Repeated Words in Quran

< >
Total Found : 26
وَإِذْ قُلْتُمْ
X
നിങ്ങള്‍ പറഞ്ഞ സന്ദര്‍ഭം
يَا مُوسَىٰ
X
ഓ മുസാ
لَن نَّصْبِرَ
X
ഞങ്ങള്‍ സഹിക്കുകയില്ലതന്നെ
عَلَىٰ طَعَامٍ
X
അന്നത്തില്‍
وَاحِدٍ
X
ഒരേ
فَادْعُ
X
അതിനാല്‍ താങ്കള്‍ പ്രാര്‍ത്ഥിക്കുക
لَنَا
X
ഞങ്ങള്‍ക്കുവേണ്ടി
رَبَّكَ
X
താങ്കളുടെ നാഥനോട്
يُخْرِجْ
X
അവന്‍ ഉല്‍പാദിപ്പിച്ചുതരട്ടെ
لَنَا
X
ഞങ്ങള്‍ക്ക്
مِمَّا تُنبِتُ
X
വിളയിക്കുന്നതില്‍നിന്ന്
الْأَرْضُ
X
ഭൂമി
مِن بَقْلِهَا
X
അതായത് അതിലെ ചീര
وَقِثَّائِهَا
X
അതിലെ കക്കരിയും
وَفُومِهَا
X
അതിലെ ഗോതമ്പും
وَعَدَسِهَا
X
അതിലെ പയറും
وَبَصَلِهَاۖ
X
അതിലെ ഉള്ളിയും
قَالَ
X
അദ്ദേഹം പറഞ്ഞു
أَتَسْتَبْدِلُونَ
X
നിങ്ങള്‍ പകരം ആവശ്യപ്പെടുകയാണോ
الَّذِي هُوَ أَدْنَىٰ
X
ഏറെ താണതിനെ
بِالَّذِي هُوَ خَيْرٌۚ
X
അത്യുത്തമമായതിന്നു പകരം
اهْبِطُوا
X
നിങ്ങള്‍ ഇറങ്ങിക്കൊള്ളുക
مِصْرًا
X
ഏതെങ്കിലും പട്ടണത്തിലേക്ക്
فَإِنَّ لَكُم
X
എന്നാല്‍ നിശ്ചയം നിങ്ങള്‍ക്കുണ്ട്
مَّا سَأَلْتُمْۗ
X
നിങ്ങള്‍ ചോദിച്ചത്
وَضُرِبَتْ
X
അടിച്ചേല്‍പിക്കപ്പെട്ടു
عَلَيْهِمُ
X
അവര്‍ക്കുമേലെ
الذِّلَّةُ
X
നിന്ദ്യത
وَالْمَسْكَنَةُ
X
ദൈന്യതയും
وَبَاءُوا
X
അവര്‍ മടങ്ങുകയും ചെയ്തു
بِغَضَبٍ
X
കോപവുമായി
مِّنَ اللَّهِۗ
X
അല്ലാഹുവില്‍നിന്നുള്ള
ذَٰلِكَ
X
അത്
بِأَنَّهُمْ كَانُوا
X
അവര്‍ ആയിരുന്നതുകൊണ്ടാണ്
يَكْفُرُونَ
X
അവര്‍ നിഷേധിക്കുന്നു
بِآيَاتِ اللَّهِ
X
അല്ലാഹുവിന്റെ തെളിവുകളെ
وَيَقْتُلُونَ
X
അവര്‍ കൊല്ലുകയും ചെയ്യുന്നു
النَّبِيِّينَ
X
പ്രവാചകന്മാരെ
بِغَيْرِ الْحَقِّۗ
X
അന്യായമായി
ذَٰلِكَ
X
അത്
بِمَا عَصَوا
X
അവര്‍ ധിക്കരിച്ചത് കൊണ്ടാണ്
وَّكَانُوا
X
അവര്‍ ആയിരുന്നതിനാലും
يَعْتَدُونَ
X
അവര്‍ പരിധിവിട്ട് പ്രവര്‍ത്തിക്കുന്നു
﴿2:61﴾ أَلَمْ تَرَ
X
നീ അറിഞ്ഞുവോ
إِلَى الْمَلَإِ
X
പ്രമാണിമാരെപറ്റി
مِن بَنِي إِسْرَائِيلَ
X
ഇസ്രായില്‍ സന്തതികളില്‍പെട്ട
مِن بَعْدِ مُوسَىٰ
X
മൂസാക്ക് ശേഷമുള്ള
إِذْ قَالُوا
X
അവര്‍ പറഞ്ഞ സന്ദര്‍ഭം
لِنَبِيٍّ لَّهُمُ
X
അവര്‍ക്കുള്ള പ്രവാചകനോട്
ابْعَثْ لَنَا
X
നീ ഞങ്ങള്‍ക്ക് നിയോഗിച്ചുതരിക
مَلِكًا
X
ഒരു രാജാവിനെ
نُّقَاتِلْ
X
ഞങ്ങള്‍ യുദ്ധം ചെയ്യാം
فِي سَبِيلِ اللَّهِۖ
X
ദൈവമാര്‍ഗത്തില്‍
قَالَ
X
അദ്ദേഹം പറഞ്ഞു
هَلْ عَسَيْتُمْ
X
നിങ്ങളായേക്കുമോ
إِن كُتِبَ عَلَيْكُمُ
X
നിങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയാല്‍
الْقِتَالُ
X
യുദ്ധം
أَلَّا تُقَاتِلُواۖ
X
നിങ്ങള്‍ യുദ്ധം ചെയ്യാതെ
قَالُوا
X
അവര്‍ പറഞ്ഞു
وَمَا لَنَا
X
ഞങ്ങള്‍ക്കെന്താണ്
أَلَّا نُقَاتِلَ
X
യുദ്ധം ചെയ്യാതിരിക്കാന്‍
فِي سَبِيلِ اللَّهِ
X
ദൈവമാര്‍ഗത്തില്‍
وَقَدْ أُخْرِجْنَا
X
ഞങ്ങള്‍ പുറത്താക്കപ്പെട്ടിരിക്കുന്നു
مِن دِيَارِنَا
X
ഞങ്ങളുടെ ഭവനങ്ങളില്‍ നിന്ന്
وَأَبْنَائِنَاۖ
X
ഞങ്ങളുടെ സന്തതികളുടെ അടുത്ത് നിന്നും
