Repeated Words in Quran

< >
Total Found : 10
أُولَٰئِكَ
X
അവര്‍
الَّذِينَ اشْتَرَوُا
X
വാങ്ങിയവരാണ്
الْحَيَاةَ
X
ജീവിതത്തെ
الدُّنْيَا
X
ഇഹലോക
بِالْآخِرَةِۖ
X
പരലോകത്തിന്ന്പകരം
فَلَا يُخَفَّفُ
X
അതിനാല്‍ ഇളവ് നല്‍കപ്പെടുന്നതല്ല
عَنْهُمُ
X
അവര്‍ക്ക്
الْعَذَابُ
X
ശിക്ഷ
وَلَا هُمْ يُنصَرُونَ
X
അവര്‍ സഹായിക്കപ്പെടുകയുമില്ല
﴿2:86﴾ خَالِدِينَ
X
ശാശ്വതരായിരിക്കും
فِيهَاۖ
X
അതില്‍
لَا يُخَفَّفُ
X
ലഘൂകരിക്കപ്പെടില്ല
عَنْهُمُ
X
അവരെത്തൊട്ട്
الْعَذَابُ
X
ശിക്ഷ
وَلَا هُمْ
X
അവര്‍ അല്ല
يُنظَرُونَ
X
ഇടകൊടുക്കപ്പെടുന്നു
﴿2:162﴾ إِنَّ الَّذِينَ كَفَرُوا
X
നിശ്ചയം സത്യനിഷേധികള്‍
لَن تُغْنِيَ
X
ഉപകരിക്കുകയില്ല
عَنْهُمْ
X
അവര്‍ക്ക്
أَمْوَالُهُمْ
X
അവരുടെ സ്വത്ത്
وَلَا أَوْلَادُهُم
X
അവരുടെ സന്താനങ്ങളുമില്ല
مِّنَ اللَّهِ
X
അല്ലാഹുവി(ന്റെ ശിക്ഷയി)ല്‍ നിന്ന്
شَيْئًاۖ
X
തീരെ, ഒന്നും
وَأُولَٰئِكَ
X
അവര്‍
هُمْ
X
അവര്‍(തന്നെ)
وَقُودُ
X
വിറക്
النَّارِ
X
നരകത്തിന്റെ
﴿3:10﴾ خَالِدِينَ
X
അവര്‍ എന്നെന്നും വസിക്കുന്നവരായിരിക്കും
فِيهَا
X
അതില്‍
لَا يُخَفَّفُ
X
ലഘൂകരിക്കപ്പെടുകയില്ല
عَنْهُمُ
X
അവര്‍ക്ക്
الْعَذَابُ
X
ശിക്ഷ
وَلَا هُمْ
X
അവരല്ല
يُنظَرُونَ
X
അവധി(അവസരം) നല്‍കപ്പെടുന്നവര്‍
﴿3:88﴾ إِنَّ الَّذِينَ كَفَرُوا
X
നിശ്ചയമായും സത്യത്തെ നിഷേധിച്ചവര്‍
لَن تُغْنِيَ
X
ഉപകാരപ്പെടുകയില്ല
عَنْهُمْ
X
അവര്‍ക്ക്
أَمْوَالُهُمْ
X
അവരുടെ സമ്പത്ത്
وَلَا
X
ഇല്ല
أَوْلَادُهُم
X
അവരുടെ സന്താനങ്ങളും
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്ന്
شَيْئًاۖ
X
ഒന്നും, ഒട്ടും
وَأُولَٰئِكَ
X
അവര്‍
أَصْحَابُ النَّارِۚ
X
നരകാവകാശികളാണ്
هُمْ
X
അവര്‍
فِيهَا
X
അതില്‍
خَالِدُونَ
X
നിത്യവാസികള്‍ (ആയിരിക്കും)
﴿3:116﴾ وَلَقَدْ
X
തീര്‍ച്ചയായും
صَدَقَكُمُ
X
നിങ്ങളോട് നിറവേറ്റിയിരിക്കുന്നു
اللَّهُ
X
അല്ലാഹു
وَعْدَهُ
X
അവന്റെ വാഗ്ദാനം
إِذْ تَحُسُّونَهُم
X
നിങ്ങള്‍ അവരെ കൊന്നുകൊണ്ടിരിക്കുമ്പോള്‍, നശിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍
بِإِذْنِهِۖ
X
അവന്റെ (അല്ലാഹുവിന്റെ) അനുമതിപ്രകാരം
حَتَّىٰ إِذَا فَشِلْتُمْ
X
പിന്നെ നിങ്ങള്‍ ദുര്‍ബലരായിത്തീര്‍ന്നു
وَتَنَازَعْتُمْ
X
നിങ്ങള്‍ പരസ്പരം തര്‍ക്കിക്കുകയും ചെയ്തു
فِي الْأَمْرِ
X
കാര്യ(നിര്‍വഹണ)ത്തില്‍
وَعَصَيْتُم
X
നിങ്ങള്‍ അനുസരണക്കേട് കാണിക്കുകയും ചെയ്തു
مِّن بَعْدِ
X
ശേഷം
مَا أَرَاكُم
X
അവന്‍ നിങ്ങള്‍ക്ക് കാണിച്ചുതന്നതിന്
مَّا تُحِبُّونَۚ
X
നിങ്ങള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടത്
مِنكُم
X
നിങ്ങളിലുണ്ട്
مَّن يُرِيدُ
X
കൊതിക്കുന്നവര്‍
الدُّنْيَا
X
ഇഹലോകത്തെ (ഐഹിക ലാഭം)
وَمِنكُم
X
നിങ്ങളിലുണ്ട്
مَّن يُرِيدُ
X
കൊതിക്കുന്നവര്‍
الْآخِرَةَۚ
X
പരലോകം
ثُمَّ
X
പിന്നെ
صَرَفَكُمْ
X
അവന്‍ നിങ്ങളെ തിരിച്ചുവിട്ടു
عَنْهُمْ
X
അവരില്‍ നിന്ന്
لِيَبْتَلِيَكُمْۖ
X
നിങ്ങളെ പരീക്ഷിക്കാന്‍
وَلَقَدْ
X
തീര്‍ച്ചയായും
عَفَا
X
(അല്ലാഹു)മാപ്പേകിയിരിക്കുന്നു
عَنكُمْۗ
X
നിങ്ങള്‍ക്ക്
وَاللَّهُ
X
അല്ലാഹു
ذُو فَضْلٍ
X
ഔദാര്യമുള്ളവനാണ്
عَلَى الْمُؤْمِنِينَ
X
സത്യവിശ്വാസികളോട്
﴿3:152﴾ إِنَّ الَّذِينَ تَوَلَّوْا
X
പിന്തിരിഞ്ഞ് പോയവര്‍
مِنكُمْ
X
നിങ്ങളില്‍ നിന്ന്
يَوْمَ
X
ദിവസം
الْتَقَى
X
ഏറ്റുമുട്ടി(യ)
الْجَمْعَانِ
X
രണ്ടു കൂട്ടര്‍
إِنَّمَا اسْتَزَلَّهُمُ
X
അവരെ വഴിപിഴപ്പിച്ചിരിക്കുന്നു
الشَّيْطَانُ
X
പിശാച്
بِبَعْضِ مَا كَسَبُواۖ
X
അവര്‍ ചെയ്തുവെച്ച ചിലത് കാരണം
وَلَقَدْ
X
തീര്‍ച്ചയായും
عَفَا
X
മാപ്പ് നല്‍കിയിരിക്കുന്നു
اللَّهُ
X
അല്ലാഹു
عَنْهُمْۗ
X
അവര്‍ക്ക്
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവന്‍(ആകുന്നു)
حَلِيمٌ
X
സഹനശീലനും
﴿3:155﴾ فَبِمَا رَحْمَةٍ
X
കാരുണ്യം കൊണ്ടാണ്
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്നുള്ള
لِنتَ
X
നീ സൗമ്യനായത്
لَهُمْۖ
X
അവരോട്
وَلَوْ كُنتَ
X
നീ ആയിരുന്നെങ്കില്‍
فَظًّا
X
പരുഷപ്രകൃതന്‍
غَلِيظَ الْقَلْبِ
X
കഠിന മനസ്കനും
لَانفَضُّوا
X
അവര്‍ പിരിഞ്ഞുപോകുമായിരുന്നു
مِنْ حَوْلِكَۖ
X
നിന്റെ ചുറ്റു നിന്നും
فَاعْفُ
X
നീ മാപ്പേകുക
عَنْهُمْ
X
അവര്‍ക്ക്
وَاسْتَغْفِرْ
X
നീ പാപമോചനം തേടുകയും ചെയ്യുക
لَهُمْ
X
അവര്‍ക്ക്
وَشَاوِرْهُمْ
X
അവരുമായി കൂടിയാലോചിക്കുക
فِي الْأَمْرِۖ
X
കാര്യത്തി(ങ്ങളി)ല്‍
فَإِذَا عَزَمْتَ
X
അങ്ങനെ നീ തീരുമാനമെടുത്താല്‍
فَتَوَكَّلْ
X
നീ ഭരമേല്‍പിക്കുക
عَلَى اللَّهِۚ
X
അല്ലാഹുവില്‍
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يُحِبُّ
X
ഇഷ്ടപ്പെടുന്നു
الْمُتَوَكِّلِينَ
X
(തന്നില്‍) ഭരമേല്‍പിക്കുന്നവരെ
﴿3:159﴾ فَاسْتَجَابَ
X
അപ്പോള്‍ ഉത്തരമേകി
لَهُمْ
X
അവര്‍ക്ക്
رَبُّهُمْ
X
അവരുടെ നാഥന്‍
أَنِّي لَا أُضِيعُ
X
തീര്‍ച്ചയായും ഞാന്‍ പാഴാക്കുകയില്ല
عَمَلَ
X
പ്രവര്‍ത്തനത്തെ
عَامِلٍ
X
പ്രവര്‍ത്തകന്റെ
مِّنكُم
X
നിങ്ങളില്‍നിന്നുള്ള
مِّن ذَكَرٍ
X
പുരുഷനായ
أَوْ أُنثَىٰۖ
X
അല്ലെങ്കില്‍ സ്ത്രീയായ
بَعْضُكُم
X
നിങ്ങളില്‍ ചിലര്‍ (ഒരു വിഭാഗം)
