Repeated Words in Quran

< >
Total Found : 6
لَا يُكَلِّفُ
X
നിര്‍ബന്ധിക്കുന്നില്ല
اللَّهُ
X
അല്ലാഹു
نَفْسًا
X
ഒരാളെയും
إِلَّا وُسْعَهَاۚ
X
അതിന്റെ കഴിവില്‍പെട്ടതല്ലാതെ
لَهَا
X
അവര്‍ക്കുള്ളതാണ്
مَا كَسَبَتْ
X
അവര്‍ സമ്പാദിച്ചതിന്റെ സദ്ഫലങ്ങള്‍
وَعَلَيْهَا
X
അവരുടെമേല്‍ തന്നെയാണ്
مَا اكْتَسَبَتْۗ
X
അവര്‍ സമ്പാദിച്ചതിന്റെ ദുഷ്ഫലങ്ങളും
رَبَّنَا
X
ഞങ്ങളുടെ നാഥാ
لَا تُؤَاخِذْنَا
X
ഞങ്ങളെ പിടികൂടരുതേ
إِن نَّسِينَا
X
ഞങ്ങള്‍ മറന്നാല്‍
أَوْ أَخْطَأْنَاۚ
X
അല്ലെങ്കില്‍ ഞങ്ങള്‍ക്ക് പിഴച്ചാല്‍
رَبَّنَا
X
ഞങ്ങളുടെ നാഥാ
وَلَا تَحْمِلْ عَلَيْنَا
X
ഞങ്ങളെ നീ വഹിപ്പിക്കല്ലേ
إِصْرًا
X
ഭാരം
كَمَا حَمَلْتَهُ
X
നീ വഹിപ്പിച്ചത് പോലെ
عَلَى الَّذِينَ مِن قَبْلِنَاۚ
X
ഞങ്ങള്‍ക്ക് മുമ്പുള്ളവരുടെ മേല്‍
رَبَّنَا
X
ഞങ്ങളുടെ നാഥാ
وَلَا تُحَمِّلْنَا
X
ഞങ്ങളെ നീ വഹിപ്പിക്കല്ലേ
مَا لَا طَاقَةَ
X
കഴിവില്ലാത്തത്
لَنَا
X
ഞങ്ങള്‍ക്ക്
بِهِۖ
X
അതിന്
وَاعْفُ عَنَّا
X
ഞങ്ങളോട് വിട്ടുവീഴ്ച ചെയ്യേണമേ
وَاغْفِرْ لَنَا
X
ഞങ്ങള്‍ക്ക് പൊറുത്തുതരേണമേ
وَارْحَمْنَاۚ
X
ഞങ്ങളോട് കരുണ കാണിക്കേണമേ
أَنتَ
X
നീയാണ്
مَوْلَانَا
X
ഞങ്ങളുടെ രക്ഷാധികാരി
فَانصُرْنَا
X
അതിനാല്‍ നീ ഞങ്ങളെ സഹായിക്കേണമേ
عَلَى الْقَوْمِ
X
ജനതക്കെതിരെ
الْكَافِرِينَ
X
സത്യനിഷേധികളായ
﴿2:286﴾ رَّبَّنَا
X
ഞങ്ങളുടെ നാഥാ
إِنَّنَا سَمِعْنَا
X
തീര്‍ച്ചയായും ഞങ്ങള്‍ കേട്ടിരിക്കുന്നു
مُنَادِيًا
X
ഒരു വിളിയാളനെ
يُنَادِي
X
അദ്ദേഹം വിളിക്കുന്നു
لِلْإِيمَانِ
X
സത്യവിശ്വാസത്തിലേക്ക്
أَنْ آمِنُوا
X
നിങ്ങള്‍ വിശ്വസിക്കുവിന്‍
بِرَبِّكُمْ
X
നിങ്ങളുടെ നാഥനില്‍
فَآمَنَّاۚ
X
അങ്ങനെ ഞങ്ങള്‍ വിശ്വസിച്ചു
رَبَّنَا
X
ഞങ്ങളുടെ നാഥാ
فَاغْفِرْ لَنَا
X
അതിനാല്‍ ഞങ്ങള്‍ക്ക് നീ പൊറുത്തുതരേണമേ
