Repeated Words in Quran

< >
Total Found : 20
فَأَزَلَّهُمَا
X
എന്നിട്ട് അവരിരുവരെയും തെറ്റിച്ചു
الشَّيْطَانُ
X
പിശാച്
عَنْهَا
X
അതില്‍ നിന്ന്
فَأَخْرَجَهُمَا
X
അങ്ങനെ അവര്‍ രണ്ടുപേരെയും അവന്‍ പുറത്താക്കി
مِمَّا
X
ഒന്നില്‍നിന്ന്
كَانَا
X
അവര്‍ രണ്ടുപേരും ആയിരുന്നു
فِيهِۖ
X
അതില്‍
وَقُلْنَا
X
നാം പറഞ്ഞു
اهْبِطُوا
X
നിങ്ങള്‍ ഇറങ്ങിപ്പോവുക
بَعْضُكُمْ
X
നിങ്ങളില്‍ ചിലര്‍
لِبَعْضٍ
X
ചിലര്‍ക്ക്
عَدُوٌّۖ
X
ശത്രുവാകുന്നു
وَلَكُمْ
X
നിങ്ങള്‍ക്കുണ്ട്
فِي الْأَرْضِ
X
ഭൂമിയില്‍
مُسْتَقَرٌّ
X
വാസസ്ഥാനം
وَمَتَاعٌ
X
വിഭവവും
إِلَىٰ حِينٍ
X
ഒരു സമയം വരെ
﴿2:36﴾ أُولَٰئِكَ
X
അക്കൂട്ടര്‍
مَأْوَاهُمْ
X
അവരുടെ താവളം
جَهَنَّمُ
X
നരകമാണ്
وَلَا يَجِدُونَ
X
അവര്‍ കണ്ടെത്തുകയില്ല
عَنْهَا
X
അതില്‍ നിന്ന്, അതിനെ വിട്ട്
مَحِيصًا
X
ഒരു രക്ഷാസങ്കേതവും
﴿4:121﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
لَا تَسْأَلُوا
X
നിങ്ങള്‍ ചോദിക്കരുത്
عَنْ أَشْيَاءَ
X
ചില കാര്യങ്ങളെപ്പറ്റി
إِن تُبْدَ
X
അവ വെളിപ്പെടുത്തപ്പെടുകയാണെങ്കില്‍
لَكُمْ
X
നിങ്ങള്‍ക്ക്
تَسُؤْكُمْ
X
നിങ്ങള്‍ക്കത് പ്രയാസമുണ്ടാക്കും
وَإِن تَسْأَلُوا
X
നിങ്ങള്‍ ചോദിച്ചാല്‍
عَنْهَا
X
അവയെ സംബന്ധിച്ച്
حِينَ يُنَزَّلُ
X
അവതരിപ്പിക്കപ്പെടുന്ന വേളയില്‍
الْقُرْآنُ
X
ഖുര്‍ആന്‍
تُبْدَ
X
അവ വെളിപ്പെടുത്തിത്തരപ്പെടും
لَكُمْ
X
നിങ്ങള്‍ക്ക്
عَفَا اللَّهُ
X
അല്ലാഹു മാപ്പേകിയിരിക്കുന്നു
عَنْهَاۗ
X
അവയെക്കുറിച്ച്
وَاللَّهُ
X
അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാകുന്നു
حَلِيمٌ
X
ഏറെ സഹനമുള്ളവനും
﴿5:101﴾ وَمَا تَأْتِيهِم
X
അവര്‍ക്ക് വന്നെത്തുന്നില്ല
مِّنْ آيَةٍ
X
ഏതെങ്കിലും തെളിവ്
مِّنْ آيَاتِ
X
തെളിവുകളില്‍പെട്ട
رَبِّهِمْ
X
തങ്ങളുടെ നാഥന്റെ
إِلَّا كَانُوا
X
അവര്‍ ആയിട്ടല്ലാതെ
عَنْهَا
X
അതില്‍നിന്ന്
مُعْرِضِينَ
X
തിരിഞ്ഞുകളയുന്നവര്‍
﴿6:4﴾ أَوْ تَقُولُوا
X
അല്ലെങ്കില്‍ നിങ്ങള്‍ പറഞ്ഞേക്കാം എന്നതിനാല്‍
لَوْ
X
എങ്കില്‍
أَنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
