Repeated Words in Quran

< >
Total Found : 1
شَهْرُ
X
മാസം
رَمَضَانَ
X
റമദാന്‍
الَّذِي
X
ഏതൊന്നാണ്
أُنزِلَ فِيهِ
X
അതിലിറക്കപ്പെട്ടിരിക്കുന്നു
الْقُرْآنُ
X
ഖുര്‍ആന്‍
هُدًى
X
മാര്‍ഗദര്‍ശനമായി
لِّلنَّاسِ
X
ജനങ്ങള്‍ക്ക്
وَبَيِّنَاتٍ
X
വിവരണമായും
مِّنَ الْهُدَىٰ
X
സന്മാര്‍ഗത്തിന്റെ
وَالْفُرْقَانِۚ
X
സത്യാസത്യവിവേചകമായും
فَمَن شَهِدَ
X
അത്കൊണ്ട് ആര്‍ സന്നിഹിതനാണോ
مِنكُمُ
X
നിങ്ങളില്‍ നിന്ന്
الشَّهْرَ
X
ആമാസത്തിന്
فَلْيَصُمْهُۖ
X
ആമാസം വ്രതമനുഷ്ടിക്കണം
وَمَن كَانَ
X
നിങ്ങളിലാരെങ്കിലുമായാല്‍
مَرِيضًا
X
രോഗി
أَوْ عَلَىٰ سَفَرٍ
X
അല്ലെങ്കില്‍ യാത്രയില്‍
فَعِدَّةٌ
X
അത്ര എണ്ണം
مِّنْ أَيَّامٍ أُخَرَۗ
X
മറ്റു ദിവസങ്ങളില്‍ നിന്ന്
يُرِيدُ اللَّهُ
X
അല്ലാഹു ഉദ്ദേശിക്കുന്നു
بِكُمُ
X
നിങ്ങള്‍ക്ക്
الْيُسْرَ
X
ആശ്വാസം
وَلَا يُرِيدُ
X
അവനുദ്ദേശിക്കുന്നില്ല
بِكُمُ
X
നിങ്ങള്‍ക്ക്
الْعُسْرَ
X
പ്രയാസം
وَلِتُكْمِلُوا
X
നിങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വേണ്ടി
الْعِدَّةَ
X
ആ എണ്ണം
وَلِتُكَبِّرُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിനെ മഹത്വപ്പെടുത്താനും
عَلَىٰ مَا هَدَاكُمْ
X
നിങ്ങളെ നേര്‍മാര്‍ഗത്തിലാക്കിയതിന്ന്
وَلَعَلَّكُمْ تَشْكُرُونَ
X
നിങ്ങള്‍ നന്ദി കാണിക്കാനും
﴿2:185﴾ وَمِنَ النَّاسِ
X
ജനങ്ങളിലുണ്ട്
مَن يُعْجِبُكَ
X
താങ്കളെ കൗതുകപ്പെടുത്തുന്നവര്‍
قَوْلُهُ
X
അവന്റെ സംസാരം
فِي الْحَيَاةِ الدُّنْيَا
X
ഐഹികജീവിതകാര്യത്തില്‍
وَيُشْهِدُ
X
സാക്ഷി നിര്‍ത്തും
اللَّهَ
X
അല്ലാഹുവിനെ
عَلَىٰ مَا فِي قَلْبِهِ
X
തന്റെ മനസ്സിലുള്ളതിന്
وَهُوَ
X
അവന്‍
أَلَدُّ
X
കടുത്തവനാണ്
الْخِصَامِ
X
തര്‍ക്കത്തില്‍
﴿2:204﴾ قُلْ
X
ചോദിക്കുക
يَا أَهْلَ الْكِتَابِ
X
വേദക്കാരേ
لِمَ
X
എന്തിന്
تَكْفُرُونَ
X
നിങ്ങള്‍ നിഷേധിക്കുന്നു
بِآيَاتِ اللَّهِ
X
അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ
وَاللَّهُ
X
അല്ലാഹു
شَهِيدٌ
X
സാക്ഷി(യാണ്)
عَلَىٰ مَا تَعْمَلُونَ
X
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെല്ലാം
﴿3:98﴾ وَالَّذِينَ
X
അവര്‍ ഒരു കൂട്ടരാകുന്നു
إِذَا فَعَلُوا
X
അവര്‍ ചെയ്താല്‍
فَاحِشَةً
X
വല്ല നീചകൃത്യവും
أَوْ ظَلَمُوا
X
അല്ലെങ്കില്‍ അക്രമം കാണിച്ചാല്‍
أَنفُسَهُمْ
X
തങ്ങളോട് തന്നെ
ذَكَرُوا
X
അവര്‍ ഓര്‍ക്കുന്നു(ഓര്‍ക്കും)
اللَّهَ
X
അല്ലാഹുവെ
