Repeated Words in Quran

< >
Total Found : 38
قَالُوا
X
അവര്‍ പറഞ്ഞു
ادْعُ
X
താങ്കള്‍ പ്രാര്‍ത്ഥിക്കുക
لَنَا
X
ഞങ്ങള്‍ക്ക് വേണ്ടി
رَبَّكَ
X
താങ്കളുടെ നാഥനോട്
يُبَيِّن لَّنَا
X
ഞങ്ങള്‍ക്ക് അവന്‍ വിശദീകരിച്ചുതരട്ടെ
مَا هِيَ
X
അത് ഏതാണെന്ന്
إِنَّ الْبَقَرَ
X
നിശ്ചയം പശു
تَشَابَهَ
X
പരസ്പരം സാദൃശ്യമുള്ളതായിത്തീര്‍ന്നു
عَلَيْنَا
X
ഞങ്ങള്‍ക്ക്
وَإِنَّا
X
നിശ്ചയം ഞങ്ങള്‍
إِن شَاءَ اللَّهُ
X
അല്ലാഹു ഉദ്ദേശിച്ചാല്‍
لَمُهْتَدُونَ
X
ശരിയായ മാര്‍ഗം കണ്ടെത്തുന്നവര്‍ തന്നെയാണ്
﴿2:70﴾ وَإِذَا قِيلَ
X
പറയപ്പെട്ടാല്‍
لَهُمْ
X
അവരോട്
آمِنُوا
X
നിങ്ങള്‍ വിശ്വസിക്കുക
بِمَا أَنزَلَ اللَّهُ
X
അല്ലാഹു ഇറക്കിയതില്‍
قَالُوا
X
അവര്‍ പറയും
نُؤْمِنُ
X
ഞങ്ങള്‍ വിശ്വസിക്കുന്നു
بِمَا أُنزِلَ
X
ഇറക്കപ്പെട്ടതില്‍
عَلَيْنَا
X
ഞങ്ങള്‍ക്ക്
وَيَكْفُرُونَ
X
അവര്‍ നിഷേധിക്കുകയും ചെയ്യുന്നു
بِمَا وَرَاءَهُ
X
അതിന്റെ പിറകിലുള്ളതിനെ
وَهُوَ
X
അതാകട്ടെ
الْحَقُّ
X
സത്യമാണ്
مُصَدِّقًا
X
ശരിവെക്കുന്ന
لِّمَا مَعَهُمْۗ
X
അവരുടെ വശമുള്ളതിനെ
قُلْ
X
പറയുക
فَلِمَ
X
എന്നാലെന്തിന്
تَقْتُلُونَ
X
നിങ്ങള്‍ കൊന്നുകൊണ്ടിരുന്നു
أَنبِيَاءَ اللَّهِ
X
അല്ലാഹുവിന്റെ പ്രവാചകന്മാരെ
مِن قَبْلُ
X
മുമ്പ്
إِن كُنتُم
X
നിങ്ങളാണെങ്കില്‍
مُّؤْمِنِينَ
X
വിശ്വാസികള്‍
﴿2:91﴾ رَبَّنَا
X
ഞങ്ങളുടെ നാഥാ
وَاجْعَلْنَا
X
ഞങ്ങളെ നീ ആക്കുകയും ചെയ്യണേ
مُسْلِمَيْنِ
X
കീഴ്പെടുന്നവര്‍
لَكَ
X
നിനക്ക്
وَمِن ذُرِّيَّتِنَا
X
ഞങ്ങളുടെ സന്തതികളില്‍നിന്നും
أُمَّةً
X
ഒരു സമുദായത്തെ
مُّسْلِمَةً
X
കീഴ്പെടുന്ന
لَّكَ
X
നിനക്ക്
وَأَرِنَا
X
നീ ഞങ്ങള്‍ക്ക് കാണിച്ചുതരികയും ചെയ്യണേ
مَنَاسِكَنَا
X
ഞങ്ങളുടെ ആരാധനാക്രമങ്ങളെ
وَتُبْ عَلَيْنَاۖ
X
ഞങ്ങളുടെ പശ്ചാത്താപം നീ സ്വീകരിക്കുകയും ചെയ്യണേ
إِنَّكَ أَنتَ
X
നിശ്ചയം, നീ തന്നെയാകുന്നു
التَّوَّابُ
X
പശ്ചാത്താപം അത്യധികം സ്വീകരിക്കുന്നവന്‍
الرَّحِيمُ
X
കരുണാമയനും
﴿2:128﴾ وَقَالَ لَهُمْ
X
അവരോട് പറഞ്ഞു
نَبِيُّهُمْ
X
അവരുടെ പ്രവാചകന്‍
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
قَدْ بَعَثَ
X
നിയോഗിച്ചിരിക്കുന്നു
لَكُمْ
X
നിങ്ങള്‍ക്ക്
طَالُوتَ
X
ത്വാലൂത്തിനെ
مَلِكًاۚ
X
രാജാവായി
قَالُوا
X
അവര്‍ പറഞ്ഞു
أَنَّىٰ
X
എങ്ങനെയാണ്
يَكُونُ لَهُ
X
അവനുണ്ടാവുക
الْمُلْكُ
X
രാജത്വം
عَلَيْنَا
X
ഞങ്ങളുടെ മേല്‍
وَنَحْنُ
X
ഞങ്ങളാണ്
أَحَقُّ
X
ഏറ്റം അര്‍ഹതയുള്ളത്
بِالْمُلْكِ
X
രാജത്വത്തിന്
مِنْهُ
X
അവനെക്കാള്‍
وَلَمْ يُؤْتَ
X
അവന് ലഭിച്ചിട്ടില്ല
سَعَةً
X
സൗകര്യം, വിശാലത
مِّنَ الْمَالِۚ
X
സമ്പത്തുകൊണ്ടുള്ള
قَالَ
X
അദ്ദേഹം പറഞ്ഞു
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
اصْطَفَاهُ
X
അദ്ദേഹത്തെ തെരഞ്ഞെടുത്തു
عَلَيْكُمْ
X
നിങ്ങളുടെ മേല്‍
وَزَادَهُ
X
അദ്ദേഹത്തിന് വര്‍ദ്ധിപ്പിച്ചുകൊടുത്തു
بَسْطَةً
X
വിശാലത
فِي الْعِلْمِ
X
അറിവില്‍
وَالْجِسْمِۖ
X
ശരീര ശക്തിയിലും
وَاللَّهُ
X
അല്ലാഹു
يُؤْتِي
X
നല്‍കുന്നു
مُلْكَهُ
X
അവന്റെ ആധിപത്യം
مَن يَشَاءُۚ
X
അവനുദ്ദേശിക്കുന്നവര്‍ക്ക്
وَاللَّهُ
X
അല്ലാഹു
وَاسِعٌ
X
വിശാലതയുള്ളവനാകുന്നു
عَلِيمٌ
X
സര്‍വജ്ഞനും
﴿2:247﴾ وَلَمَّا بَرَزُوا
X
അവര്‍ ഏറ്റുമുട്ടിയപ്പോള്‍
لِجَالُوتَ
X
ജാലൂത്തിനോട്
وَجُنُودِهِ
X
അവന്റെ സൈന്യത്തോടും
قَالُوا
X
അവര്‍ പ്രാര്‍ത്ഥിച്ചു
رَبَّنَا
X
ഞങ്ങളുടെ നാഥാ
