Repeated Words in Quran

< >
Total Found : 96
هُوَ
X
അവന്‍
الَّذِي خَلَقَ
X
സൃഷ്ടിച്ചവനാണ്
لَكُم
X
നിങ്ങള്‍ക്കായി
مَّا فِي الْأَرْضِ
X
ഭൂമിയിലുള്ളത്
جَمِيعًا
X
മുഴുവനും
ثُمَّ
X
പിന്നീട്
اسْتَوَىٰ
X
അവന്‍ തിരിഞ്ഞു
إِلَى السَّمَاءِ
X
ഉപരിലോകത്തേക്ക്
فَسَوَّاهُنَّ
X
എന്നിട്ടവയെ അവന്‍ സംവിധാനിച്ചു
سَبْعَ
X
ഏഴ്
سَمَاوَاتٍۚ
X
ആകാശങ്ങളായി
وَهُوَ
X
അവന്‍
بِكُلِّ شَيْءٍ
X
എല്ലാ കാര്യങ്ങളെക്കുറിച്ചും
عَلِيمٌ
X
നന്നായറിയുന്നവനാകുന്നു
﴿2:29﴾ وَلَن يَتَمَنَّوْهُ
X
അവര്‍ അത് ആഗ്രഹിക്കുകയില്ല
أَبَدًا
X
ഒരിക്കലും
بِمَا قَدَّمَتْ
X
മുന്‍കൂട്ടി പ്രവര്‍ത്തിച്ചത് കാരണം
أَيْدِيهِمْۗ
X
അവരുടെ കൈകള്‍
وَاللَّهُ
X
അല്ലാഹു
عَلِيمٌ
X
നന്നായി അറിയുന്നവന്‍ (ആകുന്നു)
بِالظَّالِمِينَ
X
അക്രമികളെക്കുറിച്ച്
﴿2:95﴾ وَلِلَّهِ
X
അല്ലാഹുവിന്റേതാണ്
الْمَشْرِقُ
X
കിഴക്ക്
وَالْمَغْرِبُۚ
X
പടിഞ്ഞാറും
فَأَيْنَمَا
X
അതിനാല്‍ എങ്ങോട്ട്
تُوَلُّوا
X
നിങ്ങള്‍ തിരിഞ്ഞാലും
فَثَمَّ
X
അവിടെയുണ്ട്
وَجْهُ اللَّهِۚ
X
അല്ലാഹുവിന്റെ മുഖം
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു (ആകുന്നു)
وَاسِعٌ
X
(ഔദാര്യത്തില്‍) വിശാലത പുലര്‍ത്തുന്നവന്‍
عَلِيمٌ
X
എല്ലാം അറിയുന്നവനും
﴿2:115﴾ إِنَّ الصَّفَا
X
തീര്‍ച്ചയായും സ്വഫാ
وَالْمَرْوَةَ
X
മര്‍വയും
مِن شَعَائِرِ اللَّهِۖ
X
അല്ലാഹുവിന്റെ അടയാളങ്ങളില്‍ പെട്ടതാണ്
فَمَنْ حَجَّ
X
വല്ലവനും ഹജ്ജ് നിര്‍വഹിച്ചാല്‍
الْبَيْتَ
X
ദൈവഭവനത്തിങ്കല്‍
أَوِ اعْتَمَرَ
X
അല്ലെങ്കില്‍ ഉംറ നിര്‍വഹിച്ചു
فَلَا جُنَاحَ
X
കുറ്റമില്ല
عَلَيْهِ
X
അവന്റെ മേല്‍
أَن يَطَّوَّفَ بِهِمَاۚ
X
അവക്കിടയില്‍ പ്രദക്ഷിണം നടത്തുന്നത്
وَمَن تَطَوَّعَ
X
ആരെങ്കിലും സ്വമേധയാ നിര്‍വഹിക്കുന്നുവെങ്കില്‍
خَيْرًا
X
നന്മ
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
شَاكِرٌ
X
നന്ദിയുള്ളവനാണ്
عَلِيمٌ
X
സര്‍വജ്ഞനുമാണ്
﴿2:158﴾ فَمَن بَدَّلَهُ
X
ആരെങ്കിലും മാറ്റിമറിച്ചാല്‍
بَعْدَمَا سَمِعَهُ
X
അത് കേട്ടശേഷം
فَإِنَّمَا
X
അപ്പോള്‍ തീര്‍ച്ചയായും
إِثْمُهُ
X
അതിന്റെ കുറ്റം
عَلَى الَّذِينَ يُبَدِّلُونَهُۚ
X
അത് മാറ്റിമറിക്കുന്നവര്‍ക്ക് (മാത്രമാണ്)
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
سَمِيعٌ
X
എല്ലാം കേള്‍ക്കുന്നവനാണ്
عَلِيمٌ
X
എല്ലാം അറിയുന്നവനും
﴿2:181﴾ يَسْأَلُونَكَ
X
അവര്‍ നിന്നോട് ചോദിക്കുന്നു
مَاذَا
X
എന്താണ്
يُنفِقُونَۖ
X
അവര്‍ ചെലവഴിക്കുന്നു
قُلْ
X
പറയുക
مَا أَنفَقْتُم
X
നിങ്ങള്‍ ചെലവഴിക്കുന്നത്
مِّنْ خَيْرٍ
X
നല്ലതില്‍ നിന്ന്
فَلِلْوَالِدَيْنِ
X
അത് മാതാപിതാക്കള്‍ക്കാണ്
وَالْأَقْرَبِينَ
X
അടുത്ത ബന്ധുക്കള്‍ക്കും
وَالْيَتَامَىٰ
X
അനാഥകള്‍ക്കും
وَالْمَسَاكِينِ
X
അഗതികള്‍ക്കും
وَابْنِ السَّبِيلِۗ
X
വഴിപോക്കര്‍ക്കും
وَمَا تَفْعَلُوا
X
നിങ്ങള്‍ ചെയ്യുന്നത്
مِنْ خَيْرٍ
X
നല്ലതില്‍ പെട്ടതായി
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
بِهِ
X
അതിനെപറ്റി
عَلِيمٌ
X
അറിയുന്നവനാണ്
﴿2:215﴾ وَلَا تَجْعَلُوا
X
നിങ്ങളാക്കരുത്
اللَّهَ
X
അല്ലാഹുവിനെ
عُرْضَةً
X
വിലങ്ങ്, തടസ്സം
لِّأَيْمَانِكُمْ
X
നിങ്ങളുടെ ശപഥത്തിന്
أَن تَبَرُّوا
X
നന്മചെയ്യാതിരിക്കാന്‍
وَتَتَّقُوا
X
ഭക്തി പുലര്‍ത്താതിരിക്കാനും
وَتُصْلِحُوا
X
നിങ്ങള്‍ രഞ്ജിപ്പുണ്ടാക്കാതിരിക്കാനും
بَيْنَ النَّاسِۗ
X
ജനങ്ങള്‍ക്കിടയില്‍
وَاللَّهُ
X
അല്ലാഹു
سَمِيعٌ
X
എല്ലാം കേള്‍ക്കുന്നവനാണ്
عَلِيمٌ
X
എല്ലാം അറിയുന്നവനും
﴿2:224﴾ وَإِنْ عَزَمُوا
X
അവര്‍ തീരുമാനിക്കുകയാണെങ്കില്‍
الطَّلَاقَ
X
വിവാഹമോചനം
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
سَمِيعٌ
X
എല്ലാം കേള്‍ക്കുന്നവനാണ്
عَلِيمٌ
X
എല്ലാം അറിയുന്നവനും
﴿2:227﴾ وَإِذَا طَلَّقْتُمُ
X
നിങ്ങള്‍ വിവാഹമോചനം ചെയ്താല്‍
النِّسَاءَ
X
സ്ത്രീകളെ
فَبَلَغْنَ
X
അവരെത്തിയാല്‍
أَجَلَهُنَّ
X
അവരുടെ അവധി
فَأَمْسِكُوهُنَّ
X
നിങ്ങള്‍ അവരെ കൂടെ നിര്‍ത്തുക
بِمَعْرُوفٍ
X
ന്യായമായ നിലയില്‍
أَوْ سَرِّحُوهُنَّ
X
അല്ലെങ്കില്‍ പിരിച്ചയക്കുക
بِمَعْرُوفٍۚ
X
മാന്യമായ നിലക്ക്
وَلَا تُمْسِكُوهُنَّ
X
നിങ്ങളവരെ പിടിച്ചുനിര്‍ത്തരുത്
ضِرَارًا
X
ദ്രോഹിക്കാന്‍ വേണ്ടി
لِّتَعْتَدُواۚ
X
അന്യായം കാണിക്കാന്‍
وَمَن يَفْعَلْ ذَٰلِكَ
X
അങ്ങനെ ചെയ്യുന്നവന്‍
فَقَدْ ظَلَمَ
X
അക്രമം പ്രവര്‍ത്തിച്ചു
نَفْسَهُۚ
X
തനിക്ക് തന്നെ
وَلَا تَتَّخِذُوا
X
നിങ്ങളെടുക്കരുത്
آيَاتِ اللَّهِ
X
അല്ലാഹുവിന്റെ വചനങ്ങളെ
هُزُوًاۚ
X
കളിയായി
وَاذْكُرُوا
X
നിങ്ങളോര്‍ക്കുക
نِعْمَتَ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ
عَلَيْكُمْ
X
നിങ്ങളുടെ മേലുള്ള
وَمَا أَنزَلَ
X
അവനിറക്കിയതും
عَلَيْكُم
X
നിങ്ങളുടെ മേല്‍
مِّنَ الْكِتَابِ
X
വേദത്തില്‍ നിന്ന്
وَالْحِكْمَةِ
X
തത്വജ്ഞാനത്തില്‍ നിന്നും
يَعِظُكُم بِهِۚ
X
അതുകൊണ്ടവന്‍ നിങ്ങളെ ഉപദേശിക്കുന്നു
وَاتَّقُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
وَاعْلَمُوا
X
നിങ്ങളറിയുക
أَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
بِكُلِّ شَيْءٍ
X
എല്ലാറ്റിനെ കുറിച്ചും
عَلِيمٌ
X
അറിയുന്നവനാണ്
﴿2:231﴾ وَقَاتِلُوا
X
നിങ്ങള്‍ യുദ്ധം ചെയ്യുക
فِي سَبِيلِ اللَّهِ
X
ദൈവമാര്‍ഗത്തില്‍
وَاعْلَمُوا
X
നിങ്ങളറിയുക
أَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
