Repeated Words in Quran

< >
Total Found : 2
فَبَدَّلَ
X
എന്നാല്‍ മാറ്റിമറിച്ചു
الَّذِينَ ظَلَمُوا
X
അക്രമം ചെയ്തവര്‍
قَوْلًا
X
ഒരുവാക്ക്
غَيْرَ
X
അല്ലാത്ത
الَّذِي قِيلَ
X
പറയപ്പെട്ടത്
لَهُمْ
X
അവരോട്
فَأَنزَلْنَا
X
അതിനാല്‍ നാം ഇറക്കി
عَلَى الَّذِينَ ظَلَمُوا
X
അക്രമം ചെയ്തവരുടെ മേല്‍
رِجْزًا
X
ശിക്ഷ
مِّنَ السَّمَاءِ
X
ആകാശത്തുനിന്ന്
بِمَا كَانُوا
X
അവര്‍ ആയിരുന്നത് കാരണം
يَفْسُقُونَ
X
അവര്‍ അധര്‍മ്മം പ്രവര്‍ത്തിക്കുന്നു
﴿2:59﴾ وَلَمَّا جَاءَهُمْ
X
അവര്‍ക്ക് വന്നപ്പോള്‍
كِتَابٌ
X
ഗ്രന്ഥം
مِّنْ عِندِ اللَّهِ
X
അല്ലാഹുവിങ്കല്‍നിന്ന്
مُصَدِّقٌ
X
സത്യപ്പെടുത്തുന്ന
لِّمَا مَعَهُمْ
X
തങ്ങളുടെ വശമുള്ളതിനെ
وَكَانُوا
X
അവരായിരുന്നു
مِن قَبْلُ
X
അതിന് മുമ്പ്
يَسْتَفْتِحُونَ
X
അവര്‍ വിജയം ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു
عَلَى الَّذِينَ كَفَرُوا
X
അവിശ്വാസികള്‍ക്കെതിരെ
فَلَمَّا جَاءَهُم
X
എന്നിട്ട് അവര്‍ക്ക് വന്നെത്തിയപ്പോള്‍
مَّا عَرَفُوا
X
അവര്‍ നന്നായി അറിഞ്ഞത്
كَفَرُوا بِهِۚ
X
അവര്‍ അതിനെ നിഷേധിച്ചു
فَلَعْنَةُ اللَّهِ
X
അതിനാല്‍ ദൈവശാപം
عَلَى الْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
﴿2:89﴾ وَكَذَٰلِكَ
X
അപ്രകാരം
جَعَلْنَاكُمْ
X
നാം നിങ്ങളെ ആക്കി
أُمَّةً
X
ഒരു സമുദായം
وَسَطًا
X
സന്തുലിതമായ
لِّتَكُونُوا
X
നിങ്ങളാവാന്‍
شُهَدَاءَ
X
സാക്ഷികള്‍
عَلَى النَّاسِ
X
ജനങ്ങളുടെ മേല്‍
وَيَكُونَ
X
ആയിരിക്കാനും
الرَّسُولُ
X
ദൂതന്‍
عَلَيْكُمْ
X
നിങ്ങളുടെ മേല്‍
شَهِيدًاۗ
X
സാക്ഷി
وَمَا جَعَلْنَا
X
നാം ആക്കിയിട്ടില്ല
الْقِبْلَةَ
X
ഖിബ്‌ലയെ
الَّتِي كُنتَ عَلَيْهَا
X
താങ്കള്‍ തിരിഞ്ഞുനിന്നിരുന്ന
إِلَّا لِنَعْلَمَ
X
നാം അറിയാന്‍ വേണ്ടിയല്ലാതെ
مَن
X
ആര്
يَتَّبِعُ
X
പിന്തുടരുന്നു
الرَّسُولَ
X
ദൂതനെ
