Repeated Words in Quran

< >
Total Found : 1
بِئْسَمَا اشْتَرَوْا
X
അവര്‍ വാങ്ങിയത് എത്രചീത്ത
بِهِ
X
അതിന് പകരം
أَنفُسَهُمْ
X
സ്വന്തത്തെ
أَن يَكْفُرُوا
X
അതായത് അവര്‍ നിഷേധിച്ചത്
بِمَا أَنزَلَ اللَّهُ
X
അല്ലാഹു അവതരിപ്പിച്ചതിനെ
بَغْيًا
X
അമര്‍ഷം കാരണം
أَن يُنَزِّلَ اللَّهُ
X
അല്ലാഹു അവതരിപ്പിക്കുന്നതിനാല്‍
مِن فَضْلِهِ
X
തന്റെ ഔദാര്യത്തില്‍നിന്ന്
عَلَىٰ مَن يَشَاءُ
X
താന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക്
مِنْ عِبَادِهِۖ
X
തന്റെ ദാസന്മാരില്‍
فَبَاءُوا
X
അതിനാല്‍ അവര്‍ മടങ്ങി
بِغَضَبٍ
X
കോപവുമായി
عَلَىٰ غَضَبٍۚ
X
കോപത്തിനുമേല്‍
وَلِلْكَافِرِينَ
X
സത്യനിഷേധികള്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
مُّهِينٌ
X
നിന്ദ്യമായ
﴿2:90﴾ وَإِذَا سَأَلَكَ
X
നിന്നോട് ചോദിച്ചാല്‍
عِبَادِي
X
എന്റെ ദാസന്‍മാര്‍
عَنِّي
X
എന്നെ സംബന്ധിച്ച്
فَإِنِّي
X
തീര്‍ച്ചയായും ഞാന്‍
قَرِيبٌۖ
X
സമീപസ്ഥനാണ്
أُجِيبُ
X
ഞാന്‍ ഉത്തരം ചെയ്യും
دَعْوَةَ الدَّاعِ
X
പ്രാര്‍ത്ഥിക്കുന്നവന്റെ പ്രാര്‍ത്ഥനക്ക്
إِذَا دَعَانِۖ
X
അവന്‍ എന്നോട് പ്രാര്‍ത്ഥിച്ചാല്‍
فَلْيَسْتَجِيبُوا لِي
X
അതിനാല്‍ അവന്‍ എനിക്ക് ഉത്തരം ചെയ്യട്ടെ
وَلْيُؤْمِنُوا بِي
X
അവനെന്നില്‍ വിശ്വസിക്കുകയും ചെയ്യട്ടെ
لَعَلَّهُمْ
X
അവരായേക്കും
يَرْشُدُونَ
X
നേര്‍വഴിയിലാകുന്നു
﴿2:186﴾ وَمِنَ النَّاسِ
X
ജനങ്ങളിലുണ്ട്
مَن يَشْرِي
X
വില്‍ക്കുന്നവന്‍
نَفْسَهُ
X
തന്നെതന്നെ
ابْتِغَاءَ
X
കൊതിച്ചുകൊണ്ട്
مَرْضَاتِ
X
അല്ലാഹുവിന്റെ തൃപ്തി
اللَّهِۗ
X
അല്ലാഹു
وَاللَّهُ رَءُوفٌ
X
ഏറ്റം കൃപയുള്ളവനാണ്
بِالْعِبَادِ
X
തന്റെ ദാസന്മാരോട്
﴿2:207﴾ قُلْ
X
പറയുക
أَؤُنَبِّئُكُم
X
ഞാന്‍ അറിയിച്ചു തരട്ടെയോ
بِخَيْرٍ
X
ശ്രേഷ്ഠമായത്
مِّن ذَٰلِكُمْۚ
X
ഇതിനേക്കാള്‍
لِلَّذِينَ اتَّقَوْا
X
സൂക്ഷ്മത പുലര്‍ത്തിയവര്‍ക്ക്
عِندَ رَبِّهِمْ
X
തങ്ങളുടെ നാഥന്റെയടുക്കല്‍
جَنَّاتٌ
X
സ്വര്‍ഗീയാരാമങ്ങള്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തിലൂടെ
الْأَنْهَارُ
X
ആറുകള്‍, നദികള്‍
خَالِدِينَ
X
സ്ഥിരവാസികളായി
فِيهَا
X
അവയില്‍
وَأَزْوَاجٌ
X
ഇണകളും
مُّطَهَّرَةٌ
X
പരിശുദ്ധരായ
وَرِضْوَانٌ
X
പ്രീതിയും
مِّنَ اللَّهِۗ
X
അല്ലാഹുവില്‍ നിന്നുള്ള
وَاللَّهُ
X
അല്ലാഹു
بَصِيرٌ
X
സൂക്ഷ്മമായി കണ്ടറിയുന്നവനാണ്
بِالْعِبَادِ
X
അടിമകളെ
﴿3:15﴾ فَإِنْ حَاجُّوكَ
X
ഇനിയും അവര്‍ നിന്നോട് തര്‍ക്കിക്കുന്നുവെങ്കില്‍
فَقُلْ
X
നീ പറയുക
أَسْلَمْتُ
X
ഞാന്‍ സമര്‍പ്പിച്ചിരിക്കുന്നു
وَجْهِيَ
X
എന്റെ മുഖം
لِلَّهِ
X
അല്ലാഹുവിന്
وَمَنِ اتَّبَعَنِۗ
X
എന്നെ പിന്തുടര്‍ന്നവരും
وَقُل
X
നീ ചോദിക്കുക
لِّلَّذِينَ أُوتُوا
X
നല്‍കപ്പെട്ടവരോട്
الْكِتَابَ
X
വേദഗ്രന്ഥം
وَالْأُمِّيِّينَ
X
അക്ഷരജ്ഞാനമില്ലാത്തവരോടും
أَأَسْلَمْتُمْۚ
X
നിങ്ങള്‍(ദൈവത്തിന്) കീഴ്പ്പെട്ടുവോ
فَإِنْ أَسْلَمُوا
X
അവര്‍ കീഴ്പ്പെട്ടാല്‍
فَقَدِ اهْتَدَواۖ
X
ഉറപ്പായും അവര്‍ നേര്‍വഴിയിലായി
وَّإِن تَوَلَّوْا
X
അവര്‍ പിന്‍മാറുകയാണെങ്കില്‍
فَإِنَّمَا عَلَيْكَ
X
തീര്‍ച്ചയായും താങ്കളുടെ മേലുള്ള(ബാധ്യത)
الْبَلَاغُۗ
X
സന്‍മാര്‍ഗം എത്തിക്കല്‍(മാത്രമാകുന്നു)
وَاللَّهُ
X
അല്ലാഹു
بَصِيرٌ
X
സൂക്ഷ്മമായി കണ്ടറിയുന്നവനാകുന്നു
بِالْعِبَادِ
X
അടിമകളെ
﴿3:20﴾ يَوْمَ
X
ദിനം
تَجِدُ
X
കണ്ടെത്തുന്ന
كُلُّ نَفْسٍ
X
ഓരോ ആത്മാവും, ഓരോ മനുഷ്യനും
مَّا عَمِلَتْ
X
താന്‍ ചെയ്തതി(ന്റെ ഫലം)
مِنْ خَيْرٍ
X
നന്മയായി
مُّحْضَرًا
X
ഹാജറാക്കപ്പെട്ടതായി
وَمَا عَمِلَتْ
X
താന്‍ ചെയ്തതി(ന്റെ ഫലവും)
مِن سُوءٍ
X
തിന്മയായി
تَوَدُّ
X
(ഓരോ ആത്മാവും) ആഗ്രഹിക്കും
لَوْ أَنَّ
X
തീര്‍ച്ചയായും ഉണ്ടായിരുന്നെങ്കില്‍
بَيْنَهَا
X
അതിന്റെ(തന്റെ) ഇടയില്‍
وَبَيْنَهُ
X
അതിന്റെ (ദിനത്തിന്റെ)യും ഇടയില്‍
أَمَدًا
X
ദൂരം
بَعِيدًاۗ
X
ദീര്‍ഘമായ
وَيُحَذِّرُكُمُ
X
നിങ്ങള്‍ക്ക് താക്കീത് നല്‍കുന്നു
اللَّهُ
X
അല്ലാഹു
نَفْسَهُۗ
X
തന്നെപ്പറ്റി, തന്റെ ശിക്ഷയെപ്പറ്റി
وَاللَّهُ
X
അല്ലാഹു
رَءُوفٌ
X
പരമദയാലുവാണ്
بِالْعِبَادِ
X
അടിമകളോട്
﴿3:30﴾ لَّعَنَهُ اللَّهُۘ
X
അല്ലാഹു അവനെ ശപിച്ചിരിക്കുന്നു
وَقَالَ
X
അവന്‍ പറഞ്ഞി(ട്ടുണ്ടായിരുന്നു)
لَأَتَّخِذَنَّ
X
തീര്‍ച്ചയായും ഞാന്‍ എന്റേതാക്കും (ഞാന്‍ പിടിച്ചെടുക്കും)
مِنْ عِبَادِكَ
X
നിന്റെ ദാസന്‍മാരില്‍ നിന്ന്
