Repeated Words in Quran

< >
Total Found : 2
إِنَّ الَّذِينَ آمَنُوا
X
നിശ്ചയം സത്യവിശ്വാസം സ്വീകരിച്ചവര്‍
وَالَّذِينَ هَادُوا
X
യഹൂദരും
وَالنَّصَارَىٰ
X
ക്രൈസ്തവരും
وَالصَّابِئِينَ
X
സാബികളും
مَنْ
X
ആര്‍
آمَنَ
X
വിശ്വസിച്ചു
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും
وَعَمِلَ
X
പ്രവര്‍ത്തിക്കുകയും ചെയ്തു
صَالِحًا
X
സല്‍കര്‍മം
فَلَهُمْ
X
അങ്ങനെയുള്ളവര്‍ക്കുണ്ട്
أَجْرُهُمْ
X
അവരുടെ പ്രതിഫലം
عِندَ رَبِّهِمْ
X
അവരുടെ നാഥന്റെ അടുക്കല്‍
وَلَا خَوْفٌ
X
ഭയവുമില്ല
عَلَيْهِمْ
X
അവര്‍ക്ക്
وَلَا هُمْ
X
അവരല്ലതാനും
يَحْزَنُونَ
X
അവര്‍ ദുഃഖിക്കുന്നു
﴿2:62﴾ يَوْمَ
X
ദിനം
تَجِدُ
X
കണ്ടെത്തുന്ന
كُلُّ نَفْسٍ
X
ഓരോ ആത്മാവും, ഓരോ മനുഷ്യനും
مَّا عَمِلَتْ
X
താന്‍ ചെയ്തതി(ന്റെ ഫലം)
مِنْ خَيْرٍ
X
നന്മയായി
مُّحْضَرًا
X
ഹാജറാക്കപ്പെട്ടതായി
وَمَا عَمِلَتْ
X
താന്‍ ചെയ്തതി(ന്റെ ഫലവും)
مِن سُوءٍ
X
തിന്മയായി
تَوَدُّ
X
(ഓരോ ആത്മാവും) ആഗ്രഹിക്കും
لَوْ أَنَّ
X
തീര്‍ച്ചയായും ഉണ്ടായിരുന്നെങ്കില്‍
بَيْنَهَا
X
അതിന്റെ(തന്റെ) ഇടയില്‍
وَبَيْنَهُ
X
അതിന്റെ (ദിനത്തിന്റെ)യും ഇടയില്‍
أَمَدًا
X
ദൂരം
بَعِيدًاۗ
X
ദീര്‍ഘമായ
وَيُحَذِّرُكُمُ
X
നിങ്ങള്‍ക്ക് താക്കീത് നല്‍കുന്നു
اللَّهُ
X
അല്ലാഹു
نَفْسَهُۗ
X
തന്നെപ്പറ്റി, തന്റെ ശിക്ഷയെപ്പറ്റി
وَاللَّهُ
X
അല്ലാഹു
رَءُوفٌ
X
പരമദയാലുവാണ്
بِالْعِبَادِ
X
അടിമകളോട്
﴿3:30﴾ إِنَّ الَّذِينَ آمَنُوا
X
നിശ്ചയം വിശ്വസിച്ചവര്‍
وَالَّذِينَ هَادُوا
X
ജൂതരായവരും
وَالصَّابِئُونَ
X
സാബികളും
وَالنَّصَارَىٰ
X
ക്രിസ്ത്യാനികളും (അവരാരുമാകട്ടെ)
مَنْ
X
യാതൊരുവന്‍
آمَنَ
X
അവന്‍ വിശ്വസിച്ചു
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും
وَعَمِلَ
X
അവന്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
صَالِحًا
X
സല്‍കര്‍മം
فَلَا خَوْفٌ
X
എങ്കില്‍ പേടിക്കേണ്ടതില്ല
عَلَيْهِمْ
X
അവര്‍ക്ക്
وَلَا هُمْ يَحْزَنُونَ
X
അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല
﴿5:69﴾ وَإِذَا جَاءَكَ
X
നിന്നെ സമീപിച്ചാല്‍
الَّذِينَ يُؤْمِنُونَ
X
വിശ്വസിക്കുന്നവര്‍
