Repeated Words in Quran

< >
Total Found : 3
أُولَٰئِكَ
X
അവര്‍
عَلَىٰ هُدًى
X
നേര്‍വഴിയിലാണ്
مِّن رَّبِّهِمْۖ
X
അവരുടെ നാഥങ്കല്‍നിന്നുള്ള
وَأُولَٰئِكَ
X
അവര്‍ തന്നെയാണ്
هُمُ الْمُفْلِحُونَ
X
വിജയികള്‍
﴿2:5﴾ خَتَمَ اللَّهُ
X
അല്ലാഹു മുദ്രവെച്ചിരിക്കുന്നു
عَلَىٰ قُلُوبِهِمْ
X
അവരുടെ ഹൃദയങ്ങളില്‍
وَعَلَىٰ سَمْعِهِمْۖ
X
അവരുടെ കാതിനും
وَعَلَىٰ أَبْصَارِهِمْ
X
അവരുടെ കണ്ണുകളിലുണ്ട്
غِشَاوَةٌۖ
X
മൂടി
وَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
عَظِيمٌ
X
കൊടിയ
﴿2:7﴾ يَكَادُ
X
ആകാറാകുന്നു
الْبَرْقُ
X
മിന്നല്‍പ്പിണര്‍
يَخْطَفُ
X
അത് റാഞ്ചിയെടുക്കുന്നു
أَبْصَارَهُمْۖ
X
അവരുടെ ദൃഷ്ടികളെ
كُلَّمَا أَضَاءَ
X
അത് പ്രകാശം പരത്തുമ്പോഴെല്ലാം
لَهُم
X
അവര്‍ക്ക്
مَّشَوْا
X
അവര്‍ നടക്കും
فِيهِ
X
അതിലൂടെ
وَإِذَا أَظْلَمَ
X
ഇരുള്‍ മൂടിയാല്‍
عَلَيْهِمْ
X
അവര്‍ക്ക്
قَامُواۚ
X
അവര്‍ നില്‍ക്കും
وَلَوْ شَاءَ اللَّهُ
X
അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍
لَذَهَبَ
X
ഇല്ലാതാക്കുമായിരുന്നു, നീക്കിക്കളയുമായിരുന്നു
بِسَمْعِهِمْ
X
അവരുടെ കേള്‍വിയെ
وَأَبْصَارِهِمْۚ
X
അവരുടെ ദൃഷ്ടികളെയും
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدِيرٌ
X
കഴിവുറ്റവനാകുന്നു
﴿2:20﴾ وَإِن كُنتُمْ
X
നിങ്ങളാണെങ്കില്‍
فِي رَيْبٍ
X
സംശയത്തില്‍
مِّمَّا نَزَّلْنَا
X
നാം ഇറക്കിയത് സംബന്ധിച്ച്
عَلَىٰ عَبْدِنَا
X
നമ്മുടെ ദാസന്ന്
فَأْتُوا
X
നിങ്ങള്‍ കൊണ്ടുവരിക
بِسُورَةٍ
X
ഒരധ്യായം
مِّن مِّثْلِهِ
X
ഇതുപോലുള്ള
وَادْعُوا
X
നിങ്ങള്‍ വിളിക്കുകയും ചെയ്യുക
شُهَدَاءَكُم
X
നിങ്ങളുടെ സഹായികളെ
مِّن دُونِ اللَّهِ
X
അല്ലാഹുവിനെക്കൂടാതെ
إِن كُنتُمْ
X
നിങ്ങളാണെങ്കില്‍
صَادِقِينَ
X
സത്യസന്ധര്‍
﴿2:23﴾ وَعَلَّمَ
X
അവന്‍ പഠിപ്പിക്കുകയും ചെയ്തു
آدَمَ
X
ആദമിനെ
الْأَسْمَاءَ
X
പേരുകള്‍
كُلَّهَا
X
അവയെല്ലാം
ثُمَّ
X
പിന്നീട്
عَرَضَهُمْ
X
അവയെ അവന്‍ പ്രദര്‍ശിപ്പിച്ചു
عَلَى الْمَلَائِكَةِ
X
മലക്കുകള്‍ക്ക്
فَقَالَ
X
എന്നിട്ടവന്‍ പറഞ്ഞു
أَنبِئُونِي
X