ذُنُوبَنَا
X
ഞങ്ങളുടെ പാപങ്ങള്‍
وَكَفِّرْ عَنَّا
X
ഞങ്ങളില്‍നിന്ന് നീ മായ്ച്ചുകളയേണമേ
سَيِّئَاتِنَا
X
ഞങ്ങളുടെ തിന്‍മകളെ
وَتَوَفَّنَا
X
നീ ഞങ്ങളെ മരിപ്പിക്കുകയും ചെയ്യേണമേ
مَعَ الْأَبْرَارِ
X
പുണ്യവാന്‍മാരോടൊപ്പം
﴿3:193﴾ يَا أَيُّهَا الَّذِينَ أُوتُوا الْكِتَابَ
X
അല്ലയോ വേദം നല്‍കപ്പെട്ടവരേ
آمِنُوا
X
നിങ്ങള്‍ വിശ്വസിക്കുവീന്‍
بِمَا نَزَّلْنَا
X
നാം ഇറക്കിയ (വേദത്തില്‍)തില്‍
مُصَدِّقًا
X
സത്യപ്പെടുത്തുന്നതായി, ശരിവെക്കുന്നതായി
لِّمَا مَعَكُم
X
നിങ്ങളുടെ വശമുള്ളതിനെ
مِّن قَبْلِ
X
മുമ്പായി
أَن نَّطْمِسَ
X
നാം മായ്ച്ചുകളയുന്നതിന്ന്, വികൃതമാക്കുന്നതിന്
وُجُوهًا
X
ചിലമുഖങ്ങളെ
فَنَرُدَّهَا
X
എന്നിട്ട് നാം അതിനെ തിരിക്കുന്നതിന്
عَلَىٰ أَدْبَارِهَا
X
അവയുടെ പുറകോട്ട്
أَوْ نَلْعَنَهُمْ
X
അല്ലെങ്കില്‍ നാം അവരെ ശപിക്കുന്നതിന്
كَمَا لَعَنَّا
X
നാം ശപിച്ചതുപോലെ
أَصْحَابَ السَّبْتِۚ
X
സാബത്ത്കാരെ
وَكَانَ أَمْرُ اللَّهِ
X
അല്ലാഹുവന്റെ കല്‍പന ആയിരിക്കുന്നു
مَفْعُولًا
X
പ്രവര്‍ത്തിക്കപ്പെടുന്നത്, നടപ്പിലാവുന്നത്
﴿4:47﴾ فَبِمَا نَقْضِهِم
X
പിന്നീട് അവര്‍ ലംഘിച്ചതിനാല്‍
مِّيثَاقَهُمْ
X
തങ്ങളുടെ കരാര്‍
لَعَنَّاهُمْ
X
നാമവരെ ശപിച്ചു
وَجَعَلْنَا
X
നാം ആക്കുകയും ചെയ്തു
قُلُوبَهُمْ
X
അവരുടെ ഹൃദയങ്ങളെ
قَاسِيَةًۖ
X
കഠിനമായത്
يُحَرِّفُونَ
X
അവര്‍ മാറ്റിമറിക്കുന്നു
الْكَلِمَ
X
(വേദ)വാക്യങ്ങളെ
عَن مَّوَاضِعِهِۙ
X
അവയുടെ സ്ഥാനങ്ങളില്‍നിന്ന്
وَنَسُوا
X
അവര്‍ മറക്കുകയും ചെയ്തു
حَظًّا
X
വലിയൊരു ഭാഗം
مِّمَّا ذُكِّرُوا بِهِۚ
X
അവര്‍ക്ക് ഉല്‍ബോധനം നല്‍കപ്പെട്ടതില്‍നിന്ന്
وَلَا تَزَالُ تَطَّلِعُ عَلَىٰ
X
നീ കണ്ടുകൊണ്ടിരിക്കും
خَائِنَةٍ
X
വഞ്ചന
مِّنْهُمْ
X
അവരില്‍നിന്നുള്ള
إِلَّا قَلِيلًا
X
അല്‍പം ചിലര്‍ ഒഴികെ
مِّنْهُمْۖ
X
