Repeated Words in Quran

< >
Total Found : 2
وَقَوْلِهِمْ
X
അവരുടെ വാക്ക് കൊണ്ടും
إِنَّا قَتَلْنَا
X
ഞങ്ങള്‍ കൊന്നിരിക്കുന്നു
الْمَسِيحَ عِيسَى ابْنَ مَرْيَمَ
X
മര്‍യമിന്റെ പുത്രന്‍ മസീഹ് ഈസായെ
رَسُولَ اللَّهِ
X
ദൈവദൂതനായ
وَمَا قَتَلُوهُ
X
അവര്‍ അദ്ദേഹത്തെ കൊന്നിട്ടില്ല
وَمَا صَلَبُوهُ
X
അവര്‍ അദ്ദേഹത്തെ ക്രൂശിച്ചിട്ടുമില്ല
وَلَٰكِن
X
പക്ഷേ
شُبِّهَ
X
അവ്യക്തമാവുകയാണുണ്ടായത്
لَهُمْۚ
X
അവര്‍ക്ക്
وَإِنَّ الَّذِينَ اخْتَلَفُوا فِيهِ
X
തീര്‍ച്ചയായും അദ്ദേഹത്തിന്റെ കാര്യത്തില്‍ ഭിന്നാഭിപ്രായമുള്ളവര്‍
لَفِي شَكٍّ
X
സംശയത്തില്‍ തന്നെയാണ്
مِّنْهُۚ
X
അതേപ്പറ്റി
مَا لَهُم
X
അവര്‍ക്കില്ല
بِهِ
X
അതേക്കുറിച്ച്
مِنْ عِلْمٍ
X
യാതൊരറിവും
إِلَّا اتِّبَاعَ الظَّنِّۚ
X
ഊഹത്തെ പിന്‍പറ്റലല്ലാതെ
وَمَا قَتَلُوهُ
X
അവര്‍ അദ്ദേഹത്തെ കൊന്നിട്ടില്ല
يَقِينًا
X
ഉറപ്പായും
﴿4:157﴾ وَجَعَلُوا
X
അവരാക്കി
لِلَّهِ
X
അല്ലാഹുവിന്
شُرَكَاءَ
X
പങ്കാളികള്‍
الْجِنَّ
X
ജിന്നുകളെ
وَخَلَقَهُمْۖ
X
അവരെ സൃഷ്ടിച്ചിരിക്കുന്നു
وَخَرَقُوا
X
അവര്‍ സങ്കല്‍പിച്ചു
لَهُ
X
അവന്
بَنِينَ
X
പുത്രന്മാരെയും
وَبَنَاتٍ
X
പുത്രിമാരെയും
بِغَيْرِ
X
ഇല്ലാതെ
عِلْمٍۚ
X
വിവരം
سُبْحَانَهُ
X
അവന്‍ പരിശുദ്ധനാണ്
وَتَعَالَىٰ
X
അവന്‍ ഉന്നതനുമായിരിക്കുന്നു(ഉന്നതനുമാണ്)
عَمَّا يَصِفُونَ
X
അവര്‍ വര്‍ണിച്ചുകൊണ്ടിരിക്കുന്നതില്‍നിന്നെല്ലാം
﴿6:100﴾ وَلَا تَسُبُّوا
X
നിങ്ങള്‍ ശകാരിക്കരുത്
الَّذِينَ يَدْعُونَ
X
അവര്‍ വിളിച്ചുപ്രാര്‍ഥിക്കുന്നവരെ
مِن دُونِ اللَّهِ
X
അല്ലാഹുവെക്കൂടാതെ
فَيَسُبُّوا اللَّهَ
X
അങ്ങനെ ചെയ്താല്‍ അവര്‍ അല്ലാഹുവെ ശകാരിക്കും
عَدْوًا
X
അന്യായമായി
بِغَيْرِ
X
ഇല്ലാത്തതിനാല്‍
عِلْمٍۗ
X
അറിവ്
كَذَٰلِكَ
X
അപ്രകാരം
زَيَّنَّا
X
നാം ഭംഗിയായി തോന്നിപ്പിച്ചു
لِكُلِّ
X
എല്ലാവര്‍ക്കും
أُمَّةٍ
X
ജനവിഭാഗം
عَمَلَهُمْ
X
അവരുടെ ചെയ്തിയെ
ثُمَّ
X
പിന്നീട്
إِلَىٰ رَبِّهِم
X
അവരുടെ നാഥന്റെ അടുത്തേക്ക്
مَّرْجِعُهُمْ
X
അവരുടെ മടക്കം
فَيُنَبِّئُهُم
X
അപ്പോള്‍ അവരെ അവന്‍ വിവരമറിയിക്കും
بِمَا
X
ഒന്നിനെക്കുറിച്ച്
كَانُوا
X
അവരായിരുന്നു
يَعْمَلُونَ
X
അവര്‍ ചെയ്യുന്നു
﴿6:108﴾ وَمَا
X
എന്ത് (എന്ത്പറ്റി?)
