Repeated Words in Quran

< >
Total Found : 43
تِلْكَ
X
അത്
آيَاتُ اللَّهِ
X
അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളാണ്
نَتْلُوهَا
X
നാം അത് പാരായണം ചെയ്തുതരുന്നു
عَلَيْكَ
X
നിന്റെ മേല്‍
بِالْحَقِّۚ
X
യാഥാര്‍ഥ്യമായി
وَإِنَّكَ
X
തീര്‍ച്ചയായും നീ
لَمِنَ الْمُرْسَلِينَ
X
ദൂതരില്‍ പെട്ടവന്‍ തന്നെ
﴿2:252﴾ لَّيْسَ عَلَيْكَ
X
നിന്റെ ബാധ്യതയല്ല
هُدَاهُمْ
X
അവരെ നേര്‍വഴിയിലാക്കല്‍
وَلَٰكِنَّ اللَّهَ
X
എന്നാല്‍ അല്ലാഹു
يَهْدِي
X
വഴികാണിക്കുന്നു
مَن يَشَاءُۗ
X
അവനുദ്ദേശിക്കുന്നവരെ
وَمَا تُنفِقُوا
X
നിങ്ങള്‍ ചെലവഴിക്കുന്നത്
مِنْ خَيْرٍ
X
നല്ലതേതും
فَلِأَنفُسِكُمْۚ
X
അത് നിങ്ങള്‍ക്കുതന്നെ
وَمَا تُنفِقُونَ
X
നിങ്ങള്‍ ചെലവഴിക്കുന്നില്ല
إِلَّا ابْتِغَاءَ
X
ആഗ്രഹിച്ചുകൊണ്ടല്ലാതെ
وَجْهِ اللَّهِۚ
X
അല്ലാഹുവിന്റെ പ്രീതി
وَمَا تُنفِقُوا
X
നിങ്ങള്‍ ചെലവഴിക്കുന്നത്
مِنْ خَيْرٍ
X
നല്ലതില്‍ നിന്ന്
يُوَفَّ إِلَيْكُمْ
X
(അതിന്റെ പ്രതിഫലം) നിങ്ങള്‍ക്ക് പൂര്‍ണ്ണമായി നല്‍കും
وَأَنتُمْ
X
നിങ്ങള്‍
لَا تُظْلَمُونَ
X
അനീതി കാണിക്കപ്പെടുന്നതല്ല
﴿2:272﴾ نَزَّلَ
X
അവന്‍ ഇറക്കി
عَلَيْكَ
X
നിനക്ക്
الْكِتَابَ
X
ഈ വേദം
بِالْحَقِّ
X
സത്യവുമായി
مُصَدِّقًا
X
ശരിവെക്കുന്ന
لِّمَا بَيْنَ يَدَيْهِ
X
അതിന് മുമ്പുള്ളതിനെ
وَأَنزَلَ
X
അവന്‍ ഇറക്കിയിട്ടുമുണ്ട്
التَّوْرَاةَ
X
തൗറാത്ത്
وَالْإِنجِيلَ
X
ഇഞ്ചീലും
﴿3:3﴾ هُوَ
X
അവന്‍
الَّذِي أَنزَلَ
X
ഇറക്കിയവന്‍
عَلَيْكَ
X
താങ്കള്‍ക്ക്
الْكِتَابَ
X
വേദഗ്രന്ഥം
مِنْهُ
X
അതില്‍
آيَاتٌ
X
വാക്യങ്ങള്‍, സൂക്തങ്ങള്‍
مُّحْكَمَاتٌ
X
ഖണ്ഡിതമായ, സുവ്യക്തമായ
هُنَّ
X
അവയാണ്
أُمُّ الْكِتَابِ
X
വേദഗ്രന്ഥത്തിന്റെ കാതല്‍
وَأُخَرُ
X
മറ്റു ചിലത്
مُتَشَابِهَاتٌۖ
X
അസ്പഷ്ടമായവ, തെളിച്ച് പറഞ്ഞിട്ടില്ലാത്തവ
فَأَمَّا
X
എന്നാല്‍
الَّذِينَ فِي قُلُوبِهِمْ
X
തങ്ങളുടെ ഹൃദയത്തിലുള്ളവര്‍
زَيْغٌ
X
വക്രത
فَيَتَّبِعُونَ
X
അവര്‍ പിന്‍പറ്റുന്നു
مَا تَشَابَهَ
X
വ്യക്തതയില്ലാത്തത്
مِنْهُ
X
അതില്‍ നിന്ന്
ابْتِغَاءَ
X
ആഗ്രഹിച്ച്
الْفِتْنَةِ
X
കുഴപ്പം
وَابْتِغَاءَ
X
ആഗ്രഹിച്ചും
تَأْوِيلِهِۗ
X
അതിന്റെ വ്യാഖ്യാനം
وَمَا يَعْلَمُ
X
അറിയുകയില്ല
تَأْوِيلَهُ
X
അതിന്റെ വ്യാഖ്യാനം
إِلَّا اللَّهُۗ
X
അല്ലാഹു ഒഴികെ
وَالرَّاسِخُونَ
X
പക്വത നേടിയവര്‍
فِي الْعِلْمِ
X
അറിവില്‍
يَقُولُونَ
X
അവര്‍ പറയും
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
بِهِ
X
അതില്‍
كُلٌّ
X
എല്ലാം
مِّنْ عِندِ رَبِّنَاۗ
X
ഞങ്ങളുടെ നാഥനില്‍ നിന്നുള്ളതാണ്
وَمَا يَذَّكَّرُ
X
ആലോചിച്ചറിയുന്നില്ല, ഓര്‍മിക്കുന്നില്ല
إِلَّا
X
അല്ലാതെ
أُولُو الْأَلْبَابِ
X
ബുദ്ധിമാന്‍മാര്‍
﴿3:7﴾ فَإِنْ حَاجُّوكَ
X
ഇനിയും അവര്‍ നിന്നോട് തര്‍ക്കിക്കുന്നുവെങ്കില്‍
فَقُلْ
X
നീ പറയുക
أَسْلَمْتُ
X
ഞാന്‍ സമര്‍പ്പിച്ചിരിക്കുന്നു
وَجْهِيَ
X
എന്റെ മുഖം
لِلَّهِ
X
അല്ലാഹുവിന്
وَمَنِ اتَّبَعَنِۗ
X
എന്നെ പിന്തുടര്‍ന്നവരും
وَقُل
X
നീ ചോദിക്കുക
لِّلَّذِينَ أُوتُوا
X
നല്‍കപ്പെട്ടവരോട്
الْكِتَابَ
X
വേദഗ്രന്ഥം
وَالْأُمِّيِّينَ
X
അക്ഷരജ്ഞാനമില്ലാത്തവരോടും
أَأَسْلَمْتُمْۚ
X
നിങ്ങള്‍(ദൈവത്തിന്) കീഴ്പ്പെട്ടുവോ
فَإِنْ أَسْلَمُوا
X
അവര്‍ കീഴ്പ്പെട്ടാല്‍
فَقَدِ اهْتَدَواۖ
X
ഉറപ്പായും അവര്‍ നേര്‍വഴിയിലായി
وَّإِن تَوَلَّوْا
X
അവര്‍ പിന്‍മാറുകയാണെങ്കില്‍
فَإِنَّمَا عَلَيْكَ
X
തീര്‍ച്ചയായും താങ്കളുടെ മേലുള്ള(ബാധ്യത)
الْبَلَاغُۗ
X
സന്‍മാര്‍ഗം എത്തിക്കല്‍(മാത്രമാകുന്നു)
وَاللَّهُ
X
അല്ലാഹു
بَصِيرٌ
X
സൂക്ഷ്മമായി കണ്ടറിയുന്നവനാകുന്നു
بِالْعِبَادِ
X
അടിമകളെ
﴿3:20﴾ ذَٰلِكَ
X
ഇത്
نَتْلُوهُ
X