فَلَمَّا كُتِبَ عَلَيْهِمُ
X
അവര്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ടപ്പോള്‍
الْقِتَالُ
X
യുദ്ധം
تَوَلَّوْا
X
അവര്‍ പിന്തിരിഞ്ഞു
إِلَّا قَلِيلًا مِّنْهُمْۗ
X
അവരില്‍ കുറച്ച് പേരൊഴികെ
وَاللَّهُ عَلِيمٌ
X
അല്ലാഹു അറിയുന്നവനാണ്
بِالظَّالِمِينَ
X
അക്രമികളെപറ്റി
﴿2:246﴾ ضُرِبَتْ
X
അടിക്കപ്പെട്ടിരിക്കുന്നു, മുദ്രിതമായിരിക്കുന്നു
عَلَيْهِمُ
X
അവരുടെ മേല്‍
الذِّلَّةُ
X
നിന്ദ്യത, അപമാനം
أَيْنَ مَا ثُقِفُوا
X
അവര്‍ എവിടെ കാണപ്പെട്ടാലും
إِلَّا بِحَبْلٍ
X
പാശം (അവലംബം) കൊണ്ടല്ലാതെ
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്നുള്ള
وَحَبْلٍ
X
പാശ(അവലംബ)വും കൊണ്ടല്ലാതെ
مِّنَ النَّاسِ
X
ജനങ്ങളില്‍ നിന്നുള്ള
وَبَاءُوا
X
അവര്‍ വിധേയരായിരിക്കുന്നു, അവര്‍ മടങ്ങിയിരിക്കുന്നു
بِغَضَبٍ
X
കോപത്തിന്ന് , കോപംകൊണ്ട്
مِّنَ اللَّهِ
X
അല്ലാഹുവില്‍നിന്നുള്ള
وَضُرِبَتْ عَلَيْهِمُ
X
അവരുടെ മേല്‍ അടി(ച്ചേല്‍പി)ക്കപ്പെട്ടിരിക്കുന്നു
الْمَسْكَنَةُۚ
X
ഹീനത്വം
ذَٰلِكَ
X
അത്
بِأَنَّهُمْ
X
അവര്‍ ആയിരുന്നത് കൊണ്ടാണ്
كَانُوا يَكْفُرُونَ
X
അവര്‍ നിഷേധിക്കുന്നു
بِآيَاتِ اللَّهِ
X
അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ
وَيَقْتُلُونَ
X
അവര്‍ വധിക്കുകയും ചെയ്യുന്നു
الْأَنبِيَاءَ
X
പ്രവാചകന്‍മാരെ
بِغَيْرِ حَقٍّۚ
X
ഒരു ന്യായവുമില്ലാതെ
ذَٰلِكَ
X
അത്
بِمَا عَصَوا
X
അവര്‍ ധിക്കരിച്ചതുകൊണ്ടാണ്
وَّكَانُوا يَعْتَدُونَ
X
അവര്‍ അതിക്രമം പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു
﴿3:112﴾ ثُمَّ
X
പിന്നെ
أَنزَلَ
X
അവന്‍ ഇറക്കി
عَلَيْكُم
X
നിങ്ങള്‍ക്ക് മേല്‍
مِّن بَعْدِ
X
ശേഷം
الْغَمِّ
X
ദുഃഖത്തിന്
أَمَنَةً
X
ശാന്തി
نُّعَاسًا
X
നിദ്രാമയക്കമായി
يَغْشَىٰ
X
അത് പൊതിയുന്നു
طَائِفَةً
X
ഒരു വിഭാഗത്തെ
مِّنكُمْۖ
X
നിങ്ങളില്‍ നിന്നുള്ള
وَطَائِفَةٌ
X
(മറ്റൊരു) വിഭാഗം
قَدْ
X
തീര്‍ച്ചയായും
أَهَمَّتْهُمْ
X
അവരെ അസ്വസ്ഥരാക്കി
أَنفُسُهُمْ
X
അവരുടെ ദേഹങ്ങള്‍, അവരുടെ താല്‍പര്യങ്ങള്‍
يَظُنُّونَ
X
അവര്‍ ധരിച്ച് വെക്കുന്നു
بِاللَّهِ
X
അല്ലാഹുവിനെ സംബന്ധിച്ച്
غَيْرَ الْحَقِّ
X
സത്യമല്ലാത്ത, സത്യവിരുദ്ധമായ
ظَنَّ الْجَاهِلِيَّةِۖ
X
അനിസ്ലാമിക(മൂഢ) ധാരണ
يَقُولُونَ
X
അവര്‍ പറയുന്നു(ചോദിക്കുന്നു)
هَل لَّنَا
X
ഞങ്ങള്‍ക്ക് ഉണ്ടോ
مِنَ الْأَمْرِ
X
കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍
مِن شَيْءٍۗ
X
വല്ലതും (വല്ല പങ്കും)
قُلْ
X
നീ പറയുക
إِنَّ الْأَمْرَ
X
നിശ്ചയം കാര്യം
كُلَّهُ
X
അതെല്ലാം
لِلَّهِۗ
X
അല്ലാഹുവിനുള്ളതാണ്
يُخْفُونَ
X
അവര്‍ ഒളിച്ചുവെക്കുന്നു
فِي أَنفُسِهِم
X
അവരുടെ മനസ്സുകളില്‍
مَّا لَا يُبْدُونَ
X
അവര്‍ വെളിപ്പെടുത്താത്തത്
لَكَۖ
X
നിന്നോട്
يَقُولُونَ
X
അവര്‍ പറയുന്നു
لَوْ كَانَ
X
ഉണ്ടായിരുന്നെങ്കില്‍
لَنَا
X
നമുക്ക്
مِنَ الْأَمْرِ
X
കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍
شَيْءٌ
X
വല്ലതും (വല്ല പങ്കും)
مَّا قُتِلْنَا
X
നാം കൊല്ലപ്പെടുമായിരുന്നില്ല
هَاهُنَاۗ
X
ഇവിടെ
قُل
X
താങ്കള്‍ പറയുക
لَّوْ كُنتُمْ
X
നിങ്ങള്‍ ആയിരുന്നാലും
فِي بُيُوتِكُمْ
X
നിങ്ങളുടെ വീടുകളില്‍
لَبَرَزَ
X
(സ്വയം) പുറപ്പെട്ടുവരുമായിരുന്നു
الَّذِينَ كُتِبَ عَلَيْهِمُ
X
വിധിക്കപ്പെട്ടവര്‍
الْقَتْلُ
X
വധം
إِلَىٰ مَضَاجِعِهِمْۖ
X
അവരുടെ മരണ സ്ഥലങ്ങളിലേക്ക്
وَلِيَبْتَلِيَ اللَّهُ
X
അല്ലാഹു പരീക്ഷിക്കാനും
مَا فِي صُدُورِكُمْ
X
നിങ്ങളുടെ നെഞ്ചുകളിലുള്ളത്
وَلِيُمَحِّصَ
X
ശുദ്ധീകരിക്കാനും
مَا فِي قُلُوبِكُمْۗ
X
നിങ്ങളുടെ ഹൃദയങ്ങളിലുള്ളത്
وَاللَّهُ
X
അല്ലാഹു
عَلِيمٌ
X
നന്നായി അറിയുന്നവനാണ്
بِذَاتِ الصُّدُورِ
X
നെഞ്ചുകളിലുള്ളത്
﴿3:154﴾ أَلَمْ تَرَ
X
നീ കണ്ടില്ലേ
إِلَى الَّذِينَ
X
ഒരു കൂട്ടരെ
قِيلَ
X
പറയപ്പെട്ടു, കല്‍പിക്കപ്പെട്ടു
لَهُمْ
X
അവരോട്
كُفُّوا
X
നിങ്ങള്‍ അടക്കിവെക്കുക
أَيْدِيَكُمْ
X
നിങ്ങളുടെ കൈകളെ
وَأَقِيمُوا
X
നിങ്ങള്‍ നിലനിര്‍ത്തുക
الصَّلَاةَ
X
നമസ്കാരം
وَآتُوا
X
നല്‍കുകയും ചെയ്യുക
الزَّكَاةَ
X
സകാത്ത്
فَلَمَّا كُتِبَ
X
പിന്നെ നിര്‍ബന്ധമാക്കപ്പെട്ടപ്പോള്‍
عَلَيْهِمُ
X
അവര്‍ക്ക്, അവരുടെമേല്‍
الْقِتَالُ
X
യുദ്ധം
إِذَا فَرِيقٌ
X
അപ്പോഴതാ ഒരു വിഭാഗം
مِّنْهُمْ
X
അവരില്‍ നിന്ന്
يَخْشَوْنَ
X
അവര്‍ ഭയപ്പെടുന്നു
النَّاسَ
X
ജനങ്ങളെ
كَخَشْيَةِ اللَّهِ
X
അല്ലാഹുവിനെ ഭയപ്പെടുന്നപോലെ
أَوْ أَشَدَّ
X
അല്ലെങ്കില്‍ കൂടുതലായോ ഉള്ള
خَشْيَةًۚ
X
ഭയപ്പെടല്‍
وَقَالُوا
X
അവര്‍ പറഞ്ഞു
رَبَّنَا
X
ഞങ്ങളുടെ നാഥാ
لِمَ
X
എന്തിന്
كَتَبْتَ
X
നിര്‍ബന്ധമാക്കി
عَلَيْنَا
X
ഞങ്ങള്‍ക്ക്, ഞങ്ങളുടെമേല്‍
الْقِتَالَ
X
യുദ്ധം
لَوْلَا أَخَّرْتَنَا
X
എന്തുകൊണ്ട് നീ ഞങ്ങളെ പിന്തിച്ചില്ല
إِلَىٰ أَجَلٍ
X
ഒരു അവധിവരെ
قَرِيبٍۗ
X
അടുത്ത
قُلْ
X
നീ പറയുക
مَتَاعُ
X
വിഭവം
الدُّنْيَا
X
ഇഹലോകത്തിന്റെ
قَلِيلٌ
X
തുഛമാണ്
وَالْآخِرَةُ
X
പരലോകം
خَيْرٌ
X
ഉത്തമം
لِّمَنِ اتَّقَىٰ
X
സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്
وَلَا تُظْلَمُونَ
X
നിങ്ങളോട് അനീതി കാണിക്കുകയില്ല
فَتِيلًا
X
തീരെ, ഒട്ടും
﴿4:77﴾ قَالَ
X
പറഞ്ഞു
رَجُلَانِ
X
രണ്ടുപേര്‍
مِنَ الَّذِينَ يَخَافُونَ
X
(അല്ലാഹുവെ) ഭയപ്പെടുന്നവരില്‍പെട്ട
أَنْعَمَ اللَّهُ
X
അല്ലാഹു അനുഗ്രഹിച്ചിരിക്കുന്നു
عَلَيْهِمَا
X
അവരിരുവരെയും
ادْخُلُوا
X
നിങ്ങള്‍ കടന്നുചെല്ലുക
عَلَيْهِمُ
X
അവരുടെ അടുത്ത്
الْبَابَ
X
(പട്ടണ)വാതിലിലൂടെ
فَإِذَا دَخَلْتُمُوهُ
X
അങ്ങനെ നിങ്ങള്‍ അതിലൂടെ കടന്നുചെന്നാല്‍
فَإِنَّكُمْ
X
തീര്‍ച്ചയായും നിങ്ങള്‍
غَالِبُونَۚ
X
വിജയികളാകുന്നു
وَعَلَى اللَّهِ
X
അല്ലാഹുവില്‍
فَتَوَكَّلُوا
X
നിങ്ങള്‍ ഭരമേല്‍പിക്കുക
إِن كُنتُم
X
നിങ്ങള്‍ ആണെങ്കില്‍
مُّؤْمِنِينَ
X
വിശ്വാസികള്‍
﴿5:23﴾ فَإِنْ عُثِرَ عَلَىٰ
