Repeated Words in Quran

< >
Total Found : 8
وَلَقَدْ
X
തീര്‍ച്ചയായും
صَدَقَكُمُ
X
നിങ്ങളോട് നിറവേറ്റിയിരിക്കുന്നു
اللَّهُ
X
അല്ലാഹു
وَعْدَهُ
X
അവന്റെ വാഗ്ദാനം
إِذْ تَحُسُّونَهُم
X
നിങ്ങള്‍ അവരെ കൊന്നുകൊണ്ടിരിക്കുമ്പോള്‍, നശിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍
بِإِذْنِهِۖ
X
അവന്റെ (അല്ലാഹുവിന്റെ) അനുമതിപ്രകാരം
حَتَّىٰ إِذَا فَشِلْتُمْ
X
പിന്നെ നിങ്ങള്‍ ദുര്‍ബലരായിത്തീര്‍ന്നു
وَتَنَازَعْتُمْ
X
നിങ്ങള്‍ പരസ്പരം തര്‍ക്കിക്കുകയും ചെയ്തു
فِي الْأَمْرِ
X
കാര്യ(നിര്‍വഹണ)ത്തില്‍
وَعَصَيْتُم
X
നിങ്ങള്‍ അനുസരണക്കേട് കാണിക്കുകയും ചെയ്തു
مِّن بَعْدِ
X
ശേഷം
مَا أَرَاكُم
X
അവന്‍ നിങ്ങള്‍ക്ക് കാണിച്ചുതന്നതിന്
مَّا تُحِبُّونَۚ
X
നിങ്ങള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടത്
مِنكُم
X
നിങ്ങളിലുണ്ട്
مَّن يُرِيدُ
X
കൊതിക്കുന്നവര്‍
الدُّنْيَا
X
ഇഹലോകത്തെ (ഐഹിക ലാഭം)
وَمِنكُم
X
നിങ്ങളിലുണ്ട്
مَّن يُرِيدُ
X
കൊതിക്കുന്നവര്‍
الْآخِرَةَۚ
X
പരലോകം
ثُمَّ
X
പിന്നെ
صَرَفَكُمْ
X
അവന്‍ നിങ്ങളെ തിരിച്ചുവിട്ടു
عَنْهُمْ
X
അവരില്‍ നിന്ന്
لِيَبْتَلِيَكُمْۖ
X
നിങ്ങളെ പരീക്ഷിക്കാന്‍
وَلَقَدْ
X
തീര്‍ച്ചയായും
عَفَا
X
(അല്ലാഹു)മാപ്പേകിയിരിക്കുന്നു
عَنكُمْۗ
X
നിങ്ങള്‍ക്ക്
وَاللَّهُ
X
അല്ലാഹു
ذُو فَضْلٍ
X
ഔദാര്യമുള്ളവനാണ്
عَلَى الْمُؤْمِنِينَ
X
സത്യവിശ്വാസികളോട്
﴿3:152﴾ لَقَدْ
X
തീര്‍ച്ചയായും
مَنَّ
X
അനുഗ്രഹിച്ചിരിക്കുന്നു
اللَّهُ
X
അല്ലാഹു
عَلَى الْمُؤْمِنِينَ
X
സത്യവിശ്വാസികളെ
إِذْ بَعَثَ
X
നിയോഗിച്ചതിലൂടെ
فِيهِمْ
X
അവരിലേക്ക്
رَسُولًا
X
ഒരു ദൂതനെ
مِّنْ أَنفُسِهِمْ
X
അവരില്‍ നിന്ന് തന്നെ
يَتْلُو
X
അദ്ദേഹം ഓതിക്കേള്‍പിക്കുന്നു
عَلَيْهِمْ
X
അവര്‍ക്ക്
آيَاتِهِ
X
അവന്റെ വചനങ്ങള്‍
وَيُزَكِّيهِمْ
X
അവരെ സംസ്കരിക്കുകയും ചെയ്യുന്നു
وَيُعَلِّمُهُمُ
X
അവരെ പഠിപ്പിക്കുകയും ചെയ്യുന്നു
الْكِتَابَ
X
വേദപുസ്തകം
وَالْحِكْمَةَ
X
യുക്തിജ്ഞാനവും
وَإِن كَانُوا
X
അവര്‍ ആയിരുന്നെങ്കിലും
مِن قَبْلُ
X
അതിനു മുമ്പ്
لَفِي ضَلَالٍ
X
വഴികേടില്‍
مُّبِينٍ
X
വ്യക്തമായ
﴿3:164﴾ فَإِذَا قَضَيْتُمُ
X
അങ്ങനെ നിങ്ങള്‍ നിര്‍വ്വഹിച്ചാല്‍
الصَّلَاةَ
X
നമസ്കാരം
فَاذْكُرُوا
X