مِمَّن يَنقَلِبُ
X
പിന്തിരിയുന്നവരില്‍ നിന്ന്
عَلَىٰ عَقِبَيْهِۚ
X
തന്റെ പിന്‍കാലുകളില്‍
وَإِن كَانَتْ
X
അതാണെങ്കിലും
لَكَبِيرَةً
X
വലിയ പ്രശ്നം
إِلَّا عَلَى الَّذِينَ
X
ഒരു കൂട്ടരുടെ കാര്യത്തിലൊഴികെ
هَدَى
X
നേര്‍മാര്‍ഗം കാണിച്ചു
اللَّهُۗ
X
അല്ലാഹു
وَمَا كَانَ اللَّهُ
X
അല്ലാഹു അല്ല
لِيُضِيعَ
X
നഷ്ടപ്പെടുത്തുന്നവന്‍
إِيمَانَكُمْۚ
X
നിങ്ങളുടെ വിശ്വാസത്തെ
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
بِالنَّاسِ
X
ജനങ്ങളോട്
لَرَءُوفٌ
X
കൃപാലുവാണ്
رَّحِيمٌ
X
കാരുണ്യവാനും
﴿2:143﴾ فَمَن بَدَّلَهُ
X
ആരെങ്കിലും മാറ്റിമറിച്ചാല്‍
بَعْدَمَا سَمِعَهُ
X
അത് കേട്ടശേഷം
فَإِنَّمَا
X
അപ്പോള്‍ തീര്‍ച്ചയായും
إِثْمُهُ
X
അതിന്റെ കുറ്റം
عَلَى الَّذِينَ يُبَدِّلُونَهُۚ
X
അത് മാറ്റിമറിക്കുന്നവര്‍ക്ക് (മാത്രമാണ്)
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
سَمِيعٌ
X
എല്ലാം കേള്‍ക്കുന്നവനാണ്
عَلِيمٌ
X
എല്ലാം അറിയുന്നവനും
﴿2:181﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
كُتِبَ عَلَيْكُمُ
X
നിങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയിരിക്കുന്നു
الصِّيَامُ
X
വ്രതം
كَمَا كُتِبَ
X
നിര്‍ബന്ധമാക്കപ്പെട്ട പോലെ
عَلَى الَّذِينَ مِن قَبْلِكُمْ
X
നിങ്ങള്‍ക്കുമുമ്പുള്ളവരുടെ മേല്‍
لَعَلَّكُمْ
X
നിങ്ങളാവാന്‍
تَتَّقُونَ
X
ഭക്തിപുലര്‍ത്തുന്നു
﴿2:183﴾ أَيَّامًا
X
ദിവസങ്ങള്‍
مَّعْدُودَاتٍۚ
X
നിര്‍ണയിക്കപ്പെട്ട, എണ്ണപ്പെട്ട
فَمَن كَانَ مِنكُم
X
നിങ്ങളില്‍ വല്ലവരുമായാല്‍
مَّرِيضًا
X
രോഗി
أَوْ عَلَىٰ سَفَرٍ
X
അല്ലെങ്കില്‍ യാത്രയില്‍
فَعِدَّةٌ
X
അത്ര എണ്ണം
مِّنْ أَيَّامٍ أُخَرَۚ
X
മറ്റു ദിവസങ്ങളില്‍ നിന്ന്
وَعَلَى الَّذِينَ
X
ഒരു കൂട്ടരുടെ മേലുമുണ്ട്
يُطِيقُونَهُ
X
അവര്‍ക്കത് (പ്രയാസപ്പെട്ടു)സാധിക്കും
فِدْيَةٌ
X
പ്രായശ്ചിത്തം
