Repeated Words in Quran

< >
Total Found : 2
بِئْسَمَا اشْتَرَوْا
X
അവര്‍ വാങ്ങിയത് എത്രചീത്ത
بِهِ
X
അതിന് പകരം
أَنفُسَهُمْ
X
സ്വന്തത്തെ
أَن يَكْفُرُوا
X
അതായത് അവര്‍ നിഷേധിച്ചത്
بِمَا أَنزَلَ اللَّهُ
X
അല്ലാഹു അവതരിപ്പിച്ചതിനെ
بَغْيًا
X
അമര്‍ഷം കാരണം
أَن يُنَزِّلَ اللَّهُ
X
അല്ലാഹു അവതരിപ്പിക്കുന്നതിനാല്‍
مِن فَضْلِهِ
X
തന്റെ ഔദാര്യത്തില്‍നിന്ന്
عَلَىٰ مَن يَشَاءُ
X
താന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക്
مِنْ عِبَادِهِۖ
X
തന്റെ ദാസന്മാരില്‍
فَبَاءُوا
X
അതിനാല്‍ അവര്‍ മടങ്ങി
بِغَضَبٍ
X
കോപവുമായി
عَلَىٰ غَضَبٍۚ
X
കോപത്തിനുമേല്‍
وَلِلْكَافِرِينَ
X
സത്യനിഷേധികള്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
مُّهِينٌ
X
നിന്ദ്യമായ
﴿2:90﴾ وَهُوَ
X
അവന്‍
الْقَاهِرُ
X
പരമാധികാരമുള്ളവനാണ്
فَوْقَ
X
മേല്‍
عِبَادِهِۚ
X
തന്റെ അടിമകളുടെ
وَهُوَ
X
അവന്‍
الْحَكِيمُ
X
യുക്തിമാനാണ്
الْخَبِيرُ
X
സൂക്ഷ്മജ്ഞനും
﴿6:18﴾ وَهُوَ
X
അവന്‍
الْقَاهِرُ
X
പരമാധികാരമുള്ളവനാണ്
فَوْقَ
X
മേല്‍
عِبَادِهِۖ
X
തന്റെ ദാസന്മാരുടെ
وَيُرْسِلُ
X
അവന്‍ നിയോഗിക്കുന്നു
عَلَيْكُمْ
X
നിങ്ങളുടെമേല്‍
حَفَظَةً
X
കാവല്‍ക്കാരെ
حَتَّىٰ إِذَا جَاءَ
X
അങ്ങനെ വന്നെത്തിയാല്‍
أَحَدَكُمُ
X
നിങ്ങളിലൊരാള്‍ക്ക്
الْمَوْتُ
X
മരണം
تَوَفَّتْهُ
X
അവനെ മരിപ്പിച്ചു (അവന്റെ ആയുസ്സ് അവസാനിപ്പിക്കുന്നു)
رُسُلُنَا
X
നമ്മുടെ ദൂതന്മാര്‍
وَهُمْ
X
അവര്‍
لَا يُفَرِّطُونَ
X
വീഴ്ച വരുത്തുകയില്ല
﴿6:61﴾ ذَٰلِكَ
X
അതാണ്
هُدَى اللَّهِ
X
അല്ലാഹുവിന്റെ സന്മാര്‍ഗം
يَهْدِي
X
അവന്‍ നേര്‍വഴിയിലാക്കുന്നു
بِهِ
X
അതുമുഖേന
مَن
X
ചിലരെ
يَشَاءُ
X
അവന്‍ ഇച്ഛിക്കുന്നു(ഇച്ഛിക്കുന്ന)
مِنْ عِبَادِهِۚ
X
തന്റെ ദാസന്മാരില്‍നിന്ന്
وَلَوْ
X
എങ്കില്‍
أَشْرَكُوا
X
അവര്‍ (അല്ലാഹുവില്‍)പങ്കുകാരെ സങ്കല്‍പിച്ചിരുന്നു
لَحَبِطَ
X
പാഴായിപ്പോകുമായിരുന്നു
عَنْهُم
X
അവര്‍ക്ക്
مَّا
X
യാതൊരു(പ്രവൃത്തികള്‍)
كَانُوا
X
അവരായിരുന്നു
يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിക്കുന്നു