أَفْرِغْ عَلَيْنَا
X
ഞങ്ങളുടെ മേല്‍ ചൊരിയേണമേ
صَبْرًا
X
ക്ഷമ
وَثَبِّتْ
X
നീ ഉറപ്പിച്ചുനിര്‍ത്തേണമേ
أَقْدَامَنَا
X
ഞങ്ങളുടെ പാദങ്ങളെ
وَانصُرْنَا
X
ഞങ്ങളെ നീ സഹായിക്കേണമേ
عَلَى الْقَوْمِ
X
ആ ജനതക്കെതിരെ
الْكَافِرِينَ
X
നിഷേധികളായ
﴿2:250﴾ لَا يُكَلِّفُ
X
നിര്‍ബന്ധിക്കുന്നില്ല
اللَّهُ
X
അല്ലാഹു
نَفْسًا
X
ഒരാളെയും
إِلَّا وُسْعَهَاۚ
X
അതിന്റെ കഴിവില്‍പെട്ടതല്ലാതെ
لَهَا
X
അവര്‍ക്കുള്ളതാണ്
مَا كَسَبَتْ
X
അവര്‍ സമ്പാദിച്ചതിന്റെ സദ്ഫലങ്ങള്‍
وَعَلَيْهَا
X
അവരുടെമേല്‍ തന്നെയാണ്
مَا اكْتَسَبَتْۗ
X
അവര്‍ സമ്പാദിച്ചതിന്റെ ദുഷ്ഫലങ്ങളും
رَبَّنَا
X
ഞങ്ങളുടെ നാഥാ
لَا تُؤَاخِذْنَا
X
ഞങ്ങളെ പിടികൂടരുതേ
إِن نَّسِينَا
X
ഞങ്ങള്‍ മറന്നാല്‍
أَوْ أَخْطَأْنَاۚ
X
അല്ലെങ്കില്‍ ഞങ്ങള്‍ക്ക് പിഴച്ചാല്‍
رَبَّنَا
X
ഞങ്ങളുടെ നാഥാ
وَلَا تَحْمِلْ عَلَيْنَا
X
ഞങ്ങളെ നീ വഹിപ്പിക്കല്ലേ
إِصْرًا
X
ഭാരം
كَمَا حَمَلْتَهُ
X
നീ വഹിപ്പിച്ചത് പോലെ
عَلَى الَّذِينَ مِن قَبْلِنَاۚ
X
ഞങ്ങള്‍ക്ക് മുമ്പുള്ളവരുടെ മേല്‍
رَبَّنَا
X
ഞങ്ങളുടെ നാഥാ
وَلَا تُحَمِّلْنَا
X
ഞങ്ങളെ നീ വഹിപ്പിക്കല്ലേ
مَا لَا طَاقَةَ
X
കഴിവില്ലാത്തത്
لَنَا
X
ഞങ്ങള്‍ക്ക്
بِهِۖ
X
അതിന്
وَاعْفُ عَنَّا
X
ഞങ്ങളോട് വിട്ടുവീഴ്ച ചെയ്യേണമേ
وَاغْفِرْ لَنَا
X
ഞങ്ങള്‍ക്ക് പൊറുത്തുതരേണമേ
وَارْحَمْنَاۚ
X
ഞങ്ങളോട് കരുണ കാണിക്കേണമേ
أَنتَ
X
നീയാണ്
مَوْلَانَا
X
ഞങ്ങളുടെ രക്ഷാധികാരി
فَانصُرْنَا
X
അതിനാല്‍ നീ ഞങ്ങളെ സഹായിക്കേണമേ
عَلَى الْقَوْمِ
X
ജനതക്കെതിരെ
الْكَافِرِينَ
X
സത്യനിഷേധികളായ
﴿2:286﴾ وَمِنْ أَهْلِ الْكِتَابِ
X
വേദക്കാരിലുണ്ട്
مَنْ
X
ചിലര്‍
إِن تَأْمَنْهُ
X
നീ അവനെ വിശ്വസിച്ചേല്‍പിച്ചാല്‍
بِقِنطَارٍ
X
ഒരു (സ്വര്‍ണ)കൂമ്പാരം
يُؤَدِّهِ
X
അത് അവന്‍ തിരിച്ചുതരും
إِلَيْكَ
X
നിനക്ക്
وَمِنْهُم
X
അവരിലുണ്ട്
مَّنْ
X
ചിലര്‍
إِن تَأْمَنْهُ
X
നീ അവനെ വിശ്വസിച്ചേല്‍പിച്ചാല്‍
بِدِينَارٍ
X
ഒരു ദീനാര്‍
لَّا يُؤَدِّهِ
X
അത് അവന്‍ തിരിച്ചുനല്‍കുകയില്ല
إِلَيْكَ
X
നിനക്ക്
إِلَّا مَا دُمْتَ عَلَيْهِ قَائِمًاۗ
X
നീ അവനെ നിരന്തരം പിന്തുടര്‍ന്നാലല്ലാതെ
ذَٰلِكَ
X
അത്
بِأَنَّهُمْ قَالُوا
X
അവര്‍ പറഞ്ഞതുകൊണ്ടാണ്
لَيْسَ
X
ഇല്ല
عَلَيْنَا
X
നമ്മുടെ മേല്‍
فِي الْأُمِّيِّينَ
X
നിരക്ഷരരുടെ കാര്യത്തില്‍
سَبِيلٌ
X
ഒരു മാര്‍ഗവും(ഒരു കുറ്റവും)
وَيَقُولُونَ
X
അവര്‍ പറയുകയും ചെയ്യുന്നു
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
الْكَذِبَ
X
കള്ളം
وَهُمْ
X
അവരായിരിക്കെ
يَعْلَمُونَ
X
അവര്‍ അറിയുന്നു
﴿3:75﴾ قُلْ
X
പറയുക
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
بِاللَّهِ
X
അല്ലാഹുവില്‍
وَمَا أُنزِلَ
X
ഇറക്കപ്പെട്ടതിലും
عَلَيْنَا
X
ഞങ്ങള്‍ക്ക്
وَمَا أُنزِلَ
X
ഇറക്കപ്പെട്ടതിലും
عَلَىٰ إِبْرَاهِيمَ
X
ഇബ്റാഹീമിന്
وَإِسْمَاعِيلَ
X
ഇസ്മാഈലിനും
وَإِسْحَاقَ
X
ഇസ്ഹാഖിനും
وَيَعْقُوبَ
X
യഅ്ഖൂബിനും
وَالْأَسْبَاطِ
X
(യഅ്ഖൂബ്)സന്തതികള്‍ക്കും
وَمَا أُوتِيَ
X
നല്‍കപ്പെട്ടതിലും
مُوسَىٰ
X
മൂസാക്ക്
وَعِيسَىٰ
X
ഈസാക്കും
وَالنَّبِيُّونَ
X
(മറ്റു) പ്രവാചകന്‍മാര്‍ക്കും
مِن رَّبِّهِمْ
X
തങ്ങളുടെ നാഥനില്‍നിന്ന്
لَا نُفَرِّقُ
X
നാം വിവേചനം കല്‍പിക്കുന്നില്ല
بَيْنَ
X
ഒരാള്‍ക്കിടയിലും
أَحَدٍ مِّنْهُمْ
X
അവരില്‍പെട്ട
وَنَحْنُ
X
ഞങ്ങള്‍
لَهُ
X
അവന്
مُسْلِمُونَ
X
കീഴ്പെടുന്നവരാണ്
﴿3:84﴾ أَلَمْ تَرَ
