Repeated Words in Quran

< >
Total Found : 33
سَيَقُولُ
X
പറയുന്നു
السُّفَهَاءُ
X
വിഡ്ഢികള്‍
مِنَ النَّاسِ
X
ജനങ്ങളില്‍പെട്ട
مَا
X
എന്താണ്
وَلَّاهُمْ
X
അവരെ തിരിച്ചത്
عَن قِبْلَتِهِمُ
X
അവരുടെ ഖിബ്‌ലയില്‍ നിന്ന്
الَّتِي كَانُوا عَلَيْهَاۚ
X
അവര്‍ തിരിഞ്ഞുനിന്നിരുന്ന
قُل
X
പറയുക
لِّلَّهِ
X
അല്ലാഹുവിനാണ്
الْمَشْرِقُ
X
കിഴക്ക്
وَالْمَغْرِبُۚ
X
പടിഞ്ഞാറും
يَهْدِي
X
അവന്‍ വഴി കാട്ടുന്നു
مَن يَشَاءُ
X
അവനുദ്ദേശിക്കുന്നവരെ
إِلَىٰ صِرَاطٍ
X
മാര്‍ഗത്തിലേക്ക്
مُّسْتَقِيمٍ
X
നേരായ
﴿2:142﴾ وَكَذَٰلِكَ
X
അപ്രകാരം
جَعَلْنَاكُمْ
X
നാം നിങ്ങളെ ആക്കി
أُمَّةً
X
ഒരു സമുദായം
وَسَطًا
X
സന്തുലിതമായ
لِّتَكُونُوا
X
നിങ്ങളാവാന്‍
شُهَدَاءَ
X
സാക്ഷികള്‍
عَلَى النَّاسِ
X
ജനങ്ങളുടെ മേല്‍
وَيَكُونَ
X
ആയിരിക്കാനും
الرَّسُولُ
X
ദൂതന്‍
عَلَيْكُمْ
X
നിങ്ങളുടെ മേല്‍
شَهِيدًاۗ
X
സാക്ഷി
وَمَا جَعَلْنَا
X
നാം ആക്കിയിട്ടില്ല
الْقِبْلَةَ
X
ഖിബ്‌ലയെ
الَّتِي كُنتَ عَلَيْهَا
X
താങ്കള്‍ തിരിഞ്ഞുനിന്നിരുന്ന
إِلَّا لِنَعْلَمَ
X
നാം അറിയാന്‍ വേണ്ടിയല്ലാതെ
مَن
X
ആര്
يَتَّبِعُ
X
പിന്തുടരുന്നു
الرَّسُولَ
X
ദൂതനെ
مِمَّن يَنقَلِبُ
X
പിന്തിരിയുന്നവരില്‍ നിന്ന്
عَلَىٰ عَقِبَيْهِۚ
X
തന്റെ പിന്‍കാലുകളില്‍
وَإِن كَانَتْ
X
അതാണെങ്കിലും
لَكَبِيرَةً
X
വലിയ പ്രശ്നം
إِلَّا عَلَى الَّذِينَ
X
ഒരു കൂട്ടരുടെ കാര്യത്തിലൊഴികെ
هَدَى
X
നേര്‍മാര്‍ഗം കാണിച്ചു
اللَّهُۗ
X
അല്ലാഹു
وَمَا كَانَ اللَّهُ
X
അല്ലാഹു അല്ല
لِيُضِيعَ
X
നഷ്ടപ്പെടുത്തുന്നവന്‍
إِيمَانَكُمْۚ
X
നിങ്ങളുടെ വിശ്വാസത്തെ
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
بِالنَّاسِ
X
ജനങ്ങളോട്
لَرَءُوفٌ
X
കൃപാലുവാണ്
رَّحِيمٌ
X
കാരുണ്യവാനും
﴿2:143﴾ لَا يُكَلِّفُ
X
നിര്‍ബന്ധിക്കുന്നില്ല
اللَّهُ
X
അല്ലാഹു
نَفْسًا
X
ഒരാളെയും
إِلَّا وُسْعَهَاۚ
X
അതിന്റെ കഴിവില്‍പെട്ടതല്ലാതെ
لَهَا
X
അവര്‍ക്കുള്ളതാണ്
مَا كَسَبَتْ
X
അവര്‍ സമ്പാദിച്ചതിന്റെ സദ്ഫലങ്ങള്‍
وَعَلَيْهَا
X
അവരുടെമേല്‍ തന്നെയാണ്
مَا اكْتَسَبَتْۗ
X
അവര്‍ സമ്പാദിച്ചതിന്റെ ദുഷ്ഫലങ്ങളും
رَبَّنَا
X
ഞങ്ങളുടെ നാഥാ
لَا تُؤَاخِذْنَا
X
ഞങ്ങളെ പിടികൂടരുതേ
إِن نَّسِينَا
X
ഞങ്ങള്‍ മറന്നാല്‍
أَوْ أَخْطَأْنَاۚ
X
അല്ലെങ്കില്‍ ഞങ്ങള്‍ക്ക് പിഴച്ചാല്‍
رَبَّنَا
X
ഞങ്ങളുടെ നാഥാ
وَلَا تَحْمِلْ عَلَيْنَا
X
ഞങ്ങളെ നീ വഹിപ്പിക്കല്ലേ
إِصْرًا
X
ഭാരം
كَمَا حَمَلْتَهُ
X
നീ വഹിപ്പിച്ചത് പോലെ
عَلَى الَّذِينَ مِن قَبْلِنَاۚ
X
ഞങ്ങള്‍ക്ക് മുമ്പുള്ളവരുടെ മേല്‍
رَبَّنَا
X
ഞങ്ങളുടെ നാഥാ
وَلَا تُحَمِّلْنَا
X
ഞങ്ങളെ നീ വഹിപ്പിക്കല്ലേ
مَا لَا طَاقَةَ
X
കഴിവില്ലാത്തത്
لَنَا
X
ഞങ്ങള്‍ക്ക്
بِهِۖ
X
അതിന്
وَاعْفُ عَنَّا
X
ഞങ്ങളോട് വിട്ടുവീഴ്ച ചെയ്യേണമേ
وَاغْفِرْ لَنَا
X
ഞങ്ങള്‍ക്ക് പൊറുത്തുതരേണമേ
وَارْحَمْنَاۚ
X
ഞങ്ങളോട് കരുണ കാണിക്കേണമേ
أَنتَ
X
നീയാണ്
مَوْلَانَا
X
ഞങ്ങളുടെ രക്ഷാധികാരി
فَانصُرْنَا
X
അതിനാല്‍ നീ ഞങ്ങളെ സഹായിക്കേണമേ
عَلَى الْقَوْمِ
X
ജനതക്കെതിരെ
الْكَافِرِينَ
X
സത്യനിഷേധികളായ
﴿2:286﴾ فَتَقَبَّلَهَا
X
അങ്ങനെ അവളെ സ്വീകരിച്ചു
رَبُّهَا
X
അവളുടെ നാഥന്‍
بِقَبُولٍ حَسَنٍ
X
നല്ല നിലയിലുള്ള സ്വീകരണം
وَأَنبَتَهَا
X
അവളെ വളര്‍ത്തി
نَبَاتًا حَسَنًا
X
മെച്ചപ്പെട്ട രീതിയിലുള്ള വളര്‍ത്തല്‍
وَكَفَّلَهَا
X
അവളുടെ സംരക്ഷകനാക്കി,അവന്‍ അവളെ(സംരക്ഷിക്കാന്‍) ഏല്‍പ്പിച്ചു
زَكَرِيَّاۖ