നിങ്ങള്‍ എന്നോട് പറയുക
بِأَسْمَاءِ
X
പേരുകള്‍
هَٰؤُلَاءِ
X
ഇവയുടെ
إِن كُنتُمْ
X
നിങ്ങള്‍ ആണെങ്കില്‍
صَادِقِينَ
X
സത്യം പറയുന്നവര്‍
﴿2:31﴾ وَاسْتَعِينُوا
X
നിങ്ങള്‍ സഹായം തേടുക
بِالصَّبْرِ
X
സഹനം കൊണ്ട്
وَالصَّلَاةِۚ
X
നമസ്കാരം കൊണ്ടും
وَإِنَّهَا
X
നിശ്ചയം അത്
لَكَبِيرَةٌ
X
വലിയ ഭാരം തന്നെ
إِلَّا عَلَى الْخَاشِعِينَ
X
ഭക്തന്മാര്‍ക്ക് ഒഴികെ
﴿2:45﴾ يَا بَنِي إِسْرَائِيلَ
X
ഇസ്റാഈല്‍ സന്തതികളേ
اذْكُرُوا
X
നിങ്ങള്‍ ഓര്‍ക്കുക
نِعْمَتِيَ
X
എന്റെ അനുഗ്രഹത്തെ
الَّتِي أَنْعَمْتُ
X
ഞാന്‍ ചെയ്ത അനുഗ്രഹം
عَلَيْكُمْ
X
നിങ്ങള്‍ക്ക്
وَأَنِّي فَضَّلْتُكُمْ
X
ഞാന്‍ നിങ്ങളെ ശ്രേഷ്ഠരാക്കിയതും
عَلَى الْعَالَمِينَ
X
മറ്റു ജനവിഭാഗങ്ങളേക്കാള്‍
﴿2:47﴾ فَبَدَّلَ
X
എന്നാല്‍ മാറ്റിമറിച്ചു
الَّذِينَ ظَلَمُوا
X
അക്രമം ചെയ്തവര്‍
قَوْلًا
X
ഒരുവാക്ക്
غَيْرَ
X
അല്ലാത്ത
الَّذِي قِيلَ
X
പറയപ്പെട്ടത്
لَهُمْ
X
അവരോട്
فَأَنزَلْنَا
X
അതിനാല്‍ നാം ഇറക്കി
عَلَى الَّذِينَ ظَلَمُوا
X
അക്രമം ചെയ്തവരുടെ മേല്‍
رِجْزًا
X
ശിക്ഷ
مِّنَ السَّمَاءِ
X
ആകാശത്തുനിന്ന്
بِمَا كَانُوا
X
അവര്‍ ആയിരുന്നത് കാരണം
يَفْسُقُونَ
X
അവര്‍ അധര്‍മ്മം പ്രവര്‍ത്തിക്കുന്നു
﴿2:59﴾ وَإِذْ قُلْتُمْ
X
നിങ്ങള്‍ പറഞ്ഞ സന്ദര്‍ഭം
يَا مُوسَىٰ
X
ഓ മുസാ
لَن نَّصْبِرَ
X
ഞങ്ങള്‍ സഹിക്കുകയില്ലതന്നെ
عَلَىٰ طَعَامٍ
X
അന്നത്തില്‍
وَاحِدٍ
X
ഒരേ
فَادْعُ
X
അതിനാല്‍ താങ്കള്‍ പ്രാര്‍ത്ഥിക്കുക
لَنَا
X
ഞങ്ങള്‍ക്കുവേണ്ടി
رَبَّكَ
X
താങ്കളുടെ നാഥനോട്
يُخْرِجْ
X
അവന്‍ ഉല്‍പാദിപ്പിച്ചുതരട്ടെ
لَنَا
X
ഞങ്ങള്‍ക്ക്
مِمَّا تُنبِتُ
X
വിളയിക്കുന്നതില്‍നിന്ന്
الْأَرْضُ
X
ഭൂമി
مِن بَقْلِهَا
X
അതായത് അതിലെ ചീര
وَقِثَّائِهَا
X
അതിലെ കക്കരിയും
وَفُومِهَا
X
അതിലെ ഗോതമ്പും
وَعَدَسِهَا
X
അതിലെ പയറും
وَبَصَلِهَاۖ
X
അതിലെ ഉള്ളിയും
قَالَ
X
അദ്ദേഹം പറഞ്ഞു
أَتَسْتَبْدِلُونَ
X
നിങ്ങള്‍ പകരം ആവശ്യപ്പെടുകയാണോ
الَّذِي هُوَ أَدْنَىٰ
X
ഏറെ താണതിനെ
بِالَّذِي هُوَ خَيْرٌۚ
X
അത്യുത്തമമായതിന്നു പകരം
اهْبِطُوا
X
നിങ്ങള്‍ ഇറങ്ങിക്കൊള്ളുക
مِصْرًا