لَكُمْ
X
നിങ്ങള്‍ക്ക്
أَلَّا تَأْكُلُوا
X
നിങ്ങള്‍ തിന്നാതിരിക്കാന്‍
مِمَّا
X
ഒന്നില്‍നിന്ന്
ذُكِرَ
X
ഉച്ചരിക്കപ്പെട്ടു
اسْمُ اللَّهِ
X
അല്ലാഹുവിന്റെ നാമം
عَلَيْهِ
X
അതിന്മേല്‍
وَقَدْ فَصَّلَ
X
അവന്‍ വിവരിച്ചുതന്നിട്ടുണ്ട്
لَكُم
X
നിങ്ങള്‍ക്ക്
مَّا حَرَّمَ
X
അവന്‍ നിഷിദ്ധമാക്കിയത്
عَلَيْكُمْ
X
നിങ്ങള്‍ക്ക്
إِلَّا مَا
X
യാതൊന്ന് ഒഴികെ
اضْطُرِرْتُمْ إِلَيْهِۗ
X
അതിലേക്ക് നിങ്ങള്‍ നിര്‍ബന്ധിതരാക്കപ്പെട്ടു
وَإِنَّ كَثِيرًا
X
തീര്‍ച്ചയായും ധാരാളം പേര്‍
لَّيُضِلُّونَ
X
അവര്‍ വഴിപിഴപ്പിക്കുന്നു
بِأَهْوَائِهِم
X
അവരുടെ തന്നിഷ്ടപ്രകാരം
بِغَيْرِ
X
ഇല്ലാതെ
عِلْمٍۗ
X
ഒരു വിവരവും
إِنَّ رَبَّكَ
X
തീര്‍ച്ചയായും നിന്റെ നാഥന്‍
هُوَ
X
അവന്‍
أَعْلَمُ
X
നന്നായറിയുന്നവനാണ്
بِالْمُعْتَدِينَ
X
അതിക്രമികളെപ്പറ്റി
﴿6:119﴾ قَدْ خَسِرَ
X
തീര്‍ച്ചയായും നഷ്ടത്തില്‍പെട്ടു
الَّذِينَ قَتَلُوا
X
കൊന്നവര്‍
أَوْلَادَهُمْ
X
സ്വന്തം മക്കളെ
سَفَهًا
X
അവിവേകം കാരണം
بِغَيْرِ
X
ഇല്ലാതെ
عِلْمٍ
X
ഒരു വിവരവും
وَحَرَّمُوا
X
അവര്‍ നിഷിദ്ധമാക്കുകയും ചെയ്തു
مَا رَزَقَهُمُ اللَّهُ
X
അവര്‍ക്ക് അല്ലാഹു നല്‍കിയതിനെ
افْتِرَاءً
X
കെട്ടിച്ചമച്ച
عَلَى اللَّهِۚ
X
അല്ലാഹുവിന്റെ പേരില്‍
قَدْ ضَلُّوا
X
സംശയമില്ല, അവര്‍ വഴികേടിലായിരിക്കുന്നു
وَمَا كَانُوا
X
അവര്‍ ആയിരുന്നില്ല
مُهْتَدِينَ
X
നേര്‍വഴിപ്രാപിച്ചവര്‍
﴿6:140﴾ ثَمَانِيَةَ
X
എട്ട്
أَزْوَاجٍۖ
X
ഇണകളെ
مِّنَ الضَّأْنِ
X
ചെമ്മരിയാടുകളില്‍നിന്ന്
اثْنَيْنِ
X
രണ്ട്
وَمِنَ الْمَعْزِ
X
കോലാടുകളില്‍നിന്ന്
اثْنَيْنِۗ
X
രണ്ട്
قُلْ
X
നീ പറയുക(ചോദിക്കുക)
آلذَّكَرَيْنِ
X
രണ്ട് ആണ്‍ വര്‍ഗങ്ങളെയാണോ
حَرَّمَ
X
അവര്‍ നിഷിദ്ധമാക്കി(നിഷിദ്ധമാക്കിയത്)
أَمِ الْأُنثَيَيْنِ
X
അതോ, രണ്ട് പെണ്‍വര്‍ഗങ്ങളെയോ
أَمَّا اشْتَمَلَتْ
X
അതുമല്ലെങ്കില്‍ ഉള്‍ക്കൊണ്ടതിനെയാണോ
عَلَيْهِ
X
അതിനെ
أَرْحَامُ
X
ഗര്‍ഭാശയങ്ങള്‍
الْأُنثَيَيْنِۖ
X
രണ്ട് പെണ്‍വര്‍ഗങ്ങളുടെ
نَبِّئُونِي
X
എനിക്ക് നിങ്ങള്‍ പറഞ്ഞുതരിക
بِعِلْمٍ
X
അറിവിന്റെ അടിസ്ഥാനത്തില്‍
إِن كُنتُمْ
X
നിങ്ങളാണെങ്കില്‍
صَادِقِينَ
X
സത്യസന്ധര്‍
﴿6:143﴾ وَمِنَ الْإِبِلِ
X
ഒട്ടകങ്ങളില്‍നിന്ന്
اثْنَيْنِ
X
രണ്ട്
وَمِنَ الْبَقَرِ
X
പശുവര്‍ഗത്തില്‍നിന്ന്
اثْنَيْنِۗ
X
രണ്ട്
قُلْ
X
നീ പറയുക(ചോദിക്കുക)
آلذَّكَرَيْنِ
X
രണ്ട് ആണ്‍വര്‍ഗങ്ങളെയാണോ
حَرَّمَ
X
അവന്‍ നിഷിദ്ധമാക്കി(നിഷിദ്ധമാക്കിയത്)
أَمِ الْأُنثَيَيْنِ
X
അതോ, രണ്ട് പെണ്‍വര്‍ഗങ്ങളെയോ
أَمَّا اشْتَمَلَتْ
X
അതുമല്ലെങ്കില്‍ ഉള്‍ക്കൊണ്ടതിനെയാണോ
عَلَيْهِ
X
അതിനെ
أَرْحَامُ