أُنزِلَ
X
ഇറക്കപ്പെട്ടു
عَلَيْنَا
X
ഞങ്ങള്‍ക്ക്
الْكِتَابُ
X
വേദഗ്രന്ഥം
لَكُنَّا
X
ഞങ്ങളാകുമായിരുന്നു
أَهْدَىٰ
X
കൂടുതല്‍ സന്മാര്‍ഗം പ്രാപിച്ചവര്‍
مِنْهُمْۚ
X
അവരെക്കാള്‍
فَقَدْ جَاءَكُم
X
തീര്‍ച്ചയായും നിങ്ങള്‍ക്ക് വന്നെത്തിയിരിക്കുന്നു
بَيِّنَةٌ
X
തെളിഞ്ഞ പ്രമാണം
مِّن رَّبِّكُمْ
X
നിങ്ങളുടെ നാഥനില്‍നിന്ന്
وَهُدًى
X
മാര്‍ഗദര്‍ശനവും
وَرَحْمَةٌۚ
X
കാരുണ്യവും
فَمَنْ
X
ഇനി ആരാണ്
أَظْلَمُ
X
കൊടിയ അക്രമി
مِمَّن
X
ഒരാളെക്കാള്‍
كَذَّبَ
X
അവന്‍ കള്ളമാക്കി തള്ളി
بِآيَاتِ اللَّهِ
X
അല്ലാഹുവിന്റെ തെളിവുകളെ
وَصَدَفَ
X
അവന്‍ പുറംതിരിയുകയും ചെയ്തു
عَنْهَاۗ
X
അവയില്‍നിന്ന്
سَنَجْزِي
X
നാം പ്രതിഫലമായി നല്‍കും
الَّذِينَ يَصْدِفُونَ
X
പുറംതിരിയുന്നവര്‍ക്ക്
عَنْ آيَاتِنَا
X
നമ്മുടെ തെളിവുകളില്‍നിന്ന്
سُوءَ
X
ദുര്‍ഭഗമായ, കടുത്ത
الْعَذَابِ
X
ശിക്ഷ
بِمَا كَانُوا
X
അവരായിരുന്നത് കാരണം
يَصْدِفُونَ
X
അവര്‍ പിന്‍മാറുന്നു
﴿6:157﴾ وَالَّذِينَ كَذَّبُوا
X
എന്നാല്‍ കളവാക്കിയവര്‍
بِآيَاتِنَا
X
നമ്മുടെ വചനങ്ങളെ
وَاسْتَكْبَرُوا
X
അവര്‍ അഹന്ത നടിക്കുകയും ചെയ്തു
عَنْهَا
X
അവയുടെ നേരെ
أُولَٰئِكَ
X
അവരാണ്
أَصْحَابُ
X
അവകാശികള്‍
النَّارِۖ
X
നരകത്തിന്റെ
هُمْ
X
അവര്‍
فِيهَا
X
അതില്‍
خَالِدُونَ
X
നിത്യവാസികളാണ്
﴿7:36﴾ إِنَّ الَّذِينَ كَذَّبُوا
X
തീര്‍ച്ചയായും കള്ളമാക്കി തള്ളിയവര്‍
بِآيَاتِنَا
X
നമ്മുടെ വചനങ്ങളെ
وَاسْتَكْبَرُوا
X
അവര്‍ അഹന്ത നടിക്കുകയും ചെയ്തു
عَنْهَا
X
അവയുടെ നേരെ
لَا تُفَتَّحُ
X
തുറന്നു കൊടുക്കപ്പെടുകയില്ല
لَهُمْ
X
അവര്‍ക്കു വേണ്ടി
أَبْوَابُ
X
കവാടങ്ങള്‍
السَّمَاءِ
X
ആകാശത്തിന്റെ
وَلَا يَدْخُلُونَ
X
അവര്‍ പ്രവേശിക്കുകയുമില്ല
الْجَنَّةَ
X
സ്വര്‍ഗത്തില്‍
حَتَّىٰ يَلِجَ
X
കടന്നുപോകുവോളം
الْجَمَلُ
X
ഒട്ടകം
فِي سَمِّ
X
കുഴയിലൂടെ
الْخِيَاطِۚ
X
സൂചിയുടെ
وَكَذَٰلِكَ
X
അപ്രകാരം
نَجْزِي
X
നാം പ്രതിഫലം നല്‍കുന്നു
الْمُجْرِمِينَ
X
കുറ്റവാളികള്‍ക്ക്
﴿7:40﴾ فَانتَقَمْنَا
X
അതിനാല്‍ നാം പ്രതികാരം ചെയ്തു