നാം അത് ഓതിക്കേള്‍പിക്കുന്നു
عَلَيْكَ
X
താങ്കള്‍ക്ക്
مِنَ الْآيَاتِ
X
ദൈവവചനങ്ങളില്‍ പെട്ടതാണ്
وَالذِّكْرِ
X
ഉദ്ബോധനത്തില്‍പെട്ടതും
الْحَكِيمِ
X
യുക്തിപൂര്‍വമായ
﴿3:58﴾ تِلْكَ
X
അവ
آيَاتُ اللَّهِ
X
അല്ലാഹുവിന്റെ സൂക്തങ്ങളാണ്
نَتْلُوهَا
X
നാം അത് ഓതിക്കേള്‍പ്പിക്കുന്നു
عَلَيْكَ
X
താങ്കള്‍ക്ക്
بِالْحَقِّۗ
X
യഥാവിധം
وَمَا اللَّهُ يُرِيدُ
X
അല്ലാഹു ഉദ്ദേശിക്കുന്നില്ല
ظُلْمًا
X
അനീതി, അക്രമം
لِّلْعَالَمِينَ
X
ലോകര്‍ക്ക്
﴿3:108﴾ وَلَوْلَا
X
ഇല്ലായിരുന്നെങ്കില്‍
فَضْلُ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹം
عَلَيْكَ
X
നിന്റെ മേല്‍
وَرَحْمَتُهُ
X
അവന്റെ കാരുണ്യവും
لَهَمَّت
X
തീര്‍ച്ചയായും തുനിഞ്ഞതായിരുന്നു
طَّائِفَةٌ
X
ഒരു വിഭാഗം
مِّنْهُمْ
X
അവരില്‍
أَن يُضِلُّوكَ
X
നിന്നെ വഴിതെറ്റിക്കാന്‍
وَمَا يُضِلُّونَ
X
അവര്‍ വഴിപിഴപ്പിക്കുന്നില്ല
إِلَّا أَنفُسَهُمْۖ
X
തങ്ങളെത്തന്നെയല്ലാതെ
وَمَا يَضُرُّونَكَ
X
അവര്‍ നിനക്ക് ദ്രോഹം വരുത്തുകയുമില്ല
مِن شَيْءٍۚ
X
യാതൊന്നും
وَأَنزَلَ اللَّهُ
X
അല്ലാഹു ഇറക്കിത്തന്നു
عَلَيْكَ
X
നിനക്ക്
الْكِتَابَ
X
വേദപുസ്തകം
وَالْحِكْمَةَ
X
യുക്തിജ്ഞാനവും
وَعَلَّمَكَ
X
നിന്നെ പഠിപ്പിക്കുകയും ചെയ്തു
مَا لَمْ تَكُن تَعْلَمُۚ
X
നീ അറിഞ്ഞിരുന്നിട്ടില്ലാത്തത്
وَكَانَ
X
ആയിരിക്കുന്നു
فَضْلُ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹം
عَلَيْكَ
X
നിന്റെ മേലുള്ള
عَظِيمًا
X
അതിമഹത്തരം
﴿4:113﴾ وَرُسُلًا
X
പ്രവാചകന്‍മാര്‍ക്കും
قَدْ قَصَصْنَاهُمْ
X
അവരെ നാം വിവരിച്ചുതന്നിരിക്കുന്നു
عَلَيْكَ
X
നിനക്ക്
مِن قَبْلُ
X
മുമ്പ്
وَرُسُلًا
X
പ്രവാചകന്‍മാര്‍ക്കും
لَّمْ نَقْصُصْهُمْ
X
അവരെ നാം വിവരിച്ചുതന്നിട്ടില്ല
عَلَيْكَۚ
X
നിനക്ക്
وَكَلَّمَ
X
സംസാരിക്കുകയും ചെയ്തു
اللَّهُ
X
അല്ലാഹു
مُوسَىٰ
X
മൂസായോട്
تَكْلِيمًا
X
(നേരിട്ടുതന്നെ)ഒരു സംസാരം
﴿4:164﴾ إِذْ قَالَ اللَّهُ
X
അല്ലാഹു പറഞ്ഞ സന്ദര്‍ഭം
يَا عِيسَى ابْنَ مَرْيَمَ
X
മര്‍യമിന്റെ മകന്‍ ഈസാ
اذْكُرْ
X
നീ ഓര്‍ക്കുക
نِعْمَتِي
X
എന്റെ അനുഗ്രഹം
عَلَيْكَ
X
നിനക്ക്(നല്‍കിയ)
وَعَلَىٰ وَالِدَتِكَ
X
നിന്റെ മാതാവിനും
إِذْ أَيَّدتُّكَ
X
നിന്നെ ഞാന്‍ കരുത്തനാക്കിയ സന്ദര്‍ഭത്തില്‍
بِرُوحِ
X
ആത്മാവിനാല്‍
الْقُدُسِ
X
പരിശുദ്ധമായ
تُكَلِّمُ
X
നീ സംസാരിക്കുന്നു
النَّاسَ
X
ജനങ്ങളോട്
فِي الْمَهْدِ
X
തൊട്ടിലില്‍വച്ച്
وَكَهْلًاۖ
X
മദ്ധ്യവയസ്കനായിരിക്കെയും
وَإِذْ عَلَّمْتُكَ
X
നിനക്ക് ഞാന്‍ പഠിപ്പിച്ചപ്പോഴും
الْكِتَابَ
X
എഴുത്ത്
وَالْحِكْمَةَ
X
യുക്തിജ്ഞാനവും
وَالتَّوْرَاةَ
X
തൗറാത്തും
وَالْإِنجِيلَۖ
X
ഇഞ്ചീലും
وَإِذْ تَخْلُقُ
X
നീ രൂപപ്പെടുത്തുന്ന സന്ദര്‍ഭത്തിലും
مِنَ الطِّينِ
X
കളിമണ്ണുകൊണ്ട്
كَهَيْئَةِ
X
രൂപംപോലുള്ളത്
الطَّيْرِ
X
പക്ഷിയുടെ
بِإِذْنِي
X
എന്റെ അനുമതിയോടെ
فَتَنفُخُ
X
പിന്നെ നീ ഊതുന്നു
فِيهَا
X
അതില്‍
فَتَكُونُ
X
അപ്പോള്‍ അത് ആയിത്തീരുന്നു
طَيْرًا
X
പക്ഷി
بِإِذْنِيۖ
X
എന്റെ ഹിതത്താല്‍
وَتُبْرِئُ
X
നീ സുഖപ്പെടുത്തുകയും ചെയ്യുന്നു
الْأَكْمَهَ
X
ജന്മനാ കുരുടനായവനെ
وَالْأَبْرَصَ
X
വെള്ളപ്പാണ്ഡുകാരനെയും
بِإِذْنِيۖ
X
എന്റെ ഹിതത്താല്‍
وَإِذْ تُخْرِجُ
X
നീ പുറത്ത് കൊണ്ടുവരുന്ന സന്ദര്‍ഭത്തിലും
الْمَوْتَىٰ
X
മരണപ്പെട്ടവരെ
بِإِذْنِيۖ
X
എന്റെ അനുമതിയോടെ
وَإِذْ كَفَفْتُ
X
ഞാന്‍ തടഞ്ഞ സന്ദര്‍ഭത്തിലും
بَنِي إِسْرَائِيلَ
X
ഇസ്രയേല്‍ മക്കളെ
عَنكَ
X
നിന്നില്‍നിന്ന്
إِذْ جِئْتَهُم
X
നീ അവരുടെയടുത്ത് ചെന്നപ്പോള്‍
بِالْبَيِّنَاتِ
X
വ്യക്തമായ തെളിവുകളുമായി
فَقَالَ
X
അപ്പോള്‍ പറഞ്ഞു
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