നിങ്ങള്‍ ഓര്‍ത്തുകൊണ്ടിരിക്കുക
اللَّهَ
X
അല്ലാഹുവിനെ
قِيَامًا
X
നില്‍ക്കുന്നവരായി (നിന്നും)
وَقُعُودًا
X
ഇരിക്കുന്നവരായും (ഇരുന്നും)
وَعَلَىٰ جُنُوبِكُمْۚ
X
നിങ്ങളുടെ പാര്‍ശ്വങ്ങളിലായും (കിടന്നും)
فَإِذَا اطْمَأْنَنتُمْ
X
നിങ്ങള്‍ ശാന്തരായാല്‍ (നിങ്ങള്‍ നിര്‍ഭയരായാല്‍)
فَأَقِيمُوا
X
നിങ്ങള്‍ (മുറപ്രകാരം) നിലനിര്‍ത്തുക, നിര്‍വഹിക്കുക
الصَّلَاةَۚ
X
നമസ്കാരം
إِنَّ الصَّلَاةَ
X
നിശ്ചയമായും നമസ്കാരം
كَانَتْ
X
അതായിരിക്കുന്നു
عَلَى الْمُؤْمِنِينَ
X
സത്യവിശ്വാസികളുടെമേല്‍
كِتَابًا
X
ചുമത്തപ്പെട്ട ബാധ്യത
مَّوْقُوتًا
X
സമയനിര്‍ണിതമായ (സമയബന്ധിതമായ)
﴿4:103﴾ الَّذِينَ يَتَرَبَّصُونَ
X
അവര്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നു, പ്രതീക്ഷിച്ചു
بِكُمْ
X
നിങ്ങളെ
فَإِن كَانَ لَكُمْ
X
നിങ്ങള്‍ക്ക് ഉണ്ടായാല്‍
فَتْحٌ
X
വല്ല വിജയവും
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്ന്
قَالُوا
X
അവര്‍ പറഞ്ഞു (പറയും)
أَلَمْ نَكُن
X
ഞങ്ങള്‍ ആയിരുന്നില്ലേ
مَّعَكُمْ
X
നിങ്ങളോടൊപ്പം
وَإِن كَانَ لِلْكَافِرِينَ
X
സത്യനിഷേധികള്‍ക്ക് ഉണ്ടായാല്‍
نَصِيبٌ
X
ഒരു വിഹിതം, നേട്ടം
قَالُوا
X
അവര്‍ പറഞ്ഞു (പറയും)
أَلَمْ نَسْتَحْوِذْ عَلَيْكُمْ
X
ഞങ്ങള്‍ നിങ്ങളെ വലയം ചെയ്തിരുന്നില്ലേ
وَنَمْنَعْكُم
X
(എന്നിട്ട്) ഞങ്ങള്‍ നിങ്ങളെ തടഞ്ഞില്ലേ (രക്ഷിച്ചില്ലേ)
مِّنَ الْمُؤْمِنِينَۚ
X
സത്യവിശ്വാസികളില്‍ നിന്ന്
فَاللَّهُ يَحْكُمُ
X
എന്നാല്‍ അല്ലാഹു തീര്‍പ്പ് കല്‍പിക്കും
بَيْنَكُمْ
X
നിങ്ങള്‍ക്കിടയില്‍
يَوْمَ الْقِيَامَةِۗ
X
ഉയിര്‍ത്തെഴുന്നേല്‍പ്പുനാളില്‍
وَلَن يَجْعَلَ اللَّهُ
X
അല്ലാഹു ഒരിക്കലും ഉണ്ടാക്കുകയില്ല
لِلْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
عَلَى الْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്കെതിരെ
سَبِيلًا
X
ഒരു മാര്‍ഗവും
﴿4:141﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
مَن
X
ആരെങ്കിലും
يَرْتَدَّ
X
അവന്‍ തിരിച്ചുപോകുന്നു(എങ്കില്‍)
مِنكُمْ
X
നിങ്ങളില്‍നിന്ന്
عَن دِينِهِ
X
തന്റെ മതത്തെവിട്ട്
فَسَوْفَ يَأْتِي اللَّهُ
X
അല്ലാഹു കൊണ്ടുവരും
بِقَوْمٍ
X
(മറ്റൊരു) ജനവിഭാഗത്തെ
يُحِبُّهُمْ
X
അവന്‍ അവരെ ഇഷ്ടപ്പെടും
وَيُحِبُّونَهُ
X
അവര്‍ അവനെയും ഇഷ്ടപ്പെടും
