Repeated Words in Quran

< >
Total Found : 21
يُوصِيكُمُ
X
നിങ്ങളെ ഉപദേശിക്കുന്നു
اللَّهُ
X
അല്ലാഹു
فِي أَوْلَادِكُمْۖ
X
നിങ്ങളുടെ മക്കളുടെ കാര്യത്തില്‍
لِلذَّكَرِ
X
പുരുഷനുണ്ട്
مِثْلُ
X
പോലെ, തുല്യമായ
حَظِّ
X
വിഹിതം
الْأُنثَيَيْنِۚ
X
രണ്ടു സ്ത്രീകളുടെ
فَإِن كُنَّ
X
ഇനി അവര്‍ ആയിരുന്നാല്‍
نِسَاءً
X
പെണ്‍മക്കള്‍ മാത്രം
فَوْقَ
X
ഏറെ
اثْنَتَيْنِ
X
രണ്ടില്‍
فَلَهُنَّ
X
അവര്‍ക്കുണ്ട്
ثُلُثَا
X
മൂന്നില്‍ രണ്ട് ഭാഗം
مَا تَرَكَۖ
X
അവന്‍(മരിച്ചയാള്‍)വിട്ടേച്ചുപോയ(സ്വത്തിന്റെ)
وَإِن كَانَتْ
X
അവള്‍ ആയിരുന്നാല്‍
وَاحِدَةً
X
ഒരുവള്‍(മകള്‍)മാത്രമാണെങ്കില്‍
فَلَهَا
X
അവള്‍ക്കുണ്ട്
النِّصْفُۚ
X
പാതി
وَلِأَبَوَيْهِ
X
അവന്റെ മാതാപിതാക്കള്‍ക്കുണ്ട്
لِكُلِّ وَاحِدٍ
X
ഓരോരുത്തര്‍ക്കും
مِّنْهُمَا
X
അവര്‍ രണ്ടുപേരില്‍
السُّدُسُ
X
ആറിലൊന്നുവീതം
مِمَّا تَرَكَ
X
അവന്‍ വിട്ടേച്ചുപോയതിന്റെ
إِن كَانَ
X
ഉണ്ടെങ്കില്‍
لَهُ
X
അവന് (മരിച്ചയാള്‍ക്ക്)
وَلَدٌۚ
X
സന്താനം
فَإِن لَّمْ يَكُن
X
അഥവാ ഇല്ലെങ്കില്‍
لَّهُ
X
അവന്
وَلَدٌ
X
സന്താനം
وَوَرِثَهُ
X
അവന്റെ അനന്തരാവകാശിയുമാണെങ്കില്‍
أَبَوَاهُ
X
അവന്റെ മാതാപിതാക്കള്‍
فَلِأُمِّهِ
X
അപ്പോള്‍ അവന്റെ മാതാവിനുണ്ടായിരിക്കും
الثُّلُثُۚ
X
മൂന്നിലൊന്ന്
فَإِن كَانَ لَهُ
X
ഇനി അയാള്‍ക്കുണ്ടെങ്കില്‍
إِخْوَةٌ
X
സഹോദരങ്ങള്‍
فَلِأُمِّهِ
X
അവന്റെ മാതാവിനുണ്ടാവും
السُّدُسُۚ
X
ആറിലൊന്ന്
مِن بَعْدِ
X
ശേഷം
وَصِيَّةٍ
X
വസ്വിയത്തിന്
يُوصِي
X
അവന്‍ വസ്വിയത്ത് ചെയ്യുന്നു
بِهَا
X
അതിനെപ്പറ്റി
أَوْ دَيْنٍۗ
X
അല്ലെങ്കില്‍ കടത്തിനും
آبَاؤُكُمْ
X
നിങ്ങളുടെ പിതാക്കള്‍
وَأَبْنَاؤُكُمْ
X
നിങ്ങളുടെ മക്കള്‍
لَا تَدْرُونَ
X
നിങ്ങള്‍ക്കറിയില്ല
أَيُّهُمْ
X
ആവരില്‍ ആരാണ്
أَقْرَبُ
X
കൂടുതല്‍ അടുത്തവര്‍
لَكُمْ
X
നിങ്ങള്‍ക്ക്
نَفْعًاۚ
X
ഉപകരിക്കുക (ഉപകാരത്താല്‍)
فَرِيضَةً
X
ഈ ഓഹരി നിര്‍ണ്ണയം
مِّنَ اللَّهِۗ
X
അല്ലാഹുവില്‍ നിന്നുള്ളതാണ്