X
ഗര്‍ഭാശയങ്ങള്‍
الْأُنثَيَيْنِۖ
X
ഇരുതരം പെണ്‍വര്‍ഗങ്ങളുടെ
أَمْ كُنتُمْ
X
അല്ലെങ്കില്‍ നിങ്ങളായിരുന്നോ
شُهَدَاءَ
X
സാക്ഷികള്‍
إِذْ
X
സന്ദര്‍ഭത്തില്‍
وَصَّاكُمُ اللَّهُ
X
നിങ്ങളെ അല്ലാഹു ഉപദേശിച്ചു(ച്ച)
بِهَٰذَاۚ
X
ഇത്
فَمَنْ
X
അപ്പോള്‍ ആരുണ്ട്
أَظْلَمُ
X
കൊടിയ അക്രമി
مِمَّنِ
X
ഒരാളെക്കാള്‍
افْتَرَىٰ
X
അവന്‍ കെട്ടിച്ചമച്ചു
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
كَذِبًا
X
കള്ളം
لِّيُضِلَّ
X
അവന്‍ പിഴപ്പിക്കാന്‍വേണ്ടി
النَّاسَ
X
ജനങ്ങളെ
بِغَيْرِ
X
ഇല്ലാതെ
عِلْمٍۗ
X
ഒരു വിവരവും
إِنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
لَا يَهْدِي
X
അവന്‍ നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ
X
ജനതയെ
الظَّالِمِينَ
X
അക്രമികളായ
﴿6:144﴾ سَيَقُولُ
X
പറയും
الَّذِينَ أَشْرَكُوا
X
(ആ)ബഹുദൈവവാദികള്‍
لَوْ شَاءَ اللَّهُ
X
അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍
مَا أَشْرَكْنَا
X
ഞങ്ങള്‍ ബഹുദൈവവിശ്വാസികളാകുമായിരുന്നില്ല
وَلَا آبَاؤُنَا
X
ഞങ്ങളുടെ പിതാക്കളും ഇല്ല
وَلَا حَرَّمْنَا
X
ഞങ്ങള്‍ നിഷിദ്ധമാക്കുമായിരുന്നില്ല
مِن شَيْءٍۚ
X
ഒന്നും
كَذَٰلِكَ
X
അപ്രകാരംതന്നെ
كَذَّبَ
X
തള്ളിപ്പറഞ്ഞു
الَّذِينَ مِن قَبْلِهِمْ
X
അവര്‍ക്കുമുമ്പുള്ളവന്‍
حَتَّىٰ ذَاقُوا
X
അവര്‍ അനുഭവിക്കുവോളം
بَأْسَنَاۗ
X
നമ്മുടെ ശിക്ഷ
قُلْ
X
നീ പറയുക
هَلْ عِندَكُم
X
നിങ്ങളുടെ വശം ഉണ്ടോ
مِّنْ عِلْمٍ
X
വല്ല വിവരവും
فَتُخْرِجُوهُ
X
അങ്ങനെ അത് നിങ്ങള്‍ വെളിപ്പെടുത്തിത്തരും
لَنَاۖ
X
ഞങ്ങള്‍ക്ക്
إِن تَتَّبِعُونَ
X
നിങ്ങള്‍ പിന്‍പറ്റുന്നില്ല
إِلَّا
X
അല്ലാതെ
الظَّنَّ
X
ഊഹത്തെ
وَإِنْ أَنتُمْ
X
നിങ്ങളല്ല
إِلَّا
X
അല്ലാതെ
تَخْرُصُونَ
X
നിങ്ങള്‍ അനുമാനിക്കുന്നു
﴿6:148﴾ فَلَنَقُصَّنَّ
X
പിന്നെ നാം വിവരിച്ചു കൊടുക്കും
عَلَيْهِم
X
അവര്‍ക്ക്
بِعِلْمٍۖ
X
അറിവോടു കൂടി
وَمَا كُنَّا
X
നാം ആയിട്ടില്ല
غَائِبِينَ
X
മറഞ്ഞുപോയവര്‍
﴿7:7﴾ وَلَقَدْ جِئْنَاهُم
X
തീര്‍ച്ചയായും നാം അവര്‍ക്കെത്തിച്ചുകൊടുത്തു
بِكِتَابٍ
X
ഗ്രന്ഥത്തെ
فَصَّلْنَاهُ
X
അതിനെ നാം വിശദീകരിച്ചു
عَلَىٰ عِلْمٍ
X
ജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍
هُدًى
X
മാര്‍ഗദര്‍ശനമായി
وَرَحْمَةً
X
കാരുണ്യവുമായി
لِّقَوْمٍ
X
ജനത്തിന്
يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നു
﴿7:52﴾ وَلَمَّا دَخَلُوا
X
അവര്‍ പ്രവേശിച്ചപ്പോള്‍
مِنْ حَيْثُ أَمَرَهُمْ
X
അവരോട് കല്‍പിച്ചവിധം
أَبُوهُم
X
തങ്ങളുടെ പിതാവ്
مَّا كَانَ
X
അത് തടുത്ത്നിര്‍ത്തുമായിരുന്നില്ല
يُغْنِي عَنْهُم
X