سَمِيعٌ
X
എല്ലാം കേള്‍ക്കുന്നവനാണ്
عَلِيمٌ
X
എല്ലാം അറിയുന്നവനാണ്
﴿2:244﴾ أَلَمْ تَرَ
X
നീ അറിഞ്ഞുവോ
إِلَى الْمَلَإِ
X
പ്രമാണിമാരെപറ്റി
مِن بَنِي إِسْرَائِيلَ
X
ഇസ്രായില്‍ സന്തതികളില്‍പെട്ട
مِن بَعْدِ مُوسَىٰ
X
മൂസാക്ക് ശേഷമുള്ള
إِذْ قَالُوا
X
അവര്‍ പറഞ്ഞ സന്ദര്‍ഭം
لِنَبِيٍّ لَّهُمُ
X
അവര്‍ക്കുള്ള പ്രവാചകനോട്
ابْعَثْ لَنَا
X
നീ ഞങ്ങള്‍ക്ക് നിയോഗിച്ചുതരിക
مَلِكًا
X
ഒരു രാജാവിനെ
نُّقَاتِلْ
X
ഞങ്ങള്‍ യുദ്ധം ചെയ്യാം
فِي سَبِيلِ اللَّهِۖ
X
ദൈവമാര്‍ഗത്തില്‍
قَالَ
X
അദ്ദേഹം പറഞ്ഞു
هَلْ عَسَيْتُمْ
X
നിങ്ങളായേക്കുമോ
إِن كُتِبَ عَلَيْكُمُ
X
നിങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയാല്‍
الْقِتَالُ
X
യുദ്ധം
أَلَّا تُقَاتِلُواۖ
X
നിങ്ങള്‍ യുദ്ധം ചെയ്യാതെ
قَالُوا
X
അവര്‍ പറഞ്ഞു
وَمَا لَنَا
X
ഞങ്ങള്‍ക്കെന്താണ്
أَلَّا نُقَاتِلَ
X
യുദ്ധം ചെയ്യാതിരിക്കാന്‍
فِي سَبِيلِ اللَّهِ
X
ദൈവമാര്‍ഗത്തില്‍
وَقَدْ أُخْرِجْنَا
X
ഞങ്ങള്‍ പുറത്താക്കപ്പെട്ടിരിക്കുന്നു
مِن دِيَارِنَا
X
ഞങ്ങളുടെ ഭവനങ്ങളില്‍ നിന്ന്
وَأَبْنَائِنَاۖ
X
ഞങ്ങളുടെ സന്തതികളുടെ അടുത്ത് നിന്നും
فَلَمَّا كُتِبَ عَلَيْهِمُ
X
അവര്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ടപ്പോള്‍
الْقِتَالُ
X
യുദ്ധം
تَوَلَّوْا
X
അവര്‍ പിന്തിരിഞ്ഞു
إِلَّا قَلِيلًا مِّنْهُمْۗ
X
അവരില്‍ കുറച്ച് പേരൊഴികെ
وَاللَّهُ عَلِيمٌ
X
അല്ലാഹു അറിയുന്നവനാണ്
بِالظَّالِمِينَ
X
അക്രമികളെപറ്റി
﴿2:246﴾ وَقَالَ لَهُمْ
X
അവരോട് പറഞ്ഞു
نَبِيُّهُمْ
X
അവരുടെ പ്രവാചകന്‍
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
قَدْ بَعَثَ
X
നിയോഗിച്ചിരിക്കുന്നു
لَكُمْ
X
നിങ്ങള്‍ക്ക്
طَالُوتَ
X
ത്വാലൂത്തിനെ
مَلِكًاۚ
X
രാജാവായി
قَالُوا
X
അവര്‍ പറഞ്ഞു
أَنَّىٰ
X
എങ്ങനെയാണ്
يَكُونُ لَهُ
X
അവനുണ്ടാവുക
الْمُلْكُ
X
രാജത്വം
عَلَيْنَا
X
ഞങ്ങളുടെ മേല്‍
وَنَحْنُ
X
ഞങ്ങളാണ്
أَحَقُّ
X
ഏറ്റം അര്‍ഹതയുള്ളത്
بِالْمُلْكِ
X
രാജത്വത്തിന്
مِنْهُ
X
അവനെക്കാള്‍
وَلَمْ يُؤْتَ
X
അവന് ലഭിച്ചിട്ടില്ല
سَعَةً
X
സൗകര്യം, വിശാലത
مِّنَ الْمَالِۚ
X
സമ്പത്തുകൊണ്ടുള്ള
قَالَ
X
അദ്ദേഹം പറഞ്ഞു
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
اصْطَفَاهُ
X
അദ്ദേഹത്തെ തെരഞ്ഞെടുത്തു
عَلَيْكُمْ
X
നിങ്ങളുടെ മേല്‍
وَزَادَهُ
X
അദ്ദേഹത്തിന് വര്‍ദ്ധിപ്പിച്ചുകൊടുത്തു
بَسْطَةً
X
വിശാലത
فِي الْعِلْمِ
X
അറിവില്‍
وَالْجِسْمِۖ
X
ശരീര ശക്തിയിലും
وَاللَّهُ
X
അല്ലാഹു
يُؤْتِي
X
നല്‍കുന്നു
مُلْكَهُ
X
അവന്റെ ആധിപത്യം
مَن يَشَاءُۚ
X
അവനുദ്ദേശിക്കുന്നവര്‍ക്ക്
وَاللَّهُ
X
അല്ലാഹു
وَاسِعٌ
X
വിശാലതയുള്ളവനാകുന്നു
عَلِيمٌ
X
സര്‍വജ്ഞനും
﴿2:247﴾ لَا إِكْرَاهَ
X
ബലപ്രയോഗമില്ല
فِي الدِّينِۖ
X
മതത്തില്‍
قَد
X
തീര്‍ച്ചയായും
تَّبَيَّنَ
X
വ്യക്തമായിരിക്കുന്നു
الرُّشْدُ
X
സന്മാര്‍ഗം
مِنَ الْغَيِّۚ
X
ദുര്‍മാര്‍ഗത്തില്‍ നിന്ന്
فَمَن يَكْفُرْ
X
ആര്‍ നിഷേധിക്കുന്നുവോ
بِالطَّاغُوتِ
X
വ്യാജദൈവങ്ങളെ, അതിരുവിട്ടവരെ
وَيُؤْمِن
X
വിശ്വസിക്കുകയും ചെയ്യുന്നു
بِاللَّهِ
X
അല്ലാഹുവില്‍
فَقَدِ
X
തീര്‍ച്ചയായും
اسْتَمْسَكَ
X
അവന്‍ മുറുകെ പിടിച്ചിരിക്കുന്നു
بِالْعُرْوَةِ
X
പാശത്തെ
الْوُثْقَىٰ
X
ബലമുള്ള
لَا انفِصَامَ
X
പൊട്ടലില്ല
لَهَاۗ
X
അതിന്
وَاللَّهُ
X
അല്ലാഹു
سَمِيعٌ
X
എല്ലാം കേള്‍ക്കുന്നവാണ്
عَلِيمٌ
X
എല്ലാം അറിയുന്നവനും
﴿2:256﴾ مَّثَلُ
X
ഉപമ
الَّذِينَ يُنفِقُونَ
X
ചെലവഴിക്കുന്നവരുടെ
أَمْوَالَهُمْ
X
തങ്ങളുടെ ധനം
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
كَمَثَلِ حَبَّةٍ
X
ഒരു ധാന്യത്തിന്റെ ഉദാഹരണം പോലെയാണ്
أَنبَتَتْ
X
അത് മുളപ്പിച്ചു
سَبْعَ
X
ഏഴ്
سَنَابِلَ
X
കതിരുകള്‍
فِي كُلِّ سُنبُلَةٍ
X
ഓരോ കതിരിലും
مِّائَةُ حَبَّةٍۗ
X
നൂറുധാന്യമണികള്‍
وَاللَّهُ
X
അല്ലാഹു
يُضَاعِفُ
X
ഇരട്ടിപ്പിച്ചു നല്‍കുന്നു
لِمَن يَشَاءُۗ
X
അവനുദ്ദേശിക്കുന്നവര്‍ക്ക്
وَاللَّهُ
X
അല്ലാഹു
وَاسِعٌ
X
വിശാലതയുള്ളവനാണ്
عَلِيمٌ
X
എല്ലാം അറിയുന്നവനുമാകുന്നു
﴿2:261﴾ الشَّيْطَانُ
X
പിശാച്
يَعِدُكُمُ
X
നിങ്ങളെ പേടിപ്പിക്കുന്നു
الْفَقْرَ
X
ദാരിദ്യത്തെപറ്റി
وَيَأْمُرُكُم
X
നിങ്ങളോട് കല്‍പിക്കുകയും ചെയ്യുന്നു
بِالْفَحْشَاءِۖ
X
നീചവൃത്തികള്‍
وَاللَّهُ يَعِدُكُم
X
അല്ലാഹു നിങ്ങളോട് വാഗ്ദാനം ചെയ്യുന്നു
مَّغْفِرَةً
X
പാപമോചനം
مِّنْهُ
X
അവനില്‍ നിന്നുള്ള
وَفَضْلًاۗ
X
അനുഗ്രഹവും
وَاللَّهُ
X
അല്ലാഹുവാകുന്നു
وَاسِعٌ
X
വിശാലതയുള്ളവന്‍
عَلِيمٌ
X
സര്‍വജ്ഞനും
﴿2:268﴾ لِلْفُقَرَاءِ
X
ദരിദ്രര്‍ക്ക് (ചെലവഴിക്കുന്നത്)
الَّذِينَ أُحْصِرُوا
X
ബന്ധിതരായ
فِي سَبِيلِ اللَّهِ
X
ദൈവമാര്‍ഗത്തില്‍ (ഉള്ള ശ്രമത്തില്‍)
لَا يَسْتَطِيعُونَ
X
അവര്‍ക്ക് സാധിക്കുന്നില്ല
ضَرْبًا
X
സഞ്ചരിക്കാന്‍
فِي الْأَرْضِ
X
ഭൂമിയില്‍
يَحْسَبُهُمُ
X
അവരെ (കുറിച്ച്) കരുതും
الْجَاهِلُ
X
വിവരമില്ലാത്തവര്‍
أَغْنِيَاءَ
X
ധനികരെന്ന്
مِنَ التَّعَفُّفِ
X
മാന്യത കാരണം
تَعْرِفُهُم
X
നിനക്കവരെ അറിയാം
بِسِيمَاهُمْ
X
അവരുടെ ലക്ഷണങ്ങള്‍ കൊണ്ട്
لَا يَسْأَلُونَ النَّاسَ
X
അവര്‍ ജനങ്ങളോട് ചോദിക്കില്ല
إِلْحَافًاۗ
X
ശല്ല്യം ചെയ്തുകൊണ്ട്
وَمَا تُنفِقُوا
X
നിങ്ങള്‍ ചെലവഴിക്കുന്നത് (എന്തും)
مِنْ خَيْرٍ
X
നല്ലതി(ധനത്തി)ല്‍ നിന്ന്
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