﴿6:88﴾ قُلْ
X
നീ ചോദിക്കുക
مَنْ
X
ആര്
حَرَّمَ
X
നിഷിദ്ധമാക്കി
زِينَةَ اللَّهِ
X
അല്ലാഹുവിന്റെ അലങ്കാരത്തെ
الَّتِي أَخْرَجَ
X
അവന്‍ ഉണ്ടാക്കിയതായ
لِعِبَادِهِ
X
തന്റെ ദാസന്‍മാര്‍ക്ക്
وَالطَّيِّبَاتِ
X
ഉത്തമമായവയെയും
مِنَ الرِّزْقِۚ
X
ആഹാര പദാര്‍ഥങ്ങളില്‍ നിന്ന്
قُلْ
X
നീ പറയുക
هِيَ
X
അവ
لِلَّذِينَ آمَنُوا
X
സത്യവിശ്വാസികള്‍ക്കുള്ളതാണ്
فِي الْحَيَاةِ
X
ജീവിതത്തില്‍
الدُّنْيَا
X
ഇഹലോകം
خَالِصَةً
X
അവര്‍ക്ക് മാത്രമുള്ളതാണ്
يَوْمَ الْقِيَامَةِۗ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
كَذَٰلِكَ
X
അവ്വിധം
نُفَصِّلُ
X
നാം വിശദീകരിക്കുന്നു
الْآيَاتِ
X
തെളിവുകള്‍
لِقَوْمٍ
X
ആളുകള്‍ക്കു വേണ്ടി
يَعْلَمُونَ
X
അവര്‍ മനസ്സിലാക്കുന്നു
﴿7:32﴾ قَالَ مُوسَىٰ
X
മൂസാ പറഞ്ഞു
لِقَوْمِهِ
X
തന്റെ ജനതയോട്
اسْتَعِينُوا
X
നിങ്ങള്‍ സഹായം തേടുക
بِاللَّهِ
X
അല്ലാഹുവോട്
وَاصْبِرُواۖ
X
നിങ്ങള്‍ ക്ഷമിക്കുകയും ചെയ്യുക
إِنَّ الْأَرْضَ
X
തീര്‍ച്ചയായും ഭൂമി
لِلَّهِ
X
അല്ലാഹുവിന്റെതാണ്
يُورِثُهَا
X
അവന്‍ അതിന്റെ അവകാശിയാക്കും
مَن يَشَاءُ
X
അവന്‍ ഇച്ഛിക്കുന്നവരെ
مِنْ عِبَادِهِۖ
X
തന്റെ ദാസന്‍മാരില്‍ നിന്ന്
وَالْعَاقِبَةُ
X
അന്തിമ വിജയം
لِلْمُتَّقِينَ
X
ഭക്തന്‍മാര്‍ക്കാണ്
﴿7:128﴾ أَلَمْ يَعْلَمُوا
X
അവര്‍ അറിഞ്ഞിട്ടില്ലേ
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
هُوَ يَقْبَلُ
X
അവന്‍ സ്വീകരിക്കുന്നു
التَّوْبَةَ
X
പശ്ചാത്താപം
عَنْ عِبَادِهِ
X
തന്റെ ദാസന്മാരുടെ
وَيَأْخُذُ
X
ഏറ്റുവാങ്ങുകയും ചെയ്യുന്നു
الصَّدَقَاتِ
X
ദാനധര്‍മങ്ങള്‍
وَأَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
هُوَ
X
അവന്‍
التَّوَّابُ
X
ധാരാളമായി പശ്ചാത്താപം സ്വീകരിക്കുന്നവനാണ്
الرَّحِيمُ
X
പരമദയാലുവുമാണ്
﴿9:104﴾ وَإِن يَمْسَسْكَ
X
നിനക്ക് വരുത്തുന്നുവെങ്കില്‍
اللَّهُ
X
അല്ലാഹു
بِضُرٍّ
X
വല്ല ദ്രോഹവും
فَلَا كَاشِفَ
X
നീക്കുന്നവനില്ല
لَهُ
X
അതിനെ
إِلَّا هُوَۖ
X
അവനല്ലാതെ
وَإِن يُرِدْكَ
X
അവന്‍ നിനക്ക് ഉദ്ദേശിക്കുകയാണെങ്കില്‍