അവരില്‍നിന്നുള്ള
فَاعْفُ
X
അതിനാല്‍ നീ മാപ്പ് നല്‍കുക
عَنْهُمْ
X
അവര്‍ക്ക്
وَاصْفَحْۚ
X
നീ വിട്ടുവീഴ്ച ചെയ്യുകയും ചെയ്യുക
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يُحِبُّ
X
അവന്‍ ഇഷ്ടപ്പെടുന്നു
الْمُحْسِنِينَ
X
നന്മ ചെയ്യുന്നവരെ
﴿5:13﴾ فَمَنْ
X
അപ്പോള്‍ ആരാണ്
أَظْلَمُ
X
കൊടിയ അക്രമി
مِمَّنِ
X
ഒരാളേക്കാള്‍
افْتَرَىٰ
X
അവന്‍ കെട്ടിച്ചമച്ചു
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
كَذِبًا
X
കള്ളം
أَوْ كَذَّبَ
X
അല്ലെങ്കില്‍ അവന്‍ കള്ളമാക്കിത്തള്ളി
بِآيَاتِهِۚ
X
അവന്റെ വചനങ്ങളെ
أُولَٰئِكَ
X
അവര്‍
يَنَالُهُمْ
X
അവര്‍ക്ക് ലഭിക്കും
نَصِيبُهُم
X
തങ്ങളുടെ വിഹിതം
مِّنَ الْكِتَابِۖ
X
ദൈവത്തിന്റെ വിധിതീര്‍പ്പനുസരിച്ചുള്ള
حَتَّىٰ إِذَا جَاءَتْهُمْ
X
അങ്ങനെ അവരുടെ അടുത്ത് ചെല്ലുമ്പോള്‍
رُسُلُنَا
X
നമ്മുടെ ദൂതന്‍മാര്‍
يَتَوَفَّوْنَهُمْ
X
അവര്‍ അവരെ മരിപ്പിക്കാനായി
قَالُوا
X
അവര്‍ ചോദിക്കും
أَيْنَ
X
എവിടെ
مَا كُنتُمْ تَدْعُونَ
X
നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിച്ചിരുന്നവര്‍
مِن دُونِ اللَّهِۖ
X
അല്ലാഹുവിനെ വിട്ട്
قَالُوا
X
അവര്‍ പറയും
ضَلُّوا
X
അവര്‍ വിട്ടുപോയിരിക്കുന്നു
عَنَّا
X
ഞങ്ങളെ
وَشَهِدُوا
X
അവര്‍ സാക്ഷ്യം വഹിക്കുകയും ചെയ്യും
عَلَىٰ أَنفُسِهِمْ
X
തങ്ങള്‍ക്കെതിരെ
أَنَّهُمْ
X
തീര്‍ച്ചയായും അവര്‍
كَانُوا
X
അവര്‍ ആയിരുന്നു(വെന്ന്)
كَافِرِينَ
X
സത്യനിഷേധികള്‍
﴿7:37﴾ وَلَمَّا وَقَعَ
X
വന്നു ഭവിച്ചപ്പോള്‍
عَلَيْهِمُ
X
അവര്‍ക്ക്
الرِّجْزُ
X
വിപത്ത്
قَالُوا
X
അവര്‍ പറഞ്ഞു
يَا مُوسَى
X
മൂസാ
ادْعُ
X
നീ പ്രാര്‍ഥിക്കുക
لَنَا
X
ഞങ്ങള്‍ക്കു വേണ്ടി
رَبَّكَ
X
നിന്റെ നാഥനോട്
بِمَا عَهِدَ
X
അവന്‍ നല്‍കിയ ഉറപ്പ് അനുസരിച്ച്
عِندَكَۖ
X
നിന്റെയടുത്ത്
لَئِن كَشَفْتَ