അവരില്‍നിന്ന്
مِّنَ اللَّهِ
X
അല്ലാഹുവിന്റെ വിധിയില്‍നിന്ന്
مِن شَيْءٍ
X
യാതൊന്നും
إِلَّا حَاجَةً
X
ഒരാവശ്യംമാത്രമാണത്
فِي نَفْسِ يَعْقُوبَ
X
യഅ്ഖൂബിന്റെ മനസ്സിലുള്ള
قَضَاهَاۚ
X
അതദ്ദേഹം പൂര്‍ത്തീകരിച്ചു
وَإِنَّهُ
X
നിശ്ചയമായും അദ്ദേഹം
لَذُو عِلْمٍ
X
അറിവുള്ളവനാണ്
لِّمَا عَلَّمْنَاهُ
X
നാം അദ്ദേഹത്തിന് പഠിപ്പിച്ചുകൊടുത്തതിനാല്‍
وَلَٰكِنَّ
X
എന്നാല്‍
أَكْثَرَ النَّاسِ
X
മനുഷ്യരില്‍ ഏറെപ്പേരും
لَا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
﴿12:68﴾ فَبَدَأَ
X
അങ്ങനെ അദ്ദേഹം(പരിശോധന)തുടങ്ങി
بِأَوْعِيَتِهِمْ
X
അവരുടെ ഭാണ്ഡങ്ങളില്‍
قَبْلَ
X
(പരിശോധിക്കുന്നതിന്ന്)മുമ്പ്
وِعَاءِ
X
ഭാണ്ഡം
أَخِيهِ
X
തന്റെ സഹോദരന്റെ
ثُمَّ
X
പിന്നെ
اسْتَخْرَجَهَا
X
അദ്ദേഹം അത് പുറത്തെടുത്തു
مِن
X
ഭാണ്ഡത്തില്‍നിന്ന്
وِعَاءِ أَخِيهِۚ
X
തന്റെ സഹോദരന്റെ
كَذَٰلِكَ
X
അപ്രകാരം
كِدْنَا
X
നാം തന്ത്രം പ്രയോഗിച്ചു
لِيُوسُفَۖ
X
യൂസുഫിന് വേണ്ടി
مَا كَانَ
X
(അദ്ദേഹത്തിന്) ഭൂഷണമായിരുന്നില്ല
لِيَأْخُذَ
X
പിടിച്ചുവെക്കാന്‍
أَخَاهُ
X
തന്റെ സഹോദരനെ
فِي دِينِ
X
നിയമമനുസരിച്ച്
الْمَلِكِ
X
രാജാവിന്റെ
إِلَّا أَن يَشَاءَ
X
ഉദ്ദേശിച്ചിരുന്നെങ്കിലല്ലാതെ
اللَّهُۚ
X
അല്ലാഹു
نَرْفَعُ
X
നാം ഉയര്‍ത്തുന്നു
دَرَجَاتٍ
X
പലപദവികള്‍
مَّن نَّشَاءُۗ
X
നാം ഇച്ഛിക്കുന്നവരെ
وَفَوْقَ
X
മീതെയുണ്ട്
كُلِّ
X
എല്ലാവരുടെയും
ذِي عِلْمٍ
X
അറിവുള്ള
عَلِيمٌ
X
എല്ലാം അറിയുന്നവന്‍
﴿12:76﴾ لِيَحْمِلُوا
X
അവര്‍ വഹിക്കുന്നതിനായി
أَوْزَارَهُمْ
X
അവരുടെ ഭാരങ്ങളെ
كَامِلَةً
X
പൂര്‍ണ്ണമായും
يَوْمَ الْقِيَامَةِۙ
X
ഉയിര്‍ത്തെഴുന്നേല്‍പ്പുനാളില്‍
وَمِنْ أَوْزَارِ
X
ഭാരങ്ങളില്‍ നിന്ന്(ചിലതും)
الَّذِينَ يُضِلُّونَهُم
X
അവര്‍ വഴിപിഴപ്പിക്കുന്നവരുടെ
بِغَيْرِ عِلْمٍۗ
X
ഒരു വിവരവുമില്ലാതെ
أَلَا
X
അറിയുക
سَاءَ
X
(വളരെ) ചീത്തയായി
مَا يَزِرُونَ
X
അവര്‍ വഹിക്കുന്നത്
﴿16:25﴾ وَاللَّهُ خَلَقَكُمْ
X
അല്ലാഹു നിങ്ങളെ സൃഷ്ടിച്ചു
ثُمَّ
X
പിന്നീട്
يَتَوَفَّاكُمْۚ
X
അവന്‍ നിങ്ങളെ മരിപ്പിക്കുന്നു
وَمِنكُم
X
നിങ്ങളിലുണ്ട്
مَّن يُرَدُّ
X
മടക്കപ്പെടുന്നവര്‍
إِلَىٰ أَرْذَلِ
X
ഏറ്റവും താണ അവസ്ഥയിലേക്ക്
الْعُمُرِ
X
ആയുസ്സിന്റെ
لِكَيْ لَا يَعْلَمَ
X
അവന്‍ അറിയാതിരിക്കാന്‍
بَعْدَ عِلْمٍ
X
അറിവിന്ന് ശേഷം
شَيْئًاۚ
X
ഒന്നും
إِنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
عَلِيمٌ
X
എല്ലാം അറിയുന്നവനും
قَدِيرٌ
X
കഴിവുറ്റവനുമാകുന്നു
﴿16:70﴾ مَّا لَهُم
X
അവര്‍ക്കില്ല
بِهِ
X
അതിനെ സംബന്ധിച്ച്
مِنْ عِلْمٍ
X
ഒരറിവും
وَلَا لِآبَائِهِمْۚ
