Repeated Words in Quran

< >
Total Found : 57
وَقَالُوا
X
അവര്‍ പറയുകയും ചെയ്തു
لَن تَمَسَّنَا
X
ഞങ്ങളെ സ്പര്‍ശിക്കയില്ല തീര്‍ച്ച
النَّارُ
X
നരകം
إِلَّا أَيَّامًا
X
ഏതാനും നാളുകളല്ലാതെ
مَّعْدُودَةًۚ
X
എണ്ണപ്പെട്ട
قُلْ
X
താങ്കള്‍ ചോദിക്കുക
أَتَّخَذْتُمْ
X
നിങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടോ
عِندَ اللَّهِ
X
അല്ലാഹുവിന്റെ അടുക്കല്‍
عَهْدًا
X
വല്ല കരാറും
فَلَن يُخْلِفَ اللَّهُ
X
എന്നാല്‍ അല്ലാഹു ലംഘിക്കുകയില്ലതന്നെ
عَهْدَهُۖ
X
തന്റെ കരാര്‍
أَمْ
X
അതല്ല
تَقُولُونَ
X
നിങ്ങള്‍ പറയുകയാണോ
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
مَا لَا تَعْلَمُونَ
X
നിങ്ങള്‍ക്കറിയാത്തത്
﴿2:80﴾ إِنَّمَا
X
(ഇത്) മാത്രമാണ്
يَأْمُرُكُم
X
അവന്‍ നിങ്ങളോട് കല്‍പിക്കുന്നത്
بِالسُّوءِ
X
ചീത്തയായത്
وَالْفَحْشَاءِ
X
മ്ലേഛമായതും
وَأَن تَقُولُوا
X
നിങ്ങള്‍ പറയാനും
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
مَا لَا تَعْلَمُونَ
X
നിങ്ങള്‍ക്കറിയാത്തത്
﴿2:169﴾ وَمِنْ أَهْلِ الْكِتَابِ
X
വേദക്കാരിലുണ്ട്
مَنْ
X
ചിലര്‍
إِن تَأْمَنْهُ
X
നീ അവനെ വിശ്വസിച്ചേല്‍പിച്ചാല്‍
بِقِنطَارٍ
X
ഒരു (സ്വര്‍ണ)കൂമ്പാരം
يُؤَدِّهِ
X
അത് അവന്‍ തിരിച്ചുതരും
إِلَيْكَ
X
നിനക്ക്
وَمِنْهُم
X
അവരിലുണ്ട്
مَّنْ
X
ചിലര്‍
إِن تَأْمَنْهُ
X
നീ അവനെ വിശ്വസിച്ചേല്‍പിച്ചാല്‍
بِدِينَارٍ
X
ഒരു ദീനാര്‍
لَّا يُؤَدِّهِ
X
അത് അവന്‍ തിരിച്ചുനല്‍കുകയില്ല
إِلَيْكَ
X
നിനക്ക്
إِلَّا مَا دُمْتَ عَلَيْهِ قَائِمًاۗ
X
നീ അവനെ നിരന്തരം പിന്തുടര്‍ന്നാലല്ലാതെ
ذَٰلِكَ
X
അത്
بِأَنَّهُمْ قَالُوا
X
അവര്‍ പറഞ്ഞതുകൊണ്ടാണ്
لَيْسَ
X
ഇല്ല
عَلَيْنَا
X
നമ്മുടെ മേല്‍
فِي الْأُمِّيِّينَ
X
നിരക്ഷരരുടെ കാര്യത്തില്‍
سَبِيلٌ
X
ഒരു മാര്‍ഗവും(ഒരു കുറ്റവും)
وَيَقُولُونَ
X
അവര്‍ പറയുകയും ചെയ്യുന്നു
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
الْكَذِبَ
X
കള്ളം
وَهُمْ
X
അവരായിരിക്കെ
يَعْلَمُونَ
X
അവര്‍ അറിയുന്നു
﴿3:75﴾ وَإِنَّ مِنْهُمْ
X
തീര്‍ച്ചയായും അവരിലുണ്ട്
لَفَرِيقًا
X
ഒരു വിഭാഗം
يَلْوُونَ
X
അവര്‍ വളക്കുന്നു
أَلْسِنَتَهُم
X
അവരുടെ നാവുകള്‍
بِالْكِتَابِ
X
വേദം കൊണ്ട് (വായിക്കുമ്പോള്‍)
لِتَحْسَبُوهُ
X
നിങ്ങള്‍ അതിനെ ധരിക്കാന്‍ വേണ്ടി
مِنَ الْكِتَابِ
X
വേദപുസ്തകത്തിലുള്ളതാണെന്ന്
وَمَا هُوَ
X
അതല്ല
مِنَ الْكِتَابِ
X
വേദപുസ്തകത്തിലുള്ളത്
وَيَقُولُونَ
X
അവര്‍ പറയുന്നു
هُوَ
X
അത്
مِنْ عِندِ اللَّهِ
X
അല്ലാഹുവില്‍ നിന്നുള്ളതാണെന്ന്
وَمَا هُوَ
X
അതല്ല
مِنْ عِندِ اللَّهِ
X
അല്ലാഹുവില്‍ നിന്നുള്ളത്
وَيَقُولُونَ
X
അവര്‍ പറയുന്നു
عَلَى اللَّهِ
X
അല്ലാഹുവിന്റെമേല്‍
الْكَذِبَ
X
കള്ളം
وَهُمْ
X
അവരായിരിക്കെ
يَعْلَمُونَ
X
അവര്‍ അറിയുന്നു
﴿3:78﴾ فَمَنِ افْتَرَىٰ
X
ഇനി ആരെങ്കിലും കെട്ടിച്ചമക്കുകയാണെങ്കില്‍
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
الْكَذِبَ
X
കള്ളം
مِن بَعْدِ ذَٰلِكَ
X
അതിന് ശേഷം
فَأُولَٰئِكَ هُمُ
X
അപ്പോള്‍ അവര്‍ തന്നെയാണ്
الظَّالِمُونَ
X
അക്രമികള്‍
﴿3:94﴾ إِذْ هَمَّت
X
ഭാവിച്ച സന്ദര്‍ഭം
طَّائِفَتَانِ
X
രണ്ടു വിഭാഗം
مِنكُمْ
X
നിങ്ങളിലെ
أَن تَفْشَلَا
X
ഭയന്നോടാന്‍, ഭീരുക്കളാകാന്‍
وَاللَّهُ وَلِيُّهُمَاۗ
X
അല്ലാഹു അവരുടെ രക്ഷാധികാരിയായിരിക്കെ
وَعَلَى اللَّهِ
X
അല്ലാഹുവില്‍
فَلْيَتَوَكَّلِ
X
ഭരമേല്‍പിക്കട്ടെ
الْمُؤْمِنُونَ
X
സത്യവിശ്വാസികള്‍
﴿3:122﴾ فَبِمَا رَحْمَةٍ
X
കാരുണ്യം കൊണ്ടാണ്
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്നുള്ള
لِنتَ
X
നീ സൗമ്യനായത്
لَهُمْۖ
X
അവരോട്
وَلَوْ كُنتَ
X
നീ ആയിരുന്നെങ്കില്‍
فَظًّا
X
പരുഷപ്രകൃതന്‍
غَلِيظَ الْقَلْبِ
X
കഠിന മനസ്കനും
لَانفَضُّوا
X
അവര്‍ പിരിഞ്ഞുപോകുമായിരുന്നു
مِنْ حَوْلِكَۖ
X
നിന്റെ ചുറ്റു നിന്നും
فَاعْفُ
X
നീ മാപ്പേകുക
عَنْهُمْ
X
അവര്‍ക്ക്
وَاسْتَغْفِرْ
X
നീ പാപമോചനം തേടുകയും ചെയ്യുക
لَهُمْ
X
അവര്‍ക്ക്
وَشَاوِرْهُمْ
X
അവരുമായി കൂടിയാലോചിക്കുക
فِي الْأَمْرِۖ
X
കാര്യത്തി(ങ്ങളി)ല്‍
فَإِذَا عَزَمْتَ
X
അങ്ങനെ നീ തീരുമാനമെടുത്താല്‍
فَتَوَكَّلْ
X
നീ ഭരമേല്‍പിക്കുക
عَلَى اللَّهِۚ
X
അല്ലാഹുവില്‍
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يُحِبُّ
X
ഇഷ്ടപ്പെടുന്നു
الْمُتَوَكِّلِينَ
X
(തന്നില്‍) ഭരമേല്‍പിക്കുന്നവരെ
﴿3:159﴾ إِن يَنصُرْكُمُ
X
നിങ്ങളെ സഹായിക്കുമെങ്കില്‍
اللَّهُ
X
അല്ലാഹു
فَلَا غَالِبَ
X
പിന്നെ തോല്‍പിക്കാന്‍ ആരുമില്ല
لَكُمْۖ
X
നിങ്ങളെ
وَإِن يَخْذُلْكُمْ
X
അവന്‍ നിങ്ങളെ കൈവെടിയുന്നുവെങ്കില്‍
فَمَن
X
പിന്നെ ആരാണുള്ളത്
ذَا الَّذِي يَنصُرُكُم
X
നിങ്ങളെ സഹായിക്കുന്നവന്‍
مِّن بَعْدِهِۗ
X
അവനെകൂടാതെ(അവന് ശേഷം)
وَعَلَى اللَّهِ
X
അതിനാല്‍ അല്ലാഹുവില്‍
فَلْيَتَوَكَّلِ
X
ഭരമേല്‍പിക്കട്ടെ
الْمُؤْمِنُونَ
X
സത്യവിശ്വാസികള്‍
﴿3:160﴾ إِنَّمَا التَّوْبَةُ
X
നിശ്ചയം പശ്ചാതാപം
عَلَى اللَّهِ
X
അല്ലാഹുവിന്റെ മേല്‍
لِلَّذِينَ يَعْمَلُونَ
X
ചെയ്യുന്നവര്‍ക്ക്(മാത്രമുള്ളതാണ്)
السُّوءَ
X
തെറ്റ്, തിന്മ
بِجَهَالَةٍ
X
അറിവില്ലായ്മ(അവിവേകം) കാരണം
ثُمَّ
X
ശേഷം, പിന്നെ
يَتُوبُونَ
X
അവര്‍ പശ്ചാതപിക്കുന്നു
مِن قَرِيبٍ
X
അടുത്ത് തന്നെ (ഒട്ടും വൈകാതെ)
فَأُولَٰئِكَ
X
അവര്‍
يَتُوبُ
X
പശ്ചാതാപം സ്വീകരിക്കുന്നു
اللَّهُ
X
അല്ലാഹു
عَلَيْهِمْۗ
X
അവരുടെ മേല്‍
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
عَلِيمًا
X
എല്ലാം അറിയുന്നവന്‍
حَكِيمًا
X
യുക്തിമാന്‍
﴿4:17﴾ وَمَن يَفْعَلْ
X
ആരെങ്കിലും ചെയ്യുന്നുവെങ്കില്‍
ذَٰلِكَ
X
അത് (അങ്ങനെ)
عُدْوَانًا
X
അക്രമമായും
وَظُلْمًا
X
അന്യായമായും
فَسَوْفَ نُصْلِيهِ
X
അവനെ നാം ഇട്ട് കരിക്കുന്നതാണ്
نَارًاۚ
X
നരകത്തീയാല്‍
وَكَانَ ذَٰلِكَ
X
അതായിരിക്കുന്നു
عَلَى اللَّهِ
X
അല്ലാഹുവിന്
يَسِيرًا
X
ഏറെ എളുപ്പമായത്
﴿4:30﴾ انظُرْ
X
നീ നോക്കുക
كَيْفَ
X
എങ്ങനെ
يَفْتَرُونَ
X
അവര്‍ കെട്ടിച്ചമക്കുന്നു
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
الْكَذِبَۖ
X
കള്ളം
وَكَفَىٰ بِهِ
X
അത് തന്നെ മതി
إِثْمًا
X
പാപമായിട്ട്
مُّبِينًا
X
തെളിഞ്ഞ, സ്പഷ്ടമായ
﴿4:50﴾ وَيَقُولُونَ