X
സകരിയ്യായെ
كُلَّمَا دَخَلَ
X
ചെന്നപ്പോഴെല്ലാം
عَلَيْهَا
X
അവളുടെ അടുത്ത്
زَكَرِيَّا
X
സകരിയ്യാ
الْمِحْرَابَ
X
മിഹ്റാബില്‍
وَجَدَ
X
അദ്ദേഹം കണ്ടു
عِندَهَا
X
അവള്‍ക്കരികെ
رِزْقًاۖ
X
ആഹാരം
قَالَ
X
അദ്ദേഹം ചോദിച്ചു
يَا مَرْيَمُ
X
മര്‍യമേ
أَنَّىٰ
X
എവിടെനിന്ന്(കിട്ടി)
لَكِ
X
നിനക്ക്
هَٰذَاۖ
X
ഇത്
قَالَتْ
X
അവള്‍ പറഞ്ഞു
هُوَ
X
ഇത്
مِنْ عِندِ اللَّهِۖ
X
അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
يَرْزُقُ
X
വിഭവം നല്‍കുന്നു
مَن يَشَاءُ
X
അവന്‍ ഇഛിക്കുന്നവര്‍ക്ക്
بِغَيْرِ حِسَابٍ
X
കണക്കില്ലാതെ
﴿3:37﴾ فَبِمَا نَقْضِهِم
X
അവരുടെ ലംഘനം കൊണ്ടും (ലംഘിച്ചതിനാലും)
مِّيثَاقَهُمْ
X
അവരുടെ കരാര്‍
وَكُفْرِهِم
X
അവരുടെ നിഷേധം കൊണ്ടും (അവര്‍ നിഷേധിച്ചതിനാലും)
بِآيَاتِ اللَّهِ
X
അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ
وَقَتْلِهِمُ
X
അവര്‍ കൊല ചെയ്തതിനാലും
الْأَنبِيَاءَ
X
പ്രവാചകന്മാരെ
بِغَيْرِ حَقٍّ
X
അന്യായമായ
وَقَوْلِهِمْ
X
അവരുടെ വാക്ക് കൊണ്ടും (അവര്‍ പറഞ്ഞതിനാലും)
قُلُوبُنَا
X
തങ്ങളുടെ ഹൃദയങ്ങള്‍
غُلْفٌۚ
X
ഉറകളില്‍ മൂടപ്പെട്ടതാണ്
بَلْ
X
പക്ഷേ
طَبَعَ اللَّهُ
X
അല്ലാഹു മുദ്രവെച്ചിരിക്കുന്നു
عَلَيْهَا
X
അതിന്മേല്‍
بِكُفْرِهِمْ
X
അവരുടെ സത്യനിഷേധം കാരണം
فَلَا يُؤْمِنُونَ
X
അതിനാല്‍ അവര്‍ വിശ്വസിക്കുകയില്ല
إِلَّا قَلِيلًا
X
അല്‍പമല്ലാതെ
﴿4:155﴾ قَالُوا
X
അവര്‍ പറഞ്ഞു
نُرِيدُ
X
ഞങ്ങള്‍ ആഗ്രഹിക്കുന്നു
أَن نَّأْكُلَ
X
ഞങ്ങള്‍ ആഹരിക്കാന്‍
مِنْهَا
X
അതില്‍നിന്ന്
وَتَطْمَئِنَّ
X
സമാധാനിക്കാനും
قُلُوبُنَا
X
ഞങ്ങളുടെ മനസ്സുകള്‍
وَنَعْلَمَ
X
ഞങ്ങള്‍ക്ക് ബോധ്യമാകാനും
أَن قَدْ صَدَقْتَنَا
X
താങ്കള്‍ ഞങ്ങളോട് സത്യമാണ് പറഞ്ഞിരിക്കുന്നതെന്ന്
وَنَكُونَ
X
ഞങ്ങള്‍ ആകാനുമാണ്
عَلَيْهَا
X
അതിന്
مِنَ الشَّاهِدِينَ
X
സാക്ഷികളില്‍പെട്ടവര്‍
﴿5:113﴾ قَدْ جَاءَكُم
X
നിങ്ങള്‍ക്കിതാ വന്നെത്തിയിരിക്കുന്നു
بَصَائِرُ
X
ഉള്‍ക്കാഴ്ചതരുന്ന തെളിവുകള്‍
مِن رَّبِّكُمْۖ
X
നിങ്ങളുടെ നാഥനില്‍നിന്ന്
فَمَنْ
X
ആരെങ്കിലും
أَبْصَرَ
X
അവന്‍ കണ്ടറിഞ്ഞു(എങ്കില്‍)
فَلِنَفْسِهِۖ
X
അതിന്റെ ഗുണം അവനുതന്നെയാണ്
وَمَنْ
X
ആരെങ്കിലും
عَمِيَ
X
അവന്‍ അന്ധനായി(എങ്കില്‍)
فَعَلَيْهَاۚ
X
അതിന്റെ ദോഷം അവനുതന്നെ
وَمَا
X
അല്ല
أَنَا
X
ഞാന്‍
عَلَيْكُم
X
നിങ്ങളുടെ മേല്‍
بِحَفِيظٍ
X
സൂക്ഷിപ്പുകാരന്‍
﴿6:104﴾ وَقَالُوا
X
അവര്‍ പറഞ്ഞു
هَٰذِهِ
X
ഇവ
أَنْعَامٌ
X
കാലികളാകുന്നു
وَحَرْثٌ
X
കൃഷിയുമാകുന്നു
حِجْرٌ
X
വിലക്കപ്പെട്ട
لَّا يَطْعَمُهَا
X
അവ തിന്നുകയില്ല
إِلَّا
X
അല്ലാതെ
مَن نَّشَاءُ
X
ഞങ്ങളുദ്ദേശിക്കുന്നവര്‍
بِزَعْمِهِمْ
X
അവര്‍ സ്വയം കെട്ടിച്ചമച്ച വാദമനുസരിച്ച്
وَأَنْعَامٌ
X
ചില മൃഗങ്ങളുണ്ട്
حُرِّمَتْ
X
നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു
ظُهُورُهَا
X
അവയുടെ പുറങ്ങള്‍(പുറങ്ങള്‍ ഉപയോഗിക്കുന്നത്)
وَأَنْعَامٌ
X
മറ്റു മൃഗങ്ങളുമുണ്ട്
لَّا يَذْكُرُونَ
X
അവര്‍ ഉച്ചരിക്കുകയില്ല
اسْمَ اللَّهِ
X
അല്ലാഹുവിന്റെ നാമം
عَلَيْهَا
X
അവയുടെമേല്‍
افْتِرَاءً
X
കെട്ടിച്ചമച്ചുണ്ടാക്കിക്കൊണ്ട്(കെട്ടിച്ചമച്ചുണ്ടാക്കിയതാണ്)
عَلَيْهِۚ
X
അവന്റെ പേരില്‍
سَيَجْزِيهِم
X
അവര്‍ക്ക് അവന്‍ പ്രതിഫലം നല്‍കും
بِمَا كَانُوا
X
അവരായിരുന്നത് കാരണം
يَفْتَرُونَ
X
അവര്‍ കെട്ടിച്ചമച്ചുണ്ടാക്കുന്നു
﴿6:138﴾ قُلْ
X
നീ പറയുക(ചോദിക്കുക)
أَغَيْرَ اللَّهِ
X