بِخَيْرٍ
X
വല്ലഗുണവും
فَلَا رَادَّ
X
തട്ടിമാറ്റുന്നവനില്ല
لِفَضْلِهِۚ
X
അവന്റെ അനുഗ്രഹം
يُصِيبُ
X
അവന്‍ നല്‍കുന്നു
بِهِ
X
അത്
مَن يَشَاءُ
X
താനിച്ഛിക്കുന്നവര്‍ക്ക്
مِنْ عِبَادِهِۚ
X
തന്റെ ദാസരില്‍
وَهُوَ
X
അവന്‍
الْغَفُورُ
X
ഏറെ പൊറുക്കുന്നവനാണ്
الرَّحِيمُ
X
ദയാപരനുമാണ്
﴿10:107﴾ قَالَتْ
X
പറഞ്ഞു
لَهُمْ
X
അവരോട്
رُسُلُهُمْ
X
അവരുടെ ദൂതന്മാര്‍
إِن نَّحْنُ
X
ഞങ്ങള്‍ അല്ല
إِلَّا بَشَرٌ
X
മനുഷ്യരല്ലാതെ
مِّثْلُكُمْ
X
നിങ്ങളെ പോലുള്ള
وَلَٰكِنَّ اللَّهَ
X
പക്ഷേ അല്ലാഹു
يَمُنُّ
X
പ്രത്യേകം അനുഗ്രഹിക്കുന്നു
عَلَىٰ مَن يَشَاءُ
X
അവന്‍ ഇച്ഛിക്കുന്നവരെ
مِنْ عِبَادِهِۖ
X
തന്റെ ദാസരില്‍ നിന്ന്
وَمَا كَانَ لَنَا
X
ഞങ്ങള്‍ക്ക് നിവൃത്തിയില്ല
أَن نَّأْتِيَكُم
X
ഞങ്ങള്‍ നിങ്ങളുടെ അടുത്ത് വരാന്‍
بِسُلْطَانٍ
X
ഒരു തെളിവും കൊണ്ട്
إِلَّا بِإِذْنِ اللَّهِۚ
X
അല്ലാഹുവിന്റെ ഹിതമനുസരിച്ചല്ലാതെ
وَعَلَى اللَّهِ
X
അല്ലാഹുവിലാണ്
فَلْيَتَوَكَّلِ
X
ഭരമേല്‍പിക്കേണ്ടത്
الْمُؤْمِنُونَ
X
സത്യവിശ്വാസികള്‍
﴿14:11﴾ يُنَزِّلُ
X
അവന്‍ ഇറക്കുന്നു
الْمَلَائِكَةَ
X
മലക്കുകളെ
بِالرُّوحِ
X
ദിവ്യ ചൈതന്യവുമായി
مِنْ أَمْرِهِ
X
അവന്റെ തീരുമാനമനുസരിച്ചു
عَلَىٰ مَن يَشَاءُ
X
അവന്‍ ഉദ്ദേശിക്കുന്നവരുടെ മേല്‍
مِنْ عِبَادِهِ
X
അവന്റെ ദാസന്മാരില്‍ നിന്ന്
أَنْ أَنذِرُوا
X
നിങ്ങള്‍ താകീത് നല്‍കുവിന്‍
أَنَّهُ لَا إِلَٰهَ
X
ഒരു ദൈവവുമില്ലെന്ന്
إِلَّا أَنَا
X
ഞാനല്ലാതെ
فَاتَّقُونِ
X
അതിനാല്‍ നിങ്ങള്‍ എന്നെ സൂക്ഷിക്കുവിന്‍
﴿16:2﴾ وَكَمْ
X
എത്രയാണ്
أَهْلَكْنَا
X
നാം നശിപ്പിച്ചത്
مِنَ الْقُرُونِ
X
തലമുറകളില്‍നിന്ന്
مِن بَعْدِ
X
ശേഷം
نُوحٍۗ
X
നൂഹിന്റെ
وَكَفَىٰ
X
മതി
بِرَبِّكَ
X
നിന്റെ നാഥന്‍
بِذُنُوبِ
X
പാപത്തിന്റെ കാര്യത്തില്‍
عِبَادِهِ
X
തന്റെ ദാസന്മാരുടെ
خَبِيرًا
X
സൂക്ഷ്മമായി അറിയുന്നവനായി
بَصِيرًا
X
കാണുന്നവനുമായി
﴿17:17﴾ إِنَّ رَبَّكَ
X
നിശ്ചയമായും നിന്റെ നാഥന്‍
يَبْسُطُ
X
വിശാലമായി നല്‍കുന്നു
الرِّزْقَ
X
ഉപജീവനമാര്‍ഗം
لِمَن يَشَاءُ
X