X
ഇനി വെളിപ്പെട്ടാല്‍
أَنَّهُمَا
X
തീര്‍ച്ചയായും അവരിരുവരും
اسْتَحَقَّا
X
അവരിരുവരും അര്‍ഹരായിരിക്കുന്നു
إِثْمًا
X
കുറ്റത്തിന്
فَآخَرَانِ
X
അപ്പോള്‍ മറ്റുരണ്ടുപേര്‍
يَقُومَانِ
X
അവരിരുവരും നില്‍ക്കണം
مَقَامَهُمَا
X
അവരിരുവരുടെയും സ്ഥാനത്ത്
مِنَ الَّذِينَ
X
ഒരു കൂട്ടരില്‍നിന്ന്
اسْتَحَقَّ
X
സാക്ഷ്യം ബാധകമായിരിക്കുന്നു
عَلَيْهِمُ
X
അവര്‍ക്കെതിരെ
الْأَوْلَيَانِ
X
ഏറ്റം അടുത്ത ബന്ധമുള്ള രണ്ടുപേര്‍
فَيُقْسِمَانِ
X
എന്നിട്ട് അവരിരുവരും സത്യംചെയ്തു പറയണം
بِاللَّهِ
X
അല്ലാഹുവിന്റെ പേരില്‍
لَشَهَادَتُنَا
X
ഉറപ്പായും ഞങ്ങളുടെ സാക്ഷ്യമാണ്
أَحَقُّ
X
ഏറ്റം സത്യസന്ധമായിട്ടുള്ളത്
مِن شَهَادَتِهِمَا
X
ഇവരിരുവരുടെ സാക്ഷ്യത്തെക്കാള്‍
وَمَا اعْتَدَيْنَا
X
ഞങ്ങള്‍(പരിധി)ലംഘിച്ചിട്ടില്ല
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
إِذًا
X
എങ്കില്‍
لَّمِنَ الظَّالِمِينَ
X
അക്രമികളില്‍പെട്ടവരാകുന്നു
﴿5:107﴾ فَرِيقًا
X
ഒരു വിഭാഗത്തെ
هَدَىٰ
X
അവന്‍ നേര്‍മാര്‍ഗത്തിലാക്കി
وَفَرِيقًا
X
മറ്റൊരു വിഭാഗം
حَقَّ
X
നിര്‍ബന്ധമായിരിക്കുന്നു
عَلَيْهِمُ
X
അവര്‍ക്ക്
الضَّلَالَةُۗ
X
ദുര്‍മാര്‍ഗം
إِنَّهُمُ
X
തീര്‍ച്ചയായും അവര്‍
اتَّخَذُوا
X
അവരാക്കി
الشَّيَاطِينَ
X
പിശാചുക്കളെ
أَوْلِيَاءَ
X
രക്ഷാധികാരികള്‍
مِن دُونِ اللَّهِ
X
അല്ലാഹുവിനെ വിട്ട്
وَيَحْسَبُونَ
X
അവര്‍ വിചാരിക്കുകയും ചെയ്യുന്നു
أَنَّهُم
X
തീര്‍ച്ചയായും അവര്‍ (ആണെന്ന്)
مُّهْتَدُونَ
X
നേര്‍വഴി പ്രാപിച്ചവര്‍
﴿7:30﴾ فَأَرْسَلْنَا
X
അപ്പോള്‍ നാം അയച്ചു
عَلَيْهِمُ
X
അവരുടെ നേരെ
الطُّوفَانَ
X
വെള്ളപ്പൊക്കത്തെ
وَالْجَرَادَ
X
വെട്ടു കിളിയെയും
وَالْقُمَّلَ
X
പേനിനെയും
وَالضَّفَادِعَ
X
തവളകളെയും
وَالدَّمَ
X
രക്തത്തെയും
آيَاتٍ
X
ദൃഷ്ടാന്തങ്ങളായി
مُّفَصَّلَاتٍ
X
വ്യക്തമായ
فَاسْتَكْبَرُوا
X
എന്നിട്ടും അവര്‍ അഹങ്കരിച്ചു
وَكَانُوا
X
അവരായിരുന്നു
قَوْمًا
X
ജനം
مُّجْرِمِينَ
X
കുറ്റവാളികളായ
﴿7:133﴾ وَلَمَّا وَقَعَ
X
വന്നു ഭവിച്ചപ്പോള്‍
عَلَيْهِمُ
X
അവര്‍ക്ക്
الرِّجْزُ
X
വിപത്ത്
قَالُوا
X
അവര്‍ പറഞ്ഞു
يَا مُوسَى
X
മൂസാ
ادْعُ
X
നീ പ്രാര്‍ഥിക്കുക
لَنَا
X
ഞങ്ങള്‍ക്കു വേണ്ടി
رَبَّكَ
X
നിന്റെ നാഥനോട്
بِمَا عَهِدَ
X
അവന്‍ നല്‍കിയ ഉറപ്പ് അനുസരിച്ച്
عِندَكَۖ
X
നിന്റെയടുത്ത്
لَئِن كَشَفْتَ
X
നീ നീക്കിത്തന്നാല്‍
عَنَّا
X
ഞങ്ങളില്‍ നിന്ന്
الرِّجْزَ
X
ഈ ശിക്ഷ
لَنُؤْمِنَنَّ
X
ഉറപ്പായും ഞങ്ങള്‍ വിശ്വസിക്കും
لَكَ
X
നിന്നില്‍
وَلَنُرْسِلَنَّ
X
നാം അയക്കുകയും ചെയ്യും
مَعَكَ
X
നിന്റെ കൂടെ
بَنِي إِسْرَائِيلَ
X
ഇസ്രായേല്‍ മക്കളെ
﴿7:134﴾ الَّذِينَ
X
ഒരു കൂട്ടര്‍ക്ക്
يَتَّبِعُونَ
X
അവര്‍ പിന്‍പറ്റുന്നു
الرَّسُولَ
X
ആ ദൂതനെ
النَّبِيَّ
X
പ്രവാചകനെ
الْأُمِّيَّ
X
നിരക്ഷരനായ
الَّذِي
X
യാതൊരുത്തന്‍
يَجِدُونَهُ
X
അദ്ദേഹത്തെ അവര്‍ കാണുന്നു