فَاسْتَغْفَرُوا
X
അപ്പോള്‍ തന്നെ അവര്‍ മാപ്പിരക്കും
لِذُنُوبِهِمْ
X
തങ്ങളുടെ പാപങ്ങള്‍ക്ക്
وَمَن يَغْفِرُ
X
ആര് പൊറുക്കും
الذُّنُوبَ
X
പാപങ്ങള്‍
إِلَّا اللَّهُ
X
അല്ലാഹുവല്ലാതെ
وَلَمْ يُصِرُّوا
X
അവര്‍ ഉറച്ചുനില്‍ക്കുകയുമില്ല
عَلَىٰ مَا فَعَلُوا
X
അവര്‍ പ്രവര്‍ത്തിച്ചതില്‍ (തെറ്റുകളില്‍)
وَهُمْ يَعْلَمُونَ
X
അവര്‍ അറിയുന്നവരായിരിക്കെ
﴿3:135﴾ إِذْ تُصْعِدُونَ
X
നിങ്ങള്‍ ഓടിപ്പോവുകയായിരുന്ന സന്ദര്‍ഭം
وَلَا تَلْوُونَ
X
നിങ്ങള്‍ തിരിഞ്ഞുനോക്കുന്നില്ല
عَلَىٰ أَحَدٍ
X
ആരെയും
وَالرَّسُولُ
X
ദൈവദൂതന്‍
يَدْعُوكُمْ
X
നിങ്ങളെ വിളിക്കുന്നു(ണ്ടായിരുന്നു)
فِي أُخْرَاكُمْ
X
നിങ്ങളുടെ പിന്നില്‍(നിന്ന്)
فَأَثَابَكُمْ
X
അപ്പോള്‍ അവന്‍ നിങ്ങള്‍ക്ക് പ്രതിഫലം നല്‍കി
غَمًّا
X
ദുഃഖം
بِغَمٍّ
X
ദുഃഖത്തിനുമേല്‍
لِّكَيْلَا تَحْزَنُوا
X
നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍
عَلَىٰ مَا فَاتَكُمْ
X
നിങ്ങള്‍ക്ക് കൈവിട്ട്പോയതിന്റെ പേരില്‍
وَلَا مَا أَصَابَكُمْۗ
X
നിങ്ങളെ ബാധിച്ചതിന്റെ പേരിലും
وَاللَّهُ
X
അല്ലാഹു
خَبِيرٌ
X
സൂക്ഷ്മമായി അറിയുന്നവനാണ്
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നത്
﴿3:153﴾ مَّا كَانَ اللَّهُ
X
അല്ലാഹുവിന്റെ ചര്യയല്ല
لِيَذَرَ
X
ഉപേക്ഷിക്കുക എന്നത്
الْمُؤْمِنِينَ
X
സത്യവിശ്വാസികളെ
عَلَىٰ مَا أَنتُمْ عَلَيْهِ
X
നിങ്ങള്‍ ഏതൊരവസ്ഥയിലാണോ ഉള്ളത് അതില്‍, നിങ്ങള്‍ ഇന്നുള്ള അവസ്ഥയില്‍
حَتَّىٰ يَمِيزَ
X
വേര്‍തിരിക്കുന്നതു വരെ, വേര്‍തിരിക്കാതെ
الْخَبِيثَ
X
തിയ്യതിനെ, ചീത്തതിനെ
مِنَ الطَّيِّبِۗ
X
നല്ലതില്‍ നിന്ന്
وَمَا كَانَ اللَّهُ لِيُطْلِعَكُمْ
X
അല്ലാഹു നിങ്ങള്‍ക്ക് വെളിപ്പെടുത്തുകയെന്നതും അവന്റ ചര്യയല്ല
عَلَى الْغَيْبِ
X
അഭൗതിക കാര്യങ്ങള്‍
وَلَٰكِنَّ اللَّهَ
X
പക്ഷേ അല്ലാഹു
يَجْتَبِي
X
തെരഞ്ഞെടുക്കുന്നു
مِن رُّسُلِهِ
X
അവന്റെ ദൂതന്‍മാരില്‍നിന്ന്
مَن يَشَاءُۖ
X
അവന്‍ ഇഛിക്കുന്നവരെ
فَآمِنُوا
X
അതിനാല്‍ നിങ്ങള്‍ വിശ്വസിക്കുക
بِاللَّهِ
X
അല്ലാഹുവില്‍
وَرُسُلِهِۚ
X
അവന്റെ ദൂതന്‍മാരിലും
وَإِن تُؤْمِنُوا
X
നിങ്ങള്‍ വിശ്വസിക്കുകയാണെങ്കില്‍
وَتَتَّقُوا
X
നിങ്ങള്‍ സൂക്ഷ്മത പാലിക്കുകയുമാണെങ്കില്‍
فَلَكُمْ
X
അപ്പോള്‍ നിങ്ങള്‍ക്കുണ്ട്
أَجْرٌ
X
പ്രതിഫലം
عَظِيمٌ
X
മഹത്തായ
﴿3:179﴾ أَمْ
X
അതല്ല
يَحْسُدُونَ
X
അവര്‍ അസൂയപ്പെടുകയാണോ
النَّاسَ
X
ജനങ്ങളോട്