X
അവരുടെ പിതാക്കള്‍ക്കുമില്ല
كَبُرَتْ
X
ഗുരുതരമായിരിക്കുന്നു
كَلِمَةً
X
വാക്ക്
تَخْرُجُ
X
പുറത്തുവരുന്ന
مِنْ أَفْوَاهِهِمْۚ
X
അവരുടെ വായകളിലൂടെ
إِن يَقُولُونَ
X
അവര്‍ പറയുന്നില്ല
إِلَّا كَذِبًا
X
കളവല്ലാതെ
﴿18:5﴾ وَمِنَ النَّاسِ
X
ജനങ്ങളിലുണ്ട്
مَن يُجَادِلُ
X
തര്‍ക്കിക്കുന്നവര്‍
فِي اللَّهِ
X
അല്ലാഹുവിന്റെ കാര്യത്തില്‍
بِغَيْرِ عِلْمٍ
X
ഒരറിവും ഇല്ലാതെ
وَيَتَّبِعُ
X
അവന്‍ അനുഗമിക്കും
كُلَّ شَيْطَانٍ
X
എല്ലാ ചെകുത്താന്‍മാരേയും
مَّرِيدٍ
X
ധിക്കാരിയായ
﴿22:3﴾ يَا أَيُّهَا النَّاسُ
X
മനുഷ്യരേ
إِن كُنتُمْ
X
നിങ്ങളാണെങ്കില്‍
فِي رَيْبٍ
X
സംശയത്തില്‍
مِّنَ الْبَعْثِ
X
പുനരുഃത്ഥാനത്തെപ്പറ്റി
فَإِنَّا
X
തീര്‍ച്ചയായും നാം
خَلَقْنَاكُم
X
നാം നിങ്ങളെ സൃഷ്ടിച്ചു
مِّن تُرَابٍ
X
മണ്ണില്‍ നിന്ന്
ثُمَّ
X
പിന്നെ
مِن نُّطْفَةٍ
X
ബീജത്തില്‍ നിന്ന്
ثُمَّ
X
പിന്നെ
مِنْ عَلَقَةٍ
X
രക്തപിണ്ഡത്തില്‍ നിന്ന്
ثُمَّ
X
പിന്നെ
مِن مُّضْغَةٍ
X
മാംസപിണ്ഡത്തില്‍ നിന്ന്
مُّخَلَّقَةٍ
X
രൂപം നല്‍കപ്പെട്ട
وَغَيْرِ مُخَلَّقَةٍ
X
രൂപമില്ലാത്തതുമായ
لِّنُبَيِّنَ
X
നാം വ്യക്തമാക്കിത്തരാന്‍
لَكُمْۚ
X
നിങ്ങള്‍ക്ക്
وَنُقِرُّ
X
നാം നിലനിര്‍ത്തുന്നു, നിവസിപ്പിക്കുന്നു
فِي الْأَرْحَامِ
X
ഗര്‍ഭാശയങ്ങളില്‍
مَا نَشَاءُ
X
നാം ഉദ്ദേശിക്കുന്നതിനെ
إِلَىٰ أَجَلٍ
X
ഒരവധി വരെ
مُّسَمًّى
X
നിര്‍ണ്ണയിക്കപ്പെട്ട
ثُمَّ نُخْرِجُكُمْ
X
പിന്നെ നാം നിങ്ങളെ പുറത്ത് കൊണ്ട് വരുന്നു
طِفْلًا
X
ശിശുവായി
ثُمَّ
X
പിന്നെ
لِتَبْلُغُوا
X
നിങ്ങള്‍ പ്രാപിക്കാന്‍
أَشُدَّكُمْۖ
X
നിങ്ങളുടെ യൗവനം
وَمِنكُم
X
നിങ്ങളിലുണ്ട്
مَّن يُتَوَفَّىٰ
X
മരിപ്പിക്കപ്പെടുന്നവര്‍
وَمِنكُم
X
നിങ്ങളിലുണ്ട്
مَّن يُرَدُّ
X
തള്ളപ്പെടുന്നവര്‍
إِلَىٰ أَرْذَلِ الْعُمُرِ
X
ഏറ്റവും അവശമായ പ്രായത്തിലേക്ക്
لِكَيْلَا يَعْلَمَ
X
അറിയാതിരിക്കുമാറ്
مِن بَعْدِ عِلْمٍ
X
അറിവിന് ശേഷം
شَيْئًاۚ
X
ഒന്നും തന്നെ
وَتَرَى
X
നീ കാണുന്നു
الْأَرْضَ
X
ഭൂമിയെ
هَامِدَةً
X
വരണ്ടുണങ്ങിയതായി
فَإِذَا أَنزَلْنَا
X
നാം ഇറക്കിയാല്‍
عَلَيْهَا
X
അതിന്മേല്‍
الْمَاءَ
X
വെള്ളം
اهْتَزَّتْ
X
അത് തുടിക്കുന്നു
وَرَبَتْ
X
വികസിക്കുന്നു
وَأَنبَتَتْ
X
മുളപ്പിക്കുന്നു
مِن كُلِّ زَوْجٍ
X
എല്ലാതരം
بَهِيجٍ
X
കൗതുകമുണര്‍ത്തുന്ന
﴿22:5﴾ وَمِنَ النَّاسِ
X
ജനങ്ങളിലുണ്ട്
مَن يُجَادِلُ
X
തര്‍ക്കിക്കുന്നവര്‍
فِي اللَّهِ
X
അല്ലാഹുവിന്റെ കാര്യത്തില്‍
بِغَيْرِ عِلْمٍ
X
ഒരറിവും കൂടാതെ
وَلَا هُدًى
X
ഒരു മാര്‍ഗ്ഗദര്‍ശനവും ഇല്ലാതെ
وَلَا كِتَابٍ
X
ഒരു വേദഗ്രന്ഥവുമില്ലാതെ
مُّنِيرٍ
X