X
നീ നീക്കിത്തന്നാല്‍
عَنَّا
X
ഞങ്ങളില്‍ നിന്ന്
الرِّجْزَ
X
ഈ ശിക്ഷ
لَنُؤْمِنَنَّ
X
ഉറപ്പായും ഞങ്ങള്‍ വിശ്വസിക്കും
لَكَ
X
നിന്നില്‍
وَلَنُرْسِلَنَّ
X
നാം അയക്കുകയും ചെയ്യും
مَعَكَ
X
നിന്റെ കൂടെ
بَنِي إِسْرَائِيلَ
X
ഇസ്രായേല്‍ മക്കളെ
﴿7:134﴾ وَبَرَزُوا
X
അവര്‍ മറയില്ലാതെ പ്രത്യക്ഷപ്പെടും
لِلَّهِ
X
അല്ലാഹുവിങ്കല്‍
جَمِيعًا
X
എല്ലാവരും
فَقَالَ
X
അപ്പോള്‍ പറയും
الضُّعَفَاءُ
X
ദുര്‍ബലര്‍
لِلَّذِينَ اسْتَكْبَرُوا
X
അഹങ്കരിച്ചവരോട്
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
كُنَّا
X
ഞങ്ങള്‍ ആയിരുന്നു
لَكُمْ
X
നിങ്ങളുടെ
تَبَعًا
X
അനുയായികള്‍
فَهَلْ أَنتُم
X
നിങ്ങളാണോ
مُّغْنُونَ عَنَّا
X
ഞങ്ങള്‍ക്ക് ഒഴിവാക്കിത്തരുന്നവര്‍ (ഞങ്ങളെ ധന്യരാക്കുന്നവര്‍)
مِنْ عَذَابِ اللَّهِ
X
അല്ലാഹുവിന്റെ ശിക്ഷയില്‍ (നിന്ന്)
مِن شَيْءٍۚ
X
വല്ലതും
قَالُوا
X
അവര്‍ പറഞ്ഞു
لَوْ هَدَانَا
X
ഞങ്ങളെ നേര്‍വഴിയിലാക്കിയിരുന്നെങ്കില്‍
اللَّهُ
X
അല്ലാഹു
لَهَدَيْنَاكُمْۖ
X
തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെയും സന്മാര്‍ഗത്തിലാക്കുമായിരുന്നു
سَوَاءٌ
X
സമമാണ്
عَلَيْنَا
X
ഞങ്ങള്‍ക്ക്
أَجَزِعْنَا
X
ഞങ്ങള്‍ വെപ്രാളപ്പെട്ടാലും
أَمْ صَبَرْنَا
X
ഞങ്ങള്‍ ക്ഷമിച്ചാലും
مَا لَنَا
X
ഞങ്ങള്‍ക്കില്ല
مِن مَّحِيصٍ
X
ഒരു രക്ഷാമാര്‍ഗവും
﴿14:21﴾ وَالَّذِينَ يَقُولُونَ
X
പറയുന്നവരുമാണ്
رَبَّنَا
X
ഞങ്ങളുടെ നാഥാ
اصْرِفْ عَنَّا
X
ഞങ്ങളില്‍നിന്ന് തട്ടിനീക്കേണമേ
عَذَابَ
X
ശിക്ഷയെ
جَهَنَّمَۖ
X
നരകത്തിന്റെ
إِنَّ عَذَابَهَا
X
തീര്‍ച്ചയായും അതിന്റെ ശിക്ഷ
كَانَ غَرَامًا
X
വിട്ടൊഴിയാത്തതാകുന്നു
﴿25:65﴾ وَقَالُوا
X
അവര്‍ പറയും
الْحَمْدُ
X
സകല സ്തുതിയും
لِلَّهِ
X
അല്ലാഹുവിനാണ്
الَّذِي أَذْهَبَ
X
അകറ്റിയവനായ
عَنَّا
X
ഞങ്ങളില്‍നിന്ന്