مِّن بَعْضٍۖ
X
മറ്റു ചിലരില്‍ (വിഭാഗത്തില്‍) നിന്നുള്ളവരാണ്
فَالَّذِينَ هَاجَرُوا
X
അതിനാല്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ
وَأُخْرِجُوا
X
പുറത്താക്കപ്പെട്ട(വരും)
مِن دِيَارِهِمْ
X
സ്വന്തം വീടുകളില്‍ നിന്ന്
وَأُوذُوا
X
പീഡിപ്പിക്കപ്പെട്ട(വരും)
فِي سَبِيلِي
X
എന്റെ മാര്‍ഗത്തില്‍
وَقَاتَلُوا
X
യുദ്ധം ചെയ്തവരും
وَقُتِلُوا
X
വധിക്കപ്പെട്ടവരും
لَأُكَفِّرَنَّ عَنْهُمْ
X
അവരില്‍ നിന്ന് ഞാന്‍ മായ്ച്ചുകളയും
سَيِّئَاتِهِمْ
X
അവരുടെ തിന്‍മകളെ
وَلَأُدْخِلَنَّهُمْ
X
തീര്‍ച്ചയായും ഞാന്‍ അവരെ പ്രവേശിപ്പിക്കും
جَنَّاتٍ
X
സ്വര്‍ഗത്തില്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അതിന്റെ താഴ്ഭാഗത്തിലൂടെ
الْأَنْهَارُ
X
അരുവികള്‍
ثَوَابًا
X
(ഇതൊക്കെയും)പ്രതിഫലമാകുന്നു
مِّنْ عِندِ اللَّهِۗ
X
അല്ലാഹുവിങ്കല്‍ നിന്നുള്ള
وَاللَّهُ
X
അല്ലാഹു
عِندَهُ
X
അവങ്കലാണുള്ളത്
حُسْنُ الثَّوَابِ
X
ഉത്തമമായ പ്രതിഫലം
﴿3:195﴾ وَاللَّذَانِ
X
രണ്ടുപേര്‍
يَأْتِيَانِهَا
X
ഈ ഹീനവൃത്തിയിലേര്‍പ്പെട്ട
مِنكُمْ
X
നിങ്ങളില്‍ നിന്ന്
فَآذُوهُمَاۖ
X
അവരെ നിങ്ങള്‍ പീഡിപ്പിക്കുക
فَإِن تَابَا
X
അവരിരുവരും പശ്ചാതപിക്കുകയാണെങ്കില്‍
وَأَصْلَحَا
X
(സ്വയം) നന്നാവുകയും
فَأَعْرِضُوا
X
നിങ്ങള്‍ വെറുതെ വിട്ടേക്കുക
عَنْهُمَاۗ
X
അവരെ
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
كَانَ
X
അവന്‍ ആയിരിക്കുന്നു
تَوَّابًا
X
പശ്ചാതാപം സ്വീകരിക്കുന്നവന്‍
رَّحِيمًا
X
ദയാപരന്‍
﴿4:16﴾ أُولَٰئِكَ الَّذِينَ
X
അവര്‍ യാതൊരുത്തരാകുന്നു
يَعْلَمُ
X
അറിയുന്നു
اللَّهُ
X
അല്ലാഹു
مَا فِي قُلُوبِهِمْ
X
അവരുടെ മനസ്സുകളിലുള്ളത്
فَأَعْرِضْ
X
അതിനാല്‍ വിട്ടേക്കുക
عَنْهُمْ
X
അവരെ
وَعِظْهُمْ
X
അവര്‍ക്ക് സദുപദേശം നല്‍കുക
وَقُل
X
പറയുകയും ചെയ്യുക
لَّهُمْ
X
അവരോട്
فِي أَنفُسِهِمْ
X
അവരുടെ മനസ്സുകളില്‍
قَوْلًا
X
വാക്ക്
بَلِيغًا
X
തട്ടുന്ന, സ്വാധീനിക്കുന്ന
﴿4:63﴾ وَيَقُولُونَ
X
അവര്‍ പറയുന്നു
طَاعَةٌ
X
അനുസരണം (ഞങ്ങള്‍ അനുസരണമുള്ളവരാണ്)
فَإِذَا بَرَزُوا
X
എന്നാല്‍ അവര്‍ പിന്തിരിഞ്ഞുപോയാല്‍
مِنْ عِندِكَ
X
നിന്റെ അടുക്കല്‍ നിന്ന്
بَيَّتَ
X
രാത്രിയില്‍ ഗൂഢാലോചന നടത്തുന്നു
طَائِفَةٌ
X
ഒരു വിഭാഗം
مِّنْهُمْ
X
അവരില്‍ നിന്നും
غَيْرَ الَّذِي تَقُولُۖ
X
അവര്‍ പറയുന്നതല്ലാത്തത്
وَاللَّهُ
X
അല്ലാഹു
يَكْتُبُ
X
രേഖപ്പെടുത്തുന്നു
مَا يُبَيِّتُونَۖ
X
അവര്‍ രാത്രിയില്‍ നടത്തുന്ന ഗൂഢാലോചന(യൊക്കെയും)
فَأَعْرِضْ
X
അതിനാല്‍ നീ അവഗണിക്കുക
عَنْهُمْ
X
അവരെ
وَتَوَكَّلْ
X
നീ ഭരമേല്‍പ്പിക്കുക
عَلَى اللَّهِۚ
X
അല്ലാഹുവില്‍
وَكَفَىٰ
X
മതി
بِاللَّهِ
X
അല്ലാഹുതന്നെ
وَكِيلًا
X
ഭരമേല്‍പ്പിക്കപ്പെടുന്നവനായി
﴿4:81﴾ فَأُولَٰئِكَ
X
അത്തരക്കാര്‍(ക്ക്)
عَسَى اللَّهُ
X
അല്ലാഹു ആയേക്കാം
أَن يَعْفُوَ عَنْهُمْۚ
X
അവര്‍ക്ക് മാപ്പ് നല്‍കാന്‍
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
عَفُوًّا
X
ഏറെ മാപ്പേകുന്നവന്‍
غَفُورًا
X
പൊറുക്കുന്നവന്‍
﴿4:99﴾ هَا أَنتُمْ هَٰؤُلَاءِ
X
നിങ്ങളിതാ
جَادَلْتُمْ
X
തര്‍ക്കിക്കുന്നു (വാദിക്കുന്നു)
عَنْهُمْ
X
അവര്‍ക്ക് വേണ്ടി
فِي الْحَيَاةِ الدُّنْيَا
X
ഐഹിക ജീവിതത്തില്‍
فَمَن يُجَادِلُ
X
എന്നാല്‍ ആരാണ് തര്‍ക്കിക്കുക
اللَّهَ
X
അല്ലാഹുവിനോട്
عَنْهُمْ
X
അവര്‍ക്ക് വേണ്ടി
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പ്പ് നാളില്‍
أَم مَّن
X
അല്ലെങ്കില്‍ ആരാണ്
يَكُونُ
X
ആവുക
عَلَيْهِمْ
X
അവരുടെമേല്‍
وَكِيلًا
X
വക്കാലത്ത്(ബാധ്യത) ഏറ്റെടുക്കുന്നവന്‍
﴿4:109﴾ فَبِمَا نَقْضِهِم
X
പിന്നീട് അവര്‍ ലംഘിച്ചതിനാല്‍
مِّيثَاقَهُمْ
X
തങ്ങളുടെ കരാര്‍
لَعَنَّاهُمْ
X
നാമവരെ ശപിച്ചു
وَجَعَلْنَا
X
നാം ആക്കുകയും ചെയ്തു
قُلُوبَهُمْ
X
അവരുടെ ഹൃദയങ്ങളെ
قَاسِيَةًۖ
X
കഠിനമായത്
يُحَرِّفُونَ
X
അവര്‍ മാറ്റിമറിക്കുന്നു
الْكَلِمَ
X
(വേദ)വാക്യങ്ങളെ
عَن مَّوَاضِعِهِۙ
X
അവയുടെ സ്ഥാനങ്ങളില്‍നിന്ന്
وَنَسُوا
X
അവര്‍ മറക്കുകയും ചെയ്തു
حَظًّا
X
വലിയൊരു ഭാഗം
مِّمَّا ذُكِّرُوا بِهِۚ
X
അവര്‍ക്ക് ഉല്‍ബോധനം നല്‍കപ്പെട്ടതില്‍നിന്ന്
وَلَا تَزَالُ تَطَّلِعُ عَلَىٰ
X
നീ കണ്ടുകൊണ്ടിരിക്കും
خَائِنَةٍ
X
വഞ്ചന
مِّنْهُمْ
X
അവരില്‍നിന്നുള്ള
إِلَّا قَلِيلًا
X
അല്‍പം ചിലര്‍ ഒഴികെ
مِّنْهُمْۖ
X
അവരില്‍നിന്നുള്ള
فَاعْفُ
X
അതിനാല്‍ നീ മാപ്പ് നല്‍കുക
عَنْهُمْ
X
അവര്‍ക്ക്
وَاصْفَحْۚ
X
നീ വിട്ടുവീഴ്ച ചെയ്യുകയും ചെയ്യുക
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يُحِبُّ
X
അവന്‍ ഇഷ്ടപ്പെടുന്നു
الْمُحْسِنِينَ
X
നന്മ ചെയ്യുന്നവരെ
﴿5:13﴾ سَمَّاعُونَ
X
കാതോര്‍ക്കുന്നവരാണ്
لِلْكَذِبِ
X
കള്ളത്തിന്
أَكَّالُونَ
X
ധാരാളം തിന്നുന്നവരും
لِلسُّحْتِۚ
X
നിഷിദ്ധ ധനം
فَإِن جَاءُوكَ
X
അവര്‍ നിന്റെയടുത്ത് വരികയാണെങ്കില്‍
فَاحْكُم
X
നീ തീര്‍പ്പ് കല്‍പിക്കുക
بَيْنَهُمْ
X
അവര്‍ക്കിടയില്‍
أَوْ
X
അല്ലെങ്കില്‍
أَعْرِضْ عَنْهُمْۖ
X
അവരെ നീ അവഗണിക്കുക
وَإِن تُعْرِضْ عَنْهُمْ
X
അവരെ നീ അവഗണിക്കുകയാണെങ്കില്‍
