Repeated Words in Quran

< >
Total Found : 2
إِنَّمَا
X
നിശ്ചയമായും
يُرِيدُ الشَّيْطَانُ
X
പിശാച് ഉദ്ദേശിക്കുന്നു
أَن يُوقِعَ
X
അവന്‍ ഉളവാക്കാന്‍
بَيْنَكُمُ
X
നിങ്ങള്‍ക്കിടയില്‍
الْعَدَاوَةَ
X
ശത്രുത
وَالْبَغْضَاءَ
X
വിദ്വേഷവും
فِي الْخَمْرِ
X
മദ്യത്തിലൂടെ
وَالْمَيْسِرِ
X
ചൂതാട്ടത്തിലൂടെയും
وَيَصُدَّكُمْ
X
അവര്‍ നിങ്ങളെ തടയാനും
عَن ذِكْرِ اللَّهِ
X
അല്ലാഹുവെ ഓര്‍ക്കുന്നതില്‍നിന്ന്
وَعَنِ الصَّلَاةِۖ
X
നമസ്കാരത്തില്‍നിന്നും
فَهَلْ أَنتُم
X
അതിനാല്‍ നിങ്ങള്‍ ആണോ?
مُّنتَهُونَ
X
വിരമിക്കുന്നവര്‍
﴿5:91﴾ وَاصْبِرْ
X
നീ ഉറപ്പിച്ചു നിര്‍ത്തുക
نَفْسَكَ
X
നിന്റെ മനസ്സിനെ
مَعَ الَّذِينَ
X
ഒരുത്തരുടെ കൂടെ
يَدْعُونَ
X
അവര്‍ വിളിച്ചു പ്രാര്‍ഥിക്കുന്നു
رَبَّهُم
X
തങ്ങളുടെ നാഥനെ
بِالْغَدَاةِ
X
രാവിലെ
وَالْعَشِيِّ
X
വൈകുന്നേരവും
يُرِيدُونَ
X
അവര്‍ കാംക്ഷിക്കുന്നു
وَجْهَهُۖ
X
അല്ലാഹുവിന്റെ പ്രീതി
وَلَا تَعْدُ
X
തെറ്റി പോവാതിരിക്കട്ടെ
عَيْنَاكَ
X
നിന്റെ രണ്ടു കണ്ണുകള്‍
عَنْهُمْ
X
അവരില്‍ നിന്ന്
تُرِيدُ
X
നീ ഉദ്ദേശിച്ചു കൊണ്ട്
زِينَةَ
X
അലങ്കാരം
الْحَيَاةِ
X
ജീവിതത്തിന്റെ
الدُّنْيَاۖ
X
ഇഹലോകത്തെ
وَلَا تُطِعْ
X
നീ അനുസരിക്കരുത്
مَنْ
X
ഒരുത്തനെ
أَغْفَلْنَا
X
നാം അശ്രദ്ധയില്‍ അകപ്പെടുത്തിയിരിക്കുന്നു
قَلْبَهُ
X
അവന്റെ ഹൃദയത്തെ
عَن ذِكْرِنَا
X
നമ്മെ സ്മരിക്കുന്നതില്‍ നിന്ന്
وَاتَّبَعَ
X
അവന്‍ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു
هَوَاهُ
X
തന്റെ ഇഛയെ
وَكَانَ
X
ആവുകയും ചെയ്തു
أَمْرُهُ
X
അവന്റെ കാര്യം
فُرُطًا
X
അതിര് കവിഞ്ഞത്
﴿18:28﴾ الَّذِينَ
X
ഒരുത്തര്‍
كَانَتْ
X
ആയിരുന്നു
أَعْيُنُهُمْ
X
അവരുടെ കണ്ണുകള്‍
فِي غِطَاءٍ
X
മൂടിയില്‍
عَن ذِكْرِي
X