نَصِيبًا
X
ഒരോഹരി (ഒരു വിഭാഗത്തെ)
مَّفْرُوضًا
X
നിശ്ചിതമായ
﴿4:118﴾ وَهُوَ
X
അവന്‍
الْقَاهِرُ
X
പരമാധികാരമുള്ളവനാണ്
فَوْقَ
X
മേല്‍
عِبَادِهِۚ
X
തന്റെ അടിമകളുടെ
وَهُوَ
X
അവന്‍
الْحَكِيمُ
X
യുക്തിമാനാണ്
الْخَبِيرُ
X
സൂക്ഷ്മജ്ഞനും
﴿6:18﴾ وَهُوَ
X
അവന്‍
الْقَاهِرُ
X
പരമാധികാരമുള്ളവനാണ്
فَوْقَ
X
മേല്‍
عِبَادِهِۖ
X
തന്റെ ദാസന്മാരുടെ
وَيُرْسِلُ
X
അവന്‍ നിയോഗിക്കുന്നു
عَلَيْكُمْ
X
നിങ്ങളുടെമേല്‍
حَفَظَةً
X
കാവല്‍ക്കാരെ
حَتَّىٰ إِذَا جَاءَ
X
അങ്ങനെ വന്നെത്തിയാല്‍
أَحَدَكُمُ
X
നിങ്ങളിലൊരാള്‍ക്ക്
الْمَوْتُ
X
മരണം
تَوَفَّتْهُ
X
അവനെ മരിപ്പിച്ചു (അവന്റെ ആയുസ്സ് അവസാനിപ്പിക്കുന്നു)
رُسُلُنَا
X
നമ്മുടെ ദൂതന്മാര്‍
وَهُمْ
X
അവര്‍
لَا يُفَرِّطُونَ
X
വീഴ്ച വരുത്തുകയില്ല
﴿6:61﴾ ذَٰلِكَ
X
അതാണ്
هُدَى اللَّهِ
X
അല്ലാഹുവിന്റെ സന്മാര്‍ഗം
يَهْدِي
X
അവന്‍ നേര്‍വഴിയിലാക്കുന്നു
بِهِ
X
അതുമുഖേന
مَن
X
ചിലരെ
يَشَاءُ
X
അവന്‍ ഇച്ഛിക്കുന്നു(ഇച്ഛിക്കുന്ന)
مِنْ عِبَادِهِۚ
X
തന്റെ ദാസന്മാരില്‍നിന്ന്
وَلَوْ
X
എങ്കില്‍
أَشْرَكُوا
X
അവര്‍ (അല്ലാഹുവില്‍)പങ്കുകാരെ സങ്കല്‍പിച്ചിരുന്നു
لَحَبِطَ
X
പാഴായിപ്പോകുമായിരുന്നു
عَنْهُم
X
അവര്‍ക്ക്
مَّا
X
യാതൊരു(പ്രവൃത്തികള്‍)
كَانُوا
X
അവരായിരുന്നു
يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിക്കുന്നു
﴿6:88﴾ قُلْ
X
നീ ചോദിക്കുക
مَنْ
X
ആര്
حَرَّمَ
X
നിഷിദ്ധമാക്കി
زِينَةَ اللَّهِ
X
അല്ലാഹുവിന്റെ അലങ്കാരത്തെ
الَّتِي أَخْرَجَ
X
അവന്‍ ഉണ്ടാക്കിയതായ
لِعِبَادِهِ
X
തന്റെ ദാസന്‍മാര്‍ക്ക്
وَالطَّيِّبَاتِ
X
ഉത്തമമായവയെയും
مِنَ الرِّزْقِۚ
X
ആഹാര പദാര്‍ഥങ്ങളില്‍ നിന്ന്
قُلْ
X
നീ പറയുക
هِيَ
X
അവ
لِلَّذِينَ آمَنُوا
X
സത്യവിശ്വാസികള്‍ക്കുള്ളതാണ്
فِي الْحَيَاةِ
X
ജീവിതത്തില്‍
الدُّنْيَا
X
ഇഹലോകം
خَالِصَةً
X
അവര്‍ക്ക് മാത്രമുള്ളതാണ്
يَوْمَ الْقِيَامَةِۗ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
كَذَٰلِكَ
X
അവ്വിധം
نُفَصِّلُ
X
നാം വിശദീകരിക്കുന്നു
الْآيَاتِ
X
തെളിവുകള്‍
لِقَوْمٍ
X
ആളുകള്‍ക്കു വേണ്ടി
يَعْلَمُونَ
X
അവര്‍ മനസ്സിലാക്കുന്നു
﴿7:32﴾ قَالَ مُوسَىٰ
X
മൂസാ പറഞ്ഞു
لِقَوْمِهِ
X
തന്റെ ജനതയോട്
اسْتَعِينُوا
X
നിങ്ങള്‍ സഹായം തേടുക
بِاللَّهِ
X
അല്ലാഹുവോട്
وَاصْبِرُواۖ
X
നിങ്ങള്‍ ക്ഷമിക്കുകയും ചെയ്യുക
إِنَّ الْأَرْضَ
X
തീര്‍ച്ചയായും ഭൂമി
لِلَّهِ
X
അല്ലാഹുവിന്റെതാണ്
يُورِثُهَا
X
അവന്‍ അതിന്റെ അവകാശിയാക്കും
مَن يَشَاءُ
X
അവന്‍ ഇച്ഛിക്കുന്നവരെ
مِنْ عِبَادِهِۖ
X
തന്റെ ദാസന്‍മാരില്‍ നിന്ന്
وَالْعَاقِبَةُ
X
അന്തിമ വിജയം
لِلْمُتَّقِينَ
X
ഭക്തന്‍മാര്‍ക്കാണ്
﴿7:128﴾ أَلَمْ يَعْلَمُوا
X
അവര്‍ അറിഞ്ഞിട്ടില്ലേ
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
هُوَ يَقْبَلُ
X
അവന്‍ സ്വീകരിക്കുന്നു
التَّوْبَةَ
X
പശ്ചാത്താപം
عَنْ عِبَادِهِ
X
തന്റെ ദാസന്മാരുടെ
وَيَأْخُذُ
X
ഏറ്റുവാങ്ങുകയും ചെയ്യുന്നു
الصَّدَقَاتِ
X
ദാനധര്‍മങ്ങള്‍
وَأَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
هُوَ
X
അവന്‍
التَّوَّابُ
X
ധാരാളമായി പശ്ചാത്താപം സ്വീകരിക്കുന്നവനാണ്
الرَّحِيمُ
X
പരമദയാലുവുമാണ്
﴿9:104﴾ وَإِن يَمْسَسْكَ
X
നിനക്ക് വരുത്തുന്നുവെങ്കില്‍
اللَّهُ
X
അല്ലാഹു
بِضُرٍّ
X
വല്ല ദ്രോഹവും
فَلَا كَاشِفَ
X
നീക്കുന്നവനില്ല
لَهُ
X
അതിനെ
إِلَّا هُوَۖ
X
അവനല്ലാതെ
وَإِن يُرِدْكَ
X
അവന്‍ നിനക്ക് ഉദ്ദേശിക്കുകയാണെങ്കില്‍
بِخَيْرٍ
X
വല്ലഗുണവും
فَلَا رَادَّ
X
തട്ടിമാറ്റുന്നവനില്ല
لِفَضْلِهِۚ
X
അവന്റെ അനുഗ്രഹം
يُصِيبُ
X
അവന്‍ നല്‍കുന്നു
بِهِ
X
അത്
مَن يَشَاءُ
X
താനിച്ഛിക്കുന്നവര്‍ക്ക്
مِنْ عِبَادِهِۚ
X
തന്റെ ദാസരില്‍
وَهُوَ
X
അവന്‍
الْغَفُورُ
X
ഏറെ പൊറുക്കുന്നവനാണ്
الرَّحِيمُ
X
ദയാപരനുമാണ്
﴿10:107﴾ وَلَقَدْ هَمَّتْ بِهِۖ
X
ഉറപ്പായും അവള്‍ അവനെ പ്രാപിക്കാന്‍ ഉദ്ദേശിച്ചു
وَهَمَّ بِهَا
X
അവന്‍ അവളെയും പ്രാപിക്കാന്‍ ഉദ്ദേശിക്കുമായിരുന്നു
لَوْلَا أَن رَّأَىٰ
X
അവന്‍ കണ്ടിരുന്നില്ലെങ്കില്‍
بُرْهَانَ
X
പ്രമാണം
رَبِّهِۚ
X
തന്റെ നാഥന്റെ
كَذَٰلِكَ
X
അപ്രകാരം (സംഭവിച്ചു)
لِنَصْرِفَ
X
നാം തിരിച്ചുവിടുന്നതിന്
عَنْهُ
X
അവനില്‍നിന്ന്
السُّوءَ
X
തിന്മ
وَالْفَحْشَاءَۚ
X
നീചകൃത്യവും
إِنَّهُ
X
തീര്‍ച്ചയായും അവന്‍
مِنْ عِبَادِنَا
X