അവനുദ്ദേശിക്കുന്നവര്‍ക്ക്
وَيَقْدِرُۚ
X
അവന്‍ ചുരുക്കുകയും ചെയ്യുന്നു
إِنَّهُ
X
നിശ്ചയമായും അവന്‍
كَانَ
X
ആയിരിക്കുന്നു
بِعِبَادِهِ
X
തന്റെ ദാസന്മാരെക്കുറിച്ച്
خَبِيرًا
X
സൂക്ഷ്മമായി അറിയുന്നവനും
بَصِيرًا
X
നന്നായി കാണുന്നവനും
﴿17:30﴾ قُلْ
X
പറയുക
كَفَىٰ بِاللَّهِ
X
അല്ലാഹുമതി
شَهِيدًا
X
സാക്ഷിയായിട്ട്
بَيْنِي وَبَيْنَكُمْۚ
X
എനിക്കും നിങ്ങള്‍ക്കുമിടയില്‍
إِنَّهُ
X
നിശ്ചയമായും അവന്‍
كَانَ
X
ആയിരിക്കുന്നു
بِعِبَادِهِ
X
അവന്റെ ദാസന്‍മാരെക്കുറിച്ച്
خَبِيرًا
X
സൂക്ഷ്മമായി അറിയുന്നവന്‍
بَصِيرًا
X
നന്നായി കാണുന്നവനും
﴿17:96﴾ وَتَوَكَّلْ
X
നീ ഭരമേല്‍പിക്കുക
عَلَى الْحَيِّ
X
എന്നെന്നും ജീവിക്കുന്നവനില്‍
الَّذِي لَا يَمُوتُ
X
ഒരിക്കലും മരിക്കാത്ത
وَسَبِّحْ
X
അവന്റെ വിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുക
بِحَمْدِهِۚ
X
അവനെ കീര്‍ത്തിക്കുന്നതോടൊപ്പം
وَكَفَىٰ بِهِ
X
അവന്‍ തന്നെ മതി
بِذُنُوبِ
X
പാപങ്ങളെപ്പറ്റി
عِبَادِهِ
X
തന്റെ ദാസന്മാരുടെ
خَبِيرًا
X
സൂക്ഷ്മമായി അറിയുന്നവനായി
﴿25:58﴾ وَلَقَدْ آتَيْنَا
X
തീര്‍ച്ചയായും നാം നല്‍കി
دَاوُودَ
X
ദാവൂദിന്ന്
وَسُلَيْمَانَ
X
സുലൈമാന്നും
عِلْمًاۖ
X
വിജ്ഞാനം
وَقَالَا
X
അവര്‍ രണ്ടുപേരും പറഞ്ഞു
الْحَمْدُ
X
സര്‍വ സ്തുതിയും
لِلَّهِ
X
അല്ലാഹുവിനാകുന്നു
الَّذِي فَضَّلَنَا
X
ഞങ്ങള്‍ക്ക് ശ്രേഷ്ഠത നല്‍കിയവനായ
عَلَىٰ كَثِيرٍ
X
പലരെക്കാളും
مِّنْ عِبَادِهِ
X
തന്റെ ദാസന്‍മാരില്‍
الْمُؤْمِنِينَ
X
വിശ്വാസികളായ
﴿27:15﴾ قُلِ
X
പറയുക
الْحَمْدُ
X
സ്തുതി
لِلَّهِ
X
അല്ലാഹുവിനാണ്
وَسَلَامٌ
X
സമാധാനം
عَلَىٰ عِبَادِهِ
X
തന്റെ ദാസന്‍മാര്‍ക്ക്
الَّذِينَ اصْطَفَىٰۗ
X
അവന്‍ പ്രത്യേകം തെരഞ്ഞെടുത്ത
آللَّهُ
X
അല്ലാഹുവാണോ
خَيْرٌ
X
ഉത്തമന്‍
أَمَّا يُشْرِكُونَ
X
അതല്ല അവര്‍ (അവനോട്) പങ്കുചേര്‍ക്കുന്നവയോ
﴿27:59﴾ وَأَصْبَحَ
X
ആയി
الَّذِينَ
X
ഒരു കൂട്ടര്‍
تَمَنَّوْا
X
അവര്‍ ആഗ്രഹിച്ചു
مَكَانَهُ
X
അവന്റെ സ്ഥാനം
بِالْأَمْسِ
X
ഇന്നലെ
يَقُولُونَ
X
അവര്‍ പറയുന്നു
وَيْكَأَنَّ
X
അഹോ കഷ്ടം!