X
നീ കണ്ടില്ലേ
إِلَى الَّذِينَ
X
ഒരു കൂട്ടരെ
قِيلَ
X
പറയപ്പെട്ടു, കല്‍പിക്കപ്പെട്ടു
لَهُمْ
X
അവരോട്
كُفُّوا
X
നിങ്ങള്‍ അടക്കിവെക്കുക
أَيْدِيَكُمْ
X
നിങ്ങളുടെ കൈകളെ
وَأَقِيمُوا
X
നിങ്ങള്‍ നിലനിര്‍ത്തുക
الصَّلَاةَ
X
നമസ്കാരം
وَآتُوا
X
നല്‍കുകയും ചെയ്യുക
الزَّكَاةَ
X
സകാത്ത്
فَلَمَّا كُتِبَ
X
പിന്നെ നിര്‍ബന്ധമാക്കപ്പെട്ടപ്പോള്‍
عَلَيْهِمُ
X
അവര്‍ക്ക്, അവരുടെമേല്‍
الْقِتَالُ
X
യുദ്ധം
إِذَا فَرِيقٌ
X
അപ്പോഴതാ ഒരു വിഭാഗം
مِّنْهُمْ
X
അവരില്‍ നിന്ന്
يَخْشَوْنَ
X
അവര്‍ ഭയപ്പെടുന്നു
النَّاسَ
X
ജനങ്ങളെ
كَخَشْيَةِ اللَّهِ
X
അല്ലാഹുവിനെ ഭയപ്പെടുന്നപോലെ
أَوْ أَشَدَّ
X
അല്ലെങ്കില്‍ കൂടുതലായോ ഉള്ള
خَشْيَةًۚ
X
ഭയപ്പെടല്‍
وَقَالُوا
X
അവര്‍ പറഞ്ഞു
رَبَّنَا
X
ഞങ്ങളുടെ നാഥാ
لِمَ
X
എന്തിന്
كَتَبْتَ
X
നിര്‍ബന്ധമാക്കി
عَلَيْنَا
X
ഞങ്ങള്‍ക്ക്, ഞങ്ങളുടെമേല്‍
الْقِتَالَ
X
യുദ്ധം
لَوْلَا أَخَّرْتَنَا
X
എന്തുകൊണ്ട് നീ ഞങ്ങളെ പിന്തിച്ചില്ല
إِلَىٰ أَجَلٍ
X
ഒരു അവധിവരെ
قَرِيبٍۗ
X
അടുത്ത
قُلْ
X
നീ പറയുക
مَتَاعُ
X
വിഭവം
الدُّنْيَا
X
ഇഹലോകത്തിന്റെ
قَلِيلٌ
X
തുഛമാണ്
وَالْآخِرَةُ
X
പരലോകം
خَيْرٌ
X
ഉത്തമം
لِّمَنِ اتَّقَىٰ
X
സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്
وَلَا تُظْلَمُونَ
X
നിങ്ങളോട് അനീതി കാണിക്കുകയില്ല
فَتِيلًا
X
തീരെ, ഒട്ടും
﴿4:77﴾ إِذْ قَالَ
X
പറഞ്ഞ സന്ദര്‍ഭം ഓര്‍ക്കുക
الْحَوَارِيُّونَ
X
ഹവാരികള്‍
يَا عِيسَى ابْنَ مَرْيَمَ
X
മര്‍യമിന്റെ മകല്‍ ഈസാ
هَلْ يَسْتَطِيعُ
X
കഴിയുമോ?
رَبُّكَ
X
നിന്റെ നാഥന്
أَن يُنَزِّلَ
X
ഇറക്കിത്തരാന്‍
عَلَيْنَا
X
ഞങ്ങള്‍ക്ക്
مَائِدَةً
X
ഒരു ഭക്ഷണത്തളിക
مِّنَ السَّمَاءِۖ
X
മാനത്തുനിന്ന്
قَالَ
X
അദ്ദേഹം പറഞ്ഞു
اتَّقُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക
إِن كُنتُم
X
നിങ്ങള്‍ ആണെങ്കില്‍
مُّؤْمِنِينَ
X
വിശ്വാസികള്‍
﴿5:112﴾ قَالَ
X
പറഞ്ഞു
عِيسَى ابْنُ مَرْيَمَ
X
മര്‍യമിന്റെ മകന്‍ ഈസ
اللَّهُمَّ
X
അല്ലാഹവേ
رَبَّنَا
X
ഞങ്ങളുടെ നാഥനായ
أَنزِلْ
X
നീ ഇറക്കിത്തരേണമേ
عَلَيْنَا
X
ഞങ്ങള്‍ക്ക്
مَائِدَةً
X
ഒരു ഭക്ഷണത്തളിക
مِّنَ السَّمَاءِ
X
മാനത്തുനിന്ന്
تَكُونُ
X
അത് ആയിരിക്കട്ടെ
لَنَا
X
ഞങ്ങള്‍ക്ക്
عِيدًا
X
ഒരാഘോഷം
لِّأَوَّلِنَا
X
ഞങ്ങളുടെ ആദ്യക്കാര്‍ക്ക്
وَآخِرِنَا
X
ഞങ്ങളുടെ അവസാനക്കാര്‍ക്കും
وَآيَةً
X
ഒരു ദൃഷ്ടാന്തവും
مِّنكَۖ
X
നിന്നില്‍നിന്നുള്ള
وَارْزُقْنَا
X
ഞങ്ങള്‍ക്ക് നീ അന്നം നല്‍കുകയും ചെയ്യണമേ
وَأَنتَ
X
നീ
خَيْرُ
X
അത്യുത്തമനാണ്
الرَّازِقِينَ
X
അന്നം നല്‍കുന്നവരില്‍
﴿5:114﴾ أَوْ تَقُولُوا
X
അല്ലെങ്കില്‍ നിങ്ങള്‍ പറഞ്ഞേക്കാം എന്നതിനാല്‍
لَوْ
X
എങ്കില്‍
أَنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
أُنزِلَ
X
ഇറക്കപ്പെട്ടു
عَلَيْنَا
X
ഞങ്ങള്‍ക്ക്
الْكِتَابُ
X
വേദഗ്രന്ഥം
لَكُنَّا
X
ഞങ്ങളാകുമായിരുന്നു
أَهْدَىٰ
X
കൂടുതല്‍ സന്മാര്‍ഗം പ്രാപിച്ചവര്‍
مِنْهُمْۚ
X
അവരെക്കാള്‍
فَقَدْ جَاءَكُم
X
തീര്‍ച്ചയായും നിങ്ങള്‍ക്ക് വന്നെത്തിയിരിക്കുന്നു
بَيِّنَةٌ
X
തെളിഞ്ഞ പ്രമാണം
مِّن رَّبِّكُمْ
X
നിങ്ങളുടെ നാഥനില്‍നിന്ന്
وَهُدًى
X
മാര്‍ഗദര്‍ശനവും
وَرَحْمَةٌۚ
X
കാരുണ്യവും
فَمَنْ
X
ഇനി ആരാണ്
أَظْلَمُ
X
കൊടിയ അക്രമി
مِمَّن
X
ഒരാളെക്കാള്‍
كَذَّبَ
X
അവന്‍ കള്ളമാക്കി തള്ളി
بِآيَاتِ اللَّهِ
X
അല്ലാഹുവിന്റെ തെളിവുകളെ
وَصَدَفَ
X