X
ഏതെങ്കിലും പട്ടണത്തിലേക്ക്
فَإِنَّ لَكُم
X
എന്നാല്‍ നിശ്ചയം നിങ്ങള്‍ക്കുണ്ട്
مَّا سَأَلْتُمْۗ
X
നിങ്ങള്‍ ചോദിച്ചത്
وَضُرِبَتْ
X
അടിച്ചേല്‍പിക്കപ്പെട്ടു
عَلَيْهِمُ
X
അവര്‍ക്കുമേലെ
الذِّلَّةُ
X
നിന്ദ്യത
وَالْمَسْكَنَةُ
X
ദൈന്യതയും
وَبَاءُوا
X
അവര്‍ മടങ്ങുകയും ചെയ്തു
بِغَضَبٍ
X
കോപവുമായി
مِّنَ اللَّهِۗ
X
അല്ലാഹുവില്‍നിന്നുള്ള
ذَٰلِكَ
X
അത്
بِأَنَّهُمْ كَانُوا
X
അവര്‍ ആയിരുന്നതുകൊണ്ടാണ്
يَكْفُرُونَ
X
അവര്‍ നിഷേധിക്കുന്നു
بِآيَاتِ اللَّهِ
X
അല്ലാഹുവിന്റെ തെളിവുകളെ
وَيَقْتُلُونَ
X
അവര്‍ കൊല്ലുകയും ചെയ്യുന്നു
النَّبِيِّينَ
X
പ്രവാചകന്മാരെ
بِغَيْرِ الْحَقِّۗ
X
അന്യായമായി
ذَٰلِكَ
X
അത്
بِمَا عَصَوا
X
അവര്‍ ധിക്കരിച്ചത് കൊണ്ടാണ്
وَّكَانُوا
X
അവര്‍ ആയിരുന്നതിനാലും
يَعْتَدُونَ
X
അവര്‍ പരിധിവിട്ട് പ്രവര്‍ത്തിക്കുന്നു
﴿2:61﴾ وَقَالُوا
X
അവര്‍ പറയുകയും ചെയ്തു
لَن تَمَسَّنَا
X
ഞങ്ങളെ സ്പര്‍ശിക്കയില്ല തീര്‍ച്ച
النَّارُ
X
നരകം
إِلَّا أَيَّامًا
X
ഏതാനും നാളുകളല്ലാതെ
مَّعْدُودَةًۚ
X
എണ്ണപ്പെട്ട
قُلْ
X
താങ്കള്‍ ചോദിക്കുക
أَتَّخَذْتُمْ
X
നിങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടോ
عِندَ اللَّهِ
X
അല്ലാഹുവിന്റെ അടുക്കല്‍
عَهْدًا
X
വല്ല കരാറും
فَلَن يُخْلِفَ اللَّهُ
X
എന്നാല്‍ അല്ലാഹു ലംഘിക്കുകയില്ലതന്നെ
عَهْدَهُۖ
X
തന്റെ കരാര്‍
أَمْ
X
അതല്ല
تَقُولُونَ
X
നിങ്ങള്‍ പറയുകയാണോ
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
مَا لَا تَعْلَمُونَ
X
നിങ്ങള്‍ക്കറിയാത്തത്
﴿2:80﴾ وَلَمَّا جَاءَهُمْ
X
അവര്‍ക്ക് വന്നപ്പോള്‍
كِتَابٌ
X
ഗ്രന്ഥം
مِّنْ عِندِ اللَّهِ
X
അല്ലാഹുവിങ്കല്‍നിന്ന്
مُصَدِّقٌ
X
സത്യപ്പെടുത്തുന്ന
لِّمَا مَعَهُمْ
X
തങ്ങളുടെ വശമുള്ളതിനെ
وَكَانُوا
X
അവരായിരുന്നു
مِن قَبْلُ
X
അതിന് മുമ്പ്
يَسْتَفْتِحُونَ
X
അവര്‍ വിജയം ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു
عَلَى الَّذِينَ كَفَرُوا
X
അവിശ്വാസികള്‍ക്കെതിരെ
فَلَمَّا جَاءَهُم
X
എന്നിട്ട് അവര്‍ക്ക് വന്നെത്തിയപ്പോള്‍
مَّا عَرَفُوا
X