طَعَامُ مِسْكِينٍۖ
X
ഒരഗതിയുടെ ആഹാരം
فَمَن تَطَوَّعَ
X
വല്ലവനും സ്വമേധയാ ചെയ്താല്‍
خَيْرًا
X
കൂടുതല്‍ നന്മ
فَهُوَ خَيْرٌ لَّهُۚ
X
അതവനുത്തമം
وَأَن تَصُومُوا
X
നിങ്ങള്‍ നോമ്പെടുക്കലാണ്
خَيْرٌ لَّكُمْۖ
X
നിങ്ങള്‍ക്കുത്തമം
إِن كُنتُمْ تَعْلَمُونَ
X
നിങ്ങള്‍ അറിയുന്നവരെങ്കില്‍
﴿2:184﴾ لَا يُكَلِّفُ
X
നിര്‍ബന്ധിക്കുന്നില്ല
اللَّهُ
X
അല്ലാഹു
نَفْسًا
X
ഒരാളെയും
إِلَّا وُسْعَهَاۚ
X
അതിന്റെ കഴിവില്‍പെട്ടതല്ലാതെ
لَهَا
X
അവര്‍ക്കുള്ളതാണ്
مَا كَسَبَتْ
X
അവര്‍ സമ്പാദിച്ചതിന്റെ സദ്ഫലങ്ങള്‍
وَعَلَيْهَا
X
അവരുടെമേല്‍ തന്നെയാണ്
مَا اكْتَسَبَتْۗ
X
അവര്‍ സമ്പാദിച്ചതിന്റെ ദുഷ്ഫലങ്ങളും
رَبَّنَا
X
ഞങ്ങളുടെ നാഥാ
لَا تُؤَاخِذْنَا
X
ഞങ്ങളെ പിടികൂടരുതേ
إِن نَّسِينَا
X
ഞങ്ങള്‍ മറന്നാല്‍
أَوْ أَخْطَأْنَاۚ
X
അല്ലെങ്കില്‍ ഞങ്ങള്‍ക്ക് പിഴച്ചാല്‍
رَبَّنَا
X
ഞങ്ങളുടെ നാഥാ
وَلَا تَحْمِلْ عَلَيْنَا
X
ഞങ്ങളെ നീ വഹിപ്പിക്കല്ലേ
إِصْرًا
X
ഭാരം
كَمَا حَمَلْتَهُ
X
നീ വഹിപ്പിച്ചത് പോലെ
عَلَى الَّذِينَ مِن قَبْلِنَاۚ
X
ഞങ്ങള്‍ക്ക് മുമ്പുള്ളവരുടെ മേല്‍
رَبَّنَا
X
ഞങ്ങളുടെ നാഥാ
وَلَا تُحَمِّلْنَا
X
ഞങ്ങളെ നീ വഹിപ്പിക്കല്ലേ
مَا لَا طَاقَةَ
X
കഴിവില്ലാത്തത്
لَنَا
X
ഞങ്ങള്‍ക്ക്
بِهِۖ
X
അതിന്
وَاعْفُ عَنَّا
X
ഞങ്ങളോട് വിട്ടുവീഴ്ച ചെയ്യേണമേ
وَاغْفِرْ لَنَا
X
ഞങ്ങള്‍ക്ക് പൊറുത്തുതരേണമേ
وَارْحَمْنَاۚ
X
ഞങ്ങളോട് കരുണ കാണിക്കേണമേ
أَنتَ
X
നീയാണ്
مَوْلَانَا
X
ഞങ്ങളുടെ രക്ഷാധികാരി
فَانصُرْنَا
X
അതിനാല്‍ നീ ഞങ്ങളെ സഹായിക്കേണമേ
عَلَى الْقَوْمِ
X
ജനതക്കെതിരെ
الْكَافِرِينَ
X
സത്യനിഷേധികളായ
﴿2:286﴾ وَقَالَت
X
പറഞ്ഞു
طَّائِفَةٌ
X
ഒരു വിഭാഗം
مِّنْ أَهْلِ الْكِتَابِ
X
വേദക്കാരില്‍
آمِنُوا
X
നിങ്ങള്‍ വിശ്വസിക്കുക
بِالَّذِي أُنزِلَ
X
അവതീര്‍ണമായതില്‍
عَلَى الَّذِينَ آمَنُوا
X