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
كَانَ
X
അവന്‍ ആയിരിക്കും
عَلِيمًا
X
എല്ലാം അറിയുന്നവന്‍
حَكِيمًا
X
തികഞ്ഞ യുക്തമാനും
﴿4:11﴾ إِنَّمَا التَّوْبَةُ
X
നിശ്ചയം പശ്ചാതാപം
عَلَى اللَّهِ
X
അല്ലാഹുവിന്റെ മേല്‍
لِلَّذِينَ يَعْمَلُونَ
X
ചെയ്യുന്നവര്‍ക്ക്(മാത്രമുള്ളതാണ്)
السُّوءَ
X
തെറ്റ്, തിന്മ
بِجَهَالَةٍ
X
അറിവില്ലായ്മ(അവിവേകം) കാരണം
ثُمَّ
X
ശേഷം, പിന്നെ
يَتُوبُونَ
X
അവര്‍ പശ്ചാതപിക്കുന്നു
مِن قَرِيبٍ
X
അടുത്ത് തന്നെ (ഒട്ടും വൈകാതെ)
فَأُولَٰئِكَ
X
അവര്‍
يَتُوبُ
X
പശ്ചാതാപം സ്വീകരിക്കുന്നു
اللَّهُ
X
അല്ലാഹു
عَلَيْهِمْۗ
X
അവരുടെ മേല്‍
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
عَلِيمًا
X
എല്ലാം അറിയുന്നവന്‍
حَكِيمًا
X
യുക്തിമാന്‍
﴿4:17﴾ وَالْمُحْصَنَاتُ
X
ഭര്‍ത്തൃമതികള്‍
مِنَ النِّسَاءِ
X
സ്ത്രീകളില്‍ നിന്നുള്ള
إِلَّا مَا مَلَكَتْ
X
ഉടമപ്പെടുത്തിയവരൊഴികെ
أَيْمَانُكُمْۖ
X
നിങ്ങളുടെ വലം കൈകള്‍
كِتَابَ اللَّهِ
X
അല്ലാഹുവിന്റെ നിയമമായി
عَلَيْكُمْۚ
X
നിങ്ങളുടെ മേലുള്ള
وَأُحِلَّ
X
അനുവദിക്കപ്പെട്ടിരിക്കുന്നു
لَكُم
X
നിങ്ങള്‍ക്ക്
مَّا وَرَاءَ ذَٰلِكُمْ
X
അതിന് പിന്നിലു(പുറമെയു)ള്ളത്
أَن تَبْتَغُوا
X
നിങ്ങള്‍ തേടുന്നത് (വിവാഹം ചെയ്യുന്നത്)
بِأَمْوَالِكُم
X
നിങ്ങളുടെ ധനം(വിവാഹമൂല്യം) കൊണ്ട്
مُّحْصِنِينَ
X
വിവാഹിതരായ നിലയില്‍
غَيْرَ مُسَافِحِينَۚ
X
അവിഹിത ബന്ധത്തിലേര്‍പ്പെടുന്നവരാവാതെ
فَمَا اسْتَمْتَعْتُم بِهِ
X
അങ്ങനെ നിങ്ങള്‍ സുഖമനുഭവിച്ചാല്‍
مِنْهُنَّ
X
അവരില്‍ നിന്ന്
فَآتُوهُنَّ
X
നിങ്ങള്‍ അവര്‍ക്ക് നല്‍കുക
أُجُورَهُنَّ
X
അവരുടെ പ്രതിഫലം
فَرِيضَةًۚ
X
നിര്‍ബന്ധമായിട്ട്
وَلَا جُنَاحَ
X
കുറ്റമില്ല
عَلَيْكُمْ
X
നിങ്ങളുടെമേല്‍
فِيمَا تَرَاضَيْتُم بِهِ
X
നിങ്ങള്‍ പരസ്പരം തൃപ്തിപ്പെടുന്നതില്‍
مِن بَعْدِ الْفَرِيضَةِۚ
X
(വിവാഹമൂല്യം) നിശ്ചയിച്ച ശേഷം
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
كَانَ
X
അവന്‍ ആയിരിക്കുന്നു
عَلِيمًا
X