അവര്‍ നന്നായി അറിഞ്ഞത്
كَفَرُوا بِهِۚ
X
അവര്‍ അതിനെ നിഷേധിച്ചു
فَلَعْنَةُ اللَّهِ
X
അതിനാല്‍ ദൈവശാപം
عَلَى الْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
﴿2:89﴾ بِئْسَمَا اشْتَرَوْا
X
അവര്‍ വാങ്ങിയത് എത്രചീത്ത
بِهِ
X
അതിന് പകരം
أَنفُسَهُمْ
X
സ്വന്തത്തെ
أَن يَكْفُرُوا
X
അതായത് അവര്‍ നിഷേധിച്ചത്
بِمَا أَنزَلَ اللَّهُ
X
അല്ലാഹു അവതരിപ്പിച്ചതിനെ
بَغْيًا
X
അമര്‍ഷം കാരണം
أَن يُنَزِّلَ اللَّهُ
X
അല്ലാഹു അവതരിപ്പിക്കുന്നതിനാല്‍
مِن فَضْلِهِ
X
തന്റെ ഔദാര്യത്തില്‍നിന്ന്
عَلَىٰ مَن يَشَاءُ
X
താന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക്
مِنْ عِبَادِهِۖ
X
തന്റെ ദാസന്മാരില്‍
فَبَاءُوا
X
അതിനാല്‍ അവര്‍ മടങ്ങി
بِغَضَبٍ
X
കോപവുമായി
عَلَىٰ غَضَبٍۚ
X
കോപത്തിനുമേല്‍
وَلِلْكَافِرِينَ
X
സത്യനിഷേധികള്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
مُّهِينٌ
X
നിന്ദ്യമായ
﴿2:90﴾ وَلَتَجِدَنَّهُمْ
X
തീര്‍ച്ചയായും നിനക്ക് അവരെ കാണാം
أَحْرَصَ
X
ഏറെ കൊതിയുള്ളവരായി
النَّاسِ
X
ജനങ്ങളില്‍
عَلَىٰ حَيَاةٍ
X
ജീവിതത്തോട്
وَمِنَ الَّذِينَ أَشْرَكُواۚ
X
ബഹുദൈവവിശ്വാസികളെക്കാളും
يَوَدُّ
X
ആഗ്രഹിക്കുന്നു
أَحَدُهُمْ
X
അവരില്‍ ഒരാള്‍
لَوْ يُعَمَّرُ
X
തനിക്ക് ദീര്‍ഘായുസ്സ് നല്‍കപ്പെട്ടിരുന്നുവെങ്കില്‍
أَلْفَ
X
ആയിരം
سَنَةٍ
X
കൊല്ലം
وَمَا هُوَ
X
എന്നാല്‍ അതല്ല
بِمُزَحْزِحِهِ
X
അവനെ അകറ്റിക്കളയുന്നത്
مِنَ الْعَذَابِ
X
ശിക്ഷയില്‍നിന്ന്
أَن يُعَمَّرَۗ
X
ആയുര്‍ദൈര്‍ഘ്യം നല്‍കപ്പെടല്‍
وَاللَّهُ
X
അല്ലാഹു
بَصِيرٌ
X
സൂക്ഷ്മമായി കാണുന്നവനാണ്
بِمَا يَعْمَلُونَ
X
അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്
﴿2:96﴾ قُلْ
X
നീ പറയുക
مَن كَانَ
X
ആരെങ്കിലും ആണെങ്കില്‍
عَدُوًّا
X
ശത്രു
لِّجِبْرِيلَ
X
ജിബ്‌രീലിനോട്
فَإِنَّهُ
X
നിശ്ചയമായും അദ്ദേഹം
نَزَّلَهُ
X
അത് ഇറക്കി
عَلَىٰ قَلْبِكَ
X
നിന്റെ മനസ്സില്‍
بِإِذْنِ اللَّهِ
X
അല്ലാഹുവിന്റെ അനുമതിയനുസരിച്ച്
مُصَدِّقًا
X
സത്യപ്പെടുത്തിക്കൊണ്ട്
لِّمَا بَيْنَ يَدَيْهِ
X
അതിന്റെ മുമ്പിലുള്ളതിനെ
