Repeated Words in Quran

< >
Total Found : 51
يَكَادُ
X
ആകാറാകുന്നു
الْبَرْقُ
X
മിന്നല്‍പ്പിണര്‍
يَخْطَفُ
X
അത് റാഞ്ചിയെടുക്കുന്നു
أَبْصَارَهُمْۖ
X
അവരുടെ ദൃഷ്ടികളെ
كُلَّمَا أَضَاءَ
X
അത് പ്രകാശം പരത്തുമ്പോഴെല്ലാം
لَهُم
X
അവര്‍ക്ക്
مَّشَوْا
X
അവര്‍ നടക്കും
فِيهِ
X
അതിലൂടെ
وَإِذَا أَظْلَمَ
X
ഇരുള്‍ മൂടിയാല്‍
عَلَيْهِمْ
X
അവര്‍ക്ക്
قَامُواۚ
X
അവര്‍ നില്‍ക്കും
وَلَوْ شَاءَ اللَّهُ
X
അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍
لَذَهَبَ
X
ഇല്ലാതാക്കുമായിരുന്നു, നീക്കിക്കളയുമായിരുന്നു
بِسَمْعِهِمْ
X
അവരുടെ കേള്‍വിയെ
وَأَبْصَارِهِمْۚ
X
അവരുടെ ദൃഷ്ടികളെയും
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدِيرٌ
X
കഴിവുറ്റവനാകുന്നു
﴿2:20﴾ مَا نَنسَخْ
X
നാം ദുര്‍ബലപ്പെടുത്തുന്നപക്ഷം
مِنْ آيَةٍ
X
ഏതെങ്കിലുമൊരു വേദവാക്യത്തെ
أَوْ
X
അല്ലെങ്കില്‍
نُنسِهَا
X
നാം അതിനെ മറപ്പിക്കുന്നപക്ഷം
نَأْتِ
X
നാം കൊണ്ടുവരും
بِخَيْرٍ
X
കൂടുതല്‍ മികച്ചതിനെ
مِّنْهَا
X
അതിനെക്കാള്‍
أَوْ مِثْلِهَاۗ
X
അല്ലെങ്കില്‍ തത്തുല്യമായതിനെ
أَلَمْ تَعْلَمْ
X
നീ അറിഞ്ഞിട്ടില്ലേ
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدِيرٌ
X
കഴിവുറ്റവനാകുന്നു
﴿2:106﴾ وَدَّ
X
ആഗ്രഹിച്ചു
كَثِيرٌ
X
ഏറെ ആളുകള്‍
مِّنْ أَهْلِ الْكِتَابِ
X
വേദക്കാരിലെ
لَوْ يَرُدُّونَكُم
X
അവര്‍ക്കു നിങ്ങളെ തിരിച്ചുകൊണ്ടുവരാന്‍ സാധിച്ചെങ്കില്‍
مِّن بَعْدِ
X
ശേഷം
إِيمَانِكُمْ
X
നിങ്ങളുടെ സത്യവിശ്വാസത്തിന്
كُفَّارًا
X
സത്യനിഷേധികളായി
حَسَدًا
X
അസൂയകാരണം
مِّنْ عِندِ أَنفُسِهِم
X
അവരുടെ മനസ്സുകളിലെ
مِّن بَعْدِ
X
ശേഷം
مَا تَبَيَّنَ
X
നന്നായി വ്യക്തമായതിന്
لَهُمُ
X
അവര്‍ക്ക്
الْحَقُّۖ
X
സത്യം
فَاعْفُوا
X
അതിനാല്‍ നിങ്ങള്‍ മാപ്പ് നല്‍കുക
وَاصْفَحُوا
X
നിങ്ങള്‍ വിട്ടുവീഴ്ച കാണിക്കുകയും ചെയ്യുക
حَتَّىٰ
X
വരെ
يَأْتِيَ
X
വരുന്നത്
اللَّهُ
X
അല്ലാഹു
بِأَمْرِهِۗ
X
തന്റെ കല്‍പനയുമായി
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدِيرٌ
X
കഴിവുറ്റവനാണ്
﴿2:109﴾ وَلِكُلٍّ
X
എല്ലാ ഓരോരുത്തര്‍ക്കും
وِجْهَةٌ
X
ഓരോദിശയുണ്ട്
هُوَ
X
അവന്‍
مُوَلِّيهَاۖ
X
അതിലേക്ക് തിരിയുന്നതാണ്
فَاسْتَبِقُوا
X
അതിനാല്‍ നിങ്ങള്‍ മുന്നേറുക
الْخَيْرَاتِۚ
X
നന്മയിലേക്ക്
أَيْنَ مَا تَكُونُوا
X
നിങ്ങളെവിടെയായിരുന്നാലും
يَأْتِ بِكُمُ
X
നിങ്ങളെ കൊണ്ടുവരും
اللَّهُ
X
അല്ലാഹു
جَمِيعًاۚ
X
എല്ലാവരെയും
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدِيرٌ
X
കഴിവുള്ളവനാകുന്നു
﴿2:148﴾ أَوْ
X
അല്ലെങ്കില്‍
كَالَّذِي مَرَّ
X
നടന്നുപോയവനെപ്പോലെ
عَلَىٰ قَرْيَةٍ
X
ഒരു പട്ടണത്തിലൂടെ
وَهِيَ
X
അത്
خَاوِيَةٌ عَلَىٰ عُرُوشِهَا
X
കീഴ്മേല്‍ മറിഞ്ഞതാണ്
قَالَ
X
അവന്‍ പറഞ്ഞു
أَنَّىٰ
X
എങ്ങനെയാണ്
يُحْيِي
X
ജീവിപ്പിക്കുന്നത്
هَٰذِهِ
X
ഇതിനെ
اللَّهُ
X
അല്ലാഹു
بَعْدَ مَوْتِهَاۖ
X
ഇത് നിര്‍ജീവമായതിന് ശേഷം
فَأَمَاتَهُ اللَّهُ
X
അപ്പോള്‍ അല്ലാഹു അദ്ദേഹത്തെ മരിപ്പിച്ചു
مِائَةَ عَامٍ
X
നൂറുവര്‍ഷം
ثُمَّ
X
പിന്നീട്
بَعَثَهُۖ
X
അവനെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചു
قَالَ
X
അവന്‍ (അല്ലാഹു) പറഞ്ഞു
كَمْ لَبِثْتَۖ
X
നീ എത്ര കാലം കഴിച്ചുകൂട്ടി
قَالَ
X
അദ്ദേഹം പറഞ്ഞു
لَبِثْتُ
X
ഞാന്‍ കഴിച്ചുകൂട്ടി
يَوْمًا
X
ഒരു ദിവസം
أَوْ بَعْضَ يَوْمٍۖ
X
അല്ലെങ്കില്‍ ഒരു ദിവസത്തിന്റെ അല്‍പഭാഗം
قَالَ
X
അവന്‍ (അല്ലാഹു) പറഞ്ഞു
بَل لَّبِثْتَ
X
അല്ല; നീ കഴിച്ചുകൂട്ടി
مِائَةَ عَامٍ
X
നൂറുവര്‍ഷം
فَانظُرْ
X
നീ ഇപ്പോള്‍ നോക്കൂ
إِلَىٰ طَعَامِكَ
X
നിന്റെ ആഹാരത്തിലേക്ക്
وَشَرَابِكَ