വിശ്വാസികള്‍ക്ക്
وَجْهَ النَّهَارِ
X
പകലിന്റെ ആരംഭത്തില്‍
وَاكْفُرُوا
X
നിങ്ങള്‍ നിഷേധിക്കുകയും ചെയ്യുക
آخِرَهُ
X
അതിന്റെ(പകലിന്റെ) അന്ത്യത്തില്‍
لَعَلَّهُمْ
X
അവര്‍ ആയേക്കാം
يَرْجِعُونَ
X
അവര്‍ (വിശ്വാസത്തില്‍ നിന്ന്) മടങ്ങുന്നു
﴿3:72﴾ لَيْسَ
X
ഇല്ല
عَلَى الَّذِينَ
X
ഒരുകൂട്ടരുടെമേല്‍
آمَنُوا
X
അവര്‍ സത്യവിശ്വാസം സ്വീകരിച്ചു
وَعَمِلُوا الصَّالِحَاتِ
X
അവര്‍ സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
جُنَاحٌ
X
കുറ്റം
فِيمَا طَعِمُوا
X
അവര്‍ ഭക്ഷിച്ചതില്‍
إِذَا مَا اتَّقَوا
X
അവര്‍ സൂക്ഷ്മത പാലിച്ചിട്ടുണ്ടെങ്കില്‍
وَّآمَنُوا
X
അവര്‍ സത്യവിശ്വാസം സ്വീകരിക്കുകയുംചെയ്തു(എങ്കില്‍)
وَعَمِلُوا
X
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു (എങ്കില്‍)
الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍
ثُمَّ
X
പിന്നെയും
اتَّقَوا
X
അവര്‍ സൂക്ഷ്മത പാലിച്ചു
وَّآمَنُوا
X
അവര്‍ വിശ്വസിക്കുകയും ചെയ്തു
ثُمَّ
X
വീണ്ടും
اتَّقَوا
X
അവര്‍ സൂക്ഷ്മത പാലിച്ചു
وَّأَحْسَنُواۗ
X
അവര്‍ നല്ലനിലയില്‍ വര്‍ത്തിക്കുകയും ചെയ്തു
وَاللَّهُ
X
അല്ലാഹു
يُحِبُّ
X
അവന്‍ ഇഷ്ടപ്പെടുന്നു
الْمُحْسِنِينَ
X
നന്മ ചെയ്യുന്നവരെ
﴿5:93﴾ وَمَا
X
ഇല്ല
عَلَى الَّذِينَ يَتَّقُونَ
X
സൂക്ഷ്മതപാലിച്ചു കഴിയുന്നവരുടെ ബാധ്യതയായി
مِنْ حِسَابِهِم
X
അവരുടെ കണക്കില്‍നിന്ന്
مِّن شَيْءٍ
X
യാതൊന്നും
وَلَٰكِن
X
എന്നാല്‍
ذِكْرَىٰ
X
ഓര്‍മിപ്പിക്കേണ്ടതുണ്ട്
لَعَلَّهُمْ
X
അവര്‍ ആയേക്കാം
يَتَّقُونَ
X
അവര്‍ സൂക്ഷ്മതപാലിക്കുന്നു(പാലിക്കുന്നവര്‍)
﴿6:69﴾ فَمَن
X
അതിനാല്‍ ആരെയെങ്കിലും
يُرِدِ اللَّهُ
X
അല്ലാഹു ഉദ്ദേശിക്കുന്നു(ഉദ്ദേശിച്ചാല്‍)
أَن يَهْدِيَهُ
X
അയാളെ അവന്‍ നേര്‍വഴിയിലാക്കാന്‍
يَشْرَحْ
X
അവന്‍ തുറന്നുകൊടുക്കുന്നു
صَدْرَهُ
X
അയാളുടെ മനസ്സിനെ
لِلْإِسْلَامِۖ
X