X
അവര്‍ പറയുന്നു
طَاعَةٌ
X
അനുസരണം (ഞങ്ങള്‍ അനുസരണമുള്ളവരാണ്)
فَإِذَا بَرَزُوا
X
എന്നാല്‍ അവര്‍ പിന്തിരിഞ്ഞുപോയാല്‍
مِنْ عِندِكَ
X
നിന്റെ അടുക്കല്‍ നിന്ന്
بَيَّتَ
X
രാത്രിയില്‍ ഗൂഢാലോചന നടത്തുന്നു
طَائِفَةٌ
X
ഒരു വിഭാഗം
مِّنْهُمْ
X
അവരില്‍ നിന്നും
غَيْرَ الَّذِي تَقُولُۖ
X
അവര്‍ പറയുന്നതല്ലാത്തത്
وَاللَّهُ
X
അല്ലാഹു
يَكْتُبُ
X
രേഖപ്പെടുത്തുന്നു
مَا يُبَيِّتُونَۖ
X
അവര്‍ രാത്രിയില്‍ നടത്തുന്ന ഗൂഢാലോചന(യൊക്കെയും)
فَأَعْرِضْ
X
അതിനാല്‍ നീ അവഗണിക്കുക
عَنْهُمْ
X
അവരെ
وَتَوَكَّلْ
X
നീ ഭരമേല്‍പ്പിക്കുക
عَلَى اللَّهِۚ
X
അല്ലാഹുവില്‍
وَكَفَىٰ
X
മതി
بِاللَّهِ
X
അല്ലാഹുതന്നെ
وَكِيلًا
X
ഭരമേല്‍പ്പിക്കപ്പെടുന്നവനായി
﴿4:81﴾ وَمَن يُهَاجِرْ
X
നാട് വെടിയുന്നവന്‍
فِي سَبِيلِ اللَّهِ
X
അല്ലാഹു മാര്‍ഗത്തില്‍
يَجِدْ
X
അവന്‍ കണ്ടെത്തും
فِي الْأَرْضِ
X
ഭൂമിയില്‍
مُرَاغَمًا
X
അഭയസ്ഥാനങ്ങള്‍
كَثِيرًا
X
ധാരാളം
وَسَعَةًۚ
X
വിശാലതയും
وَمَن يَخْرُجْ
X
പുറപ്പെടുന്നവന്‍
مِن بَيْتِهِ
X
തന്റെ വീട്ടില്‍ നിന്ന്
مُهَاجِرًا
X
പലായനം ചെയ്യുന്നവനായി
إِلَى اللَّهِ
X
അല്ലാഹുവിലേക്ക്
وَرَسُولِهِ
X
അവന്റെ ദൂതനിലേക്കും
ثُمَّ يُدْرِكْهُ الْمَوْتُ
X
പിന്നെ മരണം അവനെ പിടികൂടുന്നു
فَقَدْ وَقَعَ
X
തീര്‍ച്ചയായും അപ്പോള്‍ സ്ഥിരപ്പെട്ടു
أَجْرُهُ
X
അവന്റെ പ്രതിഫലം
عَلَى اللَّهِۗ
X
അല്ലാഹുവിങ്കല്‍
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
غَفُورًا
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمًا
X
പരമദയാലു
﴿4:100﴾ رُّسُلًا
X
പ്രവാചകന്‍മാരെ
مُّبَشِّرِينَ
X
ശുഭവാര്‍ത്തയറിയിക്കുന്നവരായി
وَمُنذِرِينَ
X
മുന്നറിയിപ്പ് നല്‍കുന്നവരായും
لِئَلَّا يَكُونَ
X
ഇല്ലാതിരിക്കുന്നതിന് വേണ്ടി
لِلنَّاسِ
X
ജനങ്ങള്‍ക്ക്
عَلَى اللَّهِ
X
അല്ലാഹുവിന്നെതിരില്‍
حُجَّةٌ
X
ഒരു ന്യായവും
بَعْدَ الرُّسُلِۚ
X
ദൈവദൂതന്‍മാര്‍ക്ക് ശേഷം
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
عَزِيزًا
X
പ്രതാപി
حَكِيمًا
X
യുക്തിമാന്‍
﴿4:165﴾ إِلَّا طَرِيقَ
X
വഴിയല്ലാതെ
جَهَنَّمَ
X
നരകത്തിന്റെ
خَالِدِينَ
X
സ്ഥിരവാസികളായിരിക്കും
فِيهَا
X
അതില്‍
أَبَدًاۚ
X
എന്നെന്നും
وَكَانَ ذَٰلِكَ
X
അത് ആയിരിക്കുന്നു
عَلَى اللَّهِ
X
അല്ലാഹുവിന്
يَسِيرًا
X
എളുപ്പമായത്
﴿4:169﴾ يَا أَهْلَ الْكِتَابِ
X
വേദക്കാരേ
لَا تَغْلُوا
X
നിങ്ങള്‍ അതിര് കവിയരുത്
فِي دِينِكُمْ
X
നിങ്ങളുടെ മതകാര്യത്തില്‍
وَلَا تَقُولُوا
X
നിങ്ങള്‍ പറയരുത്
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
إِلَّا الْحَقَّۚ
X
സത്യമല്ലാതെ
إِنَّمَا الْمَسِيحُ
X
തീര്‍ച്ചയായും മസീഹ്
عِيسَى ابْنُ مَرْيَمَ
X
മര്‍യമിന്റെ പുത്രന്‍ ഈസാ
رَسُولُ اللَّهِ
X
അല്ലാഹുവിന്റെ ദൂതനാണ്
وَكَلِمَتُهُ
X
അവന്റെ വചനവും
أَلْقَاهَا
X
അവന്‍ ഇത് ഇട്ടുകൊടുത്തിരിക്കുന്നു
إِلَىٰ مَرْيَمَ
X
മര്‍യമിലേക്ക്
وَرُوحٌ
X
ഒരാത്മാവും
مِّنْهُۖ
X
അവന്‍ങ്കല്‍ നിന്നുള്ള
فَآمِنُوا
X
അതിനാല്‍ നിങ്ങള്‍ വിശ്വസിക്കുക
بِاللَّهِ
X
അല്ലാഹുവില്‍
وَرُسُلِهِۖ
X
അവന്റെ ദൂതന്‍മാരിലും
وَلَا تَقُولُوا
X
നിങ്ങള്‍ പറയരുത്
ثَلَاثَةٌۚ
X
ത്രിത്വം (എന്നവാക്ക്)
انتَهُوا
X
നിങ്ങള്‍ (അത്) അവസാനിപ്പിക്കുക
خَيْرًا
X
ഉത്തമം (അതാണ് )
لَّكُمْۚ
X
നിങ്ങള്‍ക്ക്
إِنَّمَا اللَّهُ
X
നിശ്ചയമായും അല്ലാഹു
إِلَٰهٌ
X
ദൈവമാകുന്നു
وَاحِدٌۖ
X
ഏകന്‍
سُبْحَانَهُ
X
അവന്‍ എത്ര പരിശുദ്ധന്‍
أَن يَكُونَ لَهُ
X
അവന് ഉണ്ടാകുന്നതില്‍ നിന്ന്
وَلَدٌۘ
X
ഒരു പുത്രന്‍
لَّهُ
X
അവനുള്ളതാണ്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِۗ
X
ഭൂമിയിലുള്ളതും
وَكَفَىٰ بِاللَّهِ
X
അല്ലാഹു തന്നെ മതി
وَكِيلًا
X
കൈകാര്യകര്‍ത്താവായി
﴿4:171﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
اذْكُرُوا
X
നിങ്ങള്‍ ഓര്‍ക്കുക
نِعْمَتَ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹം
عَلَيْكُمْ
X
നിങ്ങള്‍ക്ക്
إِذْ هَمَّ
X
ഉദ്ദേശിച്ചപ്പോള്‍(ഒരുമ്പെട്ടപ്പോള്‍)
قَوْمٌ
X
ഒരുകൂട്ടര്‍
أَن يَبْسُطُوا
X
അവര്‍ ഓങ്ങാന്‍
إِلَيْكُمْ
X
നിങ്ങള്‍ക്കുനേരെ
أَيْدِيَهُمْ
X
അവരുടെ കൈകള്‍
فَكَفَّ
X
അപ്പോള്‍ അവന്‍ തടഞ്ഞുനിര്‍ത്തി
أَيْدِيَهُمْ
X
അവരുടെ കൈകളെ
عَنكُمْۖ
X
നിങ്ങളില്‍നിന്ന്
وَاتَّقُوا اللَّهَۚ
X
അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക
وَعَلَى اللَّهِ
X
അല്ലാഹുവില്‍
فَلْيَتَوَكَّلِ
X
സര്‍വം സമര്‍പ്പിക്കട്ടെ
الْمُؤْمِنُونَ
X
സത്യവിശ്വാസികള്‍
﴿5:11﴾ قَالَ
X
പറഞ്ഞു
رَجُلَانِ
X
രണ്ടുപേര്‍
مِنَ الَّذِينَ يَخَافُونَ
X
(അല്ലാഹുവെ) ഭയപ്പെടുന്നവരില്‍പെട്ട
أَنْعَمَ اللَّهُ
X
അല്ലാഹു അനുഗ്രഹിച്ചിരിക്കുന്നു
عَلَيْهِمَا
X
അവരിരുവരെയും
ادْخُلُوا
X
നിങ്ങള്‍ കടന്നുചെല്ലുക
عَلَيْهِمُ
X
അവരുടെ അടുത്ത്
الْبَابَ
X
(പട്ടണ)വാതിലിലൂടെ
فَإِذَا دَخَلْتُمُوهُ
X
അങ്ങനെ നിങ്ങള്‍ അതിലൂടെ കടന്നുചെന്നാല്‍
فَإِنَّكُمْ
X
തീര്‍ച്ചയായും നിങ്ങള്‍
غَالِبُونَۚ
X
വിജയികളാകുന്നു
وَعَلَى اللَّهِ
X
അല്ലാഹുവില്‍
فَتَوَكَّلُوا
X
നിങ്ങള്‍ ഭരമേല്‍പിക്കുക
إِن كُنتُم
X
നിങ്ങള്‍ ആണെങ്കില്‍
مُّؤْمِنِينَ
X
വിശ്വാസികള്‍
﴿5:23﴾ مَا جَعَلَ اللَّهُ
X
അല്ലാഹു നിശ്ചയിച്ചിട്ടില്ല
مِن بَحِيرَةٍ
X
യാതൊരു ബഹീറയും
وَلَا سَائِبَةٍ
X
സാഇബയെയും ഇല്ല
وَلَا وَصِيلَةٍ
X
വസ്വീലയെയും ഇല്ല
وَلَا حَامٍۙ
X
ഹാമിനെയും ഇല്ല
وَلَٰكِنَّ
X
എന്നാല്‍
الَّذِينَ كَفَرُوا
X
നിഷേധിച്ചവര്‍
يَفْتَرُونَ
X
അവര്‍ കെട്ടിച്ചമക്കുന്നു
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
الْكَذِبَۖ
X
കള്ളം
وَأَكْثَرُهُمْ
X
അവരിലേറെപേരും
لَا يَعْقِلُونَ
X
അവര്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ല
﴿5:103﴾ وَمَنْ
X
ആരുണ്ട്
أَظْلَمُ
X
കടുത്ത അക്രമി
مِمَّنِ افْتَرَىٰ
X
കെട്ടിച്ചമച്ചവനെക്കാള്‍
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
كَذِبًا
X
കള്ളം
أَوْ
X
അല്ലെങ്കില്‍
كَذَّبَ
X
അവര്‍ തള്ളിപ്പറഞ്ഞു(തള്ളിപ്പറഞ്ഞവനെക്കാള്‍)
بِآيَاتِهِۗ
X
അവന്റെ വചനങ്ങളെ
إِنَّهُ لَا يُفْلِحُ
X
തീര്‍ച്ചയായും വിജയിക്കുകയില്ല
الظَّالِمُونَ
X
അക്രമികള്‍
﴿6:21﴾ وَمَنْ
X
ആരുണ്ട്?