എല്ലാം അറിയുന്നവന്‍
حَكِيمًا
X
യുക്തിമാന്‍
﴿4:24﴾ وَلَا تَتَمَنَّوْا
X
നിങ്ങള്‍ കൊതിക്കരുത്
مَا فَضَّلَ اللَّهُ بِهِ
X
അല്ലാഹു അനുഗ്രഹിച്ചതിനെ
بَعْضَكُمْ
X
നിങ്ങളില്‍ ചിലരെ
عَلَىٰ بَعْضٍۚ
X
മറ്റുചിലരേക്കാള്‍
لِّلرِّجَالِ
X
പുരുഷന്‍മാര്‍ക്കുണ്ട്
نَصِيبٌ
X
വിഹിതം
مِّمَّا اكْتَسَبُواۖ
X
അവര്‍ സമ്പാദിച്ചതില്‍ നിന്നുള്ള
وَلِلنِّسَاءِ
X
സ്ത്രീകള്‍ക്കുമുണ്ട്
نَصِيبٌ
X
വിഹിതം
مِّمَّا اكْتَسَبْنَۚ
X
അവര്‍ സമ്പാദിച്ചതില്‍ നിന്നുള്ള
وَاسْأَلُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവോട് ചോദിച്ചുകൊള്ളുക
مِن فَضْلِهِۗ
X
അവന്റെ അനുഗ്രഹത്തില്‍ നിന്ന്
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
كَانَ
X
ആയിരിക്കുന്നു
بِكُلِّ شَيْءٍ
X
എല്ലാ കാര്യങ്ങളെക്കുറിച്ചും
عَلِيمًا
X
ഏറെ അറിയുന്നവന്‍
﴿4:32﴾ وَإِنْ خِفْتُمْ
X
നിങ്ങള്‍ ഭയപ്പെട്ടാല്‍
شِقَاقَ
X
ഭിന്നിപ്പ്
بَيْنِهِمَا
X
അവര്‍ രണ്ടുപേര്‍(ദമ്പതിമാര്‍)ക്കിടയില്‍
فَابْعَثُوا
X
നിങ്ങള്‍ അയക്കുക(നിയോഗിക്കുക)
حَكَمًا
X
ഒരു മധ്യസ്ഥനെ
مِّنْ أَهْلِهِ
X
അവന്റെ ആള്‍ക്കാരില്‍ നിന്ന്
وَحَكَمًا
X
ഒരു മധ്യസ്ഥനെ
مِّنْ أَهْلِهَا
X
അവളുടെ ആള്‍ക്കാരില്‍ നിന്ന്
إِن يُرِيدَا
X
അവര്‍ ഇരുവരും ഉദ്ദേശിക്കുന്നുവെങ്കില്‍
إِصْلَاحًا
X
അനുരഞ്ജനം
يُوَفِّقِ اللَّهُ
X
അല്ലാഹു യോജിപ്പുണ്ടാക്കുന്നതാണ്
بَيْنَهُمَاۗ
X
അവര്‍(ദമ്പതിമാര്‍)ക്കിടയില്‍
إِنَّ اللَّهَ كَانَ
X
നിശ്ചയം അല്ലാഹു ആയിരിക്കുന്നു
عَلِيمًا
X
എല്ലാം അറിയുന്നവന്‍
خَبِيرًا
X
സൂക്ഷമജ്ഞന്‍
﴿4:35﴾ وَمَاذَا
X
എന്താണ്
عَلَيْهِمْ
X
അവരുടെമേല്‍
لَوْ آمَنُوا
X
അവര്‍ വിശ്വസിച്ചെങ്കില്‍
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും
وَأَنفَقُوا
X
അവര്‍ ചെലവഴിക്കുകയും
مِمَّا رَزَقَهُمُ
X
അവര്‍ക്ക് നല്‍കിയതില്‍ നിന്ന്
اللَّهُۚ
X
അല്ലാഹു
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
بِهِمْ
X
അവരെപ്പറ്റി
عَلِيمًا
X
ഏറെ അറിയുന്നവന്‍
﴿4:39﴾ ذَٰلِكَ
X
അത്