നമ്മുടെ ദാസന്മാരില്‍പെട്ടവനാണ്
الْمُخْلَصِينَ
X
തെരഞ്ഞെടുക്കപ്പെട്ട
﴿12:24﴾ قَالَتْ
X
പറഞ്ഞു
لَهُمْ
X
അവരോട്
رُسُلُهُمْ
X
അവരുടെ ദൂതന്മാര്‍
إِن نَّحْنُ
X
ഞങ്ങള്‍ അല്ല
إِلَّا بَشَرٌ
X
മനുഷ്യരല്ലാതെ
مِّثْلُكُمْ
X
നിങ്ങളെ പോലുള്ള
وَلَٰكِنَّ اللَّهَ
X
പക്ഷേ അല്ലാഹു
يَمُنُّ
X
പ്രത്യേകം അനുഗ്രഹിക്കുന്നു
عَلَىٰ مَن يَشَاءُ
X
അവന്‍ ഇച്ഛിക്കുന്നവരെ
مِنْ عِبَادِهِۖ
X
തന്റെ ദാസരില്‍ നിന്ന്
وَمَا كَانَ لَنَا
X
ഞങ്ങള്‍ക്ക് നിവൃത്തിയില്ല
أَن نَّأْتِيَكُم
X
ഞങ്ങള്‍ നിങ്ങളുടെ അടുത്ത് വരാന്‍
بِسُلْطَانٍ
X
ഒരു തെളിവും കൊണ്ട്
إِلَّا بِإِذْنِ اللَّهِۚ
X
അല്ലാഹുവിന്റെ ഹിതമനുസരിച്ചല്ലാതെ
وَعَلَى اللَّهِ
X
അല്ലാഹുവിലാണ്
فَلْيَتَوَكَّلِ
X
ഭരമേല്‍പിക്കേണ്ടത്
الْمُؤْمِنُونَ
X
സത്യവിശ്വാസികള്‍
﴿14:11﴾ قُل
X
നീ പറയുക
لِّعِبَادِيَ
X
എന്റെ ദാസന്മാരോട്
الَّذِينَ آمَنُوا
X
സത്യവിശ്വാസികളായ
يُقِيمُوا
X
അവര്‍ നിഷ്ഠയോടെ നിര്‍വഹിക്കട്ടെ
الصَّلَاةَ
X
നമസ്കാരം
وَيُنفِقُوا
X
അവര്‍ ചെലവഴിക്കട്ടെ
مِمَّا رَزَقْنَاهُمْ
X
നാം അവര്‍ക്ക് നല്‍കിയതില്‍ നിന്ന്
سِرًّا
X
രഹസ്യമായി
وَعَلَانِيَةً
X
പരസ്യമായും
مِّن قَبْلِ
X
മുമ്പ്
أَن يَأْتِيَ
X
വന്നെത്തുന്നതിന്
يَوْمٌ
X
ദിവസം
لَّا بَيْعٌ
X
കൊള്ളക്കൊടുക്കയില്ല
فِيهِ
X
അതില്‍
وَلَا خِلَالٌ
X
ചങ്ങാത്തവും
﴿14:31﴾ إِنَّ
X
തീര്‍ച്ചയായും
عِبَادِي
X
എന്റെ അടിമകള്‍
لَيْسَ
X
ഇല്ല
لَكَ
X
നിനക്ക്
عَلَيْهِمْ
X
അവരുടെമേല്‍
سُلْطَانٌ
X
ആധിപത്യം
إِلَّا مَنِ اتَّبَعَكَ
X
നിന്നെ പിന്‍പറ്റിയവനൊഴികെ
مِنَ الْغَاوِينَ
X
വഴിപിഴച്ചവരിലെ
﴿15:42﴾ نَبِّئْ
X
നീ അറിയിക്കുക
عِبَادِي
X
എന്റെ ദാസന്മാരെ
أَنِّي
X
തീര്‍ച്ചയായും ഞാന്‍
أَنَا
X
ഞാന്‍ (ആകുന്നു)
الْغَفُورُ
X
ഏറെ പൊറുക്കുന്നവന്‍
الرَّحِيمُ
X
കരുണാനിധി
﴿15:49﴾ يُنَزِّلُ
X
അവന്‍ ഇറക്കുന്നു
الْمَلَائِكَةَ
X
മലക്കുകളെ
بِالرُّوحِ
X
ദിവ്യ ചൈതന്യവുമായി
مِنْ أَمْرِهِ
X
അവന്റെ തീരുമാനമനുസരിച്ചു
عَلَىٰ مَن يَشَاءُ
X
അവന്‍ ഉദ്ദേശിക്കുന്നവരുടെ മേല്‍
مِنْ عِبَادِهِ
X
അവന്റെ ദാസന്മാരില്‍ നിന്ന്
أَنْ أَنذِرُوا
X
നിങ്ങള്‍ താകീത് നല്‍കുവിന്‍
أَنَّهُ لَا إِلَٰهَ
X
ഒരു ദൈവവുമില്ലെന്ന്
إِلَّا أَنَا
X
ഞാനല്ലാതെ
فَاتَّقُونِ
X
അതിനാല്‍ നിങ്ങള്‍ എന്നെ സൂക്ഷിക്കുവിന്‍
﴿16:2﴾ وَكَمْ
X
എത്രയാണ്
أَهْلَكْنَا
X
നാം നശിപ്പിച്ചത്
مِنَ الْقُرُونِ
X
തലമുറകളില്‍നിന്ന്
مِن بَعْدِ
X
ശേഷം
نُوحٍۗ
X
നൂഹിന്റെ
وَكَفَىٰ
X
മതി
بِرَبِّكَ
X
നിന്റെ നാഥന്‍
بِذُنُوبِ
X
പാപത്തിന്റെ കാര്യത്തില്‍
عِبَادِهِ
X
തന്റെ ദാസന്മാരുടെ
خَبِيرًا
X
സൂക്ഷ്മമായി അറിയുന്നവനായി
بَصِيرًا
X
കാണുന്നവനുമായി
﴿17:17﴾ إِنَّ رَبَّكَ
X
നിശ്ചയമായും നിന്റെ നാഥന്‍
يَبْسُطُ
X
വിശാലമായി നല്‍കുന്നു
الرِّزْقَ
X
ഉപജീവനമാര്‍ഗം
لِمَن يَشَاءُ
X
അവനുദ്ദേശിക്കുന്നവര്‍ക്ക്
وَيَقْدِرُۚ
X
അവന്‍ ചുരുക്കുകയും ചെയ്യുന്നു
إِنَّهُ
X
നിശ്ചയമായും അവന്‍
كَانَ
X
ആയിരിക്കുന്നു
بِعِبَادِهِ
X
തന്റെ ദാസന്മാരെക്കുറിച്ച്
خَبِيرًا
X
സൂക്ഷ്മമായി അറിയുന്നവനും
بَصِيرًا
X
നന്നായി കാണുന്നവനും
﴿17:30﴾ وَقُل
X
നീ പറയുകയും ചെയ്യുക
لِّعِبَادِي
X
എന്റെ ദാസന്‍മാരോട്
يَقُولُوا
X
അവര്‍ പറയട്ടെ
الَّتِي هِيَ أَحْسَنُۚ
X
ഏറ്റവും നല്ലത്
إِنَّ الشَّيْطَانَ
X
നിശ്ചയമായും പിശാച്
يَنزَغُ
X
ഇളക്കിവിടും (കുഴപ്പം സൃഷ്ടിക്കും)
بَيْنَهُمْۚ
X
അവര്‍ക്കിടയില്‍
إِنَّ الشَّيْطَانَ
X
നിശ്ചയമായും പിശാച്
كَانَ
X
ആയിരിക്കുന്നു
لِلْإِنسَانِ
X
മനുഷ്യനോട്
عَدُوًّا
X
ശത്രു
مُّبِينًا
X
പ്രത്യക്ഷമായ
﴿17:53﴾ إِنَّ عِبَادِي
X
നിശ്ചയമായും എന്റെ അടിമകള്‍
لَيْسَ
X
ഇല്ല
لَكَ
X
നിനക്ക്
عَلَيْهِمْ
X
അവരുടെമേല്‍
سُلْطَانٌۚ
X
ഒരധികാരവും
وَكَفَىٰ
X
മതി
بِرَبِّكَ
X
നിന്റെ നാഥന്‍
وَكِيلًا
X
ഭരമേല്‍പിക്കപ്പെടുന്നവനായി
﴿17:65﴾ قُلْ
X
പറയുക
كَفَىٰ بِاللَّهِ
X
അല്ലാഹുമതി
شَهِيدًا
X
സാക്ഷിയായിട്ട്
بَيْنِي وَبَيْنَكُمْۚ
X
എനിക്കും നിങ്ങള്‍ക്കുമിടയില്‍
إِنَّهُ
X
നിശ്ചയമായും അവന്‍
كَانَ
X
ആയിരിക്കുന്നു
بِعِبَادِهِ
X
അവന്റെ ദാസന്‍മാരെക്കുറിച്ച്
خَبِيرًا
X
സൂക്ഷ്മമായി അറിയുന്നവന്‍
بَصِيرًا
X
നന്നായി കാണുന്നവനും
﴿17:96﴾ فَوَجَدَا
X
അപ്പോള്‍ അവര്‍ ഇരുവരും കണ്ടു
عَبْدًا
X
ഒരു ദാസനെ
مِّنْ عِبَادِنَا
X
നമ്മുടെ ദാസന്‍മാരില്‍ പെട്ട
آتَيْنَاهُ