فَلَن يَضُرُّوكَ
X
നിനക്ക് ദ്രോഹംചെയ്യാന്‍ അവര്‍ക്കാവില്ല
شَيْئًاۖ
X
യാതൊരു
وَإِنْ حَكَمْتَ
X
എന്നാല്‍ നീ തീര്‍പ്പ് കല്‍പിക്കുകയാണെങ്കില്‍
فَاحْكُم
X
നീ തീര്‍പ്പ് കല്‍പിക്കുക
بَيْنَهُم
X
അവര്‍ക്കിടയില്‍
بِالْقِسْطِۚ
X
നീതിപൂര്‍വം
إِنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
يُحِبُّ
X
അവന്‍ ഇഷ്ടപ്പെടുന്നു
الْمُقْسِطِينَ
X
നീതിമാന്മാരെ
﴿5:42﴾ وَلَوْ
X
എങ്കില്‍
أَنَّ
X
തീര്‍ച്ചയായും
أَهْلَ الْكِتَابِ
X
വേദത്തിന്റെ ആള്‍ക്കാര്‍
آمَنُوا
X
അവര്‍ വിശ്വസിച്ചു
وَاتَّقَوْا
X
അവര്‍ സൂക്ഷ്മത പാലിക്കുകയും ചെയ്തു
لَكَفَّرْنَا
X
നാം മായ്ച്ചുകളയുമായിരുന്നു
عَنْهُمْ
X
അവരില്‍നിന്ന്
سَيِّئَاتِهِمْ
X
അവരുടെ തിന്മകള്‍
وَلَأَدْخَلْنَاهُمْ
X
നാമവരെ പ്രവേശിപ്പിക്കുകയും ചെയ്യുമായിരുന്നു
جَنَّاتِ
X
ഉദ്യാനങ്ങളില്‍
النَّعِيمِ
X
അനുഗ്രഹത്തിന്റെ
﴿5:65﴾ قَالَ اللَّهُ
X
അല്ലാഹു പറഞ്ഞു
هَٰذَا
X
ഇത്
يَوْمُ
X
ദിനം
يَنفَعُ
X
ഉപകരിക്കും
الصَّادِقِينَ
X
സത്യസന്ധന്മാര്‍ക്ക്
صِدْقُهُمْۚ
X
അവരുടെ സത്യം
لَهُمْ
X
അവര്‍ക്കുണ്ട്
جَنَّاتٌ
X
സ്വര്‍ഗീയാരാമങ്ങള്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُ
X
അരുവികള്‍
خَالِدِينَ
X
സ്ഥിരവാസികളായിക്കൊണ്ട്
فِيهَا
X
അതില്‍
أَبَدًاۚ
X
എപ്പോഴും
رَّضِيَ اللَّهُ
X
അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു
عَنْهُمْ
X
അവരെക്കുറിച്ച്
وَرَضُوا
X
അവര്‍ തൃപ്തിപ്പെട്ടിരിക്കുന്നു
عَنْهُۚ
X
അവനെപ്പറ്റി
ذَٰلِكَ
X
അതാണ്
الْفَوْزُ
X
വിജയം
الْعَظِيمُ
X
അതിമഹത്തായ
﴿5:119﴾ انظُرْ
X
നീ നോക്കു
كَيْفَ
X
എങ്ങനെയെന്ന്
كَذَبُوا
X
അവര്‍ കള്ളം പറഞ്ഞു(കള്ളം പറയുന്നത്)
عَلَىٰ أَنفُسِهِمْۚ
X
തങ്ങളെക്കുറിച്ചുതന്നെ
وَضَلَّ عَنْهُم
X
അവരെവിട്ട് അപ്രത്യക്ഷമായിരിക്കുന്നു
مَّا كَانُوا يَفْتَرُونَ
X
അവര്‍ കെട്ടിച്ചമച്ചിരുന്നത്
﴿6:24﴾ وَإِذَا رَأَيْتَ
X
നീ കണ്ടാല്‍
الَّذِينَ يَخُوضُونَ
X
പരിഹസിക്കുന്നതില്‍ മുഴുകിയവരെ
فِي آيَاتِنَا
X
നമ്മുടെ വചനങ്ങളെ
فَأَعْرِضْ عَنْهُمْ
X
നീ അവരില്‍നിന്ന് അകന്നുനില്‍ക്കുക
حَتَّىٰ يَخُوضُوا
X
അവര്‍ പ്രവേശിക്കുന്നതുവരെ
فِي حَدِيثٍ
X
സംസാരത്തില്‍
غَيْرِهِۚ
X
അതല്ലാത്ത, മറ്റുവല്ല
وَإِمَّا يُنسِيَنَّكَ
X
ഇനി നിന്നെ മറപ്പിച്ചാല്‍
الشَّيْطَانُ
X
പിശാച്
فَلَا تَقْعُدْ
X
നീ ഇരിക്കരുത്
بَعْدَ الذِّكْرَىٰ
X
ഓര്‍മവന്നതിനുശേഷം
مَعَ
X
കൂടെ
الْقَوْمِ
X
ആ ആളുകളുടെ
الظَّالِمِينَ
X
അക്രമികളായ
﴿6:68﴾ ذَٰلِكَ
X
അതാണ്
هُدَى اللَّهِ
X
അല്ലാഹുവിന്റെ സന്മാര്‍ഗം
يَهْدِي
X
അവന്‍ നേര്‍വഴിയിലാക്കുന്നു
بِهِ
X
അതുമുഖേന
مَن
X
ചിലരെ
يَشَاءُ
X
അവന്‍ ഇച്ഛിക്കുന്നു(ഇച്ഛിക്കുന്ന)
مِنْ عِبَادِهِۚ
X
തന്റെ ദാസന്മാരില്‍നിന്ന്
وَلَوْ
X
എങ്കില്‍
أَشْرَكُوا
X
അവര്‍ (അല്ലാഹുവില്‍)പങ്കുകാരെ സങ്കല്‍പിച്ചിരുന്നു
لَحَبِطَ
X
പാഴായിപ്പോകുമായിരുന്നു
عَنْهُم
X
അവര്‍ക്ക്
مَّا
X
യാതൊരു(പ്രവൃത്തികള്‍)
كَانُوا
X
അവരായിരുന്നു
يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിക്കുന്നു
﴿6:88﴾ فَوَسْوَسَ
X
പിന്നെ ദുര്‍മന്ത്രണം നടത്തി
لَهُمَا
X
ഇരുവരോടും
الشَّيْطَانُ
X
പിശാച്
لِيُبْدِيَ
X
അവന്‍ വെളിപ്പെടുത്താന്‍ വേണ്ടി
لَهُمَا
X
അവരിരുവര്‍ക്കും
مَا وُورِيَ عَنْهُمَا
X
അവരില്‍നിന്ന് മറച്ചുവെക്കപ്പെട്ടിരുന്ന
مِن سَوْآتِهِمَا
X
അവരിരുവരുടെ നഗ്നസ്ഥാനങ്ങള്‍
وَقَالَ
X
അവന്‍ പറഞ്ഞു
مَا نَهَاكُمَا
X
നിങ്ങളെ രണ്ടുപേരെയും വിലക്കിയിട്ടില്ല
رَبُّكُمَا
X
നിങ്ങള്‍ ഇരുവരുടെയും നാഥന്‍
عَنْ هَٰذِهِ الشَّجَرَةِ
X
ഈ മരത്തില്‍ നിന്ന്
إِلَّا
X
അല്ലാതെ
أَن تَكُونَا
X
നിങ്ങള്‍ ഇരുവരും ആയി മാറുന്നത്
مَلَكَيْنِ
X
രണ്ടു മലക്കുകള്‍
أَوْ
X
അല്ലെങ്കില്‍
تَكُونَا
X
നിങ്ങള്‍ ഇരുവരും ആയിത്തീരുന്നത്
مِنَ الْخَالِدِينَ
X
നിത്യവാസികളില്‍ പെട്ടവര്‍
﴿7:20﴾ يَا بَنِي آدَمَ
X
ആദം സന്തതികളേ
لَا يَفْتِنَنَّكُمُ
X
നിങ്ങളെ കുഴപ്പത്തില്‍ പെടുത്താതിരിക്കട്ടെ
الشَّيْطَانُ
X
പിശാച്
كَمَا أَخْرَجَ
X
അവന്‍ പുറത്താക്കിയ പോലെ
أَبَوَيْكُم
X
നിങ്ങളുടെ മാതാപിതാക്കളെ
مِّنَ الْجَنَّةِ
X
സ്വര്‍ഗത്തില്‍ നിന്ന്
يَنزِعُ
X
അവന്‍ അഴിച്ചു മാറ്റുന്നു
عَنْهُمَا
X
അവരിരുവരില്‍ നിന്നും
لِبَاسَهُمَا
X
അവരിരുവരുടെയും വസ്ത്രം
لِيُرِيَهُمَا
X
അവരിരുവര്‍ക്കും കാണിച്ചു കൊടുക്കാനായി
سَوْآتِهِمَاۗ
X
അവരിരുവരുടെയും ഗുഹ്യസ്ഥാനങ്ങള്‍
إِنَّهُ
X
തീര്‍ച്ചയായും അവന്‍
يَرَاكُمْ
X
അവന്‍ നിങ്ങളെ കാണുന്നു
هُوَ
X
അവന്‍
وَقَبِيلُهُ
X
അവന്റെ കൂട്ടുകാരും
مِنْ حَيْثُ
X
വിധത്തില്‍
لَا تَرَوْنَهُمْۗ
X
നിങ്ങള്‍ക്ക് അവരെ കാണാന്‍ പറ്റുന്നില്ല
إِنَّا
X
തീര്‍ച്ചയായും നാം
جَعَلْنَا
X
നാം ആക്കിയിരിക്കുന്നു
الشَّيَاطِينَ
X
പിശാചുക്കളെ
أَوْلِيَاءَ
X
രക്ഷാധികാരികള്‍
لِلَّذِينَ لَا يُؤْمِنُونَ
X
വിശ്വസിക്കാത്തവരുടെ
﴿7:27﴾ هَلْ يَنظُرُونَ
X
അവര്‍ പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്നുവോ
إِلَّا
X
അല്ലാതെ
تَأْوِيلَهُۚ
X
അതിന്റെ പുലര്‍ച്ച
يَوْمَ
X
നാളില്‍
يَأْتِي
X
വരുന്ന
تَأْوِيلُهُ
X