الْفَضْلُ
X
അനുഗ്രഹം(തന്നെ)
مِنَ اللَّهِۚ
X
അല്ലാഹുവില്‍ നിന്നുള്ള
وَكَفَىٰ بِاللَّهِ
X
അല്ലാഹുതന്നെ മതി
عَلِيمًا
X
എല്ലാം അറിയുന്നവനായി
﴿4:70﴾ وَمَا كَانَ
X
ആയിട്ടില്ല, ആകാവതല്ല
لِمُؤْمِنٍ
X
ഒരു വിശ്വാസിക്കും
أَن يَقْتُلَ
X
വധിക്കുകയെന്നത്
مُؤْمِنًا
X
(മറ്റൊരു) വിശ്വാസിയെ
إِلَّا خَطَأًۚ
X
അബദ്ധമായിട്ടല്ലാതെ
وَمَن قَتَلَ
X
ഒരുവന്‍ കൊന്നാല്‍
مُؤْمِنًا
X
ഒരു വിശ്വാസിയെ
خَطَأً
X
അബദ്ധത്തില്‍
فَتَحْرِيرُ
X
അപ്പോള്‍ മോചിപ്പിക്കലാകുന്നു
رَقَبَةٍ
X
ഒരു അടിമയെ
مُّؤْمِنَةٍ
X
വിശ്വാസിയായ
وَدِيَةٌ
X
നഷ്ടപരിഹാരവും
مُّسَلَّمَةٌ
X
നല്‍കപ്പെടുന്ന, ഏല്‍പിക്കപ്പെടുന്ന
إِلَىٰ أَهْلِهِ
X
അവന്റെ അവകാശികള്‍ക്ക്
إِلَّا أَن يَصَّدَّقُواۚ
X
അവര്‍ ദാനമായി(വിട്ടുകൊടുത്താല്‍)ഒഴികെ
فَإِن كَانَ
X
ഇനി അവനാണെങ്കില്‍
مِن قَوْمٍ
X
ഒരു ജനത്തില്‍ നിന്ന്
عَدُوٍّ
X
ശത്രു
لَّكُمْ
X
നിങ്ങളുടെ
وَهُوَ مُؤْمِنٌ
X
അവന്‍ വിശ്വാസിയാണ്
فَتَحْرِيرُ
X
എങ്കില്‍ മോചിപ്പിക്കലാണ്
رَقَبَةٍ
X
ഒരടിമയെ
مُّؤْمِنَةٍۖ
X
വിശ്വാസിയായ
وَإِن كَانَ
X
അവനാണെങ്കില്‍
مِن قَوْمٍ
X
ഒരു ജനത്തില്‍ നിന്ന്
بَيْنَكُمْ وَبَيْنَهُم
X
നിങ്ങള്‍ക്കും അവര്‍ക്കുമിടയിലുണ്ട്
مِّيثَاقٌ
X
സഖ്യം, ഉടമ്പടി
فَدِيَةٌ
X
എന്നാല്‍ നഷ്ടപരിഹാരം
مُّسَلَّمَةٌ
X
നല്‍കപ്പെടുന്ന, ഏല്‍പ്പിക്കപ്പെടുന്ന
إِلَىٰ أَهْلِهِ
X
അവന്റെ അവകാശികള്‍ക്ക്
وَتَحْرِيرُ
X
മോചിപ്പിക്കലും
رَقَبَةٍ
X
ഒരടിമയെ
مُّؤْمِنَةٍۖ
X
വിശ്വാസിയായ
فَمَن لَّمْ يَجِدْ
X
ആര്‍ക്കെങ്കിലും കിട്ടിയില്ലെങ്കില്‍ (സാധ്യമല്ലെങ്കില്‍)
فَصِيَامُ
X
നോമ്പ്
شَهْرَيْنِ
X
രണ്ടുമാസം
مُتَتَابِعَيْنِ
X
തുടര്‍ച്ചയായി
تَوْبَةً
X
പശ്ചാതാപമായി
مِّنَ اللَّهِۗ
X
അല്ലാഹുവില്‍ നിന്ന്
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
عَلِيمًا
X
എല്ലാം അറിയുന്നവന്‍
حَكِيمًا
X
യുക്തിമാന്‍
﴿4:92﴾ وَلَا تَهِنُوا
X
നിങ്ങള്‍ ദുര്‍ബലരാവരുത്
فِي ابْتِغَاءِ
X
തേടുന്നതില്‍ (തേടിപ്പിടിക്കുന്നതില്‍)