أَظْلَمُ
X
വലിയ അക്രമി
مِمَّنِ
X
ഒരാളെക്കാള്‍
افْتَرَىٰ
X
അവന്‍ കെട്ടിയുണ്ടാക്കി
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
كَذِبًا
X
കള്ളം
أَوْ
X
അല്ലെങ്കില്‍
قَالَ
X
അവന്‍ പറഞ്ഞു(വാദിച്ചു)
أُوحِيَ
X
ദിവ്യബോധനം നല്‍കപ്പെട്ടിരിക്കുന്നുവെന്ന്
إِلَيَّ
X
തനിക്ക്
وَلَمْ يُوحَ
X
(യഥാര്‍ഥത്തില്‍) ദിവ്യബോധനമായി നല്‍കപ്പെട്ടിട്ടില്ല
إِلَيْهِ
X
അവന്
شَيْءٌ
X
ഒന്നും
وَمَن
X
ഒരാളെക്കാളും
قَالَ
X
അവന്‍ പറഞ്ഞു(വീമ്പ് പറഞ്ഞു)
سَأُنزِلُ
X
ഞാന്‍ അവതരിപ്പിക്കും
مِثْلَ
X
പോലുള്ളത്
مَا أَنزَلَ اللَّهُۗ
X
അല്ലാഹു അവതരിപ്പിച്ചത്
وَلَوْ تَرَىٰ
X
നീ കണ്ടിരുന്നെങ്കില്‍
إِذِ
X
സന്ദര്‍ഭം
الظَّالِمُونَ
X
അക്രമികള്‍
فِي غَمَرَاتِ
X
വേദനയില്‍ (വെപ്രാളത്തില്‍)
الْمَوْتِ
X
മരണത്തിന്റെ
وَالْمَلَائِكَةُ
X
മലക്കുകളായിരിക്കെ
بَاسِطُو
X
നീട്ടിയവര്‍
أَيْدِيهِمْ
X
അവരുടെ കൈകള്‍
أَخْرِجُوا
X
നിങ്ങള്‍ പുറത്ത് തള്ളുക
أَنفُسَكُمُۖ
X
നിങ്ങളുടെ ആത്മാക്കളെ
الْيَوْمَ
X
ഇന്ന്
تُجْزَوْنَ
X
നിങ്ങള്‍ക്ക് പ്രതിഫലമായി നല്‍കപ്പെടും
عَذَابَ
X
ശിക്ഷ
الْهُونِ
X
നിന്ദ്യമായ
بِمَا كُنتُمْ تَقُولُونَ
X
നിങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നതിന്റെ ഫലമായി
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
غَيْرَ
X
അല്ലാത്തത്
الْحَقِّ
X
സത്യം
وَكُنتُمْ
X
നിങ്ങളായിരുന്നു
عَنْ آيَاتِهِ
X
അവന്റെ ദൃഷ്ടാന്തങ്ങളെ
تَسْتَكْبِرُونَ
X
നിങ്ങള്‍ അഹങ്കാരത്തോടെ തള്ളിക്കളയുന്നു
﴿6:93﴾ قَدْ خَسِرَ
X
തീര്‍ച്ചയായും നഷ്ടത്തില്‍പെട്ടു
الَّذِينَ قَتَلُوا
X
കൊന്നവര്‍
أَوْلَادَهُمْ
X
സ്വന്തം മക്കളെ
سَفَهًا
X
അവിവേകം കാരണം
بِغَيْرِ
X
ഇല്ലാതെ
عِلْمٍ
X
ഒരു വിവരവും
وَحَرَّمُوا
X
അവര്‍ നിഷിദ്ധമാക്കുകയും ചെയ്തു
مَا رَزَقَهُمُ اللَّهُ
X
അവര്‍ക്ക് അല്ലാഹു നല്‍കിയതിനെ
افْتِرَاءً
X
കെട്ടിച്ചമച്ച
عَلَى اللَّهِۚ
X
അല്ലാഹുവിന്റെ പേരില്‍
قَدْ ضَلُّوا
X
സംശയമില്ല, അവര്‍ വഴികേടിലായിരിക്കുന്നു
وَمَا كَانُوا
X
അവര്‍ ആയിരുന്നില്ല
مُهْتَدِينَ
X
നേര്‍വഴിപ്രാപിച്ചവര്‍
﴿6:140﴾ وَمِنَ الْإِبِلِ
X
ഒട്ടകങ്ങളില്‍നിന്ന്
اثْنَيْنِ
X
രണ്ട്
وَمِنَ الْبَقَرِ
X
പശുവര്‍ഗത്തില്‍നിന്ന്
اثْنَيْنِۗ
X
രണ്ട്
قُلْ
X
നീ പറയുക(ചോദിക്കുക)
آلذَّكَرَيْنِ
X
രണ്ട് ആണ്‍വര്‍ഗങ്ങളെയാണോ
حَرَّمَ
X
അവന്‍ നിഷിദ്ധമാക്കി(നിഷിദ്ധമാക്കിയത്)
أَمِ الْأُنثَيَيْنِ
X
അതോ, രണ്ട് പെണ്‍വര്‍ഗങ്ങളെയോ
أَمَّا اشْتَمَلَتْ
X
അതുമല്ലെങ്കില്‍ ഉള്‍ക്കൊണ്ടതിനെയാണോ
عَلَيْهِ
X
അതിനെ
أَرْحَامُ
X
ഗര്‍ഭാശയങ്ങള്‍
الْأُنثَيَيْنِۖ
X
ഇരുതരം പെണ്‍വര്‍ഗങ്ങളുടെ
أَمْ كُنتُمْ
X
അല്ലെങ്കില്‍ നിങ്ങളായിരുന്നോ
شُهَدَاءَ
X
സാക്ഷികള്‍
إِذْ
X
സന്ദര്‍ഭത്തില്‍
وَصَّاكُمُ اللَّهُ
X
നിങ്ങളെ അല്ലാഹു ഉപദേശിച്ചു(ച്ച)
بِهَٰذَاۚ
X
ഇത്
فَمَنْ
X
അപ്പോള്‍ ആരുണ്ട്
أَظْلَمُ
X
കൊടിയ അക്രമി
مِمَّنِ
X
ഒരാളെക്കാള്‍
افْتَرَىٰ
X
അവന്‍ കെട്ടിച്ചമച്ചു
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
كَذِبًا
X
കള്ളം
لِّيُضِلَّ
X
അവന്‍ പിഴപ്പിക്കാന്‍വേണ്ടി
النَّاسَ
X
ജനങ്ങളെ
بِغَيْرِ
X
ഇല്ലാതെ
عِلْمٍۗ
X
ഒരു വിവരവും
إِنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
لَا يَهْدِي
X
അവന്‍ നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ
X
ജനതയെ
الظَّالِمِينَ
X
അക്രമികളായ
﴿6:144﴾ وَإِذَا فَعَلُوا
X
അവര്‍ ചെയ്താല്‍
فَاحِشَةً
X
മ്ലേച്ഛവൃത്തി
قَالُوا
X
അവര്‍ പറഞ്ഞു (പറയുന്നു)
وَجَدْنَا
X
ഞങ്ങള്‍ കണ്ടു
عَلَيْهَا
X
അതിന്‍മേലായി
آبَاءَنَا
X
ഞങ്ങളുടെ പിതാക്കന്‍മാരെ
وَاللَّهُ أَمَرَنَا
X
അല്ലാഹു ഞങ്ങളോടു കല്‍പിച്ചു
بِهَاۗ
X
ഇത്
قُلْ
X
നീ പറയുക
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يَأْمُرُ
X
അവന്‍ കല്‍പിക്കുകയില്ല
بِالْفَحْشَاءِۖ
X
മ്ലേച്ഛവൃത്തി (ചെയ്യാന്‍)
أَتَقُولُونَ
X
നിങ്ങള്‍ പറയുന്നുവോ
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
مَا لَا تَعْلَمُونَ
X
നിങ്ങള്‍ അറിയാത്തത്
﴿7:28﴾ قُلْ
X
നീ പറയുക
إِنَّمَا
X
മാത്രമാണ്
حَرَّمَ
X
നിഷിദ്ധമാക്കി
رَبِّيَ
X
എന്റെ നാഥന്‍
الْفَوَاحِشَ
X
നീചവൃത്തികള്‍
مَا ظَهَرَ
X
പരസ്യമായത്
مِنْهَا
X
അവയിലെ
وَمَا بَطَنَ
X
രഹസ്യമായതും
وَالْإِثْمَ
X
കുറ്റകൃത്യവും
وَالْبَغْيَ
X
അതിക്രമവും
بِغَيْرِ
X
ഇല്ലാതെയുള്ള
الْحَقِّ
X
ന്യായം
وَأَن تُشْرِكُوا
X
നിങ്ങള്‍ പങ്കുചേര്‍ക്കുന്നതും
بِاللَّهِ
X
അല്ലാഹുവില്‍
مَا لَمْ يُنَزِّلْ بِهِ
X
അവന്‍ ഇറക്കിത്തരാത്തതിനെ
سُلْطَانًا
X
ഒരു തെളിവും
وَأَن تَقُولُوا
X
നിങ്ങള്‍ പറഞ്ഞുണ്ടാക്കലും
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
مَا لَا تَعْلَمُونَ
X
നിങ്ങള്‍ക്കറിയാത്തത്
﴿7:33﴾ فَمَنْ
X
അപ്പോള്‍ ആരാണ്
أَظْلَمُ
X
കൊടിയ അക്രമി
مِمَّنِ
X
ഒരാളേക്കാള്‍
افْتَرَىٰ
X
അവന്‍ കെട്ടിച്ചമച്ചു
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
كَذِبًا
X
കള്ളം