അല്ലാഹുവല്ലാത്തവരെയാണോ
أَبْغِي
X
ഞാന്‍ തേടുന്നു(തേടുക)
رَبًّا
X
രക്ഷകനായിട്ട്
وَهُوَ
X
അവനാകട്ടെ
رَبُّ
X
നാഥനാണ്
كُلِّ
X
എല്ലാ
شَيْءٍۚ
X
വസ്തുക്കളുടെയും
وَلَا تَكْسِبُ
X
സമ്പാദിക്കുന്നില്ല
كُلُّ
X
എല്ലാ (ഓരോ)
نَفْسٍ
X
ആളും
إِلَّا
X
അല്ലാതെ
عَلَيْهَاۚ
X
അവന്റെ ഉത്തരവാദിത്തത്തിലായിട്ട്
وَلَا تَزِرُ
X
ഭാരം വഹിക്കുകയില്ല
وَازِرَةٌ
X
ഭാരം വഹിക്കുന്ന ആരും
وِزْرَ
X
ഭാരം
أُخْرَىٰۚ
X
മറ്റൊരാളുടെ
ثُمَّ
X
പിന്നീട്
إِلَىٰ رَبِّكُم
X
നിങ്ങളുടെ നാഥങ്കലേക്കാണ്
مَّرْجِعُكُمْ
X
നിങ്ങളുടെ മടക്കം
فَيُنَبِّئُكُم
X
അപ്പോള്‍ അവന്‍ നിങ്ങളെ അറിയിക്കും
بِمَا
X
ഒന്നിനെക്കുറിച്ച്
كُنتُمْ
X
നിങ്ങളായിരുന്നു
فِيهِ
X
അതില്‍
تَخْتَلِفُونَ
X
നിങ്ങള്‍ ഭിന്നാഭിപ്രായം പുലര്‍ത്തിയിരുന്നു
﴿6:164﴾ وَإِذَا فَعَلُوا
X
അവര്‍ ചെയ്താല്‍
فَاحِشَةً
X
മ്ലേച്ഛവൃത്തി
قَالُوا
X
അവര്‍ പറഞ്ഞു (പറയുന്നു)
وَجَدْنَا
X
ഞങ്ങള്‍ കണ്ടു
عَلَيْهَا
X
അതിന്‍മേലായി
آبَاءَنَا
X
ഞങ്ങളുടെ പിതാക്കന്‍മാരെ
وَاللَّهُ أَمَرَنَا
X
അല്ലാഹു ഞങ്ങളോടു കല്‍പിച്ചു
بِهَاۗ
X
ഇത്
قُلْ
X
നീ പറയുക
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يَأْمُرُ
X
അവന്‍ കല്‍പിക്കുകയില്ല
بِالْفَحْشَاءِۖ
X
മ്ലേച്ഛവൃത്തി (ചെയ്യാന്‍)
أَتَقُولُونَ
X
നിങ്ങള്‍ പറയുന്നുവോ
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
مَا لَا تَعْلَمُونَ
X
നിങ്ങള്‍ അറിയാത്തത്
﴿7:28﴾ يَوْمَ يُحْمَىٰ
X
ചുട്ടുപഴുപ്പിക്കപ്പെടുന്ന ദിനം
عَلَيْهَا
X
അവ (സ്വര്‍ണ്ണവും വെള്ളിയും)
فِي نَارِ جَهَنَّمَ
X
നരകത്തീയില്‍
فَتُكْوَىٰ بِهَا
X
എന്നിട്ടു അവകൊണ്ടുചൂടുവെക്കുകയും ചെയ്യുന്നു
جِبَاهُهُمْ
X
അവരുടെ നെറ്റികള്‍
وَجُنُوبُهُمْ
X
അവരുടെ പാര്‍ശ്വങ്ങളും
وَظُهُورُهُمْۖ
X
അവരുടെ മുതുകുകളും
هَٰذَا
X
(അന്നവരോട് പറയും) ഇതാണ്
مَا كَنَزْتُمْ
X
നിങ്ങള്‍ ശേഖരിച്ചുവെച്ചത്
لِأَنفُسِكُمْ
X
നിങ്ങള്‍ക്കായി
فَذُوقُوا
X
അതിനാല്‍ നിങ്ങള്‍ അസ്വദിച്ചുകൊള്ളുക
مَا كُنتُمْ تَكْنِزُونَ
X
നിങ്ങള്‍ ശേഖരിച്ചുവെച്ചത്
﴿9:35﴾ إِنَّمَا الصَّدَقَاتُ
X
നിശ്ചയമായും നിര്‍ബന്ധ ദാനങ്ങള്‍ (സകാത്തുകള്‍)
لِلْفُقَرَاءِ
X
ദരിദ്രര്‍ക്കു മാത്രമുള്ളതാണ്
وَالْمَسَاكِينِ
X
അഗതികള്‍ക്കും
وَالْعَامِلِينَ عَلَيْهَا
X
അതിന്റെ ജോലിക്കാര്‍ക്കും
وَالْمُؤَلَّفَةِ قُلُوبُهُمْ
X
മനസ്സുകള്‍ ഇണക്കപ്പെടേണ്ടവര്‍ക്കും
وَفِي الرِّقَابِ
X
അടിമ മോചനത്തിനും
وَالْغَارِمِينَ
X
കടം കൊണ്ട് വലഞ്ഞവര്‍ക്കും
وَفِي سَبِيلِ اللَّهِ
X
ദൈവ മാര്‍ഗത്തില്‍ വിനിയോഗിക്കാനും
وَابْنِ السَّبِيلِۖ
X
വഴിപോക്കര്‍ക്കും
فَرِيضَةً
X
നിര്‍ണയമാണിത്
مِّنَ اللَّهِۗ
X
അല്ലാഹുവിന്റെ
وَاللَّهُ
X
അല്ലാഹു
عَلِيمٌ
X
എല്ലാം അറിയുന്നവനാണ്
حَكِيمٌ
X
യുക്തിമാനുമാണ്
﴿9:60﴾ إِنَّمَا مَثَلُ
X
നിശ്ചയം ഉപമ
الْحَيَاةِ الدُّنْيَا
X
ഐഹിക ജീവിതത്തിന്റെ
كَمَاءٍ
X
വെള്ളം പോലെയാണ്
أَنزَلْنَاهُ
X
അതിനെ നാം വര്‍ഷിപ്പിച്ചു
مِنَ السَّمَاءِ
X
മാനത്ത് നിന്ന്
فَاخْتَلَطَ
X
ഇടകലര്‍ന്നു വളര്‍ന്നു
بِهِ
X
അത് വഴി
نَبَاتُ الْأَرْضِ
X
ഭൂമിയിലെ സസ്യങ്ങള്‍
مِمَّا يَأْكُلُ النَّاسُ
X
മനുഷ്യര്‍ ഭക്ഷിക്കുന്നവയില്‍ നിന്നുള്ള
وَالْأَنْعَامُ
X
കന്നുകാലികളും
حَتَّىٰ
X
അങ്ങനെ
إِذَا أَخَذَتِ الْأَرْضُ
X
ഭൂമി കൈക്കൊണ്ടപ്പോള്‍
زُخْرُفَهَا
X
അതിന്റെ ചമയങ്ങള്‍
وَازَّيَّنَتْ
X
അത് ചേതോഹരമാകുകയും ചെയ്തു
وَظَنَّ
X
കരുതി
أَهْلُهَا
X
അതിന്റെ ഉടമകള്‍