വെളിച്ചം നല്‍കുന്ന
﴿22:8﴾ قَالَ
X
(ഖാറൂന്‍) പറഞ്ഞു
إِنَّمَا أُوتِيتُهُ
X
നിശ്ചയം എനിക്കിതെല്ലാം കിട്ടിയത്
عَلَىٰ عِلْمٍ
X
വിദ്യകൊണ്ട് മാത്രമാണ്
عِندِيۚ
X
എന്റെ വശമുള്ള
أَوَلَمْ يَعْلَمْ
X
അവനറിഞ്ഞിട്ടില്ലേ
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
قَدْ أَهْلَكَ
X
നശിപ്പിച്ചിട്ടുണ്ടെന്ന്
مِن قَبْلِهِ
X
അവന്നുമുമ്പ്
مِنَ الْقُرُونِ
X
തലമുറകളില്‍
مَنْ
X
ചിലരെ
هُوَ
X
അവന്‍
أَشَدُّ
X
അതിശക്തനായിരുന്നു
مِنْهُ
X
ഇവനേക്കാള്‍
قُوَّةً
X
ബലവും
وَأَكْثَرُ جَمْعًاۚ
X
കൂടുതല്‍ സംഘബലവും
وَلَا يُسْأَلُ
X
ചോദിക്കപ്പെടുന്നതല്ല
عَن ذُنُوبِهِمُ
X
അവരുടെ കുറ്റങ്ങളെക്കുറിച്ച്
الْمُجْرِمُونَ
X
കുറ്റവാളികള്‍
﴿28:78﴾ بَلِ
X
എന്നാല്‍
اتَّبَعَ
X
പിന്‍പറ്റി
الَّذِينَ ظَلَمُوا
X
അക്രമികള്‍
أَهْوَاءَهُم
X
തങ്ങളുടെ ഇച്ഛകളെ
بِغَيْرِ عِلْمٍۖ
X
യാതൊരു വിവരവും ഇല്ലാതെ
فَمَن يَهْدِي
X
അപ്പോള്‍ ആര് നേര്‍വഴിയിലാക്കും
مَنْ أَضَلَّ اللَّهُۖ
X
അല്ലാഹു വഴി തെറ്റിച്ചവനെ
وَمَا لَهُم
X
അവര്‍ക്കില്ല
مِّن نَّاصِرِينَ
X
സഹായികളായി ആരും
﴿30:29﴾ وَمِنَ النَّاسِ
X
ജനങ്ങളിലുണ്ട്
مَن
X
ചിലര്‍
يَشْتَرِي
X
(വിലക്കു) വാങ്ങുന്ന
لَهْوَ الْحَدِيثِ
X
വിനോദവാക്കുകള്‍
لِيُضِلَّ
X
(ആളുകളെ) തെറ്റിക്കാന്‍ വേണ്ടി
عَن سَبِيلِ
X
മാര്‍ഗത്തില്‍ നിന്ന്
اللَّهِ
X
അല്ലാഹുവിന്റെ
بِغَيْرِ
X
ഇല്ലാതെ
عِلْمٍ
X
ഒരു വിവരവും
وَيَتَّخِذَهَا
X
അതിനെ ആക്കുവാനും
هُزُوًاۚ
X
പരിഹാസ്യം
أُولَٰئِكَ
X
അക്കൂട്ടര്‍
لَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
مُّهِينٌ
X
നിന്ദ്യമായ
﴿31:6﴾ أَلَمْ تَرَوْا
X
നിങ്ങള്‍ കണ്ടിട്ടില്ലേ
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
سَخَّرَ
X
അധീനമാക്കി, വിധേയമാക്കി (എന്ന്)
لَكُم
X
നിങ്ങള്‍ക്ക്
مَّا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِ
X
ഭൂമിയിലുള്ളതും
وَأَسْبَغَ
X
അവന്‍ വിശാലമാക്കുകയും ചെയ്തു
عَلَيْكُمْ
X
നിങ്ങള്‍ക്ക്
نِعَمَهُ
X
അനുഗ്രഹങ്ങള്‍
ظَاهِرَةً
X
വ്യക്തമായ നിലയില്‍, പ്രത്യക്ഷമായിട്ട്
وَبَاطِنَةًۗ
X
മറഞ്ഞ നിലയിലും, പരോക്ഷമായിട്ടും
وَمِنَ النَّاسِ
X
ജനങ്ങളിലുണ്ട്
مَن
X
ചിലര്‍
يُجَادِلُ
X
തര്‍ക്കിക്കുന്ന
فِي اللَّهِ
X
അല്ലാഹുവി(ന്റെ കാര്യത്തി)ല്‍
بِغَيْرِ عِلْمٍ
X
ഒരറിവും ഇല്ലാതെ
وَلَا هُدًى
X
ഒരു മാര്‍ഗദര്‍ശനവുമില്ലാതെ
وَلَا كِتَابٍ
X
ഒരു ഗ്രന്ഥവുമില്ലാതെ
مُّنِيرٍ
X
വെളിച്ചമേകുന്ന, പ്രകാശം നല്‍കുന്ന
﴿31:20﴾ مَا كَانَ لِيَ
X
എനിക്കുണ്ടായിരുന്നില്ല
مِنْ عِلْمٍ
X
ഒരറിവും
بِالْمَلَإِ
X
വിശിഷ്ട സമൂഹത്തെപ്പറ്റി
الْأَعْلَىٰ
X