بِهِ
X
അതിനെപ്പറ്റി
عَلِيمٌ
X
നന്നായറിയുന്നവനാണ്
﴿2:273﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
إِذَا تَدَايَنتُم
X
നിങ്ങള്‍ കടമിടപാട് നടത്തുകയാണെങ്കില്‍
بِدَيْنٍ
X
ഒരു കടം
إِلَىٰ أَجَلٍ
X
ഒരവധിവരെ
مُّسَمًّى
X
നിശ്ചിതമായ
فَاكْتُبُوهُۚ
X
നിങ്ങള്‍ അത് എഴുതിവെക്കുക
وَلْيَكْتُب
X
എഴുതി വെക്കണം
بَّيْنَكُمْ
X
നിങ്ങള്‍ക്കിടയില്‍
كَاتِبٌ
X
എഴുത്തുകാരന്‍
بِالْعَدْلِۚ
X
നീതിയോടെ
وَلَا يَأْبَ
X
വിസമ്മതിക്കരുത്
كَاتِبٌ
X
എഴുത്തുകാരന്‍
أَن يَكْتُبَ
X
എഴുതാന്‍
كَمَا عَلَّمَهُ اللَّهُۚ
X
അല്ലാഹു അവനെ പഠിപ്പിച്ച പോലെ
فَلْيَكْتُبْ
X
അപ്പോള്‍ അവന്‍ എഴുതണം
وَلْيُمْلِلِ
X
പറഞ്ഞുകൊടുക്കണം
الَّذِي عَلَيْهِ الْحَقُّ
X
ബാധ്യതപ്പെട്ടവന്‍
وَلْيَتَّقِ اللَّهَ رَبَّهُ
X
അവന്‍ തന്റെ നാഥനായ അല്ലാഹുവിനെ സൂക്ഷിക്കട്ടെ
وَلَا يَبْخَسْ
X
അവന്‍ കുറവ് വരുത്തരുത്
مِنْهُ
X
അതില്‍ നിന്ന്
شَيْئًاۚ
X
ഒന്നും തന്നെ
فَإِن كَانَ الَّذِي عَلَيْهِ الْحَقُّ
X
ഇനി ബാധ്യതയുള്ളവന്‍ ആണെങ്കില്‍
سَفِيهًا
X
മൂഢനോ
أَوْ ضَعِيفًا
X
അല്ലെങ്കില്‍ ദുര്‍ബലനോ
أَوْ لَا يَسْتَطِيعُ
X
അല്ലെങ്കില്‍ അവന് സാധിക്കുകയില്ല
أَن يُمِلَّ هُوَ
X
സ്വയം പറഞ്ഞ് കൊടുക്കാന്‍
فَلْيُمْلِلْ
X
പറഞ്ഞുകൊടുക്കണം
وَلِيُّهُ
X
അവന്റെ രക്ഷാധികാരി
بِالْعَدْلِۚ
X
നീതി പൂര്‍വം
وَاسْتَشْهِدُوا
X
നിങ്ങള്‍ സാക്ഷിനിര്‍ത്തുക
شَهِيدَيْنِ
X
രണ്ട് സാക്ഷികളെ
مِن رِّجَالِكُمْۖ
X
നിങ്ങളിലെ പുരുഷന്‍മാരില്‍ നിന്ന്
فَإِن لَّمْ يَكُونَا
X
അവര്‍ രണ്ട് പേരില്ലെങ്കില്‍
رَجُلَيْنِ
X
പുരുഷരായി
فَرَجُلٌ
X
അപ്പോള്‍ ഒരു പുരുഷനും
وَامْرَأَتَانِ
X
രണ്ട് സ്ത്രീകളും
مِمَّن تَرْضَوْنَ
X
നിങ്ങള്‍ ഇഷ്ടപ്പെടുന്ന
مِنَ الشُّهَدَاءِ
X
സാക്ഷികളില്‍ നിന്ന്
أَن تَضِلَّ إِحْدَاهُمَا
X
അവരിലൊരാള്‍ പിഴച്ചാല്‍
فَتُذَكِّرَ إِحْدَاهُمَا
X
അവരിലൊരുവള്‍ ഓര്‍മിപ്പിക്കാന്‍
الْأُخْرَىٰۚ
X
മറ്റവളെ
وَلَا يَأْبَ
X
നിരസിക്കരുത്
الشُّهَدَاءُ
X
സാക്ഷികള്‍
إِذَا مَا دُعُواۚ
X
തെളിവ് നല്‍കാന്‍ വിളിക്കപ്പെട്ടാല്‍
وَلَا تَسْأَمُوا
X
നിങ്ങള്‍ മടിക്കരുത്
أَن تَكْتُبُوهُ
X
അത് എഴുതിവെക്കാന്‍
صَغِيرًا
X
ചെറുതായാലും
أَوْ كَبِيرًا
X
വലുതായാലും
إِلَىٰ أَجَلِهِۚ
X
അതിന്റെ അവധിവരേക്ക്
ذَٰلِكُمْ
X
അത്
أَقْسَطُ
X
ഏറ്റം നീതിപൂര്‍വകമായത്
عِندَ اللَّهِ
X
അല്ലാഹുവിങ്കല്‍
وَأَقْوَمُ
X
കൂടുതല്‍ ബലം നല്‍കുന്നത്
لِلشَّهَادَةِ
X
സാക്ഷ്യത്തിന്
وَأَدْنَىٰ
X
ഏറ്റവും അടുത്തതും
أَلَّا تَرْتَابُواۖ
X
നിങ്ങള്‍ സംശയിക്കാതിരിക്കാന്‍
إِلَّا أَن تَكُونَ
X
ആയാലൊഴികെ
تِجَارَةً
X
കച്ചവടം
حَاضِرَةً
X
റൊക്കം
تُدِيرُونَهَا
X
നിങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന
بَيْنَكُمْ
X
നിങ്ങള്‍ക്കിടയില്‍
فَلَيْسَ عَلَيْكُمْ
X
നിങ്ങള്‍ക്കില്ല
جُنَاحٌ
X
കുറ്റം
أَلَّا تَكْتُبُوهَاۗ
X
നിങ്ങള്‍ അത് എഴുതിവെക്കാതിരിക്കുന്നതില്‍
وَأَشْهِدُوا
X
നിങ്ങള്‍ സാക്ഷിനിര്‍ത്തണം
إِذَا تَبَايَعْتُمْۚ
X
നിങ്ങള്‍ ഇടപാട് നടത്തുകയാണെങ്കില്‍
وَلَا يُضَارَّ
X
ഉപദ്രവിക്കപ്പെടരുത്
كَاتِبٌ
X
ഒരു എഴുത്തുകാരനും
وَلَا شَهِيدٌۚ
X
ഒരു സാക്ഷിയും (ഉപദ്രവിക്കപ്പെടാവ)തല്ല
وَإِن تَفْعَلُوا
X
നിങ്ങള്‍ അങ്ങനെ ചെയ്യുന്നുവെങ്കില്‍
فَإِنَّهُ
X
തീര്‍ച്ചയായും അത്
فُسُوقٌ
X
അധര്‍മമാണ്
بِكُمْۗ
X
നിങ്ങളിലുള്ള
وَاتَّقُوا اللَّهَۖ
X
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
وَيُعَلِّمُكُمُ اللَّهُۗ
X
അല്ലാഹു നിങ്ങളെ പഠിപ്പിക്കുന്നു
وَاللَّهُ
X
അല്ലാഹു
بِكُلِّ شَيْءٍ
X
എല്ലാ കാര്യവും
عَلِيمٌ
X
അറിയുന്നവനാണ്
﴿2:282﴾ وَإِن كُنتُمْ
X
നിങ്ങളാണെങ്കില്‍
عَلَىٰ سَفَرٍ
X
യാത്രയില്‍
وَلَمْ تَجِدُوا
X
നിങ്ങള്‍ക്ക് കിട്ടിയില്ല
كَاتِبًا
X
എഴുത്തുകാരനെ
فَرِهَانٌ
X
അപ്പോള്‍ പണയം
مَّقْبُوضَةٌۖ
X
സ്വീകരിക്കപ്പെടുന്നു
فَإِنْ أَمِنَ
X
ഇനി വിശ്വസിച്ചേല്‍പിച്ചാല്‍
بَعْضُكُم
X
നിങ്ങളില്‍ ചിലര്‍
بَعْضًا
X
ചിലരെ
فَلْيُؤَدِّ
X
വീട്ടണം
الَّذِي اؤْتُمِنَ
X
വിശ്വസിച്ചേല്‍പിക്കപ്പെട്ടവന്‍
أَمَانَتَهُ
X
അവനെ വിശ്വസിച്ചേല്‍പ്പിച്ചത്
وَلْيَتَّقِ اللَّهَ
X
അവന്‍ അല്ലാഹുവിനെ സൂക്ഷിക്കട്ടെ
رَبَّهُۗ
X
അവന്റെ രക്ഷിതാവായ
وَلَا تَكْتُمُوا
X
നിങ്ങള്‍ മറച്ചുവെക്കരുത്
الشَّهَادَةَۚ
X
സാക്ഷ്യത്തെ
وَمَن يَكْتُمْهَا
X
ആര്‍ അത് മറച്ചുവെക്കുന്നുവോ
فَإِنَّهُ
X
തീര്‍ച്ചയായും അവന്‍
آثِمٌ
X
കുറ്റവാളിയാണ്
قَلْبُهُۗ
X
അവന്റെ മനസ്സ്
وَاللَّهُ
X
അല്ലാഹു
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതെല്ലാം
عَلِيمٌ
X
അറിയുന്നവനാണ്
﴿2:283﴾ ذُرِّيَّةً
X
സന്താനങ്ങളായ നിലയില്‍
بَعْضُهَا
X
അവരില്‍ ചിലര്‍
مِن بَعْضٍۗ
X
ചിലരില്‍ നിന്ന്
وَاللَّهُ
X
അല്ലാഹു
سَمِيعٌ
X
എല്ലാം കേള്‍ക്കുന്നവനാണ്
عَلِيمٌ
X
എല്ലാം അറിയുന്നവനും
﴿3:34﴾ فَإِن تَوَلَّوْا
X
ഇനി അവര്‍ പിന്തിരിഞ്ഞാല്‍
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
عَلِيمٌ
X
നന്നായി അറിയുന്നവനാണ്
بِالْمُفْسِدِينَ
X
നാശകാരികളെപ്പറ്റി
﴿3:63﴾ وَلَا تُؤْمِنُوا
X
നിങ്ങള്‍ വിശ്വസിക്കരുത്
إِلَّا لِمَن تَبِعَ
X
പിന്തുടര്‍ന്നവരെയല്ലാതെ
دِينَكُمْ
X
നിങ്ങളുടെ മതത്തെ
قُلْ
X
(നബിയേ)താങ്കള്‍ പറയുക
إِنَّ الْهُدَىٰ
X
നിശ്ചയം സന്‍മാര്‍ഗം
هُدَى اللَّهِ
X
അല്ലാഹുവിന്റെ സന്‍മാര്‍ഗം(മാത്രമാണ്)
أَن يُؤْتَىٰ
X
നല്‍കപ്പെടല്‍, നല്‍കപ്പെടുമെന്ന്