عَلَىٰ مَا آتَاهُمُ
X
അവര്‍ക്ക് നല്‍കിയതിന്റെ പേരില്‍
اللَّهُ
X
അല്ലാഹു
مِن فَضْلِهِۖ
X
അവന്റെ ഔദാര്യത്തില്‍ നിന്ന്
فَقَدْ آتَيْنَا
X
എന്നാല്‍ നാം നല്‍കിയിരിക്കുന്നു
آلَ إِبْرَاهِيمَ
X
ഇബ്റാഹീം കുടുംബത്തിന്
الْكِتَابَ
X
വേദം
وَالْحِكْمَةَ
X
തത്വജ്ഞാനവും
وَآتَيْنَاهُم
X
നാം അവര്‍ക്ക് നല്‍കിയിരിക്കുന്നു
مُّلْكًا
X
ആധിപത്യം, അധികാരം
عَظِيمًا
X
മഹത്തായ
﴿4:54﴾ فَتَرَى
X
എന്നാല്‍ നിനക്ക് കാണാം
الَّذِينَ
X
ഒരു കൂട്ടരെ
فِي قُلُوبِهِم
X
അവരുടെ മനസ്സുകളിലുണ്ട്
مَّرَضٌ
X
ദീനം
يُسَارِعُونَ
X
അവര്‍ തിടുക്കം കൂട്ടുന്നു
فِيهِمْ
X
അവരില്‍(അവരുമായി കൂട്ടുകൂടുന്നതിന്)
يَقُولُونَ
X
അവര്‍ പറയുന്നു
نَخْشَىٰ
X
ഞങ്ങള്‍ ആശങ്കപ്പെടുന്നെന്ന്
أَن تُصِيبَنَا
X
ഞങ്ങളെ ബാധിക്കുമെന്ന്
دَائِرَةٌۚ
X
ആപത്ത്
فَعَسَى اللَّهُ
X
എന്നാല്‍ അല്ലാഹു ആയേക്കാം
أَن يَأْتِيَ
X
അവന്‍ നല്‍കാന്‍
بِالْفَتْحِ
X
വിജയം
أَوْ
X
അല്ലെങ്കില്‍
أَمْرٍ
X
വല്ല തീര്‍പ്പും
مِّنْ عِندِهِ
X
അവന്റെ ഭാഗത്തുനിന്ന്
فَيُصْبِحُوا
X
അപ്പോള്‍ അവര്‍ ആയിത്തീരും
عَلَىٰ مَا أَسَرُّوا
X
അവര്‍ മറച്ചുവെച്ചതിന്റെ പേരില്‍
فِي أَنفُسِهِمْ
X
അവരുടെ മനസ്സുകളില്‍
نَادِمِينَ
X
ഖേദിക്കുന്നവര്‍
﴿5:52﴾ قَدْ خَسِرَ
X
തീര്‍ച്ചയായും തുലഞ്ഞതുതന്നെ
الَّذِينَ كَذَّبُوا
X
കള്ളമാക്കി തള്ളിയവന്‍
بِلِقَاءِ اللَّهِۖ
X
അല്ലാഹുവുമായുള്ള കണ്ടുമുട്ടലിനെ
حَتَّىٰ إِذَا جَاءَتْهُمُ
X
അങ്ങനെ അവര്‍ക്ക് വന്നെത്തുമ്പോള്‍
السَّاعَةُ
X
ആ സമയം
بَغْتَةً
X
പെട്ടെന്ന്
قَالُوا
X
അവര്‍ പറഞ്ഞു (വിലപിക്കും)
يَا حَسْرَتَنَا
X
ഞങ്ങളുടെ കഷ്ടം!
عَلَىٰ مَا فَرَّطْنَا
X
ഞങ്ങള്‍ വീഴ്ച വരുത്തിയതിനാല്‍
فِيهَا
X
അതില്‍
وَهُمْ
X
അപ്പോഴവര്‍
يَحْمِلُونَ
X
അവര്‍ വഹിക്കും (വഹിക്കുന്നവരായിരിക്കും)
أَوْزَارَهُمْ
X
തങ്ങളുടെ പാപഭാരങ്ങള്‍
عَلَىٰ ظُهُورِهِمْۚ
X
അവരുടെ മുതുകുകളില്‍
أَلَا
X
അറിയുക
سَاءَ
X
എത്രചീത്ത
مَا يَزِرُونَ
X
അവര്‍ പേറുന്ന ഭാരം
﴿6:31﴾ وَلَقَدْ كُذِّبَتْ
X
തള്ളിപ്പറയപ്പെട്ടിട്ടുണ്ട്
رُسُلٌ
X
ദൂതന്മാര്‍
مِّن قَبْلِكَ
X
നിനക്ക്മുമ്പ്
فَصَبَرُوا
X
അപ്പോള്‍ അവര്‍ ക്ഷമിച്ചു
عَلَىٰ مَا كُذِّبُوا
X
അവര്‍ തള്ളിപ്പറയപ്പെട്ടതില്‍
وَأُوذُوا
X
അവര്‍ പീഡിപ്പിക്കപ്പെടുകയും ചെയ്തു
حَتَّىٰ أَتَاهُمْ
X
അവര്‍ക്ക് വന്നെത്തുംവരെ
نَصْرُنَاۚ
X
നമ്മുടെ സഹായം
وَلَا مُبَدِّلَ
X
മാറ്റി മറിക്കുന്നവനില്ല