അത്യുന്നതമായ
إِذْ يَخْتَصِمُونَ
X
അവര്‍ തര്‍ക്കിച്ചു കൊണ്ടിരുന്ന സന്ദര്‍ഭത്തില്‍
﴿38:69﴾ فَإِذَا مَسَّ
X
ബാധിച്ചാല്‍
الْإِنسَانَ
X
മനുഷ്യനെ
ضُرٌّ
X
വല്ല വിപത്തും
دَعَانَا
X
അവന്‍ നമ്മെ വിളിച്ചു പ്രാര്‍ഥിക്കും
ثُمَّ
X
പിന്നീട്
إِذَا خَوَّلْنَاهُ
X
അവന് നാം നല്‍കിയാല്‍
نِعْمَةً
X
അനുഗ്രഹം
مِّنَّا
X
നമ്മില്‍ നിന്ന്
قَالَ
X
അവന്‍ പറയും
إِنَّمَا أُوتِيتُهُ
X
തീര്‍ച്ചയായും ഇതെനിക്ക് നല്‍കപ്പെട്ടിരിക്കുന്നു
عَلَىٰ عِلْمٍۚ
X
എന്റെ അറിവിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ്
بَلْ
X
അല്ല
هِيَ
X
അത്
فِتْنَةٌ
X
ഒരു പരീക്ഷണമാണ്
وَلَٰكِنَّ
X
പക്ഷേ
أَكْثَرَهُمْ
X
അവരിലേറെപേരും
لَا يَعْلَمُونَ
X
അവരറിയുന്നില്ല
﴿39:49﴾ وَقَالُوا
X
അവര്‍ പറഞ്ഞു
لَوْ شَاءَ
X
ഇച്ഛിച്ചിരുന്നെങ്കില്‍
الرَّحْمَٰنُ
X
പരമകാരുണികനായവന്‍
مَا عَبَدْنَاهُمۗ
X
ഞങ്ങള്‍ അവരെ ആരാധിക്കുമായിരുന്നില്ല
مَّا لَهُم
X
അവര്‍ക്കില്ല
بِذَٰلِكَ
X
അതിനെ കുറിച്ച്
مِنْ عِلْمٍۖ
X
ഒരറിവും
إِنْ هُمْ إِلَّا يَخْرُصُونَ
X
അവര്‍ അനുമാനങ്ങള്‍ മെനഞ്ഞുണ്ടാക്കുകമാത്രമാണ്
﴿43:20﴾ وَلَقَدِ
X
തീര്‍ച്ചയായും
اخْتَرْنَاهُمْ
X
നാമവരെ തെരഞ്ഞെടുത്തു
عَلَىٰ عِلْمٍ
X
(അവരുടെ നിജസ്ഥിതി) അറിഞ്ഞുകൊണ്ടുതന്നെ
عَلَى الْعَالَمِينَ
X
ലോകത്താരെക്കാളും
﴿44:32﴾ أَفَرَأَيْتَ
X
നീ കണ്ടോ
مَنِ اتَّخَذَ
X
ആക്കിയവനെ
إِلَٰهَهُ
X
തന്റെ ദൈവമായി
هَوَاهُ
X
തന്റെ ദേഹേഛയെ
وَأَضَلَّهُ
X
അവനെ വഴികേടിലാക്കിയിരിക്കുന്നു
اللَّهُ
X
അല്ലാഹു
عَلَىٰ عِلْمٍ
X
അറിഞ്ഞുകൊണ്ടുതന്നെ
وَخَتَمَ
X
അവന്‍ മുദ്രവെച്ചിരിക്കുന്നു
عَلَىٰ سَمْعِهِ
X
അവന്റെ കാതിന്
وَقَلْبِهِ
X
അവന്റെ മനസ്സിനും
وَجَعَلَ
X
അവന്‍ ഉണ്ടാക്കിയിരിക്കുന്നു
عَلَىٰ بَصَرِهِ
X
അവന്റെ കണ്ണിനുമേല്‍
غِشَاوَةً
X
മൂടി
فَمَن يَهْدِيهِ
X
അപ്പോള്‍ അവനെ നേര്‍വഴിയിലാക്കാനാരുണ്ട്
مِن بَعْدِ اللَّهِۚ
X
അല്ലാഹുവെക്കൂടാതെ
أَفَلَا تَذَكَّرُونَ
X
എന്നിട്ടും നിങ്ങളൊട്ടും ചിന്തിച്ചറിയുന്നില്ലേ
﴿45:23﴾ وَقَالُوا
X
അവര്‍ പറഞ്ഞു
مَا هِيَ
X
ഇത് (ജീവിതം) അല്ല
إِلَّا حَيَاتُنَا الدُّنْيَا
X
നമ്മുടെ ഈ ഭൗതികജീവിതമല്ലാതെ
نَمُوتُ
X
നാം മരിക്കുന്നു
وَنَحْيَا
X
നാം ജീവിക്കുന്നു
وَمَا يُهْلِكُنَا
X
നമ്മെ നശിപ്പിക്കുന്നില്ല
إِلَّا الدَّهْرُۚ
X
കാലമല്ലാതെ
وَمَا لَهُم
X
(യഥാര്‍ത്ഥത്തില്‍) അവര്‍ക്കില്ല
بِذَٰلِكَ
X
അതിനെപ്പറ്റി
مِنْ عِلْمٍۖ
X
ഒരു വിവരവും
إِنْ هُمْ إِلَّا يَظُنُّونَ
X
അവര്‍ ഊഹിക്കുക മാത്രമാണ്
﴿45:24﴾ قُلْ
X
നീ പറയുക
أَرَأَيْتُم
X
നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?