وَهُدًى
X
നേര്‍വഴികാട്ടിയായും
وَبُشْرَىٰ
X
ശുഭവാര്‍ത്തയായും
لِلْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്ക്
﴿2:97﴾ وَاتَّبَعُوا
X
അവര്‍ പിന്‍പറ്റുകയും ചെയ്തു
مَا تَتْلُو
X
ഓതിക്കൊടുക്കുന്നതിനെ
الشَّيَاطِينُ
X
പിശാചുക്കള്‍
عَلَىٰ مُلْكِ
X
രാജാധിപത്യത്തെക്കുറിച്ച്
سُلَيْمَانَۖ
X
സുലൈമാന്റെ
وَمَا كَفَرَ
X
സത്യനിഷേധി ആയിട്ടില്ല
سُلَيْمَانُ
X
സുലൈമാന്‍
وَلَٰكِنَّ
X
എന്നാല്‍
الشَّيَاطِينَ
X
പിശാചുക്കള്‍
كَفَرُوا
X
അവര്‍ സത്യനിഷേധികളായി
يُعَلِّمُونَ
X
അവര്‍ പഠിപ്പിക്കുന്നു
النَّاسَ
X
ജനങ്ങളെ
السِّحْرَ
X
മാരണം
وَمَا أُنزِلَ
X
ഇറക്കപ്പെട്ടതിനെയും
عَلَى الْمَلَكَيْنِ
X
രണ്ട് മലക്കുകള്‍ക്ക്
بِبَابِلَ
X
ബാബിലോണിയയിലെ
هَارُوتَ
X
(അതായത്) ഹാറൂത്തിന്ന്
وَمَارُوتَۚ
X
മാറൂത്തിന്നും
وَمَا يُعَلِّمَانِ
X
അവര്‍ രണ്ടുപേരും പഠിപ്പിച്ചിരുന്നില്ല
مِنْ أَحَدٍ
X
ഒരാളെയും
حَتَّىٰ يَقُولَا
X
അവരിരുവരും പറയുന്നത് വരെ
إِنَّمَا
X
നിശ്ചയം
نَحْنُ
X
ഞങ്ങള്‍
فِتْنَةٌ
X
ഒരു പരീക്ഷണം (മാത്രമാകുന്നു)
فَلَا تَكْفُرْۖ
X
അതിനാല്‍ നീ സത്യനിഷേധിയാകരുത്
فَيَتَعَلَّمُونَ
X
അങ്ങനെ അവര്‍ പഠിച്ചുകൊണ്ടിരുന്നു
مِنْهُمَا
X
അവരിരുവരില്‍നിന്നും
مَا
X
യാതൊന്നിനെ
يُفَرِّقُونَ
X
അവന്‍ ഭിന്നിപ്പിക്കുന്നു
بِهِ
X
അതുകൊണ്ട്
بَيْنَ
X
ഇടയില്‍
الْمَرْءِ
X
മനുഷ്യന്റെ
وَزَوْجِهِۚ
X
അയാളുടെ ഇണ(ഭാര്യ)യുടെയും
وَمَا
X
അവരല്ല
هُم بِضَارِّينَ
X
ദ്രോഹിക്കുന്നവര്‍
بِهِ
X
അതുകൊണ്ട്
مِنْ أَحَدٍ
X
ഒരാളെയും
إِلَّا بِإِذْنِ اللَّهِۚ
X
അല്ലാഹുവിന്റെ അനുമതിയോടെയല്ലാതെ
وَيَتَعَلَّمُونَ
X
അവര്‍ പഠിച്ചുകൊണ്ടിരുന്നു
مَا يَضُرُّهُمْ
X
തങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്നത്
وَلَا يَنفَعُهُمْۚ
X
തങ്ങള്‍ക്ക് ഉപകാരം ചെയ്യാത്തതും
وَلَقَدْ عَلِمُوا
X
തീര്‍ച്ചയായും അവര്‍ അറിഞ്ഞിട്ടുണ്ട്
لَمَنِ اشْتَرَاهُ
X
അത് വാങ്ങിയവന്‍
مَا لَهُ
X
അവനില്ല
فِي الْآخِرَةِ
X
പരലോകത്തില്‍
مِنْ خَلَاقٍۚ
X
ഒരു വിഹിതവും
وَلَبِئْسَ
X
എത്ര ചീത്ത
مَا شَرَوْا
X
അവര്‍ വാങ്ങിയത്
بِهِ