أَذِلَّةٍ
X
വിനയം കാണിക്കുന്നവരായ
عَلَى الْمُؤْمِنِينَ
X
സത്യവിശ്വാസികളോട്
أَعِزَّةٍ
X
പ്രതാപം കാണിക്കുന്നവരായ
عَلَى الْكَافِرِينَ
X
സത്യനിഷേധികളോട്
يُجَاهِدُونَ
X
അവര്‍ സമരം നടത്തും
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
وَلَا يَخَافُونَ
X
അവര്‍ ഭയപ്പെടുകയില്ല
لَوْمَةَ
X
ആക്ഷേപത്തെ
لَائِمٍۚ
X
ആക്ഷേപകന്റെ
ذَٰلِكَ
X
അത്
فَضْلُ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹമാണ്
يُؤْتِيهِ
X
അവനത് നല്‍കുന്നു
مَن يَشَاءُۚ
X
അവനിച്ഛിക്കുന്നവര്‍ക്ക്
وَاللَّهُ
X
അല്ലാഹു
وَاسِعٌ
X
വിപുലമായ ഔദാര്യമുടയവനാണ്
عَلِيمٌ
X
എല്ലാം അറിയുന്നവനും
﴿5:54﴾ ثُمَّ
X
പിന്നീട്
أَنزَلَ
X
ഇറക്കിതന്നു
اللَّهُ
X
അല്ലാഹു
سَكِينَتَهُ
X
അവന്റെ(പക്കല്‍ നിന്നുള്ള) സമാധാനം
عَلَىٰ رَسُولِهِ
X
തന്റെ ദൂതന്ന്
وَعَلَى الْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്കും
وَأَنزَلَ
X
അവന്‍ ഇറക്കുകയും ചെയ്തു
جُنُودًا
X
കുറെ പോരാളികളെ
لَّمْ تَرَوْهَا
X
നിങ്ങള്‍ക്ക് കാണാനാവാത്ത
وَعَذَّبَ
X
അവന്‍ ശിക്ഷിക്കുകയും ചെയ്തു
الَّذِينَ كَفَرُواۚ
X
സത്യനിഷേധികളെ
وَذَٰلِكَ
X
അതുതന്നെയാണ്
جَزَاءُ
X
പ്രതിഫലം
الْكَافِرِينَ
X
സത്യനിഷേധികള്‍ക്കുള്ള
﴿9:26﴾ الزَّانِي
X
വ്യഭിചാരി
لَا يَنكِحُ
X
വിവാഹം കഴിക്കില്ല
إِلَّا زَانِيَةً
X
വ്യഭിചാരിണിയെയല്ലാതെ
أَوْ مُشْرِكَةً
X
അല്ലെങ്കില്‍ ബഹുദൈവാരാധകയെ
وَالزَّانِيَةُ
X
വ്യഭിചാരിണി
لَا يَنكِحُهَا
X
അവളെ വിവാഹം കഴിക്കില്ല
إِلَّا زَانٍ
X
വ്യഭിചാരിയല്ലാതെ
أَوْ مُشْرِكٌۚ
X
അല്ലെങ്കില്‍ ബഹുദൈവവിശ്വാസി
وَحُرِّمَ
X
വിലക്കപ്പെട്ടിരിക്കുന്നു
ذَٰلِكَ
X
അത്
عَلَى الْمُؤْمِنِينَ
X
വിശ്വാസികളുടെ മേല്‍
﴿24:3﴾ وَإِذْ تَقُولُ
X
നീ പറഞ്ഞ സന്ദര്‍ഭം
لِلَّذِي أَنْعَمَ اللَّهُ عَلَيْهِ
X
അല്ലാഹു ഔദാര്യം ചെയ്തുകൊടുത്തയാളോട്
وَأَنْعَمْتَ عَلَيْهِ
X
നീയും ഔദാര്യം ചെയ്ത് കൊടുത്തയാളോട്
أَمْسِكْ عَلَيْكَ
X
നിന്റെ അടുത്തുതന്നെ നിര്‍ത്തിപ്പോരുക
زَوْجَكَ
X
നിന്റെ ഭാര്യയെ
وَاتَّقِ اللَّهَ
X
അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക
وَتُخْفِي
X
നീ ഒളിപ്പിക്കുന്നു
فِي نَفْسِكَ
X
നിന്റെ മനസ്സില്‍
مَا اللَّهُ مُبْدِيهِ
X
അല്ലാഹു വെളിപ്പെടുത്താന്‍ പോകുന്ന ഒരു കാര്യം