X
നിന്റെ പാനീയത്തിലേക്കും
لَمْ يَتَسَنَّهْۖ
X
അവക്ക് മാറ്റം വന്നിട്ടില്ല
وَانظُرْ
X
എന്നാല്‍ നീ നോക്കൂ
إِلَىٰ حِمَارِكَ
X
നിന്റെ കഴുതയെ
وَلِنَجْعَلَكَ
X
നിന്നെ ആക്കാനാണിത്
آيَةً
X
ദൃഷ്ടാന്തം
لِّلنَّاسِۖ
X
ജനങ്ങള്‍ക്ക്
وَانظُرْ
X
നോക്കൂ
إِلَى الْعِظَامِ
X
എല്ലുകളിലേക്ക്
كَيْفَ
X
എങ്ങനെ
نُنشِزُهَا
X
നാം അതിനെ കൂട്ടിയിണക്കുന്നു
ثُمَّ نَكْسُوهَا
X
പിന്നെ നാം അതിനെ പൊതിയുന്നു
لَحْمًاۚ
X
മാംസം കൊണ്ട്
فَلَمَّا تَبَيَّنَ لَهُ
X
അദ്ദേഹത്തിന് കാര്യം വ്യക്തമായപ്പോള്‍
قَالَ
X
അദ്ദേഹം പറഞ്ഞു
أَعْلَمُ
X
ഞാനറിയുന്നു
أَنَّ اللَّهَ
X
അല്ലാഹു ആണെന്ന്
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدِيرٌ
X
കഴിവുള്ളവനാണ്
﴿2:259﴾ لِّلَّهِ
X
അല്ലാഹുവിനാണ്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِۗ
X
ഭൂമിയിലുള്ളതും
وَإِن تُبْدُوا
X
നിങ്ങള്‍ വെളിപ്പെടുത്തിയാലും
مَا فِي أَنفُسِكُمْ
X
നിങ്ങളുടെ മനസ്സിലുള്ളത്
أَوْ تُخْفُوهُ
X
അല്ലെങ്കില്‍ നിങ്ങള്‍ മറച്ചുവെച്ചാലും
يُحَاسِبْكُم
X
നിങ്ങളെ വിചാരണ ചെയ്യും
بِهِ
X
അതുസംബന്ധിച്ച്
اللَّهُۖ
X
അല്ലാഹു
فَيَغْفِرُ
X
അപ്പോഴവന്‍ മാപ്പുനല്‍കും
لِمَن يَشَاءُ
X
അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്
وَيُعَذِّبُ
X
അവന്‍ ശിക്ഷിക്കും
مَن يَشَاءُۗ
X
അവനുദ്ദേശിക്കുന്നവരെ
وَاللَّهُ
X
അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدِيرٌ
X
കഴിവുള്ളവനാണ്
﴿2:284﴾ قُلِ
X
നീ പറയുക
اللَّهُمَّ
X
അല്ലാഹുവേ
مَالِكَ
X
ഉടമയായ
الْمُلْكِ
X
ആധിപത്യത്തിന്റെ
تُؤْتِي
X
നീ നല്‍കുന്നു
الْمُلْكَ
X
ആധിപത്യം
مَن تَشَاءُ
X
നീ ഇഛിക്കുന്നവര്‍ക്ക്
وَتَنزِعُ
X
നീ നീക്കിക്കളയുന്നു
الْمُلْكَ
X
ആധിപത്യം
مِمَّن تَشَاءُ
X
നീ ഇഛിക്കുന്നവരില്‍നിന്ന്
وَتُعِزُّ
X
നീ പ്രതാപിയാക്കുന്നു
مَن تَشَاءُ
X
നീ ഉദ്ദേശിക്കുന്നവരെ
وَتُذِلُّ
X
നീ നിന്ദ്യരാക്കുന്നു
مَن تَشَاءُۖ
X
നീ ഉദ്ദേശിക്കുന്നവരെ
بِيَدِكَ
X
നിന്റെ കയ്യിലാണ്
الْخَيْرُۖ
X
സൗഭാഗ്യം
إِنَّكَ
X
തീര്‍ച്ചയായും നീ
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدِيرٌ
X
കഴിവുള്ളവന്‍ (ആകുന്നു)
﴿3:26﴾ قُلْ
X
നീ പറയുക
إِن تُخْفُوا
X
നിങ്ങള്‍ ഒളിപ്പിച്ചുവെച്ചാലും
مَا فِي صُدُورِكُمْ
X
നിങ്ങളുടെ മനസ്സുകളിലുള്ളത്(നെഞ്ചുകള്‍ക്കകത്തുള്ളത്)
أَوْ
X
അല്ലെങ്കില്‍
تُبْدُوهُ
X
അത് നിങ്ങള്‍ വെളിവാക്കിയാലും
يَعْلَمْهُ اللَّهُۗ
X
അല്ലാഹു അത് അറിയും
وَيَعْلَمُ
X
അവനറിയുന്നു
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِۗ
X
ഭൂമിയിലുള്ളതും
وَاللَّهُ
X
അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യങ്ങള്‍ക്കും
قَدِيرٌ
X
കഴിവുള്ളവനാണ്
﴿3:29﴾ أَوَلَمَّا أَصَابَتْكُم
X
നിങ്ങളെ ബാധിച്ചപ്പോള്‍ ആണോ
مُّصِيبَةٌ
X
ഒരു വിപത്ത്
قَدْ
X
തീര്‍ച്ചയായും
أَصَبْتُم
X
നിങ്ങള്‍(ശത്രുക്കള്‍ക്ക്) ഏല്‍പിച്ചിട്ടുണ്ട്
مِّثْلَيْهَا
X
അതിന്റെ ഇരട്ടി
قُلْتُمْ
X
നിങ്ങള്‍ ചോദിക്കുന്നു
أَنَّىٰ هَٰذَاۖ
X
ഇതെങ്ങനെ സംഭവിച്ചു
قُلْ
X
നീ പറയുക
هُوَ
X
അത്
مِنْ عِندِ أَنفُسِكُمْۗ
X
നിങ്ങളുടെ ഭാഗത്ത് നിന്ന് തന്നെയുണ്ടാകുന്നതാണ്
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدِيرٌ
X
കഴിവുറ്റവനാണ്
﴿3:165﴾ وَلِلَّهِ
X
അല്ലാഹുവിനാണ്
مُلْكُ
X
ആധിപത്യം
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِۗ
X
ഭൂമിയുടെയും
وَاللَّهُ
X
അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدِيرٌ
X
കഴിവുറ്റവന്‍ (ആകുന്നു)
﴿3:189﴾ وَلِكُلٍّ
X
എല്ലാറ്റിനും (ധനത്തിനും)
جَعَلْنَا
X
നാം നിശ്ചയിച്ചിരിക്കുന്നു
مَوَالِيَ
X
അവകാശികളെ