X
അതിന് പകരം
أَنفُسَهُمْۚ
X
സ്വന്തത്തെ
لَوْ كَانُوا
X
അവര്‍ ആയിരുന്നെങ്കില്‍
يَعْلَمُونَ
X
അവര്‍ അറിയുന്നു
﴿2:102﴾ مَا نَنسَخْ
X
നാം ദുര്‍ബലപ്പെടുത്തുന്നപക്ഷം
مِنْ آيَةٍ
X
ഏതെങ്കിലുമൊരു വേദവാക്യത്തെ
أَوْ
X
അല്ലെങ്കില്‍
نُنسِهَا
X
നാം അതിനെ മറപ്പിക്കുന്നപക്ഷം
نَأْتِ
X
നാം കൊണ്ടുവരും
بِخَيْرٍ
X
കൂടുതല്‍ മികച്ചതിനെ
مِّنْهَا
X
അതിനെക്കാള്‍
أَوْ مِثْلِهَاۗ
X
അല്ലെങ്കില്‍ തത്തുല്യമായതിനെ
أَلَمْ تَعْلَمْ
X
നീ അറിഞ്ഞിട്ടില്ലേ
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدِيرٌ
X
കഴിവുറ്റവനാകുന്നു
﴿2:106﴾ وَدَّ
X
ആഗ്രഹിച്ചു
كَثِيرٌ
X
ഏറെ ആളുകള്‍
مِّنْ أَهْلِ الْكِتَابِ
X
വേദക്കാരിലെ
لَوْ يَرُدُّونَكُم
X
അവര്‍ക്കു നിങ്ങളെ തിരിച്ചുകൊണ്ടുവരാന്‍ സാധിച്ചെങ്കില്‍
مِّن بَعْدِ
X
ശേഷം
إِيمَانِكُمْ
X
നിങ്ങളുടെ സത്യവിശ്വാസത്തിന്
كُفَّارًا
X
സത്യനിഷേധികളായി
حَسَدًا
X
അസൂയകാരണം
مِّنْ عِندِ أَنفُسِهِم
X
അവരുടെ മനസ്സുകളിലെ
مِّن بَعْدِ
X
ശേഷം
مَا تَبَيَّنَ
X
നന്നായി വ്യക്തമായതിന്
لَهُمُ
X
അവര്‍ക്ക്
الْحَقُّۖ
X
സത്യം
فَاعْفُوا
X
അതിനാല്‍ നിങ്ങള്‍ മാപ്പ് നല്‍കുക
وَاصْفَحُوا
X
നിങ്ങള്‍ വിട്ടുവീഴ്ച കാണിക്കുകയും ചെയ്യുക
حَتَّىٰ
X
വരെ
يَأْتِيَ
X
വരുന്നത്
اللَّهُ
X
അല്ലാഹു
بِأَمْرِهِۗ
X
തന്റെ കല്‍പനയുമായി
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدِيرٌ
X
കഴിവുറ്റവനാണ്
﴿2:109﴾ وَقَالَتِ
X
പറഞ്ഞു
الْيَهُودُ
X
യഹൂദര്‍
لَيْسَتِ
X
അല്ല
النَّصَارَىٰ
X
ക്രിസ്ത്യാനികള്‍
عَلَىٰ شَيْءٍ
X
യാതൊന്നിലും
وَقَالَتِ النَّصَارَىٰ
X
ക്രിസ്ത്യാനികള്‍ പറഞ്ഞു
لَيْسَتِ الْيَهُودُ
X
യഹൂദരല്ല
عَلَىٰ شَيْءٍ
X
യാതൊന്നിലും
وَهُمْ
X
അവരാകട്ടെ
يَتْلُونَ
X
ഓതുന്നു
الْكِتَابَۗ
X
വേദഗ്രന്ഥം
كَذَٰلِكَ
X
അപ്രകാരം
قَالَ
X
പറഞ്ഞിട്ടുണ്ട്
الَّذِينَ لَا يَعْلَمُونَ
X
വിവരമില്ലാത്തവര്‍
مِثْلَ
X
പോലെ
قَوْلِهِمْۚ
X
അവരുടെ വാക്ക്
فَاللَّهُ
X
അതിനാല്‍ അല്ലാഹു
يَحْكُمُ
X
അവര്‍ വിധികല്‍പിക്കും
بَيْنَهُمْ
X
അവര്‍ക്കിടയില്‍
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