أَنَّهُمْ
X
നിശ്ചയമായും തങ്ങള്‍
قَادِرُونَ
X
കഴിവുറ്റവരായിരിക്കുന്നു
عَلَيْهَا
X
അതിന്റെ കാര്യത്തില്‍ (അത് അനുഭവിക്കാന്‍)
أَتَاهَا
X
അതിന്ന് വന്നെത്തി
أَمْرُنَا
X
നമ്മുടെ കല്‍പന
لَيْلًا
X
രാത്രിയില്‍
أَوْ نَهَارًا
X
അല്ലെങ്കില്‍ പകല്‍
فَجَعَلْنَاهَا
X
അങ്ങനെ നാമതിനെ ആക്കി
حَصِيدًا
X
ഉന്മൂലനം ചെയ്യപ്പെട്ടത്
كَأَن لَّمْ تَغْنَ
X
അത് ഉണ്ടായിരുന്നിട്ടില്ലാത്ത വിധം
بِالْأَمْسِۚ
X
ഇന്നലെ
كَذَٰلِكَ
X
അവ്വിധം
نُفَصِّلُ
X
നാം വിശദീകരിക്കുന്നു
الْآيَاتِ
X
തെളിവുകള്‍
لِقَوْمٍ
X
ജനതക്കുവേണ്ടി
يَتَفَكَّرُونَ
X
ചിന്തിച്ചു മനസ്സിലാക്കുന്ന
﴿10:24﴾ قُلْ
X
നീ പറയുക
يَا أَيُّهَا النَّاسُ
X
മനുഷ്യരേ
قَدْ جَاءَكُمُ
X
നിങ്ങള്‍ക്കു സമാഗതമായിരിക്കുന്നു
الْحَقُّ
X
സത്യം
مِن رَّبِّكُمْۖ
X
നിങ്ങളുടെ നാഥനില്‍നിന്നുള്ള
فَمَنِ اهْتَدَىٰ
X
അതിനാല്‍, ആര്‍ സന്മാര്‍ഗം സ്വീകരിക്കുന്നുവോ
فَإِنَّمَا يَهْتَدِي
X
തീര്‍ച്ചയായും അവന്‍ സന്മാര്‍ഗം സ്വീകരിക്കുന്നു
لِنَفْسِهِۖ
X
അവനുവേണ്ടിതന്നെ
وَمَن ضَلَّ
X
അരെങ്കിലും വഴിമാറിപ്പോവുകയാണെങ്കില്‍
فَإِنَّمَا يَضِلُّ
X
തീര്‍ച്ചയായും അവന്‍ വഴികേടിലകപ്പെടുന്നു
عَلَيْهَاۖ
X
അവനു പ്രതികൂലമായി
وَمَا أَنَا
X
ഞാനല്ല
عَلَيْكُم
X
നിങ്ങളുടെ മേല്‍
بِوَكِيلٍ
X
ഒരു ഉത്തരവാദിത്തം ഏല്‍പിക്കപ്പെട്ടവന്‍
﴿10:108﴾ فَلَمَّا جَاءَ
X
അങ്ങനെ വന്നെത്തിയപ്പോള്‍
أَمْرُنَا
X
നമ്മുടെ കല്‍പന
جَعَلْنَا
X
നാം ആക്കി
عَالِيَهَا
X
ആ നാടിന്റെ മേല്‍ഭാഗത്തെ
سَافِلَهَا
X
അതിന്റെ അടിഭാഗം
وَأَمْطَرْنَا
X
നാം വര്‍ഷിപ്പിച്ചു
عَلَيْهَا
X
ആ നാടിനുമേല്‍
حِجَارَةً
X
കല്ലുകള്‍
مِّن سِجِّيلٍ
X
മണ്‍കട്ടകളാലുള്ള
مَّنضُودٍ
X
അട്ടിയട്ടിയായി ചൂളവെച്ച
﴿11:82﴾ وَكَأَيِّن
X
എത്രയെത്ര
مِّنْ آيَةٍ
X
അടയാളങ്ങള്‍
فِي السَّمَاوَاتِ
X
ആകാശങ്ങളില്‍
وَالْأَرْضِ
X
ഭൂമിയിലും
يَمُرُّونَ
X
അവര്‍ നടക്കുന്നു
عَلَيْهَا
X
അവക്കരികിലൂടെ
وَهُمْ
X
അവരായിരിക്കെ
عَنْهَا
X
അവയെ
مُعْرِضُونَ
X
അവഗണിച്ചവര്‍
﴿12:105﴾ وَلَوْ يُؤَاخِذُ
X
പിടികൂടുകയാണെങ്കില്‍
اللَّهُ
X
അല്ലാഹു
النَّاسَ
X
ജനങ്ങളെ
بِظُلْمِهِم
X
അവരുടെ അക്രമം കാരണത്താല്‍
مَّا تَرَكَ
X
അവന്‍ വിട്ടേക്കുമായിരുന്നില്ല
عَلَيْهَا
X
അതിന്റെ (ഭൂമിയുടെ) മുകളില്‍
مِن دَابَّةٍ
X
ഒരു ജീവിയെയും
وَلَٰكِن
X
എന്നാല്‍
يُؤَخِّرُهُمْ
X
അവന്‍ അവരെ പിന്തിച്ചു നിര്‍ത്തുകയാണ്
إِلَىٰ أَجَلٍ
X
ഒരവധിവരെ
مُّسَمًّىۖ
X
നിശ്ചിതമായ
فَإِذَا جَاءَ
X
അങ്ങനെ വന്നെത്തിയാല്‍
أَجَلُهُمْ
X
അവരുടെ കാലാവധി
لَا يَسْتَأْخِرُونَ
X
അവര്‍ പിന്തുന്നതല്ല
سَاعَةًۖ
X
ഒരു നിമിഷം
وَلَا يَسْتَقْدِمُونَ
X
അവര്‍ മുന്തുന്നതുമല്ല
﴿16:61﴾ مَّنِ
X
ആര്
اهْتَدَىٰ
X
നേര്‍വഴിപ്രാപിച്ചുവോ
فَإِنَّمَا يَهْتَدِي
X
അവന്‍ നേര്‍മാര്‍ഗം പ്രാപിക്കുന്നത്
لِنَفْسِهِۖ
X
അവന്ന് വേണ്ടി മാത്രമാകുന്നു
وَمَن
X
ആര്
ضَلَّ
X
വഴികേടിലാകുന്നുവോ
فَإِنَّمَا يَضِلُّ
X
അപ്പോളവന്‍ വഴികേടിലാവുന്നത്
عَلَيْهَاۚ
X
അവന്നെതിരില്‍ തന്നെയാകുന്നു
وَلَا تَزِرُ
X
വഹിക്കുന്നതല്ല
وَازِرَةٌ
X
വഹിക്കുന്ന ഒരാളും
وِزْرَ
X
ഭാരം
أُخْرَىٰۗ
X
മറ്റൊരാളുടെ
وَمَا كُنَّا
X
നാം ആയിരുന്നില്ല
مُعَذِّبِينَ
X
ശിക്ഷിക്കുന്നവര്‍
حَتَّىٰ نَبْعَثَ
X
നാം നിയോഗിക്കുന്നത് വരെ
رَسُولًا
X
ഒരു ദൂതനെ
﴿17:15﴾ وَإِذَا أَرَدْنَا
X
നാം ഉദ്ദേശിച്ചാല്‍
أَن نُّهْلِكَ
X
നാം നശിപ്പിക്കണമെന്ന്
قَرْيَةً
X
ഒരു നാടിനെ
أَمَرْنَا
X