أَوْ كَذَّبَ
X
അല്ലെങ്കില്‍ അവന്‍ കള്ളമാക്കിത്തള്ളി
بِآيَاتِهِۚ
X
അവന്റെ വചനങ്ങളെ
أُولَٰئِكَ
X
അവര്‍
يَنَالُهُمْ
X
അവര്‍ക്ക് ലഭിക്കും
نَصِيبُهُم
X
തങ്ങളുടെ വിഹിതം
مِّنَ الْكِتَابِۖ
X
ദൈവത്തിന്റെ വിധിതീര്‍പ്പനുസരിച്ചുള്ള
حَتَّىٰ إِذَا جَاءَتْهُمْ
X
അങ്ങനെ അവരുടെ അടുത്ത് ചെല്ലുമ്പോള്‍
رُسُلُنَا
X
നമ്മുടെ ദൂതന്‍മാര്‍
يَتَوَفَّوْنَهُمْ
X
അവര്‍ അവരെ മരിപ്പിക്കാനായി
قَالُوا
X
അവര്‍ ചോദിക്കും
أَيْنَ
X
എവിടെ
مَا كُنتُمْ تَدْعُونَ
X
നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിച്ചിരുന്നവര്‍
مِن دُونِ اللَّهِۖ
X
അല്ലാഹുവിനെ വിട്ട്
قَالُوا
X
അവര്‍ പറയും
ضَلُّوا
X
അവര്‍ വിട്ടുപോയിരിക്കുന്നു
عَنَّا
X
ഞങ്ങളെ
وَشَهِدُوا
X
അവര്‍ സാക്ഷ്യം വഹിക്കുകയും ചെയ്യും
عَلَىٰ أَنفُسِهِمْ
X
തങ്ങള്‍ക്കെതിരെ
أَنَّهُمْ
X
തീര്‍ച്ചയായും അവര്‍
كَانُوا
X
അവര്‍ ആയിരുന്നു(വെന്ന്)
كَافِرِينَ
X
സത്യനിഷേധികള്‍
﴿7:37﴾ قَدِ افْتَرَيْنَا
X
ഞങ്ങള്‍ കെട്ടിച്ചമച്ചു
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
كَذِبًا
X
കള്ളം
إِنْ عُدْنَا
X
ഞങ്ങള്‍ തിരിച്ചു വരികയാണെങ്കില്‍
فِي مِلَّتِكُم
X
നിങ്ങളുടെ മതത്തിലേക്ക്
بَعْدَ
X
ശേഷം
إِذْ نَجَّانَا
X
ഞങ്ങളെ രക്ഷപ്പെടുത്തിയതിനു
اللَّهُ
X
അല്ലാഹു
مِنْهَاۚ
X
അതില്‍ നിന്ന്
وَمَا يَكُونُ
X
പാടില്ലാത്തതാണ്
لَنَا
X
ഞങ്ങള്‍ക്ക്
أَن نَّعُودَ
X
ഞങ്ങള്‍ തിരിച്ചുവരല്‍
فِيهَا
X
അതിലേക്ക്
إِلَّا
X
അല്ലാതെ
أَن يَشَاءَ
X
ഉദ്ദേശിച്ചാല്‍
اللَّهُ
X
അല്ലാഹു
رَبُّنَاۚ
X
ഞങ്ങളുടെ നാഥനായ
وَسِعَ
X
വിശാലനായിരിക്കുന്നു
رَبُّنَا
X
ഞങ്ങളുടെ നാഥന്‍
كُلَّ شَيْءٍ
X
എല്ലാ സംഗതിയിലും
عِلْمًاۚ
X
അറിവിനാല്‍
عَلَى اللَّهِ
X
അല്ലാഹുവില്‍
تَوَكَّلْنَاۚ
X
ഞങ്ങള്‍ ഭരമേല്‍പിച്ചു
رَبَّنَا
X
ഞങ്ങളുടെ നാഥാ
افْتَحْ
X
നീ തീരുമാനമെടുക്കേണമേ
بَيْنَنَا
X
ഞങ്ങള്‍ക്കിടയില്‍
وَبَيْنَ قَوْمِنَا
X
ഞങ്ങളുടെ ജനതക്കുമിടയില്‍
بِالْحَقِّ
X
ന്യായ പ്രകാരം
وَأَنتَ
X
നീയാണ്
خَيْرُ
X
ഏറ്റം ഉത്തമന്‍
الْفَاتِحِينَ
X
തീരുമാനമെടുക്കുന്നവരില്‍
﴿7:89﴾ حَقِيقٌ
X
ബാധ്യസ്ഥനാണ്
عَلَىٰ أَن لَّا أَقُولَ
X
ഞാന്‍ പറയാതിരിക്കാന്‍
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
إِلَّا
X
അല്ലാത്തത്
الْحَقَّۚ
X
സത്യം
قَدْ جِئْتُكُم
X
ഞാന്‍ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു
بِبَيِّنَةٍ
X
വ്യക്തമായ തെളിവുമായി
مِّن رَّبِّكُمْ
X
നിങ്ങളുടെ നാഥനില്‍ നിന്നുള്ള
فَأَرْسِلْ
X
അതിനാല്‍ നീ അയക്കുക
مَعِيَ
X
എന്നോടൊപ്പം
بَنِي إِسْرَائِيلَ
X
ഇസ്രയേല്‍ മക്കളെ
﴿7:105﴾ فَخَلَفَ
X
പിന്നീട് പിന്‍ഗാമികളായി വന്നു
مِن بَعْدِهِمْ
X
അവര്‍ക്കു പിറകെ
خَلْفٌ
X
ഒരു (ദുഷ്ട) തലമുറ
وَرِثُوا
X
അവര്‍ അനന്തരമെടുത്തു
الْكِتَابَ
X
വേദഗ്രന്ഥം
يَأْخُذُونَ
X
അവര്‍ ശേഖരിക്കുന്നു
عَرَضَ
X
വിഭവം
هَٰذَا الْأَدْنَىٰ
X
ഈ അധമലോകത്തിന്റെ
وَيَقُولُونَ
X
അവര്‍ പറയുകയും ചെയ്യുന്നു
سَيُغْفَرُ لَنَا
X
ഞങ്ങള്‍ക്ക് പൊറുക്കപ്പെടും
وَإِن يَأْتِهِمْ
X
അവര്‍ക്ക് വന്നുകിട്ടിയാല്‍
عَرَضٌ
X
വിഭവം
مِّثْلُهُ
X
അത്തരത്തിലുള്ള
يَأْخُذُوهُۚ
X
അതവര്‍ സ്വീകരിക്കും
أَلَمْ يُؤْخَذْ
X
വാങ്ങുക(യും) ചെയ്തിട്ടില്ലേ
عَلَيْهِم
X
അവരോട്
مِّيثَاقُ
X
കരാര്‍
الْكِتَابِ
X
വേദഗ്രന്ഥത്തിലൂടെ
أَن لَّا يَقُولُوا
X
അവര്‍ പറയുകയില്ലെന്ന്
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
إِلَّا الْحَقَّ
X
സത്യമല്ലാതെ
وَدَرَسُوا
X
അവര്‍ പഠിക്കുകയും ചെയ്തു
مَا فِيهِۗ
X
അതിലുള്ളത്
وَالدَّارُ الْآخِرَةُ
X
പരലോക ഭവനമാണ്
خَيْرٌ
X
ഉത്തമം
لِّلَّذِينَ يَتَّقُونَۗ
X
ഭക്തി പുലര്‍ത്തുന്നവര്‍ക്ക്
أَفَلَا تَعْقِلُونَ
X
നിങ്ങള്‍ ആലോചിച്ചറിയുന്നില്ലേ
﴿7:169﴾ إِذْ
X
സന്ദര്‍ഭം
يَقُولُ
X
പറഞ്ഞുകൊണ്ടിരുന്നു
الْمُنَافِقُونَ
X
കപടവിശ്വാസികള്‍
وَالَّذِينَ
X
ഒരു കൂട്ടരും
فِي قُلُوبِهِم
X
അവരുടെ മനസ്സുകളില്‍
مَّرَضٌ
X
ദീനമുണ്ട്
غَرَّ
X
വഞ്ചിച്ചിരിക്കുന്നു
هَٰؤُلَاءِ
X
ഇക്കൂട്ടരെ
دِينُهُمْۗ
X
അവരുടെ മതം
وَمَن
X
ആരെങ്കിലും
يَتَوَكَّلْ
X
ഭരമേല്‍പ്പിക്കുന്നുവെങ്കില്‍
عَلَى اللَّهِ
X
അല്ലാഹുവില്‍
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
عَزِيزٌ
X
അജയ്യനാണ്
حَكِيمٌ
X
യുക്തിമാനും
﴿8:49﴾ وَإِن جَنَحُوا
X
അവര്‍ ചാഞ്ഞാല്‍ (സന്നദ്ധരായാല്‍)
لِلسَّلْمِ
X
സന്ധിക്ക്
فَاجْنَحْ
X
നീയും ചായുക (സന്നദ്ധമാവുക)
لَهَا
X
അതിലേക്ക്
وَتَوَكَّلْ
X
നീ ഭരമേല്‍പിക്കുകയും ചെയ്യുക
عَلَى اللَّهِۚ
X
അല്ലാഹുവില്‍
إِنَّهُ هُوَ
X
തീര്‍ച്ചയായും അവന്‍ തന്നെയാണ്
السَّمِيعُ
X
എല്ലാം കേള്‍ക്കുന്നവന്‍
الْعَلِيمُ
X
എല്ലാം അറിയുന്നവനും
﴿8:61﴾ قُل
X
നീ പറയുക
لَّن يُصِيبَنَا
X
ഞങ്ങളെ ബാധിക്കുകയില്ല
إِلَّا مَا كَتَبَ اللَّهُ
X
അല്ലാഹു വിധിച്ചതല്ലാതെ
لَنَا
X
ഞങ്ങള്‍ക്ക്
هُوَ
X
അവനാണ്
مَوْلَانَاۚ
X
ഞങ്ങളുടെ രക്ഷകന്‍
وَعَلَى اللَّهِ
X
അല്ലാഹുവില്‍
فَلْيَتَوَكَّلِ
X