بِآيَاتِنَا
X
നമ്മുടെ വചനങ്ങളില്‍
فَقُلْ
X
അപ്പോള്‍ നീ പറയുക
سَلَامٌ
X
സമാധാനം
عَلَيْكُمْۖ
X
നിങ്ങള്‍ക്ക്
كَتَبَ
X
നിശ്ചയിച്ചു
رَبُّكُمْ
X
നിങ്ങളുടെ നാഥന്‍
عَلَىٰ نَفْسِهِ
X
തന്റെമേല്‍ ബാധ്യതയായി
الرَّحْمَةَۖ
X
കാരുണ്യത്തെ
أَنَّهُ مَنْ
X
അതിനാല്‍ വല്ലവനും
عَمِلَ
X
ചെയ്തു
مِنكُمْ
X
നിങ്ങളിലെ
سُوءًا
X
വല്ല തെറ്റും
بِجَهَالَةٍ
X
അറിവില്ലായ്മ കാരണം
ثُمَّ
X
പിന്നീട്
تَابَ
X
അവന്‍ പശ്ചാത്തപിച്ചു
مِن بَعْدِهِ
X
അതിനുശേഷം
وَأَصْلَحَ
X
(കര്‍മങ്ങള്‍) നന്നാക്കുകയും ചെയ്തു
فَأَنَّهُ
X
അപ്പോള്‍ തീര്‍ച്ചയായും അവന്‍
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
ദയാപരനും
﴿6:54﴾ مَنْ
X
ആര്
عَمِلَ
X
പ്രവര്‍ത്തിച്ചു
صَالِحًا
X
നല്ലത്
مِّن ذَكَرٍ
X
ആണില്‍ നിന്നോ
أَوْ
X
അല്ലെങ്കില്‍
أُنثَىٰ
X
പെണ്ണില്‍ നിന്നോ
وَهُوَ
X
അയാള്‍ ആയിരിക്കെ
مُؤْمِنٌ
X
സത്യവിശ്വാസി
فَلَنُحْيِيَنَّهُ
X
അയാളെ തീര്‍ച്ചയായും നാം ജീവിപ്പിക്കുക തന്നെ ചെയ്യും
حَيَاةً
X
ജീവിതം
طَيِّبَةًۖ
X
മെച്ചമായ
وَلَنَجْزِيَنَّهُمْ
X
നിശ്ചയം അവര്‍ക്കു നാം പ്രതിഫലം നല്‍കും
أَجْرَهُم
X
അവരുടെ പ്രതിഫലം
بِأَحْسَنِ
X
ഏറ്റവും നല്ലതിനനുസരിച്ച്
مَا كَانُوا
X
അവരായിരുന്നതിന്റെ
يَعْمَلُونَ
X
പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു
﴿16:97﴾ يَوْمَ
X
ദിവസം
تَأْتِي
X
വരുന്ന
كُلُّ نَفْسٍ
X
ഓരോ വ്യക്തിയും
تُجَادِلُ
X
തര്‍ക്കിക്കുന്ന, വാദിക്കുന്ന
عَن نَّفْسِهَا
X
തനിക്കു വേണ്ടി
وَتُوَفَّىٰ
X
പൂര്‍ണമായി നല്‍കപ്പെടും
كُلُّ نَفْسٍ
X
എല്ലാ ഓരോ വ്യക്തിക്കും
مَّا عَمِلَتْ
X
അവന്‍ പ്രവര്‍ത്തിച്ചത്
وَهُمْ
X
അവരാകട്ടെ
لَا يُظْلَمُونَ
X
അനീതി ചെയ്യപ്പെടുന്നവരുമല്ല
﴿16:111﴾ وَأَمَّا
X
എന്നാല്‍
مَنْ آمَنَ
X
ആര്‍ വിശ്വസിച്ചുവോ
وَعَمِلَ
X
പ്രവര്‍ത്തിക്കുകയും ചെയ്തുവോ
صَالِحًا
X
സല്‍കര്‍മം
فَلَهُ
X
അപ്പോള്‍ അവന്നുണ്ട്
جَزَاءً
X
പ്രതിഫലമായി
الْحُسْنَىٰۖ
X
ഏറ്റവും നല്ലത്
وَسَنَقُولُ
X
നാം പറയുകയും ചെയ്യും
لَهُ
X
അവനോട്
مِنْ أَمْرِنَا
X
നമ്മുടെ ശാസനകളിലെ
يُسْرًا
X
എളുപ്പമായത്
﴿18:88﴾ إِلَّا مَن
X
ഒരുത്തരൊഴികെ