നാം കല്‍പിക്കും
مُتْرَفِيهَا
X
അതിലെ സുഖലോലുപരോട്
فَفَسَقُوا
X
അങ്ങിനെ അവര്‍ അധര്‍മ്മം പ്രവര്‍ത്തിക്കും
فِيهَا
X
അവിടെ
فَحَقَّ
X
അങ്ങനെ യാഥാര്‍ത്ഥ്യമായിത്തീരുന്നു
عَلَيْهَا
X
അതിന് (നാടിന്)
الْقَوْلُ
X
(നാശത്തിനുള്ള) ആ ഉത്തരവ്
فَدَمَّرْنَاهَا
X
അങ്ങനെ നാമതിനെ തകര്‍ത്തു കളയുന്നു
تَدْمِيرًا
X
ഒരു തകര്‍ക്കല്‍
﴿17:16﴾ وَإِنَّا
X
നിശ്ചയമായും നാം തന്നെ
لَجَاعِلُونَ
X
ആക്കുന്നതാണ്
مَا عَلَيْهَا
X
അതിന്റെ മുകളിലുള്ളതിനെ
صَعِيدًا
X
മണ്ണ്
جُرُزًا
X
തരിശായ
﴿18:8﴾ فَعَسَىٰ
X
എന്നാല്‍ ആയേക്കാം
رَبِّي
X
എന്റെ നാഥന്‍
أَن يُؤْتِيَنِ
X
എനിക്ക് നല്‍കാന്‍
خَيْرًا
X
മെച്ചമായത്
مِّن جَنَّتِكَ
X
നിന്റെ തോട്ടത്തേക്കാള്‍
وَيُرْسِلَ
X
അവന്‍ അയക്കുകയും (ചെയ്തേക്കാം)
عَلَيْهَا
X
അതിന്റെ നേരെ
حُسْبَانًا
X
ശിക്ഷ
مِّنَ السَّمَاءِ
X
ആകാശത്തുനിന്ന്
فَتُصْبِحَ
X
അങ്ങനെ അത് ആയിത്തീരും
صَعِيدًا
X
മണ്ണ്
زَلَقًا
X
തരിശായ, ചതുപ്പുള്ള, വഴുതുന്ന
إِنَّا
X
നിശ്ചയമായും നാം
نَحْنُ
X
നാം തന്നെ
نَرِثُ
X
അനന്തരമെടുക്കും
الْأَرْضَ
X
ഭൂമിയെ
وَمَنْ عَلَيْهَا
X
അതിന്ന് മുകളിലുള്ളവരെയും
وَإِلَيْنَا
X
നമ്മിലേക്കാകുന്നു
يُرْجَعُونَ
X
അവര്‍ മടക്കപ്പെടുക
﴿19:40﴾ قَالَ
X
അദ്ദേഹം പറഞ്ഞു
هِيَ
X
അത്
عَصَايَ
X
എന്റെ വടിയാകുന്നു
أَتَوَكَّأُ
X
ഞാന്‍ ഊന്നി നില്‍ക്കും
عَلَيْهَا
X
അതിന്‍മേല്‍
وَأَهُشُّ
X
ഞാന്‍ (ഇല)അടിച്ചുപൊഴിക്കും
بِهَا
X
അത് കൊണ്ട്
عَلَىٰ غَنَمِي
X
എന്റെ ആടുകള്‍ക്ക്
وَلِيَ
X
എനിക്കുണ്ട്
فِيهَا
X
ഇതില്‍
مَآرِبُ
X
പ്രയോജനങ്ങള്‍
أُخْرَىٰ
X
വേറെയും
﴿20:18﴾ وَأْمُرْ
X
നീ കല്‍പിക്കുക
أَهْلَكَ
X
നിന്റെ കുടുംബത്തോട്
بِالصَّلَاةِ
X
നമസ്കാരത്തിന്
وَاصْطَبِرْ
X
ക്ഷമാപൂര്‍വ്വം ഉറച്ചുനില്‍കുകയും ചെയ്യുക
عَلَيْهَاۖ
X
അതില്‍
لَا نَسْأَلُكَ
X
നാം നിന്നോട് ചോദിക്കുന്നില്ല
رِزْقًاۖ
X
ജീവിത വിഭവം
نَّحْنُ
X
നാമാണ്
نَرْزُقُكَۗ
X
നിനക്ക് ആഹാരം നല്‍കുന്നത്
وَالْعَاقِبَةُ
X
(നല്ല) പര്യവസാനമുള്ളത്
لِلتَّقْوَىٰ
X
ഭക്തിക്കാണ്
﴿20:132﴾ يَا أَيُّهَا النَّاسُ
X
മനുഷ്യരേ
إِن كُنتُمْ
X
നിങ്ങളാണെങ്കില്‍
فِي رَيْبٍ
X
സംശയത്തില്‍
مِّنَ الْبَعْثِ
X
പുനരുഃത്ഥാനത്തെപ്പറ്റി
فَإِنَّا
X
തീര്‍ച്ചയായും നാം
خَلَقْنَاكُم
X
നാം നിങ്ങളെ സൃഷ്ടിച്ചു
مِّن تُرَابٍ
X
മണ്ണില്‍ നിന്ന്
ثُمَّ
X
പിന്നെ
مِن نُّطْفَةٍ
X
ബീജത്തില്‍ നിന്ന്
ثُمَّ
X
പിന്നെ
مِنْ عَلَقَةٍ
X
രക്തപിണ്ഡത്തില്‍ നിന്ന്
ثُمَّ
X
പിന്നെ
مِن مُّضْغَةٍ
X
മാംസപിണ്ഡത്തില്‍ നിന്ന്
مُّخَلَّقَةٍ
X
രൂപം നല്‍കപ്പെട്ട
وَغَيْرِ مُخَلَّقَةٍ
X
രൂപമില്ലാത്തതുമായ
لِّنُبَيِّنَ
X
നാം വ്യക്തമാക്കിത്തരാന്‍
لَكُمْۚ
X
നിങ്ങള്‍ക്ക്
وَنُقِرُّ
X
നാം നിലനിര്‍ത്തുന്നു, നിവസിപ്പിക്കുന്നു
فِي الْأَرْحَامِ
X
ഗര്‍ഭാശയങ്ങളില്‍
مَا نَشَاءُ
X
നാം ഉദ്ദേശിക്കുന്നതിനെ
إِلَىٰ أَجَلٍ
X
ഒരവധി വരെ
مُّسَمًّى
X
നിര്‍ണ്ണയിക്കപ്പെട്ട
ثُمَّ نُخْرِجُكُمْ
X
പിന്നെ നാം നിങ്ങളെ പുറത്ത് കൊണ്ട് വരുന്നു
طِفْلًا
X
ശിശുവായി
ثُمَّ
X
പിന്നെ
لِتَبْلُغُوا
X
നിങ്ങള്‍ പ്രാപിക്കാന്‍
أَشُدَّكُمْۖ
X
നിങ്ങളുടെ യൗവനം
وَمِنكُم
X
നിങ്ങളിലുണ്ട്
مَّن يُتَوَفَّىٰ
X
മരിപ്പിക്കപ്പെടുന്നവര്‍
وَمِنكُم
X
നിങ്ങളിലുണ്ട്
مَّن يُرَدُّ
X
തള്ളപ്പെടുന്നവര്‍
إِلَىٰ أَرْذَلِ الْعُمُرِ
X
ഏറ്റവും അവശമായ പ്രായത്തിലേക്ക്
لِكَيْلَا يَعْلَمَ
X
അറിയാതിരിക്കുമാറ്
مِن بَعْدِ عِلْمٍ
X
അറിവിന് ശേഷം
شَيْئًاۚ