مَّا تَدْعُونَ
X
നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നതിനെ(പ്പറ്റി)
مِن دُونِ اللَّهِ
X
അല്ലാഹുവിനു പുറമെ
أَرُونِي
X
നിങ്ങള്‍ എനിക്ക് കാണിച്ചുതരിക
مَاذَا
X
എന്ത്?
خَلَقُوا
X
അവര്‍ സൃഷ്ടിച്ചു
مِنَ الْأَرْضِ
X
ഭൂമിയില്‍ നിന്ന്
أَمْ لَهُمْ
X
അതോ അവര്‍ക്കുണ്ടോ
شِرْكٌ
X
പങ്ക്
فِي السَّمَاوَاتِۖ
X
ആകാശങ്ങളില്‍
ائْتُونِي
X
നിങ്ങള്‍ എനിക്ക് കൊണ്ടുവന്നുതരിക
بِكِتَابٍ
X
വല്ല വേദഗ്രന്ഥവും
مِّن قَبْلِ
X
മുമ്പുള്ള
هَٰذَا
X
ഇതിന്
أَوْ أَثَارَةٍ
X
അല്ലെങ്കില്‍ വല്ല ശേഷിപ്പും
مِّنْ عِلْمٍ
X
അറിവില്‍ നിന്നുള്ള
إِن كُنتُمْ
X
നിങ്ങളാണെങ്കില്‍
صَادِقِينَ
X
സത്യവാദികള്‍
﴿46:4﴾ هُمُ
X
അവര്‍
الَّذِينَ كَفَرُوا
X
നിഷേധിച്ചവരാകുന്നു
وَصَدُّوكُمْ
X
അവര്‍ നിങ്ങളെ തടയുകയും ചെയ്തു
عَنِ الْمَسْجِدِ الْحَرَامِ
X
പവിത്രമായ ദേവാലയത്തില്‍നിന്ന്
وَالْهَدْيَ
X
ബലിമൃഗത്തെയും
مَعْكُوفًا
X
തടഞ്ഞുവെച്ച അവസ്ഥയില്‍
أَن يَبْلُغَ
X
അത് എത്തിച്ചേരുന്നതില്‍നിന്ന്
مَحِلَّهُۚ
X
അതിന്റെ സ്ഥലത്ത്
وَلَوْلَا
X
ഇല്ലായിരുന്നുവെങ്കില്‍
رِجَالٌ
X
പുരുഷന്മാര്‍
مُّؤْمِنُونَ
X
സത്യവിശ്വാസികളായ
وَنِسَاءٌ
X
സ്ത്രീകളും
مُّؤْمِنَاتٌ
X
സത്യവിശ്വാസിനികളായ
لَّمْ تَعْلَمُوهُمْ
X
അവരെ നിങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല (നിങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ലാത്ത)
أَن تَطَئُوهُمْ
X
അതായത് നിങ്ങള്‍ അവരെ ചവിട്ടിത്തേക്കല്‍ (ചവിട്ടിത്തേക്കുമെന്ന ആശങ്ക)
فَتُصِيبَكُم
X
അങ്ങനെ നിങ്ങളെ ബാധിക്കും (ബാധിക്കുമെന്ന ആശങ്കയും)
مِّنْهُم
X
അവര്‍ കാരണമായി
مَّعَرَّةٌ
X
കുറ്റം
بِغَيْرِ عِلْمٍۖ
X
അറിയാതെ
لِّيُدْخِلَ اللَّهُ
X
അല്ലാഹു ഉള്‍പ്പെടുത്താനാണിത്
فِي رَحْمَتِهِ
X
അവന്റെ കാരുണ്യത്തില്‍
مَن يَشَاءُۚ
X
താനിച്ഛിക്കുന്നവരെ
لَوْ تَزَيَّلُوا
X
അവര്‍ വേര്‍തിരിഞ്ഞു കഴിഞ്ഞിരുന്നുവെങ്കില്‍
لَعَذَّبْنَا
X
നാം ശിക്ഷിക്കുമായിരുന്നു
الَّذِينَ كَفَرُوا
X
നിഷേധിച്ചവരെ
مِنْهُمْ
X
അവരില്‍നിന്ന്
عَذَابًا
X
ശിക്ഷ
أَلِيمًا
X
നോവേറിയ
﴿48:25﴾ وَمَا لَهُم
X
അവര്‍ക്കില്ല
بِهِ
X
അതേക്കുറിച്ച്
مِنْ عِلْمٍۖ
X
ഒരറിവും
إِن يَتَّبِعُونَ
X
അവര്‍ പിന്‍പറ്റുന്നില്ല
إِلَّا الظَّنَّۖ
X
ഊഹത്തെയല്ലാതെ
وَإِنَّ الظَّنَّ
X
നിശ്ചയം, ഊഹം
لَا يُغْنِي
X
അത് പര്യാപ്തമാവുകയില്ല, അത് ഉപകരിക്കുകയില്ല
مِنَ الْحَقِّ
X
സത്യത്തിന്
شَيْئًا
X
തീരെ, ഒട്ടും
﴿53:28﴾