تَابَ
X
പശ്ചാത്തപിച്ചു
وَآمَنَ
X
വിശ്വസിക്കുകയും ചെയ്തു
وَعَمِلَ
X
പ്രവര്‍ത്തിക്കുകയും ചെയ്തു
صَالِحًا
X
സല്‍കര്‍മം
فَأُولَٰئِكَ
X
അവര്‍
يَدْخُلُونَ
X
പ്രവേശിക്കും
الْجَنَّةَ
X
സ്വര്‍ഗത്തില്‍
وَلَا يُظْلَمُونَ
X
അവര്‍ അനീതിചെയ്യപ്പെടുന്നവരല്ല
شَيْئًا
X
ഒട്ടും
﴿19:60﴾ وَمَن
X
ആരെങ്കിലും
يَأْتِهِ
X
അവന്റെ അടുത്ത് വരുന്നതായാല്‍
مُؤْمِنًا
X
സത്യവിശ്വാസിയായിക്കൊണ്ട്
قَدْ عَمِلَ
X
അയാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്
الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍
فَأُولَٰئِكَ
X
അപ്പോള്‍ അക്കൂട്ടര്‍
لَهُمُ
X
അവര്‍ക്കുണ്ട്
الدَّرَجَاتُ
X
പദവികള്‍
الْعُلَىٰ
X
അത്യുന്നതമായ
﴿20:75﴾ وَإِنِّي
X
നിശ്ചയമായും ഞാന്‍
لَغَفَّارٌ
X
ഏറെ പൊറുക്കുന്നവന്‍ തന്നെയാണ്
لِّمَن
X
യാതൊരുത്തന്
تَابَ
X
അവന്‍ പശ്ചാത്തപിച്ചു
وَآمَنَ
X
അവന്‍ വിശ്വസിക്കുകയും ചെയ്തു
وَعَمِلَ
X
അവന്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
صَالِحًا
X
സല്‍കര്‍മ്മങ്ങള്‍
ثُمَّ
X
പിന്നെ
اهْتَدَىٰ
X
നേര്‍മാര്‍ഗ്ഗത്തില്‍ ചരിക്കുകയും ചെയ്തു
﴿20:82﴾ إِلَّا مَن
X
ഒരുത്തനൊഴികെ
تَابَ
X
അവന്‍ പശ്ചാത്തപിച്ചു
وَآمَنَ
X
വിശ്വസിക്കുകയും ചെയ്തു
وَعَمِلَ
X
പ്രവര്‍ത്തിക്കുകയും ചെയ്തു
عَمَلًا صَالِحًا
X
സല്‍കര്‍മം
فَأُولَٰئِكَ
X
അക്കൂട്ടര്‍
يُبَدِّلُ اللَّهُ
X
അല്ലാഹു മാറ്റും
سَيِّئَاتِهِمْ
X
അവരുടെ തിന്മകളെ
حَسَنَاتٍۗ
X
നന്മകളായി
وَكَانَ اللَّهُ
X
അല്ലാഹുആകുന്നു
غَفُورًا
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمًا
X
പരമകാരുണികനും
﴿25:70﴾ وَمَن تَابَ
X
വല്ലവനും പശ്ചാത്തപിച്ചാല്‍
وَعَمِلَ صَالِحًا
X
സല്‍കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്താല്‍
فَإِنَّهُ
X
തീര്‍ച്ചയായും അവന്‍
يَتُوبُ
X
അവന്‍ മടങ്ങുന്നു
إِلَى اللَّهِ
X
അല്ലാഹുവിലേക്ക്
مَتَابًا
X
മടങ്ങേണ്ടുന്ന മുറപ്രകാരം
﴿25:71﴾ فَأَمَّا مَن
X
അതിനാല്‍ ആര്
تَابَ
X
അവന്‍ പശ്ചാത്തപിച്ചു
وَآمَنَ
X
വിശ്വസിക്കുകയും ചെയ്തു
وَعَمِلَ
X
പ്രവര്‍ത്തിക്കുകയും ചെയ്തു
صَالِحًا
X
സല്‍കര്‍മം
فَعَسَىٰ أَن يَكُونَ