مِمَّا تَرَكَ
X
വിട്ടേച്ചുപോയതില്‍ നിന്നുള്ള
الْوَالِدَانِ
X
മാതാപിതാക്കള്‍
وَالْأَقْرَبُونَۚ
X
ഉറ്റബന്ധുക്കളും
وَالَّذِينَ عَقَدَتْ أَيْمَانُكُمْ
X
നിങ്ങളുടെ വലംകൈകെട്ടിയവര്‍ (നിങ്ങള്‍ ഉടമ്പടിയില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍)
فَآتُوهُمْ
X
നിങ്ങള്‍ അവര്‍ക്ക് നല്‍കുക
نَصِيبَهُمْۚ
X
അവരുടെ വിഹിതം
إِنَّ اللَّهَ كَانَ
X
നിശ്ചയം അല്ലാഹു ആയിരിക്കുന്നു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യങ്ങള്‍ക്കും
شَهِيدًا
X
സാക്ഷി
﴿4:33﴾ مَّن يَشْفَعْ
X
ശിപാര്‍ശ ചെയ്യുന്നവന്‍
شَفَاعَةً حَسَنَةً
X
നല്ല ശിപാര്‍ശ
يَكُن لَّهُ
X
അവന് ഉണ്ടാകും (ലഭിക്കും)
نَصِيبٌ
X
ഒരു പങ്ക്, വിഹിതം
مِّنْهَاۖ
X
അതില്‍ നിന്ന്
وَمَن يَشْفَعْ
X
ശിപാര്‍ശ ചെയ്യുന്നവന്‍
شَفَاعَةً سَيِّئَةً
X
ചീത്ത ശിപാര്‍ശ
يَكُن لَّهُ
X
അവന് ഉണ്ടാകും (ലഭിക്കും)
كِفْلٌ
X
ഒരു വിഹിതം
مِّنْهَاۗ
X
അതില്‍ നിന്ന്
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
مُّقِيتًا
X
മേല്‍നോട്ടം വഹിക്കുന്നവന്‍
﴿4:85﴾ وَإِذَا حُيِّيتُم
X
നിങ്ങള്‍ അഭിവാദ്യം ചെയ്യപ്പെട്ടാല്‍
بِتَحِيَّةٍ
X
നല്ല അഭിവാദ്യം
فَحَيُّوا
X
അപ്പോള്‍ നിങ്ങള്‍ പ്രതിവാദ്യം ചെയ്യുക
بِأَحْسَنَ مِنْهَا
X
അതിലും നന്നായി
أَوْ رُدُّوهَاۗ
X
അല്ലെങ്കില്‍ അതിനെ (അവ്വിധമെങ്കിലും) മടക്കുക
إِنَّ اللَّهَ كَانَ
X
തീര്‍ച്ചയായും അല്ലാഹു ആയിരിക്കുന്നു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിന്മേലും
حَسِيبًا
X
കണക്ക് നോക്കുന്നവന്‍
﴿4:86﴾ لَّقَدْ كَفَرَ
X
തീര്‍ച്ചയായും സത്യനിഷേധിയായിരിക്കുന്നു
الَّذِينَ قَالُوا
X
പറഞ്ഞവര്‍
إِنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
هُوَ
X
അവന്‍
الْمَسِيحُ ابْنُ مَرْيَمَۚ
X
മര്‍യമിന്റെ മകനായ മസീഹ് ആണെന്ന്
قُلْ
X
നീ പറയുക(ചോദിക്കുക)
فَمَن
X
ആര്?
يَمْلِكُ
X
തടുക്കും
مِنَ اللَّهِ
X
അല്ലാഹുവില്‍നിന്ന് (ഉള്ള ശിക്ഷയില്‍നിന്ന്)
شَيْئًا
X
വല്ലതിനെയും
إِنْ أَرَادَ
X
അവന്‍ ഉദ്ദേശിച്ചാല്‍
أَن يُهْلِكَ
X
അവന്‍ നശിപ്പിക്കാന്‍
الْمَسِيحَ ابْنَ مَرْيَمَ
X
മര്‍യമിന്റെ മകനായ മസീഹിനെ
وَأُمَّهُ
X
അദ്ദേഹത്തിന്റെ മാതാവിനെയും
وَمَن فِي الْأَرْضِ
X
ഭൂമിയിലുള്ളവരെയും
جَمِيعًاۗ
X
മുഴുവനുമായി
وَلِلَّهِ
X
അല്ലാഹുവിന്നാണ്
مُلْكُ السَّمَاوَاتِ
X
ആകാശങ്ങളുടെ ആധിപത്യം
وَالْأَرْضِ
X
ഭൂമിയുടെയും
وَمَا بَيْنَهُمَاۚ
X
അവരണ്ടിന്നുമിടയിലുള്ളവയുടെയും
يَخْلُقُ
X
അവന്‍ സൃഷ്ടിക്കുന്നു
مَا يَشَاءُۚ
X
അവന്‍ ഇച്ഛിക്കുന്നത്
وَاللَّهُ
X
അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യങ്ങള്‍ക്കും
قَدِيرٌ
X
കഴിവുറ്റവനാണ്
﴿5:17﴾ يَا أَهْلَ الْكِتَابِ
X
വേദക്കാരേ
قَدْ جَاءَكُمْ
X
നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു
رَسُولُنَا
X
നമ്മുടെ ദൂതന്‍
يُبَيِّنُ
X
അദ്ദേഹം വിശദീകരിച്ചുതരുന്നു
لَكُمْ
X
നിങ്ങള്‍ക്ക്
عَلَىٰ فَتْرَةٍ
X
നിലച്ചുപോയവേളയില്‍
مِّنَ الرُّسُلِ
X
ദൂതന്മാരില്‍നിന്ന് (അവരുടെ വരവ്)
أَن تَقُولُوا
X
നിങ്ങള്‍ പറയാതിരിക്കാന്‍വേണ്ടി
مَا جَاءَنَا
X
ഞങ്ങളുടെ അടുത്ത് വന്നിട്ടില്ലെന്ന്
مِن بَشِيرٍ
X
സന്തോഷവാര്‍ത്ത അറിയിക്കുന്ന ഒരാളും
وَلَا نَذِيرٍۖ
X
ഒരു മുന്നറിയിപ്പുകാരനും ഇല്ല
فَقَدْ جَاءَكُم
X
തീര്‍ച്ചയായും നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു
بَشِيرٌ
X
സന്തോഷവാര്‍ത്ത അറിയിക്കുന്നവന്‍
وَنَذِيرٌۗ
X
മുന്നറിയിപ്പ് നല്‍കുന്നവനും
وَاللَّهُ
X
അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യങ്ങള്‍ക്കും
قَدِيرٌ
X
കഴിവുറ്റവനാണ്
﴿5:19﴾ أَلَمْ تَعْلَمْ
X
നീ അറിഞ്ഞിട്ടില്ലേ?