X
ഒന്നും തന്നെ
وَتَرَى
X
നീ കാണുന്നു
الْأَرْضَ
X
ഭൂമിയെ
هَامِدَةً
X
വരണ്ടുണങ്ങിയതായി
فَإِذَا أَنزَلْنَا
X
നാം ഇറക്കിയാല്‍
عَلَيْهَا
X
അതിന്മേല്‍
الْمَاءَ
X
വെള്ളം
اهْتَزَّتْ
X
അത് തുടിക്കുന്നു
وَرَبَتْ
X
വികസിക്കുന്നു
وَأَنبَتَتْ
X
മുളപ്പിക്കുന്നു
مِن كُلِّ زَوْجٍ
X
എല്ലാതരം
بَهِيجٍ
X
കൗതുകമുണര്‍ത്തുന്ന
﴿22:5﴾ وَالْبُدْنَ
X
ബലിയൊട്ടകങ്ങളെ
جَعَلْنَاهَا
X
നാമവയെ ആക്കി
لَكُم
X
നിങ്ങള്‍ക്ക്
مِّن شَعَائِرِ اللَّهِ
X
അല്ലാഹുവിന്റെ അടയാളങ്ങളില്‍ പെട്ടവ
لَكُمْ
X
നിങ്ങള്‍ക്കുണ്ട്
فِيهَا
X
അതില്‍
خَيْرٌۖ
X
ഗുണം
فَاذْكُرُوا
X
അതിനാല്‍ നിങ്ങളുച്ചരിക്കുക
اسْمَ اللَّهِ
X
അല്ലാഹുവിന്റെ നാമം
عَلَيْهَا
X
അവയുടെ മേല്‍
صَوَافَّۖ
X
അണിയായിനിര്‍ത്തിക്കൊണ്ട്
فَإِذَا وَجَبَتْ
X
നിലംപതിച്ചാല്‍
جُنُوبُهَا
X
അവയുടെ പാര്‍ശ്വങ്ങള്‍
فَكُلُوا
X
നിങ്ങള്‍ ഭക്ഷിക്കുക
مِنْهَا
X
അതില്‍ നിന്ന്
وَأَطْعِمُوا
X
നിങ്ങള്‍ ഭക്ഷിപ്പിക്കുക
الْقَانِعَ
X
ഉള്ളതില്‍ തൃപ്തിപ്പെടുന്നവരെ
وَالْمُعْتَرَّۚ
X
ചോദിച്ചുവരുന്നവരെയും
كَذَٰلِكَ
X
അപ്രകാരം
سَخَّرْنَاهَا
X
നാം അവയെ കീഴ്പ്പെടുത്തിത്തന്നിരിക്കുന്നു
لَكُمْ
X
നിങ്ങള്‍ക്ക്
لَعَلَّكُمْ تَشْكُرُونَ
X
നിങ്ങള്‍ നന്ദികാണിക്കുന്നതിന് വേണ്ടി
﴿22:36﴾ وَعَلَيْهَا
X
അവയുടെ മേലും
وَعَلَى الْفُلْكِ
X
കപ്പലുകളിലും
تُحْمَلُونَ
X
നിങ്ങള്‍ വഹിക്കപ്പെടുന്നു(യാത്രചെയ്യുന്നു)
﴿23:22﴾ وَالْخَامِسَةَ
X
അഞ്ചാമതായി
أَنَّ غَضَبَ اللَّهِ
X
നിശ്ചയം അല്ലാഹുവിന്റെ കോപം
عَلَيْهَا
X
തന്റെ മേലുണ്ടാവട്ടെ (എന്നും)
إِن كَانَ
X
അവനാണെങ്കില്‍
مِنَ الصَّادِقِينَ
X
സത്യവാന്മാരില്‍ പെട്ടവന്‍
﴿24:9﴾ إِن كَادَ لَيُضِلُّنَا
X
നമ്മെ തെറ്റിക്കാറായിരിക്കുന്നു
عَنْ آلِهَتِنَا
X
നമ്മുടെ ദൈവങ്ങളില്‍നിന്ന്
لَوْلَا أَن صَبَرْنَا
X
നാം ക്ഷമിച്ചില്ലായിരുന്നുവെങ്കില്‍
عَلَيْهَاۚ
X
അവയുടെ കാര്യത്തില്‍
وَسَوْفَ يَعْلَمُونَ
X
പിന്നീടവരറിയും
حِينَ يَرَوْنَ
X
അവര്‍ കാണുന്നേരം
الْعَذَابَ
X
ശിക്ഷയെ
مَنْ
X
ആരാണ്
أَضَلُّ
X
ഏറ്റവും പിഴച്ചവന്‍
سَبِيلًا
X
വഴി
﴿25:42﴾ وَالَّذِينَ
X
ഒരു കൂട്ടരുമാണവര്‍
إِذَا ذُكِّرُوا
X
അവര്‍ക്ക് ഉദ്ബോധനം നല്‍കപ്പെട്ടാല്‍
بِآيَاتِ
X
വചനങ്ങള്‍കൊണ്ട്
رَبِّهِمْ
X
തങ്ങളുടെ നാഥന്റെ
لَمْ يَخِرُّوا
X
അവര്‍ വീഴില്ല
عَلَيْهَا
X
അതിന്മേല്‍
صُمًّا
X
ബധിരരായി
وَعُمْيَانًا
X
അന്ധരായും
﴿25:73﴾ فَأَقِمْ
X
അതിനാല്‍ നീ ഉറപ്പിച്ചു നിര്‍ത്തുക
وَجْهَكَ
X
നിന്റെ മുഖം
لِلدِّينِ
X
ജീവിത ദര്‍ശനത്തിനുനേരെ
حَنِيفًاۚ
X
നേരെ നിലകൊള്ളുന്നവനായി
فِطْرَتَ اللَّهِ
X
അല്ലാഹുവിന്റെ പ്രകൃതി
الَّتِي فَطَرَ النَّاسَ عَلَيْهَاۚ
X
ജനങ്ങളെ അവന്‍ സൃഷ്ടിച്ചതായ
لَا تَبْدِيلَ
X
മാറ്റമില്ല
لِخَلْقِ اللَّهِۚ
X
അല്ലാഹുവിന്റെ സൃഷ്ടിവ്യവസ്ഥക്ക്
ذَٰلِكَ
X
ഇത് തന്നെയാണ്
الدِّينُ
X
ജീവിത ദര്‍ശനം
الْقَيِّمُ
X
ഏറ്റം ചൊവ്വായ, വക്രതയില്ലാത്ത
وَلَٰكِنَّ
X
പക്ഷേ
أَكْثَرَ النَّاسِ
X
ജനങ്ങളിലധികപേരും
لَا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
﴿30:30﴾ ثُمَّ
X
തുടര്‍ന്ന്
إِنَّ لَهُمْ
X
അവര്‍ക്കുള്ളത്
عَلَيْهَا
X
അതിനുമീതെ
لَشَوْبًا
X
ഒരു ചേരുവ
مِّنْ حَمِيمٍ
X
ചുട്ടുപൊള്ളുന്ന വെള്ളത്തിന്റെ
﴿37:67﴾ إِنَّا
X
നിശ്ചയമായും നാം
أَنزَلْنَا
X
നാം ഇറക്കിത്തന്നിരിക്കുന്നു
عَلَيْكَ
X
നിനക്ക്
الْكِتَابَ لِلنَّاسِ
X
ഈ ഗ്രന്ഥം
بِالْحَقِّۖ
X
സത്യസമേതം
فَمَنِ اهْتَدَىٰ