مِنْهُمْ
X
അവരിലെ
إِنْ هَٰذَا
X
ഇത് അല്ല
إِلَّا سِحْرٌ
X
ആഭിചാരം അല്ലാതെ
مُّبِينٌ
X
തെളിഞ്ഞ
﴿5:110﴾ وَلَوْ نَزَّلْنَا
X
നാം ഇറക്കിത്തന്നാല്‍പോലും
عَلَيْكَ
X
നിനക്ക്
كِتَابًا
X
ഒരു ഗ്രന്ഥം
فِي قِرْطَاسٍ
X
കടലാസില്‍
فَلَمَسُوهُ
X
അങ്ങനെ അവരത് തൊട്ടുനോക്കി
بِأَيْدِيهِمْ
X
തങ്ങളുടെ കൈകള്‍കൊണ്ട്
لَقَالَ
X
പറഞ്ഞു (പറയും)
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
إِنْ
X
അല്ല
هَٰذَا
X
ഇത്
إِلَّا
X
അല്ലാതെ
سِحْرٌ
X
മായാജാലം
مُّبِينٌ
X
വ്യക്തമായ
﴿6:7﴾ وَإِن كَانَ كَبُرَ
X
വലുതായി(അസഹ്യമായി)തോന്നുന്നുവെങ്കില്‍
عَلَيْكَ
X
നിനക്ക്
إِعْرَاضُهُمْ
X
അവരുടെ അവഗണന
فَإِنِ اسْتَطَعْتَ
X
നിനക്ക് കഴിഞ്ഞാല്‍(കഴിയുമെങ്കില്‍)
أَن تَبْتَغِيَ
X
നീ തേടാന്‍
نَفَقًا
X
(ഒരു) തുരങ്കം
فِي الْأَرْضِ
X
ഭൂമിയില്‍
أَوْ سُلَّمًا
X
അല്ലെങ്കില്‍ (ഒരു) കോണി
فِي السَّمَاءِ
X
ആകാശത്തേക്ക്
فَتَأْتِيَهُم
X
അങ്ങനെ നീ അവര്‍ക്ക് എത്തിച്ചുകൊടുക്കും
بِآيَةٍۚ
X
ദൃഷ്ടാന്തം
وَلَوْ شَاءَ اللَّهُ
X
അല്ലാഹു ഇഛിച്ചു എങ്കില്‍
لَجَمَعَهُمْ
X
അവരെ അവന്‍ ഒരുമിച്ചുകൂട്ടി(ഒരുമിച്ചു കൂട്ടുമായിരുന്നു)
عَلَى الْهُدَىٰۚ
X
സന്മാര്‍ഗത്തില്‍
فَلَا تَكُونَنَّ
X
അതിനാല്‍ നീ ആകരുത്
مِنَ الْجَاهِلِينَ
X
അവിവേകികളുടെ കൂട്ടത്തില്‍
﴿6:35﴾ وَلَا تَطْرُدِ
X
നീ ആട്ടിയകറ്റരുത്
الَّذِينَ يَدْعُونَ
X
പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരെ
رَبَّهُم
X
തങ്ങളുടെ നാഥനോട്
بِالْغَدَاةِ
X
രാവിലെ
وَالْعَشِيِّ
X
വൈകുന്നേരവും
يُرِيدُونَ
X
അവര്‍ പ്രതീക്ഷിക്കുന്നു
وَجْهَهُۖ
X
അവന്റെ മുഖം (പ്രീതി)
مَا عَلَيْكَ
X
നിനക്ക് ബാധ്യതയില്ല
مِنْ حِسَابِهِم
X
അവരുടെ കണക്കില്‍പെട്ട
مِّن شَيْءٍ
X
ഒരു വസ്തുവിന്റെയും
وَمَا
X
ഇല്ല
مِنْ حِسَابِكَ
X
നിന്റെ കണക്കില്‍പെട്ട
عَلَيْهِم
X
അവരുടെമേല്‍
مِّن شَيْءٍ
X
ഒന്നിന്റെയും
فَتَطْرُدَهُمْ
X
എന്നിട്ടും നീ അവരെ ആട്ടിയകറ്റുന്നു(എങ്കില്‍)
فَتَكُونَ
X
അപ്പോള്‍ നീ പെട്ടുപോകും
مِنَ الظَّالِمِينَ
X
അക്രമികളില്‍
﴿6:52﴾ تِلْكَ الْقُرَىٰ
X
ആ നാടുകള്‍
نَقُصُّ
X
നാം വിവരിച്ചു തരുന്നു
عَلَيْكَ
X
നിനക്ക്
مِنْ أَنبَائِهَاۚ
X
അവയുടെ വിവരങ്ങളില്‍ നിന്ന്
وَلَقَدْ جَاءَتْهُمْ
X
അവരുടെ അടുത്ത് വന്നു
رُسُلُهُم
X
അവരിലേക്കുള്ള ദൈവദൂതന്‍മാര്‍
بِالْبَيِّنَاتِ
X
വ്യക്തമായ തെളിവുകളുമായി
فَمَا كَانُوا
X
അവര്‍ ആയില്ല
لِيُؤْمِنُوا
X
അവര്‍ വിശ്വസിക്കാന്‍
بِمَا كَذَّبُوا
X
അവര്‍ നിഷേധിച്ചു തള്ളിയതിനാല്‍
مِن قَبْلُۚ
X
നേരത്തെ
كَذَٰلِكَ
X
അവ്വിധം
يَطْبَعُ اللَّهُ
X
അല്ലാഹു മുദ്ര വയ്ക്കും
عَلَىٰ قُلُوبِ
X
മനസ്സുകള്‍ക്ക്
الْكَافِرِينَ
X
സത്യനിഷേധികളുടെ
﴿7:101﴾ قِيلَ
X
പറയപ്പെട്ടു
يَا نُوحُ
X
നൂഹേ
اهْبِطْ
X
നീ ഇറങ്ങുക
بِسَلَامٍ مِّنَّا
X
നമ്മില്‍നിന്നുള്ള സമാധാനത്തോടെ
وَبَرَكَاتٍ
X
അനുഗ്രഹങ്ങളോടെയും
عَلَيْكَ
X
നിനക്ക്
وَعَلَىٰ أُمَمٍ
X
ചിലസമൂഹങ്ങള്‍ക്കും
مِّمَّن مَّعَكَۚ
X
നിന്നോടൊപ്പമുള്ള
وَأُمَمٌ
X
മറ്റു ചില സമൂഹങ്ങള്‍
سَنُمَتِّعُهُمْ
X
അവര്‍ക്ക് നാം ജീവിതവിഭവം നല്‍കും
ثُمَّ يَمَسُّهُم
X
പിന്നെ അവരെ ബാധിക്കുകയും ചെയ്യും
مِّنَّا
X
നമ്മില്‍നിന്ന്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
നോവേറിയ
﴿11:48﴾ ذَٰلِكَ
X
അത്
مِنْ أَنبَاءِ
X
വൃത്താന്തങ്ങളില്‍ ചിലതാണ്
الْقُرَىٰ
X
വിവിധ നാടുകളുടെ
نَقُصُّهُ
X
നാമത് വിവരിച്ചുതരുന്നു
عَلَيْكَۖ
X
നിനക്ക്
مِنْهَا
X
ആ നാടുകളിലുണ്ട്
قَائِمٌ
X
നിലനില്‍കുന്നത്
وَحَصِيدٌ
X
നിശ്ശേഷം നശിപ്പിക്കപ്പെട്ടതും
﴿11:100﴾ وَكُلًّا
X
എല്ലാം
نَّقُصُّ
X
നാം വിവരിച്ചു തരുന്നു
عَلَيْكَ
X
നിനക്ക്
مِنْ أَنبَاءِ الرُّسُلِ