അവന്‍ പുറംതിരിയുകയും ചെയ്തു
عَنْهَاۗ
X
അവയില്‍നിന്ന്
سَنَجْزِي
X
നാം പ്രതിഫലമായി നല്‍കും
الَّذِينَ يَصْدِفُونَ
X
പുറംതിരിയുന്നവര്‍ക്ക്
عَنْ آيَاتِنَا
X
നമ്മുടെ തെളിവുകളില്‍നിന്ന്
سُوءَ
X
ദുര്‍ഭഗമായ, കടുത്ത
الْعَذَابِ
X
ശിക്ഷ
بِمَا كَانُوا
X
അവരായിരുന്നത് കാരണം
يَصْدِفُونَ
X
അവര്‍ പിന്‍മാറുന്നു
﴿6:157﴾ وَقَالَتْ
X
പറയും
أُولَاهُمْ
X
അവരിലെ മുന്‍ഗാമികള്‍
لِأُخْرَاهُمْ
X
തങ്ങളുടെ പിന്‍ഗാമികളോട്
فَمَا كَانَ
X
ഇല്ല
لَكُمْ
X
നിങ്ങള്‍ക്ക്
عَلَيْنَا
X
ഞങ്ങളേക്കാള്‍
مِن فَضْلٍ
X
ഒരു ശ്രേഷ്ഠതയും
فَذُوقُوا
X
അതിനാല്‍ നിങ്ങള്‍ അനുഭവിച്ചു കൊള്ളുക
الْعَذَابَ
X
ശിക്ഷ
بِمَا كُنتُمْ تَكْسِبُونَ
X
നിങ്ങള്‍ സമ്പാദിച്ചു വച്ചിരുന്നതിന്റെ ഫലമായി
﴿7:39﴾ وَنَادَىٰ
X
വിളിച്ചു കേഴും
أَصْحَابُ النَّارِ
X
നരകത്തിന്റെ അവകാശികള്‍
أَصْحَابَ
X
അവകാശികളോട്
الْجَنَّةِ
X
സ്വര്‍ഗത്തിന്റെ
أَنْ أَفِيضُوا
X
നിങ്ങള്‍ ഒഴിച്ചു തരേണമേ
عَلَيْنَا
X
ഞങ്ങളുടെ മേല്‍
مِنَ الْمَاءِ
X
അല്പം വെള്ളം
أَوْ
X
അല്ലെങ്കില്‍
مِمَّا رَزَقَكُمُ
X
നിങ്ങള്‍ക്കു തന്ന അന്നത്തില്‍ നിന്ന്
اللَّهُۚ
X
അല്ലാഹു
قَالُوا
X
അവര്‍ പറയും
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
حَرَّمَهُمَا
X
അവ രണ്ടും വിലക്കിയിരിക്കുന്നു
عَلَى الْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
﴿7:50﴾ وَمَا تَنقِمُ
X
നീ പ്രതികാരം ചെയ്യുന്നില്ല
مِنَّا
X
ഞങ്ങളോട്
إِلَّا
X
അല്ലാതെ
أَنْ آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചു എന്നതുകൊണ്ട്
بِآيَاتِ
X
ദൃഷ്ടാന്തങ്ങളില്‍
رَبِّنَا
X
ഞങ്ങളുടെ നാഥന്റെ
لَمَّا جَاءَتْنَاۚ
X
അവ ഞങ്ങള്‍ക്ക് വന്നെത്തിയപ്പോള്‍
رَبَّنَا
X
ഞങ്ങളുടെ നാഥാ
أَفْرِغْ
X
നീ ചൊരിഞ്ഞു തരേണമേ
عَلَيْنَا
X
ഞങ്ങളുടെ മേല്‍
صَبْرًا
X
ക്ഷമ
وَتَوَفَّنَا
X
ഞങ്ങളെ നീ മരിപ്പിക്കുകയും ചെയ്യേണമേ
مُسْلِمِينَ
X
മുസ്‌ലിംകളായി
﴿7:126﴾ وَإِذْ
X
സന്ദര്‍ഭം (ഓര്‍ക്കുക)
قَالُوا
X
അവര്‍ പറഞ്ഞു
اللَّهُمَّ
X
അല്ലാഹുവേ
إِن كَانَ
X
ആണെങ്കില്‍
هَٰذَا
X
ഇത്
هُوَ الْحَقَّ
X
സത്യം
مِنْ عِندِكَ
X
നിന്റെ പക്കല്‍നിന്നുള്ള
فَأَمْطِرْ
X
നീ വര്‍ഷിപ്പിക്കുക
عَلَيْنَا
X
ഞങ്ങളുടെ മേല്‍
حِجَارَةً
X
കല്ല്
مِّنَ السَّمَاءِ
X
മാനത്തുനിന്ന്
أَوِ
X
അല്ലെങ്കില്‍
ائْتِنَا بِعَذَابٍ
X
നീ ഞങ്ങള്‍ക്ക് ശിക്ഷ കൊണ്ടുവരിക
أَلِيمٍ
X
നോവേറിയ
﴿8:32﴾ ثُمَّ
X
പിന്നീട്
نُنَجِّي
X
നാം രക്ഷപ്പെടുത്തും
رُسُلَنَا
X
നമ്മുടെ ദൂതന്മാരെ
وَالَّذِينَ آمَنُواۚ
X
വിശ്വാസികളെയും
كَذَٰلِكَ
X
അപ്രകാരം
حَقًّا
X
ബാധ്യതയെന്നോണം
عَلَيْنَا
X
നമ്മുടെ മേലുള്ള
نُنجِ
X
നാം രക്ഷപ്പെടുത്തുന്നു
الْمُؤْمِنِينَ
X
വിശ്വാസികളെ
﴿10:103﴾ فَقَالَ الْمَلَأُ
X
അപ്പോള്‍ പ്രമാണിമാര്‍ പറഞ്ഞു
الَّذِينَ كَفَرُوا
X
സത്യനിഷേധികളായ
مِن قَوْمِهِ
X
അദ്ദേഹത്തിന്റെ ജനതയിലെ
مَا نَرَاكَ
X
ഞങ്ങള്‍ നിന്നെ കാണുന്നില്ല
إِلَّا بَشَرًا
X
ഒരു മനുഷ്യനായിട്ടല്ലാതെ
مِّثْلَنَا
X
ഞങ്ങളെപ്പോലുള്ള
وَمَا نَرَاكَ
X
ഞങ്ങള്‍ നിന്നെ കാണുന്നില്ല
اتَّبَعَكَ
X
നിന്നെ പിന്തുടര്‍ന്നതായി
إِلَّا الَّذِينَ
X
ഒരു വിഭാഗമല്ലാതെ
هُمْ
X
അവര്‍
أَرَاذِلُنَا
X
ഞങ്ങളിലെ അധമന്മാരാണ്
بَادِيَ الرَّأْيِ
X
വീണ്ടുവിചാരമില്ലാതെ
وَمَا نَرَىٰ
X
ഞങ്ങള്‍ കാണുന്നില്ല
لَكُمْ
X
നിങ്ങള്‍ക്ക്
عَلَيْنَا
X
ഞങ്ങളേക്കാളേറെ
مِن فَضْلٍ
X
ഒരു ശ്രേഷ്ഠതയും
بَلْ
X
എന്നല്ല