لِكَلِمَاتِ اللَّهِۚ
X
അല്ലാഹുവിന്റെ വചനങ്ങളെ
وَلَقَدْ جَاءَكَ
X
നിനക്ക് വന്നുകിട്ടിയിട്ടുണ്ട്
مِن نَّبَإِ
X
വൃത്താന്തത്തില്‍നിന്ന്
الْمُرْسَلِينَ
X
ദൈവദൂതന്മാരുടെ
﴿6:34﴾ وَإِمَّا نُرِيَنَّكَ
X
നാം നിനക്ക് കാണിച്ചുതന്നേക്കാം
بَعْضَ
X
ചിലത്
الَّذِي نَعِدُهُمْ
X
നാം അവര്‍ക്ക് താക്കീത് നല്‍കിക്കൊണ്ടിരിക്കുന്നതില്‍
أَوْ نَتَوَفَّيَنَّكَ
X
അല്ലെങ്കില്‍ നാം നിന്നെ മരിപ്പിച്ചേക്കാം
فَإِلَيْنَا
X
ഏതായാലും നമ്മിലേക്കാണ്
مَرْجِعُهُمْ
X
അവരുടെ മടക്കം
ثُمَّ
X
പിന്നെ
اللَّهُ
X
അല്ലാഹു
شَهِيدٌ
X
സാക്ഷിയാകുന്നു
عَلَىٰ مَا يَفْعَلُونَ
X
അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതിന്
﴿10:46﴾ وَجَاءُوا
X
അവര്‍ വന്നു
عَلَىٰ قَمِيصِهِ
X
(യൂസുഫിന്റെ)കുപ്പായത്തില്‍
بِدَمٍ
X
ചോരയുംകൊണ്ട്
كَذِبٍۚ
X
വ്യാജമായ
قَالَ
X
പിതാവ് പറഞ്ഞു
بَلْ
X
എന്നാല്‍
سَوَّلَتْ
X
ഭംഗിയായിതോന്നിപ്പിച്ചു
لَكُمْ
X
നിങ്ങള്‍ക്ക്
أَنفُسُكُمْ
X
നിങ്ങളുടെ മനസ്സുകള്‍
أَمْرًاۖ
X
ഒരു കാര്യം
فَصَبْرٌ
X
അതിനാല്‍ ഇനി ക്ഷമതന്നെ
جَمِيلٌۖ
X
ഭംഗിയായ
وَاللَّهُ
X
അല്ലാഹു മാത്രമാണ്
الْمُسْتَعَانُ
X
സഹായമര്‍ത്ഥിക്കപ്പെടുന്നവന്‍
عَلَىٰ مَا تَصِفُونَ
X
നിങ്ങള്‍ പറയുന്ന കാര്യത്തില്‍
﴿12:18﴾ قَالَ
X
അദ്ദേഹം (പിതാവ്) പറഞ്ഞു
لَنْ أُرْسِلَهُ
X
ഞാനവനെ അയക്കുകയില്ല
مَعَكُمْ
X
നിങ്ങളോടൊപ്പം
حَتَّىٰ تُؤْتُونِ
X
നിങ്ങള്‍ എനിക്ക് നല്‍കുന്നത് വരെ
مَوْثِقًا
X
ഉറപ്പ്
مِّنَ اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
لَتَأْتُنَّنِي
X
നിങ്ങള്‍ എന്റെയടുത്ത് കൊണ്ടുവരികതന്നെചെയ്യുമെന്ന്
بِهِ
X
അവനെ
إِلَّا أَن يُحَاطَ
X
(അപകടത്താല്‍)വലയം ചെയ്യപ്പെട്ടാലൊഴികെ
بِكُمْۖ
X
നിങ്ങള്‍
فَلَمَّا آتَوْهُ
X
അങ്ങനെ അവര്‍ അദ്ദേഹത്തിന്ന് നല്‍കിയപ്പോള്‍
مَوْثِقَهُمْ
X
അവരുടെ ഉറപ്പ്
قَالَ
X
അദ്ദേഹം പറഞ്ഞു
اللَّهُ
X
അല്ലാഹുവാണ്
عَلَىٰ مَا نَقُولُ
X
നാം ഈ പറയുന്നതിന്ന്
وَكِيلٌ
X
മേല്‍നോട്ടം വഹിക്കുന്നവന്‍
﴿12:66﴾ وَمَا لَنَا
X
ഞങ്ങള്‍ക്ക് എന്തുണ്ട്
أَلَّا نَتَوَكَّلَ
X
ഞങ്ങള്‍ ഭരമേല്‍പ്പിക്കാതിരിക്കാന്‍
عَلَى اللَّهِ
X
അല്ലാഹുവില്‍
وَقَدْ هَدَانَا
X
അവന്‍ ഞങ്ങളെ നേര്‍വഴിയിലാക്കിയിരിക്കുന്നു
سُبُلَنَاۚ
X
ഞങ്ങളുടെ മാര്‍ഗങ്ങളില്‍
وَلَنَصْبِرَنَّ
X
ഞങ്ങള്‍ ക്ഷമിക്കുകതന്നെ ചെയ്യും
عَلَىٰ مَا آذَيْتُمُونَاۚ
X
നിങ്ങള്‍ ഞങ്ങള്‍ക്കേല്‍പിക്കുന്ന ദ്രോഹത്തെ.