എന്റെ സ്മരണയെക്കുറിച്ച്
وَكَانُوا
X
അവര്‍ ആവുകയും ചെയ്തിരുന്നു
لَا يَسْتَطِيعُونَ
X
അവര്‍ക്ക് സാധിക്കുന്നില്ല
سَمْعًا
X
കേള്‍ക്കാന്‍
﴿18:101﴾ وَمَنْ
X
ആര്
أَعْرَضَ
X
അവഗണിച്ചു
عَن ذِكْرِي
X
എന്റെ ഉല്‍ബോധനത്തെ
فَإِنَّ
X
അപ്പോള്‍ നിശ്ചയമായും
لَهُ
X
അവനുണ്ട്
مَعِيشَةً
X
ജീവിതം
ضَنكًا
X
ഇടുങ്ങിയ
وَنَحْشُرُهُ
X
അവനെ നാം ഒരുമിച്ചുകൂട്ടും
يَوْمَ الْقِيَامَةِ
X
പുനരുത്ഥാന നാളില്‍
أَعْمَىٰ
X
അന്ധനായി
﴿20:124﴾ قُلْ
X
പറയൂ
مَن
X
ആരാണ്
يَكْلَؤُكُم
X
നിങ്ങളെ രക്ഷിക്കുന്നത്
بِاللَّيْلِ
X
രാവില്‍
وَالنَّهَارِ
X
പകലിലും
مِنَ الرَّحْمَٰنِۗ
X
പരമകാരുണികനില്‍ നിന്ന്
بَلْ
X
എന്നാല്‍
هُمْ
X
അവര്‍
عَن ذِكْرِ رَبِّهِم
X
അവരുടെ നാഥന്റെ ഉല്‍ബോധനത്തില്‍ നിന്ന്
مُّعْرِضُونَ
X
തിരിഞ്ഞുകളയുന്നവരാണ്
﴿21:42﴾ وَلَوِ اتَّبَعَ
X
പിന്‍പറ്റിയിരുന്നുവെങ്കില്‍
الْحَقُّ
X
സത്യം
أَهْوَاءَهُمْ
X
അവരുടെ തന്നിഷ്ടങ്ങളെ
لَفَسَدَتِ
X
കുഴപ്പത്തിലകപ്പെടുമായിരുന്നു
السَّمَاوَاتُ
X
ആകാശങ്ങള്‍
وَالْأَرْضُ
X
ഭൂമിയും
وَمَن فِيهِنَّۚ
X
അവയിലുള്ളവരും
بَلْ
X
എന്നാല്‍
أَتَيْنَاهُم
X
നാം അവര്‍ക്ക് എത്തിച്ചുകൊടുത്തു
بِذِكْرِهِمْ
X
അവര്‍ക്കുള്ള ഉല്‍ബോധനം
فَهُمْ
X
എന്നാല്‍ അവര്‍
عَن ذِكْرِهِم
X
അവരുടെ ഉല്‍ബോധനത്തില്‍ നിന്ന്
مُّعْرِضُونَ
X
തിരിഞ്ഞു കളയുന്നവരാണ്
﴿23:71﴾ رِجَالٌ
X
ചില ആളുകള്‍
لَّا تُلْهِيهِمْ
X
അവരെ അശ്രദ്ധരാക്കുന്നില്ല
تِجَارَةٌ
X
കച്ചവടം
وَلَا بَيْعٌ
X
വില്‍പനയും ഇല്ല
عَن ذِكْرِ اللَّهِ
X
ദൈവസ്മരണയില്‍ നിന്ന്
وَإِقَامِ الصَّلَاةِ
X
നമസ്കാരം നിലനിര്‍ത്തുന്നതില്‍ (നിന്നും)
وَإِيتَاءِ الزَّكَاةِۙ
X
സകാത്ത് നല്‍കുന്നതില്‍ (നിന്നും)
يَخَافُونَ
X
അവര്‍ ഭയപ്പെടുന്നു
يَوْمًا
X
ഒരു ദിവസത്തെ
تَتَقَلَّبُ
X
