاتُهُمْ
X
അവരുടെ നമസ്കാരം
عِندَ
X
അടുത്ത്
الْبَيْتِ
X
ആ ഭവനത്തിന്റെ
إِلَّا
X
അല്ലാതെ
مُكَاءً
X
ചൂളം വിളി
وَتَصْدِيَةًۚ
X
കൈകൊട്ടും
فَذُوقُوا
X
അതിനാല്‍ നിങ്ങള്‍ അനുഭവിക്കുക
الْعَذَابَ
X
ശിക്ഷ
بِمَا كُنتُمْ
X
നിങ്ങളായിരുന്നതിനാല്‍
تَكْفُرُونَ
X
നിങ്ങള്‍ സത്യത്തെ നിഷേധിക്കുന്നു
﴿8:35﴾ إِنَّ
X
നിശ്ചയം
شَرَّ
X
ഏറ്റവും നികൃഷ്ടമായത്
الدَّوَابِّ
X
ജന്തുക്കളില്‍
عِندَ اللَّهِ
X
അല്ലാഹുവിന്റെ അടുക്കല്‍
الَّذِينَ كَفَرُوا
X
സത്യനിഷേധികളാണ്
فَهُمْ
X
അതിനാല്‍ അവര്‍
لَا يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുകയില്ല
﴿8:55﴾ كَيْفَ يَكُونُ
X
എങ്ങനെ ഉണ്ടാവും
لِلْمُشْرِكِينَ
X
ബഹുദൈവവിശ്വാസികള്‍ക്ക്
عَهْدٌ
X
കരാര്‍
عِندَ اللَّهِ
X
അല്ലാഹുവിന്റെയടുക്കല്‍
وَعِندَ رَسُولِهِ
X
അവന്റെ ദൂതന്റെയും അടുക്കല്‍
إِلَّا الَّذِينَ عَاهَدتُّمْ
X
നിങ്ങള്‍ കരാറില്‍ ഏര്‍പ്പെട്ടവരൊഴികെ
عِندَ الْمَسْجِدِ الْحَرَامِۖ
X
മസ്ജിദുല്‍ ഹറാമിനടുത്ത് വച്ച്
فَمَا اسْتَقَامُوا
X
അവര്‍ നന്നായി വര്‍ത്തിക്കുന്നിടത്തോളം
لَكُمْ
X
നിങ്ങളോട്
فَاسْتَقِيمُوا
X
നിങ്ങളും നന്നായി വര്‍ത്തിക്കുക
لَهُمْۚ
X
അവരോട്
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يُحِبُّ
X
ഇഷ്ടപ്പെടുന്നു
الْمُتَّقِينَ
X
സൂക്ഷമത പുലര്‍ത്തുന്നവരെ
﴿9:7﴾ أَجَعَلْتُمْ
X
നിങ്ങള്‍ ആക്കിയോ
سِقَايَةَ
X
വെള്ളം കുടിക്കാന്‍ കൊടുക്കുന്നത്
الْحَاجِّ
X
തീര്‍ഥാടകന്ന്
وَعِمَارَةَ
X
പരിപാലിക്കുന്നതും
الْمَسْجِدِ الْحَرَامِ
X
മസ്ജിദുല്‍ ഹറാം
كَمَنْ آمَنَ
X
വിശ്വസിച്ചവന്റെ പ്രവര്‍ത്തനം പോലെ
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും
وَجَاهَدَ
X
സമരം നടത്തിയവന്റെയും
فِي سَبِيلِ اللَّهِۚ
X
അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍
لَا يَسْتَوُونَ
X
അവര്‍ ഒരുപോലെയാവുകയില്ല
عِندَ اللَّهِۗ
X
അല്ലാഹുവിന്റെയടുക്കല്‍
وَاللَّهُ
X
അല്ലാഹു
لَا يَهْدِي
X
നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ الظَّالِمِينَ
X
അക്രമികളായ ജനത്തെ
﴿9:19﴾ الَّذِينَ آمَنُوا
X
സത്യവിശ്വാസം സ്വീകരിച്ചവര്‍
وَهَاجَرُوا
X
സ്വന്തം നാടുവെടിഞ്ഞവരും
وَجَاهَدُوا
X
സമരം നടത്തിയവരും
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍
بِأَمْوَالِهِمْ
X
തങ്ങളുടെ ധനം കൊണ്ട്
وَأَنفُسِهِمْ
X
തങ്ങളുടെ ദേഹം കൊണ്ടും
أَعْظَمُ
X
മഹത്വമേറിയവരാണ്
دَرَجَةً
X
പദവിയാല്‍
عِندَ اللَّهِۚ
X
അല്ലാഹുവിങ്കല്‍
وَأُولَٰئِكَ
X
അവര്‍ തന്നെയാണ്