وَعَلَى اللَّهِ
X
അല്ലാഹുവില്‍ മാത്രം
فَلْيَتَوَكَّلِ
X
ഭരമേല്‍പിക്കട്ടെ
الْمُتَوَكِّلُونَ
X
ഭരമേല്‍പിക്കുന്നവര്‍
﴿14:12﴾ وَاللَّهُ فَضَّلَ
X
അല്ലാഹു ശ്രേഷ്ഠത നല്‍കി
بَعْضَكُمْ
X
നിങ്ങളില്‍ ചിലര്‍ക്ക്
عَلَىٰ بَعْضٍ
X
മറ്റു ചിലരെക്കാള്‍
فِي الرِّزْقِۚ
X
വിഭവത്തില്‍
فَمَا الَّذِينَ فُضِّلُوا
X
എന്നാല്‍ ശ്രേഷ്ഠത നല്‍കപ്പെട്ടവരല്ല
بِرَادِّي
X
വിട്ട്കൊടുക്കുന്നവര്‍
رِزْقِهِمْ
X
അവരുടെ വിഭവം
عَلَىٰ مَا مَلَكَتْ أَيْمَانُهُمْ
X
അവരുടെ വലം കൈ ഉടമപ്പെടുത്തിയവര്‍ക്ക്
فَهُمْ
X
എന്നിട്ടവര്‍
فِيهِ سَوَاءٌۚ
X
അതില്‍ സമന്‍മാരായിരിക്കും
أَفَبِنِعْمَةِ اللَّهِ
X
അപ്പോള്‍ അല്ലാഹുവിന്റെ അനുഗ്രഹത്തെയാണോ
يَجْحَدُونَ
X
അവര്‍ നിഷേധിക്കുന്നത്
﴿16:71﴾ وَأُحِيطَ
X
(നാശത്താല്‍) വലയം ചെയ്യപ്പെട്ടു
بِثَمَرِهِ
X
അവന്റെ കനി
فَأَصْبَحَ
X
അപ്പോള്‍ അവന്‍ ആയി
يُقَلِّبُ
X
മലര്‍ത്തുന്നവന്‍
كَفَّيْهِ
X
അവന്റെ രണ്ടു കൈകളും
عَلَىٰ مَا أَنفَقَ
X
അവന്‍ ചെലവഴിച്ചതിന്റെ പേരില്‍
فِيهَا
X
അതില്‍
وَهِيَ خَاوِيَةٌ
X
അത് വീണടിഞ്ഞു നില്‍ക്കെ
عَلَىٰ عُرُوشِهَا
X
അതിന്റെ പന്തലുകളോടു കൂടി
وَيَقُولُ
X
അവന്‍ പറയുകയും ചെയ്യുന്നു
يَا لَيْتَنِي
X
ഞാനായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു
لَمْ أُشْرِكْ
X
ഞാന്‍ പങ്കു ചേര്‍ത്തിട്ടില്ല
بِرَبِّي
X
എന്റെ നാഥനില്‍
أَحَدًا
X
ആരെയും
﴿18:42﴾ وَكَيْفَ
X
എങ്ങനെ
تَصْبِرُ
X
താങ്കള്‍ ക്ഷമിക്കും
عَلَىٰ مَا
X
യാതൊന്നിന്റെ പേരില്‍
لَمْ تُحِطْ بِهِ
X
അതേപറ്റി താങ്കള്‍ക്ക് ലഭിച്ചിട്ടില്ല
خُبْرًا
X
സൂക്ഷ്മമായ അറിവ്
﴿18:68﴾ قَالُوا
X
അവര്‍ പറഞ്ഞു
لَن نُّؤْثِرَكَ
X
താങ്കള്‍ക്ക് ഞങ്ങള്‍ ഒരിക്കലും മുന്‍ഗണന നല്‍കുന്നതല്ല
عَلَىٰ مَا جَاءَنَا
X
ഞങ്ങള്‍ക്ക് വന്നെത്തിയതിനേക്കാള്‍
مِنَ الْبَيِّنَاتِ
X
വ്യക്തമായ തെളിവുകളില്‍ നിന്ന്
وَالَّذِي
X
ഒരുത്തനെക്കാളും
فَطَرَنَاۖ
X
ഞങ്ങളെ സൃഷ്ടിച്ച
فَاقْضِ
X
അതിനാല്‍ നീ വിധിച്ചുകൊള്ളുക
مَا أَنتَ قَاضٍۖ
X
നീ വിധിക്കുന്നത്
إِنَّمَا
X
മാത്രമാകുന്നു
تَقْضِي
X
നീ വിധിക്കുന്നു
هَٰذِهِ الْحَيَاةَ الدُّنْيَا
X
ഈ ഐഹികജീവിതത്തില്‍
﴿20:72﴾ فَاصْبِرْ
X
അതിനാല്‍ നീ ക്ഷമിക്കുക
عَلَىٰ مَا يَقُولُونَ