അതിന്റെ പുലര്‍ച്ച
يَقُولُ
X
പറയും
الَّذِينَ نَسُوهُ
X
അതിനെ മറന്നിരുന്നവര്‍
مِن قَبْلُ
X
മുമ്പ്
قَدْ جَاءَتْ
X
തീര്‍ച്ചയായും വന്നിരിക്കുന്നു
رُسُلُ
X
ദൂതന്‍മാര്‍
رَبِّنَا
X
ഞങ്ങളുടെ നാഥന്റെ
بِالْحَقِّ
X
സത്യവുമായി
فَهَل لَّنَا
X
ഇനി ഞങ്ങള്‍ക്കുണ്ടോ
مِن شُفَعَاءَ
X
ശിപാര്‍ശക്കാര്‍
فَيَشْفَعُوا
X
എങ്കില്‍ അവര്‍ ശിപാര്‍ശ ചെയ്യും
لَنَا
X
ഞങ്ങള്‍ക്കു വേണ്ടി
أَوْ
X
അല്ലെങ്കില്‍
نُرَدُّ
X
ഞങ്ങള്‍ (ഒന്ന്) തിരിച്ചയക്കപ്പെടു(മോ)
فَنَعْمَلَ
X
എങ്കില്‍ ഞങ്ങള്‍ ചെയ്യുമായിരുന്നു
غَيْرَ
X
അല്ലാത്തത്
الَّذِي كُنَّا نَعْمَلُۚ
X
(മുമ്പ്) ഞങ്ങള്‍ ചെയ്തിരുന്നത്
قَدْ خَسِرُوا
X
അവര്‍ നഷ്ടത്തില്‍ അകപ്പെടുത്തി
أَنفُسَهُمْ
X
തങ്ങളെത്തന്നെ
وَضَلَّ عَنْهُم
X
വിട്ടകലുകയും ചെയ്തു
مَّا
X
അവരെ
كَانُوا يَفْتَرُونَ
X
അവര്‍ കെട്ടിച്ചമച്ചിരുന്നത്
﴿7:53﴾ فَتَوَلَّىٰ
X
അനന്തരം അദ്ദേഹം വിട്ടുപോയി
عَنْهُمْ
X
അവരെ
وَقَالَ
X
അദ്ദേഹം പറഞ്ഞു
يَا قَوْمِ
X
എന്റെ ജനമേ
لَقَدْ أَبْلَغْتُكُمْ
X
ഞാന്‍ നിങ്ങള്‍ക്കെത്തിച്ചു
رِسَالَةَ
X
സന്ദേശം
رَبِّي
X
എന്റെ നാഥന്റെ
وَنَصَحْتُ
X
ഞാന്‍ നന്മ ആഗ്രഹിച്ചു
لَكُمْ
X
നിങ്ങള്‍ക്ക്
وَلَٰكِن
X
പക്ഷേ
لَّا تُحِبُّونَ
X
നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ല
النَّاصِحِينَ
X
ഗുണകാംക്ഷികളെ
﴿7:79﴾ فَتَوَلَّىٰ عَنْهُمْ
X
അനന്തരം അദ്ദേഹം അവരെ വിട്ടുപോയി
وَقَالَ
X
അദ്ദേഹം പറഞ്ഞു
يَا قَوْمِ
X
എന്റെ ജനമേ
لَقَدْ أَبْلَغْتُكُمْ
X
നിങ്ങള്‍ക്കു ഞാന്‍ എത്തിച്ചുതന്നു
رِسَالَاتِ
X
സന്ദേശങ്ങള്‍
رَبِّي
X
എന്റെ നാഥന്റെ
وَنَصَحْتُ
X
ഞാന്‍ ഗുണകാംക്ഷ പുലര്‍ത്തുകയും ചെയ്തു
لَكُمْۖ
X
നിങ്ങളോട്
فَكَيْفَ آسَىٰ
X
അതിനാല്‍ ഞാന്‍ എങ്ങനെ ഖേദിക്കും
عَلَىٰ قَوْمٍ
X
ജനത്തിന്റെ പേരില്‍
كَافِرِينَ
X
സത്യനിഷേധികളായ
﴿7:93﴾ فَلَمَّا كَشَفْنَا
X
എന്നാല്‍ നാം നീക്കിയപ്പോള്‍
عَنْهُمُ
X
അവരില്‍ നിന്ന്
الرِّجْزَ
X
വിപത്ത്
إِلَىٰ أَجَلٍ
X
അവധി വരെ
هُم بَالِغُوهُ
X
അവരെത്തേണ്ടതായ
إِذَا
X
അപ്പോള്‍
هُمْ
X
അവര്‍
يَنكُثُونَ
X
വാക്ക് ലംഘിക്കുന്നു
﴿7:135﴾ الَّذِينَ
X
ഒരു കൂട്ടര്‍ക്ക്
يَتَّبِعُونَ
X
അവര്‍ പിന്‍പറ്റുന്നു
الرَّسُولَ
X
ആ ദൂതനെ
النَّبِيَّ
X
പ്രവാചകനെ
الْأُمِّيَّ
X
നിരക്ഷരനായ
الَّذِي
X
യാതൊരുത്തന്‍
يَجِدُونَهُ
X
അദ്ദേഹത്തെ അവര്‍ കാണുന്നു
مَكْتُوبًا
X
രേഖപ്പെടുത്തപ്പെട്ടവനായി
عِندَهُمْ
X
അവരുടെ അടുത്ത്
فِي التَّوْرَاةِ
X
തൗറാത്തില്‍
وَالْإِنجِيلِ
X
ഇഞ്ചീലിലും
يَأْمُرُهُم
X
അദ്ദേഹം അവരോട് കല്‍പിക്കുന്നു
بِالْمَعْرُوفِ
X
നന്മ
وَيَنْهَاهُمْ
X
അദ്ദേഹം അവരെ വിലക്കുകയും ചെയ്യുന്നു
عَنِ الْمُنكَرِ
X
തിന്മയില്‍ നിന്ന്
وَيُحِلُّ
X
അദ്ദേഹം അനുവദിക്കുകയും ചെയ്യുന്നു
لَهُمُ
X
അവര്‍ക്ക്
الطَّيِّبَاتِ
X
ഉത്തമ വസ്തുക്കള്‍
وَيُحَرِّمُ
X
അദ്ദേഹം നിഷിദ്ധമാക്കുകയും ചെയ്യുന്നു
عَلَيْهِمُ
X
അവര്‍ക്ക്
الْخَبَائِثَ
X
ചീത്ത വസ്തുക്കള്‍
وَيَضَعُ
X
അദ്ദേഹം ഇറക്കി വയ്ക്കുകയും ചെയ്യുന്നു
عَنْهُمْ
X
അവരില്‍ നിന്ന്
إِصْرَهُمْ
X
അവരുടെ ഭാരം
وَالْأَغْلَالَ
X
വിലങ്ങുകളും
الَّتِي كَانَتْ
X
ഉണ്ടായിരുന്ന
عَلَيْهِمْۚ
X
അവരുടെ മേല്‍
فَالَّذِينَ آمَنُوا
X
അതിനാല്‍ വിശ്വസിച്ചവര്‍
بِهِ
X
അദ്ദേഹത്തില്‍
وَعَزَّرُوهُ
X
അവര്‍ അദ്ദേഹത്തെ ശക്തിപ്പെടുത്തുകയും ചെയ്തു
وَنَصَرُوهُ
X
അവര്‍ അദ്ദേഹത്തെ സഹായിക്കുകയും ചെയ്തു
وَاتَّبَعُوا
X
അവര്‍ പിന്തുടരുകയും ചെയ്തു
النُّورَ
X
പ്രകാശത്തെ
الَّذِي أُنزِلَ
X
ഇറക്കപ്പെട്ട
مَعَهُۙ
X
അദ്ദേഹത്തോടൊപ്പം
أُولَٰئِكَ
X
അവര്‍
هُمُ
X
അവരാണ്
الْمُفْلِحُونَ
X
വിജയം വരിച്ചവര്‍
﴿7:157﴾ سَيَحْلِفُونَ
X
അവര്‍ ആണയിട്ടുകൊണ്ടിരിക്കും
بِاللَّهِ
X
അല്ലാഹുവിന്റെ പേരില്‍
لَكُمْ
X
നിങ്ങളോട്
إِذَا انقَلَبْتُمْ
X
നിങ്ങള്‍ മടങ്ങിച്ചെന്നാല്‍
إِلَيْهِمْ
X
അവരിലേക്ക്
لِتُعْرِضُوا
X
നിങ്ങള്‍ ഒഴിവാക്കാനാണത്
عَنْهُمْۖ
X
അവരെ
فَأَعْرِضُوا
X
അതിനാല്‍ നിങ്ങള്‍ വിട്ടേക്കുക
عَنْهُمْۖ
X
അവരെ
إِنَّهُمْ
X
നിശ്ചയമായും അവര്‍
رِجْسٌۖ
X
നീചന്മാരാണ്
وَمَأْوَاهُمْ
X
അവരുടെ താവളം
جَهَنَّمُ
X
നരകമാണ്
جَزَاءً
X
അതാണ് പ്രതിഫലം
بِمَا كَانُوا يَكْسِبُونَ
X
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്റെ
﴿9:95﴾ يَحْلِفُونَ
X
അവര്‍ ആണയിടും
لَكُمْ
X
നിങ്ങളോട്
لِتَرْضَوْا
X
നിങ്ങള്‍ സംതൃപ്തരാകാന്‍
عَنْهُمْۖ
X
അവരെപ്പറ്റി
فَإِن تَرْضَوْا
X
ഇനി നിങ്ങള്‍ തൃപ്തിപ്പെടുകയാണെങ്കില്‍
عَنْهُمْ
X
അവരെ
فَإِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يَرْضَىٰ
X
തൃപ്തിപ്പെടുകയില്ല
عَنِ الْقَوْمِ الْفَاسِقِينَ
X
അധാര്‍മികരായ ജനത്തെ
﴿9:96﴾ وَالسَّابِقُونَ
X
സത്യമാര്‍ഗത്തില്‍ മുന്നോട്ട് വന്നവര്‍
الْأَوَّلُونَ
X
ആദ്യമായി
مِنَ الْمُهَاجِرِينَ
X
മുഹാജിറുകളില്‍നിന്ന്
وَالْأَنصَارِ
X
അന്‍സ്വാറുകളില്‍നിന്നും
وَالَّذِينَ اتَّبَعُوهُم
X
പിന്തുടര്‍ന്നവരിലും
بِإِحْسَانٍ
X
സല്‍കര്‍മങ്ങളിലൂടെ
رَّضِيَ اللَّهُ
X
അല്ലാഹു സംതൃപ്തനായിരിക്കുന്നു
عَنْهُمْ
X
അവരില്‍
وَرَضُوا
X
അവര്‍ സംതൃപ്തരാണ്
عَنْهُ
X