اللَّهَ
X
അല്ലാഹു
يَبْسُطُ
X
ഉദാരമാക്കും
الرِّزْقَ
X
ഉപജീവനം
لِمَن يَشَاءُ
X
അവനിച്ഛിക്കുന്നവര്‍ക്ക്
مِنْ عِبَادِهِ
X
തന്റെ ദാസന്മാരില്‍
وَيَقْدِرُۖ
X
ഇടുക്കം വരുത്തുകയും ചെയ്യും
لَوْلَا أَن مَّنَّ اللَّهُ
X
അല്ലാഹു ഔദാര്യം കാണിച്ചില്ലായിരുന്നെങ്കില്‍
عَلَيْنَا
X
നമ്മോട്
لَخَسَفَ
X
അവന്‍ ആഴ്ത്തുമായിരുന്നു
بِنَاۖ
X
നമ്മെയും
وَيْكَأَنَّهُ
X
അഹോ കഷ്ടം!
لَا يُفْلِحُ
X
വിജയം വരിക്കുകയില്ല
الْكَافِرُونَ
X
സത്യനിഷേധികള്‍
﴿28:82﴾ اللَّهُ يَبْسُطُ
X
അല്ലാഹു വിശാലമാക്കുന്നു
الرِّزْقَ
X
ഉപജീവനത്തില്‍
لِمَن يَشَاءُ
X
അവനിച്ഛിക്കുന്നവര്‍ക്ക്
مِنْ عِبَادِهِ
X
തന്റെ ദാസന്‍മാരില്‍ നിന്ന്
وَيَقْدِرُ
X
അവന്‍ ഇടുക്കമാക്കുകയും ചെയ്യുന്നു
لَهُۚ
X
അവന്
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
بِكُلِّ شَيْءٍ
X
എല്ലാ കാര്യങ്ങളെ പറ്റിയും
عَلِيمٌ
X
നന്നായി അറിയുന്നവനാണ്
﴿29:62﴾ اللَّهُ
X
അല്ലാഹുവാകുന്നു
الَّذِي يُرْسِلُ
X
അയക്കുന്നവന്‍
الرِّيَاحَ
X
കാറ്റുകളെ
فَتُثِيرُ
X
അങ്ങനെ അവ ഇളക്കിവിടുന്നു (ചലിപ്പിക്കുന്നു)
سَحَابًا
X
മേഘത്തെ
فَيَبْسُطُهُ
X
എന്നിട്ട് അതിനെ പരത്തുന്നു (വ്യാപിപ്പിക്കുന്നു)
فِي السَّمَاءِ
X
ആകാശത്ത്
كَيْفَ يَشَاءُ
X
അവന്‍ ഉദ്ദേശിക്കുന്ന പ്രകാരം
وَيَجْعَلُهُ
X
അവന്‍ അതിനെ ആക്കുകയും ചെയ്യുന്നു
كِسَفًا
X
പല കഷ്ണങ്ങള്‍
فَتَرَى
X
അപ്പോള്‍ നിനക്ക് കാണാം
الْوَدْقَ
X
മഴത്തുള്ളികള്‍
يَخْرُجُ
X
പുറത്തുവരുന്നതായി
مِنْ خِلَالِهِۖ
X
അവക്കിടയില്‍ നിന്ന്
فَإِذَا أَصَابَ بِهِ
X
എന്നിട്ട് അവന്‍ എത്തിച്ചു കൊടുത്താല്‍
مَن يَشَاءُ
X
താനിച്ഛിക്കുന്നവര്‍ക്ക്
مِنْ عِبَادِهِ
X
തന്റെ ദാസന്‍മാരില്‍ നിന്ന്
إِذَا هُمْ
X
അപ്പോഴതാ അവര്‍
يَسْتَبْشِرُونَ
X
(അവര്‍) ആഹ്ലാദഭരിതരാകുന്നു
﴿30:48﴾ قُلْ
X
നീ പറയുക
إِنَّ رَبِّي
X
എന്റെ നാഥന്‍