X
ഇവര്‍ പറയുന്നതിനെപ്പറ്റി
وَسَبِّحْ
X
നീ പ്രകീര്‍ത്തിക്കുകയും ചെയ്യുക
بِحَمْدِ
X
സ്തുതിച്ചുകൊണ്ട്
رَبِّكَ
X
നിന്റെ നാഥനെ
قَبْلَ
X
മുമ്പായി
طُلُوعِ
X
ഉദയത്തിന്റെ
الشَّمْسِ
X
സൂര്യന്റെ
وَقَبْلَ
X
മുമ്പായും
غُرُوبِهَاۖ
X
അതിന്റെ അസ്തമയത്തിനും
وَمِنْ آنَاءِ
X
ചിലയാമങ്ങളിലും
اللَّيْلِ
X
രാത്രിയിലെ
فَسَبِّحْ
X
എന്നിട്ട് നീ പ്രകീര്‍ത്തിക്കുക
وَأَطْرَافَ
X
അറ്റങ്ങളിലും
النَّهَارِ
X
പകലിന്റെ
لَعَلَّكَ
X
നീ ആയേക്കാം
تَرْضَىٰ
X
നീ തൃപ്തിപ്പെടുന്നു
﴿20:130﴾ قَالَ
X
അദ്ദേഹം പറഞ്ഞു
رَبِّ
X
എന്റെ നാഥാ
احْكُم
X
നീ വിധിക്കുക
بِالْحَقِّۗ
X
സത്യമനുസരിച്ച്
وَرَبُّنَا
X
ഞങ്ങളുടെ നാഥന്‍
الرَّحْمَٰنُ
X
കാരുണ്യവാനാണ്
الْمُسْتَعَانُ
X
സഹായമര്‍ഥിക്കപ്പെടുന്നവനുമാണ്
عَلَىٰ مَا تَصِفُونَ
X
നിങ്ങള്‍ പറഞ്ഞുണ്ടാക്കുന്നതിനെതിരില്‍
﴿21:112﴾ لِّيَشْهَدُوا
X
അവര്‍ ഹാജറാകാന്‍
مَنَافِعَ
X
പ്രയോജനമുള്ളിടങ്ങളില്‍
لَهُمْ
X
അവര്‍ക്ക്
وَيَذْكُرُوا
X
ഉച്ചരിക്കാന്‍ വേണ്ടിയും
اسْمَ اللَّهِ
X
ദൈവനാമം
فِي أَيَّامٍ
X
നാളുകളില്‍
مَّعْلُومَاتٍ
X
നിര്‍ണ്ണിതമായ, അറിയപ്പെട്ട
عَلَىٰ مَا رَزَقَهُم
X
അവന്‍ അവര്‍ക്ക് നല്‍കിയതിന്മേല്‍
مِّن بَهِيمَةِ الْأَنْعَامِۖ
X
വളര്‍ത്തുമൃഗങ്ങളില്‍ നിന്നും
فَكُلُوا مِنْهَا
X
എന്നിട്ട് നിങ്ങള്‍ അതില്‍ നിന്ന് ഭക്ഷിക്കുക
وَأَطْعِمُوا
X
നിങ്ങള്‍ ഭക്ഷിപ്പിക്കുകയും ചെയ്യുക
الْبَائِسَ
X
ഞെരുക്കമുളളവനെ
الْفَقِيرَ
X
ദരിദ്രനെയും
﴿22:28﴾ وَلِكُلِّ أُمَّةٍ
X
എല്ലാ ഓരോ സമുദായത്തിനും
جَعَلْنَا
X
നാം നിശ്ചയിച്ചിട്ടുണ്ട്
مَنسَكًا
X
ബലി കര്‍മ്മം
لِّيَذْكُرُوا
X
അവര്‍ ഉച്ചരിക്കാന്‍
اسْمَ اللَّهِ
X
അല്ലാഹുവിന്റെ നാമം
عَلَىٰ مَا رَزَقَهُم
X
അവന്‍ അവര്‍ക്ക് നല്‍കിയതിന്മേല്‍
مِّن بَهِيمَةِ الْأَنْعَامِۗ
X
കന്നുകാലികളില്‍ നിന്ന്
فَإِلَٰهُكُمْ
X
നിങ്ങളുടെ ദൈവം
إِلَٰهٌ وَاحِدٌ
X
ഏകനായ ദൈവമാണ്
فَلَهُ
X
അവന്
أَسْلِمُواۗ
X
നിങ്ങള്‍ കീഴ്പെടുക
وَبَشِّرِ
X
നീ ശുഭവാര്‍ത്ത അറിയിക്കുക
الْمُخْبِتِينَ
X
വിനയം കാണിക്കുന്നവരെ
﴿22:34﴾ الَّذِينَ
X
ഒരു കൂട്ടര്‍
إِذَا ذُكِرَ اللَّهُ
X
അല്ലാഹുവിനെക്കുറിച്ച് പറയപ്പെട്ടാല്‍
وَجِلَتْ
X
പ്രകമ്പിതമാവും
قُلُوبُهُمْ
X