ഇളകി മറിയും
فِيهِ
X
അന്നാളില്‍
الْقُلُوبُ
X
ഹൃദയങ്ങള്‍
وَالْأَبْصَارُ
X
കണ്ണുകളും
﴿24:37﴾ فَقَالَ
X
അപ്പോള്‍ അദ്ദേഹം പറഞ്ഞു
إِنِّي
X
തീര്‍ച്ചയായും ഞാന്‍
أَحْبَبْتُ
X
ഞാന്‍ പ്രാമുഖ്യം നല്‍കി
حُبَّ
X
സ്നേഹത്തിന്
الْخَيْرِ
X
സമ്പത്തിനോടുള്ള/ കുതിരകളോടുള്ള
عَن ذِكْرِ رَبِّي
X
എന്റെ നാഥനെ സ്മരിക്കുന്നതു നിമിത്തം
حَتَّىٰ تَوَارَتْ
X
അങ്ങനെ അവ പോയി മറഞ്ഞു
بِالْحِجَابِ
X
മറവില്‍
﴿38:32﴾ وَمَن يَعْشُ
X
അന്ധത നടിക്കുന്നവന്‍
عَن ذِكْرِ الرَّحْمَٰنِ
X
പരമകാരുണികന്റെ ഉല്‍ബോധനത്തോട്
نُقَيِّضْ
X
നാം ഏര്‍പ്പെടുത്തിക്കൊടുക്കും
لَهُ
X
അവന്ന്
شَيْطَانًا
X
ഒരു ചെകുത്താനെ
فَهُوَ
X
എന്നിട്ട് ഇവന്‍
لَهُ
X
അവന്റെ
قَرِينٌ
X
തോഴനാകുന്നു
﴿43:36﴾ فَأَعْرِضْ
X
അതിനാല്‍ നീ അവഗണിക്കുക
عَن مَّن تَوَلَّىٰ
X
പിന്തിരിഞ്ഞുപോയവനെ
عَن ذِكْرِنَا
X
നമ്മെ ഓര്‍ക്കുന്നതില്‍നിന്ന്
وَلَمْ يُرِدْ
X
അവന്‍ ഉദ്ദേശിച്ചിട്ടില്ല
إِلَّا الْحَيَاةَ الدُّنْيَا
X
ഐഹിക ജീവിതമല്ലാതെ
﴿53:29﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
لَا تُلْهِكُمْ
X
നിങ്ങളെ അശ്രദ്ധരാക്കാതിരിക്കട്ടെ
أَمْوَالُكُمْ
X
നിങ്ങളുടെ മുതലുകള്‍
وَلَا أَوْلَادُكُمْ
X
നിങ്ങളുടെ സന്താനങ്ങളും
عَن ذِكْرِ
X
അല്ലാഹുവിന്റെ സ്മരണയില്‍നിന്ന്
اللَّهِۚ
X
ആര്‍?
وَمَن يَفْعَلْ
X
ചെയ്യുന്നുവോ
ذَٰلِكَ
X
അത്
فَأُولَٰئِكَ
X
അവര്‍
هُمُ
X
അവര്‍ തന്നെയാണ്
الْخَاسِرُونَ
X
നഷ്ടം പറ്റിയവര്‍
﴿63:9﴾ لِّنَفْتِنَهُمْ
X
നാം അവരെ പരീക്ഷിക്കുന്നതിനുവേണ്ടി
فِيهِۚ
X
അതിലൂടെ
وَمَن يُعْرِضْ
X
ആര്‍ അവഗണിക്കുന്നുവോ
عَن ذِكْرِ
X
ഉദ്ബോധനത്തെ
رَبِّهِ
X
തന്റെ നാഥന്റെ
يَسْلُكْهُ
X
അവരെ അവന്‍ പ്രവേശിപ്പിക്കും
عَذَابًا
X
ശിക്ഷയില്‍
صَعَدًا
X
ക്ലേശകരമായ
﴿72:17﴾