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَهُ
X
അവന്നാണ്
مُلْكُ
X
ആധിപത്യം
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِ
X
ഭൂമിയുടെയും
يُعَذِّبُ
X
അവന്‍ ശിക്ഷിക്കുന്നു
مَن يَشَاءُ
X
അവന്‍ ഉദ്ദേശിക്കുന്നവരെ
وَيَغْفِرُ
X
അവന്‍ പൊറുത്തുകൊടുക്കുന്നു
لِمَن يَشَاءُۗ
X
അവനുദ്ദേശിക്കുന്നവര്‍ക്ക്
وَاللَّهُ
X
അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യങ്ങള്‍ക്കും
قَدِيرٌ
X
കഴിവുറ്റവനാണ്
﴿5:40﴾ مَا قُلْتُ
X
ഞാന്‍ പറഞ്ഞിട്ടില്ല
لَهُمْ
X
അവരോട്
إِلَّا
X
അല്ലാതെ
مَا
X
യാതൊന്ന്
أَمَرْتَنِي
X
നീ എന്നോട് കല്‍പിച്ച
بِهِ
X
അതുകൊണ്ട്
أَنِ اعْبُدُوا
X
നിങ്ങള്‍ വഴിപ്പെട്ടു ജീവിക്കണം
اللَّهَ
X
അല്ലാഹുവെ
رَبِّي
X
എന്റെ നാഥനായ
وَرَبَّكُمْۚ
X
നിങ്ങളുടെയും നാഥനായ
وَكُنتُ
X
ഞാന്‍ ആയിരുന്നു
عَلَيْهِمْ
X
അവരുടെ മേല്‍
شَهِيدًا
X
സാക്ഷി
مَّا دُمْتُ
X
ഞാന്‍ ഉണ്ടായിരുന്ന കാലത്തോളം
فِيهِمْۖ
X
അവരില്‍
فَلَمَّا تَوَفَّيْتَنِي
X
നീ എന്നെ പിടിച്ചെടുത്തപ്പോള്‍(തിരിച്ചുവിളിച്ചപ്പോള്‍)
كُنتَ
X
നീ ആയി
أَنتَ
X
നീ
الرَّقِيبَ
X
നിരീക്ഷകന്‍
عَلَيْهِمْۚ
X
അവരുടെമേല്‍
وَأَنتَ
X
നീ
عَلَىٰ كُلِّ شَيْءٍ
X
സകല സംഗതികള്‍ക്കും
شَهِيدٌ
X
സാക്ഷിയാണ്
﴿5:117﴾ لِلَّهِ
X
അല്ലാഹുവിനാണ്
مُلْكُ
X
ആധിപത്യം
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِ
X
ഭൂമിയുടെയും
وَمَا فِيهِنَّۚ
X
അവയിലുള്ളവയുടെയും
وَهُوَ
X
അവന്‍
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യങ്ങള്‍ക്കും
قَدِيرٌ
X
കഴിവുറ്റവനാകുന്നു.
﴿5:120﴾ وَإِن يَمْسَسْكَ اللَّهُ
X
അല്ലാഹു നിനക്ക് വരുത്തുകയാണെങ്കില്‍
بِضُرٍّ
X
വല്ല വിപത്തും
فَلَا كَاشِفَ
X
ഒഴിവാക്കുന്നവനില്ല
لَهُ
X
അതിനെ
إِلَّا هُوَۖ
X
അവനല്ലാതെ
وَإِن يَمْسَسْكَ
X
അവന്‍ നിനക്ക് വരുത്തുകയാണെങ്കില്‍
بِخَيْرٍ
X
വല്ല നന്മയും
فَهُوَ
X
അവന്‍
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യങ്ങള്‍ക്കും
قَدِيرٌ
X
കഴിവുറ്റവനാണ്
﴿6:17﴾ وَاعْلَمُوا
X
നിങ്ങളറിയുക
أَنَّمَا غَنِمْتُم
X
യുദ്ധമുതലായി നിങ്ങള്‍ നേടിയെടുത്തത്
مِّن شَيْءٍ
X
ഏത് വസ്തുവും
فَأَنَّ لِلَّهِ
X
തീര്‍ച്ചയായും അല്ലാഹുവിനുള്ളതാണ്
خُمُسَهُ
X
അതിന്റെ അഞ്ചിലൊന്ന്
وَلِلرَّسُولِ
X
ദൂതനും
وَلِذِي
X
ഉള്ളവര്‍ക്കും
الْقُرْبَىٰ
X
കുടുംബ ബന്ധം
وَالْيَتَامَىٰ
X
അനാഥകള്‍ക്കും
وَالْمَسَاكِينِ
X
അഗതികള്‍ക്കും
وَابْنِ السَّبِيلِ
X
യാത്രക്കാര്‍ക്കും
إِن كُنتُمْ
X
നിങ്ങളെങ്കില്‍
آمَنتُم
X
നിങ്ങള്‍ വിശ്വസിച്ചു
بِاللَّهِ
X
അല്ലാഹുവില്‍
وَمَا أَنزَلْنَا
X
നാം ഇറക്കിക്കൊടുത്തതിലും
عَلَىٰ عَبْدِنَا
X
നമ്മുടെ ദാസന്
يَوْمَ
X
നാളില്‍
الْفُرْقَانِ
X
സത്യാസത്യവിവേചനത്തിന്റെ
يَوْمَ
X
ദിവസത്തില്‍
الْتَقَى
X
ഏറ്റുമുട്ടി
الْجَمْعَانِۗ
X
ഇരു സംഘങ്ങള്‍
وَاللَّهُ
X
അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدِيرٌ
X
കഴിവുറ്റവനാണ്
﴿8:41﴾ إِلَّا تَنفِرُوا
X
നിങ്ങള്‍ ഇറങ്ങിത്തിരിക്കുന്നില്ലെങ്കില്‍
يُعَذِّبْكُمْ
X
അല്ലാഹു നിങ്ങള്‍ക്ക് ശിക്ഷ നല്‍കും
عَذَابًا
X
ശിക്ഷ
أَلِيمًا
X
നോവേറിയ
وَيَسْتَبْدِلْ
X
പകരം കൊണ്ടുവരികയും ചെയ്യും
قَوْمًا
X
ഒരു ജനതയെ
غَيْرَكُمْ
X
നിങ്ങളല്ലാത്ത
وَلَا تَضُرُّوهُ شَيْئًاۗ
X
അവന് ഒരു ദ്രോഹവും വരുത്താന്‍ നിങ്ങള്‍ക്കാവില്ല
وَاللَّهُ
X
അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യങ്ങള്‍ക്കും
قَدِيرٌ
X
കഴിവുറ്റവനാണ്
﴿9:39﴾ إِلَى اللَّهِ
X
അല്ലാഹുവിലേക്കാണ്
مَرْجِعُكُمْۖ
X
നിങ്ങളുടെ മടക്കം
وَهُوَ
X
അവന്‍
عَلَىٰ كُلِّ شَيْءٍ
X
എല്ലാറ്റിന്നും
قَدِيرٌ
X
കഴിവുറ്റവനാകുന്നു
﴿11:4﴾ فَلَعَلَّكَ
X
നീ ആയേക്കാം
تَارِكٌ
X
വിട്ടുകളയുന്നവന്‍
بَعْضَ
X
ചിലത്
مَا يُوحَىٰ
X
ബോധനം നല്കപ്പെടുന്നതില്‍
إِلَيْكَ
X
നിനക്ക്
وَضَائِقٌ
X
ക്ലേശിക്കുന്നവനും
بِهِ
X
അതുകാരണം
صَدْرُكَ
X
നിന്റെമനസ്സ്
أَن يَقُولُوا
X
അവര്‍ പറയുന്നത് (കാരണം)
لَوْلَا أُنزِلَ
X
ഇറക്കപ്പെടാത്തതെന്ത്?