أَحَدٌ
X
ഒരുവന്, ആര്‍ക്കെങ്കിലും
مِّثْلَ مَا أُوتِيتُمْ
X
നിങ്ങള്‍ക്ക് നല്‍കപ്പെട്ടതുപോലെ
أَوْ يُحَاجُّوكُمْ
X
അല്ലെങ്കില്‍ അവര്‍ നിങ്ങളോട് ന്യയവാദം നടത്താന്‍ (നടത്തുമെന്നോ)
عِندَ رَبِّكُمْۗ
X
നിങ്ങളുടെ നാഥന്റെയടുക്കല്‍
قُلْ
X
പറയുക
إِنَّ الْفَضْلَ
X
നിശ്ചയം അനുഗ്രഹം
بِيَدِ اللَّهِ
X
അല്ലാഹുവിന്റെ കയ്യിലാണ്
يُؤْتِيهِ
X
അത് അവന്‍ നല്‍കുന്നു
مَن يَشَاءُۗ
X
അവന്‍ ഇഛിക്കുന്നവര്‍ക്ക്
وَاللَّهُ
X
അല്ലാഹു
وَاسِعٌ
X
ഏറെ വിശാലതയുള്ളവനാണ്
عَلِيمٌ
X
എല്ലാം അറിയുന്നവനാണ്
﴿3:73﴾ لَن تَنَالُوا
X
നിങ്ങള്‍ നേടുകയില്ല
الْبِرَّ
X
പുണ്യം
حَتَّىٰ تُنفِقُوا
X
നിങ്ങള്‍ ചെലവഴിക്കുന്നത് വരെ
مِمَّا تُحِبُّونَۚ
X
നിങ്ങള്‍ ഇഷ്ടപ്പെടുന്നതില്‍ നിന്ന്
وَمَا تُنفِقُوا
X
നിങ്ങള്‍ ചെലവഴിക്കുന്നത്
مِن شَيْءٍ
X
എന്തും, വസ്തുവില്‍ നിന്ന്
فَإِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
بِهِ
X
അതിനെക്കുറിച്ച്
عَلِيمٌ
X
നന്നായി അറിയുന്നവനാണ്
﴿3:92﴾ وَمَا يَفْعَلُوا
X
അവര്‍ ചെയ്യുന്നത് (എന്തും)
مِنْ خَيْرٍ
X
നന്മയായി
فَلَن يُكْفَرُوهُۗ
X
അതിന്റെ (സദ്ഫലം) അവര്‍ക്ക് നിഷേധിക്കപ്പെടുന്നതല്ല,
وَاللَّهُ
X
അല്ലാഹു
عَلِيمٌ
X
നന്നായി അറിയുന്നവനാണ്
بِالْمُتَّقِينَ
X
സൂക്ഷ്മത പാലിക്കുന്നവരെ
﴿3:115﴾ هَا أَنتُمْ
X
നോക്കൂ നിങ്ങള്‍ കൂട്ടരേ
أُولَاءِ تُحِبُّونَهُمْ
X
നിങ്ങള്‍ അവരെ സ്നേഹിക്കുന്നു
وَلَا يُحِبُّونَكُمْ
X
അവരോ നിങ്ങളെ സ്നേഹിക്കുന്നില്ല
وَتُؤْمِنُونَ
X
നിങ്ങള്‍ വിശ്വസിക്കുകയും ചെയ്യുന്നു
بِالْكِتَابِ كُلِّهِ
X
എല്ലാ വേദത്തിലും
وَإِذَا لَقُوكُمْ
X
നിങ്ങളെ അവര്‍ കണ്ടുമുട്ടിയാല്‍
قَالُوا
X
അവര്‍ പറയും
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
وَإِذَا خَلَوْا
X
(നിങ്ങളില്‍ നിന്ന്) അവര്‍ പിരിഞ്ഞുപോയാല്‍
عَضُّوا
X
അവര്‍ കടിക്കുന്നു
عَلَيْكُمُ
X
നിങ്ങളോടുള്ള അരിശംകൊണ്ട്
الْأَنَامِلَ
X
വിരലുകള്‍
مِنَ الْغَيْظِۚ
X
കോപം കാരണം
قُلْ
X
പറയുക
مُوتُوا
X
നിങ്ങള്‍ മരിച്ചുകൊള്ളുക
بِغَيْظِكُمْۗ
X
നിങ്ങളുടെ വിദ്വേഷവുമായി
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
عَلِيمٌ
X
നന്നായി അറിയുന്നവനാണ്
بِذَاتِ الصُّدُورِ
X
നെഞ്ചുകളിലുള്ള(മനസ്സുകളിലുള്ള)തൊക്കെയും
﴿3:119﴾ وَإِذْ غَدَوْتَ
X
നീ പുലര്‍ച്ചെ ഇറങ്ങിത്തിരിച്ച സന്ദര്‍ഭം (ഓര്‍ക്കുക)
مِنْ أَهْلِكَ
X
നിന്റെ കുടുംബത്തില്‍ നിന്ന്
تُبَوِّئُ
X
ഒരുക്കുന്നു, ഒരുക്കാന്‍
الْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്ക്
مَقَاعِدَ
X
താവളങ്ങള്‍
لِلْقِتَالِۗ
X
യുദ്ധത്തിന്
وَاللَّهُ
X
അല്ലാഹു
سَمِيعٌ
X
എല്ലാം കേള്‍ക്കുന്നവന്‍
عَلِيمٌ
X
എല്ലാം അറിയുന്നവന്‍
﴿3:121﴾ ثُمَّ
X
പിന്നെ
أَنزَلَ
X
അവന്‍ ഇറക്കി
عَلَيْكُم
X
നിങ്ങള്‍ക്ക് മേല്‍
مِّن بَعْدِ
X
ശേഷം
الْغَمِّ
X
ദുഃഖത്തിന്
أَمَنَةً
X
ശാന്തി
نُّعَاسًا
X
നിദ്രാമയക്കമായി
يَغْشَىٰ
X
അത് പൊതിയുന്നു
طَائِفَةً
X
ഒരു വിഭാഗത്തെ
مِّنكُمْۖ
X
നിങ്ങളില്‍ നിന്നുള്ള
وَطَائِفَةٌ
X
(മറ്റൊരു) വിഭാഗം
قَدْ
X
തീര്‍ച്ചയായും
أَهَمَّتْهُمْ
X
അവരെ അസ്വസ്ഥരാക്കി
أَنفُسُهُمْ
X
അവരുടെ ദേഹങ്ങള്‍, അവരുടെ താല്‍പര്യങ്ങള്‍
يَظُنُّونَ
X
അവര്‍ ധരിച്ച് വെക്കുന്നു
بِاللَّهِ
X
അല്ലാഹുവിനെ സംബന്ധിച്ച്
غَيْرَ الْحَقِّ
X
സത്യമല്ലാത്ത, സത്യവിരുദ്ധമായ
ظَنَّ الْجَاهِلِيَّةِۖ
X
അനിസ്ലാമിക(മൂഢ) ധാരണ
يَقُولُونَ
X
അവര്‍ പറയുന്നു(ചോദിക്കുന്നു)
هَل لَّنَا
X
ഞങ്ങള്‍ക്ക് ഉണ്ടോ
مِنَ الْأَمْرِ
X
കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍
مِن شَيْءٍۗ
X
വല്ലതും (വല്ല പങ്കും)
قُلْ
X
നീ പറയുക
إِنَّ الْأَمْرَ
X
നിശ്ചയം കാര്യം
كُلَّهُ
X
അതെല്ലാം
لِلَّهِۗ
X
അല്ലാഹുവിനുള്ളതാണ്
يُخْفُونَ
X
അവര്‍ ഒളിച്ചുവെക്കുന്നു
فِي أَنفُسِهِم
X
അവരുടെ മനസ്സുകളില്‍
مَّا لَا يُبْدُونَ
X
അവര്‍ വെളിപ്പെടുത്താത്തത്
لَكَۖ
X
നിന്നോട്
يَقُولُونَ
X
അവര്‍ പറയുന്നു
لَوْ كَانَ
X
ഉണ്ടായിരുന്നെങ്കില്‍
لَنَا
X
നമുക്ക്
مِنَ الْأَمْرِ
X
കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍
شَيْءٌ
X
വല്ലതും (വല്ല പങ്കും)
مَّا قُتِلْنَا
X
നാം കൊല്ലപ്പെടുമായിരുന്നില്ല
هَاهُنَاۗ
X
ഇവിടെ
قُل
X
താങ്കള്‍ പറയുക
لَّوْ كُنتُمْ
X
നിങ്ങള്‍ ആയിരുന്നാലും
فِي بُيُوتِكُمْ
X
നിങ്ങളുടെ വീടുകളില്‍
لَبَرَزَ
X
(സ്വയം) പുറപ്പെട്ടുവരുമായിരുന്നു
الَّذِينَ كُتِبَ عَلَيْهِمُ
X
വിധിക്കപ്പെട്ടവര്‍
الْقَتْلُ
X
വധം
إِلَىٰ مَضَاجِعِهِمْۖ
X
അവരുടെ മരണ സ്ഥലങ്ങളിലേക്ക്
وَلِيَبْتَلِيَ اللَّهُ
X
അല്ലാഹു പരീക്ഷിക്കാനും
مَا فِي صُدُورِكُمْ
X
നിങ്ങളുടെ നെഞ്ചുകളിലുള്ളത്
وَلِيُمَحِّصَ
X
ശുദ്ധീകരിക്കാനും
مَا فِي قُلُوبِكُمْۗ
X
നിങ്ങളുടെ ഹൃദയങ്ങളിലുള്ളത്
وَاللَّهُ
X
അല്ലാഹു
عَلِيمٌ
X
നന്നായി അറിയുന്നവനാണ്
بِذَاتِ الصُّدُورِ
X
നെഞ്ചുകളിലുള്ളത്
﴿3:154﴾ وَلَكُمْ
X
നിങ്ങള്‍ക്കുള്ളതാണ്
نِصْفُ
X
പാതി
مَا تَرَكَ
X
വിട്ടേച്ചുപോയതിന്റെ
أَزْوَاجُكُمْ
X
നിങ്ങളുടെ ഭാര്യമാര്‍
إِن لَّمْ يَكُن
X
ഇല്ലെങ്കില്‍
لَّهُنَّ
X
അവര്‍ക്ക്
وَلَدٌۚ
X
സന്താനം
فَإِن كَانَ
X
ഇനി ഉണ്ടെങ്കില്‍
لَهُنَّ
X
അവര്‍ക്ക്
وَلَدٌ
X
കുട്ടി (മക്കള്‍)
فَلَكُمُ
X
നിങ്ങള്‍ക്കുണ്ടാവുക
الرُّبُعُ
X
നാലിലൊന്നാണ്
مِمَّا تَرَكْنَۚ
X
അവര്‍ വിട്ടേച്ചുപോയതിന്റെ
مِن بَعْدِ
X
ശേഷം
وَصِيَّةٍ
X
വസ്വിയത്തിന്