X
അദ്ദേഹത്തിന് നാം നല്‍കി
رَحْمَةً
X
കാരുണ്യം
مِّنْ عِندِنَا
X
നമ്മുടെ പക്കല്‍നിന്നുള്ള
وَعَلَّمْنَاهُ
X
നാം അദ്ദേഹത്തെ പഠിപ്പിക്കുകയും ചെയ്തു
مِن لَّدُنَّا
X
നമ്മുടെ പക്കല്‍ നിന്ന്
عِلْمًا
X
വിജ്ഞാനം
﴿18:65﴾ أَفَحَسِبَ
X
വിചാരിച്ചുവോ
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
أَن يَتَّخِذُوا
X
അവര്‍ സ്വീകരിക്കാമെന്ന്
عِبَادِي
X
എന്റെ ദാസന്‍മാരെ
مِن دُونِي
X
എനിക്ക് പുറമെ
أَوْلِيَاءَۚ
X
രക്ഷാധികാരികള്‍
إِنَّا
X
നിശ്ചയമായും നാം
أَعْتَدْنَا
X
നാം ഒരുക്കിവെച്ചിട്ടുണ്ട്
جَهَنَّمَ
X
നരകം
لِلْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
نُزُلًا
X
വിരുന്നായി
﴿18:102﴾ تِلْكَ
X
അത് (ആകുന്നു)
الْجَنَّةُ
X
സ്വര്‍ഗം
الَّتِي نُورِثُ
X
നാം അനന്തരമായി നല്‍കുന്ന
مِنْ عِبَادِنَا
X
നമ്മുടെ ദാസന്‍മാരില്‍നിന്ന്
مَن كَانَ
X
ആയവര്‍ക്ക്
تَقِيًّا
X
സൂക്ഷ്മാലു
﴿19:63﴾ وَلَقَدْ أَوْحَيْنَا
X
നിശ്ചയം നാം ബോധനം നല്‍കുകയുണ്ടായി
إِلَىٰ مُوسَىٰ
X
മൂസക്ക്
أَنْ أَسْرِ
X
നീ രാത്രി പോകൂ എന്ന്
بِعِبَادِي
X
എന്റെ ദാസന്മാരെയും കൊണ്ട്
فَاضْرِبْ
X
എന്നിട്ട് ഏര്‍പ്പെടുത്തുക
لَهُمْ
X
അവര്‍ക്ക്
طَرِيقًا
X
ഒരു വഴി
فِي الْبَحْرِ
X
സമുദ്രത്തില്‍
يَبَسًا
X
ഉണങ്ങിയ
لَّا تَخَافُ
X
നീ ഭയപ്പെടേണ്ട
دَرَكًا
X
പിടികൂടുന്നതിനെ
وَلَا تَخْشَىٰ
X
നീ പേടിക്കുകയും വേണ്ട
﴿20:77﴾ وَلَقَدْ كَتَبْنَا
X
തീര്‍ച്ചയായും നാം രേഖപ്പെടുത്തിയിട്ടുണ്ട്
فِي الزَّبُورِ
X
സബൂറില്‍
مِن بَعْدِ
X
ശേഷം
الذِّكْرِ
X
ഉല്‍ബോധനത്തിന്റെ
أَنَّ
X
തീര്‍ച്ചയായും
الْأَرْضَ
X
ഭൂമി
يَرِثُهَا
X
അതിനെ അനന്തരമെടുക്കും
عِبَادِيَ
X
എന്റെ ദാസന്മാര്‍
الصَّالِحُونَ
X
സച്ചരിതരായ
﴿21:105﴾ إِنَّهُ
X
തീര്‍ച്ചയായും കാര്യം
كَانَ فَرِيقٌ
X
ഒരു വിഭാഗമുണ്ടായിരുന്നു
مِّنْ عِبَادِي
X
എന്റെ ദാസന്‍മാരില്‍
يَقُولُونَ
X
അവര്‍ പറയുമായിരുന്നു
رَبَّنَا
X
ഞങ്ങളുടെ നാഥാ
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചു
فَاغْفِرْ لَنَا
X
അതിനാല്‍ നീ ഞങ്ങള്‍ക്ക് പൊറുത്തുതരേണമേ
وَارْحَمْنَا
X
ഞങ്ങളോട് കരുണകാണിക്കേണമേ
وَأَنتَ
X
നീയാണ്
خَيْرُ
X
ഉത്തമന്‍
الرَّاحِمِينَ
X
കരുണകാണിക്കുന്നവരില്‍
﴿23:109﴾ وَأَنكِحُوا
X
നിങ്ങള്‍ വിവാഹം കഴിപ്പിക്കുക
الْأَيَامَىٰ
X
ഇണയില്ലാത്തവരെ
مِنكُمْ
X
നിങ്ങളില്‍പെട്ട
وَالصَّالِحِينَ
X
നല്ലവരേയും
مِنْ عِبَادِكُمْ
X
നിങ്ങളുടെ ദാസന്‍മാരില്‍പെട്ട
وَإِمَائِكُمْۚ
X
നിങ്ങളുടെ ദാസികളിലും
إِن يَكُونُوا
X
അവരാണെങ്കില്‍
فُقَرَاءَ
X
ദരിദ്രര്‍
يُغْنِهِمُ اللَّهُ
X
അല്ലാഹു അവര്‍ക്ക് ഐശ്വര്യം നല്‍കും
مِن فَضْلِهِۗ
X
അവന്റെ അനുഗ്രഹം മൂലം
وَاللَّهُ
X
അല്ലാഹു
وَاسِعٌ
X
ഉദാരന്‍
عَلِيمٌ
X
സര്‍വജ്ഞന്‍
﴿24:32﴾ وَيَوْمَ
X
ദിവസം
يَحْشُرُهُمْ
X
അവരെ ഒരുമിച്ചുകൂട്ടും
وَمَا يَعْبُدُونَ
X
അവര്‍ ആരാധിക്കുന്നവയെയും
مِن دُونِ اللَّهِ
X
അല്ലാഹുവിന് പുറമെ
فَيَقُولُ
X
അപ്പോള്‍ (അല്ലാഹു അവരോട്) പറയും
أَأَنتُمْ
X
നിങ്ങളാണോ
أَضْلَلْتُمْ
X
വഴി തെറ്റിച്ചത്
عِبَادِي
X
എന്റെ അടിമകളെ
هَٰؤُلَاءِ
X
ഈ വിഭാഗം
أَمْ
X
അതോ
هُمْ
X
അവര്‍
ضَلُّوا
X
അവര്‍ സ്വയം പിഴച്ചുവോ
السَّبِيلَ
X
മാര്‍ഗം
﴿25:17﴾ وَتَوَكَّلْ
X
നീ ഭരമേല്‍പിക്കുക
عَلَى الْحَيِّ
X
എന്നെന്നും ജീവിക്കുന്നവനില്‍
الَّذِي لَا يَمُوتُ
X
ഒരിക്കലും മരിക്കാത്ത
وَسَبِّحْ
X
അവന്റെ വിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുക
بِحَمْدِهِۚ
X
അവനെ കീര്‍ത്തിക്കുന്നതോടൊപ്പം
وَكَفَىٰ بِهِ
X
അവന്‍ തന്നെ മതി
بِذُنُوبِ
X
പാപങ്ങളെപ്പറ്റി
عِبَادِهِ
X
തന്റെ ദാസന്മാരുടെ
خَبِيرًا
X
സൂക്ഷ്മമായി അറിയുന്നവനായി
﴿25:58﴾ وَأَوْحَيْنَا
X
നാം ബോധനം നല്‍കി
إِلَىٰ مُوسَىٰ
X
മൂസാക്ക്
أَنْ أَسْرِ
X
രാത്രി പുറപ്പെട്ടുകൊള്ളുക എന്ന്
بِعِبَادِي
X
എന്റെ ദാസന്മാരെയും കൂട്ടി
إِنَّكُم
X
തീര്‍ച്ചയായും നിങ്ങള്‍
مُّتَّبَعُونَ
X
പിന്തുടരപ്പെടുന്നവരാണ്
﴿26:52﴾ وَلَقَدْ آتَيْنَا
X
തീര്‍ച്ചയായും നാം നല്‍കി
دَاوُودَ
X
ദാവൂദിന്ന്
وَسُلَيْمَانَ
X
സുലൈമാന്നും
عِلْمًاۖ
X
വിജ്ഞാനം
وَقَالَا
X
അവര്‍ രണ്ടുപേരും പറഞ്ഞു
الْحَمْدُ
X
സര്‍വ സ്തുതിയും
لِلَّهِ
X
അല്ലാഹുവിനാകുന്നു
الَّذِي فَضَّلَنَا
X
ഞങ്ങള്‍ക്ക് ശ്രേഷ്ഠത നല്‍കിയവനായ
عَلَىٰ كَثِيرٍ
X
പലരെക്കാളും
مِّنْ عِبَادِهِ
X
തന്റെ ദാസന്‍മാരില്‍