عَلَيْهِ
X
അദ്ദേഹത്തിന്
كَنزٌ
X
ഒരു നിധി
أَوْ جَاءَ
X
അല്ലെങ്കില്‍ വരുന്നില്ല
مَعَهُ
X
ഇയാളോടൊപ്പം
مَلَكٌۚ
X
ഒരു മലക്ക്
إِنَّمَا أَنتَ
X
നിശ്ചയം, താങ്കള്‍
نَذِيرٌۚ
X
മുന്നറിയിപ്പുകാരനാകുന്നു
وَاللَّهُ
X
അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
സര്‍വസംഗതികള്‍ക്കും
وَكِيلٌ
X
ഉത്തരവാദപ്പെട്ടവനാണ്
﴿11:12﴾ فَإِن تَوَلَّوْا
X
ഇനി നിങ്ങള്‍ പിന്തിരിഞ്ഞുപോകുകയാണെങ്കില്‍
فَقَدْ أَبْلَغْتُكُم
X
ഞാന്‍ നിങ്ങള്‍ക്ക് എത്തിച്ചുതന്നിരിക്കുന്നു
مَّا
X
ഒരു (സന്ദേശം )
أُرْسِلْتُ
X
ഞാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നു
بِهِ
X
അതുമായി
إِلَيْكُمْۚ
X
നിങ്ങളിലേക്ക്
وَيَسْتَخْلِفُ
X
പകരം കൊണ്ട് വരും
رَبِّي
X
എന്റെ നാഥന്‍
قَوْمًا
X
ഒരു ജനതയെ
غَيْرَكُمْ
X
നിങ്ങളല്ലാത്ത
وَلَا تَضُرُّونَهُ شَيْئًاۚ
X
അവനൊരു ദ്രോഹവും വരുത്താന്‍ നിങ്ങള്‍ക്കാവില്ല
إِنَّ رَبِّي
X
നിശ്ചയമായും എന്റെ നാഥന്‍
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിന്നും
حَفِيظٌ
X
മേല്‍നോട്ടം വഹിക്കുന്നവനാണ്
﴿11:57﴾ وَلِلَّهِ
X
അല്ലാഹുവിനാകുന്നു
غَيْبُ
X
അദൃശ്യജ്ഞാനമുള്ളത്
السَّمَاوَاتِ
X
ആകാശങ്ങളിലെ
وَالْأَرْضِۚ
X
ഭൂമിയിലേയും
وَمَا أَمْرُ السَّاعَةِ
X
അന്ത്യനാളിന്റെ കാര്യമല്ല
إِلَّا كَلَمْحِ
X
ഇമവെട്ടല്‍ പോലെയല്ലാതെ
الْبَصَرِ
X
കണ്ണിന്റെ
أَوْ
X
അല്ലെങ്കില്‍
هُوَ
X
അത്
أَقْرَبُۚ
X
അതിനേക്കാള്‍ ഏറെ അടുത്തതാണ്
إِنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدِيرٌ
X
കഴിവുള്ളവനാകുന്നു
﴿16:77﴾ وَاضْرِبْ
X
നീ വിവരിച്ചു കൊടുക്കുക
لَهُم
X
അവര്‍ക്ക്
مَّثَلَ
X
ഉപമ
الْحَيَاةِ الدُّنْيَا
X
ഐഹിക ജീവിതത്തിന്റെ
كَمَاءٍ
X
വെള്ളത്തെപ്പോലെയാണത്
أَنزَلْنَاهُ
X
അതിനെ നാം ഇറക്കി
مِنَ السَّمَاءِ
X
ആകാശത്തു നിന്ന്
فَاخْتَلَطَ
X
എന്നിട്ട് ഇടകലര്‍ന്നു വളര്‍ന്നു
بِهِ
X
അതു മൂലം
نَبَاتُ
X
സസ്യങ്ങള്‍
الْأَرْضِ
X
ഭൂമിയിലെ
فَأَصْبَحَ
X
പിന്നെ അതായിത്തീര്‍ന്നു
هَشِيمًا
X
ഉണങ്ങിയ തുരുമ്പ്
تَذْرُوهُ
X
അതിനെ പരത്തുന്നു
الرِّيَاحُۗ
X
കാറ്റുകള്‍
وَكَانَ اللَّهُ
X
അല്ലാഹുവാകുന്നു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിന്നും
مُّقْتَدِرًا
X
കഴിവുള്ളവന്‍
﴿18:45﴾ ذَٰلِكَ
X
അത്
بِأَنَّ اللَّهَ
X
നിശ്ചയം അല്ലാഹു ആണെന്നതിനാലാണ്
هُوَ الْحَقُّ
X
പരമസത്യം
وَأَنَّهُ
X
നിശ്ചയം അവന്‍ തന്നെ
يُحْيِي
X
അവന്‍ ജീവിപ്പിക്കുന്നു
الْمَوْتَىٰ
X
നിര്‍ജ്ജീവമായതിനെ
وَأَنَّهُ
X
നിശ്ചയം അവന്‍
عَلَىٰ كُلِّ شَيْءٍ
X
എല്ലാകാര്യത്തിനും
قَدِيرٌ
X
കഴിവുള്ളവനാണ്
﴿22:6﴾ إِنَّ الَّذِينَ آمَنُوا
X
നിശ്ചയം സത്യവിശ്വാസികള്‍
وَالَّذِينَ هَادُوا
X
യഹൂദമതം സ്വീകരിച്ചവരും
وَالصَّابِئِينَ
X
സാബിഉകളും
وَالنَّصَارَىٰ
X
കൃസ്ത്യാനികളും
وَالْمَجُوسَ
X
മജൂസികളും
وَالَّذِينَ أَشْرَكُوا
X
ബഹുദൈവാരാധകരും
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يَفْصِلُ
X
തീര്‍പ്പ് കല്‍പ്പിക്കും
بَيْنَهُمْ
X
അവര്‍ക്കിടയില്‍
يَوْمَ الْقِيَامَةِۚ
X
ഉയിര്‍ത്തെഴുന്നേല്‍പ്പുനാളില്‍
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
شَهِيدٌ
X
സാക്ഷിയാണ്
﴿22:17﴾ وَاللَّهُ
X
അല്ലാഹു
خَلَقَ
X
സൃഷ്ടിച്ചു
كُلَّ دَابَّةٍ
X
എല്ലാ ജീവികളേയും
مِّن مَّاءٍۖ
X
വെള്ളത്തില്‍ നിന്ന്
فَمِنْهُم
X
അവയില്‍ ഉണ്ട്
مَّن يَمْشِي
X
നടക്കുന്നവ
عَلَىٰ بَطْنِهِ
X
സ്വന്തം ഉദരത്തിന്‍മേല്‍
وَمِنْهُم
X
അവയിലുണ്ട്
مَّن يَمْشِي
X
നടക്കുന്നവ
عَلَىٰ رِجْلَيْنِ
X
രണ്ട് കാലിന്മേല്‍
وَمِنْهُم
X
അവയില്‍ പെട്ടതാണ്
مَّن يَمْشِي
X
നടക്കുന്നവ
عَلَىٰ أَرْبَعٍۚ
X
നാല് കാലില്‍
يَخْلُقُ
X
സൃഷ്ടിക്കുന്നു
اللَّهُ
X
അല്ലാഹു
مَا يَشَاءُۚ
X
അവനുദ്ദേശിക്കുന്നത്
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാറ്റിനും
قَدِيرٌ
X
കഴിവുറ്റവനാണ്
﴿24:45﴾ قُلْ
X