X
ദൈവ ദൂതന്‍മാരുടെ വാര്‍ത്തകളില്‍ നിന്ന്
مَا نُثَبِّتُ بِهِ
X
നാം ദൃഢത നല്‍കുന്നത്
فُؤَادَكَۚ
X
നിന്റെ മനസിന്
وَجَاءَكَ
X
നിനക്ക് വന്നെത്തിയിരിക്കുന്നു
فِي
X
ഇതിലൂടെ
هَٰذِهِ الْحَقُّ
X
യഥാര്‍ത്ഥ ജ്ഞാനം
وَمَوْعِظَةٌ
X
സദുപദേശവും
وَذِكْرَىٰ
X
ഉദ്ബോധനവും
لِلْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്കുള്ള
﴿11:120﴾ نَحْنُ
X
നാം
نَقُصُّ
X
നാം വിവരിച്ചുതരുന്നു
عَلَيْكَ
X
നിനക്ക്
أَحْسَنَ الْقَصَصِ
X
ഏറ്റവും നല്ല ചരിത്രവിവരണം
بِمَا أَوْحَيْنَا
X
ബോധനമായി നല്‍കിയതിലൂടെ
إِلَيْكَ
X
നിനക്ക്
هَٰذَا الْقُرْآنَ
X
ഈ ഖുര്‍ആന്‍
وَإِن كُنتَ
X
നീ ആയിരുന്നു
مِن قَبْلِهِ
X
ഇതിനുമുമ്പ്
لَمِنَ الْغَافِلِينَ
X
ബോധമില്ലാത്തവരില്‍ (അറിവില്ലാത്തവരില്‍)
﴿12:3﴾ وَكَذَٰلِكَ
X
അപ്രകാരം
يَجْتَبِيكَ
X
നിന്നെ തെരഞ്ഞെടുക്കും
رَبُّكَ
X
നിന്റെ നാഥന്‍
وَيُعَلِّمُكَ
X
നിന്നെ അവന്‍ പഠിപ്പിക്കും
مِن تَأْوِيلِ الْأَحَادِيثِ
X
(സ്വപ്ന)വാര്‍ത്തകളുടെ വ്യാഖ്യാനത്തില്‍നിന്ന്
وَيُتِمُّ
X
അവന്‍ പൂര്‍ത്തീകരിച്ചുതരും
نِعْمَتَهُ
X
അവന്റെ അനുഗ്രഹങ്ങള്‍
عَلَيْكَ
X
നിനക്ക്
وَعَلَىٰ آلِ يَعْقُوبَ
X
യഅ്ഖൂബിന്റെ കുടുംബത്തിനും
كَمَا أَتَمَّهَا
X
അവന്‍ അത് പൂര്‍ത്തികരിച്ചുകൊടുത്തപോലെ
عَلَىٰ أَبَوَيْكَ
X
നിന്റെ രണ്ടു പൂര്‍വപിതാക്കള്‍ക്ക്
مِن قَبْلُ
X
മുമ്പ്
إِبْرَاهِيمَ
X
(അതായത്) ഇബ്റാഹീമിന്ന്
وَإِسْحَاقَۚ
X
ഇസ്ഹാഖിന്നും
إِنَّ رَبَّكَ
X
തീര്‍ച്ചയായും നിന്റെ നാഥന്‍
عَلِيمٌ
X
എല്ലാം അറിയുന്നവനാണ്
حَكِيمٌ
X
യുക്തിമാനുമാണ്
﴿12:6﴾ وَإِن مَّا نُرِيَنَّكَ
X
നാം തീര്‍ച്ചയായും നിനക്ക് കാണിച്ചുതന്നേക്കാം
بَعْضَ
X
ചിലത്
الَّذِي نَعِدُهُمْ
X
നാം അവര്‍ക്ക് വാഗ്ദാനം ചെയ്തത്
أَوْ
X
അല്ലെങ്കില്‍
نَتَوَفَّيَنَّكَ
X
നാം നിന്നെ തീര്‍ച്ചയായും മരിപ്പിച്ചേക്കാം
فَإِنَّمَا
X
നിശ്ചയം
عَلَيْكَ
X
നിന്റെ ബാധ്യത
الْبَلَاغُ
X
സന്ദേശമെത്തിക്കല്‍ (മാത്രമാണ്)
وَعَلَيْنَا
X
നമ്മുടെ ബാധ്യതയാണ്
الْحِسَابُ
X
കണക്ക് നോക്കല്‍, വിചാരണ
﴿13:40﴾ وَإِنَّ
X
തീര്‍ച്ചയായും
عَلَيْكَ
X
നിന്റെമേല്‍
اللَّعْنَةَ
X
ശാപം
إِلَىٰ يَوْمِ الدِّينِ
X
ന്യായവിധിനാള്‍ വരെ
﴿15:35﴾ وَمَا أَنزَلْنَا
X
നാം ഇറക്കിയിട്ടില്ല
عَلَيْكَ
X
നിനക്ക്
الْكِتَابَ
X
ഈ വേദഗ്രന്ഥം
إِلَّا لِتُبَيِّنَ
X
താങ്കള്‍ വിവരിച്ചുകൊടുക്കാനല്ലാതെ
لَهُمُ
X
അവര്‍ക്ക്
الَّذِي
X
ഒരു കാര്യം
اخْتَلَفُوا
X
അവര്‍ ഭിന്നിച്ചു
فِيهِۙ
X
അതില്‍
وَهُدًى
X
മാര്‍ഗ്ഗ ദര്‍ശനമായിട്ടും
وَرَحْمَةً
X
കാരുണ്യമായിട്ടും
لِّقَوْمٍ
X
ജനത്തിന്
يُؤْمِنُونَ
X
വിശ്വസിക്കുന്നു
﴿16:64﴾ فَإِن تَوَلَّوْا
X
ഇനി അവര്‍ തിരിഞ്ഞുകളയുകയാണെങ്കില്‍
فَإِنَّمَا عَلَيْكَ
X
അപ്പോള്‍ നിന്റെ ബാധ്യത
الْبَلَاغُ
X
പ്രബോധനം (മാത്രമാണ്)
الْمُبِينُ
X
വ്യക്തമായ
﴿16:82﴾ وَيَوْمَ
X
ദിവസം
نَبْعَثُ
X
നാം നിയോഗിക്കുന്ന
فِي كُلِّ أُمَّةٍ
X
എല്ലാ സമുദായത്തിലും
شَهِيدًا
X
ഒരു സാക്ഷിയെ
عَلَيْهِم
X
അവര്‍ക്ക്
مِّنْ أَنفُسِهِمْۖ
X
അവരില്‍ നിന്നു തന്നെ
وَجِئْنَا بِكَ
X
നാം നിന്നെ കൊണ്ടുവരികയും (ചെയ്യുന്ന ദിവസം)
شَهِيدًا
X
സാക്ഷിയായി
عَلَىٰ هَٰؤُلَاءِۚ
X
ഇവര്‍ക്ക്
وَنَزَّلْنَا
X
നാം ഇറക്കിത്തന്നിരിക്കുന്നു
عَلَيْكَ
X
നിനക്ക്
الْكِتَابَ
X
ഈ വേദഗ്രന്ഥത്തെ
تِبْيَانًا
X
വിശദീകരണമായിട്ട്
لِّكُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
وَهُدًى
X
മാര്‍ഗ ദര്‍ശനമായും
وَرَحْمَةً
X
കാരുണ്യമായും
وَبُشْرَىٰ
X
സന്തോഷവാര്‍ത്തയായും
لِلْمُسْلِمِينَ
X
കീഴ്വണങ്ങുന്നവര്‍ക്ക് (മുസ്‌ലിംകള്‍ക്ക്)
﴿16:89﴾ وَعَلَى الَّذِينَ هَادُوا
X
യഹൂദികളായവര്‍ക്കും
حَرَّمْنَا
X
നാം നിഷിദ്ധമാക്കി