الْحَزَنَۖ
X
ദുഃഖം
إِنَّ رَبَّنَا
X
തീര്‍ച്ചയായും ഞങ്ങളുടെ നാഥന്‍
لَغَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
شَكُورٌ
X
വളരെ നന്ദിയുള്ളവനും
﴿35:34﴾ وَإِذْ يَتَحَاجُّونَ
X
അവര്‍ പരസ്പരം ന്യായവാദം നടത്തുന്ന സന്ദര്‍ഭം
فِي النَّارِ
X
നരകത്തില്‍
فَيَقُولُ
X
അപ്പോള്‍ പറയും
الضُّعَفَاءُ
X
ദുര്‍ബലര്‍
لِلَّذِينَ اسْتَكْبَرُوا
X
കേമന്‍മാരായി നടിച്ചിരുന്നവരോട്
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
كُنَّا
X
ഞങ്ങള്‍ ആയിരുന്നു
لَكُمْ
X
നിങ്ങളെ
تَبَعًا
X
പിന്‍പറ്റി കഴിയുന്നവര്‍
فَهَلْ أَنتُم
X
അതിനാല്‍ നിങ്ങളാണോ
مُّغْنُونَ
X
ഒഴിവാക്കിത്തരുന്നവര്‍
عَنَّا
X
ഞങ്ങളില്‍നിന്ന്
نَصِيبًا
X
വല്ല വിഹിതവും
مِّنَ النَّارِ
X
നരക ശിക്ഷയില്‍നിന്ന്
﴿40:47﴾ وَقَالَ
X
പറയും
الَّذِينَ فِي النَّارِ
X
നരകത്തിലുള്ളവര്‍
لِخَزَنَةِ
X
കാവല്‍ക്കാരോട്
جَهَنَّمَ
X
നരകത്തിന്റെ
ادْعُوا
X
നിങ്ങള്‍ പ്രാര്‍ഥിച്ചാലും
رَبَّكُمْ
X
നിങ്ങളുടെ നാഥനോട്
يُخَفِّفْ عَنَّا
X
അവന്‍ ഞങ്ങള്‍ക്ക് ലഘൂകരിച്ചു തരട്ടെ
يَوْمًا
X
ഒരു ദിവസം
مِّنَ الْعَذَابِ
X
ശിക്ഷയില്‍ നിന്ന്
﴿40:49﴾ مِن دُونِ اللَّهِۖ
X
അല്ലാഹുവിനു പുറമെ
قَالُوا
X
അവര്‍ പറയും
ضَلُّوا
X
അവര്‍ അപ്രത്യക്ഷരായിരിക്കുന്നു
عَنَّا
X
ഞങ്ങളെ വിട്ട്
بَل
X
അല്ല
لَّمْ نَكُن نَّدْعُو
X
ഞങ്ങള്‍ വിളിച്ചു പ്രാര്‍ഥിച്ചിരുന്നില്ല
مِن قَبْلُ
X
മുമ്പ്
شَيْئًاۚ
X
ഒന്നിനെയും
كَذَٰلِكَ
X
അപ്രകാരം
يُضِلُّ
X
വഴികേടിലാക്കുന്നു
اللَّهُ
X
അല്ലാഹു
الْكَافِرِينَ
X
സത്യനിഷേധികളെ
﴿40:74﴾ رَّبَّنَا
X
ഞങ്ങളുടെ നാഥാ
اكْشِفْ
X
നീ അകറ്റികളയേണമേ
عَنَّا
X
ഞങ്ങളില്‍നിന്ന്
الْعَذَابَ
X
ഈ ശിക്ഷ
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
مُؤْمِنُونَ
X
വിശ്വസിച്ചുകൊള്ളാം
﴿44:12﴾