يُوصِينَ بِهَا
X
അവര്‍ വസ്വിയത്ത് ചെയ്യുന്ന
أَوْ دَيْنٍۚ
X
അല്ലെങ്കില്‍ കടത്തിനും
وَلَهُنَّ
X
അവര്‍ക്കുള്ളതാണ്
الرُّبُعُ
X
നാലിലൊന്ന്
مِمَّا تَرَكْتُمْ
X
നിങ്ങള്‍ വിട്ടേച്ചുപോയതിന്റെ
إِن لَّمْ يَكُن لَّكُمْ
X
നിങ്ങള്‍ക്കില്ലങ്കില്‍
وَلَدٌۚ
X
മക്കള്‍
فَإِن كَانَ
X
അഥവാ ഉണ്ടെങ്കില്‍
لَكُمْ
X
നിങ്ങള്‍ക്ക്
وَلَدٌ
X
മക്കള്‍
فَلَهُنَّ
X
അവര്‍ക്കുണ്ടാവുക
الثُّمُنُ
X
എട്ടിലൊന്നാണ്
مِمَّا تَرَكْتُمۚ
X
നിങ്ങള്‍ വിട്ടേച്ചുപോയതില്‍ നിന്ന്
مِّن بَعْدِ
X
ശേഷം
وَصِيَّةٍ
X
വസ്വിയത്തിന്
تُوصُونَ بِهَا
X
നിങ്ങള്‍ വസ്വിയത്ത് ചെയ്യുന്ന
أَوْ دَيْنٍۗ
X
അല്ലെങ്കില്‍ കടത്തിന്
وَإِن كَانَ رَجُلٌ
X
ഒരു പുരുഷന്‍ ആണെങ്കില്‍
يُورَثُ
X
അനന്തരമെടുക്കപ്പെടുന്ന
كَلَالَةً
X
പിതാവും മക്കളും ജീവിച്ചിരിപ്പില്ലാത്തവന്‍
أَوِ امْرَأَةٌ
X
അല്ലെങ്കില്‍ സ്ത്രീ
وَلَهُ
X
അവനുണ്ട്
أَخٌ
X
ഒരു സഹോദരന്‍
أَوْ أُخْتٌ
X
അല്ലെങ്കില്‍ ഒരു സഹോദരി
فَلِكُلِّ وَاحِدٍ
X
അപ്പോള്‍ ഓരോരുത്തര്‍ക്കുമുണ്ട്
مِّنْهُمَا
X
അവര്‍ രണ്ട്പേരില്‍
السُّدُسُۚ
X
ആറിലൊന്ന്
فَإِن كَانُوا
X
ഇനി അവര്‍ ആണെങ്കില്‍
أَكْثَرَ مِن ذَٰلِكَ
X
അതില്‍ കൂടുതല്‍
فَهُمْ
X
അപ്പോള്‍ അവര്‍
شُرَكَاءُ
X
പങ്കാളികളാകുന്നു
فِي الثُّلُثِۚ
X
മൂന്നിലൊന്നില്‍
مِن بَعْدِ
X
ശേഷം
وَصِيَّةٍ
X
വസ്വിയത്തിന്
يُوصَىٰ بِهَا
X
ചെയ്യപ്പെടുന്ന വസ്വിയത്ത്
أَوْ دَيْنٍ
X
അല്ലെങ്കില്‍ കടത്തിനും
غَيْرَ مُضَارٍّۚ
X
ദ്രോഹകരമല്ലാത്ത
وَصِيَّةً
X
ഉപദേശമായ നിലയില്‍
مِّنَ اللَّهِۗ
X
അല്ലാഹുവിങ്കല്‍ നിന്നുള്ള
وَاللَّهُ
X
അല്ലാഹു
عَلِيمٌ
X
എല്ലാം അറിയുന്നവന്‍
حَلِيمٌ
X
ഏറെ ക്ഷമിക്കുന്നവന്‍
﴿4:12﴾ يُرِيدُ اللَّهُ
X
അല്ലാഹു ഉദ്ദേശിക്കുന്നു
لِيُبَيِّنَ
X
വിവരിച്ചുതരാന്‍
لَكُمْ
X
നിങ്ങള്‍ക്ക്
وَيَهْدِيَكُمْ
X
നിങ്ങളെ നയിക്കാനും
سُنَنَ
X
ചര്യകളെ
الَّذِينَ مِن قَبْلِكُمْ
X
നിങ്ങള്‍ക്ക് മുമ്പുള്ളവരുടെ
وَيَتُوبَ
X
പശ്ചാതാപം സ്വീകരിക്കാനും
عَلَيْكُمْۗ
X
നിങ്ങളുടെ
وَاللَّهُ
X
അല്ലാഹു
عَلِيمٌ
X
എല്ലാം അറിയുന്നവന്‍
حَكِيمٌ
X
യുക്തിമാന്‍
﴿4:26﴾ يَسْتَفْتُونَكَ
X
അവര്‍ നിന്നോട് മതവിധിചോദിക്കുന്നു
قُلِ
X
പറയുക
اللَّهُ
X
അല്ലാഹു
يُفْتِيكُمْ
X
നിങ്ങള്‍ക്ക് മതവിധി നല്‍കുന്നു
فِي الْكَلَالَةِۚ
X
നിരാലംബരില്‍ (പിതാവോ മക്കളോ ഇല്ലാതെ മരണമടയുന്നവരുടെ അനന്തരസ്വത്തിന്റെ കാര്യത്തില്‍)
إِنِ امْرُؤٌ هَلَكَ
X
ഒരാള്‍ മരണപ്പെട്ടു
لَيْسَ لَهُ وَلَدٌ
X
അവന് മക്കളില്ല
وَلَهُ أُخْتٌ
X
അവന് ഒരു സഹോദരിയുണ്ട്
فَلَهَا
X
അപ്പോള്‍ അവള്‍ക്കുള്ളതാണ്
نِصْفُ مَا تَرَكَۚ
X
അവന്‍ വിട്ടേച്ചുപോയ സ്വത്തിന്റെ പകുതി
وَهُوَ يَرِثُهَا
X
അവളുടെ അനന്തരസ്വത്ത് അവനുള്ളതാണ്
إِن لَّمْ يَكُن لَّهَا وَلَدٌۚ
X
അവള്‍ക്ക് മക്കളില്ലെങ്കില്‍
فَإِن كَانَتَا اثْنَتَيْنِ
X
ഇനി (മരിച്ചയാള്‍ക്ക്) രണ്ടുസഹോദരിമാരുണ്ടെങ്കില്‍
فَلَهُمَا
X
അവര്‍ രണ്ടുപേര്‍ക്കുമുണ്ട്
الثُّلُثَانِ
X
മൂന്നില്‍ രണ്ട്
مِمَّا تَرَكَۚ
X
അവന്‍ വിട്ടേച്ചുപോയതിന്റെ
وَإِن كَانُوا
X
അവര്‍ ആണെങ്കില്‍
إِخْوَةً
X
സഹോദരങ്ങള്‍
رِّجَالًا
X
ആണുങ്ങളായും
وَنِسَاءً
X
പെണ്ണുങ്ങളായും
فَلِلذَّكَرِ
X
അപ്പോള്‍ പുരുഷനുണ്ട്
مِثْلُ
X
തുല്യമായ
حَظِّ
X
ഓഹരിയുണ്ട്
الْأُنثَيَيْنِۗ
X
രണ്ടുപെണ്ണിന്റെ
يُبَيِّنُ اللَّهُ
X
അല്ലാഹു വിവരിച്ചുതരുന്നു
لَكُمْ
X
നിങ്ങള്‍ക്ക്
أَن تَضِلُّواۗ
X
നിങ്ങള്‍ വഴിപിഴച്ച് പോകാതിരിക്കാന്‍
وَاللَّهُ
X
അല്ലാഹു
بِكُلِّ شَيْءٍ
X
എല്ലാകാര്യങ്ങളെക്കുറിച്ചും
عَلِيمٌ
X
നന്നായറിയുന്നവന്‍
﴿4:176﴾ وَاذْكُرُوا
X
നിങ്ങള്‍ ഓര്‍ക്കുക
نِعْمَةَ
X
അനുഗ്രഹം
اللَّهِ
X
അല്ലാഹുവിന്റെ
عَلَيْكُمْ
X
നിങ്ങള്‍ക്ക്
وَمِيثَاقَهُ
X
അവന്റെ കരാറും
الَّذِي وَاثَقَكُم بِهِ
X
നിങ്ങളുമായി അവന്‍ ഏര്‍പ്പെട്ടതായ
إِذْ قُلْتُمْ
X
നിങ്ങള്‍ പറഞ്ഞപ്പോള്‍
سَمِعْنَا
X
ഞങ്ങള്‍ കേട്ടിരിക്കുന്നുവെന്ന്
وَأَطَعْنَاۖ
X
ഞങ്ങള്‍ അനുസരിക്കുകയും ചെയ്തിരിക്കുന്നു
وَاتَّقُوا
X
നിങ്ങള്‍ സൂക്ഷിക്കുക
اللَّهَۚ
X
അല്ലാഹുവെ
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
عَلِيمٌ
X
നന്നായറിയുന്നവനാണ്
بِذَاتِ الصُّدُورِ
X
മനസ്സുകളിലുള്ളത്
﴿5:7﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
مَن
X
ആരെങ്കിലും
يَرْتَدَّ
X
അവന്‍ തിരിച്ചുപോകുന്നു(എങ്കില്‍)
مِنكُمْ
X
നിങ്ങളില്‍നിന്ന്
عَن دِينِهِ
X
തന്റെ മതത്തെവിട്ട്
فَسَوْفَ يَأْتِي اللَّهُ
X
അല്ലാഹു കൊണ്ടുവരും
بِقَوْمٍ
X
(മറ്റൊരു) ജനവിഭാഗത്തെ
يُحِبُّهُمْ
X
അവന്‍ അവരെ ഇഷ്ടപ്പെടും
وَيُحِبُّونَهُ
X
അവര്‍ അവനെയും ഇഷ്ടപ്പെടും
أَذِلَّةٍ
X
വിനയം കാണിക്കുന്നവരായ
عَلَى الْمُؤْمِنِينَ
X
സത്യവിശ്വാസികളോട്
أَعِزَّةٍ
X
പ്രതാപം കാണിക്കുന്നവരായ
عَلَى الْكَافِرِينَ
X
സത്യനിഷേധികളോട്
يُجَاهِدُونَ
X
അവര്‍ സമരം നടത്തും
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
وَلَا يَخَافُونَ
X
അവര്‍ ഭയപ്പെടുകയില്ല
لَوْمَةَ
X
ആക്ഷേപത്തെ
لَائِمٍۚ
X
ആക്ഷേപകന്റെ
ذَٰلِكَ
X
അത്
فَضْلُ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹമാണ്
يُؤْتِيهِ
X
അവനത് നല്‍കുന്നു
مَن يَشَاءُۚ
X
അവനിച്ഛിക്കുന്നവര്‍ക്ക്
وَاللَّهُ
X
അല്ലാഹു
وَاسِعٌ
X
വിപുലമായ ഔദാര്യമുടയവനാണ്
عَلِيمٌ
X
എല്ലാം അറിയുന്നവനും
﴿5:54﴾ جَعَلَ اللَّهُ
X
അല്ലാഹു ആക്കിയിരിക്കുന്നു
الْكَعْبَةَ
X
കഅ്ബയെ
الْبَيْتَ
X