يَبْسُطُ
X
വിപുലീകരിച്ചു കൊടുക്കുന്നു
الرِّزْقَ
X
വിഭവങ്ങള്‍
لِمَن يَشَاءُ
X
അവനിഛിക്കുന്നവര്‍ക്ക്
مِنْ عِبَادِهِ
X
തന്റെ ദാസന്‍മാരില്‍
وَيَقْدِرُ
X
അവന്‍ ചുരുക്കുകയും ചെയ്യുന്നു
لَهُۚ
X
അവന്
وَمَا أَنفَقْتُم
X
നിങ്ങള്‍ ചെലവഴിക്കുന്ന പക്ഷം
مِّن شَيْءٍ
X
വല്ലതും
فَهُوَ
X
അവന്‍
يُخْلِفُهُۖ
X
അതിനു പകരം നല്‍കും
وَهُوَ
X
അവനാകുന്നു
خَيْرُ
X
ഉത്തമന്‍
الرَّازِقِينَ
X
അന്നം നല്‍കുന്നവരില്‍
﴿34:39﴾ وَمِنَ النَّاسِ
X
മനുഷ്യരിലുണ്ട്
وَالدَّوَابِّ
X
മൃഗങ്ങളിലും
وَالْأَنْعَامِ
X
കന്നുകാലികളിലും
مُخْتَلِفٌ
X
വ്യത്യങ്ങളാകുന്നു
أَلْوَانُهُ
X
അവയുടെ നിറങ്ങള്‍
كَذَٰلِكَۗ
X
അപ്രകാരം
إِنَّمَا
X
മാത്രമാണ്
يَخْشَى
X
ഭയപ്പെടുന്നു
اللَّهَ
X
അല്ലാഹുവിനെ
مِنْ عِبَادِهِ
X
തന്റെ ദാസന്മാരില്‍
الْعُلَمَاءُۗ
X
അറിവുള്ളവര്‍ (മാത്രമാണ്)
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
عَزِيزٌ
X
പ്രതാപിയാണ്
غَفُورٌ
X
ഏറെ പൊറുക്കുന്നവനും
﴿35:28﴾ وَالَّذِي أَوْحَيْنَا
X
നാം ബോധനമായി നല്‍കിയത്
إِلَيْكَ
X
നിനക്ക്
مِنَ الْكِتَابِ
X
വേദപുസ്തകത്തില്‍നിന്ന്
هُوَ
X
അതാകുന്നു
الْحَقُّ
X
സത്യം
مُصَدِّقًا
X
ശരിവെക്കുന്ന
لِّمَا بَيْنَ يَدَيْهِۗ
X
അതിന്നു മുമ്പുള്ള (വേദങ്ങളെ)
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
بِعِبَادِهِ
X
തന്റെ ദാസന്മാരെ സംബന്ധിച്ച്
لَخَبِيرٌ
X
സൂക്ഷ്മമായി അറിയുന്നവനാണ്
بَصِيرٌ
X
എല്ലാം കാണുന്നവനും
﴿35:31﴾ وَلَوْ يُؤَاخِذُ
X
പിടികൂടി ശിക്ഷിക്കുകയാണെങ്കില്‍
اللَّهُ
X
അല്ലാഹു
النَّاسَ
X
മനുഷ്യരെ
بِمَا كَسَبُوا
X
അവര്‍ ചെയ്തുകൂട്ടിയതിന്റെ പേരില്‍
مَا تَرَكَ
X
അവന്‍ ബാക്കിവെക്കുമായിരുന്നില്ല
عَلَىٰ ظَهْرِهَا
X
ഭൂമുഖത്ത്
مِن دَابَّةٍ
X
ഒരു ജന്തുവെയും
وَلَٰكِن
X
എന്നാല്‍
يُؤَخِّرُهُمْ
X
അവനവര്‍ക്ക് അവസരം നീട്ടിക്കൊടുക്കുകയാണ്