الْمُؤْمِنِينَ
X
വിശ്വാസികളായ
﴿27:15﴾ فَتَبَسَّمَ
X
അപ്പോള്‍ അദ്ദേഹം മന്ദഹസിച്ചു
ضَاحِكًا
X
ചിരിച്ചുകൊണ്ട്
مِّن قَوْلِهَا
X
അതിന്റെ വാക്ക് കൊണ്ട്
وَقَالَ
X
അദ്ദേഹം പറഞ്ഞു
رَبِّ
X
എന്റെ നാഥാ
أَوْزِعْنِي
X
എനിക്ക് അവസരം നല്‍കേണമേ
أَنْ أَشْكُرَ
X
ഞാന്‍ നന്ദികാണിക്കാന്‍
نِعْمَتَكَ
X
നിന്റെ അനുഗ്രഹങ്ങള്‍ക്ക്
الَّتِي أَنْعَمْتَ
X
നീ അനുഗ്രഹിച്ച
عَلَيَّ
X
എനിക്ക്
وَعَلَىٰ وَالِدَيَّ
X
എന്റെ മാതാപിതാക്കള്‍ക്കും
وَأَنْ أَعْمَلَ
X
ഞാന്‍ പ്രവര്‍ത്തിക്കാനും
صَالِحًا
X
സല്‍കര്‍മങ്ങള്‍
تَرْضَاهُ
X
നിനക്കിഷ്ടപ്പെട്ട
وَأَدْخِلْنِي
X
എന്നെ നീ ഉള്‍പ്പെടുത്തുകയും ചെയ്യേണമേ
بِرَحْمَتِكَ
X
നിന്റെ കാരുണ്യത്താല്‍
فِي عِبَادِكَ
X
നിന്റെ ദാസന്‍മാരില്‍
الصَّالِحِينَ
X
സച്ചരിതരായ
﴿27:19﴾ قُلِ
X
പറയുക
الْحَمْدُ
X
സ്തുതി
لِلَّهِ
X
അല്ലാഹുവിനാണ്
وَسَلَامٌ
X
സമാധാനം
عَلَىٰ عِبَادِهِ
X
തന്റെ ദാസന്‍മാര്‍ക്ക്
الَّذِينَ اصْطَفَىٰۗ
X
അവന്‍ പ്രത്യേകം തെരഞ്ഞെടുത്ത
آللَّهُ
X
അല്ലാഹുവാണോ
خَيْرٌ
X
ഉത്തമന്‍
أَمَّا يُشْرِكُونَ
X
അതല്ല അവര്‍ (അവനോട്) പങ്കുചേര്‍ക്കുന്നവയോ
﴿27:59﴾ وَأَصْبَحَ
X
ആയി
الَّذِينَ
X
ഒരു കൂട്ടര്‍
تَمَنَّوْا
X
അവര്‍ ആഗ്രഹിച്ചു
مَكَانَهُ
X
അവന്റെ സ്ഥാനം
بِالْأَمْسِ
X
ഇന്നലെ
يَقُولُونَ
X
അവര്‍ പറയുന്നു
وَيْكَأَنَّ
X
അഹോ കഷ്ടം!
اللَّهَ
X
അല്ലാഹു
يَبْسُطُ
X
ഉദാരമാക്കും
الرِّزْقَ
X
ഉപജീവനം
لِمَن يَشَاءُ
X
അവനിച്ഛിക്കുന്നവര്‍ക്ക്
مِنْ عِبَادِهِ
X
തന്റെ ദാസന്മാരില്‍
وَيَقْدِرُۖ
X
ഇടുക്കം വരുത്തുകയും ചെയ്യും
لَوْلَا أَن مَّنَّ اللَّهُ
X
അല്ലാഹു ഔദാര്യം കാണിച്ചില്ലായിരുന്നെങ്കില്‍
عَلَيْنَا
X
നമ്മോട്
لَخَسَفَ
X
അവന്‍ ആഴ്ത്തുമായിരുന്നു
بِنَاۖ
X
നമ്മെയും
وَيْكَأَنَّهُ
X
അഹോ കഷ്ടം!
لَا يُفْلِحُ
X
വിജയം വരിക്കുകയില്ല
الْكَافِرُونَ
X
സത്യനിഷേധികള്‍
﴿28:82﴾ يَا عِبَادِيَ
X
എന്റെ ദാസന്‍മാരേ
الَّذِينَ آمَنُوا
X
സത്യവിശ്വാസം സ്വീകരിച്ച
إِنَّ أَرْضِي
X
നിശ്ചയം എന്റെ ഭൂമി
وَاسِعَةٌ
X
വിശാലമാണ്
فَإِيَّايَ فَاعْبُدُونِ
X
അതിനാല്‍ എനിക്ക് മാത്രം നിങ്ങള്‍ വഴിപ്പെടുവിന്‍
﴿29:56﴾ اللَّهُ يَبْسُطُ
X
അല്ലാഹു വിശാലമാക്കുന്നു
الرِّزْقَ
X
ഉപജീവനത്തില്‍
لِمَن يَشَاءُ
X
അവനിച്ഛിക്കുന്നവര്‍ക്ക്
مِنْ عِبَادِهِ
X
തന്റെ ദാസന്‍മാരില്‍ നിന്ന്
وَيَقْدِرُ
X
അവന്‍ ഇടുക്കമാക്കുകയും ചെയ്യുന്നു
لَهُۚ
X
അവന്
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
بِكُلِّ شَيْءٍ
X
എല്ലാ കാര്യങ്ങളെ പറ്റിയും
عَلِيمٌ
X
നന്നായി അറിയുന്നവനാണ്
﴿29:62﴾ اللَّهُ
X
അല്ലാഹുവാകുന്നു
الَّذِي يُرْسِلُ
X
അയക്കുന്നവന്‍
الرِّيَاحَ
X
കാറ്റുകളെ
فَتُثِيرُ
X
അങ്ങനെ അവ ഇളക്കിവിടുന്നു (ചലിപ്പിക്കുന്നു)
سَحَابًا
X
മേഘത്തെ
فَيَبْسُطُهُ
X
എന്നിട്ട് അതിനെ പരത്തുന്നു (വ്യാപിപ്പിക്കുന്നു)
فِي السَّمَاءِ
X
ആകാശത്ത്
كَيْفَ يَشَاءُ
X
അവന്‍ ഉദ്ദേശിക്കുന്ന പ്രകാരം
وَيَجْعَلُهُ
X
അവന്‍ അതിനെ ആക്കുകയും ചെയ്യുന്നു
كِسَفًا
X
പല കഷ്ണങ്ങള്‍
فَتَرَى
X
അപ്പോള്‍ നിനക്ക് കാണാം
الْوَدْقَ
X
മഴത്തുള്ളികള്‍
يَخْرُجُ
X
പുറത്തുവരുന്നതായി
مِنْ خِلَالِهِۖ
X
അവക്കിടയില്‍ നിന്ന്
فَإِذَا أَصَابَ بِهِ
X
എന്നിട്ട് അവന്‍ എത്തിച്ചു കൊടുത്താല്‍
مَن يَشَاءُ
X
താനിച്ഛിക്കുന്നവര്‍ക്ക്
مِنْ عِبَادِهِ
X
തന്റെ ദാസന്‍മാരില്‍ നിന്ന്
إِذَا هُمْ
X
അപ്പോഴതാ അവര്‍
يَسْتَبْشِرُونَ
X
(അവര്‍) ആഹ്ലാദഭരിതരാകുന്നു
﴿30:48﴾ يَعْمَلُونَ
X
അവര്‍ ഉണ്ടാക്കിക്കൊടുക്കുന്നു
لَهُ
X
അദ്ദേഹത്തിന്
مَا يَشَاءُ
X
അദ്ദേഹമുദ്ദേശിക്കുന്നത്
مِن مَّحَارِيبَ
X
കൂറ്റന്‍ കെട്ടിടങ്ങള്‍
وَتَمَاثِيلَ
X
പ്രതിമകള്‍
وَجِفَانٍ
X
തളികകള്‍
كَالْجَوَابِ
X
തടാകങ്ങള്‍ പോലുള്ള
وَقُدُورٍ
X
പാചക പാത്രങ്ങളും
رَّاسِيَاتٍۚ
X
നിലത്ത് ഉറപ്പിച്ചുനിര്‍ത്തിയ
اعْمَلُوا
X
നിങ്ങള്‍ പ്രവര്‍ത്തിക്കുക
آلَ دَاوُودَ
X
ദാവൂദ് കുടുംബമേ
شُكْرًاۚ
X
നന്ദിപൂര്‍വം
وَقَلِيلٌ
X
വിരളമാണ്
مِّنْ عِبَادِيَ
X
എന്റെ ദാസന്‍മാരില്‍
الشَّكُورُ
X
നന്ദിയുള്ളവര്‍
﴿34:13﴾ قُلْ
X
നീ പറയുക
إِنَّ رَبِّي
X
എന്റെ നാഥന്‍
يَبْسُطُ
X
വിപുലീകരിച്ചു കൊടുക്കുന്നു
الرِّزْقَ
X
വിഭവങ്ങള്‍
لِمَن يَشَاءُ
X
അവനിഛിക്കുന്നവര്‍ക്ക്
مِنْ عِبَادِهِ
X
തന്റെ ദാസന്‍മാരില്‍
وَيَقْدِرُ
X
അവന്‍ ചുരുക്കുകയും ചെയ്യുന്നു
لَهُۚ
X