مَا قَصَصْنَا
X
നാം വിവരിച്ചവ
عَلَيْكَ
X
നിനക്ക്
مِن قَبْلُۖ
X
മുമ്പ്
وَمَا ظَلَمْنَاهُمْ
X
നാം അവരോട് അനീതി കാണിച്ചിട്ടില്ല
وَلَٰكِن
X
പക്ഷേ
كَانُوا
X
അവരായിരുന്നു
أَنفُسَهُمْ
X
അവരോട് തന്നെ
يَظْلِمُونَ
X
അവര്‍ അനീതി പ്രവര്‍ത്തിക്കുന്നു
﴿16:118﴾ اقْرَأْ
X
നീ വായിക്കൂ (എന്ന് പറയപ്പെടും)
كِتَابَكَ
X
നിന്റെ ഗ്രന്ഥം
كَفَىٰ
X
മതി
بِنَفْسِكَ
X
നീ സ്വയംതന്നെ
الْيَوْمَ
X
ഇന്ന്
عَلَيْكَ
X
നിന്നെക്കുറിച്ച്
حَسِيبًا
X
കണക്ക് നോക്കുന്നവനായി
﴿17:14﴾ إِلَّا رَحْمَةً
X
ഒരു കാരുണ്യമായിട്ടല്ലാതെ
مِّن رَّبِّكَۚ
X
നിന്റെ നാഥനില്‍നിന്നുള്ള
إِنَّ فَضْلَهُ
X
നിശ്ചയമായും അവന്റെ അനുഗ്രഹം
كَانَ
X
ആയിരിക്കുന്നു
عَلَيْكَ
X
നിന്റെ മേല്‍
كَبِيرًا
X
മഹത്തായത്
﴿17:87﴾ نَّحْنُ
X
നാം
نَقُصُّ
X
നാം വിവരിച്ചു തരാം
عَلَيْكَ
X
നിനക്ക്
نَبَأَهُم
X
അവരുടെ വിവരം
بِالْحَقِّۚ
X
യാഥാര്‍ത്ഥ്യപൂര്‍വം, യഥാര്‍ത്ഥ രൂപത്തില്‍
إِنَّهُمْ
X
നിശ്ചയമായും അവര്‍ ആയിരുന്നു
فِتْيَةٌ
X
ഏതാനും യുവാക്കള്‍
آمَنُوا
X
അവര്‍ വിശ്വസിച്ചു
بِرَبِّهِمْ
X
അവരുടെ നാഥനില്‍
وَزِدْنَاهُمْ
X
നാം അവര്‍ക്ക് വര്‍ധിപ്പിച്ചു കൊടുക്കുകയും ചെയ്തു
هُدًى
X
നേര്‍മാര്‍ഗം
﴿18:13﴾ قَالَ
X
അദ്ദേഹം പറഞ്ഞു
سَلَامٌ
X
സമാധാനമുണ്ടാവട്ടെ
عَلَيْكَۖ
X
താങ്കള്‍ക്ക്
سَأَسْتَغْفِرُ
X
ഞാന്‍ പാപമോചനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാം
لَكَ
X
താങ്കള്‍ക്ക് വേണ്ടി
رَبِّيۖ
X
എന്റെ നാഥനോട്
إِنَّهُ
X
നിശ്ചയമായും അവന്‍
كَانَ
X
ആണ്
بِي
X
എന്നോട്
حَفِيًّا
X
ഏറെ കനിവുറ്റവന്‍
﴿19:47﴾ مَا أَنزَلْنَا
X
നാം ഇറക്കിയിട്ടില്ല
عَلَيْكَ
X
നിനക്ക്
الْقُرْآنَ
X
ഖുര്‍ആനിനെ
لِتَشْقَىٰ
X
നീ കഷ്ടപ്പെടാന്‍ വേണ്ടി
﴿20:2﴾ وَلَقَدْ مَنَنَّا
X
തീര്‍ച്ചയായും നാം ഔദാര്യം കാണിച്ചിട്ടുണ്ട്
عَلَيْكَ
X
നിന്നോട്
مَرَّةً
X
തവണ
أُخْرَىٰ
X
മറ്റൊരു
﴿20:37﴾ أَنِ اقْذِفِيهِ
X
നീ അവനെ ഇട്ടേക്കുക
فِي التَّابُوتِ
X
പെട്ടിയില്‍
فَاقْذِفِيهِ
X
എന്നിട്ടതിനെ ഇട്ടേക്കുക
فِي الْيَمِّ
X
സമുദ്രത്തില്‍
فَلْيُلْقِهِ
X
എന്നിട്ടതിനെ ഇട്ടുകൊള്ളട്ടെ
الْيَمُّ
X
സമുദ്രം
بِالسَّاحِلِ
X
കരയിലേക്ക്
يَأْخُذْهُ
X
അവനെ എടുത്തുകൊള്ളും
عَدُوٌّ
X
ഒരു ശത്രു
لِّي
X
എന്റെ
وَعَدُوٌّ
X
ഒരു ശത്രുവും
لَّهُۚ
X
അവന്റെ
وَأَلْقَيْتُ
X
ഞാന്‍ ഇട്ടുതരികയും ചെയ്തു
عَلَيْكَ
X
നിന്നില്‍
مَحَبَّةً
X
സ്നേഹം
مِّنِّي
X
എന്നില്‍ നിന്നുള്ള
وَلِتُصْنَعَ
X
നീ വളര്‍ത്തപ്പെടാന്‍ വേണ്ടിയും
عَلَىٰ عَيْنِي
X
എന്റെ ദൃഷ്ടിയില്‍
﴿20:39﴾ كَذَٰلِكَ
X
അപ്രകാരം
نَقُصُّ
X
നാം വിവരിക്കുന്നു
عَلَيْكَ
X
നിനക്ക്
مِنْ أَنبَاءِ
X
വൃത്താന്തങ്ങളില്‍ നിന്ന്
مَا قَدْ سَبَقَۚ
X
മുമ്പ് കഴിഞ്ഞുപോയ
وَقَدْ آتَيْنَاكَ
X
നിനക്ക് നാം നല്‍കിയിട്ടുണ്ട്
مِن لَّدُنَّا
X
നമ്മുടെ പക്കല്‍ നിന്നുള്ള
ذِكْرًا
X
ഉല്‍ബോധനം
﴿20:99﴾ نَتْلُو
X
നാം ഓതികേള്‍പ്പിക്കുന്നു
عَلَيْكَ
X
നിന്നെ
مِن نَّبَإِ
X
ചില വൃത്താന്തങ്ങള്‍
مُوسَىٰ
X
മൂസയുടെ
وَفِرْعَوْنَ
X
ഫറവോന്റെയും
بِالْحَقِّ
X
വസ്തുനിഷ്ഠമായി, സത്യപ്രകാരം
لِقَوْمٍ
X
ജനതക്ക് വേണ്ടിയാണിത്
يُؤْمِنُونَ
X
വിശ്വസിക്കുന്ന
﴿28:3﴾ قَالَ
X
അദ്ദേഹം പറഞ്ഞു
إِنِّي أُرِيدُ
X
നിശ്ചയം ഞാന്‍ ഉദ്ദേശിക്കുന്നു
أَنْ أُنكِحَكَ
X
നിനക്ക് വിവാഹം ചെയ്തുതരാന്‍
إِحْدَى
X
ഒരുവളെ
ابْنَتَيَّ
X
എന്റെ രണ്ടു പെണ്‍മക്കളില്‍
هَاتَيْنِ
X
ഈ രണ്ട്
عَلَىٰ أَن تَأْجُرَنِي
X
നീ എനിക്ക് കൂലിപ്പണിയെടുക്കുന്നതിന്റെ മേലില്‍
ثَمَانِيَ
X
എട്ട്
حِجَجٍۖ
X
കൊല്ലം
فَإِنْ أَتْمَمْتَ
X
അഥവാ നീ പൂര്‍ത്തീകരിച്ചാല്‍
عَشْرًا
X
പത്ത്
فَمِنْ عِندِكَۖ
X
അത് നിന്റെ ഇഷ്ടം
وَمَا أُرِيدُ
X