وَتَخْشَى
X
നീ പേടിക്കുകയും ചെയ്യുന്നു
النَّاسَ
X
ജനങ്ങളെ
وَاللَّهُ
X
എന്നാല്‍ അല്ലാഹുവാണ്
أَحَقُّ
X
ഏറ്റവും അര്‍ഹന്‍
أَن تَخْشَاهُۖ
X
നീ പേടിക്കാന്‍
فَلَمَّا قَضَىٰ
X
നിറവേറ്റി കഴിഞ്ഞപ്പോള്‍
زَيْدٌ
X
സൈദ്
مِّنْهَا
X
അവളില്‍ നിന്ന്
وَطَرًا
X
ആവശ്യം
زَوَّجْنَاكَهَا
X
നാം അവളെ നിന്റെ ഭാര്യയാക്കിത്തന്നു
لِكَيْ لَا يَكُونَ
X
ഉണ്ടാകാതിരിക്കാനാണത്
عَلَى الْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്ക്
حَرَجٌ
X
വിഷമം
فِي أَزْوَاجِ
X
ഭാര്യമാരില്‍
أَدْعِيَائِهِمْ
X
തങ്ങളുടെ ദത്തുപുത്രന്‍മാരുടെ
إِذَا قَضَوْا
X
അവര്‍ നിറവേറ്റികഴിഞ്ഞാല്‍
مِنْهُنَّ
X
അവരില്‍ നിന്ന്
وَطَرًاۚ
X
ആവശ്യം
وَكَانَ أَمْرُ اللَّهِ
X
അല്ലാഹുവിന്റെ കല്‍പന
مَفْعُولًا
X
നടപ്പാക്കപ്പെടുന്നതാകുന്നു
﴿33:37﴾ لِّيُعَذِّبَ
X
ശിക്ഷിക്കുന്നതിന് വേണ്ടിയാണിത്
اللَّهُ
X
അല്ലാഹു
الْمُنَافِقِينَ
X
കപടവിശ്വാസികളെ
وَالْمُنَافِقَاتِ
X
കപടവിശ്വാസിനികളെയും
وَالْمُشْرِكِينَ
X
ബഹുദൈവവിശ്വാസികളെയും
وَالْمُشْرِكَاتِ
X
ബഹുദൈവവിശ്വാസിനികളെയും
وَيَتُوبَ
X
പശ്ചാത്താപം സ്വീകരിക്കാനും
اللَّهُ
X
അല്ലാഹു
عَلَى الْمُؤْمِنِينَ
X
വിശ്വാസികളുടെ
وَالْمُؤْمِنَاتِۗ
X
വിശ്വാസിനികളുടെയും
وَكَانَ اللَّهُ
X
അല്ലാഹുവാണ്
غَفُورًا
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمًا
X
കരുണാനിധിയും
﴿33:73﴾ إِذْ جَعَلَ
X
പുലര്‍ത്തിയപ്പോള്‍
الَّذِينَ كَفَرُوا
X
നിഷേധിച്ചവര്‍
فِي قُلُوبِهِمُ
X
തങ്ങളുടെ മനസ്സുകളില്‍
الْحَمِيَّةَ
X
ദുരഭിമാനം
حَمِيَّةَ الْجَاهِلِيَّةِ
X
അനിസ്‌ലാമിക കാലത്തെ ദുരഭിമാനം
فَأَنزَلَ اللَّهُ
X
അപ്പോള്‍ അല്ലാഹു ഇറക്കിക്കൊടുത്തു
سَكِينَتَهُ
X
അവന്റെ പക്കല്‍നിന്നുള്ള ശാന്തി
عَلَىٰ رَسُولِهِ
X
അവന്റെ ദൂതന്
وَعَلَى الْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്കും
وَأَلْزَمَهُمْ
X
അവരെ ബന്ധിച്ചുനിര്‍ത്തുകയും ചെയ്തു
كَلِمَةَ التَّقْوَىٰ
X
ഭക്തിയുടെ വചനത്തില്‍
وَكَانُوا
X
അവരായിരുന്നു
أَحَقَّ
X
ഏറ്റവും അര്‍ഹര്‍
بِهَا
X
അതിന്
وَأَهْلَهَاۚ
X
അതിന്റെ അവകാശികളും
وَكَانَ اللَّهُ
X
അല്ലാഹുവായിരിക്കുന്നു
بِكُلِّ شَيْءٍ
X
എല്ലാ കാര്യത്തെപ്പറ്റിയും
عَلِيمًا
X
നന്നായറിയുന്നവന്‍
﴿48:26﴾