അവന്
وَمَا أَنفَقْتُم
X
നിങ്ങള്‍ ചെലവഴിക്കുന്ന പക്ഷം
مِّن شَيْءٍ
X
വല്ലതും
فَهُوَ
X
അവന്‍
يُخْلِفُهُۖ
X
അതിനു പകരം നല്‍കും
وَهُوَ
X
അവനാകുന്നു
خَيْرُ
X
ഉത്തമന്‍
الرَّازِقِينَ
X
അന്നം നല്‍കുന്നവരില്‍
﴿34:39﴾ وَمِنَ النَّاسِ
X
മനുഷ്യരിലുണ്ട്
وَالدَّوَابِّ
X
മൃഗങ്ങളിലും
وَالْأَنْعَامِ
X
കന്നുകാലികളിലും
مُخْتَلِفٌ
X
വ്യത്യങ്ങളാകുന്നു
أَلْوَانُهُ
X
അവയുടെ നിറങ്ങള്‍
كَذَٰلِكَۗ
X
അപ്രകാരം
إِنَّمَا
X
മാത്രമാണ്
يَخْشَى
X
ഭയപ്പെടുന്നു
اللَّهَ
X
അല്ലാഹുവിനെ
مِنْ عِبَادِهِ
X
തന്റെ ദാസന്മാരില്‍
الْعُلَمَاءُۗ
X
അറിവുള്ളവര്‍ (മാത്രമാണ്)
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
عَزِيزٌ
X
പ്രതാപിയാണ്
غَفُورٌ
X
ഏറെ പൊറുക്കുന്നവനും
﴿35:28﴾ وَالَّذِي أَوْحَيْنَا
X
നാം ബോധനമായി നല്‍കിയത്
إِلَيْكَ
X
നിനക്ക്
مِنَ الْكِتَابِ
X
വേദപുസ്തകത്തില്‍നിന്ന്
هُوَ
X
അതാകുന്നു
الْحَقُّ
X
സത്യം
مُصَدِّقًا
X
ശരിവെക്കുന്ന
لِّمَا بَيْنَ يَدَيْهِۗ
X
അതിന്നു മുമ്പുള്ള (വേദങ്ങളെ)
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
بِعِبَادِهِ
X
തന്റെ ദാസന്മാരെ സംബന്ധിച്ച്
لَخَبِيرٌ
X
സൂക്ഷ്മമായി അറിയുന്നവനാണ്
بَصِيرٌ
X
എല്ലാം കാണുന്നവനും
﴿35:31﴾ ثُمَّ
X
പിന്നീട്
أَوْرَثْنَا
X
നാം അവകാശികളാക്കി
الْكِتَابَ
X
ഈ വേദപുസ്തകത്തിന്റെ
الَّذِينَ اصْطَفَيْنَا
X
നാം പ്രത്യേകം തെരഞ്ഞെടുത്തവരെ
مِنْ عِبَادِنَاۖ
X
നമ്മുടെ ദാസന്മാരില്‍നിന്ന്
فَمِنْهُمْ
X
അവരിലുണ്ട്
ظَالِمٌ
X
അതിക്രമം കാട്ടുന്നവര്‍
لِّنَفْسِهِ
X
സ്വന്തത്തോട്
وَمِنْهُم
X
അവരിലുണ്ട്
مُّقْتَصِدٌ
X
മധ്യനിലപാട് പുലര്‍ത്തുന്നവര്‍
وَمِنْهُمْ
X
അവരിലുണ്ട്
سَابِقٌ
X
മുന്നേറുന്നവര്‍
بِالْخَيْرَاتِ
X
നന്മകളില്‍
بِإِذْنِ اللَّهِۚ
X
ദൈവഹിതത്തിനൊത്ത്
ذَٰلِكَ
X
ഇത്
هُوَ
X
ഇതുതന്നെ
الْفَضْلُ
X
അനുഗ്രഹം
الْكَبِيرُ
X
അതിമഹത്തായ
﴿35:32﴾ وَلَوْ يُؤَاخِذُ
X
പിടികൂടി ശിക്ഷിക്കുകയാണെങ്കില്‍
اللَّهُ
X
അല്ലാഹു
النَّاسَ
X
മനുഷ്യരെ
بِمَا كَسَبُوا
X
അവര്‍ ചെയ്തുകൂട്ടിയതിന്റെ പേരില്‍
مَا تَرَكَ
X
അവന്‍ ബാക്കിവെക്കുമായിരുന്നില്ല
عَلَىٰ ظَهْرِهَا
X
ഭൂമുഖത്ത്
مِن دَابَّةٍ
X
ഒരു ജന്തുവെയും
وَلَٰكِن
X
എന്നാല്‍
يُؤَخِّرُهُمْ
X
അവനവര്‍ക്ക് അവസരം നീട്ടിക്കൊടുക്കുകയാണ്
إِلَىٰ أَجَلٍ
X
ഒരു അവധിവരെ
مُّسَمًّىۖ
X
നിശ്ചിതമായ
فَإِذَا جَاءَ
X
അങ്ങനെ വന്നെത്തിയാല്‍
أَجَلُهُمْ
X
അവരുടെ അവധി
فَإِنَّ اللَّهَ كَانَ
X
തീര്‍ച്ചയായും അല്ലാഹു ആകുന്നു
بِعِبَادِهِ
X
തന്റെ ദാസന്മാരെപ്പറ്റി
بَصِيرًا
X
കണ്ടറിയുന്നവന്‍
﴿35:45﴾ يَا حَسْرَةً
X
എത്ര ദയനീയം!
عَلَى الْعِبَادِۚ
X
ആ അടിമകളുടെ കാര്യം
مَا يَأْتِيهِم
X
അവരിലേക്ക് ചെന്നിട്ടില്ല
مِّن رَّسُولٍ
X
ഒരു ദൈവദൂതനും
إِلَّا كَانُوا
X
അവരായിട്ടല്ലാതെ
بِهِ
X
അദ്ദേഹത്തെ
يَسْتَهْزِئُونَ
X
പരിഹസിക്കുന്നവര്‍
﴿36:30﴾ إِنَّهُ
X
സംശയമില്ല, അദ്ദേഹം
مِنْ عِبَادِنَا
X
നമ്മുടെ ദാസരില്‍പെട്ടവനാണ്
الْمُؤْمِنِينَ
X
സത്യവിശ്വാസികളായ
﴿37:81﴾ إِنَّهُ
X
സംശയമില്ല, അദ്ദേഹം
مِنْ عِبَادِنَا
X
നമ്മുടെ ദാസരില്‍പെട്ടവനാണ്
الْمُؤْمِنِينَ
X
സത്യവിശ്വാസികളായ
﴿37:111﴾ إِنَّهُمَا
X
തീര്‍ച്ചയായും അവരിരുവരും
مِنْ عِبَادِنَا
X
നമ്മുടെ ദാസരില്‍പെട്ടവരാണ്
الْمُؤْمِنِينَ
X
സത്യവിശ്വാസികളായ
﴿37:122﴾ إِنَّهُ
X
നിശ്ചയം അദ്ദേഹം
مِنْ عِبَادِنَا
X
നമ്മുടെ ദാസരില്‍പെട്ടവനാണ്
الْمُؤْمِنِينَ
X
സത്യവിശ്വാസികളായ
﴿37:132﴾ وَلَقَدْ سَبَقَتْ
X
നേരത്തെ വന്നുകഴിഞ്ഞിട്ടുണ്ട്
كَلِمَتُنَا
X
നമ്മുടെ കല്‍പന
لِعِبَادِنَا
X
നമ്മുടെ ദാസന്മാരുടെ കാര്യത്തില്‍
الْمُرْسَلِينَ
X
ദൂതന്മാരായി നാം അയച്ച
﴿37:171﴾ إِن تَكْفُرُوا
X
നിങ്ങള്‍ നിഷേധിക്കുകയാണെങ്കില്‍
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
غَنِيٌّ
X
ധന്യനാണ്, അനാശ്രയനാണ്
عَنكُمْۖ
X
നിങ്ങളില്‍ നിന്ന്
وَلَا يَرْضَىٰ
X
അവന്‍ ഇഷ്ടപ്പെടുന്നില്ല
لِعِبَادِهِ
X
തന്റെ ദാസന്‍മാര്‍ക്ക്
الْكُفْرَۖ
X
സത്യനിഷേധം
وَإِن تَشْكُرُوا
X
നിങ്ങള്‍ നന്ദി കാണിക്കുന്നുവെങ്കില്‍
يَرْضَهُ
X
അത് അവന്‍ ഇഷ്ടപ്പെടുന്നു
لَكُمْۗ
X
നിങ്ങള്‍ക്ക്
وَلَا تَزِرُ
X
വഹിക്കുകയില്ല
وَازِرَةٌ
X
ഭാരം വഹിക്കുന്ന ഒരുത്തനും
وِزْرَ
X
ഭാരം
أُخْرَىٰۗ
X
മറ്റൊരാളുടെ
ثُمَّ
X
പിന്നീട്
إِلَىٰ رَبِّكُم
X
നിങ്ങളുടെ നാഥങ്കലേക്കാണ്