ഞാന്‍ ഉദ്ദേശിക്കുന്നില്ല
أَنْ أَشُقَّ
X
കഷ്ടപ്പെടുത്താന്‍
عَلَيْكَۚ
X
നിന്നെ
سَتَجِدُنِي
X
എന്നെ നിനക്ക് കാണാം
إِن شَاءَ اللَّهُ
X
അല്ലാഹു ഉദ്ദേശിച്ചെങ്കില്‍
مِنَ الصَّالِحِينَ
X
നല്ലവരുടെ കൂട്ടത്തില്‍ പെട്ടവനായി
﴿28:27﴾ إِنَّ
X
നിശ്ചയമായും
الَّذِي فَرَضَ
X
ചുമത്തിയവന്‍
عَلَيْكَ
X
നിന്നില്‍
الْقُرْآنَ
X
ഈ ഖുര്‍ആന്‍
لَرَادُّكَ
X
നിന്നെ നയിക്കുകതന്നെചെയ്യും
إِلَىٰ مَعَادٍۚ
X
മഹത്തായ ഒരു പരിണതിയിലേക്ക്
قُل
X
പറയുക
رَّبِّي
X
എന്റെ നാഥന്‍
أَعْلَمُ
X
നന്നായി അറിയുന്നവനാണ്
مَن جَاءَ
X
വന്നത് ആരെന്ന്
بِالْهُدَىٰ
X
സന്‍മാര്‍ഗവുമായി
وَمَنْ
X
ആരെന്നും
هُوَ
X
അവനാകുന്നു
فِي ضَلَالٍ
X
വഴികേടില്‍
مُّبِينٍ
X
വ്യക്തമായ
﴿28:85﴾ أَوَلَمْ يَكْفِهِمْ
X
അവര്‍ക്ക് (തെളിവായി) പോരേ
أَنَّا أَنزَلْنَا
X
നാം ഇറക്കിയത്
عَلَيْكَ
X
നിനക്ക്
الْكِتَابَ
X
ഈ വേദപുസ്തകം
يُتْلَىٰ عَلَيْهِمْۚ
X
അവര്‍ക്ക് ഓതിക്കേള്‍പ്പിക്കപ്പെട്ടുകൊണ്ട്
إِنَّ فِي ذَٰلِكَ
X
തീര്‍ച്ചയായും അതിലുണ്ട്
لَرَحْمَةً
X
അനുഗ്രഹം, കാരുണ്യം
وَذِكْرَىٰ
X
ഉല്‍ബോധനവും
لِقَوْمٍ
X
ജനതക്ക്
يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നു
﴿29:51﴾ وَإِذْ تَقُولُ
X
നീ പറഞ്ഞ സന്ദര്‍ഭം
لِلَّذِي أَنْعَمَ اللَّهُ عَلَيْهِ
X
അല്ലാഹു ഔദാര്യം ചെയ്തുകൊടുത്തയാളോട്
وَأَنْعَمْتَ عَلَيْهِ
X
നീയും ഔദാര്യം ചെയ്ത് കൊടുത്തയാളോട്
أَمْسِكْ عَلَيْكَ
X
നിന്റെ അടുത്തുതന്നെ നിര്‍ത്തിപ്പോരുക
زَوْجَكَ
X
നിന്റെ ഭാര്യയെ
وَاتَّقِ اللَّهَ
X
അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക
وَتُخْفِي
X
നീ ഒളിപ്പിക്കുന്നു
فِي نَفْسِكَ
X
നിന്റെ മനസ്സില്‍
مَا اللَّهُ مُبْدِيهِ
X
അല്ലാഹു വെളിപ്പെടുത്താന്‍ പോകുന്ന ഒരു കാര്യം
وَتَخْشَى
X
നീ പേടിക്കുകയും ചെയ്യുന്നു
النَّاسَ
X
ജനങ്ങളെ
وَاللَّهُ
X
എന്നാല്‍ അല്ലാഹുവാണ്
أَحَقُّ
X
ഏറ്റവും അര്‍ഹന്‍
أَن تَخْشَاهُۖ
X
നീ പേടിക്കാന്‍
فَلَمَّا قَضَىٰ
X
നിറവേറ്റി കഴിഞ്ഞപ്പോള്‍
زَيْدٌ
X
സൈദ്
مِّنْهَا
X
അവളില്‍ നിന്ന്
وَطَرًا
X
ആവശ്യം
زَوَّجْنَاكَهَا
X
നാം അവളെ നിന്റെ ഭാര്യയാക്കിത്തന്നു
لِكَيْ لَا يَكُونَ
X
ഉണ്ടാകാതിരിക്കാനാണത്
عَلَى الْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്ക്
حَرَجٌ
X
വിഷമം
فِي أَزْوَاجِ
X
ഭാര്യമാരില്‍
أَدْعِيَائِهِمْ
X
തങ്ങളുടെ ദത്തുപുത്രന്‍മാരുടെ
إِذَا قَضَوْا
X
അവര്‍ നിറവേറ്റികഴിഞ്ഞാല്‍
مِنْهُنَّ
X
അവരില്‍ നിന്ന്
وَطَرًاۚ
X
ആവശ്യം
وَكَانَ أَمْرُ اللَّهِ
X
അല്ലാഹുവിന്റെ കല്‍പന
مَفْعُولًا
X
നടപ്പാക്കപ്പെടുന്നതാകുന്നു
﴿33:37﴾ يَا أَيُّهَا النَّبِيُّ
X
നബിയേ
إِنَّا أَحْلَلْنَا
X
നാം അനുവധിച്ചുതന്നിരിക്കുന്നു
لَكَ
X
നിനക്ക്
أَزْوَاجَكَ
X
നിന്റെ പത്നിമാരെ
اللَّاتِي آتَيْتَ أُجُورَهُنَّ
X
നീ വിവാഹമൂല്യം നല്‍കിയ
وَمَا مَلَكَتْ يَمِينُكَ
X
നിന്റെ വലം കൈ ഉടമപ്പെടുത്തിയ (അടിമ) സ്ത്രീകളെയും
مِمَّا أَفَاءَ اللَّهُ
X
അല്ലാഹു യുദ്ധത്തിലൂടെ അധീനപ്പെടുത്തിത്തന്നവരില്‍
عَلَيْكَ
X
നിനക്ക്
وَبَنَاتِ عَمِّكَ
X
നിന്റെ പിതൃവ്യപുത്രിമാരെയും
وَبَنَاتِ عَمَّاتِكَ
X
പിതൃസഹോദരി പുത്രിമാരെയും
وَبَنَاتِ خَالِكَ
X
മാതൃസഹോദര പുത്രിമാരെയും
وَبَنَاتِ خَالَاتِكَ
X
മാതൃസഹോദരി പുത്രിമാരെയും
اللَّاتِي هَاجَرْنَ مَعَكَ
X
നിന്നോടൊപ്പം സ്വദേശം വെടിഞ്ഞ
وَامْرَأَةً مُّؤْمِنَةً
X
സത്യവിശ്വാസിനിയായ സ്ത്രീയെയും
إِن وَهَبَتْ
X
അവള്‍ ദാനം ചെയ്താല്‍
نَفْسَهَا
X
സ്വന്തത്തെ
لِلنَّبِيِّ
X
പ്രവാചകന്
إِنْ أَرَادَ النَّبِيُّ
X
പ്രവാചകന്‍ ഉദ്ദേശിക്കുകയും ചെയ്താല്‍
أَن يَسْتَنكِحَهَا
X
അവളെ വിവാഹം കഴിക്കാന്‍
خَالِصَةً لَّكَ
X
നിനക്ക് മാത്രം ബാധകമായ (നിയമമാണിത്)