നീ പറയുക
سِيرُوا
X
നിങ്ങള്‍ സഞ്ചരിക്കുവിന്‍
فِي الْأَرْضِ
X
ഭൂമിയിലൂടെ
فَانظُرُوا
X
എന്നിട്ട് നിങ്ങള്‍ നോക്കുവിന്‍
كَيْفَ
X
എങ്ങനെ
بَدَأَ
X
ആരംഭിച്ചു (എന്ന്)
الْخَلْقَۚ
X
സൃഷ്ടി
ثُمَّ
X
പിന്നീട്
اللَّهُ
X
അല്ലാഹു
يُنشِئُ
X
ഉല്‍ഭവിപ്പിക്കുന്നു
النَّشْأَةَ
X
ഉല്‍ഭവിപ്പിക്കല്‍
الْآخِرَةَۚ
X
അവസാനത്തെ
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യങ്ങള്‍ക്കും
قَدِيرٌ
X
കഴിവുള്ളവനാകുന്നു
﴿29:20﴾ فَانظُرْ
X
അപ്പോള്‍ നോക്കൂ
إِلَىٰ آثَارِ
X
അടയാളങ്ങളിലേക്ക്
رَحْمَتِ
X
അനുഗ്രഹത്തിന്റെ
اللَّهِ
X
അല്ലാഹുവിന്റെ
كَيْفَ
X
എങ്ങനെ
يُحْيِي
X
അവന്‍ ജീവിപ്പിക്കുന്നു
الْأَرْضَ
X
ഭൂമിയെ
بَعْدَ مَوْتِهَاۚ
X
അതിന്റെ മൃതാവസ്ഥക്കു ശേഷം
إِنَّ ذَٰلِكَ
X
നിശ്ചയം അത് ചെയ്യുന്നവന്‍
لَمُحْيِي
X
ജീവിപ്പിക്കുന്നവന്‍ തന്നെയാണ്
الْمَوْتَىٰۖ
X
മരിച്ചവരെ
وَهُوَ
X
അവന്‍
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدِيرٌ
X
കഴിവുള്ളവന്‍ (ആകുന്നു)
﴿30:50﴾ وَأَوْرَثَكُمْ
X
അവന്‍ നിങ്ങളെ അവകാശികളാക്കി
أَرْضَهُمْ
X
അവരുടെ ഭൂമിയുടെ
وَدِيَارَهُمْ
X
അവരുടെ വീടുകളുടെയും
وَأَمْوَالَهُمْ
X
അവരുടെ സ്വത്തുക്കളുടെയും
وَأَرْضًا
X
ഒരു സ്ഥലവും നല്‍കി
لَّمْ تَطَئُوهَاۚ
X
നിങ്ങള്‍ മുമ്പൊരിക്കലും കാലുകുത്തിയിട്ടില്ലാത്ത
وَكَانَ اللَّهُ
X
അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിലും
قَدِيرًا
X
കഴിവുറ്റവനാണ്
﴿33:27﴾ لَّا يَحِلُّ
X
അനുവാദമില്ല
لَكَ
X
നിനക്ക്
النِّسَاءُ
X
സ്ത്രീകളെ വിവാഹം ചെയ്യല്‍
مِن بَعْدُ
X
ഇനിമേല്‍
وَلَا أَن تَبَدَّلَ
X
പകരമായി സ്വീകരിക്കാനും
بِهِنَّ
X
അവര്‍ക്ക്
مِنْ أَزْوَاجٍ
X
മറ്റു ഭാര്യമാരെ
وَلَوْ أَعْجَبَكَ
X
നിനക്ക് കൗതുകമുണര്‍ത്തിയാലും
حُسْنُهُنَّ
X
അവരുടെ സൗന്ദര്യം
إِلَّا مَا مَلَكَتْ يَمِينُكَۗ
X
നിന്റെ വലം കൈ ഉടമപ്പെടുത്തിയവരൊഴികെ
وَكَانَ اللَّهُ
X
അല്ലാഹു ആകുന്നു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യങ്ങളും
رَّقِيبًا
X
നന്നായി നിരീക്ഷിക്കുന്നവന്‍
﴿33:52﴾ لَّا جُنَاحَ
X
കുറ്റമില്ല
عَلَيْهِنَّ
X
ആ സ്ത്രീകള്‍ക്ക്
فِي آبَائِهِنَّ
X
തങ്ങളുടെ പിതാക്കന്‍മാരുമായി ഇടപഴകുന്നതില്‍
وَلَا أَبْنَائِهِنَّ
X
പുത്രന്മാരുമായും
وَلَا إِخْوَانِهِنَّ
X
സഹോദരന്‍മാരുമായും
وَلَا أَبْنَاءِ إِخْوَانِهِنَّ
X
സഹോദരപുത്രന്‍മാരുമായും
وَلَا أَبْنَاءِ أَخَوَاتِهِنَّ
X
സഹോദരി പുത്രന്‍മാരുമായും
وَلَا نِسَائِهِنَّ
X
തങ്ങളുടെ കൂട്ടത്തിലെ സ്ത്രീകളുമായും
وَلَا مَا مَلَكَتْ أَيْمَانُهُنَّۗ
X
തങ്ങളുടെ അടിമകളുമായും
وَاتَّقِينَ
X
നിങ്ങള്‍ സൂക്ഷിക്കുക
اللَّهَۚ
X
അല്ലാഹുവെ
إِنَّ اللَّهَ كَانَ
X
നിശ്ചയം അല്ലാഹുവാണ്
عَلَىٰ كُلِّ شَيْءٍ
X
എല്ലാകാര്യങ്ങള്‍ക്കും
شَهِيدًا
X
സാക്ഷി
﴿33:55﴾ وَمَا كَانَ لَهُ
X
അവന് (ഇബ്‌ലീസിന്) ഉണ്ടായിരുന്നില്ല
عَلَيْهِم
X
അവരുടെ മേല്‍
مِّن سُلْطَانٍ
X
ഒരധികാരവും
إِلَّا لِنَعْلَمَ
X
നാം തിരിച്ചറിയാന്‍ മാത്രമാണിത്
مَن يُؤْمِنُ
X
വിശ്വസിക്കുന്നവരെ
بِالْآخِرَةِ
X
പരലോകത്തില്‍
مِمَّنْ
X
ചിലരില്‍നിന്ന്
هُوَ
X
അവന്‍
مِنْهَا
X
അതേപ്പറ്റി
فِي شَكٍّۗ
X
സംശയത്തിലാകുന്നു
وَرَبُّكَ
X
നിന്റെ നാഥന്‍
عَلَىٰ كُلِّ شَيْءٍ
X
സകല സംഗതികളും
حَفِيظٌ
X
നിരീക്ഷിക്കുന്നവനാണ്
﴿34:21﴾ قُلْ
X
നീ പറയുക
مَا سَأَلْتُكُم
X
ഞാന്‍ നിങ്ങളോട് ചോദിച്ചിട്ടുണ്ടെങ്കില്‍
مِّنْ أَجْرٍ
X
വല്ല പ്രതിഫലവും
فَهُوَ لَكُمْۖ
X
അത് നിങ്ങള്‍ക്കു വേണ്ടി തന്നെയാകുന്നു
إِنْ أَجْرِيَ
X
എന്റെ പ്രതിഫലമല്ല
إِلَّا عَلَى اللَّهِۖ
X
അല്ലാഹുവിങ്കലല്ലാതെ
وَهُوَ
X
അവന്‍
عَلَىٰ كُلِّ شَيْءٍ
X
സകലസംഗതികള്‍ക്കും
شَهِيدٌ
X
സാക്ഷിയാണ്
﴿34:47﴾ الْحَمْدُ
X
സര്‍വസ്തുതിയും
لِلَّهِ
X
അല്ലാഹുവിനാണ്
فَاطِرِ
X
സൃഷ്ടിച്ചവന്‍
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضِ
X
ഭൂമിയെയും