نَظُنُّكُمْ
X
നിങ്ങളെ ഞങ്ങള്‍ കരുതുന്നു
كَاذِبِينَ
X
കള്ളവാദികളാണെന്ന്
﴿11:27﴾ قَالُوا
X
അവര്‍ പറഞ്ഞു
يَا شُعَيْبُ
X
ശുഐബേ
مَا نَفْقَهُ
X
ഞങ്ങള്‍ക്ക് മനസിലാകുന്നില്ല
كَثِيرًا
X
ഏറെയും
مِّمَّا تَقُولُ
X
നീ പറയുന്നവയില്‍
وَإِنَّا لَنَرَاكَ
X
ഞങ്ങള്‍ നിന്നെ അറിയുന്നു
فِينَا
X
ഞങ്ങള്‍ക്കിടയില്‍
ضَعِيفًاۖ
X
ദുര്‍ബലനായിട്ട്
وَلَوْلَا رَهْطُكَ
X
നിന്റെ കുടുംബമില്ലായിരുന്നെങ്കില്‍
لَرَجَمْنَاكَۖ
X
നിന്നെ ഞങ്ങള്‍ കല്ലെറിഞ്ഞുകൊല്ലുമായിരുന്നു
وَمَا أَنتَ
X
നീയല്ല
عَلَيْنَا
X
ഞങ്ങളെ സംബന്ധിച്ചിടത്തോളം
بِعَزِيزٍ
X
അജയ്യന്‍
﴿11:91﴾ وَاتَّبَعْتُ
X
ഞാന്‍ പിന്തുടര്‍ന്നു
مِلَّةَ
X
മാര്‍ഗം
آبَائِي
X
എന്റെ പിതാക്കളുടെ
إِبْرَاهِيمَ
X
(അതായത്) ഇബ്റാഹിമിന്റെ
وَإِسْحَاقَ
X
ഇസ്ഹാഖിന്റെയും
وَيَعْقُوبَۚ
X
യഅ്ഖൂബിന്റെയും
مَا كَانَ لَنَا
X
നമുക്ക് അനുവാദമില്ല
أَن نُّشْرِكَ
X
നാം പങ്കുചേര്‍ക്കാന്‍
بِاللَّهِ
X
അല്ലാഹുവില്‍
مِن شَيْءٍۚ
X
ഒന്നിനെയും
ذَٰلِكَ
X
അത്
مِن فَضْلِ
X
അനുഗ്രഹത്തില്‍പെട്ടതാണ്
اللَّهِ
X
അല്ലാഹുവിന്റെ
عَلَيْنَا
X
നമ്മോടുള്ള
وَعَلَى النَّاسِ
X
അഖിലമനുഷ്യരോടുമുള്ള
وَلَٰكِنَّ
X
പക്ഷേ
أَكْثَرَ النَّاسِ
X
മനുഷ്യരിലേറെപ്പേരും
لَا يَشْكُرُونَ
X
അവര്‍ നന്ദികാണിക്കുന്നില്ല
﴿12:38﴾ فَلَمَّا دَخَلُوا
X
അങ്ങനെ അവര്‍ കടന്നുവന്നപ്പോള്‍
عَلَيْهِ
X
യൂസുഫിന്റെയടുത്ത്
قَالُوا
X
അവര്‍ പറഞ്ഞു
يَا أَيُّهَا الْعَزِيزُ
X
പ്രഭോ,
مَسَّنَا
X
ഞങ്ങളെ ബാധിച്ചിരിക്കുന്നു
وَأَهْلَنَا
X
ഞങ്ങളുടെ കുടുംബത്തെയും
الضُّرُّ
X
ദുരിതം
وَجِئْنَا
X
ഞങ്ങള്‍ വന്നിരിക്കുന്നു
بِبِضَاعَةٍ
X
ചരക്കുമായി
مُّزْجَاةٍ
X
താണതരം
فَأَوْفِ
X
അതിനാല്‍ താങ്കള്‍ പൂര്‍ത്തീകരിച്ചുതരിക
لَنَا
X
ഞങ്ങള്‍ക്ക്
الْكَيْلَ
X
അളവ്
وَتَصَدَّقْ
X
ദാനമായും നല്‍കുക
عَلَيْنَاۖ
X
ഞങ്ങള്‍ക്ക്
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
يَجْزِي
X
അവന്‍ പ്രതിഫലം നല്‍കും
الْمُتَصَدِّقِينَ
X
ദാനം ചെയ്യുന്നവര്‍ക്ക്
﴿12:88﴾ قَالُوا
X
അവര്‍ ചോദിച്ചു
أَإِنَّكَ
X
നിശ്ചയം താങ്കളാണോ
لَأَنتَ
X
താങ്കള്‍ തന്നെ
يُوسُفُۖ
X
യൂസുഫ്!
قَالَ
X
അദ്ദേഹം പറഞ്ഞു
أَنَا
X
ഞാന്‍ തന്നെയാണ്
يُوسُفُ
X
യൂസുഫ്
وَهَٰذَا
X
ഇത്
أَخِيۖ
X
എന്റെ സഹോദരനുമാണ്
قَدْ مَنَّ اللَّهُ
X
അല്ലാഹു ഔദാര്യംകാണിച്ചിരിക്കുന്നു
عَلَيْنَاۖ
X
ഞങ്ങളോട്
إِنَّهُ
X
തീര്‍ച്ച
مَن يَتَّقِ
X
ആര്‍ സൂക്ഷ്മതപുലര്‍ത്തുന്നുവോ
وَيَصْبِرْ
X
ക്ഷമപാലിക്കുകയുംചെയ്യുന്നു
فَإِنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
لَا يُضِيعُ
X
അവന്‍ നഷ്ടപ്പെടുത്തുകയില്ല
أَجْرَ
X
പ്രതിഫലം
الْمُحْسِنِينَ
X
സദ്‌വൃത്തരുടെ
﴿12:90﴾ قَالُوا
X
അവര്‍ പറഞ്ഞു
تَاللَّهِ
X
അല്ലാഹുവാണ് സത്യം
لَقَدْ آثَرَكَ
X
താങ്കള്‍ക്ക് പ്രാമുഖ്യം നല്‍കിയിരിക്കുന്നു
اللَّهُ
X
അല്ലാഹു
عَلَيْنَا
X
ഞങ്ങളേക്കാള്‍
وَإِن كُنَّا
X
തീര്‍ച്ചയായും ഞങ്ങള്‍ ആയിരിക്കുന്നു
لَخَاطِئِينَ
X
തെറ്റുകാര്‍
﴿12:91﴾ وَإِن مَّا نُرِيَنَّكَ
X
നാം തീര്‍ച്ചയായും നിനക്ക് കാണിച്ചുതന്നേക്കാം
بَعْضَ
X
ചിലത്
الَّذِي نَعِدُهُمْ
X
നാം അവര്‍ക്ക് വാഗ്ദാനം ചെയ്തത്
أَوْ
X
അല്ലെങ്കില്‍
نَتَوَفَّيَنَّكَ
X
നാം നിന്നെ തീര്‍ച്ചയായും മരിപ്പിച്ചേക്കാം
فَإِنَّمَا
X
നിശ്ചയം
عَلَيْكَ
X
നിന്റെ ബാധ്യത
الْبَلَاغُ
X
സന്ദേശമെത്തിക്കല്‍ (മാത്രമാണ്)
وَعَلَيْنَا
X
നമ്മുടെ ബാധ്യതയാണ്