مَكْتُوبًا
X
രേഖപ്പെടുത്തപ്പെട്ടവനായി
عِندَهُمْ
X
അവരുടെ അടുത്ത്
فِي التَّوْرَاةِ
X
തൗറാത്തില്‍
وَالْإِنجِيلِ
X
ഇഞ്ചീലിലും
يَأْمُرُهُم
X
അദ്ദേഹം അവരോട് കല്‍പിക്കുന്നു
بِالْمَعْرُوفِ
X
നന്മ
وَيَنْهَاهُمْ
X
അദ്ദേഹം അവരെ വിലക്കുകയും ചെയ്യുന്നു
عَنِ الْمُنكَرِ
X
തിന്മയില്‍ നിന്ന്
وَيُحِلُّ
X
അദ്ദേഹം അനുവദിക്കുകയും ചെയ്യുന്നു
لَهُمُ
X
അവര്‍ക്ക്
الطَّيِّبَاتِ
X
ഉത്തമ വസ്തുക്കള്‍
وَيُحَرِّمُ
X
അദ്ദേഹം നിഷിദ്ധമാക്കുകയും ചെയ്യുന്നു
عَلَيْهِمُ
X
അവര്‍ക്ക്
الْخَبَائِثَ
X
ചീത്ത വസ്തുക്കള്‍
وَيَضَعُ
X
അദ്ദേഹം ഇറക്കി വയ്ക്കുകയും ചെയ്യുന്നു
عَنْهُمْ
X
അവരില്‍ നിന്ന്
إِصْرَهُمْ
X
അവരുടെ ഭാരം
وَالْأَغْلَالَ
X
വിലങ്ങുകളും
الَّتِي كَانَتْ
X
ഉണ്ടായിരുന്ന
عَلَيْهِمْۚ
X
അവരുടെ മേല്‍
فَالَّذِينَ آمَنُوا
X
അതിനാല്‍ വിശ്വസിച്ചവര്‍
بِهِ
X
അദ്ദേഹത്തില്‍
وَعَزَّرُوهُ
X
അവര്‍ അദ്ദേഹത്തെ ശക്തിപ്പെടുത്തുകയും ചെയ്തു
وَنَصَرُوهُ
X
അവര്‍ അദ്ദേഹത്തെ സഹായിക്കുകയും ചെയ്തു
وَاتَّبَعُوا
X
അവര്‍ പിന്തുടരുകയും ചെയ്തു
النُّورَ
X
പ്രകാശത്തെ
الَّذِي أُنزِلَ
X
ഇറക്കപ്പെട്ട
مَعَهُۙ
X
അദ്ദേഹത്തോടൊപ്പം
أُولَٰئِكَ
X
അവര്‍
هُمُ
X
അവരാണ്
الْمُفْلِحُونَ
X
വിജയം വരിച്ചവര്‍
﴿7:157﴾ وَقَطَّعْنَاهُمُ
X
അവരെ നാം വിഭജിച്ചു
اثْنَتَيْ عَشْرَةَ أَسْبَاطًا
X
പന്ത്രണ്ട് ഗോത്രങ്ങളായി
أُمَمًاۚ
X
അഥവാ സമൂഹങ്ങളായി
وَأَوْحَيْنَا
X
നാം ബോധനം നല്‍കി
إِلَىٰ مُوسَىٰ
X
മൂസാക്ക്
إِذِ اسْتَسْقَاهُ
X
അദ്ദേഹത്തോട് കുടിവെള്ളം ആവശ്യപ്പെട്ടപ്പോള്‍
قَوْمُهُ
X
അദ്ദേഹത്തിന്റെ ജനത
أَنِ اضْرِب
X
നീ അടിക്കുക
بِّعَصَاكَ
X
നിന്റെ വടി കൊണ്ട്
الْحَجَرَۖ
X
പാറക്കല്ലില്‍
فَانبَجَسَتْ
X
അപ്പോള്‍ പൊട്ടിയൊഴുകി
مِنْهُ
X
അതില്‍ നിന്ന്
اثْنَتَا عَشْرَةَ عَيْنًاۖ
X
പന്ത്രണ്ട് ഉറവകള്‍
قَدْ عَلِمَ
X
മനസ്സിലാക്കി
كُلُّ أُنَاسٍ
X
എല്ലാ വിഭാഗവും
مَّشْرَبَهُمْۚ
X
തങ്ങള്‍ വെള്ളം കുടിക്കേണ്ട സ്ഥലം
وَظَلَّلْنَا
X
നാം തണലേകുകയും ചെയ്തു
عَلَيْهِمُ
X
അവര്‍ക്ക്
الْغَمَامَ
X
മേഘം കൊണ്ട്
وَأَنزَلْنَا عَلَيْهِمُ
X
നാം അവര്‍ക്ക് ഇറക്കിക്കൊടുക്കുകയും ചെയ്തു
الْمَنَّ
X
മന്ന
وَالسَّلْوَىٰۖ
X
സല്‍വായും
كُلُوا
X
നിങ്ങള്‍ തിന്നുകൊള്ളുക
مِن طَيِّبَاتِ
X
ഉത്തമ പദാര്‍ഥങ്ങളില്‍ നിന്ന്
مَا رَزَقْنَاكُمْۚ
X
നിങ്ങള്‍ക്ക് നാം നല്‍കിയ
وَمَا ظَلَمُونَا
X
അവര്‍ നമുക്കൊരു ദ്രോഹവും വരുത്തിയിട്ടില്ല
وَلَٰكِن كَانُوا
X
എന്നാല്‍ അവരായിരുന്നു
أَنفُسَهُمْ
X
അവരെത്തന്നെ
يَظْلِمُونَ
X
അവര്‍ ദ്രോഹിക്കുന്നു
﴿7:160﴾ لَوْ كَانَ
X
ആയിരുന്നെങ്കില്‍
عَرَضًا
X
നേട്ടം
قَرِيبًا
X
അടുത്തതായ (ക്ഷിപ്രസാധ്യമായ)
وَسَفَرًا
X
യാത്രയും
قَاصِدًا
X
പ്രയാസ രഹിതമായ
لَّاتَّبَعُوكَ
X
അവര്‍ നിന്നെ അനുഗമിക്കുമായിരുന്നു
وَلَٰكِن
X
എന്നാല്‍
بَعُدَتْ
X
വിദൂരമായിരിക്കുന്നു (ദുസ്സഹമായിരിക്കുന്നു)
عَلَيْهِمُ
X