ഭരമേല്‍പ്പിച്ചുകൊളളട്ടെ
الْمُؤْمِنُونَ
X
സത്യവിശ്വാസികള്‍
﴿9:51﴾ فَمَنْ أَظْلَمُ
X
കടുത്ത അക്രമി ആരാണ്
مِمَّنِ افْتَرَىٰ
X
കെട്ടിചമച്ചവനേക്കാള്‍
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
كَذِبًا
X
കള്ളം
أَوْ كَذَّبَ
X
അല്ലെങ്കില്‍ കള്ളമാക്കി തള്ളിയവനേക്കാള്‍
بِآيَاتِهِۚ
X
അവന്റെ വചനങ്ങളെ
إِنَّهُ
X
നിശ്ചയം
لَا يُفْلِحُ
X
വിജയിക്കുകയില്ല
الْمُجْرِمُونَ
X
പാപികള്‍
﴿10:17﴾ قُلْ
X
നീ പറയുക
أَرَأَيْتُم
X
നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ
مَّا أَنزَلَ
X
ഇറക്കിത്തന്നതിനെക്കുറിച്ച്
اللَّهُ
X
അല്ലാഹു
لَكُم
X
നിങ്ങള്‍ക്ക്
مِّن رِّزْقٍ
X
ആഹാരം
فَجَعَلْتُم
X
എന്നിട്ടു നിങ്ങളാക്കി
مِّنْهُ
X
അവയില്‍ ചിലതിനെ
حَرَامًا
X
നിഷിദ്ധം
وَحَلَالًا
X
(മറ്റു ചിലതിനെ) അനുവദനീയവും
قُلْ
X
നീ ചോദിക്കുക
آللَّهُ
X
അല്ലാഹുവാണോ
أَذِنَ لَكُمْۖ
X
നിങ്ങള്‍ക്ക് അനുമതി നല്‍കി
أَمْ عَلَى اللَّهِ
X
അതോ അല്ലാഹുവിന്റെ പേരില്‍
تَفْتَرُونَ
X
നിങ്ങള്‍ വ്യാജം ചമയ്ക്കുകയാണോ
﴿10:59﴾ وَمَا ظَنُّ
X
വിചാരം എന്തായിരിക്കും
الَّذِينَ يَفْتَرُونَ
X
കള്ളം ചമച്ചുണ്ടാക്കുന്നവരുടെ
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
الْكَذِبَ
X
കള്ളം
يَوْمَ الْقِيَامَةِۗ
X
ഉയിര്‍ത്തെഴുന്നേല്‍പു നാളില്‍
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَذُو فَضْلٍ
X
ഔദാര്യമുള്ളവനാണ്
عَلَى النَّاسِ
X
ജനത്തോട്
وَلَٰكِنَّ
X
എന്നാല്‍
أَكْثَرَهُمْ
X
അവരിലേറെപ്പേരും
لَا يَشْكُرُونَ
X
നന്ദി കാണിക്കുന്നില്ല
﴿10:60﴾ قَالُوا
X
അവര്‍ പറഞ്ഞു
اتَّخَذَ اللَّهُ
X
അല്ലാഹു സ്വീകരിച്ചിരിക്കുന്നു
وَلَدًاۗ
X
പുത്രനെ
سُبْحَانَهُۖ
X
അവന്‍ എത്ര പരിശുദ്ധന്‍
هُوَ الْغَنِيُّۖ
X
അവന്‍ സ്വയം പര്യാപ്തനാകുന്നു
لَهُ
X
അവന്റേതാണ്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളവ
وَمَا فِي الْأَرْضِۚ
X
ഭൂമിയിലുള്ളവയും
إِنْ عِندَكُم
X
നിങ്ങളുടെ പക്കലില്ല
مِّن سُلْطَانٍ
X
ഒരു പ്രമാണവും
بِهَٰذَاۚ
X
ഇതിന്ന്(ഈ വാദത്തിന്ന്)
أَتَقُولُونَ
X
നിങ്ങള്‍ പറയുന്നുവോ
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
مَا لَا تَعْلَمُونَ
X
നിങ്ങള്‍ക്കറിവില്ലാത്തത്
﴿10:68﴾ قُلْ
X
നീ പറയുക
إِنَّ الَّذِينَ يَفْتَرُونَ
X
നിശ്ചയം, കെട്ടിചമയ്ക്കുന്നവര്‍
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
الْكَذِبَ
X
കള്ളം
لَا يُفْلِحُونَ
X
അവര്‍ വിജയിക്കുകയില്ല
﴿10:69﴾ وَاتْلُ
X
നീ ഓതിക്കേള്‍പ്പിക്കുക
عَلَيْهِمْ
X
അവരെ
نَبَأَ
X
കഥ
نُوحٍ
X
നൂഹിന്റെ
إِذْ قَالَ
X
അദ്ദേഹം പറഞ്ഞ സന്ദര്‍ഭം
لِقَوْمِهِ
X
തന്റെ ജനതയോട്
يَا قَوْمِ
X
എന്റെ ജനമേ
إِن كَانَ كَبُرَ
X
ദുസ്സഹമായിരിക്കുന്നുവെങ്കില്‍
عَلَيْكُم
X
നിങ്ങള്‍ക്ക്
مَّقَامِي
X
എന്റെ സാന്നിധ്യം
وَتَذْكِيرِي
X
എന്റെ ഉണര്‍ത്തലും
بِآيَاتِ اللَّهِ
X
അല്ലാഹുവിന്റെ വചനങ്ങളെ സംബന്ധിച്ച
فَعَلَى اللَّهِ
X
അല്ലാഹുവില്‍
تَوَكَّلْتُ
X
ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നു
فَأَجْمِعُوا
X
നിങ്ങള്‍ സംയുക്തമായി തീരുമാനിച്ചുകൊള്ളുക
أَمْرَكُمْ
X
നിങ്ങളുടെ കാര്യം
وَشُرَكَاءَكُمْ
X
നിങ്ങളുടെ പങ്കാളികളും
ثُمَّ
X
പിന്നെ
لَا يَكُنْ
X
ആകരുത്
أَمْرُكُمْ
X
നിങ്ങളുടെ തീരുമാനം
عَلَيْكُمْ
X
നിങ്ങള്‍ക്ക്
غُمَّةً
X
അവ്യക്തം
ثُمَّ اقْضُوا
X
പിന്നെ അത് നടപ്പാക്കിക്കൊള്ളുക
إِلَيَّ
X
എനിക്കെതിരെ
وَلَا تُنظِرُونِ
X
നിങ്ങള്‍ എനിക്കൊട്ടും അവധി തരേണ്ടതില്ല
﴿10:71﴾ فَإِن تَوَلَّيْتُمْ
X
അഥവാ, നിങ്ങള്‍ പിന്തിരിയുന്നുവെങ്കില്‍
فَمَا سَأَلْتُكُم
X
ഞാന്‍ നിങ്ങളോട് ആവശ്യപ്പെട്ടിട്ടില്ലല്ലോ
مِّنْ أَجْرٍۖ
X
ഒരു പ്രതിഫലവും
إِنْ أَجْرِيَ
X
എനിക്കുള്ള പ്രതിഫലമല്ല
إِلَّا عَلَى اللَّهِۖ
X
അല്ലാഹുവിങ്കലല്ലാതെ
وَأُمِرْتُ
X
ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു
أَنْ أَكُونَ
X
ഞാന്‍ ആയിരിക്കാന്‍
مِنَ الْمُسْلِمِينَ
X
മുസ്‌ലികളില്‍
﴿10:72﴾ فَقَالُوا
X
അപ്പോഴവര്‍ പറഞ്ഞു
عَلَى اللَّهِ
X
അല്ലാഹുവില്‍
تَوَكَّلْنَا
X
ഞങ്ങള്‍ ഭരമേല്‍പ്പിച്ചിരിക്കുന്നു
رَبَّنَا
X
ഞങ്ങളുടെ നാഥാ
لَا تَجْعَلْنَا
X
ഞങ്ങളെ നീ ആക്കരുതേ
فِتْنَةً
X
പരീക്ഷണം
لِّلْقَوْمِ
X
ജനത്തിന്
الظَّالِمِينَ
X
അക്രമികളായ
﴿10:85﴾ وَمَا مِن دَابَّةٍ
X
ചരിക്കുന്ന ഒരു ജീവിയുമില്ല
فِي الْأَرْضِ
X
ഭൂമിയില്‍
إِلَّا عَلَى اللَّهِ
X
അല്ലാഹുവിന്റെ ഉത്തരവാദിത്തത്തിലായിട്ടല്ലാതെ
رِزْقُهَا
X
അതിന്റെ ആഹാരം
وَيَعْلَمُ
X
അവനറിയുന്നു
مُسْتَقَرَّهَا
X
അത് നിലകൊള്ളുന്ന ഇടം
وَمُسْتَوْدَعَهَاۚ
X
അത് ചെന്നെത്തുന്ന ഇടവും
كُلٌّ
X
എല്ലാം
فِي كِتَابٍ
X
ഒരു ഗ്രന്ഥത്തിലുണ്ട്
مُّبِينٍ
X
വ്യക്തമായ
﴿11:6﴾ وَمَنْ
X
ആരാണ്
أَظْلَمُ
X
കൊടിയ അക്രമി
مِمَّنِ افْتَرَىٰ
X
കെട്ടിച്ചമച്ചവനേക്കാള്‍
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
كَذِبًاۚ
X
കള്ളം
أُولَٰئِكَ
X
അവര്‍
يُعْرَضُونَ
X
അവര്‍ കൊണ്ടുവരപ്പെട്ടു