الْحِسَابُ
X
കണക്ക് നോക്കല്‍, വിചാരണ
﴿13:40﴾ وَبَرَزُوا
X
അവര്‍ മറയില്ലാതെ പ്രത്യക്ഷപ്പെടും
لِلَّهِ
X
അല്ലാഹുവിങ്കല്‍
جَمِيعًا
X
എല്ലാവരും
فَقَالَ
X
അപ്പോള്‍ പറയും
الضُّعَفَاءُ
X
ദുര്‍ബലര്‍
لِلَّذِينَ اسْتَكْبَرُوا
X
അഹങ്കരിച്ചവരോട്
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
كُنَّا
X
ഞങ്ങള്‍ ആയിരുന്നു
لَكُمْ
X
നിങ്ങളുടെ
تَبَعًا
X
അനുയായികള്‍
فَهَلْ أَنتُم
X
നിങ്ങളാണോ
مُّغْنُونَ عَنَّا
X
ഞങ്ങള്‍ക്ക് ഒഴിവാക്കിത്തരുന്നവര്‍ (ഞങ്ങളെ ധന്യരാക്കുന്നവര്‍)
مِنْ عَذَابِ اللَّهِ
X
അല്ലാഹുവിന്റെ ശിക്ഷയില്‍ (നിന്ന്)
مِن شَيْءٍۚ
X
വല്ലതും
قَالُوا
X
അവര്‍ പറഞ്ഞു
لَوْ هَدَانَا
X
ഞങ്ങളെ നേര്‍വഴിയിലാക്കിയിരുന്നെങ്കില്‍
اللَّهُ
X
അല്ലാഹു
لَهَدَيْنَاكُمْۖ
X
തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെയും സന്മാര്‍ഗത്തിലാക്കുമായിരുന്നു
سَوَاءٌ
X
സമമാണ്
عَلَيْنَا
X
ഞങ്ങള്‍ക്ക്
أَجَزِعْنَا
X
ഞങ്ങള്‍ വെപ്രാളപ്പെട്ടാലും
أَمْ صَبَرْنَا
X
ഞങ്ങള്‍ ക്ഷമിച്ചാലും
مَا لَنَا
X
ഞങ്ങള്‍ക്കില്ല
مِن مَّحِيصٍ
X
ഒരു രക്ഷാമാര്‍ഗവും
﴿14:21﴾ أَمْ
X
അതോ
أَمِنتُمْ
X
നിങ്ങള്‍ നിര്‍ഭയരായോ
أَن يُعِيدَكُمْ
X
അവന്‍ നിങ്ങളെ തിരിച്ചുകൊണ്ടുപോവുന്നതിനെപ്പറ്റി
فِيهِ
X
ആ കടലിലേക്ക്
تَارَةً
X
തവണ
أُخْرَىٰ
X
മറ്റൊരു
فَيُرْسِلَ
X
എന്നിട്ട് അവന്‍ അയക്കും
عَلَيْكُمْ
X
നിങ്ങളുടെ നേരെ
قَاصِفًا
X
കടുത്ത ശബ്ദമുണ്ടാക്കുന്നതിനെ
مِّنَ الرِّيحِ
X
കാറ്റില്‍നിന്ന്
فَيُغْرِقَكُم
X
എന്നിട്ടവന്‍ നിങ്ങളെ മുക്കിനശിപ്പിക്കും
بِمَا كَفَرْتُمْۙ
X
നിങ്ങള്‍ നന്ദികേട് കാണിച്ചതിനാല്‍
ثُمَّ
X
പിന്നെ
لَا تَجِدُوا
X
നിങ്ങള്‍ കണ്ടെത്തുന്നതല്ല
لَكُمْ
X
നിങ്ങള്‍ക്ക്
عَلَيْنَا
X
നമുക്കെതിരെ
بِهِ
X
അതെക്കുറിച്ച്
تَبِيعًا
X
പിന്‍തുടരുന്നവനെ (നടപടിസ്വീകരിക്കാന്‍ അന്വേഷിച്ചുവരുന്നവനെ)
﴿17:69﴾ وَإِن كَادُوا
X
അവര്‍ ആകുമാറായിരിക്കുന്നു
لَيَفْتِنُونَكَ
X
നിന്നെ കുഴപ്പത്തിലാക്കാന്‍
عَنِ الَّذِي
X
ഒന്നില്‍നിന്ന്
أَوْحَيْنَا
X
നാം ബോധനം നല്‍കിയ (സന്ദേശ)ത്തില്‍നിന്ന്
إِلَيْكَ
X
നിനക്ക്
لِتَفْتَرِيَ
X
നീ കെട്ടിച്ചമക്കാന്‍
عَلَيْنَا
X
നമ്മുടെ പേരില്‍
غَيْرَهُۖ
X
അതല്ലാത്ത (മറ്റൊന്ന്)
وَإِذًا
X
അപ്പോള്‍
لَّاتَّخَذُوكَ
X
ഉറപ്പായും അവര്‍ നിന്നെ സ്വീകരിക്കും
خَلِيلًا
X
ഉറ്റ മിത്രമായി
﴿17:73﴾ إِذًا
X
എങ്കില്‍
لَّأَذَقْنَاكَ
X
നിന്നെ നാം ആസ്വദിപ്പിക്കുമായിരുന്നു
ضِعْفَ
X
ഇരട്ടി (ശിക്ഷ)
الْحَيَاةِ
X
ജീവിതത്തിലെ
وَضِعْفَ
X
ഇരട്ടി (ശിക്ഷ)
الْمَمَاتِ
X
മരണത്തിലെയും
ثُمَّ
X
പിന്നെ
لَا تَجِدُ
X
നീ കണ്ടെത്തുന്നതല്ല
لَكَ
X
നിനക്ക്
عَلَيْنَا
X
നമുക്കെതിരെ
نَصِيرًا
X
സഹായിയെ
﴿17:75﴾ وَلَئِن شِئْنَا
X
നാം ഉദ്ദേശിച്ചാല്‍
لَنَذْهَبَنَّ
X
നാം പോവുകതന്നെ ചെയ്യും
بِالَّذِي أَوْحَيْنَا
X
നാം നല്‍കിയ ദിവ്യബോധനവുംകൊണ്ട്
إِلَيْكَ
X
നിനക്ക്
ثُمَّ
X
പിന്നീട്
لَا تَجِدُ
X
നീ കണ്ടെത്തുന്നതല്ല
لَكَ
X
നിനക്ക്
بِهِ
X
അതിന്ന്
عَلَيْنَا
X
നമുക്കെതിരില്‍
وَكِيلًا
X
സംരക്ഷകനെ/ഭരമേല്‍പിക്കാവുന്ന ആളെ
﴿17:86﴾ أَوْ
X
അല്ലെങ്കില്‍
تُسْقِطَ
X
നീ വീഴ്ത്തുക
السَّمَاءَ
X
ആകാശത്തെ
كَمَا زَعَمْتَ
X
നീ വാദിക്കുന്നതുപോലെ
عَلَيْنَا
X
ഞങ്ങളുടെമേല്‍
كِسَفًا
X
കഷ്ണങ്ങളായിട്ട്
أَوْ
X
അല്ലെങ്കില്‍
تَأْتِيَ
X
നീ വരിക
بِاللَّهِ
X
അല്ലാഹുവിനെയുംകൊണ്ട്
وَالْمَلَائِكَةِ
X
മലക്കുകളെയും