ഇസ്‌ലാമിന്നായി
وَمَن
X
ആരെയെങ്കിലും
يُرِدْ
X
അവന്‍ ഉദ്ദേശിക്കുന്നു(ഉദ്ദേശിക്കുന്നുവെങ്കില്‍)
أَن يُضِلَّهُ
X
അയാളെ അവന്‍ ദുര്‍മാര്‍ഗത്തിലാക്കാന്‍
يَجْعَلْ
X
അവന്‍ ആക്കുന്നു
صَدْرَهُ
X
അയാളുടെ ഹൃദയത്തെ
ضَيِّقًا
X
ഇടുങ്ങിയത്
حَرَجًا
X
സങ്കുചിതവും
كَأَنَّمَا يَصَّعَّدُ
X
അവന്‍ കയറിപ്പോകുംപോലെ
فِي السَّمَاءِۚ
X
ആകാശത്തേക്ക്
كَذَٰلِكَ
X
അപ്രകാരം
يَجْعَلُ اللَّهُ
X
അല്ലാഹു ഏര്‍പ്പെടുത്തുന്നു
الرِّجْسَ
X
ശിക്ഷ
عَلَى الَّذِينَ لَا يُؤْمِنُونَ
X
വിശ്വസിക്കാത്തവര്‍ക്ക്
﴿6:125﴾ وَعَلَى الَّذِينَ هَادُوا
X
ജൂതരായവര്‍ക്ക് (ജൂതന്മാര്‍ക്ക്)
حَرَّمْنَا
X
നാം നിഷിദ്ധമാക്കി
كُلَّ
X
എല്ലാ
ذِي
X
ഉള്ളതും
ظُفُرٍۖ
X
നഖം
وَمِنَ الْبَقَرِ
X
പശുക്കളില്‍നിന്ന്
وَالْغَنَمِ
X
ആടുകളില്‍നിന്നും
حَرَّمْنَا
X
നാം വിലക്കി
عَلَيْهِمْ
X
അവര്‍ക്ക്
شُحُومَهُمَا
X
അവരണ്ടിന്റെയും കൊഴുപ്പ്
إِلَّا مَا
X
ഒഴികെ
حَمَلَتْ
X
വഹിച്ചത്(പറ്റിപ്പിടിച്ചത്)
ظُهُورُهُمَا
X
അവരണ്ടിന്റയും മുതുകുകള്‍ (മുതുകുകളില്‍)
أَوِ
X
അല്ലെങ്കില്‍
الْحَوَايَا
X
കുടലുകള്‍(കുടലുകളില്‍)
أَوْ
X
അല്ലെങ്കില്‍
مَا اخْتَلَطَ
X
കലര്‍ന്നത്
بِعَظْمٍۚ
X
എല്ലുമായി
ذَٰلِكَ
X
അത്
جَزَيْنَاهُم
X
അവര്‍ക്ക് നാം പ്രതിഫലമായി നല്‍കി
بِبَغْيِهِمْۖ
X
അവരുടെ ധിക്കാരം കാരണമായി
وَإِنَّا
X
തീര്‍ച്ചയായും നാം
لَصَادِقُونَ
X
സത്യം പറയുകയാണ്
﴿6:146﴾ لَّيْسَ عَلَى الضُّعَفَاءِ
X
ദുര്‍ബലര്‍ക്കില്ല
وَلَا عَلَى الْمَرْضَىٰ
X
രോഗികള്‍ക്കും
وَلَا عَلَى الَّذِينَ لَا يَجِدُونَ
X
ഒന്നും കണ്ടെത്താത്തവര്‍ക്കും
مَا يُنفِقُونَ
X
ചെലവുചെയ്യാന്‍
حَرَجٌ
X
(മാറിനില്‍ക്കുന്നതില്‍) കുറ്റം
إِذَا نَصَحُوا
X
അവര്‍ ഗുണകാംക്ഷ പുലര്‍ത്തുന്നുവെങ്കില്‍
لِلَّهِ
X
അല്ലാഹുവോട്
وَرَسُولِهِۚ
X
അവന്റെ ദൂതനോടും
مَا عَلَى الْمُحْسِنِينَ
X