അതായത് മന്ദിരത്തെ
الْحَرَامَ
X
ആദരണീയമായ
قِيَامًا
X
നിലനില്‍പിനുള്ള ആധാരം
لِّلنَّاسِ
X
മനുഷ്യരാശിയുടെ
وَالشَّهْرَ
X
മാസത്തെയും
الْحَرَامَ
X
ആദരണീയമായ
وَالْهَدْيَ
X
ബലിമൃഗത്തെയും
وَالْقَلَائِدَۚ
X
(അവയുടെ കഴുത്തിലെ) അടയാളപ്പട്ടകളെയും
ذَٰلِكَ
X
അത്
لِتَعْلَمُوا
X
നിങ്ങള്‍ അറിയാന്‍വേണ്ടിയാണ്
أَنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
يَعْلَمُ
X
അവന്‍ അറിയുന്നുവെന്ന്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളവ
وَمَا فِي الْأَرْضِ
X
ഭൂമിയിലുള്ളവയും
وَأَنَّ اللَّهَ
X
നിശ്ചയം അല്ലാഹുവാണെന്നും
بِكُلِّ شَيْءٍ
X
എല്ലാ കാര്യങ്ങളെക്കുറിച്ചും
عَلِيمٌ
X
നന്നായറിയുന്നവന്‍
﴿5:97﴾ وَتِلْكَ
X
അത്
حُجَّتُنَا
X
നമ്മുടെ ന്യായം
آتَيْنَاهَا
X
അത് നാം നല്‍കി
إِبْرَاهِيمَ
X
ഇബ്റാഹീമിന്
عَلَىٰ قَوْمِهِۚ
X
തന്റെ ജനതക്കെതിരെ
نَرْفَعُ
X
നാം ഉയര്‍ത്തിക്കൊടുക്കുന്നു
دَرَجَاتٍ
X
പദവികള്‍
مَّن
X
ചിലര്‍ക്ക്
نَّشَاءُۗ
X
നാമിച്ഛിക്കുന്നു(നാമിച്ഛിക്കുന്ന)
إِنَّ رَبَّكَ
X
തീര്‍ച്ചയായും നിന്റെ നാഥന്‍
حَكِيمٌ
X
യുക്തിമാനാണ്
عَلِيمٌ
X
അഭിജ്ഞനും
﴿6:83﴾ بَدِيعُ
X
മുന്‍ മാതൃകയില്ലാതെ സൃഷ്ടിച്ചവന്‍
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضِۖ
X
ഭൂമിയെയും
أَنَّىٰ
X
എങ്ങനെ
يَكُونُ
X
ഉണ്ടാകും
لَهُ
X
അവന്
وَلَدٌ
X
സന്താനം
وَلَمْ تَكُن
X
ഉണ്ടായിട്ടില്ല
لَّهُ
X
അവന്
صَاحِبَةٌۖ
X
ഇണ(ഭാര്യ)
وَخَلَقَ
X
അവന്‍ സൃഷ്ടിച്ചു
كُلَّ
X
എല്ലാ
شَيْءٍۖ
X
വസ്തുവിനെയും
وَهُوَ
X
അവന്‍
بِكُلِّ
X
എല്ലാ
شَيْءٍ
X
കാര്യവും
عَلِيمٌ
X
നന്നായി അറിയുന്നവനാണ്
﴿6:101﴾ وَيَوْمَ
X
ദിവസം
يَحْشُرُهُمْ
X
അവന്‍ അവരെ ഒരുമിച്ചുചേര്‍ക്കും
جَمِيعًا
X
എല്ലാവരെയും
يَا مَعْشَرَ
X
സമൂഹമേ
الْجِنِّ
X
ജിന്നുകളുടെ
قَدِ اسْتَكْثَرْتُم
X
ധാരാളംപേരെ നിങ്ങള്‍ വഴിപിഴപ്പിച്ചിട്ടുണ്ട്
مِّنَ الْإِنسِۖ
X
മനുഷ്യരില്‍നിന്ന്
وَقَالَ
X
അപ്പോള്‍ പറഞ്ഞു(പറയും)
أَوْلِيَاؤُهُم
X
അവരുടെ ആത്മമിത്രങ്ങള്‍
مِّنَ الْإِنسِ
X
മനുഷ്യരില്‍നിന്നുള്ള
رَبَّنَا
X
ഞങ്ങളുടെ നാഥാ
اسْتَمْتَعَ
X
സുഖമാസ്വദിച്ചു
بَعْضُنَا
X
ഞങ്ങളില്‍ ചിലര്‍
بِبَعْضٍ
X
ചിലരെക്കൊണ്ട്
وَبَلَغْنَا
X
ഞങ്ങള്‍ എത്തിയിരിക്കുന്നു
أَجَلَنَا
X
ഞങ്ങളുടെ അവധിയില്‍
الَّذِي أَجَّلْتَ
X
അവധിയായി നീ അനുവദിച്ച
لَنَاۚ
X
ഞങ്ങള്‍ക്ക്
قَالَ
X
അവന്‍ പറഞ്ഞു(പറയും)
النَّارُ
X
നരകമാണ്
مَثْوَاكُمْ
X
നിങ്ങളുടെ താമസസ്ഥലം
خَالِدِينَ
X
സ്ഥിരവാസികളായിക്കൊണ്ട്
فِيهَا
X
അതില്‍
إِلَّا مَا شَاءَ اللَّهُۗ
X
അല്ലാഹു ഉദ്ദേശിച്ചത് ഒഴികെ
إِنَّ رَبَّكَ
X
തീര്‍ച്ചയായും നിന്റെ നാഥന്‍
حَكِيمٌ
X
യുക്തിമാനാണ്
عَلِيمٌ
X
എല്ലാം അറിയുന്നവനും
﴿6:128﴾ وَقَالُوا
X
അവര്‍ പറഞ്ഞു
مَا فِي بُطُونِ
X
വയറുകളിലുള്ളത്
هَٰذِهِ
X
الْأَنْعَامِ
X
കാലികളുടെ
خَالِصَةٌ
X
മാത്രമുള്ളതാണ്
لِّذُكُورِنَا
X
ഞങ്ങളിലെ ആണുങ്ങള്‍ക്ക്
وَمُحَرَّمٌ
X
നിഷിദ്ധമാണ്
عَلَىٰ أَزْوَاجِنَاۖ
X
ഞങ്ങളുടെ ഭാര്യമാര്‍ക്ക്
وَإِن يَكُن
X
ഇനി അതാണെങ്കില്‍
مَّيْتَةً
X
ശവം
فَهُمْ
X
അപ്പോള്‍ അവര്‍
فِيهِ
X
അതില്‍
شُرَكَاءُۚ
X
പങ്കാളികളാകും
سَيَجْزِيهِمْ
X
വഴിയെ അവര്‍ക്ക് അവന്‍ പ്രതിഫലം നല്‍കും
وَصْفَهُمْۚ
X
അവരുടെ ജല്‍പനത്തിന്
إِنَّهُ
X
തീര്‍ച്ചയായും അവന്‍
حَكِيمٌ
X
യുക്തിമാനാണ്
عَلِيمٌ
X
എല്ലാം അറിയുന്നവനും
﴿6:139﴾ قَالَ
X
പറഞ്ഞു
الْمَلَأُ
X
പ്രമാണിമാര്‍
مِن قَوْمِ فِرْعَوْنَ
X
ഫറവോന്റെ ജനതയിലെ
إِنَّ هَٰذَا
X
തീര്‍ച്ചയായും ഇവന്‍
لَسَاحِرٌ
X
മായാജാലക്കാരനാണ്
عَلِيمٌ
X
നല്ല വിവരമുള്ള, പഠിച്ച
﴿7:109﴾ وَإِمَّا يَنزَغَنَّكَ
X
നിന്നെ ബാധിക്കുകയാണെങ്കില്‍
مِنَ الشَّيْطَانِ
X
പിശാചില്‍ നിന്നുള്ള
نَزْغٌ
X
വല്ല ദുര്‍ബോധനവും
فَاسْتَعِذْ
X
നീ ശരണം തേടുക
بِاللَّهِۚ
X
അല്ലാഹുവില്‍
إِنَّهُ
X
തീര്‍ച്ചയായും അവന്‍
سَمِيعٌ
X
എല്ലാം കേള്‍ക്കുന്നവനാണ്
عَلِيمٌ
X
എല്ലാം അറിയുന്നവനും
﴿7:200﴾ فَلَمْ تَقْتُلُوهُمْ
X
എന്നാല്‍ നിങ്ങള്‍ അവരെ വധിച്ചിട്ടില്ല
وَلَٰكِنَّ اللَّهَ
X
പക്ഷേ, അല്ലാഹുവാണ്
قَتَلَهُمْۚ
X
അവരെ വധിച്ചത്
وَمَا رَمَيْتَ
X
നീ എറിഞ്ഞിട്ടില്ല
إِذْ رَمَيْتَ
X
നീ എറിഞ്ഞപ്പോള്‍
وَلَٰكِنَّ اللَّهَ
X
പക്ഷേ, അല്ലാഹുവാണ്
رَمَىٰۚ
X
എറിഞ്ഞത്
وَلِيُبْلِيَ
X
അവന്‍ പരീക്ഷിക്കുന്നതിനു വേണ്ടിയുമാണ്
الْمُؤْمِنِينَ
X
സത്യവിശ്വാസികളെ
مِنْهُ
X
അതുമുഖേന
بَلَاءً
X
ഒരു പരീക്ഷണം
حَسَنًاۚ
X
നല്ലതായ
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
سَمِيعٌ
X
എല്ലാം കേള്‍ക്കുന്നവനാണ്
عَلِيمٌ
X
എല്ലാം അറിയുന്നവനും
﴿8:17﴾ إِذْ
X
സന്ദര്‍ഭം (ഓര്‍ക്കുക)
أَنتُم
X
നിങ്ങള്‍
بِالْعُدْوَةِ
X
താഴ്വരയുടെ ഭാഗത്തായ
الدُّنْيَا
X
അടുത്ത
وَهُم
X
അവര്‍
بِالْعُدْوَةِ
X
ഭാഗത്തും
الْقُصْوَىٰ
X
അകന്ന
وَالرَّكْبُ
X
കച്ചവടസംഘം
أَسْفَلَ
X
താഴെയും
مِنكُمْۚ
X
നിങ്ങള്‍ക്ക്
وَلَوْ تَوَاعَدتُّمْ
X
നിങ്ങള്‍ പരസ്പരം നിശ്ചയിച്ചിരുന്നുവെങ്കില്‍
لَاخْتَلَفْتُمْ
X
നിങ്ങള്‍ വിരുദ്ധമായി പ്രവര്‍ത്തിക്കുമായിരുന്നു
فِي الْمِيعَادِۙ
X
നിശ്ചയത്തിന്
وَلَٰكِن
X
എന്നാല്‍
لِّيَقْضِيَ اللَّهُ
X
അല്ലാഹു നടപ്പില്‍ വരുത്താനാണ്
أَمْرًا
X
ഒരു കാര്യം
كَانَ
X
അതായിരുന്നു
مَفْعُولًا
X
ചെയ്യപ്പെടേണ്ടത്
لِّيَهْلِكَ
X
നശിക്കാന്‍
مَنْ
X
ഒരാള്‍
هَلَكَ
X
അവന്‍ നശിച്ചു
عَن بَيِّنَةٍ
X
വ്യക്തമായ തെളിവോടെ
وَيَحْيَىٰ
X
ജീവിക്കാനും