قَبِيلًا
X
കൂട്ടംകൂട്ടമായി
﴿17:92﴾ أَوْ
X
അല്ലെങ്കില്‍
يَكُونَ لَكَ
X
നിനക്ക് ഉണ്ടാവുന്നു
بَيْتٌ
X
ഒരു വീട്
مِّن زُخْرُفٍ
X
സ്വര്‍ണത്താലുള്ള
أَوْ تَرْقَىٰ
X
അല്ലെങ്കില്‍നീ കയറുന്നു
فِي السَّمَاءِ
X
ആകാശത്തേക്ക്
وَلَن نُّؤْمِنَ
X
ഞങ്ങള്‍ വിശ്വസിക്കുന്നതല്ല
لِرُقِيِّكَ
X
നിന്റെ കയറ്റത്തെ
حَتَّىٰ تُنَزِّلَ
X
നീ ഇറക്കിത്തരുന്നത് വരെ
عَلَيْنَا
X
ഞങ്ങള്‍ക്ക്
كِتَابًا
X
ഒരു ഗ്രന്ഥം
نَّقْرَؤُهُۗ
X
ഞങ്ങള്‍ അത് വായിക്കുന്നു (ഞങ്ങള്‍ക്ക് വായിക്കാവുന്ന)
قُلْ
X
പറയുക
سُبْحَانَ
X
പരിശുദ്ധന്‍
رَبِّي
X
എന്റെ നാഥന്‍
هَلْ كُنتُ
X
ഞാനാണോ
إِلَّا بَشَرًا
X
ഒരു മനുഷ്യനല്ലാതെ
رَّسُولًا
X
ദൂതനായ
﴿17:93﴾ قَالَا
X
അവരിരുവരും പറഞ്ഞു
رَبَّنَا
X
ഞങ്ങളുടെ നാഥാ
إِنَّنَا
X
നിശ്ചയമായും ഞങ്ങള്‍
نَخَافُ
X
ഞങ്ങള്‍ ഭയപ്പെടുന്നു
أَن يَفْرُطَ
X
അവന്‍ എടുത്തുചാടുമെന്ന്
عَلَيْنَا
X
ഞങ്ങളുടെ നേര്‍ക്ക്
أَوْ
X
അല്ലെങ്കില്‍
أَن يَطْغَىٰ
X
അവന്‍ അതിക്രമം കാണിക്കുമെന്ന്
﴿20:45﴾ يَوْمَ نَطْوِي
X
നാം ചുരുട്ടുന്ന ദിവസം
السَّمَاءَ
X
ആകാശത്തെ
كَطَيِّ السِّجِلِّ
X
ഏടുകള്‍ ചുരുട്ടുംപോലെ
لِلْكُتُبِۚ
X
പുസ്തകങ്ങളുടെ
كَمَا بَدَأْنَا
X
നാം തുടങ്ങിയത്പോലെ
أَوَّلَ خَلْقٍ
X
ആദ്യസൃഷ്ടി
نُّعِيدُهُۚ
X
നാം അതാവര്‍ത്തിക്കും
وَعْدًا
X
വാഗ്ദാനമാണത്
عَلَيْنَاۚ
X
നമ്മുടെമേല്‍ ബാധ്യതയായ
إِنَّا كُنَّا
X
തീര്‍ച്ചയായും നാമാകുന്നു
فَاعِلِينَ
X
പ്രവര്‍ത്തിക്കുന്നവര്‍
﴿21:104﴾ قَالُوا
X
അവര്‍ പറയും
رَبَّنَا
X
ഞങ്ങളുടെ നാഥാ
غَلَبَتْ عَلَيْنَا
X
ഞങ്ങളെ തോല്‍പിച്ചുകളഞ്ഞു
شِقْوَتُنَا
X
ഞങ്ങളുടെ ഭാഗ്യദോഷം
وَكُنَّا
X
ഞങ്ങളായിരുന്നു
قَوْمًا
X
ഒരു ജനത
ضَالِّينَ
X
വഴിപിഴച്ചവരായ
﴿23:106﴾ وَقَالَ
X
പറഞ്ഞു
الَّذِينَ لَا يَرْجُونَ
X
ആഗ്രഹിക്കാത്തവര്‍
لِقَاءَنَا
X
നമ്മെ കണ്ടുമുട്ടാന്‍
لَوْلَا
X
എന്തുകൊണ്ടില്ല
أُنزِلَ
X
ഇറക്കപ്പെട്ടു
عَلَيْنَا
X
ഞങ്ങളുടെമേല്‍
الْمَلَائِكَةُ
X
മാലാഖമാര്‍
أَوْ نَرَىٰ
X
അല്ലെങ്കില്‍ ഞങ്ങള്‍ കാണുന്നു
رَبَّنَاۗ
X
ഞങ്ങളുടെ നാഥനെ
لَقَدِ
X
തീര്‍ച്ചയായും
اسْتَكْبَرُوا
X
അവര്‍ അഹങ്കാരം നടിച്ചു
فِي أَنفُسِهِمْ
X
സ്വയം,തങ്ങളുടെ മനസുകളില്‍
وَعَتَوْا
X
അവര്‍ ധിക്കരിച്ചു
عُتُوًّا كَبِيرًا
X
കടുത്ത ധിക്കാരം
﴿25:21﴾ قَالُوا
X
അവര്‍ പറഞ്ഞു
سَوَاءٌ
X
ഒരുപോലെയാണ്
عَلَيْنَا
X
ഞങ്ങള്‍ക്ക്
أَوَعَظْتَ
X
നീ ഉപദേശിച്ചാലും
أَمْ لَمْ تَكُن
X
നീ ആയില്ലെങ്കിലും
مِّنَ الْوَاعِظِينَ
X
ഉപദേശകന്‍മാരില്‍ പെട്ടവന്‍
﴿26:136﴾ فَأَسْقِطْ
X
അതുകൊണ്ട് നീ വീഴ്ത്തുക
عَلَيْنَا
X
ഞങ്ങള്‍ക്കുമേല്‍
كِسَفًا
X
ചില കഷ്ണങ്ങള്‍
مِّنَ السَّمَاءِ
X
ആകാശത്തിന്റെ
إِن كُنتَ
X
നീയെങ്കില്‍
مِنَ الصَّادِقِينَ
X
സത്യവാന്‍മാരില്‍ പെട്ടവന്‍
﴿26:187﴾ وَأَصْبَحَ
X
ആയി
الَّذِينَ
X
ഒരു കൂട്ടര്‍
تَمَنَّوْا
X
അവര്‍ ആഗ്രഹിച്ചു
مَكَانَهُ
X
അവന്റെ സ്ഥാനം
بِالْأَمْسِ
X
ഇന്നലെ
يَقُولُونَ
X
അവര്‍ പറയുന്നു
وَيْكَأَنَّ
X
അഹോ കഷ്ടം!
اللَّهَ
X
അല്ലാഹു
يَبْسُطُ
X
ഉദാരമാക്കും
الرِّزْقَ
X
ഉപജീവനം
لِمَن يَشَاءُ
X
അവനിച്ഛിക്കുന്നവര്‍ക്ക്
مِنْ عِبَادِهِ
X
തന്റെ ദാസന്മാരില്‍
وَيَقْدِرُۖ
X
ഇടുക്കം വരുത്തുകയും ചെയ്യും
لَوْلَا أَن مَّنَّ اللَّهُ
X
അല്ലാഹു ഔദാര്യം കാണിച്ചില്ലായിരുന്നെങ്കില്‍
عَلَيْنَا
X
നമ്മോട്
لَخَسَفَ
X
അവന്‍ ആഴ്ത്തുമായിരുന്നു
بِنَاۖ
X
നമ്മെയും
وَيْكَأَنَّهُ
X
അഹോ കഷ്ടം!