അവരുടെ ഹൃദയങ്ങള്‍
وَالصَّابِرِينَ
X
ക്ഷമിക്കുന്നവര്‍ക്കും
عَلَىٰ مَا أَصَابَهُمْ
X
അവരെ ബാധിക്കുന്നതില്‍
وَالْمُقِيمِي الصَّلَاةِ
X
നമസ്കാരം മുറപ്രകാരം നിലനിര്‍ത്തുന്നവര്‍
وَمِمَّا رَزَقْنَاهُمْ
X
നാം അവര്‍ക്ക് നല്‍കിയതില്‍ നിന്ന്
يُنفِقُونَ
X
അവര്‍ ചെലവഴിക്കുന്നു
﴿22:35﴾ لَن يَنَالَ
X
എത്തുന്നില്ല
اللَّهَ
X
അല്ലാഹുവിലേക്ക്
لُحُومُهَا
X
അവയുടെ മാംസം
وَلَا دِمَاؤُهَا
X
അവയുടെ രക്തവും
وَلَٰكِن
X
പ്രത്യുത
يَنَالُهُ
X
അവനിലേക്കെത്തുന്നു
التَّقْوَىٰ
X
ഭക്തി
مِنكُمْۚ
X
നിങ്ങളില്‍ നിന്നുള്ള
كَذَٰلِكَ
X
അപ്രകാരം
سَخَّرَهَا
X
അവന്‍ അവയെ കീഴ്പ്പെടുത്തിതന്നു
لَكُمْ
X
നിങ്ങള്‍ക്ക്
لِتُكَبِّرُوا
X
നിങ്ങള്‍ പ്രകീര്‍ത്തിക്കാന്‍
اللَّهَ
X
അല്ലാഹുവിനെ
عَلَىٰ مَا هَدَاكُمْۗ
X
അവന്‍ നിങ്ങളെ നേര്‍വഴിയിലാക്കിയതിന്
وَبَشِّرِ
X
നീ ശുഭവാര്‍ത്തയറിയിക്കുക
الْمُحْسِنِينَ
X
സുകൃതവാന്‍മാര്‍ക്ക്
﴿22:37﴾ قَالَ
X
(മൂസ) പറഞ്ഞു
ذَٰلِكَ
X
അതാണ്
بَيْنِي وَبَيْنَكَۖ
X
എന്റെയും നിങ്ങളുടെയും ഇടയിലെ വ്യവസ്ഥ
أَيَّمَا الْأَجَلَيْنِ
X
രണ്ടവധികളില്‍ ഏതൊന്ന്
قَضَيْتُ
X
ഞാന്‍ പൂര്‍ത്തീകരിച്ചാല്‍
فَلَا عُدْوَانَ
X
പിന്നെ വിരോധം ഉണ്ടാവരുത്
عَلَيَّۖ
X
എന്നോട്
وَاللَّهُ
X
അല്ലാഹുവാണ്
عَلَىٰ مَا نَقُولُ
X
നാമിപ്പറയുന്നതിന്ന്
وَكِيلٌ
X
സാക്ഷി
﴿28:28﴾ يَا بُنَيَّ
X
എന്റെ കുഞ്ഞുമോനേ
أَقِمِ
X
നീ നിഷ്ഠയോടെ നിര്‍വഹിക്കുക, നീ നിലനിര്‍ത്തുക
الصَّلَاةَ
X
നമസ്കാരം
وَأْمُرْ بِالْمَعْرُوفِ
X
നന്‍മ കല്‍പിക്കുകയും ചെയ്യുക
وَانْهَ عَنِ الْمُنكَرِ
X
തിന്‍മ വിലക്കുകയും ചെയ്യുക
وَاصْبِرْ
X
നീ ക്ഷമിക്കുക
عَلَىٰ مَا أَصَابَكَۖ
X
നിന്നെ ബാധിച്ചതില്‍, ആപത്തു വന്നതില്‍
إِنَّ ذَٰلِكَ
X
നിശ്ചയം അത്
مِنْ عَزْمِ الْأُمُورِ
X
ഖണ്ഡിതമായ (ദൃഢതരമായ) കാര്യങ്ങളില്‍ പെട്ടതാണ്
اصْبِرْ
X
നീ ക്ഷമിക്കുക
عَلَىٰ مَا يَقُولُونَ
X
അവര്‍ പറഞ്ഞു കൊണ്ടിരിക്കുന്നതില്‍
وَاذْكُرْ
X
നീ അനുസ്മരിക്കുകയും ചെയ്യുക
عَبْدَنَا
X
നമ്മുടെ ദാസനെ
دَاوُودَ
X
ദാവൂദിനെ
ذَا الْأَيْدِۖ
X
കരുത്തനായ
إِنَّهُ
X
തീര്‍ച്ചയായും അദ്ദേഹം
أَوَّابٌ
X
(അല്ലാഹുവിലേക്ക്) ധാരാളമായി ഖേദിച്ചു മടങ്ങിയവനാകുന്നു
﴿38:17﴾ أَن تَقُولَ
X