جَاعِلِ
X
നിയോഗിച്ചവനും
الْمَلَائِكَةِ
X
മലക്കുകളെ
رُسُلًا
X
ദൂതന്മാരായി
أُولِي أَجْنِحَةٍ
X
ചിറകുകളുള്ള
مَّثْنَىٰ
X
രണ്ടും
وَثُلَاثَ
X
മൂന്നും
وَرُبَاعَۚ
X
നാലും
يَزِيدُ
X
അവന്‍ വര്‍ദ്ധിപ്പിക്കുന്നു
فِي الْخَلْقِ
X
സൃഷ്ടിയില്‍
مَا يَشَاءُۚ
X
താനിഛിക്കുന്നത്
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യങ്ങള്‍ക്കും
قَدِيرٌ
X
കഴിവുറ്റവനാണ്
﴿35:1﴾ اللَّهُ
X
അല്ലാഹു
خَالِقُ
X
സ്രഷ്ടാവാണ്
كُلِّ شَيْءٍۖ
X
സകല വസ്തുക്കളുടെയും
وَهُوَ
X
അവന്‍
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യങ്ങള്‍ക്കും
وَكِيلٌ
X
കൈകാര്യകര്‍ത്താവാകുന്നു
﴿39:62﴾ وَمِنْ آيَاتِهِ
X
അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്
أَنَّكَ
X
തീര്‍ച്ചയായും നീ
تَرَى
X
നീ കാണുന്നു
الْأَرْضَ
X
ഭൂമിയെ
خَاشِعَةً
X
വരണ്ടതായി
فَإِذَا أَنزَلْنَا
X
പിന്നെ നാം ഇറക്കിയാല്‍
عَلَيْهَا
X
അതില്‍
الْمَاءَ
X
വെള്ളം
اهْتَزَّتْ
X
അത് ചലനം (തുടി)കൊള്ളുന്നു
وَرَبَتْۚ
X
അത് വളരുകയും ചെയ്യുന്നു
إِنَّ الَّذِي أَحْيَاهَا
X
തീര്‍ച്ചയായും അതിനു ജീവന്‍ നല്‍കിയവന്‍
لَمُحْيِي
X
ജീവിപ്പിക്കുന്നവന്‍ തന്നെയാണ്
الْمَوْتَىٰۚ
X
മരിച്ചവരെ
إِنَّهُ
X
തീര്‍ച്ചയായും അവന്‍
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിന്നും
قَدِيرٌ
X
കഴിവുറ്റവനാണ്
﴿41:39﴾ سَنُرِيهِمْ
X
അടുത്തു തന്നെ നാം അവര്‍ക്ക് കാണിച്ചു കൊടുക്കും
آيَاتِنَا
X
നമ്മുടെ ദൃഷ്ടാന്തങ്ങള്‍
فِي الْآفَاقِ
X
വിവിധ ദിക്കുകളില്‍
وَفِي أَنفُسِهِمْ
X
അവരില്‍ തന്നെയും
حَتَّىٰ يَتَبَيَّنَ
X
വ്യക്തമാകുന്നതു വരെ
لَهُمْ
X
അവര്‍ക്ക്
أَنَّهُ الْحَقُّۗ
X
നിശ്ചയമായും ഇത് സത്യമാണെന്ന്
أَوَلَمْ يَكْفِ
X
(ഇവര്‍ക്ക്) മതിയായതല്ലേ
بِرَبِّكَ
X
നിന്റെ നാഥന്‍
أَنَّهُ
X
നിശ്ചയം അവനാണെന്നത്
عَلَىٰ كُلِّ شَيْءٍ
X
സകല സംഗതികള്‍ക്കും
شَهِيدٌ
X
സാക്ഷി
﴿41:53﴾ أَمِ اتَّخَذُوا
X
അതല്ല, അവര്‍ സ്വീകരിച്ചിരിക്കുകയാണോ
مِن دُونِهِ
X
അവനെക്കൂടാതെ
أَوْلِيَاءَۖ
X
രക്ഷകന്മാരെ
فَاللَّهُ
X
എന്നാല്‍ അല്ലാഹു
هُوَ
X
അവന്‍ മാത്രമാകുന്നു
الْوَلِيُّ
X
രക്ഷകന്‍
وَهُوَ
X
അവന്‍
يُحْيِي
X
ജീവിപ്പിക്കുന്നു
الْمَوْتَىٰ
X
മരിച്ചവരെ
وَهُوَ
X
അവന്‍
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യങ്ങള്‍ക്കും
قَدِيرٌ
X
കഴിവുറ്റവനാണ്
﴿42:9﴾ أَوَلَمْ يَرَوْا
X
അവര്‍ കണ്ടറിഞ്ഞിട്ടില്ലേ?
أَنَّ اللَّهَ
X
നിശ്ചയം, അല്ലാഹു
الَّذِي خَلَقَ
X
സൃഷ്ടിച്ചവനായ
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
وَلَمْ يَعْيَ
X
അവന്‍ തളര്‍ന്നിട്ടില്ല, ക്ഷീണിച്ചിട്ടില്ല
بِخَلْقِهِنَّ
X
അവയെ സൃഷ്ടിച്ചതുകൊണ്ട്
بِقَادِرٍ
X
കഴിവുറ്റവനാണെന്ന്
عَلَىٰ أَن يُحْيِيَ
X
ജീവിപ്പിക്കാന്‍
الْمَوْتَىٰۚ
X
മരിച്ചവരെ
بَلَىٰ
X
അതെ
إِنَّهُ
X
ഉറപ്പായും അവന്‍
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യങ്ങള്‍ക്കും
قَدِيرٌ
X
കഴിവുറ്റവനാകുന്നു
﴿46:33﴾ وَأُخْرَىٰ
X
മറ്റു നേട്ടങ്ങളും
لَمْ تَقْدِرُوا
X
നിങ്ങള്‍ക്കു സാധിച്ചിട്ടില്ല
عَلَيْهَا
X
അവ കൈവരിക്കാന്‍
قَدْ أَحَاطَ
X
വലയം ചെയ്തുവെച്ചിരിക്കുകയാണ്
اللَّهُ
X
അല്ലാഹു
بِهَاۚ
X
അവയെ
وَكَانَ اللَّهُ
X
അല്ലാഹുവായിരിക്കുന്നു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدِيرًا
X
കഴിവുറ്റവന്‍
﴿48:21﴾ لَهُ
X
അവന്നുള്ളതാണ്
مُلْكُ
X
ആധിപത്യം
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِۖ
X
ഭൂമിയുടെയും
يُحْيِي
X
അവന്‍ ജീവിപ്പിക്കുന്നു
وَيُمِيتُۖ
X
അവന്‍ മരിപ്പിക്കുകയും ചെയ്യുന്നു
وَهُوَ
X
അവന്‍
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യങ്ങള്‍ക്കും
قَدِيرٌ
X
കഴിവുറ്റവനാകുന്നു
﴿57:2﴾ يَوْمَ
X
ദിവസം
يَبْعَثُهُمُ
X
അവരെ ഉയിര്‍ത്തെഴുന്നേല്‍പിക്കും
اللَّهُ
X
അല്ലാഹു
جَمِيعًا
X
സകലരെയും
فَيُنَبِّئُهُم
X