X
അവന്‍ ഉള്‍പ്പെട്ടേക്കാം
مِنَ الْمُفْلِحِينَ
X
വിജയികളില്‍
﴿28:67﴾ وَقَالَ
X
പറഞ്ഞു
الَّذِينَ أُوتُوا الْعِلْمَ
X
(യഥാര്‍ത്ഥ)അറിവ് നല്‍കപ്പെട്ടവര്‍
وَيْلَكُمْ
X
നിങ്ങള്‍ക്ക് നാശം
ثَوَابُ اللَّهِ
X
അല്ലാഹുവിന്റെ പ്രതിഫലമാണ്
خَيْرٌ
X
ഏറ്റം നല്ലത്
لِّمَنْ
X
ഒരുത്തന്
آمَنَ
X
അവന്‍ വിശ്വസിച്ചു
وَعَمِلَ
X
പ്രവര്‍ത്തിക്കുകയും ചെയ്തു
صَالِحًا
X
സല്‍കര്‍മം
وَلَا يُلَقَّاهَا
X
അതു ലഭിക്കുകയില്ല
إِلَّا الصَّابِرُونَ
X
ക്ഷമാശീലര്‍ക്കല്ലാതെ
﴿28:80﴾ مَن كَفَرَ
X
ആര്‍ സത്യത്തെ തള്ളിപ്പറഞ്ഞുവോ
فَعَلَيْهِ كُفْرُهُۖ
X
അവന്റെ സത്യനിഷേധത്തിന്റെ ദോഷം അവന്നുതന്നെയാണുണ്ടാവുക
وَمَنْ عَمِلَ
X
ആരെങ്കിലും പ്രവര്‍ത്തിക്കുന്നുവെങ്കില്‍
صَالِحًا
X
നല്ലത്
فَلِأَنفُسِهِمْ
X
അപ്പോള്‍ തങ്ങള്‍ക്കു വേണ്ടിതന്നെയാണ്
يَمْهَدُونَ
X
അവര്‍ സൗകര്യമൊരുക്കുന്നത്
﴿30:44﴾ وَمَا أَمْوَالُكُمْ
X
നിങ്ങളുടെ സമ്പത്തല്ല
وَلَا أَوْلَادُكُم
X
നിങ്ങളുടെ സന്തതികളും
بِالَّتِي تُقَرِّبُكُمْ
X
നിങ്ങളെ അടുപ്പിക്കുന്നത്
عِندَنَا
X
നമ്മുടെ സന്നിധിയില്‍
زُلْفَىٰ
X
ഒരു അടുപ്പം
إِلَّا مَنْ آمَنَ
X
സത്യവിശ്വാസം സ്വീകരിച്ചവരൊഴികെ
وَعَمِلَ
X
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
صَالِحًا
X
സല്‍കര്‍മം
فَأُولَٰئِكَ
X
അക്കൂട്ടര്‍
لَهُمْ
X
അവര്‍ക്കുണ്ട്
جَزَاءُ الضِّعْفِ
X
ഇരട്ടി പ്രതിഫലം
بِمَا عَمِلُوا
X
അവര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി
وَهُمْ
X
അവര്‍
فِي الْغُرُفَاتِ
X
ഉന്നത സൗധങ്ങളില്‍
آمِنُونَ
X
നിര്‍ഭയരാകുന്നു
﴿34:37﴾ لِيَأْكُلُوا
X
അവര്‍ തിന്നാന്‍ വേണ്ടിയാണിത്
مِن ثَمَرِهِ
X
അതിന്റെ പഴങ്ങള്‍
وَمَا عَمِلَتْهُ
X
അതിനെ അധ്വാനിച്ചുണ്ടാക്കിയിട്ടില്ല
أَيْدِيهِمْۖ
X
അവരുടെ കൈകള്‍
أَفَلَا يَشْكُرُونَ
X
എന്നിരിക്കെ അവര്‍ നന്ദി കാണിക്കുന്നില്ലേ
﴿36:35﴾ أَوَلَمْ يَرَوْا
X
അവര്‍ കാണുന്നില്ലേ
أَنَّا خَلَقْنَا
X
നാം സൃഷ്ടിച്ചത്
لَهُم
X
അവര്‍ക്ക് വേണ്ടിയാണെന്ന്
مِّمَّا عَمِلَتْ أَيْدِينَا
X
നമ്മുടെ കരങ്ങളുണ്ടാക്കിയവയില്‍ നിന്നുള്ള
أَنْعَامًا
X
കന്നുകാലികളെ
فَهُمْ
X
ഇപ്പോഴവര്‍