هُمُ الْفَائِزُونَ
X
വിജയം വരിക്കുന്നവര്‍
﴿9:20﴾ خَالِدِينَ
X
അവര്‍ നിത്യവാസികളായിരിക്കും
فِيهَا
X
അതില്‍
أَبَدًاۚ
X
എക്കാലവും
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
عِندَهُ
X
അവന്റെ പക്കല്‍ ഉണ്ട്
أَجْرٌ
X
പ്രതിഫലം
عَظِيمٌ
X
മഹത്തായ
﴿9:22﴾ إِنَّ عِدَّةَ الشُّهُورِ
X
നിശ്ചയമായും മാസങ്ങളുടെ എണ്ണം
عِندَ اللَّهِ
X
അല്ലാഹുവിന്റെയടുക്കല്‍
اثْنَا عَشَرَ شَهْرًا
X
പന്ത്രണ്ട് മാസമാണ്
فِي كِتَابِ اللَّهِ
X
ദൈവികപ്രമാണമനുസരിച്ച്
يَوْمَ خَلَقَ
X
സൃഷ്ടിച്ച ദിവസം(തൊട്ട്)
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
مِنْهَا
X
അവയില്‍
أَرْبَعَةٌ
X
നാലെണ്ണം
حُرُمٌۚ
X
യുദ്ധം വിലക്കപ്പെട്ടവയാണ്
ذَٰلِكَ
X
അതാണ് (ഇതാണ്)
الدِّينُ
X
വ്യവസ്ഥ
الْقَيِّمُۚ
X
ശരിയായ
فَلَا تَظْلِمُوا
X
അതിനാല്‍ നിങ്ങള്‍ അതിക്രമം ചെയ്യാതിരിക്കുവിന്‍
فِيهِنَّ
X
അവയില്‍
أَنفُسَكُمْۚ
X
നിങ്ങളോടുതന്നെ
وَقَاتِلُوا
X
നിങ്ങള്‍ യുദ്ധം ചെയ്യുക
الْمُشْرِكِينَ
X
ബഹുദൈവവിശ്വാസികളോട്
كَافَّةً
X
ഒന്നായി
كَمَا يُقَاتِلُونَكُمْ
X
അവര്‍ നിങ്ങളോട് യുദ്ധം ചെയ്യുന്നത് പോലെ
كَافَّةًۚ
X
ഒന്നിച്ച്
وَاعْلَمُوا
X
നിങ്ങള്‍ അറിയുക
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
مَعَ الْمُتَّقِينَ
X
സൂക്ഷ്മതയുള്ളവരോടൊപ്പമാണ്
﴿9:36﴾ وَمِنَ الْأَعْرَابِ
X
ഗ്രാമീണ അറബികളില്‍തന്നെയുണ്ട്
مَن يُؤْمِنُ
X
വിശ്വസിക്കുന്നവര്‍
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും
وَيَتَّخِذُ
X
അവര്‍ ഗണിക്കുകയും ചെയ്യുന്നു
مَا يُنفِقُ
X
തങ്ങള്‍ ചെലവഴിക്കുന്നതിനെ
قُرُبَاتٍ
X
സാമീപ്യം നേടാനുതകുന്ന പുണ്യകര്‍മങ്ങളായി
عِندَ اللَّهِ
X
അല്ലാഹുവിന്റെയടുക്കല്‍
وَصَلَوَاتِ
X
പ്രാര്‍ഥന ലഭിക്കാനുള്ള മാര്‍ഗമായും
الرَّسُولِۚ
X
പ്രവാചകന്റെ
أَلَا
X
അറിയുക
إِنَّهَا
X
നിശ്ചയമായും അത്
قُرْبَةٌ
X
ദൈവസാമീപ്യത്തിനുള്ള മാര്‍ഗമാകുന്നു
لَّهُمْۚ
X
അവര്‍ക്ക്
سَيُدْخِلُهُمُ
X
അവരെ പ്രവേശിപ്പിക്കും
اللَّهُ
X
അല്ലാഹു
فِي رَحْمَتِهِۗ
X
തന്റെ കാരുണ്യത്തില്‍
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
പരമദയാലുവുമാണ്
﴿9:99﴾ أَكَانَ
X
ആയിത്തീന്നുവോ
لِلنَّاسِ
X
ജനങ്ങള്‍ക്ക്
عَجَبًا
X
ഒരത്ഭുതം
أَنْ أَوْحَيْنَا
X
നാം ദിവ്യസന്ദേശം നല്‍കിയത്
إِلَىٰ رَجُلٍ
X
ഒരാള്‍ക്ക്
مِّنْهُمْ
X
തങ്ങളില്‍ നിന്നുതന്നെയുള്ള
أَنْ أَنذِرِ
X
മുന്നറിയിപ്പ് നല്‍കുക എന്ന്
النَّاسَ
X
ജനങ്ങള്‍ക്ക്
وَبَشِّرِ
X
നീ സുവാര്‍ത്തയറിയിക്കുകയെന്നും
﴿10:2﴾