അവര്‍ക്ക്
الشُّقَّةُۚ
X
വഴിദൂരം
وَسَيَحْلِفُونَ
X
അതിനാല്‍ അവര്‍ സത്യം ചെയ്തു പറയും
بِاللَّهِ
X
അല്ലാഹുവിന്റെ പേരില്‍
لَوِ اسْتَطَعْنَا
X
ഞങ്ങള്‍ക്ക് സാധിച്ചിരുന്നുവെങ്കില്‍
لَخَرَجْنَا
X
ഞങ്ങള്‍ പുറപ്പെടുമായിരുന്നു
مَعَكُمْ
X
നിങ്ങളോടൊപ്പം
يُهْلِكُونَ
X
അവര്‍ നശിപ്പിക്കുകയാണ്
أَنفُسَهُمْ
X
തങ്ങളെ തന്നെ
وَاللَّهُ يَعْلَمُ
X
അല്ലാഹുവിനറിയാം
إِنَّهُمْ
X
അവരാണെന്ന്
لَكَاذِبُونَ
X
കളളം പറയുന്നവര്‍
﴿9:42﴾ وَعَلَى الثَّلَاثَةِ
X
മൂന്നാളുകള്‍ക്കും (അവന്‍ മാപ്പേകിയിരിക്കുന്നു)
الَّذِينَ خُلِّفُوا
X
തീരുമാനം മാറ്റിവെക്കപ്പെട്ട
حَتَّىٰ إِذَا ضَاقَتْ
X
അങ്ങനെ ഇടുങ്ങിയതായി
عَلَيْهِمُ
X
അവര്‍ക്ക്
الْأَرْضُ
X
ഭൂമി
بِمَا رَحُبَتْ
X
അത് ഏറെവിശാലമായിട്ടുകൂടി
وَضَاقَتْ
X
ദുര്‍വഹമായി മാറി
عَلَيْهِمْ
X
അവര്‍ക്ക്
أَنفُسُهُمْ
X
തങ്ങളുടെ മനസ്സുകള്‍
وَظَنُّوا
X
അവര്‍ക്ക് ബോധ്യമായി
أَن لَّا مَلْجَأَ
X
അഭയകേന്ദ്രമില്ലായെന്ന്
مِنَ اللَّهِ
X
അല്ലാഹുവില്‍നിന്ന് രക്ഷപ്പെടാന്‍
إِلَّا إِلَيْهِ
X
അവങ്കലല്ലാതെ
ثُمَّ تَابَ
X
പിന്നെ അല്ലാഹു കരുണകാണിച്ചു
عَلَيْهِمْ
X
അവരോട്
لِيَتُوبُواۚ
X
അവര്‍ പശ്ചാത്തപിച്ചുമടങ്ങാന്‍
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
هُوَ التَّوَّابُ
X
അവന്‍ പശ്ചാത്താപം ധാരാളമായി സ്വീകരിക്കുന്നവനാണ്
الرَّحِيمُ
X
പരമദയാലുവും
﴿9:118﴾ كَذَٰلِكَ
X
അപ്രകാരം
أَرْسَلْنَاكَ
X
നിന്നെ നാം നിയോഗിച്ചു
فِي أُمَّةٍ
X
ഒരു സമുദായത്തില്‍
قَدْ خَلَتْ
X
തീര്‍ച്ചയായും കഴിഞ്ഞുപോയിട്ടുണ്ട്
مِن قَبْلِهَا
X
അതിനു മുമ്പും
أُمَمٌ
X
സമുദായങ്ങള്‍
لِّتَتْلُوَ
X
നീ വായിച്ചുകേള്‍പിക്കാന്‍ വേണ്ടി
عَلَيْهِمُ
X
അവര്‍ക്ക്
الَّذِي أَوْحَيْنَا
X
നാം ദിവ്യബോധനമായി നല്‍കിയത്
إِلَيْكَ
X
നിനക്ക്
وَهُمْ
X
അവരാകട്ടെ
يَكْفُرُونَ
X
അവര്‍ നിഷേധിക്കുന്നു
بِالرَّحْمَٰنِۚ
X
പരമകാരുണികനെ
قُلْ
X
നീ പറയുക
هُوَ
X
അവനാകുന്നു
رَبِّي
X
എന്റെ നാഥന്‍
لَا إِلَٰهَ
X
ദൈവമേ ഇല്ല
إِلَّا هُوَ
X
അവനല്ലാതെ
عَلَيْهِ
X
അവനില്‍
تَوَكَّلْتُ
X
ഞാന്‍ ഭരമേല്‍പ്പിച്ചിരിക്കുന്നു
وَإِلَيْهِ
X
അവങ്കലേക്കാണ്
مَتَابِ
X
എന്റെ തിരിച്ചുപോക്ക്
﴿13:30﴾ قَدْ مَكَرَ
X
നിശ്ചയം കുതന്ത്രം പ്രയോഗിച്ചിട്ടുണ്ട്
الَّذِينَ مِن قَبْلِهِمْ
X
അവര്‍ക്ക് മുമ്പുള്ളവര്‍
فَأَتَى اللَّهُ
X
അപ്പോള്‍ അല്ലാഹു ചെന്നു
بُنْيَانَهُم
X
അവരുടെ കെട്ടിടങ്ങളിലേക്ക്
مِّنَ الْقَوَاعِدِ
X
അടിത്തറകളിലൂടെ
فَخَرَّ عَلَيْهِمُ
X
അങ്ങനെ അവരുടെമേല്‍ പൊളിഞ്ഞുവീണു
السَّقْفُ
X
ആ മേല്‍പുര
مِن فَوْقِهِمْ
X
അവരുടെ മേല്‍ഭാഗത്ത് നിന്ന്
وَأَتَاهُمُ
X
അവര്‍ക്ക് വന്നെത്തുകയും ചെയ്തു
الْعَذَابُ
X
ശിക്ഷ
مِنْ حَيْثُ لَا يَشْعُرُونَ
X
അവര്‍ അറിയാത്ത മാര്‍ഗ്ഗത്തിലൂടെ
﴿16:26﴾ بَلْ
X
എന്നാല്‍
مَتَّعْنَا
X
നാം വിഭവം നല്‍കി
هَٰؤُلَاءِ
X
ഇക്കൂട്ടര്‍ക്ക്
وَآبَاءَهُمْ
X