X
അതിനാല്‍ വല്ലവനും നേര്‍വഴി സ്വീകരിച്ചാല്‍
فَلِنَفْسِهِۖ
X
അവനു തന്നെയാണ് (ഗുണം)
وَمَن ضَلَّ
X
വല്ലവനും വഴിപിഴച്ചു പോയാല്‍
فَإِنَّمَا يَضِلُّ
X
നിശ്ചയമായും അവന്‍ വഴിപിഴക്കുന്നു
عَلَيْهَاۖ
X
അവന്നു ദോഷകരമായി
وَمَا أَنتَ
X
നീ അല്ല
عَلَيْهِم
X
അവരുടെമേല്‍
بِوَكِيلٍ
X
കൈകാര്യകര്‍ത്താവ്
﴿39:41﴾ اللَّهُ
X
അല്ലാഹു
يَتَوَفَّى
X
പൂര്‍ണമായി ഏറ്റെടുക്കുന്നു
الْأَنفُسَ
X
ആത്മാക്കളെ
حِينَ مَوْتِهَا
X
അവയുടെ മരണവേളയില്‍
وَالَّتِي لَمْ تَمُتْ
X
മരിച്ചിട്ടില്ലാത്തവയെയും
فِي مَنَامِهَاۖ
X
അവയുടെ ഉറക്കത്തില്‍
فَيُمْسِكُ
X
അങ്ങനെ അവന്‍ പിടിച്ചുവെക്കുന്നു
الَّتِي
X
യാതൊരു ആത്മാവിനെ
قَضَىٰ
X
അവന്‍ വിധിച്ചിരിക്കുന്നു
عَلَيْهَا
X
അതിന്
الْمَوْتَ
X
മരണം
وَيُرْسِلُ
X
അവന്‍ വിട്ടയക്കുകയും ചെയ്യുന്നു
الْأُخْرَىٰ
X
മറ്റുള്ളവയെ
إِلَىٰ أَجَلٍ
X
ഒരവധി വരെ
مُّسَمًّىۚ
X
നിശ്ചിതമായ
إِنَّ فِي ذَٰلِكَ
X
തീര്‍ച്ചയായും അതിലുണ്ട്
لَآيَاتٍ
X
ദൃഷ്ടാന്തങ്ങള്‍
لِّقَوْمٍ
X
ജനത്തിന്
يَتَفَكَّرُونَ
X
അവര്‍ ചിന്തിക്കുന്നു
﴿39:42﴾ النَّارُ
X
നരകത്തീ
يُعْرَضُونَ
X
അവര്‍ പ്രദര്‍ശിപ്പിക്കപ്പെടും
عَلَيْهَا
X
അതിന്നു മുമ്പില്‍
غُدُوًّا
X
രാവിലെ
وَعَشِيًّاۖ
X
വൈകുന്നേരവും
وَيَوْمَ تَقُومُ
X
നിലവില്‍ വരുന്ന ദിവസം
السَّاعَةُ
X
അന്ത്യസമയം
أَدْخِلُوا
X
നിങ്ങള്‍ പ്രവേശിപ്പിക്കുക
آلَ فِرْعَوْنَ
X
ഫിര്‍ഔന്റെ ആളുകളെ
أَشَدَّ الْعَذَابِ
X
കൊടിയ ശിക്ഷയില്‍
﴿40:46﴾ وَلَكُمْ
X
നിങ്ങള്‍ക്കുണ്ട്
فِيهَا
X
അവയില്‍
مَنَافِعُ
X
പ്രയോജനങ്ങള്‍
وَلِتَبْلُغُوا
X
നിങ്ങള്‍ എത്തിച്ചേരാന്‍ വേണ്ടിയും
عَلَيْهَا
X
അവയിലൂടെ
حَاجَةً
X
വല്ല ആവശ്യത്തിലും
فِي صُدُورِكُمْ
X
നിങ്ങളുടെ മനസ്സുകളിലുള്ള
وَعَلَيْهَا
X
അവയുടെ പുറത്തും
وَعَلَى الْفُلْكِ
X
കപ്പലുകളിലും
تُحْمَلُونَ
X
നിങ്ങള്‍ വഹിക്കപ്പെടുന്നു
﴿40:80﴾ وَمِنْ آيَاتِهِ
X
അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്
أَنَّكَ
X
തീര്‍ച്ചയായും നീ
تَرَى
X
നീ കാണുന്നു
الْأَرْضَ
X
ഭൂമിയെ
خَاشِعَةً
X
വരണ്ടതായി
فَإِذَا أَنزَلْنَا
X
പിന്നെ നാം ഇറക്കിയാല്‍
عَلَيْهَا
X
അതില്‍
الْمَاءَ
X
വെള്ളം
اهْتَزَّتْ
X
അത് ചലനം (തുടി)കൊള്ളുന്നു
وَرَبَتْۚ
X
അത് വളരുകയും ചെയ്യുന്നു
إِنَّ الَّذِي أَحْيَاهَا
X
തീര്‍ച്ചയായും അതിനു ജീവന്‍ നല്‍കിയവന്‍
لَمُحْيِي
X
ജീവിപ്പിക്കുന്നവന്‍ തന്നെയാണ്
الْمَوْتَىٰۚ
X
മരിച്ചവരെ
إِنَّهُ
X
തീര്‍ച്ചയായും അവന്‍
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിന്നും
قَدِيرٌ
X
കഴിവുറ്റവനാണ്
﴿41:39﴾ مَّنْ عَمِلَ
X
ഒരുവന്‍ പ്രവര്‍ത്തിച്ചാല്‍
صَالِحًا
X
സല്‍കര്‍മം
فَلِنَفْسِهِۖ
X
അതിന്റെ ഗുണം അവന്നു തന്നെ
وَمَنْ أَسَاءَ
X
ഒരുവന്‍ തിന്‍മ ചെയ്താല്‍
فَعَلَيْهَاۗ
X
അതിന്റെ ദോഷവും അവന്നു തന്നെ
وَمَا رَبُّكَ
X
നിന്റെ നാഥനല്ല
بِظَلَّامٍ
X
അനീതി ചെയ്യുന്നവന്‍
لِّلْعَبِيدِ
X
ദാസന്‍മാരോട്
﴿41:46﴾ وَتَرَاهُمْ
X
അവരെ നിനക്ക് കാണാം
يُعْرَضُونَ
X
അവര്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നതായി
عَلَيْهَا
X
അതിനു(നരകത്തിനു) മുമ്പില്‍
خَاشِعِينَ
X
കീഴൊതുങ്ങിയവരായി
مِنَ الذُّلِّ
X
അപമാനത്താല്‍
يَنظُرُونَ
X
അവര്‍ (നരകത്തെ) നോക്കും
مِن طَرْفٍ خَفِيٍّۗ
X
ഒളിക്കണ്ണിട്ട്
وَقَالَ
X
പറയും
الَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍
إِنَّ الْخَاسِرِينَ
X
തീര്‍ച്ചയായും നഷ്ടം ഭവിച്ചവര്‍