അവനിലും
وَأَعَدَّ
X
അവന്‍ തയ്യാറാക്കിവെച്ചിട്ടുണ്ട്
لَهُمْ
X
അവര്‍ക്ക്
جَنَّاتٍ
X
സ്വര്‍ഗീയാരാമങ്ങള്‍
تَجْرِي
X
ഒഴുകുന്നു
تَحْتَهَا
X
അവയുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُ
X
അരുവികള്‍
خَالِدِينَ
X
നിത്യവാസികളായിരിക്കെ
فِيهَا
X
അവയില്‍
أَبَدًاۚ
X
എന്നും
ذَٰلِكَ
X
അതാകുന്നു
الْفَوْزُ
X
വിജയം
الْعَظِيمُ
X
മഹത്തായ
﴿9:100﴾ هُنَالِكَ
X
അവിടെ വെച്ച്
تَبْلُو
X
പരീക്ഷിച്ചറിയും
كُلُّ نَفْسٍ
X
ഓരോ മനുഷ്യനും
مَّا أَسْلَفَتْۚ
X
താന്‍ നേരത്തെ ചെയ്തുകൂട്ടിയത്
وَرُدُّوا
X
അവര്‍ മടക്കപ്പെടും
إِلَى اللَّهِ
X
അല്ലാഹുവിങ്കലേക്ക്
مَوْلَاهُمُ
X
തങ്ങളുടെ രക്ഷകനായ
الْحَقِّۖ
X
യഥാര്‍ത്ഥ
وَضَلَّ
X
തെറ്റിപ്പോകും
عَنْهُم
X
അവരില്‍ നിന്ന്
مَّا كَانُوا يَفْتَرُونَ
X
അവര്‍ കെട്ടിച്ചമച്ചുണ്ടാക്കിയവ
﴿10:30﴾ فَلَوْلَا كَانَتْ
X
എന്തുകൊണ്ടുണ്ടായില്ല
قَرْيَةٌ
X
ഒരു ഗ്രാമം
آمَنَتْ
X
അവര്‍ വിശ്വസിച്ചു
فَنَفَعَهَا
X
അങ്ങനെ അവര്‍ക്ക് ഉപകരിക്കുകയുംചെയ്തു
إِيمَانُهَا
X
അവരുടെ വിശ്വാസം
إِلَّا قَوْمَ يُونُسَ
X
യൂനുസിന്റെ ജനതയല്ലാതെ
لَمَّا آمَنُوا
X
അവര്‍ വിശ്വസിച്ചപ്പോള്‍
كَشَفْنَا
X
നാം നീക്കിക്കളഞ്ഞു
عَنْهُمْ
X
അവരില്‍ നിന്ന്
عَذَابَ
X
ശിക്ഷ
الْخِزْيِ
X
ഹീനതയുടെ
فِي الْحَيَاةِ الدُّنْيَا
X
ഐഹികജീവിതത്തില്‍
وَمَتَّعْنَاهُمْ
X
നാമവര്‍ക്ക് ജീവിതസൗകര്യം നല്‍കുകയും ചെയ്തു
إِلَىٰ حِينٍ
X
ഒരു കാലഘട്ടം വരെ
﴿10:98﴾ وَلَئِنْ أَخَّرْنَا
X
നാം പിന്തിപ്പിച്ചാല്‍
عَنْهُمُ
X
അവര്‍ക്ക്
الْعَذَابَ
X
ശിക്ഷ
إِلَىٰ أُمَّةٍ
X
ഒരു അവധിവരെ
مَّعْدُودَةٍ
X
നിശ്ചിത, കണക്കാക്കപ്പെട്ട
لَّيَقُولُنَّ
X
അവര്‍ പറയുക തന്നെ ചെയ്യും
مَا
X
എന്താണ് ?
يَحْبِسُهُۗ
X
അതിനെ തടഞ്ഞുനിറുത്തുന്നത്
أَلَا
X
അറിയുക
يَوْمَ يَأْتِيهِمْ
X
അതവര്‍ക്ക് വന്നെത്തുന്ന ദിവസം
لَيْسَ مَصْرُوفًا
X
അത് തട്ടിമാറ്റപ്പെടുന്നതല്ല
عَنْهُمْ
X
അവരില്‍നിന്ന്
وَحَاقَ
X
വന്നു ഭവിക്കും
بِهِم
X
അവരില്‍
مَّا كَانُوا بِهِ يَسْتَهْزِئُونَ
X
അവര്‍ പരിഹസിച്ചുകൊണ്ടിരുന്ന കാര്യം
﴿11:8﴾ أُولَٰئِكَ
X
അവര്‍
الَّذِينَ خَسِرُوا
X
നഷ്ടത്തിലകപ്പെടുത്തിയവരാണ്
أَنفُسَهُمْ
X
തങ്ങളെതന്നെ
وَضَلَّ عَنْهُم
X
അവരില്‍നിന്ന് അകന്നുപോയി
مَّا كَانُوا يَفْتَرُونَ
X
അവര്‍ കെട്ടിച്ചമച്ചിരുന്നത്
﴿11:21﴾ وَمَا ظَلَمْنَاهُمْ
X
നാം അവരോട് ഒരതിക്രമവും കാണിച്ചിട്ടില്ല
وَلَٰكِن
X
എന്നാല്‍
ظَلَمُوا
X
അവര്‍ അതിക്രമം കാണിക്കുകയായിരുന്നു
أَنفُسَهُمْۖ
X
തങ്ങളോടുതന്നെ
فَمَا أَغْنَتْ
X
എന്നിട്ട് ഒരുപകാരവും ചെയ്തില്ല
عَنْهُمْ
X
അവര്‍ക്ക്
آلِهَتُهُمُ
X
അവരുടെ ദൈവങ്ങള്‍
الَّتِي يَدْعُونَ
X
അവര്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന
مِن دُونِ اللَّهِ
X
അല്ലാഹുവെ വിട്ട്
مِن شَيْءٍ
X
ഒന്നും
لَّمَّا جَاءَ
X
വന്നപ്പോള്‍
أَمْرُ
X
വിധി
رَبِّكَۖ
X
നിന്റെ നാഥന്റെ
وَمَا زَادُوهُمْ
X
അവര്‍ക്ക് അവ വര്‍ധിപ്പിച്ചുകൊടുത്തതുമില്ല
غَيْرَ تَتْبِيبٍ
X
നാശമല്ലാതെ
﴿11:101﴾ وَلَمَّا دَخَلُوا
X
അവര്‍ പ്രവേശിച്ചപ്പോള്‍
مِنْ حَيْثُ أَمَرَهُمْ
X
അവരോട് കല്‍പിച്ചവിധം
أَبُوهُم
X
തങ്ങളുടെ പിതാവ്
مَّا كَانَ
X
അത് തടുത്ത്നിര്‍ത്തുമായിരുന്നില്ല
يُغْنِي عَنْهُم
X
അവരില്‍നിന്ന്
مِّنَ اللَّهِ
X
അല്ലാഹുവിന്റെ വിധിയില്‍നിന്ന്
مِن شَيْءٍ
X
യാതൊന്നും
إِلَّا حَاجَةً
X
ഒരാവശ്യംമാത്രമാണത്
فِي نَفْسِ يَعْقُوبَ
X
യഅ്ഖൂബിന്റെ മനസ്സിലുള്ള
قَضَاهَاۚ
X
അതദ്ദേഹം പൂര്‍ത്തീകരിച്ചു
وَإِنَّهُ
X
നിശ്ചയമായും അദ്ദേഹം
لَذُو عِلْمٍ
X
അറിവുള്ളവനാണ്
لِّمَا عَلَّمْنَاهُ
X
നാം അദ്ദേഹത്തിന് പഠിപ്പിച്ചുകൊടുത്തതിനാല്‍
وَلَٰكِنَّ
X
എന്നാല്‍
أَكْثَرَ النَّاسِ
X
മനുഷ്യരില്‍ ഏറെപ്പേരും
لَا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
﴿12:68﴾ وَتَوَلَّىٰ
X
അദ്ദേഹം പുറംതിരിഞ്ഞു
عَنْهُمْ
X
അവരില്‍നിന്ന്
وَقَالَ
X
എന്നിട്ടു പറയുകയുംചെയ്തു
يَا أَسَفَىٰ
X
ഹാ! എന്റെ സങ്കടം
عَلَىٰ يُوسُفَ
X
യൂസുഫിന്റെ കാര്യത്തില്‍
وَابْيَضَّتْ
X
വെളുത്തുപോയി
عَيْنَاهُ
X
അദ്ദേഹത്തിന്റെ ഇരുകണ്ണുകളും
مِنَ الْحُزْنِ
X
ദുഃഖം കാരണമായി
فَهُوَ
X
അദ്ദേഹം
كَظِيمٌ
X
(ദുഃഖം) ഉള്ളിലൊതുക്കിയവനാകുന്നു
فَمَا أَغْنَىٰ
X
അപ്പോള്‍ ഉപകരിച്ചില്ല
عَنْهُم
X
അവര്‍ക്ക്
مَّا كَانُوا يَكْسِبُونَ
X
അവര്‍ നേടിയതൊന്നും
﴿15:84﴾ وَإِذَا رَأَى
X
കണ്ടാല്‍
الَّذِينَ ظَلَمُوا
X
അക്രമം പ്രവര്‍ത്തിച്ചവര്‍
الْعَذَابَ
X
ശിക്ഷ
فَلَا يُخَفَّفُ عَنْهُمْ
X
അവര്‍ക്ക് പിന്നെ അത് ലഘൂകരിക്കപ്പെടുന്നതല്ല
وَلَا هُمْ يُنظَرُونَ
X
അവര്‍ക്ക് അവധി നല്‍കപ്പെടുകയുമില്ല
﴿16:85﴾ وَأَلْقَوْا
X
അവര്‍ ഇട്ടുകൊടുക്കും
إِلَى اللَّهِ
X
അല്ലാഹുവിങ്കലേക്ക്
يَوْمَئِذٍ
X
അന്നേദിവസം
السَّلَمَۖ
X
കീഴ്വണക്കം
وَضَلَّ عَنْهُم
X
അവരില്‍ നിന്നകന്നു പോവുകയും ചെയ്യും
مَّا كَانُوا يَفْتَرُونَ
X
അവര്‍ കെട്ടിച്ചമച്ചവ
﴿16:87﴾ وَإِمَّا تُعْرِضَنَّ
X
നീ തിരിഞ്ഞുകളയുകയാണെങ്കില്‍
عَنْهُمُ
X
അവരില്‍നിന്ന്
ابْتِغَاءَ
X
ആഗ്രഹിച്ചുകൊണ്ട്
رَحْمَةٍ
X
കാരുണ്യത്തെ
مِّن رَّبِّكَ