عَلَىٰ رَبِّهِمْ
X
തങ്ങളുടെ നാഥന്റെ (സന്നിധി)യില്‍
وَيَقُولُ
X
അപ്പോള്‍ പറയും
الْأَشْهَادُ
X
സാക്ഷികള്‍
هَٰؤُلَاءِ
X
ഇവര്‍
الَّذِينَ كَذَبُوا
X
കള്ളം പറഞ്ഞിരുന്നവരാണ്
عَلَىٰ رَبِّهِمْۚ
X
തങ്ങളുടെ നാഥന്റെ പേരില്‍
أَلَا
X
അറിയുക
لَعْنَةُ اللَّهِ
X
അല്ലാഹുവിന്റെ ശാപം
عَلَى الظَّالِمِينَ
X
അക്രമികളുടെ മേലാണ്
﴿11:18﴾ وَيَا قَوْمِ
X
എന്റെ ജനമേ
لَا أَسْأَلُكُمْ
X
ഞാന്‍ നിങ്ങളോട് ചോദിക്കുന്നില്ല
عَلَيْهِ
X
ഇതിന്റെ പേരില്‍
مَالًاۖ
X
സ്വത്ത്
إِنْ أَجْرِيَ
X
എന്റെ പ്രതിഫലമല്ല
إِلَّا عَلَى اللَّهِۚ
X
അല്ലാഹുവിങ്കലല്ലാതെ
وَمَا أَنَا
X
ഞാനല്ല
بِطَارِدِ
X
ആട്ടിയകറ്റുന്നവന്‍
الَّذِينَ آمَنُواۚ
X
വിശ്വസിച്ചവരെ
إِنَّهُم
X
തീര്‍ച്ചയായും അവര്‍
مُّلَاقُو
X
സന്ധിക്കുന്നവരാണ്
رَبِّهِمْ
X
തങ്ങളുടെ നാഥനുമായി
وَلَٰكِنِّي
X
എന്നാല്‍ ഞാന്‍
أَرَاكُمْ
X
നിങ്ങളെ കാണുന്നു
قَوْمًا
X
ഒരു ജനതയായി
تَجْهَلُونَ
X
നിങ്ങള്‍ അവിവേകം പ്രവര്‍ത്തിക്കുന്നു
﴿11:29﴾ إِنِّي
X
നിശ്ചയമായും ഞാന്‍
تَوَكَّلْتُ
X
ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നു
عَلَى اللَّهِ
X
അല്ലാഹുവില്‍
رَبِّي
X
എന്റെ നാഥന്‍
وَرَبِّكُمۚ
X
നിങ്ങളുടെയും നാഥന്‍
مَّا مِن دَابَّةٍ
X
ഒരു ജന്തുവുമില്ല
إِلَّا هُوَ
X
അവനായിട്ടല്ലാതെ
آخِذٌ
X
പിടിച്ചവന്‍
بِنَاصِيَتِهَاۚ
X
അതിന്റെ മൂര്‍ധാവ്
إِنَّ رَبِّي
X
നിസ്സംശയം എന്റെ നാഥന്‍
عَلَىٰ صِرَاطٍ
X
ഒരു വഴിയിലാണ്
مُّسْتَقِيمٍ
X
നേരായ
﴿11:56﴾ قَالَتْ
X
പറഞ്ഞു
لَهُمْ
X
അവരോട്
رُسُلُهُمْ
X
അവരുടെ ദൂതന്മാര്‍
إِن نَّحْنُ
X
ഞങ്ങള്‍ അല്ല
إِلَّا بَشَرٌ
X
മനുഷ്യരല്ലാതെ
مِّثْلُكُمْ
X
നിങ്ങളെ പോലുള്ള
وَلَٰكِنَّ اللَّهَ
X
പക്ഷേ അല്ലാഹു
يَمُنُّ
X
പ്രത്യേകം അനുഗ്രഹിക്കുന്നു
عَلَىٰ مَن يَشَاءُ
X
അവന്‍ ഇച്ഛിക്കുന്നവരെ
مِنْ عِبَادِهِۖ
X
തന്റെ ദാസരില്‍ നിന്ന്
وَمَا كَانَ لَنَا
X
ഞങ്ങള്‍ക്ക് നിവൃത്തിയില്ല
أَن نَّأْتِيَكُم
X
ഞങ്ങള്‍ നിങ്ങളുടെ അടുത്ത് വരാന്‍
بِسُلْطَانٍ
X
ഒരു തെളിവും കൊണ്ട്
إِلَّا بِإِذْنِ اللَّهِۚ
X
അല്ലാഹുവിന്റെ ഹിതമനുസരിച്ചല്ലാതെ
وَعَلَى اللَّهِ
X
അല്ലാഹുവിലാണ്
فَلْيَتَوَكَّلِ
X
ഭരമേല്‍പിക്കേണ്ടത്
الْمُؤْمِنُونَ
X
സത്യവിശ്വാസികള്‍
﴿14:11﴾ وَمَا لَنَا
X
ഞങ്ങള്‍ക്ക് എന്തുണ്ട്
أَلَّا نَتَوَكَّلَ
X
ഞങ്ങള്‍ ഭരമേല്‍പ്പിക്കാതിരിക്കാന്‍
عَلَى اللَّهِ
X
അല്ലാഹുവില്‍
وَقَدْ هَدَانَا
X
അവന്‍ ഞങ്ങളെ നേര്‍വഴിയിലാക്കിയിരിക്കുന്നു
سُبُلَنَاۚ
X
ഞങ്ങളുടെ മാര്‍ഗങ്ങളില്‍
وَلَنَصْبِرَنَّ
X
ഞങ്ങള്‍ ക്ഷമിക്കുകതന്നെ ചെയ്യും
عَلَىٰ مَا آذَيْتُمُونَاۚ
X
നിങ്ങള്‍ ഞങ്ങള്‍ക്കേല്‍പിക്കുന്ന ദ്രോഹത്തെ.
وَعَلَى اللَّهِ
X
അല്ലാഹുവില്‍ മാത്രം
فَلْيَتَوَكَّلِ
X
ഭരമേല്‍പിക്കട്ടെ
الْمُتَوَكِّلُونَ
X
ഭരമേല്‍പിക്കുന്നവര്‍
﴿14:12﴾ وَمَا ذَٰلِكَ
X
അതല്ല
عَلَى اللَّهِ
X
അല്ലാഹുവിന്
بِعَزِيزٍ
X
പ്രയാസകരം
﴿14:20﴾ رَبَّنَا
X
ഞങ്ങളുടെ നാഥാ
إِنَّكَ
X
തീര്‍ച്ചയായും നീ
تَعْلَمُ
X
നീ അറിയുന്നു
مَا نُخْفِي
X
ഞങ്ങള്‍ മറച്ചുവെക്കുന്നത്
وَمَا نُعْلِنُۗ
X
ഞങ്ങള്‍ പരസ്യമാക്കുന്നതും
وَمَا يَخْفَىٰ
X
മറഞ്ഞിരിക്കുന്നില്ല
عَلَى اللَّهِ
X
അല്ലാഹുവിന്ന്
مِن شَيْءٍ
X
ഒന്നും
فِي الْأَرْضِ
X
ഭൂമിയില്‍
وَلَا فِي السَّمَاءِ
X
ആകാശത്തിലുമില്ല
﴿14:38﴾ وَعَلَى اللَّهِ
X
അല്ലാഹുവിന്റെ ബാധ്യതയാകുന്നു
قَصْدُ السَّبِيلِ
X
നേര്‍വഴികാണിക്കല്‍
وَمِنْهَا
X
അവയില്‍(വഴികളില്‍) ഉണ്ടായിരിക്കെ
جَائِرٌۚ
X
പിഴച്ചത്
وَلَوْ شَاءَ
X
അവന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍
لَهَدَاكُمْ
X
അവന്‍ നിങ്ങളെ നേര്‍മാര്‍ഗ്ഗത്തിലാക്കുമായിരുന്നു
أَجْمَعِينَ
X
എല്ലാവരെയും
﴿16:9﴾ وَلَا تَقُولُوا
X
നിങ്ങള്‍ പറയരുത്
لِمَا تَصِفُ
X
വിശേഷിപ്പിക്കുന്നതനുസരിച്ച്
أَلْسِنَتُكُمُ
X
നിങ്ങളുടെ നാവുകള്‍
الْكَذِبَ
X
കളവ്
هَٰذَا
X
ഇത്
حَلَالٌ
X
അനുവദനീയം
وَهَٰذَا
X
ഇത്
حَرَامٌ
X
നിഷിദ്ധം
لِّتَفْتَرُوا
X
നിങ്ങള്‍ കെട്ടിച്ചമക്കാന്‍
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
الْكَذِبَۚ
X
കളവ്
إِنَّ
X
നിശ്ചയമായും ഒരുത്തര്‍
الَّذِينَ يَفْتَرُونَ
X
അവര്‍ കെട്ടിച്ചമക്കുന്നു
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
الْكَذِبَ
X
കളവ്
لَا يُفْلِحُونَ
X
അവര്‍ വിജയിക്കുകയില്ല
﴿16:116﴾ هَٰؤُلَاءِ
X
ഇവര്‍
قَوْمُنَا
X
ഞങ്ങളുടെ ജനത
اتَّخَذُوا
X
അവര്‍ സ്വീകരിച്ചു
مِن دُونِهِ
X
അവനെക്കൂടാതെ
آلِهَةًۖ
X
പല ദൈവങ്ങളെയും
لَّوْلَا يَأْتُونَ
X
അവര്‍ എന്തു കൊണ്ടു വരുന്നില്ല
عَلَيْهِم
X
അവരെ (ദൈവങ്ങളെ) സംബന്ധിച്ച്
بِسُلْطَانٍ
X
ഒരു പ്രമാണവുമായി
بَيِّنٍۖ
X
വ്യക്തമായ
فَمَنْ
X
അപ്പോള്‍ ആരാണ്
أَظْلَمُ
X
കടുത്ത അക്രമി
مِمَّنِ
X
ഒരുത്തനേക്കാള്‍
افْتَرَىٰ
X
അവന്‍ കെട്ടിച്ചമച്ചു
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
كَذِبًا
X
കളവ്
﴿18:15﴾ قَالَ
X
പറഞ്ഞു
لَهُم
X
അവരോട്
مُّوسَىٰ
X
മൂസ
وَيْلَكُمْ