إِلَىٰ أَجَلٍ
X
ഒരു അവധിവരെ
مُّسَمًّىۖ
X
നിശ്ചിതമായ
فَإِذَا جَاءَ
X
അങ്ങനെ വന്നെത്തിയാല്‍
أَجَلُهُمْ
X
അവരുടെ അവധി
فَإِنَّ اللَّهَ كَانَ
X
തീര്‍ച്ചയായും അല്ലാഹു ആകുന്നു
بِعِبَادِهِ
X
തന്റെ ദാസന്മാരെപ്പറ്റി
بَصِيرًا
X
കണ്ടറിയുന്നവന്‍
﴿35:45﴾ إِن تَكْفُرُوا
X
നിങ്ങള്‍ നിഷേധിക്കുകയാണെങ്കില്‍
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
غَنِيٌّ
X
ധന്യനാണ്, അനാശ്രയനാണ്
عَنكُمْۖ
X
നിങ്ങളില്‍ നിന്ന്
وَلَا يَرْضَىٰ
X
അവന്‍ ഇഷ്ടപ്പെടുന്നില്ല
لِعِبَادِهِ
X
തന്റെ ദാസന്‍മാര്‍ക്ക്
الْكُفْرَۖ
X
സത്യനിഷേധം
وَإِن تَشْكُرُوا
X
നിങ്ങള്‍ നന്ദി കാണിക്കുന്നുവെങ്കില്‍
يَرْضَهُ
X
അത് അവന്‍ ഇഷ്ടപ്പെടുന്നു
لَكُمْۗ
X
നിങ്ങള്‍ക്ക്
وَلَا تَزِرُ
X
വഹിക്കുകയില്ല
وَازِرَةٌ
X
ഭാരം വഹിക്കുന്ന ഒരുത്തനും
وِزْرَ
X
ഭാരം
أُخْرَىٰۗ
X
മറ്റൊരാളുടെ
ثُمَّ
X
പിന്നീട്
إِلَىٰ رَبِّكُم
X
നിങ്ങളുടെ നാഥങ്കലേക്കാണ്
مَّرْجِعُكُمْ
X
നിങ്ങളുടെ മടക്കം
فَيُنَبِّئُكُم
X
അപ്പോള്‍ അവന്‍ നിങ്ങളെ വിവരമറിയിക്കും
بِمَا كُنتُمْ تَعْمَلُونَۚ
X
നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെ കുറിച്ച്‌
إِنَّهُ
X
തീര്‍ച്ചയായും അവന്‍
عَلِيمٌ
X
നന്നായറിയുന്നവനാണ്
بِذَاتِ الصُّدُورِ
X
ഹൃദയങ്ങളിലുള്ളത്
﴿39:7﴾ رَفِيعُ الدَّرَجَاتِ
X
(അവന്‍) ഉന്നത പദവികളുള്ളവനാകുന്നു
ذُو الْعَرْشِ
X
സിംഹാസനത്തിന്നുടയവന്‍
يُلْقِي
X
അവന്‍ ഇറക്കിക്കൊടുക്കുന്നു
الرُّوحَ
X
ദിവ്യബോധനം
مِنْ أَمْرِهِ
X
തന്റെ ആജ്ഞയാല്‍
عَلَىٰ مَن يَشَاءُ
X
താനിച്ഛിക്കുന്നവര്‍ക്ക്
مِنْ عِبَادِهِ
X
തന്റെ ദാസരില്‍
لِيُنذِرَ
X
അവന്‍ മുന്നറിയിപ്പ് നല്‍കുന്നതിന്ന്
يَوْمَ التَّلَاقِ
X
കൂടിക്കാഴ്ചയുടെ നാളിനെപ്പറ്റി
﴿40:15﴾ فَلَمْ يَكُ يَنفَعُهُمْ
X
എന്നാല്‍ അവര്‍ക്ക് ഉപകരിച്ചില്ല
إِيمَانُهُمْ
X
അവരുടെ വിശ്വാസം