الْقَوْمِۖ
X
ശത്രുജനതയെ
إِن تَكُونُوا
X
നിങ്ങളാകുന്നുവെങ്കില്‍
تَأْلَمُونَ
X
നിങ്ങള്‍ വേദനിക്കുന്നു
فَإِنَّهُمْ
X
നിശ്ചയം അവരും
يَأْلَمُونَ
X
വേദനിക്കുന്നു
كَمَا تَأْلَمُونَۖ
X
നിങ്ങള്‍ വേദനിക്കുന്നത് പോലെ
وَتَرْجُونَ
X
നിങ്ങള്‍ പ്രതീക്ഷിക്കുന്നു
مِنَ اللَّهِ
X
അല്ലാഹുവിങ്കല്‍ നിന്ന്
مَا لَا يَرْجُونَۗ
X
അവര്‍ പ്രതീക്ഷിക്കാത്തത്
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
عَلِيمًا
X
എല്ലാം അറിയുന്നവന്‍
حَكِيمًا
X
യുക്തിമാനും
﴿4:104﴾ وَمَن يَكْسِبْ
X
സമ്പാദിച്ചുവെക്കുന്നവന്‍ (ഒരുക്കൂട്ടിവെക്കുന്നവന്‍)
إِثْمًا
X
പാപം, തെറ്റ്
فَإِنَّمَا يَكْسِبُهُ
X
അത് സമ്പാദിക്കുന്നത് (ഒരുക്കൂട്ടിവെക്കുന്നത്)
عَلَىٰ نَفْسِهِۚ
X
തനിക്കെതിരായിതന്നെയാണ്
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
عَلِيمًا
X
സര്‍വ്വജ്ഞന്‍
حَكِيمًا
X
യുക്തിമാന്‍
﴿4:111﴾ وَيَسْتَفْتُونَكَ
X
അവര്‍ നിന്നോട് വിധിതേടുന്നു
فِي النِّسَاءِۖ
X
സ്ത്രീകളുടെ കാര്യത്തില്‍
قُلِ
X
പറയുക
اللَّهُ يُفْتِيكُمْ
X
അല്ലാഹു നിങ്ങള്‍ക്ക് വിധിനല്‍കുന്നു
فِيهِنَّ
X
അവരുടെ കാര്യത്തില്‍
وَمَا يُتْلَىٰ عَلَيْكُمْ
X
(നേരത്തെ) നിങ്ങള്‍ ഓതിക്കേള്‍പ്പിക്കപ്പെടുന്നതും (ഓര്‍മിപ്പിക്കുന്നു)
فِي الْكِتَابِ
X
ഈ വേദഗ്രന്ഥത്തില്‍
فِي يَتَامَى النِّسَاءِ
X
അനാഥ സ്ത്രീകളെ സംബന്ധിച്ചും
اللَّاتِي لَا تُؤْتُونَهُنَّ
X
നിങ്ങള്‍ നല്‍കാത്തവരായ
مَا كُتِبَ لَهُنَّ
X
അവര്‍ക്ക് എഴുതപ്പെട്ടത് (അവരുടെ അവകാശം)
وَتَرْغَبُونَ
X
നിങ്ങള്‍ ആഗ്രഹിക്കുന്നു
أَن تَنكِحُوهُنَّ
X
നിങ്ങള്‍ അവരെ വിവാഹം ചെയ്യല്‍
وَالْمُسْتَضْعَفِينَ
X
ദുര്‍ബലരായവരെക്കുറിച്ചും
مِنَ الْوِلْدَانِ
X
കുട്ടികളില്‍ നിന്ന്
وَأَن تَقُومُوا
X
നിങ്ങള്‍ വര്‍ത്തിക്കണമെന്നും
لِلْيَتَامَىٰ
X
അനാഥകളോട്
بِالْقِسْطِۚ
X
നീതിപൂര്‍വ്വം
وَمَا تَفْعَلُوا
X
നിങ്ങള്‍ എന്ത് ചെയ്യുന്നുവോ
مِنْ خَيْرٍ
X
നന്മയില്‍ നിന്ന്, നന്മയായി
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