الَّذِينَ خَسِرُوا
X
നഷ്ടത്തിലകപ്പെടുത്തിയവരാണ്
أَنفُسَهُمْ
X
തങ്ങളെ
وَأَهْلِيهِمْ
X
തങ്ങളുടെ കുടുംബത്തെയും
يَوْمَ الْقِيَامَةِۗ
X
ഉയിര്‍ത്തെഴുന്നേല്‍പു നാളില്‍
أَلَا
X
അറിയുക
إِنَّ الظَّالِمِينَ
X
തീര്‍ച്ചയായും അക്രമികള്‍
فِي عَذَابٍ
X
ശിക്ഷയിലാണ്
مُّقِيمٍ
X
സ്ഥിരമായ
﴿42:45﴾ وَلَوْلَا أَن يَكُونَ
X
ആയിത്തീര്‍ന്നേക്കുമെന്നില്ലായിരുന്നുവെങ്കില്‍
النَّاسُ
X
ജനം
أُمَّةً وَاحِدَةً
X
ഒരൊറ്റ സമുദായം
لَّجَعَلْنَا
X
നാം ഉണ്ടാക്കിക്കൊടുക്കുമായിരുന്നു
لِمَن يَكْفُرُ
X
നിഷേധിക്കുന്നവര്‍ക്ക്
بِالرَّحْمَٰنِ
X
പരമകാരുണികനെ
لِبُيُوتِهِمْ
X
അവരുടെ വീടുകള്‍ക്ക്
سُقُفًا
X
മേല്‍പ്പുരകള്‍
مِّن فِضَّةٍ
X
വെള്ളികൊണ്ടുള്ള
وَمَعَارِجَ
X
കോണികളും
عَلَيْهَا
X
അവയിലൂടെ
يَظْهَرُونَ
X
അവര്‍ കയറിപ്പോകും
﴿43:33﴾ وَلِبُيُوتِهِمْ
X
അവരുടെ വീടുകള്‍ക്കും
أَبْوَابًا
X
വാതിലുകള്‍
وَسُرُرًا
X
കട്ടിലുകളും
عَلَيْهَا
X
അവയില്‍
يَتَّكِئُونَ
X
അവര്‍ ചാരിയിരിക്കും
﴿43:34﴾ مَنْ عَمِلَ
X
ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍
صَالِحًا
X
നന്മ
فَلِنَفْسِهِۖ
X
അതിന്റെ ഗുണം അവനുതന്നെ
وَمَنْ أَسَاءَ
X
വല്ലവനും തിന്മചെയ്താല്‍
فَعَلَيْهَاۖ
X
അതിന്റെ ദോഷവും അവനുതന്നെ
ثُمَّ
X
പിന്നീട്
إِلَىٰ رَبِّكُمْ
X
നിങ്ങളുടെ നാഥങ്കലേക്കാണ്
تُرْجَعُونَ
X
നിങ്ങളൊക്കെ മടക്കപ്പെടുക
﴿45:15﴾ وَأُخْرَىٰ
X
മറ്റു നേട്ടങ്ങളും
لَمْ تَقْدِرُوا
X
നിങ്ങള്‍ക്കു സാധിച്ചിട്ടില്ല
عَلَيْهَا
X
അവ കൈവരിക്കാന്‍
قَدْ أَحَاطَ
X
വലയം ചെയ്തുവെച്ചിരിക്കുകയാണ്
اللَّهُ
X
അല്ലാഹു
بِهَاۚ
X
അവയെ
وَكَانَ اللَّهُ
X
അല്ലാഹുവായിരിക്കുന്നു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدِيرًا
X
കഴിവുറ്റവന്‍
﴿48:21﴾ كُلُّ
X
എല്ലാവരും
مَنْ عَلَيْهَا
X
അതിന് മുകളിലുള്ള
فَانٍ
X
നശിക്കുന്നതാകുന്നു
﴿55:26﴾ مُّتَّكِئِينَ
X
ചാരിയിരിക്കുന്നവര്‍
عَلَيْهَا
X
അവയില്‍
مُتَقَابِلِينَ
X
പരസ്പരം അഭിമുഖമായി
﴿56:16﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
قُوا
X
നിങ്ങള്‍ കാത്തുരക്ഷിക്കുക
أَنفُسَكُمْ
X
നിങ്ങളെ
وَأَهْلِيكُمْ
X
നിങ്ങളുടെ കുടുംബക്കാരെയും
نَارًا
X
നരകാഗ്നിയില്‍നിന്ന്
وَقُودُهَا
X
അതിന്റെ ഇന്ധനം
النَّاسُ
X
മനുഷ്യരാകുന്നു
وَالْحِجَارَةُ
X
കല്ലുകളും
عَلَيْهَا
X
അതിന്റെ മേല്‍നോട്ടത്തിനുണ്ട്
مَلَائِكَةٌ
X
മലക്കുകള്‍
غِلَاظٌ
X
പരുഷപ്രകൃതരായ
شِدَادٌ
X
ശക്തരുമായ
لَّا يَعْصُونَ
X
അവര്‍ ധിക്കരിക്കുകയില്ല
اللَّهَ
X
അല്ലാഹുവിനെ
مَا أَمَرَهُمْ
X
അവന്‍ അവരോട് കല്‍പിച്ച കാര്യത്തില്‍
وَيَفْعَلُونَ
X
അവര്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യും
مَا يُؤْمَرُونَ
X
അവരോട് കല്‍പിക്കപ്പെടുന്നത്
﴿66:6﴾ فَطَافَ
X
അങ്ങനെ വലയം ചെയ്തു
عَلَيْهَا
X
അതിനെ
طَائِفٌ
X
ഒരു വിപത്ത്
مِّن رَّبِّكَ
X
നിന്റെ നാഥനില്‍നിന്നുള്ള
وَهُمْ
X
അവരായിരിക്കെ
نَائِمُونَ
X
ഉറങ്ങുന്നവര്‍
﴿68:19﴾ عَلَيْهَا
X
അതിന്റെ മേല്‍നോട്ടത്തിനുണ്ട്
تِسْعَةَ عَشَرَ
X
പത്തൊമ്പത് പേര്‍
﴿74:30﴾ وَوُجُوهٌ
X
ചില മുഖങ്ങള്‍
يَوْمَئِذٍ
X
അന്ന്
عَلَيْهَا
X
അവയ്ക്കുമേല്‍ ഉണ്ടായിരിക്കും
غَبَرَةٌ
X
പൊടി
﴿80:40﴾ إِذْ هُمْ
X
അവരായിരുന്ന സന്ദര്‍ഭം
عَلَيْهَا
X
അതിനരികില്‍
قُعُودٌ
X
ഇരിക്കുന്നവര്‍
﴿85:6﴾ إِن
X
ഇല്ല
كُلُّ نَفْسٍ
X
ഒരാളും
لَّمَّا
X
ഇല്ലാതെ
عَلَيْهَا
X
അവന്റെ മേല്‍
حَافِظٌ
X
ഒരു മേല്‍നോട്ടക്കാരന്‍
﴿86:4﴾