لَمَّا رَأَوْا
X
അവര്‍ കണ്ടപ്പോള്‍
بَأْسَنَاۖ
X
നമ്മുടെ ശിക്ഷ
سُنَّتَ اللَّهِ
X
അല്ലാഹുവിന്റെ നടപടിക്രമമാണത്
الَّتِي قَدْ خَلَتْ
X
നടപ്പിലാക്കിക്കഴിഞ്ഞിട്ടുള്ള
فِي عِبَادِهِۖ
X
തന്റെ ദാസന്‍മാരുടെ കാര്യത്തില്‍
وَخَسِرَ
X
നഷ്ടത്തിലകപ്പെട്ടു
هُنَالِكَ
X
അവിടെ
الْكَافِرُونَ
X
സത്യനിഷേധികള്‍
﴿40:85﴾ اللَّهُ
X
അല്ലാഹു
لَطِيفٌ
X
കനിവുള്ളവനാകുന്നു
بِعِبَادِهِ
X
തന്റെ ദാസന്മാരോട്
يَرْزُقُ
X
അവന്‍ അന്നം നല്‍കുന്നു
مَن يَشَاءُۖ
X
അവനിഛിക്കുന്നവര്‍ക്ക്
وَهُوَ
X
അവന്‍
الْقَوِيُّ
X
കരുത്തനാണ്
الْعَزِيزُ
X
അജയ്യനും
﴿42:19﴾ وَهُوَ
X
അവന്‍
الَّذِي يَقْبَلُ
X
സ്വീകരിക്കുന്നവനാണ്
التَّوْبَةَ
X
പശ്ചാത്താപം
عَنْ عِبَادِهِ
X
തന്റെ ദാസന്മാരില്‍നിന്ന്
وَيَعْفُو
X
അവന്‍ മാപ്പ് നല്‍കുകയും ചെയ്യുന്നു
عَنِ السَّيِّئَاتِ
X
ദുഷ്കൃത്യങ്ങള്‍ക്ക്
وَيَعْلَمُ
X
അവന്‍ അറിയുകയും ചെയ്യുന്നു
مَا تَفْعَلُونَ
X
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത്
﴿42:25﴾ وَلَوْ بَسَطَ
X
വിപുലീകരിച്ചുകൊടുത്തിരുന്നുവെങ്കില്‍
اللَّهُ
X
അല്ലാഹു
الرِّزْقَ
X
വിഭവം
لِعِبَادِهِ
X
തന്റെ ദാസന്മാര്‍ക്ക്
لَبَغَوْا
X
അവര്‍ അതിക്രമം പ്രവര്‍ത്തിക്കുമായിരുന്നു
فِي الْأَرْضِ
X
ഭൂമിയില്‍
وَلَٰكِن
X
എന്നാല്‍
يُنَزِّلُ
X
അവന്‍ ഇറക്കിക്കൊടുക്കുന്നു
بِقَدَرٍ
X
ഒരു പരിമാണമനുസരിച്ച്
مَّا يَشَاءُۚ
X
അവന്‍ ഉദ്ദേശിക്കുന്നത്
إِنَّهُ
X
തീര്‍ച്ചയായും അവന്‍
بِعِبَادِهِ
X
തന്റെ ദാസന്മാരെ സംബന്ധിച്ച്
خَبِيرٌ
X
സൂക്ഷ്മമായറിയുന്നവനാണ്
بَصِيرٌ
X
സൂക്ഷ്മദൃഷ്ടിയുള്ളവനും
﴿42:27﴾ وَجَعَلُوا
X
അവര്‍ ആക്കിവെച്ചിരിക്കുന്നു
لَهُ
X
അല്ലാഹുവിന്ന്
مِنْ عِبَادِهِ
X
അവന്റെ ദാസന്മാരില്‍ ചിലരെ
جُزْءًاۚ
X
അംശം
إِنَّ الْإِنسَانَ
X
തീര്‍ച്ചയായും മനുഷ്യന്‍
لَكَفُورٌ
X
നന്ദികെട്ടവനാണ്
مُّبِينٌ
X
തെളിഞ്ഞ
﴿43:15﴾