لَا يُفْلِحُ
X
വിജയം വരിക്കുകയില്ല
الْكَافِرُونَ
X
സത്യനിഷേധികള്‍
﴿28:82﴾ وَلَقَدْ أَرْسَلْنَا
X
നിശ്ചയം നാം അയച്ചിട്ടുണ്ട്
مِن قَبْلِكَ
X
നിനക്ക് മുമ്പ്
رُسُلًا
X
(അനവധി) ദൂതന്‍മാരെ
إِلَىٰ قَوْمِهِمْ
X
അവരുടെ ജനതയിലേക്ക്
فَجَاءُوهُم
X
അങ്ങനെ അവര്‍ അവരുടെ അടുത്ത് ചെന്നു
بِالْبَيِّنَاتِ
X
വ്യക്തമായ തെളിവുകളുമായി
فَانتَقَمْنَا
X
അപ്പോള്‍ നാം പ്രതികാരം ചെയ്തു
مِنَ الَّذِينَ أَجْرَمُواۖ
X
പാപം പ്രവര്‍ത്തിച്ചവരോട്
وَكَانَ
X
ആകുന്നു
حَقًّا
X
ബാധ്യത
عَلَيْنَا
X
നമ്മുടെ മേല്‍
نَصْرُ
X
സഹായിക്കല്‍
الْمُؤْمِنِينَ
X
സത്യവിശ്വാസികളെ
﴿30:47﴾ وَمَا عَلَيْنَا
X
ഞങ്ങള്‍ക്ക് ബാധ്യതയില്ല
إِلَّا الْبَلَاغُ
X
സന്ദേശം എത്തിച്ചുതരലല്ലാതെ
الْمُبِينُ
X
വ്യക്തമായ
﴿36:17﴾ فَحَقَّ
X
അങ്ങനെ സത്യമായി പുലര്‍ന്നിരിക്കുന്നു
عَلَيْنَا
X
ഞങ്ങളില്‍
قَوْلُ
X
(ശിക്ഷയുടെ) വചനം
رَبِّنَاۖ
X
നമ്മുടെ നാഥന്റെ
إِنَّا
X
തീര്‍ച്ചയായും നാം
لَذَائِقُونَ
X
അതനുഭവിക്കാന്‍ പോവുകയാണ്
﴿37:31﴾ وَقَالُوا
X
അവര്‍ ചോദിക്കും
لِجُلُودِهِمْ
X
സ്വചര്‍മങ്ങളോട്
لِمَ شَهِدتُّمْ
X
നിങ്ങളെന്തിനാണ് സാക്ഷിപറഞ്ഞത്
عَلَيْنَاۖ
X
ഞങ്ങള്‍ക്കെതിരെ
قَالُوا
X
അവര്‍ പറയും
أَنطَقَنَا
X
ഞങ്ങളെ സംസാരിപ്പിച്ചു
اللَّهُ
X
അല്ലാഹു
الَّذِي أَنطَقَ
X
സംസാര ശേഷി നല്‍കിയവനായ
كُلَّ شَيْءٍ
X
സകല വസ്തുക്കള്‍ക്കും
وَهُوَ
X
അവന്‍
خَلَقَكُمْ
X
നിങ്ങളെ സൃഷ്ടിച്ചു
أَوَّلَ مَرَّةٍ
X
ആദ്യ തവണ
وَإِلَيْهِ
X
അവങ്കലേക്കു തന്നെ
تُرْجَعُونَ
X
നിങ്ങള്‍ തിരിച്ചയക്കപ്പെടുന്നതാകുന്നു
﴿41:21﴾ إِنَّ الَّذِينَ يُلْحِدُونَ
X
തീര്‍ച്ചയായും വക്രമായ അര്‍ത്ഥം കല്പിക്കുന്നവര്‍
فِي آيَاتِنَا
X
നമ്മുടെ സൂക്തങ്ങള്‍ക്ക്
لَا يَخْفَوْنَ
X
മറഞ്ഞിരിക്കുന്നില്ല
عَلَيْنَاۗ
X
നമ്മില്‍ നിന്ന്
أَفَمَن يُلْقَىٰ
X
എറിയപ്പെടുന്നവനാണോ
فِي النَّارِ
X
നരകത്തില്‍
خَيْرٌ
X
ഉത്തമന്‍
أَم مَّن يَأْتِي
X
അതോ, വന്നെത്തുന്നവനോ
آمِنًا
X
നിര്‍ഭയനായി
يَوْمَ الْقِيَامَةِۚ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
اعْمَلُوا
X
നിങ്ങള്‍ ചെയ്തുകൊള്ളുക
مَا شِئْتُمْۖ
X
നിങ്ങള്‍ ഉദ്ദേശിച്ചത്
إِنَّهُ
X
നിശ്ചയമായും അവന്‍
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതൊക്കെയും
بَصِيرٌ
X
വീക്ഷിക്കുന്നവനാണ്
﴿41:40﴾ وَنَادَوْا
X
അവര്‍ വിളിച്ചുപറയും
يَا مَالِكُ
X
മാലികേ
لِيَقْضِ عَلَيْنَا
X
ഞങ്ങളുടെ കഥകഴിച്ചിരുന്നുവെങ്കില്‍
رَبُّكَۖ
X
അങ്ങയുടെ നാഥന്‍
قَالَ
X
മാലിക് പറയും
إِنَّكُم
X
നിശ്ചയം നിങ്ങള്‍
مَّاكِثُونَ
X
വസിക്കേണ്ടവരാകുന്നു
﴿43:77﴾ يَوْمَ
X
ദിവസം
تَشَقَّقُ
X
പിളരും (പിളരുന്ന)
الْأَرْضُ
X
ഭൂമി
عَنْهُمْ
X
അവരെവിട്ട്
سِرَاعًاۚ
X
വേഗതയുള്ളവരായി, ഓടുന്നവരായി (അവര്‍ പുറത്തുവരും)
ذَٰلِكَ
X
അത്
حَشْرٌ
X
ഒരുമിച്ചുകൂട്ടലാകുന്നു
عَلَيْنَا
X
നമ്മെ സംബന്ധിച്ചേടത്തോളം
يَسِيرٌ
X
എളുപ്പമുള്ള
﴿50:44﴾ فَمَنَّ اللَّهُ
X
അതിനാല്‍ അല്ലാഹു അനുഗ്രഹിച്ചു
عَلَيْنَا
X
നമ്മെ
وَوَقَانَا
X
അവന്‍ നമ്മെ രക്ഷിച്ചു
عَذَابَ السَّمُومِ
X
ചുട്ടുപൊള്ളുന്ന നരകശിക്ഷയില്‍നിന്ന്
﴿52:27﴾ أَمْ لَكُمْ
X
അല്ലെങ്കില്‍ നിങ്ങള്‍ക്കുണ്ടോ?
أَيْمَانٌ
X
വല്ല കരാറുകളും
عَلَيْنَا
X
നമ്മുടെ മേല്‍
بَالِغَةٌ
X
എത്തുന്ന (നിലനില്‍ക്കുന്ന)
إِلَىٰ يَوْمِ الْقِيَامَةِۙ
X
ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരെ
إِنَّ لَكُمْ
X
നിശ്ചയം നിങ്ങള്‍ക്കുണ്ട്
لَمَا تَحْكُمُونَ
X
നിങ്ങള്‍ വിധിക്കുന്നത്
﴿68:39﴾ وَلَوْ تَقَوَّلَ
X
അദ്ദേഹം കെട്ടിച്ചമച്ച് പറയുകയാണെങ്കില്‍
عَلَيْنَا
X
നമ്മുടെ മേല്‍
بَعْضَ
X
വല്ലതും
الْأَقَاوِيلِ
X
വാക്കുകള്‍
﴿69:44﴾ إِنَّ
X
നിശ്ചയം
عَلَيْنَا
X
നമ്മുടെ ബാധ്യതയാണ്
جَمْعَهُ
X
അതിന്റെ സമാഹരണം
وَقُرْآنَهُ
X
അത് ഓതിത്തരലും
﴿75:17﴾ ثُمَّ
X
പിന്നെ
إِنَّ
X
നിശ്ചയം
عَلَيْنَا
X
നമ്മുടെ ചുമതലയാണ്
بَيَانَهُ
X
അതിന്റെ വിശദീകരണം
﴿75:19﴾ ثُمَّ
X
പിന്നെ
إِنَّ عَلَيْنَا
X
നമ്മുടെ ചുമതലയിലാണ്
حِسَابَهُم
X
അവരുടെ വിചാരണ
﴿88:26﴾ إِنَّ عَلَيْنَا
X
നിശ്ചയം നമ്മുടെ ബാധ്യതയാണ്
لَلْهُدَىٰ
X
നേര്‍വഴി കാണിക്കല്‍
﴿92:12﴾