كَانَ بِهِ
X
അതിനെക്കുറിച്ച് ആയിരിക്കുന്നു
عَلِيمًا
X
സൂക്ഷമമായി അറിയുന്നവന്‍
﴿4:127﴾ مَّا يَفْعَلُ اللَّهُ
X
അല്ലാഹു എന്ത് ചെയ്യാനാണ്
بِعَذَابِكُمْ
X
നിങ്ങളുടെ ശിക്ഷകൊണ്ട്
إِن شَكَرْتُمْ
X
നിങ്ങള്‍ നന്ദികാണിക്കുകയാണെങ്കില്‍
وَآمَنتُمْۚ
X
നിങ്ങള്‍ വിശ്വസിക്കുകയും
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
شَاكِرًا
X
നന്ദിയുള്ളവന്‍
عَلِيمًا
X
നന്നായറിയുന്നവന്‍
﴿4:147﴾ لَّا يُحِبُّ اللَّهُ
X
അല്ലാഹു ഇഷ്ടപ്പെടുന്നില്ല
الْجَهْرَ
X
പരസ്യമാക്കുന്നത്
بِالسُّوءِ
X
തിന്മ
مِنَ الْقَوْلِ
X
വാക്കില്‍ നിന്ന്
إِلَّا مَن ظُلِمَۚ
X
അനീതിക്കിരയായവനൊഴികെ
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
سَمِيعًا
X
എല്ലാം കേള്‍ക്കുന്നവന്‍
عَلِيمًا
X
എല്ലാം അറിയുന്നവന്‍
﴿4:148﴾ يَا أَيُّهَا النَّاسُ
X
ജനങ്ങളേ
قَدْ جَاءَكُمُ
X
തീര്‍ച്ചയായും നിങ്ങള്‍ക്ക് വന്നിരിക്കുന്നു
الرَّسُولُ
X
ദൈവദൂതന്‍
بِالْحَقِّ
X
സത്യസന്ദേശവുമായി
مِن رَّبِّكُمْ
X
നിങ്ങളുടെ നാഥങ്കല്‍ നിന്നുള്ള
فَآمِنُوا
X
അതിനാല്‍ നിങ്ങള്‍ വിശ്വസിക്കുക
خَيْرًا لَّكُمْۚ
X
(അതാണ്) നിങ്ങള്‍ക്ക് ഉത്തമം
وَإِن تَكْفُرُوا
X
നിങ്ങള്‍ നഷേധിക്കുകയാണെങ്കില്‍
فَإِنَّ لِلَّهِ
X
എന്നാല്‍ നിശ്ചയമായും അല്ലാഹുവിന്നുള്ളതാണ്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَالْأَرْضِۚ
X
ഭൂമിയിലുള്ളതും
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
عَلِيمًا
X
എല്ലാം അറിയുന്നവന്‍
حَكِيمًا
X
യുക്തിമാന്‍
﴿4:170﴾ يَا أَيُّهَا النَّبِيُّ
X
നബിയേ
اتَّقِ
X
നീ സൂക്ഷിക്കുക
اللَّهَ
X
അല്ലാഹുവെ
وَلَا تُطِعِ
X
നീ അനുസരിക്കരുത്
الْكَافِرِينَ
X
സത്യനിഷേധികളെ
وَالْمُنَافِقِينَۗ
X
കപടവിശ്വാസികളേയും
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
كَانَ عَلِيمًا
X
എല്ലാം അറിയുന്നവനാണ്
حَكِيمًا
X
യുക്തിമാനും
﴿33:1﴾ مَّا كَانَ مُحَمَّدٌ
X
മുഹമ്മദല്ല
أَبَا أَحَدٍ
X
ആരുടെയും പിതാവ്
مِّن رِّجَالِكُمْ