مَنْ
X
ഒരുത്തന്‍
حَيَّ
X
അവന്‍ ജീവിക്കുന്നു
عَن بَيِّنَةٍۗ
X
വ്യക്തമായ തെളിവോടെ
وَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
لَسَمِيعٌ
X
എല്ലാം കേള്‍ക്കുന്നവനാണ്
عَلِيمٌ
X
എല്ലാം അറിയുന്നവനും
﴿8:42﴾ إِذْ
X
സന്ദര്‍ഭം
يُرِيكَهُمُ
X
അവരെ നിനക്ക് കാണിച്ചുതന്നു
اللَّهُ
X
അല്ലാഹു
فِي مَنَامِكَ
X
നിന്റെ സ്വപ്നത്തില്‍
قَلِيلًاۖ
X
കുറച്ചുപേരായി
وَلَوْ أَرَاكَهُمْ
X
അവന്‍ അവരെ നിനക്ക് കാണിച്ചുതന്നിരുന്നെങ്കില്‍
كَثِيرًا
X
എണ്ണക്കൂടുതലുള്ളതായി
لَّفَشِلْتُمْ
X
നിങ്ങള്‍ക്ക് ധൈര്യക്ഷയമുണ്ടാകുമായിരുന്നു
وَلَتَنَازَعْتُمْ
X
നിങ്ങള്‍ ഭിന്നിക്കുകയും ചെയ്യുമായിരുന്നു
فِي الْأَمْرِ
X
(യുദ്ധത്തിന്റെ) കാര്യത്തില്‍
وَلَٰكِنَّ اللَّهَ
X
എന്നാല്‍ അല്ലാഹു
سَلَّمَۗ
X
അവന്‍ രക്ഷിച്ചു
إِنَّهُ
X
തീര്‍ച്ചയായും അവന്‍
عَلِيمٌ
X
എല്ലാം അറിയുന്നവനാണ്
بِذَاتِ الصُّدُورِ
X
നെഞ്ചു(മനസ്സു)കളിലുള്ളത്
﴿8:43﴾ ذَٰلِكَ
X
അത്
بِأَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
لَمْ يَكُ
X
അല്ല
مُغَيِّرًا
X
മാറ്റം വരുത്തുന്നവന്‍
نِّعْمَةً
X
അനുഗ്രഹത്തെ
أَنْعَمَهَا
X
അതിനെ അവന്‍ ഔദാര്യമായി നല്‍കി
عَلَىٰ قَوْمٍ
X
ഒരു ജനതയ്ക്ക്
حَتَّىٰ
X
വരെ
يُغَيِّرُوا
X
അവര്‍ മാറ്റുന്നു
مَا بِأَنفُسِهِمْۙ
X
തങ്ങളുടെ നിലപാട്
وَأَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
سَمِيعٌ
X
എല്ലാം കേള്‍ക്കുന്നവനാണ്
عَلِيمٌ
X
അറിയുന്നവനും
﴿8:53﴾ وَإِن يُرِيدُوا
X
അവരാഗ്രഹിക്കുന്നുവെങ്കില്‍
خِيَانَتَكَ
X
നിന്നെ ചതിക്കാന്‍
فَقَدْ خَانُوا اللَّهَ
X
അവര്‍ അല്ലാഹുവോട് വഞ്ചന കാണിച്ചിട്ടുണ്ട്
مِن قَبْلُ
X
മുമ്പ്
فَأَمْكَنَ
X
അതിനാല്‍ അവന്‍ അധീനപ്പെടുത്തിത്തന്നു
مِنْهُمْۗ
X
അവരെ
وَاللَّهُ
X
അല്ലാഹു
عَلِيمٌ
X
എല്ലാം അറിയുന്നവനാണ്
حَكِيمٌ
X
യുക്തിമാനും
﴿8:71﴾ وَالَّذِينَ آمَنُوا
X
സത്യവിശ്വാസം സ്വീകരിച്ചവര്‍
مِن بَعْدُ
X
പിന്നീട്
وَهَاجَرُوا
X
അവര്‍ സ്വദേശം വെടിയുകയും ചെയ്തു
وَجَاهَدُوا
X
അവര്‍ സമരം നടത്തുകയും ചെയ്തു
مَعَكُمْ
X
നിങ്ങളോടൊത്ത്
فَأُولَٰئِكَ
X
അവര്‍
مِنكُمْۚ
X
നിങ്ങളില്‍ പെട്ടവര്‍ തന്നെ
وَأُولُو الْأَرْحَامِ
X
കുടുംബ ബന്ധങ്ങള്‍ ഉള്ളവര്‍
بَعْضُهُمْ
X
അവരില്‍ ചിലര്‍
أَوْلَىٰ
X
കൂടുതല്‍ അടുത്തവരാണ്
بِبَعْضٍ
X
ചിലരോട്
فِي كِتَابِ اللَّهِۗ
X
അല്ലാഹുവിന്റെ നിയമമനുസരിച്ച്
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
بِكُلِّ شَيْءٍ
X
എല്ലാ കാര്യങ്ങളെക്കുറിച്ചും
عَلِيمٌ
X
നന്നായറിയുന്നവനാണ്
﴿8:75﴾ وَيُذْهِبْ
X
അവന്‍ നീക്കിക്കളയും ചെയ്യും
غَيْظَ
X
വെറുപ്പ്
قُلُوبِهِمْۗ
X
അവരുടെ മനസ്സുകളിലെ
وَيَتُوبُ
X
പശ്ചാത്താപം സ്വീകരിക്കുന്നു
اللَّهُ
X
അല്ലാഹു
عَلَىٰ مَن يَشَاءُۗ
X
അവനിച്ഛിക്കുന്നവരുടെ
وَاللَّهُ
X
അല്ലാഹു
عَلِيمٌ
X
എല്ലാം അറിയുന്നവനാണ്
حَكِيمٌ
X
യുക്തിജ്ഞനുമാണ്
﴿9:15﴾ يَا أَيُّهَا الَّذِينَ آمَنُوا
X
സത്യവിശ്വാസികളേ
إِنَّمَا الْمُشْرِكُونَ
X
നിശ്ചയം ബഹുദൈവവിശ്വാസികള്‍
نَجَسٌ
X
അശുദ്ധരാണ്
فَلَا يَقْرَبُوا
X
അതിനാല്‍ അവര്‍ സമീപിക്കരുത്
الْمَسْجِدَ الْحَرَامَ
X
മസ്ജിദുല്‍ ഹറാമിനെ
بَعْدَ
X
ശേഷം
عَامِهِمْ هَٰذَاۚ
X
ഇക്കൊല്ലത്തിന്
وَإِنْ خِفْتُمْ
X
നിങ്ങള്‍ ഭയപ്പെടുന്നുവെങ്കില്‍
عَيْلَةً
X
ദാരിദ്യ്രം (വന്നേക്കുമെന്ന്)
فَسَوْفَ يُغْنِيكُمُ
X
നിങ്ങള്‍ക്ക് സമൃദ്ധിവരുത്തും
اللَّهُ
X
അല്ലാഹു
مِن فَضْلِهِ
X
തന്റെ അനുഗ്രഹത്താല്‍
إِن شَاءَۚ
X
അവന്‍ ഇഛിക്കുന്നുവെങ്കില്‍
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
عَلِيمٌ
X
എല്ലാം അറിയുന്നവനാണ്
حَكِيمٌ
X
യുക്തിമാനുമാണ്
﴿9:28﴾ لَا يَسْتَأْذِنُكَ
X
നിന്നോട് അനുവാദം ചോദിക്കുകയില്ല
الَّذِينَ يُؤْمِنُونَ
X
വിശ്വസിക്കുന്നവര്‍
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും
أَن يُجَاهِدُوا
X
സമരം ചെയ്യുന്നതില്‍ നിന്ന് (വിട്ടുനില്‍ക്കാന്‍)
بِأَمْوَالِهِمْ
X
തങ്ങളുടെ ധനം കൊണ്ട്
وَأَنفُسِهِمْۗ
X
ദേഹം കൊണ്ടും
وَاللَّهُ
X
അല്ലാഹു
عَلِيمٌ
X
നന്നായറിയുന്നവനാണ്
بِالْمُتَّقِينَ
X
സൂക്ഷ്മത പാലിക്കുന്നവരെ
﴿9:44﴾ لَوْ خَرَجُوا
X
അവര്‍ പുറപ്പെട്ടിരുന്നെങ്കില്‍
فِيكُم
X
നിങ്ങളുടെ കൂട്ടത്തില്‍
مَّا زَادُوكُمْ
X
അവര്‍ നിങ്ങള്‍ക്ക് വര്‍ധിപ്പിക്കുമായിരുന്നില്ല
إِلَّا خَبَالًا
X
നാശമല്ലാതെ
وَلَأَوْضَعُوا
X
അവര്‍ ഓടിനടക്കുകയും ചെയ്യുമായിരുന്നു
خِلَالَكُمْ
X
നിങ്ങള്‍ക്കിടയില്‍
يَبْغُونَكُمُ
X
നിങ്ങള്‍ക്ക് വരുത്താനാഗ്രഹിച്ചുകൊണ്ട്
الْفِتْنَةَ
X
കുഴപ്പം
وَفِيكُمْ
X
നിങ്ങളുടെ കൂട്ടത്തിലുണ്ട്
سَمَّاعُونَ
X
ചെവി കൊടുക്കുന്നവര്‍
لَهُمْۗ
X
അവര്‍ക്ക്
وَاللَّهُ
X
അല്ലാഹു
عَلِيمٌ
X
നന്നായറിയുന്നവനാണ്
بِالظَّالِمِينَ
X
അക്രമികളെപ്പറ്റി
﴿9:47﴾ إِنَّمَا الصَّدَقَاتُ
X
നിശ്ചയമായും നിര്‍ബന്ധ ദാനങ്ങള്‍ (സകാത്തുകള്‍)
لِلْفُقَرَاءِ
X
ദരിദ്രര്‍ക്കു മാത്രമുള്ളതാണ്
وَالْمَسَاكِينِ
X
അഗതികള്‍ക്കും
وَالْعَامِلِينَ عَلَيْهَا
X
അതിന്റെ ജോലിക്കാര്‍ക്കും
وَالْمُؤَلَّفَةِ قُلُوبُهُمْ
X
മനസ്സുകള്‍ ഇണക്കപ്പെടേണ്ടവര്‍ക്കും
وَفِي الرِّقَابِ
X
അടിമ മോചനത്തിനും
وَالْغَارِمِينَ
X
കടം കൊണ്ട് വലഞ്ഞവര്‍ക്കും
وَفِي سَبِيلِ اللَّهِ
X
ദൈവ മാര്‍ഗത്തില്‍ വിനിയോഗിക്കാനും
وَابْنِ السَّبِيلِۖ
X
വഴിപോക്കര്‍ക്കും
فَرِيضَةً
X
നിര്‍ണയമാണിത്
مِّنَ اللَّهِۗ
X
അല്ലാഹുവിന്റെ