X
നിന്റെ നാഥനില്‍നിന്ന്
تَرْجُوهَا
X
നീ അത് പ്രതീക്ഷിക്കുന്നു
فَقُل
X
അപ്പോള്‍ നീ പറയണം
لَّهُمْ
X
അവരോട്
قَوْلًا مَّيْسُورًا
X
ആശ്വാസവാക്ക്
وَاصْبِرْ
X
നീ ഉറപ്പിച്ചു നിര്‍ത്തുക
نَفْسَكَ
X
നിന്റെ മനസ്സിനെ
مَعَ الَّذِينَ
X
ഒരുത്തരുടെ കൂടെ
يَدْعُونَ
X
അവര്‍ വിളിച്ചു പ്രാര്‍ഥിക്കുന്നു
رَبَّهُم
X
തങ്ങളുടെ നാഥനെ
بِالْغَدَاةِ
X
രാവിലെ
وَالْعَشِيِّ
X
വൈകുന്നേരവും
يُرِيدُونَ
X
അവര്‍ കാംക്ഷിക്കുന്നു
وَجْهَهُۖ
X
അല്ലാഹുവിന്റെ പ്രീതി
وَلَا تَعْدُ
X
തെറ്റി പോവാതിരിക്കട്ടെ
عَيْنَاكَ
X
നിന്റെ രണ്ടു കണ്ണുകള്‍
عَنْهُمْ
X
അവരില്‍ നിന്ന്
تُرِيدُ
X
നീ ഉദ്ദേശിച്ചു കൊണ്ട്
زِينَةَ
X
അലങ്കാരം
الْحَيَاةِ
X
ജീവിതത്തിന്റെ
الدُّنْيَاۖ
X
ഇഹലോകത്തെ
وَلَا تُطِعْ
X
നീ അനുസരിക്കരുത്
مَنْ
X
ഒരുത്തനെ
أَغْفَلْنَا
X
നാം അശ്രദ്ധയില്‍ അകപ്പെടുത്തിയിരിക്കുന്നു
قَلْبَهُ
X
അവന്റെ ഹൃദയത്തെ
عَن ذِكْرِنَا
X
നമ്മെ സ്മരിക്കുന്നതില്‍ നിന്ന്
وَاتَّبَعَ
X
അവന്‍ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു
هَوَاهُ
X
തന്റെ ഇഛയെ
وَكَانَ
X
ആവുകയും ചെയ്തു
أَمْرُهُ
X
അവന്റെ കാര്യം
فُرُطًا
X
അതിര് കവിഞ്ഞത്
﴿18:28﴾ مَا أَغْنَىٰ
X
ഉപകരിക്കുകയില്ല
عَنْهُم
X
അവര്‍ക്ക്
مَّا
X
യാതൊന്ന്
كَانُوا
X
അവരായിരുന്നു
يُمَتَّعُونَ
X
അവര്‍ക്ക് സുഖസൗകര്യങ്ങള്‍ നല്‍കപ്പെടുന്നു
﴿26:207﴾ اذْهَب
X
നീ പോവുക
بِّكِتَابِي
X
എന്റെ എഴുത്തുമായി
هَٰذَا
X
فَأَلْقِهْ
X
എന്നിട്ട് അത് ഇട്ടു കൊടുക്കുക
إِلَيْهِمْ
X
അവര്‍ക്ക്
ثُمَّ
X
പിന്നെ
تَوَلَّ
X
നീ മാറിനില്‍ക്കുക
عَنْهُمْ
X
അവരില്‍ നിന്ന്
فَانظُرْ
X
എന്നിട്ട് നീ നോക്കുക
مَاذَا
X
എന്താണ്
يَرْجِعُونَ
X
അവര്‍ മറുപടി നല്‍കുന്നത്
﴿27:28﴾ وَنَزَعْنَا
X
നാം രംഗത്ത് വരുത്തും
مِن كُلِّ أُمَّةٍ
X
എല്ലാ ഓരോ സമുദായത്തില്‍നിന്നും
شَهِيدًا
X
ഓരോ സാക്ഷിയെ
فَقُلْنَا
X
എന്നിട്ട് നാം അവരോട് പറയും
هَاتُوا
X
നിങ്ങള്‍ കൊണ്ട് വരൂ
بُرْهَانَكُمْ
X
നിങ്ങളുടെ തെളിവ്
فَعَلِمُوا
X
അപ്പോള്‍ അവരറിയും
أَنَّ الْحَقَّ
X
തീര്‍ച്ചയായും സത്യം
لِلَّهِ
X
അല്ലാഹുവിന്റെതാണെന്ന്
وَضَلَّ
X
തെന്നിമാറും, വിട്ടുമാറും
عَنْهُم
X
അവരില്‍നിന്ന്
مَّا كَانُوا يَفْتَرُونَ
X
അവര്‍ കെട്ടിച്ചമച്ചിരുന്നതെല്ലാം
﴿28:75﴾ وَالَّذِينَ
X
ഒരു കൂട്ടര്‍
آمَنُوا
X
അവര്‍ വിശ്വസിച്ചു
وَعَمِلُوا
X
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍
لَنُكَفِّرَنَّ
X
നാം മായ്ചുകളയുക തന്നെ ചെയ്യും
عَنْهُمْ
X
അവരില്‍ നിന്ന്
سَيِّئَاتِهِمْ
X
അവരുടെ തിന്‍മകള്‍
وَلَنَجْزِيَنَّهُمْ
X
അവര്‍ക്ക് നാം പ്രതിഫലം നല്‍കുകയും ചെയ്യും
أَحْسَنَ الَّذِي
X
യാതൊന്നില്‍വച്ച് നല്ലതിന്, യാതൊന്നിനേക്കാള്‍ മെച്ചമായതിന്‌
كَانُوا يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിച്ചിരുന്ന
﴿29:7﴾ فَأَعْرِضْ
X
അതിനാല്‍ നീ അവഗണിക്കുക
عَنْهُمْ
X
അവരെ
وَانتَظِرْ
X
നീ കാത്തിരിക്കുകയും ചെയ്യുക
إِنَّهُم
X
തീര്‍ച്ചയായും അവര്‍
مُّنتَظِرُونَ
X
കാത്തിരിക്കുന്നവരാകുന്നു
﴿32:30﴾ رَبَّنَا
X
ഞങ്ങളുടെ നാഥാ
آتِهِمْ
X
അവര്‍ക്കു നീ നല്‍കേണമേ
ضِعْفَيْنِ
X
രണ്ടിരട്ടി
مِنَ الْعَذَابِ
X
ശിക്ഷ
وَالْعَنْهُمْ
X
അവരെ നീ ശപിക്കുകയും ചെയ്യേണമേ
لَعْنًا
X
ശപിക്കല്‍
كَبِيرًا
X
കൊടിയ, വലിയ
﴿33:68﴾ وَالَّذِينَ كَفَرُوا
X
സത്യം നിഷേധിച്ചവര്‍
لَهُمْ
X
അവര്‍ക്കുള്ളതാണ്
نَارُ جَهَنَّمَ
X
നരകാഗ്നി
لَا يُقْضَىٰ
X
(മരണം) വിധിക്കപ്പെടുകയില്ല
عَلَيْهِمْ
X
അവരുടെമേല്‍
فَيَمُوتُوا
X
എങ്കില്‍ അവര്‍ക്ക് മരിക്കാമായിരുന്നു
وَلَا يُخَفَّفُ
X
ഇളവ് നല്‍കപ്പെടുകയില്ല (ലഭിക്കുകയില്ല)
عَنْهُم
X
അവര്‍ക്ക്
مِّنْ عَذَابِهَاۚ
X
അതിലെ (നരകത്തിലെ) ശിക്ഷയില്‍നിന്ന്
كَذَٰلِكَ
X
അപ്രകാരമാണ്
نَجْزِي
X
നാം പ്രതിഫലം നല്‍കുക
كُلَّ كَفُورٍ
X
എല്ലാ നന്ദികെട്ടവര്‍ക്കും
﴿35:36﴾ فَتَوَلَّ
X
അതിനാല്‍ നീ മാറിനില്‍ക്കുക
عَنْهُمْ
X
അവരില്‍നിന്ന്
حَتَّىٰ حِينٍ
X
ഒരവധിവരെ
﴿37:174﴾ وَتَوَلَّ
X
അതിനാല്‍ നീ മാറിനില്‍ക്കുക
عَنْهُمْ
X
അവരില്‍നിന്ന്
حَتَّىٰ حِينٍ
X
ഒരവധിവരെ
﴿37:178﴾ أَتَّخَذْنَاهُمْ
X
നാം അവരെ ആക്കിയതാണോ
سِخْرِيًّا
X
പരിഹാസപാത്രം
أَمْ زَاغَتْ
X
അതോ തെന്നിപ്പോയതോ
عَنْهُمُ
X
അവരില്‍ നിന്ന്
الْأَبْصَارُ
X
ദൃഷ്ടികള്‍
﴿38:63﴾ لِيُكَفِّرَ
X
മായ്ച്ചു കളയേണ്ടതിന്
اللَّهُ
X
അല്ലാഹു
عَنْهُمْ
X
അവരില്‍ നിന്ന്
أَسْوَأَ
X
ഏറ്റവും ചീത്തയായതിനെ
الَّذِي عَمِلُوا
X
അവര്‍ ചെയ്തുപോയ(തില്‍)
وَيَجْزِيَهُمْ أَجْرَهُم
X
അവര്‍ക്ക് അവന്‍ പ്രതിഫലം നല്‍കാനും
بِأَحْسَنِ
X
ഏറ്റവും വിശിഷ്ടമായതിനനുസരിച്ച്
الَّذِي كَانُوا يَعْمَلُونَ
X
അവര്‍ ചെയ്തു കൊണ്ടിരുന്ന(തില്‍)
﴿39:35﴾ قَدْ قَالَهَا
X
ഇപ്രകാരം പറഞ്ഞിട്ടുണ്ടായിരുന്നു
الَّذِينَ مِن قَبْلِهِمْ
X
ഇവര്‍ക്കു മുമ്പുള്ളവര്‍
فَمَا أَغْنَىٰ
X
എന്നാല്‍ ഉപകരിച്ചില്ല
عَنْهُم
X
അവര്‍ക്ക്
مَّا كَانُوا يَكْسِبُونَ
X
അവര്‍ സമ്പാദിച്ചു കൊണ്ടിരുന്നത്
﴿39:50﴾ أَفَلَمْ يَسِيرُوا
X
അവര്‍ സഞ്ചരിച്ചിട്ടില്ലേ
فِي الْأَرْضِ
X
ഭൂമിയില്‍
فَيَنظُرُوا
X