لَهَا
X
അവയെ
مَالِكُونَ
X
അധീനപ്പെടുത്തുന്നുവെന്നും
﴿36:71﴾ وَوُفِّيَتْ
X
(പ്രതിഫലം) പൂര്‍ണമായി നല്‍കപ്പെടും
كُلُّ نَفْسٍ
X
ഓരോ വ്യക്തിക്കും
مَّا عَمِلَتْ
X
താന്‍ പ്രവര്‍ത്തിച്ചതിന്ന്
وَهُوَ أَعْلَمُ
X
അവന്‍ നന്നായറിയുന്നവനാണ്
بِمَا يَفْعَلُونَ
X
അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
﴿39:70﴾ مَنْ عَمِلَ
X
ആരെങ്കിലും ചെയ്താല്‍
سَيِّئَةً
X
തിന്‍മ
فَلَا يُجْزَىٰ
X
അയാള്‍ക്കു പ്രതിഫലമായി നല്‍കപ്പെടുകയില്ല
إِلَّا مِثْلَهَاۖ
X
അതിനു തുല്യമായതല്ലാതെ
وَمَنْ عَمِلَ
X
ആരെങ്കിലും ചെയ്താല്‍
صَالِحًا
X
സല്‍കര്‍മം
مِّن ذَكَرٍ
X
പുരുഷനാകട്ടെ
أَوْ أُنثَىٰ
X
അല്ലെങ്കില്‍ സ്ത്രീയാകട്ടെ
وَهُوَ
X
അവനായിരിക്കെ
مُؤْمِنٌ
X
സത്യവിശ്വാസി
فَأُولَٰئِكَ
X
അവര്‍
يَدْخُلُونَ
X
പ്രവേശിക്കും
الْجَنَّةَ
X
സ്വര്‍ഗത്തില്‍
يُرْزَقُونَ
X
അവര്‍ക്ക് ജീവിത വിഭവം നല്‍കപ്പെടുന്നു
فِيهَا
X
അവിടെ
بِغَيْرِ حِسَابٍ
X
കണക്കു കൂടാതെ
﴿40:40﴾ وَمَنْ
X
ആരാണ്
أَحْسَنُ
X
ഏറെ ഉല്‍കൃഷ്ടന്‍
قَوْلًا
X
വചനത്താല്‍
مِّمَّن دَعَا
X
ക്ഷണിച്ചവനേക്കാള്‍
إِلَى اللَّهِ
X
അല്ലാഹുവിങ്കലേക്ക്
وَعَمِلَ
X
അവന്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
صَالِحًا
X
സല്‍കര്‍മം
وَقَالَ
X
അവന്‍ പറയുകയും ചെയ്തു
إِنَّنِي
X
തീര്‍ച്ചയായും ഞാന്‍
مِنَ الْمُسْلِمِينَ
X
മുസ്‌ലീംകളില്‍ പെട്ടവനാകുന്നു
﴿41:33﴾ مَّنْ عَمِلَ
X
ഒരുവന്‍ പ്രവര്‍ത്തിച്ചാല്‍
صَالِحًا
X
സല്‍കര്‍മം
فَلِنَفْسِهِۖ
X
അതിന്റെ ഗുണം അവന്നു തന്നെ
وَمَنْ أَسَاءَ
X
ഒരുവന്‍ തിന്‍മ ചെയ്താല്‍
فَعَلَيْهَاۗ
X
അതിന്റെ ദോഷവും അവന്നു തന്നെ
وَمَا رَبُّكَ
X
നിന്റെ നാഥനല്ല
بِظَلَّامٍ
X
അനീതി ചെയ്യുന്നവന്‍
لِّلْعَبِيدِ
X
ദാസന്‍മാരോട്
﴿41:46﴾ مَنْ عَمِلَ
X
ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍
صَالِحًا
X
നന്മ
فَلِنَفْسِهِۖ
X
അതിന്റെ ഗുണം അവനുതന്നെ
وَمَنْ أَسَاءَ
X
വല്ലവനും തിന്മചെയ്താല്‍
فَعَلَيْهَاۖ
X
അതിന്റെ ദോഷവും അവനുതന്നെ
ثُمَّ
X
പിന്നീട്
إِلَىٰ رَبِّكُمْ
X
നിങ്ങളുടെ നാഥങ്കലേക്കാണ്
تُرْجَعُونَ
X
നിങ്ങളൊക്കെ മടക്കപ്പെടുക
﴿45:15﴾