وَاللَّهُ
X
അല്ലാഹു
عَلِيمٌ
X
എല്ലാം അറിയുന്നവനാണ്
حَكِيمٌ
X
യുക്തിമാനുമാണ്
﴿9:60﴾ الْأَعْرَابُ
X
ഗ്രാമീണ അറബികള്‍
أَشَدُّ
X
കൂടുതല്‍ കടുത്തവരാകുന്നു
كُفْرًا
X
നിഷേധത്തില്‍
وَنِفَاقًا
X
കാപട്യത്തിലും
وَأَجْدَرُ
X
കൂടുതല്‍ സാധ്യതയുള്ളവരുമാണ്
أَلَّا يَعْلَمُوا
X
അവര്‍ അറിയാതിരിക്കാന്‍
حُدُودَ
X
പരിധികള്‍
مَا أَنزَلَ اللَّهُ
X
അല്ലാഹു ഇറക്കിക്കൊടുത്തതിന്റെ
عَلَىٰ رَسُولِهِۗ
X
തന്റെ ദൂതന്ന്
وَاللَّهُ
X
അല്ലാഹു
عَلِيمٌ
X
എല്ലാം അറിയുന്നവനാണ്
حَكِيمٌ
X
യുക്തിമാനുമാണ്
﴿9:97﴾ وَمِنَ الْأَعْرَابِ
X
ഗ്രാമീണ അറബികളിലുണ്ട്
مَن يَتَّخِذُ
X
ഗണിക്കുന്നവര്‍
مَا يُنفِقُ
X
ചെലവഴിക്കുന്നതിനെ
مَغْرَمًا
X
നഷ്ടമായി
وَيَتَرَبَّصُ
X
അവര്‍ കാത്തിരിക്കുകയും ചെയ്യുന്നു
بِكُمُ
X
നിങ്ങള്‍ക്ക്
الدَّوَائِرَۚ
X
കാലവിപത്തുകള്‍
عَلَيْهِمْ
X
എന്നാല്‍ അവരുടെമേല്‍ തന്നെയാകുന്നു
دَائِرَةُ السَّوْءِۗ
X
ഹീനമായ കാലക്കേട്
وَاللَّهُ
X
അല്ലാഹു
سَمِيعٌ
X
എല്ലാം കേള്‍ക്കുന്നവനാണ്
عَلِيمٌ
X
എല്ലാം അറിയുന്നവനും
﴿9:98﴾ خُذْ
X
നീ വസൂല്‍ ചെയ്യുക
مِنْ أَمْوَالِهِمْ
X
അവരുടെ സ്വത്തുക്കളില്‍നിന്ന്
صَدَقَةً
X
നിര്‍ബന്ധ ദാനം
تُطَهِّرُهُمْ
X
അതവരെ ശുദ്ധീകരിക്കും
وَتُزَكِّيهِم
X
അവരെ സംസ്കരിക്കുകയും ചെയ്യും
بِهَا
X
അതുമുഖേന
وَصَلِّ
X
നീ പ്രാര്‍ഥിക്കുക
عَلَيْهِمْۖ
X
അവര്‍ക്കുവേണ്ടി
إِنَّ صَلَاتَكَ
X
നിശ്ചയം നിന്റെ പ്രാര്‍ഥന
سَكَنٌ
X
ശാന്തിദായകമാകുന്നു
لَّهُمْۗ
X
അവര്‍ക്ക്
وَاللَّهُ
X
അല്ലാഹു
سَمِيعٌ
X
എല്ലാം കേള്‍ക്കുന്നവനാണ്
عَلِيمٌ
X
അറിയുന്നവനുമാണ്
﴿9:103﴾ وَآخَرُونَ
X
മറ്റൊരു കൂട്ടരുമുണ്ട്
مُرْجَوْنَ
X
(പ്രശ്നം) മാറ്റിവെക്കപ്പെട്ടവരായ
لِأَمْرِ اللَّهِ
X
അല്ലാഹുവിന്റെ തീരുമാനത്തിനായി
إِمَّا يُعَذِّبُهُمْ
X
ഒന്നുകില്‍ അവന്‍ അവരെ ശിക്ഷിക്കും
وَإِمَّا يَتُوبُ
X
അല്ലെങ്കില്‍ പശ്ചാത്താപം സ്വീകരിക്കും
عَلَيْهِمْۗ
X
അവരുടെ
وَاللَّهُ
X
അല്ലാഹു
عَلِيمٌ
X
എല്ലാം അറിയുന്നവനാണ്
حَكِيمٌ
X
യുക്തിമാനുമാണ്
﴿9:106﴾ لَا يَزَالُ
X
ആയിക്കൊണ്ടേയിരിക്കും
بُنْيَانُهُمُ
X
അവരുടെ കെട്ടിടം
الَّذِي بَنَوْا
X
അവര്‍ സ്ഥാപിച്ച
رِيبَةً
X
ശങ്കയുണര്‍ത്തുന്നത്
فِي قُلُوبِهِمْ
X
അവരുടെ ഹൃദയങ്ങളില്‍
إِلَّا أَن تَقَطَّعَ
X
ശിഥിലമായിത്തീരുന്നതുവരെ
قُلُوبُهُمْۗ
X
അവരുടെ ഹൃദയങ്ങള്‍
وَاللَّهُ
X
അല്ലാഹു
عَلِيمٌ
X
എല്ലാം അറിയുന്നവനാണ്
حَكِيمٌ
X
യുക്തിമാനുമാണ്
﴿9:110﴾ وَمَا كَانَ اللَّهُ لِيُضِلَّ
X
അല്ലാഹു പിഴച്ചവരായി കണക്കാക്കുകയില്ല
قَوْمًا
X
ഒരു ജനതയെ
بَعْدَ إِذْ هَدَاهُمْ
X
അവരെ നേര്‍വഴിയിലാക്കിയ ശേഷം
حَتَّىٰ يُبَيِّنَ
X
വ്യക്തമാക്കിക്കൊടുക്കുന്നതുവരെ
لَهُم
X
അവര്‍ക്ക്
مَّا يَتَّقُونَۚ
X
അവര്‍ സൂക്ഷിക്കേണ്ടതെന്താണെന്ന്
إِنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
بِكُلِّ شَيْءٍ
X
എല്ലാ കാര്യങ്ങളെകുറിച്ചും
عَلِيمٌ
X
നന്നായറിയുന്നവനാണ്
﴿9:115﴾ وَمَا يَتَّبِعُ
X
പിന്‍പറ്റുന്നില്ല
أَكْثَرُهُمْ
X
അവരിലേറെ പേരും
إِلَّا ظَنًّاۚ
X
ഊഹത്തെയല്ലാതെ
إِنَّ الظَّنَّ
X
നിശ്ചയം ഊഹം
لَا يُغْنِي
X
ഉപകരിക്കുകയില്ല
مِنَ الْحَقِّ
X
സത്യത്തെ സംബന്ധിച്ചിടത്തോളം
شَيْئًاۚ
X
ഒട്ടും
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
عَلِيمٌ
X
നന്നായറിയുന്നുവനാണ്
بِمَا يَفْعَلُونَ
X
അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
﴿10:36﴾ أَلَا
X
അറിയുക
إِنَّهُمْ
X
നിശ്ചയം അവര്‍
يَثْنُونَ
X
അവര്‍ തിരിക്കുന്നു
صُدُورَهُمْ
X
തങ്ങളുടെ നെഞ്ചുകള്‍
لِيَسْتَخْفُوا
X
അവര്‍ മറഞ്ഞു നില്‍ക്കാന്‍വേണ്ടി
مِنْهُۚ
X
അദ്ദേഹത്തില്‍ നിന്ന്
أَلَا
X
ഓര്‍ക്കുക
حِينَ يَسْتَغْشُونَ
X
അവര്‍ മൂടുമ്പോള്‍
ثِيَابَهُمْ
X
തങ്ങളുടെ വസ്ത്രങ്ങള്‍കൊണ്ട്
يَعْلَمُ
X
അവനറിയുന്നു
مَا يُسِرُّونَ
X
അവര്‍ രഹസ്യമാക്കുന്നത്
وَمَا يُعْلِنُونَۚ
X
അവര്‍ പരസ്യമാക്കുന്നതും
إِنَّهُ
X
തീര്‍ച്ചയായും അവന്‍
عَلِيمٌ
X
നന്നായി അറിയുന്നവനാണ്
بِذَاتِ الصُّدُورِ
X
നെഞ്ചകത്തുള്ളതിനെ
﴿11:5﴾ وَكَذَٰلِكَ
X
അപ്രകാരം
يَجْتَبِيكَ
X
നിന്നെ തെരഞ്ഞെടുക്കും
رَبُّكَ
X
നിന്റെ നാഥന്‍
وَيُعَلِّمُكَ
X
നിന്നെ അവന്‍ പഠിപ്പിക്കും
مِن تَأْوِيلِ الْأَحَادِيثِ
X
(സ്വപ്ന)വാര്‍ത്തകളുടെ വ്യാഖ്യാനത്തില്‍നിന്ന്
وَيُتِمُّ
X
അവന്‍ പൂര്‍ത്തീകരിച്ചുതരും
نِعْمَتَهُ
X
അവന്റെ അനുഗ്രഹങ്ങള്‍
عَلَيْكَ
X
നിനക്ക്
وَعَلَىٰ آلِ يَعْقُوبَ
X
യഅ്ഖൂബിന്റെ കുടുംബത്തിനും
كَمَا أَتَمَّهَا
X
അവന്‍ അത് പൂര്‍ത്തികരിച്ചുകൊടുത്തപോലെ
عَلَىٰ أَبَوَيْكَ
X
നിന്റെ രണ്ടു പൂര്‍വപിതാക്കള്‍ക്ക്
مِن قَبْلُ
X
മുമ്പ്
إِبْرَاهِيمَ
X
(അതായത്) ഇബ്റാഹീമിന്ന്
وَإِسْحَاقَۚ
X
ഇസ്ഹാഖിന്നും
إِنَّ رَبَّكَ
X
തീര്‍ച്ചയായും നിന്റെ നാഥന്‍
عَلِيمٌ
X
എല്ലാം അറിയുന്നവനാണ്
حَكِيمٌ
X
യുക്തിമാനുമാണ്
﴿12:6﴾ وَجَاءَتْ
X
വന്നു
سَيَّارَةٌ
X
ഒരു യാത്രാസംഘം
فَأَرْسَلُوا
X
അവര്‍ അയച്ചു
وَارِدَهُمْ
X
തങ്ങളുടെ വെള്ളംകോരിയെ
فَأَدْلَىٰ
X
അയാള്‍ ഇറക്കി
دَلْوَهُۖ
X
തന്റെ തൊട്ടി
قَالَ
X
അയാള്‍ പറഞ്ഞു
يَا بُشْرَىٰ
X
ഹായ്, സന്തോഷം
هَٰذَا
X
ഇതാ
غُلَامٌۚ
X
ഒരു ബാലന്‍
وَأَسَرُّوهُ
X
അവര്‍ അവനെ ഒളിപ്പിച്ചുവെച്ചു
بِضَاعَةًۚ
X
ഒരു കച്ചവടച്ചരക്കായി
وَاللَّهُ
X
അല്ലാഹു
عَلِيمٌ
X
നന്നായറിയുന്നവനാണ്
بِمَا يَعْمَلُونَ
X
അവര്‍ ചെയ്യുന്നതിനെപ്പറ്റി
﴿12:19﴾ وَقَالَ
X
പറഞ്ഞു
﴿12:50﴾