അവര്‍ കാണുകയും ചെയ്തിട്ടില്ലേ
كَيْفَ كَانَ
X
എങ്ങനെയായിരുന്നുവെന്ന്
عَاقِبَةُ
X
അന്ത്യം
الَّذِينَ مِن قَبْلِهِمْۚ
X
അവര്‍ക്ക് മുമ്പുള്ളവരുടെ
كَانُوا
X
അവരായിരുന്നു
أَكْثَرَ
X
(എണ്ണത്തില്‍) കൂടുതല്‍
مِنْهُمْ
X
ഇവരേക്കാള്‍
وَأَشَدَّ
X
കൂടുതല്‍ പ്രബലരും
قُوَّةً
X
കരുത്തിനാല്‍
وَآثَارًا
X
ശേഷിപ്പുകളാലും
فِي الْأَرْضِ
X
ഭൂമിയിലെ
فَمَا أَغْنَىٰ
X
എന്നിട്ടും ഉപകരിച്ചില്ല
عَنْهُم
X
അവര്‍ക്ക്
مَّا كَانُوا يَكْسِبُونَ
X
അവര്‍ സമ്പാദിച്ചു കൊണ്ടിരുന്നത്
﴿40:82﴾ وَضَلَّ
X
വഴിമാറിപ്പോയി
عَنْهُم
X
അവരില്‍ നിന്ന്
مَّا كَانُوا يَدْعُونَ
X
അവര്‍ വിളിച്ചു പ്രാര്‍ഥിച്ചിരുന്നവ
مِن قَبْلُۖ
X
നേരത്തെ
وَظَنُّوا
X
അവര്‍ക്ക് ബോധ്യമാവുകയും ചെയ്തു
مَا لَهُم
X
തങ്ങള്‍ക്കില്ലെന്ന്
مِّن مَّحِيصٍ
X
ഒരു രക്ഷാമാര്‍ഗവും
﴿41:48﴾ فَلَمَّا كَشَفْنَا
X
അങ്ങനെ നാം നീക്കികളഞ്ഞപ്പോള്‍
عَنْهُمُ
X
അവരില്‍നിന്ന്
الْعَذَابَ
X
ആ ശിക്ഷ
إِذَا
X
അപ്പോള്‍ അവര്‍
هُمْ يَنكُثُونَ
X
അവര്‍ കരാറ് ലംഘിക്കുന്നു
﴿43:50﴾ لَا يُفَتَّرُ
X
അത് ഇളവുചെയ്യപ്പെടുകയില്ല
عَنْهُمْ
X
അവര്‍ക്ക്
وَهُمْ
X
അവര്‍
فِيهِ
X
അതില്‍
مُبْلِسُونَ
X
ആശയറ്റവരായിരിക്കും
﴿43:75﴾ فَاصْفَحْ
X
അതിനാല്‍ നീ വിട്ടുവീഴ്ചയോടെ വര്‍ത്തിക്കുക
عَنْهُمْ
X
അവരോട്
وَقُلْ
X
നീ പറയുകയും ചെയ്യുക
سَلَامٌۚ
X
സലാം
فَسَوْفَ يَعْلَمُونَ
X
അടുത്തുതന്നെ അവര്‍ അറിഞ്ഞുകൊള്ളും
﴿43:89﴾ مِّن وَرَائِهِمْ
X
അവരുടെ പിറകെയുണ്ട്
جَهَنَّمُۖ
X
കത്തിപ്പടരുന്ന നരകം
وَلَا يُغْنِي عَنْهُم
X
അവര്‍ക്ക് ഉപകരിക്കുകയില്ല
مَّا كَسَبُوا
X
അവര്‍ സമ്പാദിച്ചുവെച്ചത്
شَيْئًا
X
ഒന്നും
وَلَا مَا اتَّخَذُوا
X
അവര്‍ സങ്കല്‍പ്പിച്ചിരുന്നവയും(ഉപകരിക്കുക)ഇല്ല
مِن دُونِ اللَّهِ
X
അല്ലാഹുവെക്കൂടാതെ
أَوْلِيَاءَۖ
X
രക്ഷാധികാരികളായി
وَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
عَظِيمٌ
X
കടുത്ത
﴿45:10﴾ أُولَٰئِكَ
X
അവര്‍(അത്തരക്കാര്‍)
الَّذِينَ
X
യാതൊരുവരാകുന്നു
نَتَقَبَّلُ
X
നാം സ്വീകരിക്കും
عَنْهُمْ
X
അവരില്‍നിന്ന്
أَحْسَنَ
X
ഏറ്റവും ഉത്തമമായത്
مَا عَمِلُوا
X
അവര്‍ പ്രവര്‍ത്തിച്ചതില്‍
وَنَتَجَاوَزُ
X
നാം വിട്ടുവീഴ്ച ചെയ്യും
عَن سَيِّئَاتِهِمْ
X
അവരുടെ തിന്മകള്‍
فِي أَصْحَابِ الْجَنَّةِۖ
X
സ്വര്‍ഗാവകാശികളില്‍ (ഉള്‍പ്പെട്ടവരാണവര്‍)
وَعْدَ الصِّدْقِ
X
സത്യവാഗ്ദാനം
الَّذِي كَانُوا يُوعَدُونَ
X
അവര്‍ക്ക് വാഗ്ദാനം നല്‍കപ്പെട്ടിരുന്ന
﴿46:16﴾ وَلَقَدْ مَكَّنَّاهُمْ
X
നിശ്ചയം, നാം അവര്‍ക്ക് സൗകര്യം നല്‍കി
فِيمَا
X
യാതൊരു കാര്യത്തില്‍
إِن مَّكَّنَّاكُمْ
X
നിങ്ങള്‍ക്ക് നാം സൗകര്യം നല്‍കിയിട്ടില്ല
فِيهِ
X
അതില്‍
وَجَعَلْنَا
X
നാം ഉണ്ടാക്കി
لَهُمْ
X
അവര്‍ക്ക്
سَمْعًا
X
കേള്‍വി
وَأَبْصَارًا
X
കാഴ്ചകളും
وَأَفْئِدَةً
X
ഹൃദയങ്ങളും
فَمَا أَغْنَىٰ
X
എന്നാല്‍ ഉപകരിച്ചില്ല
عَنْهُمْ
X
അവര്‍ക്ക്
سَمْعُهُمْ
X
അവരുടെ കേള്‍വി
وَلَا
X
(ഉപകരിച്ചി)ല്ല
أَبْصَارُهُمْ
X
അവരുടെ കാഴ്ചകളും
وَلَا أَفْئِدَتُهُم
X
അവരുടെ ഹൃദയങ്ങളും (ഉപകരിച്ചി)ല്ല
مِّن شَيْءٍ
X
ഒട്ടും
إِذْ كَانُوا
X
അവരായതിനാല്‍
يَجْحَدُونَ
X
അവര്‍ നിഷേധിക്കുന്നു (നിഷേധിക്കുന്നവര്‍)
بِآيَاتِ اللَّهِ
X
അല്ലാഹുവിന്റെ വചനങ്ങളെ
وَحَاقَ
X
സംഭവിച്ചു
بِهِم
X
അവരില്‍
مَّا
X
യാതൊരു കാര്യം
كَانُوا
X
അവരായിരുന്നു
بِهِ
X
അതിനെ
يَسْتَهْزِئُونَ
X
അവര്‍ പരിഹസിക്കുന്നു (പരിഹസിക്കുന്നവര്‍)
﴿46:26﴾ فَلَوْلَا نَصَرَهُمُ
X
എന്തുകൊണ്ട് അവരെ സഹായിച്ചില്ല
الَّذِينَ اتَّخَذُوا
X
അവര്‍ സ്വീകരിച്ചവര്‍
مِن دُونِ اللَّهِ
X
അല്ലാഹുവിനെക്കൂടാതെ
قُرْبَانًا
X
(അല്ലാഹുവിന്റെ) സാമീപ്യം സിദ്ധിക്കുന്നതിന്
آلِهَةًۖ
X
ദൈവങ്ങളായി
بَلْ
X
എന്നാല്‍
ضَلُّوا
X
അവര്‍ അപ്രത്യക്ഷരായി
عَنْهُمْۚ
X
അവരില്‍ നിന്ന്
وَذَٰلِكَ
X
അത്
إِفْكُهُمْ
X
അവരുടെ വ്യാജജല്‍പനമാണ്
وَمَا كَانُوا يَفْتَرُونَ
X
അവര്‍ കെട്ടിച്ചമച്ചിരുന്നതും
﴿46:28﴾ وَالَّذِينَ
X
യാതൊരു കൂട്ടര്‍
آمَنُوا
X
അവര്‍ വിശ്വസിച്ചു
وَعَمِلُوا
X
അവര്‍ പ്രവര്‍ത്തിച്ചു
الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍
وَآمَنُوا
X
അവര്‍ വിശ്വസിക്കുകയും ചെയ്തു
بِمَا نُزِّلَ
X
അവതരിപ്പിക്കപ്പെട്ടതില്‍
عَلَىٰ مُحَمَّدٍ
X
മുഹമ്മദിന്
وَهُوَ
X
അത്
الْحَقُّ
X
സത്യമാകുന്നു
مِن رَّبِّهِمْۙ
X
തങ്ങളുടെ നാഥനില്‍നിന്നുള്ള
كَفَّرَ
X
അവന്‍(അല്ലാഹു) മായ്ച്ചുകളഞ്ഞു
عَنْهُمْ
X
അവരില്‍നിന്ന്
سَيِّئَاتِهِمْ
X
അവരുടെ തിന്മകളെ
وَأَصْلَحَ
X
അവന്‍ മെച്ചപ്പെടുത്തി
بَالَهُمْ
X
അവരുടെ സ്ഥിതി
﴿47:2﴾ لِّيُدْخِلَ
X
അവന്‍ പ്രവേശിപ്പിക്കുന്നതിന്
الْمُؤْمِنِينَ
X
സത്യവിശ്വാസികളെ
وَالْمُؤْمِنَاتِ
X
സത്യവിശ്വാസിനികളെയും
جَنَّاتٍ
X
സ്വര്‍ഗീയാരാമങ്ങളില്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തുകൂടെ
الْأَنْهَارُ
X
ആറുകള്‍
خَالِدِينَ
X
നിത്യവാസികളായി
فِيهَا
X
അവയില്‍
وَيُكَفِّرَ
X
അവന്‍ മായ്ച്ചുകളയുന്നതിനും
عَنْهُمْ
X
അവരില്‍നിന്ന്
سَيِّئَاتِهِمْۚ
X
അവരുടെ പാപങ്ങള്‍
وَكَانَ
X
ആയിരിക്കുന്നു
ذَٰلِكَ
X
അത്
عِندَ اللَّهِ