പറഞ്ഞേക്കുമെന്നതിനാല്‍
نَفْسٌ
X
ഒരാളും
يَا حَسْرَتَا
X
ഹാ എന്റെ കഷ്ടം
عَلَىٰ مَا فَرَّطتُ
X
ഞാന്‍ വീഴ്ച വരുത്തിയതിനാല്‍
فِي جَنبِ اللَّهِ
X
അല്ലാഹുവിന്റെ ഭാഗത്ത്
وَإِن كُنتُ
X
തീര്‍ച്ചയായും ഞാനായിരുന്നു
لَمِنَ السَّاخِرِينَ
X
പരിഹസിക്കുന്നവരുടെ കൂട്ടത്തില്‍
﴿39:56﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
إِن جَاءَكُمْ
X
നിങ്ങളുടെ അടുത്ത് വന്നാല്‍
فَاسِقٌ
X
വല്ല തെമ്മാടിയും
بِنَبَإٍ
X
എന്തെങ്കിലും വാര്‍ത്തയുമായി
فَتَبَيَّنُوا
X
നിങ്ങള്‍ വ്യക്തമായി അന്വേഷിച്ചറിയുക
أَن تُصِيبُوا
X
നിങ്ങള്‍ വിപത്ത് വരുത്താതിരിക്കാന്‍
قَوْمًا
X
ഏതെങ്കിലും ജനതക്ക്
بِجَهَالَةٍ
X
അറിയാതെ
فَتُصْبِحُوا
X
അങ്ങനെ നിങ്ങളാവാതിരിക്കാനും
عَلَىٰ مَا فَعَلْتُمْ
X
നിങ്ങള്‍ ചെയ്തതിന്റെ പേരില്‍
نَادِمِينَ
X
ഖേദിക്കുന്നവര്‍
﴿49:6﴾ فَاصْبِرْ
X
അതിനാല്‍ നീ ക്ഷമിക്കുക
عَلَىٰ مَا يَقُولُونَ
X
അവര്‍ പറയുന്നത്
وَسَبِّحْ
X
നീ വാഴ്ത്തുക
بِحَمْدِ
X
സ്തുതിക്കുന്നതോടൊപ്പം
رَبِّكَ
X
നിന്റെ നാഥനെ
قَبْلَ
X
മുമ്പ്
طُلُوعِ
X
ഉദയത്തിന്
الشَّمْسِ
X
സൂര്യന്റെ
وَقَبْلَ
X
മുമ്പും
الْغُرُوبِ
X
അസ്തമയത്തിന്
﴿50:39﴾ أَفَتُمَارُونَهُ
X
എന്നിരിക്കെ നിങ്ങള്‍ അദ്ദേഹത്തോട് തര്‍ക്കിക്കുകയാണോ?
عَلَىٰ مَا يَرَىٰ
X
അദ്ദേഹം കണ്ടതിനെപ്പറ്റി
﴿53:12﴾ لِّكَيْلَا تَأْسَوْا
X
നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍
عَلَىٰ مَا فَاتَكُمْ
X
നിങ്ങള്‍ക്ക് നഷ്ടപ്പെട്ടതിന്റെ പേരില്‍
وَلَا تَفْرَحُوا
X
നിങ്ങള്‍ ആഹ്ലാദിക്കാതിരിക്കാനും
بِمَا آتَاكُمْۗ
X
അവന്‍ നിങ്ങള്‍ക്ക് നല്‍കിയതിന്റെ പേരില്‍
وَاللَّهُ
X
അല്ലാഹു
لَا يُحِبُّ
X
അവന്‍ ഇഷ്ടപ്പെടുന്നില്ല
كُلَّ مُخْتَالٍ
X
ഒരു പൊങ്ങച്ചക്കാരനെയും
فَخُورٍ
X
ദുരഭിമാനിയായ
﴿57:23﴾ وَاصْبِرْ
X
നീ ക്ഷമ പാലിക്കുകയും ചെയ്യുക
عَلَىٰ مَا يَقُولُونَ
X
അവര്‍ പറയുന്നതിനെ സംബന്ധിച്ച്
وَاهْجُرْهُمْ
X
നീ അവരില്‍നിന്ന് വിട്ടകന്നു നില്‍ക്കുക
هَجْرًا
X
വിട്ടകന്നു നില്‍ക്കല്‍
جَمِيلًا
X
ഭംഗിയായ
﴿73:10﴾ وَهُمْ
X
അവരായിരിക്കെ
عَلَىٰ مَا يَفْعَلُونَ
X
അവര്‍ ചെയ്യുന്നതിന്
بِالْمُؤْمِنِينَ
X
സത്യവിശ്വാസികളെക്കൊണ്ട്
شُهُودٌ
X
സാക്ഷികളാണ്
﴿85:7﴾