مِن دُونِ الْمُؤْمِنِينَۗ
X
സത്യവിശ്വാസികള്‍ക്കില്ല
قَدْ عَلِمْنَا
X
നമുക്ക് നന്നായറിയാം
مَا فَرَضْنَا
X
നാം നിയമമാക്കിയ കാര്യം
عَلَيْهِمْ
X
അവര്‍ക്ക്
فِي أَزْوَاجِهِمْ
X
അവരുടെ ഭാര്യമാരുടെ കാര്യത്തില്‍
وَمَا مَلَكَتْ أَيْمَانُهُمْ
X
അവരുടെ വലംകൈ ഉടമപ്പെടുത്തിയവരുടെയും
لِكَيْلَا يَكُونَ
X
ഉണ്ടാകാതിരിക്കാനാണിത്
عَلَيْكَ
X
നിനക്ക്
حَرَجٌۗ
X
ഒരു പ്രയാസവും
وَكَانَ اللَّهُ
X
അല്ലാഹുവാണ്
غَفُورًا
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمًا
X
കരുണാനിധിയും
﴿33:50﴾ تُرْجِي
X
നിനക്ക് അകറ്റി നിറുത്താം
مَن تَشَاءُ
X
നിനക്കിഷ്ടമുള്ളവരെ
مِنْهُنَّ
X
അവരി(ഭാര്യമാര്‍)ല്‍ നിന്ന്
وَتُؤْوِي إِلَيْكَ
X
നിനക്ക് അടുപ്പിച്ചുനിറുത്തുകയും ചെയ്യാം
مَن تَشَاءُۖ
X
നീ ഉദ്ദേശിക്കുന്നവരെ
وَمَنِ ابْتَغَيْتَ
X
നിനക്ക് ഇഷ്ടമുള്ളവരെ
مِمَّنْ عَزَلْتَ
X
നീ അകറ്റി നിര്‍ത്തിയവരില്‍ നിന്ന്
فَلَا جُنَاحَ عَلَيْكَۚ
X
(അടുപ്പിക്കുന്നതില്‍) നിനക്ക് കുറ്റമില്ല
ذَٰلِكَ
X
ഇതാണ്
أَدْنَىٰ
X
ഏറ്റവും പറ്റിയത്
أَن تَقَرَّ
X
കുളിര്‍ക്കാന്‍
أَعْيُنُهُنَّ
X
അവരുടെ കണ്ണുകള്‍
وَلَا يَحْزَنَّ
X
അവര്‍ ദുഃഖിക്കാതിരിക്കാനും
وَيَرْضَيْنَ
X
അവര്‍ തൃപ്തരാകാനും
بِمَا آتَيْتَهُنَّ
X
നീ അവര്‍ക്ക് നല്‍കിയതില്‍
كُلُّهُنَّۚ
X
അവരെല്ലാം
وَاللَّهُ
X
അല്ലാഹു
يَعْلَمُ
X
അറിയുന്നു
مَا فِي قُلُوبِكُمْۚ
X
നിങ്ങളുടെ മനസ്സിലുള്ളത്
وَكَانَ اللَّهُ
X
അല്ലാഹു ആകുന്നു
عَلِيمًا
X
സര്‍വ്വജ്ഞന്‍
حَلِيمًا
X
സഹനമുള്ളവനും
﴿33:51﴾ وَإِنَّ عَلَيْكَ
X
തീര്‍ച്ചയായും നിന്റെ മേലുണ്ട്
لَعْنَتِي
X
എന്റെ ശാപം
إِلَىٰ يَوْمِ الدِّينِ
X
വിചാരണാനാള്‍ വരെ
﴿38:78﴾ إِنَّا
X
നിശ്ചയമായും നാം
أَنزَلْنَا
X
നാം ഇറക്കിത്തന്നിരിക്കുന്നു
عَلَيْكَ
X
നിനക്ക്
الْكِتَابَ لِلنَّاسِ
X
ഈ ഗ്രന്ഥം
بِالْحَقِّۖ
X
സത്യസമേതം
فَمَنِ اهْتَدَىٰ
X
അതിനാല്‍ വല്ലവനും നേര്‍വഴി സ്വീകരിച്ചാല്‍
فَلِنَفْسِهِۖ
X
അവനു തന്നെയാണ് (ഗുണം)
وَمَن ضَلَّ
X
വല്ലവനും വഴിപിഴച്ചു പോയാല്‍
فَإِنَّمَا يَضِلُّ
X
നിശ്ചയമായും അവന്‍ വഴിപിഴക്കുന്നു
عَلَيْهَاۖ
X
അവന്നു ദോഷകരമായി
وَمَا أَنتَ
X
നീ അല്ല
عَلَيْهِم
X
അവരുടെമേല്‍
بِوَكِيلٍ
X
കൈകാര്യകര്‍ത്താവ്
﴿39:41﴾ وَلَقَدْ أَرْسَلْنَا
X
തീര്‍ച്ചയായും നാം നിയോഗിച്ചിട്ടുണ്ട്
رُسُلًا
X
ദൂതന്‍മാരെ
مِّن قَبْلِكَ
X
നിനക്കു മുമ്പ്
مِنْهُم
X
അവരിലുണ്ട്
مَّن قَصَصْنَا
X
നാം ചരിത്രം വിവരിച്ചു തന്നിട്ടുള്ളവര്‍
عَلَيْكَ
X
നിനക്ക്
وَمِنْهُم
X
അവരിലുണ്ട്
مَّن لَّمْ نَقْصُصْ
X
നാം ചരിത്രം വിവരിച്ചു തന്നിട്ടില്ലാത്തവരും
عَلَيْكَۗ
X
നിനക്ക്
وَمَا كَانَ لِرَسُولٍ
X
ഒരു ദൈവദൂതനുമാവില്ല
أَن يَأْتِيَ
X
വരാന്‍
بِآيَةٍ
X
ഒരു ദൃഷ്ടാന്തവുമായി
إِلَّا بِإِذْنِ اللَّهِۚ
X
അല്ലാഹുവിന്റെ അനുമതിയോടെയല്ലാതെ
فَإِذَا جَاءَ
X
അങ്ങനെ വന്നാല്‍
أَمْرُ اللَّهِ
X
അല്ലാഹുവിന്റെ കല്‍പന
قُضِيَ
X
വിധിക്കപ്പെടുന്നതാണ്
بِالْحَقِّ
X
ന്യായപൂര്‍വം
وَخَسِرَ
X
നഷ്ടത്തിലകപ്പെടുകയും ചെയ്തു
هُنَالِكَ
X
അവിടെ
الْمُبْطِلُونَ
X
അസത്യവാദികള്‍
﴿40:78﴾ فَإِنْ أَعْرَضُوا
X
ഇനി അവര്‍ തിരിഞ്ഞുകളയുകയാണെങ്കില്‍
فَمَا أَرْسَلْنَاكَ
X
നിന്നെ നാം അയച്ചിട്ടില്ല
عَلَيْهِمْ
X
അവര്‍ക്ക് മേല്‍
حَفِيظًاۖ
X
കാവല്‍ക്കാരനായി
إِنْ عَلَيْكَ
X
നിന്റെ മേല്‍ ബാധ്യതയില്ല
إِلَّا الْبَلَاغُۗ
X
സന്ദേശമെത്തിക്കലല്ലാതെ
وَإِنَّا
X
തീര്‍ച്ചയായും നാം
إِذَا أَذَقْنَا
X
നാം രുചിപ്പിച്ചാല്‍
الْإِنسَانَ
X
മനുഷ്യനെ
مِنَّا
X
നമ്മുടെ പക്കല്‍നിന്ന്
رَحْمَةً
X
ഒരനുഗ്രഹം
فَرِحَ
X
അവന്‍ മതിമറന്നാഹ്ലാദിക്കുന്നു
بِهَاۖ
X
അതില്‍
وَإِن تُصِبْهُمْ
X