ഇവരുടെ പിതാക്കള്‍ക്കും
حَتَّىٰ طَالَ
X
നീണ്ടുപോകും വരെ
عَلَيْهِمُ
X
അവരുടെമേല്‍
الْعُمُرُۗ
X
പ്രായം, കാലം
أَفَلَا يَرَوْنَ
X
അവര്‍ കാണുന്നില്ലേ
أَنَّا
X
തീര്‍ച്ചയായും നാം
نَأْتِي
X
നാം കൊണ്ടുവരും
الْأَرْضَ
X
ഭൂമിയെ
نَنقُصُهَا
X
നാം അതിനെ ചുരുക്കിക്കൊണ്ട്
مِنْ أَطْرَافِهَاۚ
X
അതിന്റെ അറ്റങ്ങളില്‍ നിന്ന്
أَفَهُمُ
X
എന്നിട്ടും അവരോ
الْغَالِبُونَ
X
വിജയിക്കുന്നവര്‍
﴿21:44﴾ وَلَٰكِنَّا
X
പക്ഷേ നാം
أَنشَأْنَا
X
നാം വളര്‍ത്തിയെടുത്തു
قُرُونًا
X
തലമുറകളെ
فَتَطَاوَلَ
X
അങ്ങനെ കടന്നു (നീണ്ടു) പോയി
عَلَيْهِمُ
X
അവരിലൂടെ
الْعُمُرُۚ
X
കുറെകാലം
وَمَا كُنتَ
X
നീ ആയിരുന്നില്ല
ثَاوِيًا
X
താമസിക്കുന്നവന്‍
فِي أَهْلِ مَدْيَنَ
X
മദ്‌യന്‍കാരില്‍
تَتْلُو
X
നീ ഓതിക്കേള്‍പിച്ചുകൊണ്ട്
عَلَيْهِمْ
X
അവര്‍ക്ക്
آيَاتِنَا
X
നമ്മുടെ വചനങ്ങള്‍
وَلَٰكِنَّا
X
എങ്കിലും നാം
كُنَّا
X
നാമായിരുന്നു
مُرْسِلِينَ
X
(ദൂതന്‍മാരെ) അയക്കുന്നവര്‍
﴿28:45﴾ قَالَ
X
പറഞ്ഞു
الَّذِينَ
X
ഒരു കൂട്ടര്‍
حَقَّ
X
അനിവാര്യമായിരിക്കുന്നു
عَلَيْهِمُ
X
അവരില്‍
الْقَوْلُ
X
(ശിക്ഷയെ കുറിച്ചുള്ള) വചനം
رَبَّنَا
X
ഞങ്ങളുടെ നാഥാ
هَٰؤُلَاءِ
X
ഇക്കൂട്ടരാണ്
الَّذِينَ أَغْوَيْنَا
X
ഞങ്ങള്‍ പിഴപ്പിച്ചവര്‍
أَغْوَيْنَاهُمْ
X
ഞങ്ങള്‍ അവരെ വഴിപിഴപ്പിച്ചു
كَمَا غَوَيْنَاۖ
X
ഞങ്ങള്‍ വഴി പിഴച്ചതുപോലെ
تَبَرَّأْنَا
X
ഞങ്ങളിതാ ഉത്തരവാദിത്തമൊഴിയുന്നു
إِلَيْكَۖ
X
നിന്റെ മുന്നില്‍
مَا كَانُوا
X
ഇവരായിരുന്നില്ല
إِيَّانَا
X
ഞങ്ങള്‍ക്ക്
يَعْبُدُونَ
X
അവര്‍ ഇബാദത്ത് ചെയ്യുന്നു
﴿28:63﴾ فَعَمِيَتْ
X
അപ്പോള്‍ അന്ധമാകും
عَلَيْهِمُ
X
അവര്‍ക്ക്
الْأَنبَاءُ
X
വര്‍ത്തമാനങ്ങള്‍
يَوْمَئِذٍ
X
അന്നാളില്‍
فَهُمْ
X
അപ്പോള്‍ അവര്‍
لَا يَتَسَاءَلُونَ
X
പരസ്പരം ചോദിച്ചറിയുകയില്ല
﴿28:66﴾ وَقَيَّضْنَا
X
നാം ഏര്‍പ്പെടുത്തിക്കൊടുത്തു
لَهُمْ
X
അവര്‍ക്ക്
قُرَنَاءَ
X
കൂട്ടുകാരെ
فَزَيَّنُوا
X
ഇവര്‍ അലംകൃതമായി തോന്നിച്ചു
لَهُم
X
അവര്‍ക്ക്
مَّا بَيْنَ أَيْدِيهِمْ
X
അവരുടെ മുമ്പിലുള്ളത്
وَمَا خَلْفَهُمْ
X
അവരുടെ പിന്നിലുള്ളതും
وَحَقَّ
X
സ്ഥിരപ്പെടുകയും ചെയ്തു
عَلَيْهِمُ
X
അവര്‍ക്ക്
الْقَوْلُ
X
(ശിക്ഷാ)വചനം
فِي أُمَمٍ
X
സമുദായങ്ങളുടെ കൂട്ടത്തില്‍
قَدْ خَلَتْ
X
അവ കഴിഞ്ഞു പോയിരിക്കുന്നു
مِن قَبْلِهِم
X
അവര്‍ക്കു മുമ്പേ
مِّنَ الْجِنِّ
X
ജിന്നുകളില്‍ നിന്ന്
وَالْإِنسِۖ
X
മനുഷ്യരില്‍ നിന്നും
إِنَّهُمْ
X
ഉറപ്പായും അവര്‍
كَانُوا
X
അവരായിരുന്നു
خَاسِرِينَ
X
നഷ്ടം പറ്റിയവര്‍
﴿41:25﴾ إِنَّ الَّذِينَ قَالُوا
X
തീര്‍ച്ചയായും പ്രഖ്യാപിച്ചവര്‍
رَبُّنَا
X
ഞങ്ങളുടെ നാഥന്‍
اللَّهُ
X
അല്ലാഹുവാണ്
ثُمَّ
X
പിന്നെ
اسْتَقَامُوا
X
അവര്‍ നേരാംവണ്ണം നിലകൊണ്ടു
تَتَنَزَّلُ
X
ഇറങ്ങിവരും
عَلَيْهِمُ
X
അവരുടെയടുത്ത്
الْمَلَائِكَةُ
X
മലക്കുകള്‍
أَلَّا تَخَافُوا
X
നിങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്ന് (പറഞ്ഞുകൊണ്ട്)
وَلَا تَحْزَنُوا
X
നിങ്ങള്‍ ദുഃഖിക്കേണ്ടതുമില്ല
وَأَبْشِرُوا
X
നിങ്ങള്‍ സന്തുഷ്ടരാകുക
بِالْجَنَّةِ
X
സ്വര്‍ഗം കൊണ്ട്
الَّتِي كُنتُمْ تُوعَدُونَ
X
നിങ്ങള്‍ വാഗ്ദത്തം ചെയ്യപ്പെട്ടിരുന്ന
﴿41:30﴾ فَمَا بَكَتْ
X
അപ്പോള്‍ കണ്ണീര്‍ വാര്‍ത്തില്ല
عَلَيْهِمُ
X
അവര്‍ക്കുവേണ്ടി
السَّمَاءُ
X
ആകാശം
وَالْأَرْضُ
X
ഭൂമിയും
وَمَا كَانُوا
X
അവരായിരുന്നില്ല
مُنظَرِينَ
X
സമയം നല്‍കപ്പെട്ടവര്‍
﴿44:29﴾ أُولَٰئِكَ
X
അവര്‍
الَّذِينَ
X
യാതൊരുവരാകുന്നു
حَقَّ
X
സ്ഥിരപ്പെട്ടു
عَلَيْهِمُ
X
അവരില്‍
الْقَوْلُ
X
ശിക്ഷ
فِي أُمَمٍ
X
ചില സമൂഹങ്ങളില്‍ (ഉള്‍പ്പെട്ടവരാണവര്‍)
قَدْ خَلَتْ
X
കഴിഞ്ഞുപോയിട്ടുള്ള
مِن قَبْلِهِم
X
അവരുടെ മുമ്പ്
مِّنَ الْجِنِّ
X
ജിന്നുകളില്‍നിന്ന്
وَالْإِنسِۖ
X
മനുഷ്യരില്‍(നിന്നും)
إِنَّهُمْ
X
തീര്‍ച്ചയായും അവര്‍
كَانُوا
X
അവരായിരിക്കുന്നു
خَاسِرِينَ
X
നഷ്ടംപറ്റിയവര്‍
﴿46:18﴾ وَفِي عَادٍ
X
ആദ് ജനതയിലുമുണ്ട്
إِذْ أَرْسَلْنَا
X
നാം അയച്ച സന്ദര്‍ഭം
عَلَيْهِمُ
X
അവര്‍ക്കുനേരെ
الرِّيحَ
X
കാറ്റിനെ
الْعَقِيمَ
X
വന്ധ്യമായ
﴿51:41﴾ أَلَمْ يَأْنِ
X
സമയമായില്ലേ?
لِلَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍ക്ക്
أَن تَخْشَعَ
X
വിധേയമാകാന്‍
قُلُوبُهُمْ
X
അവരുടെ ഹൃദയങ്ങള്‍
لِذِكْرِ اللَّهِ
X
അല്ലാഹുവിന്റെ സ്മരണക്ക്
وَمَا نَزَلَ
X
അവതരിച്ചു കിട്ടിയതിനും
مِنَ الْحَقِّ
X
സത്യത്തില്‍നിന്ന്
وَلَا يَكُونُوا
X
അവരാകാതിരിക്കാനും
كَالَّذِينَ أُوتُوا
X
നല്‍കപ്പെട്ടവരെപ്പോലെ
الْكِتَابَ
X
വേദഗ്രന്ഥം
مِن قَبْلُ
X
മുമ്പ്
فَطَالَ
X
അങ്ങനെ ദീര്‍ഘിച്ചുപോയി
عَلَيْهِمُ
X
അവര്‍ക്ക്
الْأَمَدُ
X
കാലം
فَقَسَتْ
X
അതിനാല്‍ കടുത്തുപോയി
قُلُوبُهُمْۖ
X
അവരുടെ ഹൃദയങ്ങള്‍
وَكَثِيرٌ
X
ഏറെ പേരും
مِّنْهُمْ
X
അവരില്‍
فَاسِقُونَ
X
അധര്‍മകാരികളാണ്
﴿57:16﴾ اسْتَحْوَذَ
X
കീഴടക്കിയിരിക്കുന്നു
عَلَيْهِمُ
X
അവരെ
الشَّيْطَانُ
X
പിശാച്
فَأَنسَاهُمْ
X
അങ്ങനെ അവരെ അവന്‍ മറപ്പിച്ചു
ذِكْرَ اللَّهِۚ
X
അല്ലാഹുവിനെ സ്മരിക്കുന്നത്
أُولَٰئِكَ
X
അവര്‍
حِزْبُ
X
കക്ഷിയാകുന്നു
الشَّيْطَانِۚ
X
പിശാചിന്റെ
أَلَا
X
അറിയുക
إِنَّ حِزْبَ
X
നിശ്ചയം, കക്ഷി
الشَّيْطَانِ
X
പിശാചിന്റെ
هُمُ
X
അവര്‍ തന്നെയാണ്
الْخَاسِرُونَ
X
നഷ്ടം പറ്റിയവര്‍
﴿58:19﴾ وَلَوْلَا أَن كَتَبَ اللَّهُ
X
അല്ലാഹു വിധിച്ചില്ലായിരുന്നുവെങ്കില്‍
عَلَيْهِمُ
X
അവര്‍ക്ക്
الْجَلَاءَ
X
നാടുകടത്തല്‍
لَعَذَّبَهُمْ
X
അവന്‍ അവരെ ശിക്ഷിക്കുമായിരുന്നു
فِي الدُّنْيَاۖ
X
ഈ ലോകത്തില്‍
وَلَهُمْ
X
അവര്‍ക്കുണ്ട്
فِي الْآخِرَةِ
X
പരലോകത്ത്
عَذَابُ النَّارِ
X
നരകശിക്ഷ
﴿59:3﴾ وَإِذَا قُرِئَ
X
ഓതിക്കേള്‍പ്പിക്കപ്പെട്ടാല്‍
عَلَيْهِمُ
X
അവര്‍ക്ക്
الْقُرْآنُ
X
ഖുര്‍ആന്‍
۩ لَا يَسْجُدُونَ
X
അവര്‍ സാഷ്ടാംഗം പ്രണമിക്കുന്നുമില്ല
﴿84:21﴾