എന്നിട്ട് അവന്‍ അവരെ വിവരമറിയിക്കും
بِمَا عَمِلُواۚ
X
അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി
أَحْصَاهُ
X
അതിനെ തിട്ടപ്പെടുത്തിവെച്ചിട്ടുണ്ട്
اللَّهُ
X
അല്ലാഹു
وَنَسُوهُۚ
X
അവര്‍ അതിനെ വിസ്മരിക്കുകയും ചെയ്തു
وَاللَّهُ
X
അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
شَهِيدٌ
X
സാക്ഷിയാണ്
وَمَا أَفَاءَ
X
അധീനപ്പെടുത്തിക്കൊടുത്തത്
اللَّهُ
X
അല്ലാഹു
عَلَىٰ رَسُولِهِ
X
അവന്റെ ദൂതന്ന്
مِنْهُمْ
X
അവരില്‍നിന്ന്
فَمَا أَوْجَفْتُمْ
X
നിങ്ങള്‍ ഓടിച്ചിട്ടില്ല
عَلَيْهِ
X
അതിന്നായി
مِنْ خَيْلٍ
X
കുതിരകളെ
وَلَا رِكَابٍ
X
ഒട്ടകങ്ങളെയും
وَلَٰكِنَّ اللَّهَ
X
പക്ഷേ, അല്ലാഹു
يُسَلِّطُ
X
ആധിപത്യമേകുന്നു
رُسُلَهُ
X
അവന്റെ ദൂതന്മാര്‍ക്ക്
عَلَىٰ مَن يَشَاءُۚ
X
അവന്‍ ഉദ്ദേശിക്കുന്നവരുടെമേല്‍
وَاللَّهُ
X
അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدِيرٌ
X
കഴിവുറ്റവനാകുന്നു
﴿59:6﴾ يُسَبِّحُ
X
വിശുദ്ധിയെ വാഴ്ത്തുന്നു
لِلَّهِ
X
അല്ലാഹുവിന്റെ
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِۖ
X
ഭൂമിയിലുള്ളതും
لَهُ
X
അവന്നാണ്
الْمُلْكُ
X
ആധിപത്യം
وَلَهُ
X
അവന്നാണ്
الْحَمْدُۖ
X
സര്‍വസ്തുതിയും
وَهُوَ
X
അവന്‍
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدِيرٌ
X
കഴിവുറ്റവനാണ്
﴿64:1﴾ اللَّهُ
X
അല്ലാഹു
الَّذِي خَلَقَ
X
സൃഷ്ടിച്ചവനാണ്
سَبْعَ
X
ഏഴ്
سَمَاوَاتٍ
X
ആകാശങ്ങളെ
وَمِنَ الْأَرْضِ
X
ഭൂമിയില്‍നിന്ന്
مِثْلَهُنَّ
X
അവപോലുള്ളതിനെയും
يَتَنَزَّلُ
X
ഇറങ്ങിക്കൊണ്ടിരിക്കുന്നു
الْأَمْرُ
X
കല്‍പന
بَيْنَهُنَّ
X
അവയ്ക്കിടയില്‍
لِتَعْلَمُوا
X
നിങ്ങള്‍ മനസ്സിലാക്കാന്‍വേണ്ടി
أَنَّ اللَّهَ
X
നിശ്ചയം, അല്ലാഹുവാണെന്ന്
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدِيرٌ
X
കഴിവുറ്റവന്‍
وَأَنَّ اللَّهَ
X
നിശ്ചയം, അല്ലാഹു
قَدْ أَحَاطَ
X
ചൂഴ്ന്നു നില്‍ക്കുന്നുണ്ട്
بِكُلِّ شَيْءٍ
X
സകല സംഗതികളെയും
عِلْمًا
X
അറിവുകൊണ്ട്
﴿65:12﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
تُوبُوا
X
നിങ്ങള്‍ പശ്ചാത്തപിക്കുക
إِلَى اللَّهِ
X
അല്ലാഹുവോട്
تَوْبَةً
X
പശ്ചാത്താപം
نَّصُوحًا
X
നിഷ്കളങ്കമായ
عَسَىٰ
X
ആയേക്കാം
رَبُّكُمْ
X
നിങ്ങളുടെ നാഥന്‍
أَن يُكَفِّرَ
X
മായ്ച്ചുകളയു(മായേക്കാം)
عَنكُمْ
X
നിങ്ങളില്‍ നിന്ന്
سَيِّئَاتِكُمْ
X
നിങ്ങളുടെ തിന്മകള്‍
وَيُدْخِلَكُمْ
X
അവന്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്യും
جَنَّاتٍ
X
സ്വര്‍ഗീയാരാമങ്ങളില്‍
تَجْرِي
X
ഒഴുകുന്ന
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُ
X
നദികള്‍
يَوْمَ لَا يُخْزِي
X
നിന്ദിക്കാത്ത ദിനം
اللَّهُ
X
അല്ലാഹു
النَّبِيَّ
X
പ്രവാചകനെ
وَالَّذِينَ آمَنُوا
X
വിശ്വസിച്ചവരെയും
مَعَهُۖ
X
അദ്ദേഹത്തോടൊപ്പം
نُورُهُمْ
X
അവരുടെ പ്രകാശം
يَسْعَىٰ
X
പ്രസരിച്ചുകൊണ്ടിരിക്കും
بَيْنَ أَيْدِيهِمْ
X
അവരുടെ മുന്നില്‍
وَبِأَيْمَانِهِمْ
X
അവരുടെ വലതുഭാഗങ്ങളിലും
يَقُولُونَ
X
അവര്‍ പറയും
رَبَّنَا
X
ഞങ്ങളുടെ നാഥാ
أَتْمِمْ
X
നീ പൂര്‍ത്തീകരിച്ചു തരേണമേ!
لَنَا
X
ഞങ്ങള്‍ക്ക്
نُورَنَا
X
ഞങ്ങളുടെ പ്രകാശം
وَاغْفِرْ لَنَاۖ
X
ഞങ്ങള്‍ക്ക് നീ പൊറുത്തുതരേണമേ
إِنَّكَ
X
തീര്‍ച്ചയായും നീ
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدِيرٌ
X
കഴിവുള്ളവനാകുന്നു
﴿66:8﴾ تَبَارَكَ
X
അനുഗ്രഹമുടയവനായിരിക്കുന്നു
الَّذِي
X
യാതൊരുവന്‍
بِيَدِهِ
X
അവന്റെ കൈയിലാണ്
الْمُلْكُ
X
ആധിപത്യം
وَهُوَ
X
അവന്‍
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدِيرٌ
X
കഴിവുറ്റവനാണ്
﴿67:1﴾ الَّذِي
X
യാതൊരുവന്‍
لَهُ
X
അവന്നാണ്
مُلْكُ
X
ആധിപത്യം
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِۚ
X
ഭൂമിയുടെയും
وَاللَّهُ
X
അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
شَهِيدٌ
X
ദൃക്സാക്ഷിയാണ്
﴿85:9﴾