X
നിങ്ങള്‍ക്ക് നാശം
لَا تَفْتَرُوا
X
നിങ്ങള്‍ കെട്ടിച്ചമക്കരുത്
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
كَذِبًا
X
കളവ്
فَيُسْحِتَكُم
X
അപ്പോള്‍ അവന്‍ നിങ്ങളെ ഉന്മൂലനം ചെയ്യും
بِعَذَابٍۖ
X
(വല്ല) ശിക്ഷയും മുഖേന
وَقَدْ خَابَ
X
തീര്‍ച്ചയായും പരാജയപ്പെട്ടിരിക്കുന്നു
مَنِ افْتَرَىٰ
X
കെട്ടിച്ചമച്ചവന്‍
﴿20:61﴾ أَلَمْ تَعْلَمْ
X
നീയറിഞ്ഞില്ലേ
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
يَعْلَمُ
X
അവന്‍ അറിയുന്നു
مَا فِي السَّمَاءِ
X
ആകാശങ്ങളിലുള്ളത്
وَالْأَرْضِۗ
X
ഭൂമിയിലുള്ളതും
إِنَّ ذَٰلِكَ
X
തീര്‍ച്ചയായും അത്
فِي كِتَابٍۚ
X
ഒരു രേഖയിലുണ്ട്
إِنَّ ذَٰلِكَ
X
തീര്‍ച്ചയായും അത്
عَلَى اللَّهِ
X
അല്ലാഹുവിനെ സംബന്ധിച്ച്
يَسِيرٌ
X
എളുപ്പമാണ്
﴿22:70﴾ إِنْ هُوَ
X
ഇവനല്ല
إِلَّا رَجُلٌ
X
ഒരുത്തനല്ലാതെ
افْتَرَىٰ
X
അവന്‍ കെട്ടിച്ചമച്ചു
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
كَذِبًا
X
കളവ്
وَمَا نَحْنُ
X
നാം അല്ല
لَهُ
X
ഇവനില്‍
بِمُؤْمِنِينَ
X
വിശ്വസിക്കുന്നവര്‍
﴿23:38﴾ فَتَوَكَّلْ
X
അതിനാല്‍ നീ ഭരമേല്‍പിക്കുക
عَلَى اللَّهِۖ
X
അല്ലാഹുവില്‍
إِنَّكَ
X
ഉറപ്പായും നീ
عَلَى الْحَقِّ
X
സത്യത്തില്‍ തന്നെയാണ്
الْمُبِينِ
X
വ്യക്തമായ
﴿27:79﴾ أَوَلَمْ يَرَوْا
X
അവര്‍ ചിന്തിച്ചു നോക്കിയിട്ടില്ലേ
كَيْفَ
X
എങ്ങനെയാണ്
يُبْدِئُ
X
തുടങ്ങുന്നത്
اللَّهُ
X
അല്ലാഹു
الْخَلْقَ
X
സൃഷ്ടി കര്‍മം
ثُمَّ
X
പിന്നീട്
يُعِيدُهُۚ
X
അവനത് ആവര്‍ത്തിക്കുന്നു
إِنَّ ذَٰلِكَ
X
നിശ്ചയം അതെല്ലാം
عَلَى اللَّهِ
X
അല്ലാഹുവിന്ന്
يَسِيرٌ
X
വളരെ എളുപ്പമാകുന്നു
﴿29:19﴾ وَمَنْ أَظْلَمُ
X
കടുത്ത അക്രമി ആരുണ്ട്
مِمَّنِ افْتَرَىٰ
X
കെട്ടിയുണ്ടാക്കിയവനേക്കാള്‍
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
كَذِبًا
X
കള്ളം
أَوْ كَذَّبَ
X
അല്ലെങ്കില്‍ തള്ളിപ്പറഞ്ഞു, വ്യാജമാക്കി
بِالْحَقِّ
X
സത്യത്തെ
لَمَّا جَاءَهُۚ
X
അവന്നത് വന്നെത്തിയപ്പോള്‍
أَلَيْسَ
X
ഇല്ലയോ
فِي جَهَنَّمَ
X
നരകത്തില്‍
مَثْوًى
X
വാസസ്ഥലം
لِّلْكَافِرِينَ
X
സത്യനിഷേധികളുടെ
﴿29:68﴾ وَتَوَكَّلْ
X
നീ ഭരമേല്‍പിക്കുക
عَلَى اللَّهِۚ
X
അല്ലാഹുവില്‍
وَكَفَىٰ بِاللَّهِ
X
അല്ലാഹു തന്നെ മതി
وَكِيلًا
X
കൈകാര്യകര്‍ത്താവായി
﴿33:3﴾ أَشِحَّةً عَلَيْكُمْۖ
X
നിങ്ങള്‍ക്കെതിരില്‍ പിശുക്കുകാണിക്കുന്നവരാണവര്‍
فَإِذَا جَاءَ
X
വന്നാല്‍
الْخَوْفُ
X
ഭയാവസ്ഥ
رَأَيْتَهُمْ
X
അവരെ നിനക്കുകാണാം
يَنظُرُونَ
X
അവര്‍ തുറിച്ചുനോക്കുന്നതായി
إِلَيْكَ
X
നിന്നെ
تَدُورُ
X
കറങ്ങികൊണ്ടിരിക്കും
أَعْيُنُهُمْ
X
അവരുടെ കണ്ണുകള്‍
كَالَّذِي يُغْشَىٰ عَلَيْهِ
X
ബോധം കെടുന്നവനെന്ന പോലെ
مِنَ الْمَوْتِۖ
X
മരണാസന്നമായതിനാല്‍
فَإِذَا ذَهَبَ
X
എന്നാല്‍ വിട്ടകന്നാല്‍
الْخَوْفُ
X
ഭയം
سَلَقُوكُم
X
അവര്‍ നിങ്ങളെ നേരിടുന്നു
بِأَلْسِنَةٍ
X
നാവുപയോഗിച്ച്
حِدَادٍ
X
മൂര്‍ച്ചയേറിയ
أَشِحَّةً
X
ആര്‍ത്തി പൂണ്ടുകൊള്ളൂ
عَلَى الْخَيْرِۚ
X
സമ്പത്തില്‍
أُولَٰئِكَ
X
അത്തരക്കാര്‍
لَمْ يُؤْمِنُوا
X
സത്യവിശ്വാസം സ്വികരിച്ചിട്ടില്ല
فَأَحْبَطَ
X
അതിനാല്‍ നിഷ്ഫലമാക്കിയിരിക്കുന്നു
اللَّهُ
X
അല്ലാഹു
أَعْمَالَهُمْۚ
X
അവരുടെ പ്രവര്‍ത്തനങ്ങള്‍
وَكَانَ ذَٰلِكَ
X
ഇതൊക്കെ
عَلَى اللَّهِ
X
അല്ലാഹുവെ സംബന്ധിച്ചിടത്തോളം
يَسِيرًا
X
വളരെ നിസ്സാരമാണ്
﴿33:19﴾ يَا نِسَاءَ النَّبِيِّ
X
പ്രവാചക പത്നിമാരേ
مَن يَأْتِ
X
ആരെങ്കിലും ഏര്‍പ്പെടുകയാണെങ്കില്‍
مِنكُنَّ
X
നിങ്ങളില്‍ നിന്ന്
بِفَاحِشَةٍ
X
നീചവൃത്തിയില്‍
مُّبَيِّنَةٍ
X
വ്യക്തമായ
يُضَاعَفْ لَهَا
X
അവള്‍ക്ക് ഇരട്ടിക്കപ്പെടും
الْعَذَابُ
X
ശിക്ഷ
ضِعْفَيْنِۚ
X
രണ്ടിരട്ടി
وَكَانَ ذَٰلِكَ
X
അത്
عَلَى اللَّهِ
X
അല്ലാഹുവിന്ന്
يَسِيرًا
X
വളരെ എളുപ്പമാണ്
﴿33:30﴾ وَلَا تُطِعِ
X
നീ വഴങ്ങരുത്
الْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
وَالْمُنَافِقِينَ
X
കപടവിശ്വാസികള്‍ക്കും
وَدَعْ
X
അവഗണിക്കുക
أَذَاهُمْ
X
അവരുടെ ദ്രോഹം
وَتَوَكَّلْ
X
നീ ഭരമേല്‍പ്പിക്കുകയും ചെയ്യുക
عَلَى اللَّهِۚ
X
അല്ലാഹുവില്‍
وَكَفَىٰ بِاللَّهِ
X
അല്ലാഹു തന്നെ മതി
وَكِيلًا
X
ഭരമേല്‍പിക്കപ്പെടുന്നവനായി
﴿33:48﴾ أَفْتَرَىٰ
X
അയാള്‍ കെട്ടിച്ചമച്ചതാണോ
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
كَذِبًا
X
കള്ളം
أَم بِهِ
X
അതല്ല, അയാള്‍ക്കുണ്ടോ
جِنَّةٌۗ
X
ഭ്രാന്ത്
بَلِ
X
എന്നാല്‍
الَّذِينَ لَا يُؤْمِنُونَ
X
വിശ്വസിക്കാത്തവര്‍
بِالْآخِرَةِ
X
പരലോകത്തില്‍
فِي الْعَذَابِ
X
ശിക്ഷയിലാകുന്നു
وَالضَّلَالِ
X
വഴികേടിലും
الْبَعِيدِ
X
വിദൂരമായ
﴿34:8﴾ قُلْ
X
നീ പറയുക
مَا سَأَلْتُكُم
X
ഞാന്‍ നിങ്ങളോട് ചോദിച്ചിട്ടുണ്ടെങ്കില്‍
مِّنْ أَجْرٍ
X
വല്ല പ്രതിഫലവും
فَهُوَ لَكُمْۖ
X
അത് നിങ്ങള്‍ക്കു വേണ്ടി തന്നെയാകുന്നു
إِنْ أَجْرِيَ
X
എന്റെ പ്രതിഫലമല്ല
إِلَّا عَلَى اللَّهِۖ
X
അല്ലാഹുവിങ്കലല്ലാതെ
وَهُوَ
X
അവന്‍
عَلَىٰ كُلِّ شَيْءٍ
X