X
അല്ലാഹുവിങ്കല്‍
فَوْزًا
X
വിജയം
عَظِيمًا
X
അതിമഹത്തായ
﴿48:5﴾ وَهُوَ
X
അവന്‍(അല്ലാഹു)
الَّذِي كَفَّ
X
തടഞ്ഞുനിര്‍ത്തിയവനാണ്
أَيْدِيَهُمْ
X
അവരുടെ കൈകളെ
عَنكُمْ
X
നിങ്ങളില്‍നിന്ന്
وَأَيْدِيَكُمْ
X
നിങ്ങളുടെ കൈകളെയും
عَنْهُم
X
അവരില്‍നിന്ന്
بِبَطْنِ
X
അകത്തുവെച്ച്
مَكَّةَ
X
മക്കയുടെ
مِن بَعْدِ
X
ശേഷം
أَنْ أَظْفَرَكُمْ
X
നിങ്ങള്‍ക്കു വിജയം നല്‍കിയതിന്
عَلَيْهِمْۚ
X
അവര്‍ക്കെതിരെ
وَكَانَ اللَّهُ
X
അല്ലാഹുവായിരിക്കുന്നു
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതിനെ
بَصِيرًا
X
കാണുന്നവന്‍
﴿48:24﴾ يَوْمَ
X
ദിവസം
تَشَقَّقُ
X
പിളരും (പിളരുന്ന)
الْأَرْضُ
X
ഭൂമി
عَنْهُمْ
X
അവരെവിട്ട്
سِرَاعًاۚ
X
വേഗതയുള്ളവരായി, ഓടുന്നവരായി (അവര്‍ പുറത്തുവരും)
ذَٰلِكَ
X
അത്
حَشْرٌ
X
ഒരുമിച്ചുകൂട്ടലാകുന്നു
عَلَيْنَا
X
നമ്മെ സംബന്ധിച്ചേടത്തോളം
يَسِيرٌ
X
എളുപ്പമുള്ള
﴿50:44﴾ فَتَوَلَّ
X
അതിനാല്‍ നീ പിന്മാറുക
عَنْهُمْ
X
അവരില്‍നിന്ന്
فَمَا أَنتَ
X
എങ്കില്‍ നീയല്ല
بِمَلُومٍ
X
ആക്ഷേപാര്‍ഹന്‍
﴿51:54﴾ يَوْمَ لَا يُغْنِي
X
പ്രയോജനം ചെയ്യാത്ത ദിനം
عَنْهُمْ
X
അവര്‍ക്ക്
كَيْدُهُمْ
X
അവരുടെ കുതന്ത്രം
شَيْئًا
X
ഒട്ടും തന്നെ
وَلَا هُمْ
X
അവരല്ല
يُنصَرُونَ
X
അവര്‍ സഹായിക്കപ്പെടും (സഹായിക്കപ്പെടുന്നവര്‍)
﴿52:46﴾ فَتَوَلَّ
X
അതിനാല്‍ നീ പിന്തിരിയുക
عَنْهُمْۘ
X
അവരില്‍നിന്ന്
يَوْمَ
X
ദിവസം
يَدْعُ
X
വിളിക്കുന്ന
الدَّاعِ
X
വിളിക്കുന്നവന്‍
إِلَىٰ شَيْءٍ
X
ഒരു കാര്യത്തിലേക്ക്
نُّكُرٍ
X
ഭീകരമായ
﴿54:6﴾ لَّن تُغْنِيَ
X
ഉപകരിക്കുകയില്ല
عَنْهُمْ
X
അവര്‍ക്ക്
أَمْوَالُهُمْ
X
അവരുടെ മുതലുകള്‍
وَلَا
X
(ഉപകരിക്കുക)ഇല്ല
أَوْلَادُهُم
X
അവരുടെ സന്താനങ്ങളും
مِّنَ اللَّهِ
X
അല്ലാഹുവില്‍നിന്ന് (രക്ഷനേടാന്‍)
شَيْئًاۚ
X
ഒട്ടും
أُولَٰئِكَ
X
അവര്‍
أَصْحَابُ
X
അവകാശികളാണ് (ആളുകളാണ്)
النَّارِۖ
X
നരകത്തിന്റെ
هُمْ
X
അവര്‍
فِيهَا
X
അതില്‍
خَالِدُونَ
X
സ്ഥിരവാസികളാകുന്നു
﴿58:17﴾ لَّا تَجِدُ
X
നീ കണ്ടെത്തുകയില്ല
قَوْمًا
X
ഒരു ജനതയെ
يُؤْمِنُونَ
X
വിശ്വസിക്കുന്ന
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും
يُوَادُّونَ
X
അവര്‍ സ്നേഹബന്ധം പുലര്‍ത്തുന്നതായി
مَنْ
X
ചിലരോട്
حَادَّ
X
വിരോധം പുലര്‍ത്തിയ
اللَّهَ
X
അല്ലാഹുവിനോട്
وَرَسُولَهُ
X
അവന്റെ ദൂതനോടും
وَلَوْ كَانُوا
X
അവരായിരുന്നാലും
آبَاءَهُمْ
X
അവരുടെ പിതാക്കള്‍
أَوْ
X
അല്ലെങ്കില്‍
أَبْنَاءَهُمْ
X
അവരുടെ പുത്രന്മാര്‍
أَوْ
X
അല്ലെങ്കില്‍
إِخْوَانَهُمْ
X
അവരുടെ സഹോദരന്മാര്‍
أَوْ
X
അല്ലെങ്കില്‍
عَشِيرَتَهُمْۚ
X
അവരുടെ കുടുംബക്കാര്‍
أُولَٰئِكَ
X
അവര്‍
كَتَبَ
X
അവന്‍ രേഖപ്പെടുത്തിയിരിക്കുന്നു
فِي قُلُوبِهِمُ
X
അവരുടെ ഹൃദയങ്ങളില്‍
الْإِيمَانَ
X
സത്യവിശ്വാസം
وَأَيَّدَهُم
X
അവരെ അവന്‍ ബലപ്പെടുത്തുകയും ചെയ്തു
بِرُوحٍ
X
ആത്മചൈതന്യം കൊണ്ട്
مِّنْهُۖ
X
അവനില്‍നിന്നുള്ള
وَيُدْخِلُهُمْ
X
അവന്‍ അവരെ പ്രവേശിപ്പിക്കുകയും ചെയ്യും
جَنَّاتٍ
X
സ്വര്‍ഗീയാരാമങ്ങളില്‍
تَجْرِي
X
ഒഴുകും
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُ
X
നദികള്‍
خَالِدِينَ
X
സ്ഥിരവാസികളായിട്ട്
فِيهَاۚ
X
അവയില്‍
رَضِيَ اللَّهُ
X
അല്ലാഹു തൃപ്തിപ്പെട്ടു
عَنْهُمْ
X
അവരെ സംബന്ധിച്ച്
وَرَضُوا
X
അവരും തൃപ്തിപ്പെട്ടു
عَنْهُۚ
X
അവനെ സംബന്ധിച്ച്
أُولَٰئِكَ
X
അവര്‍
حِزْبُ اللَّهِۚ
X
അല്ലാഹുവിന്റെ കക്ഷിയാണ്
أَلَا إِنَّ حِزْبَ اللَّهِ
X
നിശ്ചയം, അല്ലാഹുവിന്റെ കക്ഷി
هُمُ
X
അവര്‍ തന്നെയാണ്
الْمُفْلِحُونَ
X
വിജയം വരിക്കുന്നവര്‍
﴿58:22﴾ ضَرَبَ اللَّهُ
X
അല്ലാഹു എടുത്തുകാണിച്ചിരിക്കുന്നു
مَثَلًا
X
ഉദാഹരണമായി
لِّلَّذِينَ كَفَرُوا
X
നിഷേധിച്ചവര്‍ക്ക്
امْرَأَتَ نُوحٍ
X
നൂഹിന്റെ ഭാര്യയെ
وَامْرَأَتَ لُوطٍۖ
X
ലൂത്വിന്റെ ഭാര്യയെയും
كَانَتَا
X
അവര്‍ ഇരുവരും ആയിരുന്നു
تَحْتَ
X
കീഴില്‍
عَبْدَيْنِ
X
രണ്ട് ദാസന്മാരുടെ
مِنْ عِبَادِنَا
X
നമ്മുടെ ദാസന്മാരില്‍പെട്ട
صَالِحَيْنِ
X
സദ്‌വൃത്തരായ
فَخَانَتَاهُمَا
X
എന്നിട്ട് അവര്‍ രണ്ടുപേരെയും(ഇരുഭാര്യമാരും)വഞ്ചിച്ചു
فَلَمْ يُغْنِيَا
X
അപ്പോള്‍ അവര്‍ രണ്ടുപേരും പ്രയോജനം ചെയ്തില്ല
عَنْهُمَا
X
ഇരുവര്‍ക്കും
مِنَ اللَّهِ
X
അല്ലാഹുവിന്റെ (ശിക്ഷയുടെ)കാര്യത്തില്‍
شَيْئًا
X
ഒട്ടും
وَقِيلَ
X
പറയപ്പെട്ടു
ادْخُلَا
X
നിങ്ങള്‍ ഇരുവരും പ്രവേശിക്കുക
النَّارَ
X
നരകത്തില്‍
مَعَ الدَّاخِلِينَ
X
പ്രവേശിക്കുന്നവരോടൊപ്പം
﴿66:10﴾ جَزَاؤُهُمْ
X
അവരുടെ പ്രതിഫലം
عِندَ رَبِّهِمْ
X
അവരുടെ നാഥന്റെ അടുത്ത്
جَنَّاتُ
X
സ്വര്‍ഗീയാരാമങ്ങളാണ്
عَدْنٍ
X
സ്ഥിരവാസത്തിന്റെ
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُ
X
ആറുകള്‍
خَالِدِينَ
X
സ്ഥിരവാസികളായ നിലയില്‍
فِيهَا
X
അവയില്‍
أَبَدًاۖ
X
എക്കാലവും
رَّضِيَ
X
തൃപ്തിപ്പെട്ടിരിക്കുന്നു
اللَّهُ
X
അല്ലാഹു
عَنْهُمْ
X
അവരെക്കുറിച്ച്
وَرَضُوا
X
അവരും തൃപ്തിപ്പെട്ടിരിക്കുന്നു
عَنْهُۚ
X
അവനെക്കുറിച്ച്
ذَٰلِكَ
X
അത്
لِمَنْ
X
യാതൊരുവന്നുള്ളതാണ്
خَشِيَ
X
അവന്‍ ഭയപ്പെട്ടു
رَبَّهُ
X
തന്റെ നാഥനെ
﴿98:8﴾