مِنْهُمْ
X
അവരോട്
فَأَغْرَقْنَاهُمْ
X
അങ്ങനെ നാം അവരെ മുക്കി
فِي الْيَمِّ
X
കടലില്‍
بِأَنَّهُمْ
X
കാരണം തീര്‍ച്ചയായും അവര്‍
كَذَّبُوا
X
അവര്‍ തള്ളിക്കളഞ്ഞു
بِآيَاتِنَا
X
നമ്മുടെ ദൃഷ്ടാന്തങ്ങളെ
وَكَانُوا
X
അവരാവുകയും ചെയ്തു
عَنْهَا
X
അവയെപ്പറ്റി
غَافِلِينَ
X
അശ്രദ്ധര്‍
﴿7:136﴾ سَأَصْرِفُ
X
ഞാന്‍ തെറ്റിച്ചു കളയും
عَنْ آيَاتِيَ
X
എന്റെ തെളിവുകളില്‍ നിന്ന്
الَّذِينَ يَتَكَبَّرُونَ
X
അഹങ്കരിച്ചു നടക്കുന്നവരെ
فِي الْأَرْضِ
X
ഭൂമിയില്‍
بِغَيْرِ
X
കൂടാതെ
الْحَقِّ
X
ന്യായം
وَإِن يَرَوْا
X
അവര്‍ കണ്ടാലും
كُلَّ آيَةٍ
X
എല്ലാ തെളിവും
لَّا يُؤْمِنُوا
X
അവര്‍ വിശ്വസിക്കുകയില്ല
بِهَا
X
അതില്‍
وَإِن يَرَوْا
X
അവര്‍ കണ്ടാല്‍
سَبِيلَ الرُّشْدِ
X
നേര്‍വഴി
لَا يَتَّخِذُوهُ
X
അതിനെ അവര്‍ സ്വീകരിക്കുകയില്ല
سَبِيلًا
X
മാര്‍ഗമായി
وَإِن يَرَوْا
X
അവര്‍ കണ്ടാല്‍
سَبِيلَ الْغَيِّ
X
ദുര്‍മാര്‍ഗം
يَتَّخِذُوهُ
X
അതിനെ അവര്‍ സ്വീകരിക്കും
سَبِيلًاۚ
X
മാര്‍ഗമായി
ذَٰلِكَ
X
അത്
بِأَنَّهُمْ
X
തീര്‍ച്ചയായും അവര്‍ ആയതിനാലാണ്
كَذَّبُوا
X
അവര്‍ കള്ളമാക്കി തള്ളി
بِآيَاتِنَا
X
നമ്മുടെ വചനങ്ങളെ
وَكَانُوا
X
അവര്‍ ആവുകയും ചെയ്തിരുന്നു
عَنْهَا
X
അവയെ
غَافِلِينَ
X
അവഗണിക്കുന്നവര്‍
﴿7:146﴾ يَسْأَلُونَكَ
X
നിന്നോട് അവര്‍ ചോദിക്കുന്നു
عَنِ السَّاعَةِ
X
ആ അന്ത്യ നിമിഷത്തെപ്പറ്റി
أَيَّانَ مُرْسَاهَاۖ
X
എപ്പോഴാണ് അത് വന്നെത്തുന്നതെന്ന്
قُلْ
X
നീ പറയുക
إِنَّمَا
X
മാത്രമാണ്
عِلْمُهَا
X
അതേകുറിച്ച അറിവ്
عِندَ رَبِّيۖ
X
എന്റെ നാഥന്റെ അടുത്ത്
لَا يُجَلِّيهَا
X
അത് വെളിപ്പെടുത്തുകയില്ല
لِوَقْتِهَا
X
അതിന്റെ സമയത്ത്
إِلَّا هُوَۚ
X
അവനല്ലാതെ
ثَقُلَتْ
X
അത് ഭാരിച്ചതായിരിക്കുന്നു
فِي السَّمَاوَاتِ
X
ആകാശങ്ങളില്‍
وَالْأَرْضِۚ
X
ഭൂമിയിലും
لَا تَأْتِيكُمْ
X
അത് നിങ്ങളില്‍ വന്നെത്തുകയില്ല
إِلَّا بَغْتَةًۗ
X
യാദൃശ്ചികമായിട്ടല്ലാതെ
يَسْأَلُونَكَ
X
അവര്‍ നിന്നോട് ചോദിക്കുന്നു
كَأَنَّكَ
X
നീ ആണെന്ന പോലെ
حَفِيٌّ
X
ചുഴിഞ്ഞന്വേഷിച്ചറിഞ്ഞവന്‍
عَنْهَاۖ
X