مَّرْجِعُكُمْ
X
നിങ്ങളുടെ മടക്കം
فَيُنَبِّئُكُم
X
അപ്പോള്‍ അവന്‍ നിങ്ങളെ വിവരമറിയിക്കും
بِمَا كُنتُمْ تَعْمَلُونَۚ
X
നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെ കുറിച്ച്‌
إِنَّهُ
X
തീര്‍ച്ചയായും അവന്‍
عَلِيمٌ
X
നന്നായറിയുന്നവനാണ്
بِذَاتِ الصُّدُورِ
X
ഹൃദയങ്ങളിലുള്ളത്
﴿39:7﴾ قُلْ
X
നീ പറയുക
يَا عِبَادِ
X
എന്റെ ദാസരേ
الَّذِينَ آمَنُوا
X
വിശ്വസിച്ചവരായ
اتَّقُوا
X
നിങ്ങള്‍ സൂക്ഷിക്കുക
رَبَّكُمْۚ
X
നിങ്ങളുടെ നാഥനെ
لِلَّذِينَ أَحْسَنُوا
X
നന്മ ചെയ്തവര്‍ക്കുണ്ട്
فِي هَٰذِهِ الدُّنْيَا
X
ഈ ലോകത്ത്
حَسَنَةٌۗ
X
ഗുണം
وَأَرْضُ
X
ഭൂമി
اللَّهِ
X
അല്ലാഹുവിന്റെ
وَاسِعَةٌۗ
X
വിശാലമാണ്
إِنَّمَا يُوَفَّى
X
തീര്‍ച്ചയായും പൂര്‍ത്തീകരിച്ചു നല്‍കപ്പെടുന്നു
الصَّابِرُونَ
X
ക്ഷമ പാലിക്കുന്നവര്‍ക്ക്
أَجْرَهُم
X
അവരുടെ പ്രതിഫലം
بِغَيْرِ حِسَابٍ
X
കണക്കില്ലാതെ
﴿39:10﴾ لَهُم
X
അവര്‍ക്കുണ്ട്
مِّن فَوْقِهِمْ
X
തങ്ങള്‍ക്കുമീതെ
ظُلَلٌ
X
തട്ടുകള്‍
مِّنَ النَّارِ
X
നരകത്തീയിന്റെ
وَمِن تَحْتِهِمْ
X
അവരുടെ താഴെയുമുണ്ട്
ظُلَلٌۚ
X
തട്ടുകള്‍
ذَٰلِكَ
X
അത്
يُخَوِّفُ اللَّهُ
X
അല്ലാഹു ഭയപ്പെടുത്തുന്നു
بِهِ
X
അതിനെകുറിച്ച്
عِبَادَهُۚ
X
തന്റെ ദാസന്‍മാരെ
يَا عِبَادِ
X
എന്റെ ദാസന്‍മാരേ
فَاتَّقُونِ
X
നിങ്ങള്‍ എന്നെ സൂക്ഷിച്ചുകൊള്ളുക
﴿39:16﴾ وَالَّذِينَ اجْتَنَبُوا
X
വര്‍ജിച്ചവര്‍
الطَّاغُوتَ
X
പിശാചിനെ
أَن يَعْبُدُوهَا
X
അവര്‍ അതിന് വഴിപ്പെടുന്നതിനെ
وَأَنَابُوا
X
അവര്‍ മടങ്ങുകയും ചെയ്തു
إِلَى اللَّهِ
X
അല്ലാഹുവിങ്കലേക്ക്
لَهُمُ
X
അവര്‍ക്കുണ്ട്
الْبُشْرَىٰۚ
X
ശുഭവാര്‍ത്ത
فَبَشِّرْ
X
അതിനാല്‍ നീ ശുഭവാര്‍ത്ത അറിയിക്കുക
عِبَادِ
X
എന്റെ ദാസന്‍മാരെ
﴿39:17﴾ قُلِ
X
നീ പറയുക
اللَّهُمَّ
X
അല്ലാഹുവേ
فَاطِرَ
X
സ്രഷ്ടാവേ
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِ
X
ഭൂമിയുടെയും
عَالِمَ
X
അറിയുന്നവനേ
الْغَيْبِ
X
അദൃശ്യം
وَالشَّهَادَةِ
X
ദൃശ്യവും
أَنتَ تَحْكُمُ
X
നീ വിധി പറയുന്നു
بَيْنَ عِبَادِكَ
X
നിന്റെ ദാസന്‍മാര്‍ക്കിടയില്‍
فِي مَا
X
ഒരു കാര്യത്തില്‍
كَانُوا
X
അവരായിരുന്നു
فِيهِ
X
അതില്‍
يَخْتَلِفُونَ
X
അവര്‍ ഭിന്നിക്കുന്നു
﴿39:46﴾ قُلْ
X
നീ പറയുക
يَا عِبَادِيَ
X
എന്റെ ദാസന്‍മാരേ
الَّذِينَ أَسْرَفُوا
X
അതിക്രമം കാണിച്ചവരായ
عَلَىٰ أَنفُسِهِمْ
X
സ്വന്തം ആത്മാക്കളോട്
لَا تَقْنَطُوا
X
നിങ്ങള്‍ നിരാശരാകരുത്
مِن رَّحْمَةِ اللَّهِۚ
X
അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يَغْفِرُ
X
അവന്‍ പൊറുക്കും
الذُّنُوبَ
X
പാപങ്ങള്‍
جَمِيعًاۚ
X
എല്ലാം
إِنَّهُ هُوَ
X
ഉറപ്പായും അവന്‍
الْغَفُورُ
X
ഏറെ പൊറുക്കുന്നവനാണ്
الرَّحِيمُ
X
പരമദയാലുവും
﴿39:53﴾ رَفِيعُ الدَّرَجَاتِ
X
(അവന്‍) ഉന്നത പദവികളുള്ളവനാകുന്നു
ذُو الْعَرْشِ
X
സിംഹാസനത്തിന്നുടയവന്‍
يُلْقِي
X
അവന്‍ ഇറക്കിക്കൊടുക്കുന്നു
الرُّوحَ
X
ദിവ്യബോധനം
مِنْ أَمْرِهِ
X
തന്റെ ആജ്ഞയാല്‍
عَلَىٰ مَن يَشَاءُ
X
താനിച്ഛിക്കുന്നവര്‍ക്ക്
مِنْ عِبَادِهِ
X
തന്റെ ദാസരില്‍
لِيُنذِرَ
X
അവന്‍ മുന്നറിയിപ്പ് നല്‍കുന്നതിന്ന്
يَوْمَ التَّلَاقِ
X
കൂടിക്കാഴ്ചയുടെ നാളിനെപ്പറ്റി
﴿40:15﴾ مِثْلَ دَأْبِ
X
അതായത് ദുര്‍ദിനത്തിന്‌ തുല്യമായത്
قَوْمِ نُوحٍ
X
നൂഹിന്റെ ജനതയുടെ
وَعَادٍ
X
ആദിന്റെയും
وَثَمُودَ
X
സമൂദിന്റെയും
وَالَّذِينَ مِن بَعْدِهِمْۚ
X
അവര്‍ക്കു ശേഷമുള്ളവരുടെയും
وَمَا اللَّهُ يُرِيدُ
X
അല്ലാഹു ഉദ്ദേശിക്കുന്നില്ല
ظُلْمًا
X
അതിക്രമം ചെയ്യാന്‍
لِّلْعِبَادِ
X
ദാസന്‍മാരോട്
﴿40:31﴾ فَسَتَذْكُرُونَ
X
പിന്നീട് നിങ്ങള്‍ ഓര്‍ക്കുക തന്നെ ചെയ്യും
مَا أَقُولُ لَكُمْۚ
X
ഞാന്‍ നിങ്ങളോടു പറയുന്നത്
وَأُفَوِّضُ
X
ഞാന്‍ ഏല്‍പ്പിക്കുന്നു
أَمْرِي
X
എന്റെ കാര്യം
إِلَى اللَّهِۚ
X
അല്ലാഹുവില്‍
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
بَصِيرٌ
X
വീക്ഷിക്കുന്നവനാണ്
بِالْعِبَادِ
X
ദാസന്‍മാരെ
﴿40:44﴾ قَالَ
X
പറയും
الَّذِينَ اسْتَكْبَرُوا
X
കേമത്തം നടിച്ചവര്‍
إِنَّا
X
തീര്‍ച്ചയായും നാം
كُلٌّ
X
എല്ലാവരും
فِيهَا
X
ഇതില്‍ തന്നെയാകുന്നു
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
قَدْ حَكَمَ
X
അവന്‍ വിധി പറഞ്ഞിരിക്കുന്നു
بَيْنَ الْعِبَادِ
X
ദാസന്‍മാര്‍ക്കിടയില്‍
﴿40:48﴾ فَلَمْ يَكُ يَنفَعُهُمْ
X