(ഇത്തരം) സദ്‌വൃത്തരുടെ കാര്യത്തില്‍ ഇല്ല
مِن سَبِيلٍۚ
X
ഒരു മാര്‍ഗവും
وَاللَّهُ
X
അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
പരമകാരുണികനുമാണ്
﴿9:91﴾ وَلَا عَلَى الَّذِينَ
X
ഒരു വിഭാഗത്തിനും കുറ്റമില്ല
إِذَا مَا أَتَوْكَ
X
അവര്‍ നിന്റെയടുത്ത് വന്നപ്പോള്‍
لِتَحْمِلَهُمْ
X
അവരെ വാഹനങ്ങളില്‍ കൊണ്ടുപോകുന്നതിനായി
قُلْتَ
X
നീ അവരോട് പറഞ്ഞു
لَا أَجِدُ
X
ഞാന്‍ കാണുന്നില്ല
مَا أَحْمِلُكُمْ عَلَيْهِ
X
നിങ്ങളെ വഹിക്കാനുള്ള വാഹനം
تَوَلَّوا
X
അവര്‍ തിരിച്ചു പോയി
وَّأَعْيُنُهُمْ
X
അവരുടെ കണ്ണുകള്‍
تَفِيضُ
X
ഒഴുകുന്നു
مِنَ الدَّمْعِ
X
കണ്ണുനീര്‍
حَزَنًا
X
തീവ്രദുഃഖത്താല്‍
أَلَّا يَجِدُوا
X
അവര്‍ കണ്ടെത്താത്തതിന്റെ പേരില്‍
مَا يُنفِقُونَ
X
അവര്‍ക്കു ചെലവഴിക്കാനുള്ളത്
﴿9:92﴾ إِنَّمَا السَّبِيلُ
X
നിശ്ചയമായും മാര്‍ഗമുള്ളത്
عَلَى الَّذِينَ يَسْتَأْذِنُونَكَ
X
നിന്നോട് അനുമതി തേടുന്നവരുടെ കാര്യത്തിലാകുന്നു
وَهُمْ أَغْنِيَاءُۚ
X
അവര്‍ സമ്പന്നരായിരിക്കെ
رَضُوا
X
അവര്‍ തൃപ്തിയടയുകയും ചെയ്തു
بِأَن يَكُونُوا
X
അവരാകുന്നതില്‍
مَعَ الْخَوَالِفِ
X
പിന്തിരിഞ്ഞുനിന്നവരോടൊപ്പം
وَطَبَعَ
X
മുദ്രവെച്ചിരിക്കുന്നു
اللَّهُ
X
അല്ലാഹു
عَلَىٰ قُلُوبِهِمْ
X
അവരുടെ ഹൃദയങ്ങളില്‍
فَهُمْ
X
അതിനാല്‍ അവര്‍
لَا يَعْلَمُونَ
X
ഒന്നും അറിയുന്നില്ല
﴿9:93﴾ كَذَٰلِكَ
X
അങ്ങനെ
حَقَّتْ
X
സത്യമായി പുലര്‍ന്നിരിക്കുന്നു
كَلِمَتُ
X
വചനം
رَبِّكَ
X
നിന്റെ നാഥന്റെ
عَلَى الَّذِينَ فَسَقُوا
X
ധിക്കാരം കൈക്കൊണ്ടവരെ സംബന്ധിച്ച
أَنَّهُمْ
X
നിശ്ചയം അവര്‍
لَا يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുകയില്ല
﴿10:33﴾ وَمَا كَانَ لِنَفْسٍ
X
ഒരു വ്യക്തിക്കുമാവുകയില്ല
أَن تُؤْمِنَ
X
സത്യവിശ്വാസം സ്വീകരിക്കാന്‍
إِلَّا بِإِذْنِ اللَّهِۚ
X
അല്ലാഹുവിന്റെ അനുമതിയോടുകൂടിയല്ലാതെ