അതേക്കുറിച്ച്
قُلْ
X
നീ പറയുക
إِنَّمَا
X
മാത്രമാണ്
عِلْمُهَا
X
അതേകുറിച്ചുള്ള അറിവ്
عِندَ اللَّهِ
X
അല്ലാഹുവിങ്കല്‍
وَلَٰكِنَّ
X
പക്ഷേ
أَكْثَرَ النَّاسِ
X
ജനങ്ങളില്‍ അധികപേരും
لَا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
﴿7:187﴾ وَكَأَيِّن
X
എത്രയെത്ര
مِّنْ آيَةٍ
X
അടയാളങ്ങള്‍
فِي السَّمَاوَاتِ
X
ആകാശങ്ങളില്‍
وَالْأَرْضِ
X
ഭൂമിയിലും
يَمُرُّونَ
X
അവര്‍ നടക്കുന്നു
عَلَيْهَا
X
അവക്കരികിലൂടെ
وَهُمْ
X
അവരായിരിക്കെ
عَنْهَا
X
അവയെ
مُعْرِضُونَ
X
അവഗണിച്ചവര്‍
﴿12:105﴾ وَآتَيْنَاهُمْ
X
നാം അവര്‍ക്കു നല്‍കി
آيَاتِنَا
X
നമ്മുടെ തെളിവുകള്‍
فَكَانُوا
X
എന്നാല്‍ അവര്‍ ആയിരുന്നു
عَنْهَا
X
അവയെ
مُعْرِضِينَ
X
അവഗണിക്കുന്നവര്‍
﴿15:81﴾ وَرَأَى
X
കാണുകയായി
الْمُجْرِمُونَ
X
കുറ്റവാളികള്‍
النَّارَ
X
നരകത്തെ
فَظَنُّوا
X
അന്നേരം അവര്‍ ധരിക്കും
أَنَّهُم
X
തീര്‍ച്ചയായും അവര്‍
مُّوَاقِعُوهَا
X
അതില്‍ പതിക്കുന്നവരാണെന്ന്
وَلَمْ يَجِدُوا
X
അവര്‍ കണ്ടെത്തുന്നതുമല്ല
عَنْهَا
X
അതില്‍ നിന്ന്
مَصْرِفًا
X
ഒരു രക്ഷാമാര്‍ഗം
﴿18:53﴾ وَمَنْ
X
ആരാണ്
أَظْلَمُ
X
കടുത്ത അക്രമി
مِمَّن
X
ഒരുത്തനേക്കാള്‍
ذُكِّرَ
X
ഓര്‍മിപ്പിക്കപ്പെട്ട
بِآيَاتِ
X
വചനങ്ങള്‍
رَبِّهِ
X
തന്റെ നാഥന്റെ
فَأَعْرَضَ
X
എന്നിട്ടവന്‍ അവഗണിച്ചു
عَنْهَا
X
അതിനെ
وَنَسِيَ
X
അവന്‍ മറക്കുകയും ചെയ്തു
مَا قَدَّمَتْ
X
മുമ്പ് ചെയ്തത്
يَدَاهُۚ
X
അവന്റെ ഇരു കരങ്ങളും
إِنَّا
X
നിശ്ചയമായും നാം
جَعَلْنَا
X
നാം ഏര്‍പ്പെടുത്തിയിരിക്കുന്നു
عَلَىٰ قُلُوبِهِمْ
X
അവരുടെ ഹൃദയങ്ങള്‍ക്ക്
أَكِنَّةً
X
മൂടികള്‍
أَن يَفْقَهُوهُ
X
അവര്‍ അത് ഗ്രഹിക്കുന്നതിന് (തടസ്സമായി)
وَفِي آذَانِهِمْ
X
അവരുടെ കാതുകളില്‍
وَقْرًاۖ
X
ഒരു കട്ടിയും (അടപ്പ്)
وَإِن تَدْعُهُمْ
X
നീ അവരെ വിളിച്ചാല്‍
إِلَى الْهُدَىٰ
X
നേര്‍മാര്‍ഗത്തിലേക്ക്
فَلَن يَهْتَدُوا
X
അവര്‍ നേര്‍മാര്‍ഗത്തിലാവുകയില്ല
إِذًا
X
അപ്പോള്‍
أَبَدًا
X
ഒരിക്കലും
﴿18:57﴾ خَالِدِينَ
X
അവര്‍ നിത്യവാസികളായിട്ട്
فِيهَا
X
അതില്‍
لَا يَبْغُونَ