എന്നാല്‍ അവര്‍ക്ക് ഉപകരിച്ചില്ല
إِيمَانُهُمْ
X
അവരുടെ വിശ്വാസം
لَمَّا رَأَوْا
X
അവര്‍ കണ്ടപ്പോള്‍
بَأْسَنَاۖ
X
നമ്മുടെ ശിക്ഷ
سُنَّتَ اللَّهِ
X
അല്ലാഹുവിന്റെ നടപടിക്രമമാണത്
الَّتِي قَدْ خَلَتْ
X
നടപ്പിലാക്കിക്കഴിഞ്ഞിട്ടുള്ള
فِي عِبَادِهِۖ
X
തന്റെ ദാസന്‍മാരുടെ കാര്യത്തില്‍
وَخَسِرَ
X
നഷ്ടത്തിലകപ്പെട്ടു
هُنَالِكَ
X
അവിടെ
الْكَافِرُونَ
X
സത്യനിഷേധികള്‍
﴿40:85﴾ اللَّهُ
X
അല്ലാഹു
لَطِيفٌ
X
കനിവുള്ളവനാകുന്നു
بِعِبَادِهِ
X
തന്റെ ദാസന്മാരോട്
يَرْزُقُ
X
അവന്‍ അന്നം നല്‍കുന്നു
مَن يَشَاءُۖ
X
അവനിഛിക്കുന്നവര്‍ക്ക്
وَهُوَ
X
അവന്‍
الْقَوِيُّ
X
കരുത്തനാണ്
الْعَزِيزُ
X
അജയ്യനും
﴿42:19﴾ وَهُوَ
X
അവന്‍
الَّذِي يَقْبَلُ
X
സ്വീകരിക്കുന്നവനാണ്
التَّوْبَةَ
X
പശ്ചാത്താപം
عَنْ عِبَادِهِ
X
തന്റെ ദാസന്മാരില്‍നിന്ന്
وَيَعْفُو
X
അവന്‍ മാപ്പ് നല്‍കുകയും ചെയ്യുന്നു
عَنِ السَّيِّئَاتِ
X
ദുഷ്കൃത്യങ്ങള്‍ക്ക്
وَيَعْلَمُ
X
അവന്‍ അറിയുകയും ചെയ്യുന്നു
مَا تَفْعَلُونَ
X
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത്
﴿42:25﴾ وَلَوْ بَسَطَ
X
വിപുലീകരിച്ചുകൊടുത്തിരുന്നുവെങ്കില്‍
اللَّهُ
X
അല്ലാഹു
الرِّزْقَ
X
വിഭവം
لِعِبَادِهِ
X
തന്റെ ദാസന്മാര്‍ക്ക്
لَبَغَوْا
X
അവര്‍ അതിക്രമം പ്രവര്‍ത്തിക്കുമായിരുന്നു
فِي الْأَرْضِ
X
ഭൂമിയില്‍
وَلَٰكِن
X
എന്നാല്‍
يُنَزِّلُ
X
അവന്‍ ഇറക്കിക്കൊടുക്കുന്നു
بِقَدَرٍ
X
ഒരു പരിമാണമനുസരിച്ച്
مَّا يَشَاءُۚ
X
അവന്‍ ഉദ്ദേശിക്കുന്നത്
إِنَّهُ
X
തീര്‍ച്ചയായും അവന്‍
بِعِبَادِهِ
X
തന്റെ ദാസന്മാരെ സംബന്ധിച്ച്
خَبِيرٌ
X
സൂക്ഷ്മമായറിയുന്നവനാണ്
بَصِيرٌ
X
സൂക്ഷ്മദൃഷ്ടിയുള്ളവനും
﴿42:27﴾ وَكَذَٰلِكَ
X
അപ്രകാരം
أَوْحَيْنَا
X
നാം ബോധനം നല്‍കി
إِلَيْكَ
X
നിനക്ക്
رُوحًا
X
ഒരു ചൈതന്യം
مِّنْ أَمْرِنَاۚ
X
നമ്മുടെ ശാസനയില്‍നിന്ന്
مَا كُنتَ تَدْرِي
X
നിനക്കറിയാമായിരുന്നില്ല
مَا الْكِتَابُ
X
വേദമെന്തെന്ന്
وَلَا الْإِيمَانُ
X
വിശ്വാസമെന്തെന്നും
وَلَٰكِن
X
എന്നാല്‍
جَعَلْنَاهُ
X
നാം അതിനെ ആക്കി
نُورًا
X
ഒരു വെളിച്ചം
نَّهْدِي بِهِ
X
അത് മുഖേന നാം സന്‍മാര്‍ഗ ദര്‍ശനം നല്‍കുന്നു
مَن نَّشَاءُ
X
നാം ഇച്ഛിക്കുന്നവര്‍ക്ക്
مِنْ عِبَادِنَاۚ
X
നമ്മുടെ ദാസരില്‍നിന്ന്
وَإِنَّكَ
X
തീര്‍ച്ചയായും നീ
لَتَهْدِي
X
നീ മാര്‍ഗദര്‍ശനം ചെയ്യുന്നു
إِلَىٰ صِرَاطٍ مُّسْتَقِيمٍ
X
നേരായ പാതയിലേക്ക്
﴿42:52﴾ وَجَعَلُوا
X
അവര്‍ ആക്കിവെച്ചിരിക്കുന്നു
لَهُ
X
അല്ലാഹുവിന്ന്
مِنْ عِبَادِهِ
X
അവന്റെ ദാസന്മാരില്‍ ചിലരെ
جُزْءًاۚ
X
അംശം
إِنَّ الْإِنسَانَ
X
തീര്‍ച്ചയായും മനുഷ്യന്‍
لَكَفُورٌ
X
നന്ദികെട്ടവനാണ്
مُّبِينٌ
X
തെളിഞ്ഞ
﴿43:15﴾ يَا عِبَادِ
X
എന്റെ ദാസന്മാരേ
لَا خَوْفٌ
X
യാതൊരു ഭയവുമില്ല
عَلَيْكُمُ
X
നിങ്ങള്‍ക്ക്
الْيَوْمَ
X
ഇന്ന്
وَلَا أَنتُمْ تَحْزَنُونَ
X
നിങ്ങള്‍ ദുഃഖിക്കേണ്ടതുമില്ല
﴿43:68﴾ فَأَسْرِ
X
നീ പുറപ്പെടുക
بِعِبَادِي
X
എന്റെ ദാസരെയുംകൊണ്ട്
لَيْلًا
X
രാത്രിതന്നെ
إِنَّكُم مُّتَّبَعُونَ
X
തീര്‍ച്ചയായും നിങ്ങള്‍ (ശത്രുക്കളാല്‍) പിന്തുടരപ്പെടുന്നതാണ്‌
﴿44:23﴾ رِّزْقًا
X
ആഹാരമായി
لِّلْعِبَادِۖ
X
അടിമകള്‍ക്ക്
وَأَحْيَيْنَا
X
നാം ജീവസ്സുറ്റതാക്കി
بِهِ
X
അതുമൂലം
بَلْدَةً
X
നാടിനെ
مَّيْتًاۚ
X
മൃതമായ
كَذَٰلِكَ
X
അവ്വിധംതന്നെയാണ്
الْخُرُوجُ
X
ഉയിര്‍ത്തെഴുന്നേല്‍പ്
﴿50:11﴾ ضَرَبَ اللَّهُ
X
അല്ലാഹു എടുത്തുകാണിച്ചിരിക്കുന്നു
مَثَلًا
X
ഉദാഹരണമായി
لِّلَّذِينَ كَفَرُوا
X
നിഷേധിച്ചവര്‍ക്ക്
امْرَأَتَ نُوحٍ
X
നൂഹിന്റെ ഭാര്യയെ
وَامْرَأَتَ لُوطٍۖ
X
ലൂത്വിന്റെ ഭാര്യയെയും
كَانَتَا
X
അവര്‍ ഇരുവരും ആയിരുന്നു
تَحْتَ
X
കീഴില്‍
عَبْدَيْنِ
X
രണ്ട് ദാസന്മാരുടെ
مِنْ عِبَادِنَا
X
നമ്മുടെ ദാസന്മാരില്‍പെട്ട
صَالِحَيْنِ
X
സദ്‌വൃത്തരായ
فَخَانَتَاهُمَا
X
എന്നിട്ട് അവര്‍ രണ്ടുപേരെയും(ഇരുഭാര്യമാരും)വഞ്ചിച്ചു
فَلَمْ يُغْنِيَا
X
അപ്പോള്‍ അവര്‍ രണ്ടുപേരും പ്രയോജനം ചെയ്തില്ല
عَنْهُمَا
X
ഇരുവര്‍ക്കും
مِنَ اللَّهِ
X
അല്ലാഹുവിന്റെ (ശിക്ഷയുടെ)കാര്യത്തില്‍
شَيْئًا
X
ഒട്ടും
وَقِيلَ
X
പറയപ്പെട്ടു
ادْخُلَا
X
നിങ്ങള്‍ ഇരുവരും പ്രവേശിക്കുക
النَّارَ
X
നരകത്തില്‍
مَعَ الدَّاخِلِينَ
X
പ്രവേശിക്കുന്നവരോടൊപ്പം
﴿66:10﴾ فَادْخُلِي
X
അങ്ങനെ നീ പ്രവേശിച്ചുകൊള്ളുക
فِي عِبَادِي
X
എന്റെ ദാസന്മാരുടെ കൂട്ടത്തില്‍
﴿89:29﴾