ഇനി അവരെ ബാധിക്കുയാണെങ്കില്‍
سَيِّئَةٌ
X
വല്ല ദോഷവും
بِمَا قَدَّمَتْ
X
നേരത്തെ ചെയ്തുവെച്ചത് കാരണമായി
أَيْدِيهِمْ
X
അവരുടെ കരങ്ങള്‍
فَإِنَّ الْإِنسَانَ
X
അപ്പോള്‍ മനുഷ്യന്‍
كَفُورٌ
X
കടുത്ത കൃതഘ്നനാകുന്നു
﴿42:48﴾ تِلْكَ
X
അവ
آيَاتُ اللَّهِ
X
അല്ലാഹുവിന്റെ വചനങ്ങളാണ്
نَتْلُوهَا
X
നാം അവ ഓതിത്തരുന്നു
عَلَيْكَ
X
നിനക്ക്
بِالْحَقِّۖ
X
സത്യപ്രകാരം
فَبِأَيِّ حَدِيثٍ
X
അപ്പോള്‍ മറ്റേതു വൃത്താന്തത്തിലാണ്
بَعْدَ اللَّهِ
X
അല്ലാഹുവിനുപുറമെ
وَآيَاتِهِ
X
അവന്റെ വചനങ്ങള്‍ക്കും
يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നത്
﴿45:6﴾ لِّيَغْفِرَ
X
പൊറുത്തുതരുന്നതിന്
لَكَ
X
നിനക്ക്
اللَّهُ
X
അല്ലാഹു
مَا تَقَدَّمَ
X
മുമ്പ് സംഭവിച്ചത്
مِن ذَنبِكَ
X
നിന്റെ പാപത്തില്‍നിന്ന്
وَمَا تَأَخَّرَ
X
പിന്നീട് സംഭവിച്ചതും
وَيُتِمَّ
X
അവന്‍ നിറവേറ്റിത്തരുന്നതിനും
نِعْمَتَهُ
X
അവന്റെ അനുഗ്രഹം
عَلَيْكَ
X
നിനക്ക്
وَيَهْدِيَكَ
X
നിന്നെ നയിക്കാനും
صِرَاطًا مُّسْتَقِيمًا
X
നേരായ മാര്‍ഗത്തിലൂടെ
﴿48:2﴾ يَمُنُّونَ
X
അവര്‍ ഔദാര്യമായി എടുത്തുകാണിക്കുന്നു
عَلَيْكَ
X
നിന്നോട്
أَنْ أَسْلَمُواۖ
X
അവര്‍ ഇസ്‌ലാം സ്വീകരിച്ചുവെന്നത്
قُل
X
നീ പറയുക
لَّا تَمُنُّوا
X
നിങ്ങള്‍ ഔദാര്യമായി എടുത്തുകാണിക്കരുത്
عَلَيَّ
X
എന്നോട്
إِسْلَامَكُمۖ
X
നിങ്ങളുടെ ഇസ്‌ലാം സ്വീകരണം
بَلِ اللَّهُ
X
എന്നാല്‍ അല്ലാഹു
يَمُنُّ
X
ഔദാര്യം കാണിക്കുന്നു
عَلَيْكُمْ
X
നിങ്ങളോട്
أَنْ هَدَاكُمْ
X
നിങ്ങളെ നേര്‍വഴികാണിച്ചതിലൂടെ
لِلْإِيمَانِ
X
വിശ്വാസത്തിലേക്ക്
إِن كُنتُمْ
X
നിങ്ങളാണെങ്കില്‍
صَادِقِينَ
X
സത്യവാന്മാര്‍
﴿49:17﴾ قَدْ كَانَتْ
X
ഉണ്ടായിട്ടുണ്ട്
لَكُمْ
X
നിങ്ങള്‍ക്ക്
أُسْوَةٌ
X
മാതൃക
حَسَنَةٌ
X
ഉത്തമമായ
فِي إِبْرَاهِيمَ
X
ഇബ്റാഹീമില്‍
وَالَّذِينَ
X
യാതൊരുത്തരിലും
مَعَهُ
X
അദ്ദേഹത്തോടൊപ്പമുള്ള
إِذْ قَالُوا
X
അവര്‍ പറഞ്ഞ സന്ദര്‍ഭം
لِقَوْمِهِمْ
X
അവരുടെ ജനതയോട്
إِنَّا
X
നിശ്ചയം, ഞങ്ങള്‍
بُرَآءُ
X
ബന്ധം ഒഴിഞ്ഞവരാണ്
مِنكُمْ
X
നിങ്ങളില്‍നിന്ന്
وَمِمَّا تَعْبُدُونَ
X
നിങ്ങള്‍ ആരാധിക്കുന്നവയില്‍ നിന്നും
مِن دُونِ اللَّهِ
X
അല്ലാഹുവിനെക്കൂടാതെ
كَفَرْنَا
X
ഞങ്ങള്‍ അവിശ്വസിച്ചിരിക്കുന്നു
بِكُمْ
X
നിങ്ങളെ
وَبَدَا
X
പ്രകടമാവുകയും ചെയ്തിരിക്കുന്നു
بَيْنَنَا
X
ഞങ്ങള്‍ക്കിടയില്‍
وَبَيْنَكُمُ
X
നിങ്ങള്‍ക്കുമിടയില്‍
الْعَدَاوَةُ
X
ശത്രുത
وَالْبَغْضَاءُ
X
വെറുപ്പും
أَبَدًا
X
എക്കാലത്തേക്കും
حَتَّىٰ تُؤْمِنُوا
X
നിങ്ങള്‍ വിശ്വസിക്കുന്നതുവരെ
بِاللَّهِ
X
അല്ലാഹുവില്‍
وَحْدَهُ
X
അവനെ മാത്രം
إِلَّا
X
ഒഴികെ
قَوْلَ
X
വാക്ക്
إِبْرَاهِيمَ
X
ഇബ്റാഹീമിന്റെ
لِأَبِيهِ
X
തന്റെ പിതാവിനോടുള്ള
لَأَسْتَغْفِرَنَّ
X
തീര്‍ച്ചയായും ഞാന്‍ പാപമോചനമര്‍ഥിക്കാം
لَكَ
X
താങ്കള്‍ക്കുവേണ്ടി
وَمَا أَمْلِكُ
X
ഞാന്‍ അധീനപ്പെടുത്തുന്നില്ല
لَكَ
X
താങ്കള്‍ക്ക്
مِنَ اللَّهِ
X
അല്ലാഹുവില്‍നിന്ന്
مِن شَيْءٍۖ
X
ഒന്നും
رَّبَّنَا
X
ഞങ്ങളുടെ നാഥാ
عَلَيْكَ
X
നിന്റെ മേല്‍
تَوَكَّلْنَا
X
ഞങ്ങള്‍ ഭരമേല്‍പിച്ചു
وَإِلَيْكَ
X
നിന്നിലേക്ക്
أَنَبْنَا
X
ഞങ്ങള്‍ പശ്ചാത്തപിച്ചു മടങ്ങി
وَإِلَيْكَ
X
നിന്നിലേക്കാണ്
الْمَصِيرُ
X
തിരിച്ചുവരവ്
﴿60:4﴾ إِنَّا
X
നിശ്ചയം, നാം
سَنُلْقِي
X
നാം അവതരിപ്പിക്കുന്നതാണ്
عَلَيْكَ
X
നിനക്ക്
قَوْلًا
X
വചനം
ثَقِيلًا
X
ഭാരിച്ച
﴿73:5﴾ إِنَّا
X
നിശ്ചയം നാം
نَحْنُ
X
നാം തന്നെ
نَزَّلْنَا
X
നാം അല്‍പാല്‍പമായി ഇറക്കിത്തന്നു
عَلَيْكَ
X
നിനക്ക്
الْقُرْآنَ
X
ഖുര്‍ആന്‍
تَنزِيلًا
X
ഒരു ഇറക്കിത്തരല്‍
﴿76:23﴾ وَمَا
X
എന്താണ്?
عَلَيْكَ
X
നിനക്ക്
أَلَّا يَزَّكَّىٰ
X
അവന്‍ വിശുദ്ധി വരിക്കാതിരുന്നാല്‍
﴿80:7﴾