X
അവര്‍ ആഗ്രഹിക്കുന്നതല്ല
عَنْهَا
X
അതില്‍ നിന്ന്
حِوَلًا
X
വിട്ടുപോവാന്‍
﴿18:108﴾ فَلَا يَصُدَّنَّكَ
X
അതുകൊണ്ട് നിന്നെ തടയാതിരിക്കട്ടെ
عَنْهَا
X
അതില്‍ നിന്ന്
مَن
X
ഒരുത്തന്‍
لَّا يُؤْمِنُ
X
വിശ്വസിക്കാത്ത
بِهَا
X
അതില്‍
وَاتَّبَعَ
X
പിന്‍പറ്റിയവനും
هَوَاهُ
X
തന്റെ ഇച്ഛയെ
فَتَرْدَىٰ
X
അപ്പോള്‍ നീ നാശത്തിലകപ്പെടും
﴿20:16﴾ إِنَّ الَّذِينَ
X
തീര്‍ച്ചയായും ഒരു കൂട്ടര്‍
سَبَقَتْ
X
മുന്‍കടന്നിരിക്കുന്നു
لَهُم
X
അവര്‍ക്ക്
مِّنَّا
X
നമ്മില്‍നിന്ന്
الْحُسْنَىٰ
X
നന്മ
أُولَٰئِكَ
X
അക്കൂട്ടര്‍
عَنْهَا
X
അതില്‍നിന്ന്
مُبْعَدُونَ
X
അകറ്റപ്പെടുന്നവരാണ്
﴿21:101﴾ وَيَدْرَأُ
X
തടയും
عَنْهَا
X
അവളില്‍ നിന്ന്
الْعَذَابَ
X
ശിക്ഷയെ
أَن تَشْهَدَ
X
അവള്‍ സാക്ഷ്യം വഹിക്കല്‍
أَرْبَعَ شَهَادَاتٍ
X
നാല് സത്യം
بِاللَّهِۙ
X
അല്ലാഹുവിന്റെ പേരില്‍
إِنَّهُ
X
തീര്‍ച്ചയായും അവന്‍
لَمِنَ الْكَاذِبِينَ
X
കള്ളം പറയുന്നവരില്‍ പെട്ടവനാണ് (എന്ന്)
﴿24:8﴾ وَمَنْ
X
ആരാണ്
أَظْلَمُ
X
കടുത്ത അക്രമി
مِمَّن
X
ഒരുവനേക്കാള്‍
ذُكِّرَ
X
അവന്‍ ഉല്‍ബോധനം ചെയ്യപ്പെട്ടു
بِآيَاتِ رَبِّهِ
X
തന്റെ നാഥന്റെ വചനങ്ങള്‍ കൊണ്ട്
ثُمَّ
X
എന്നിട്ട്
أَعْرَضَ عَنْهَاۚ
X
അതിനെ അവഗണിച്ചു
إِنَّا
X
തീര്‍ച്ചയായും നാം
مِنَ الْمُجْرِمِينَ
X
കുറ്റവാളികളോട്
مُنتَقِمُونَ
X
പ്രതികാരം ചെയ്യുന്നവരാണ്
﴿32:22﴾ وَمَا تَأْتِيهِم
X
അവര്‍ക്ക് വന്നെത്തുകയില്ല
مِّنْ آيَةٍ
X
ഒരു ദൃഷ്ടാന്തവും
مِّنْ آيَاتِ رَبِّهِمْ
X
തങ്ങളുടെ നാഥന്റെ ദൃഷ്ടാന്തങ്ങളില്‍ നിന്ന്
إِلَّا كَانُوا
X
അവരായിട്ടല്ലാതെ
عَنْهَا
X
അതിനെ
مُعْرِضِينَ
X
അവഗണിച്ചു തള്ളുന്നവര്‍
﴿36:46﴾ لَا فِيهَا
X
അതിലില്ല
غَوْلٌ
X
ഒരു ദോഷവും
وَلَا هُمْ
X
അവരല്ല
عَنْهَا
X
അത് വഴി
يُنزَفُونَ
X
ലഹരിബാധിക്കുന്നവര്‍
﴿37:47﴾ لَّا يُصَدَّعُونَ
X
അവരെ തലവേദന ബാധിക്കുകയില്ല
عَنْهَا
X
അതു മൂലം
وَلَا يُنزِفُونَ
X
അവര്‍ ലഹരി ബാധിതരാവുകയുമില്ല
﴿56:19﴾ وَمَا هُمْ
X
അവരല്ല
عَنْهَا
X
അതില്‍നിന്ന്
بِغَائِبِينَ
X
അപ്രത്യക്ഷരാകുന്നവര്‍
﴿82:16﴾