وَيَجْعَلُ
X
അല്ലാഹു ആക്കുന്നു
الرِّجْسَ
X
മാലിന്യം
عَلَى الَّذِينَ
X
ഒരു കൂട്ടരുടെ മേല്‍
لَا يَعْقِلُونَ
X
അവര്‍ ആലോചിച്ച് മനസ്സിലാക്കുന്നില്ല
﴿10:100﴾ إِنَّهُ
X
നിശ്ചയമായും
لَيْسَ
X
ഇല്ല
لَهُ
X
അവന്ന്
سُلْطَانٌ
X
അധികാരം
عَلَى الَّذِينَ آمَنُوا
X
വിശ്വസിച്ചവരുടെ മേല്‍
وَعَلَىٰ رَبِّهِمْ
X
അവരുടെ നാഥനില്‍
يَتَوَكَّلُونَ
X
അവര്‍ ഭരമേല്‍പിക്കുന്നു
﴿16:99﴾ وَعَلَى الَّذِينَ هَادُوا
X
യഹൂദികളായവര്‍ക്കും
حَرَّمْنَا
X
നാം നിഷിദ്ധമാക്കി
مَا قَصَصْنَا
X
നാം വിവരിച്ചവ
عَلَيْكَ
X
നിനക്ക്
مِن قَبْلُۖ
X
മുമ്പ്
وَمَا ظَلَمْنَاهُمْ
X
നാം അവരോട് അനീതി കാണിച്ചിട്ടില്ല
وَلَٰكِن
X
പക്ഷേ
كَانُوا
X
അവരായിരുന്നു
أَنفُسَهُمْ
X
അവരോട് തന്നെ
يَظْلِمُونَ
X
അവര്‍ അനീതി പ്രവര്‍ത്തിക്കുന്നു
﴿16:118﴾ وَنُرِيدُ
X
നാം ഉദ്ദേശിച്ചു
أَن نَّمُنَّ
X
ഔദാര്യം കാണിക്കണമെന്ന്
عَلَى الَّذِينَ اسْتُضْعِفُوا
X
മര്‍ദ്ദിച്ചൊതുക്കപ്പെട്ടവരോട്
فِي الْأَرْضِ
X
ഭൂമിയില്‍
وَنَجْعَلَهُمْ
X
അവരെ ആക്കണമെന്നും
أَئِمَّةً
X
നേതാക്കള്‍
وَنَجْعَلَهُمُ
X
അവരെ ആക്കണമെന്നും
الْوَارِثِينَ
X
അനന്തരാവകാശികള്‍
﴿28:5﴾ وَكَذَٰلِكَ
X
അപ്രകാരം
حَقَّتْ
X
ബാധകമായി
كَلِمَتُ
X
വചനം
رَبِّكَ
X
നിന്റെ നാഥന്റെ
عَلَى الَّذِينَ كَفَرُوا
X
നിഷേധിച്ചവര്‍ക്ക്
أَنَّهُمْ
X
നിശ്ചയമായും അവര്‍
أَصْحَابُ النَّارِ
X
നരകവാസികളാകുന്നു
﴿40:6﴾ إِنَّمَا السَّبِيلُ
X
തീര്‍ച്ചയായും (കുറ്റം ചുമത്താന്‍) മാര്‍ഗമുള്ളത്
عَلَى الَّذِينَ يَظْلِمُونَ
X
ദ്രോഹിക്കുന്നവരുടെമേല്‍ മാത്രമാണ്
النَّاسَ
X
ജനങ്ങളെ
وَيَبْغُونَ
X
അവര്‍ അതിക്രമം പ്രവര്‍ത്തിക്കുകയും ചെയ്യും
فِي الْأَرْضِ
X
ഭൂമിയില്‍
بِغَيْرِ الْحَقِّۚ
X
ന്യായമില്ലാതെ
أُولَٰئِكَ
X
അത്തരക്കാര്‍
لَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
നോവേറിയ
﴿42:42﴾