സകലസംഗതികള്‍ക്കും
شَهِيدٌ
X
സാക്ഷിയാണ്
﴿34:47﴾ وَاللَّهُ
X
അല്ലാഹു
خَلَقَكُم
X
അവന്‍ നിങ്ങളെ സൃഷ്ടിച്ചു
مِّن تُرَابٍ
X
മണ്ണില്‍നിന്ന്
ثُمَّ
X
പിന്നെ
مِن نُّطْفَةٍ
X
ബീജകണത്തില്‍നിന്ന്
ثُمَّ
X
പിന്നെ
جَعَلَكُمْ
X
നിങ്ങളെ അവനാക്കി
أَزْوَاجًاۚ
X
ഇണകള്‍
وَمَا تَحْمِلُ
X
ഗര്‍ഭം ചുമക്കുകയില്ല
مِنْ أُنثَىٰ
X
ഒരു സ്ത്രീയും
وَلَا تَضَعُ
X
അവള്‍ പ്രസവിക്കുകയുമില്ല
إِلَّا بِعِلْمِهِۚ
X
അവന്റെ അറിവോടെയല്ലാതെ
وَمَا يُعَمَّرُ
X
ആയുസ്സ് നീട്ടിനല്‍കപ്പെടുകയില്ല
مِن مُّعَمَّرٍ
X
ആയുസ്സ് നീട്ടി നല്‍കപ്പെട്ടവന്
وَلَا يُنقَصُ
X
കുറക്കപ്പെടുകയുമില്ല
مِنْ عُمُرِهِ
X
അയാളുടെ ആയുസ്സില്‍നിന്ന്
إِلَّا فِي كِتَابٍۚ
X
ഒരു രേഖയില്‍ ഉള്ളതനുസരിച്ചല്ലാതെ
إِنَّ ذَٰلِكَ
X
തീര്‍ച്ചയായും ഇതൊക്കെ
عَلَى اللَّهِ
X
അല്ലാഹുവിന്ന്
يَسِيرٌ
X
വളരെ എളുപ്പമാണ്
﴿35:11﴾ وَمَا ذَٰلِكَ
X
അതല്ല
عَلَى اللَّهِ
X
അല്ലാഹുവിന്ന്
بِعَزِيزٍ
X
ഒട്ടും പ്രയാസകരമായത്
﴿35:17﴾ فَمَنْ أَظْلَمُ
X
അപ്പോള്‍, കടുത്ത അക്രമി ആരുണ്ട്
مِمَّن كَذَبَ
X
കള്ളം പറഞ്ഞവനേക്കാള്‍
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
وَكَذَّبَ
X
അവന്‍ നിഷേധിക്കുകയും ചെയ്തു
بِالصِّدْقِ
X
സത്യത്തെ
إِذْ جَاءَهُۚ
X
അത് തനിക്ക് വന്നെത്തിയപ്പോള്‍
أَلَيْسَ فِي جَهَنَّمَ
X
നരകത്തിലല്ലയോ
مَثْوًى
X
വാസസ്ഥലം
لِّلْكَافِرِينَ
X
സത്യനിഷേധികള്‍ക്കുള്ള
﴿39:32﴾ وَيَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുനേല്‍പുനാളില്‍
تَرَى
X
നിനക്കു കാണാം
الَّذِينَ كَذَبُوا
X
കള്ളം പറഞ്ഞവരെ
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
وُجُوهُهُم
X
അവരുടെ മുഖങ്ങള്‍
مُّسْوَدَّةٌۚ
X
കറുത്തിരുണ്ടതായി
أَلَيْسَ فِي جَهَنَّمَ
X
നരകത്തിലല്ലയോ
مَثْوًى
X
വാസസ്ഥലം
لِّلْمُتَكَبِّرِينَ
X
അഹങ്കാരികള്‍ക്ക്
﴿39:60﴾ يَوْمَ
X
ആ ദിവസം
هُم
X
അവര്‍
بَارِزُونَۖ
X
വെളിപ്പെടുന്നവരാകുന്നു
لَا يَخْفَىٰ
X
ഗോപ്യമായിരിക്കുകയില്ല
عَلَى اللَّهِ
X
അല്ലാഹുവിന്
مِنْهُمْ
X
അവരില്‍ നിന്ന്
شَيْءٌۚ
X
ഒരു കാര്യവും
لِّمَنِ الْمُلْكُ
X
ആധിപത്യം ആരുടേതാകുന്നു
الْيَوْمَۖ
X
ഇന്ന്
لِلَّهِ
X
അല്ലാഹുവിനു മാത്രം
الْوَاحِدِ
X
ഏകനായ
الْقَهَّارِ
X
എല്ലാറ്റിനെയും അടക്കിഭരിക്കുന്നവനുമായ
﴿40:16﴾ أَمْ يَقُولُونَ
X
അല്ല, അവര്‍ പറയുകയാണോ
افْتَرَىٰ
X
അദ്ദേഹം കെട്ടിച്ചമച്ചുവെന്ന്
عَلَى اللَّهِ
X
അല്ലാഹുവിന്റെപേരില്‍
كَذِبًاۖ
X
കള്ളം
فَإِن يَشَإِ اللَّهُ
X
എന്നാല്‍ അല്ലാഹു ഉദ്ദേശിക്കുകയാണെങ്കില്‍
يَخْتِمْ
X
അവര്‍ മുദ്രവെക്കുമായിരുന്നു
عَلَىٰ قَلْبِكَۗ
X
നിന്റെ ഹൃദയത്തിന്മല്‍
وَيَمْحُ
X
തുടച്ചുമാറ്റുന്നു
اللَّهُ
X
അല്ലാഹു
الْبَاطِلَ
X
അസത്യത്തെ
وَيُحِقُّ
X
അവന്‍ സാക്ഷാല്‍ക്കരിക്കുകയും ചെയ്യുന്നു
الْحَقَّ
X
സത്യത്തെ
بِكَلِمَاتِهِۚ
X
തന്റെ വചനങ്ങളിലൂടെ
إِنَّهُ
X
തീര്‍ച്ചയായും അവന്‍
عَلِيمٌ
X
നന്നായറിയുന്നവനാണ്
بِذَاتِ الصُّدُورِ
X
ഹൃദയങ്ങളിലുള്ളത്
﴿42:24﴾ وَجَزَاءُ
X
പ്രതിഫലം
سَيِّئَةٍ
X
തിന്മക്കുള്ള
سَيِّئَةٌ
X
തിന്മ തന്നെയാണ്
مِّثْلُهَاۖ
X
തത്തുല്യമായ
فَمَنْ عَفَا
X
എന്നാല്‍ ഒരുവന്‍ മാപ്പേകിയാല്‍
وَأَصْلَحَ
X
അവന്‍ രഞ്ജിപ്പുണ്ടാക്കുകയും ചെയ്തു
فَأَجْرُهُ
X
എങ്കില്‍ അവന്നുള്ള പ്രതിഫലം
عَلَى اللَّهِۚ
X
അല്ലാഹുവിന്റെ ബാധ്യതയിലാകുന്നു
إِنَّهُ
X
തീര്‍ച്ചയായും അവന്‍
لَا يُحِبُّ
X
അവന്‍ ഇഷ്ടപ്പെടുന്നില്ല
الظَّالِمِينَ
X
അക്രമകാരികളെ
﴿42:40﴾ وَأَن لَّا تَعْلُوا
X
നിങ്ങള്‍ പൊങ്ങച്ചം കാണിക്കരുത്
عَلَى اللَّهِۖ
X
അല്ലാഹുവിനെതിരെ
إِنِّي
X
തീര്‍ച്ചയായും ഞാന്‍
آتِيكُم
X
നിങ്ങളുടെ അടുത്ത് കൊണ്ടുവരാം
بِسُلْطَانٍ
X
തെളിവുകള്‍
مُّبِينٍ
X
വ്യക്തമായ
﴿44:19﴾ مَا أَصَابَ
X
ബാധിക്കുന്നില്ല
مِن مُّصِيبَةٍ
X
ഒരു വിപത്തും
فِي الْأَرْضِ
X
ഭൂമിയില്‍
وَلَا فِي أَنفُسِكُمْ
X
നിങ്ങളുടെ ദേഹങ്ങളിലും
إِلَّا فِي كِتَابٍ
X
ഒരു ഗ്രന്ഥത്തില്‍ ഇല്ലാതെ
مِّن قَبْلِ
X
മുമ്പ്
أَن نَّبْرَأَهَاۚ
X
നാം അതിനെ സൃഷ്ടിക്കുന്നതിന്
إِنَّ ذَٰلِكَ
X
നിശ്ചയം, അത്
عَلَى اللَّهِ
X
അല്ലാഹുവിന്
يَسِيرٌ
X
എളുപ്പമുള്ളതാകുന്നു
﴿57:22﴾ إِنَّمَا
X
നിശ്ചയം
النَّجْوَىٰ
X
രഹസ്യഭാഷണം
مِنَ الشَّيْطَانِ
X
പിശാചില്‍നിന്നുളളതാകുന്നു
لِيَحْزُنَ
X
ദുഃഖിക്കാന്‍ വേണ്ടി
الَّذِينَ آمَنُوا
X
അതില്‍ വിശ്വസിച്ചവര്‍
وَلَيْسَ بِضَارِّهِمْ
X
അവര്‍ക്ക് ദ്രോഹം വരുത്തുന്നത്
شَيْئًا
X
ഒട്ടും
إِلَّا
X
അല്ലാതെ
بِإِذْنِ
X
അനുമതിയോടെ
اللَّهِۚ
X
അല്ലാഹുവിന്റെ
وَعَلَى اللَّهِ
X
അല്ലാഹുവില്‍
فَلْيَتَوَكَّلِ
X
ഭരമേല്‍പിച്ചുകൊള്ളട്ടെ
الْمُؤْمِنُونَ
X
സത്യവിശ്വാസികള്‍
﴿58:10﴾ وَمَنْ
X
ആരാണ്
أَظْلَمُ
X
കൊടിയ അക്രമി
مِمَّنِ
X
യാതൊരുത്തനേക്കാള്‍
افْتَرَىٰ
X
അവന്‍ കെട്ടിച്ചമച്ചു
عَلَى اللَّهِ
X
അല്ലാഹുവിനെക്കുറിച്ച്
الْكَذِبَ
X
കള്ളം
وَهُوَ
X
അവനാകട്ടെ
يُدْعَىٰ
X
അവന്‍ ക്ഷണിക്കപ്പെടുന്നു
إِلَى الْإِسْلَامِۚ
X
ഇസ്‌ലാമിലേക്ക്
﴿61:7﴾