X
നിങ്ങളിലെ പുരുഷന്‍മാരില്‍
وَلَٰكِن
X
മറിച്ച്
رَّسُولَ اللَّهِ
X
(അദ്ദേഹം) അല്ലാഹുവിന്റെ ദൂതനാകുന്നു
وَخَاتَمَ
X
അവസാനത്തെയാളും
النَّبِيِّينَۗ
X
ദൈവദൂതന്‍മാരില്‍
وَكَانَ اللَّهُ
X
അല്ലാഹു ആകുന്നു
بِكُلِّ شَيْءٍ
X
എല്ലാകാര്യങ്ങളെ പറ്റിയും
عَلِيمًا
X
നന്നായറിയുന്നവന്‍
﴿33:40﴾ تُرْجِي
X
നിനക്ക് അകറ്റി നിറുത്താം
مَن تَشَاءُ
X
നിനക്കിഷ്ടമുള്ളവരെ
مِنْهُنَّ
X
അവരി(ഭാര്യമാര്‍)ല്‍ നിന്ന്
وَتُؤْوِي إِلَيْكَ
X
നിനക്ക് അടുപ്പിച്ചുനിറുത്തുകയും ചെയ്യാം
مَن تَشَاءُۖ
X
നീ ഉദ്ദേശിക്കുന്നവരെ
وَمَنِ ابْتَغَيْتَ
X
നിനക്ക് ഇഷ്ടമുള്ളവരെ
مِمَّنْ عَزَلْتَ
X
നീ അകറ്റി നിര്‍ത്തിയവരില്‍ നിന്ന്
فَلَا جُنَاحَ عَلَيْكَۚ
X
(അടുപ്പിക്കുന്നതില്‍) നിനക്ക് കുറ്റമില്ല
ذَٰلِكَ
X
ഇതാണ്
أَدْنَىٰ
X
ഏറ്റവും പറ്റിയത്
أَن تَقَرَّ
X
കുളിര്‍ക്കാന്‍
أَعْيُنُهُنَّ
X
അവരുടെ കണ്ണുകള്‍
وَلَا يَحْزَنَّ
X
അവര്‍ ദുഃഖിക്കാതിരിക്കാനും
وَيَرْضَيْنَ
X
അവര്‍ തൃപ്തരാകാനും
بِمَا آتَيْتَهُنَّ
X
നീ അവര്‍ക്ക് നല്‍കിയതില്‍
كُلُّهُنَّۚ
X
അവരെല്ലാം
وَاللَّهُ
X
അല്ലാഹു
يَعْلَمُ
X
അറിയുന്നു
مَا فِي قُلُوبِكُمْۚ
X
നിങ്ങളുടെ മനസ്സിലുള്ളത്
وَكَانَ اللَّهُ
X
അല്ലാഹു ആകുന്നു
عَلِيمًا
X
സര്‍വ്വജ്ഞന്‍
حَلِيمًا
X
സഹനമുള്ളവനും
﴿33:51﴾ إِن تُبْدُوا
X
നിങ്ങള്‍ വെളിപ്പെടുത്തിയാലും
شَيْئًا
X
എന്തെങ്കിലും
أَوْ تُخْفُوهُ
X
അല്ലെങ്കില്‍ അത് നിങ്ങള്‍ ഒളിപ്പിച്ചുവെച്ചാല്‍
فَإِنَّ اللَّهَ كَانَ
X
അല്ലാഹുവാണ്
بِكُلِّ شَيْءٍ
X
എല്ലാം
عَلِيمًا
X
നന്നായി അറിയുന്നവന്‍
﴿33:54﴾ أَوَلَمْ يَسِيرُوا
X
അവര്‍ സഞ്ചരിക്കുന്നില്ലേ
فِي الْأَرْضِ
X
ഭൂമിയിലൂടെ
فَيَنظُرُوا
X
എന്നിട്ട് നോക്കിക്കാണുന്നില്ലേ
كَيْفَ كَانَ
X
എപ്രകാരമായിരുന്നുവെന്ന്
عَاقِبَةُ
X
പര്യവസാനം
الَّذِينَ مِن قَبْلِهِمْ
X
തങ്ങളുടെ പൂര്‍വ്വികരുടെ
وَكَانُوا
X
അവര്‍ ആയിരുന്നു
أَشَدَّ
X
എത്രയോ കരുത്തവര്‍
مِنْهُمْ
X
ഇവരേക്കാള്‍
قُوَّةًۚ
X
ശക്തിയില്‍
وَمَا كَانَ اللَّهُ لِيُعْجِزَهُ
X
അല്ലാഹുവെ തോല്‍പിക്കുകയില്ല
مِن شَيْءٍ
X
ഒന്നും
فِي السَّمَاوَاتِ
X
ആകാശങ്ങളില്‍
وَلَا فِي الْأَرْضِۚ
X
ഭൂമിയിലും ഇല്ല
إِنَّهُ كَانَ
X
നിശ്ചയം അവന്‍ ആകുന്നു
عَلِيمًا
X
സകലവും അറിയുന്നവന്‍
قَدِيرًا
X
എല്ലാറ്റിനും കഴിവുറ്റവനും
﴿35:44﴾ هُوَ
X
അവന്‍
الَّذِي أَنزَلَ
X
ഇറക്കിത്തന്നവനാണ്
السَّكِينَةَ
X
ശാന്തി
فِي قُلُوبِ
X
ഹൃദയങ്ങളില്‍
الْمُؤْمِنِينَ
X
സത്യവിശ്വാസികളുടെ
لِيَزْدَادُوا
X
അവര്‍ വര്‍ധനവ് കൈവരിക്കുന്നതിന്
إِيمَانًا
X
വിശ്വാസത്തില്‍
مَّعَ إِيمَانِهِمْۗ
X
അവരുടെ വിശ്വാസത്തോടൊപ്പം
وَلِلَّهِ
X
അല്ലാഹുവിന്റേതാണ്
جُنُودُ
X
സൈന്യങ്ങള്‍
السَّمَاوَاتِ
X
ആകാശങ്ങളിലെ
وَالْأَرْضِۚ
X
ഭൂമിയിലെയും
وَكَانَ اللَّهُ
X
അല്ലാഹുവായിരിക്കുന്നു
عَلِيمًا
X
സര്‍വജ്ഞന്‍
حَكِيمًا
X
യുക്തിമാനും
﴿48:4﴾ إِذْ جَعَلَ
X
പുലര്‍ത്തിയപ്പോള്‍
الَّذِينَ كَفَرُوا
X
നിഷേധിച്ചവര്‍
فِي قُلُوبِهِمُ
X
തങ്ങളുടെ മനസ്സുകളില്‍
الْحَمِيَّةَ
X
ദുരഭിമാനം
حَمِيَّةَ الْجَاهِلِيَّةِ
X
അനിസ്‌ലാമിക കാലത്തെ ദുരഭിമാനം
فَأَنزَلَ اللَّهُ
X
അപ്പോള്‍ അല്ലാഹു ഇറക്കിക്കൊടുത്തു
سَكِينَتَهُ
X
അവന്റെ പക്കല്‍നിന്നുള്ള ശാന്തി
عَلَىٰ رَسُولِهِ
X
അവന്റെ ദൂതന്
وَعَلَى الْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്കും
وَأَلْزَمَهُمْ
X
അവരെ ബന്ധിച്ചുനിര്‍ത്തുകയും ചെയ്തു
كَلِمَةَ التَّقْوَىٰ
X
ഭക്തിയുടെ വചനത്തില്‍
وَكَانُوا
X
അവരായിരുന്നു
أَحَقَّ
X
ഏറ്റവും അര്‍ഹര്‍
بِهَا
X
അതിന്
وَأَهْلَهَاۚ
X
അതിന്റെ അവകാശികളും
وَكَانَ اللَّهُ
X
അല്ലാഹുവായിരിക്കുന്നു
بِكُلِّ شَيْءٍ
X
എല്ലാ കാര്യത്തെപ്പറ്റിയും
عَلِيمًا
X
നന്നായറിയുന്നവന്‍
﴿48:26﴾ وَمَا تَشَاءُونَ
X
നിങ്ങള്‍ക്ക് ഉദ്ദേശിക്കാനാവില്ല
إِلَّا أَن يَشَاءَ اللَّهُۚ
X
അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ
إِنَّ اللَّهَ
X
നിശ്ചയം, അല്ലാഹു
كَانَ
X
അവനാണ്
عَلِيمًا
X
നന്നായറിയുന്നവന്‍
حَكِيمًا
X
യുക്തിജ്ഞനും
﴿76:30﴾