فِيمَا كَانُوا فِيهِ
X
അവര്‍ ആയിരുന്ന കാര്യങ്ങളില്‍
يَخْتَلِفُونَ
X
അവര്‍ ഭിന്നിക്കുന്നു
﴿2:113﴾ يَا بَنِي إِسْرَائِيلَ
X
ഇസ്രയേല്‍ മക്കളേ
اذْكُرُوا
X
നിങ്ങളോര്‍ക്കുക
نِعْمَتِيَ
X
എന്റെ അനുഗ്രഹത്തെ
الَّتِي أَنْعَمْتُ
X
ഞാനേകിയ അനുഗ്രഹം
عَلَيْكُمْ
X
നിങ്ങള്‍ക്ക്
وَأَنِّي فَضَّلْتُكُمْ
X
ഞാന്‍ നിങ്ങളെ ശ്രേഷ്ഠരാക്കിയതും
عَلَى الْعَالَمِينَ
X
സകല ജനത്തേക്കാളും
﴿2:122﴾ وَكَذَٰلِكَ
X
അപ്രകാരം
جَعَلْنَاكُمْ
X
നാം നിങ്ങളെ ആക്കി
أُمَّةً
X
ഒരു സമുദായം
وَسَطًا
X
സന്തുലിതമായ
لِّتَكُونُوا
X
നിങ്ങളാവാന്‍
شُهَدَاءَ
X
സാക്ഷികള്‍
عَلَى النَّاسِ
X
ജനങ്ങളുടെ മേല്‍
وَيَكُونَ
X
ആയിരിക്കാനും
الرَّسُولُ
X
ദൂതന്‍
عَلَيْكُمْ
X
നിങ്ങളുടെ മേല്‍
شَهِيدًاۗ
X
സാക്ഷി
وَمَا جَعَلْنَا
X
നാം ആക്കിയിട്ടില്ല
الْقِبْلَةَ
X
ഖിബ്‌ലയെ
الَّتِي كُنتَ عَلَيْهَا
X
താങ്കള്‍ തിരിഞ്ഞുനിന്നിരുന്ന
إِلَّا لِنَعْلَمَ
X
നാം അറിയാന്‍ വേണ്ടിയല്ലാതെ
مَن
X
ആര്
يَتَّبِعُ
X
പിന്തുടരുന്നു
الرَّسُولَ
X
ദൂതനെ
مِمَّن يَنقَلِبُ
X
പിന്തിരിയുന്നവരില്‍ നിന്ന്
عَلَىٰ عَقِبَيْهِۚ
X
തന്റെ പിന്‍കാലുകളില്‍
وَإِن كَانَتْ
X
അതാണെങ്കിലും
لَكَبِيرَةً
X
വലിയ പ്രശ്നം
إِلَّا عَلَى الَّذِينَ
X
ഒരു കൂട്ടരുടെ കാര്യത്തിലൊഴികെ
هَدَى
X
നേര്‍മാര്‍ഗം കാണിച്ചു
اللَّهُۗ
X
അല്ലാഹു
وَمَا كَانَ اللَّهُ
X
അല്ലാഹു അല്ല
لِيُضِيعَ
X
നഷ്ടപ്പെടുത്തുന്നവന്‍
إِيمَانَكُمْۚ
X
നിങ്ങളുടെ വിശ്വാസത്തെ
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
بِالنَّاسِ
X
ജനങ്ങളോട്
لَرَءُوفٌ
X
കൃപാലുവാണ്
رَّحِيمٌ
X
കാരുണ്യവാനും
﴿2:143﴾ وَلِكُلٍّ
X
എല്ലാ ഓരോരുത്തര്‍ക്കും
وِجْهَةٌ
X
ഓരോദിശയുണ്ട്
هُوَ
X
അവന്‍
مُوَلِّيهَاۖ
X
അതിലേക്ക് തിരിയുന്നതാണ്
فَاسْتَبِقُوا
X
അതിനാല്‍ നിങ്ങള്‍ മുന്നേറുക
الْخَيْرَاتِۚ
X
നന്മയിലേക്ക്
أَيْنَ مَا تَكُونُوا
X
നിങ്ങളെവിടെയായിരുന്നാലും
يَأْتِ بِكُمُ
X
നിങ്ങളെ കൊണ്ടുവരും
اللَّهُ
X
അല്ലാഹു
جَمِيعًاۚ
X
എല്ലാവരെയും
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدِيرٌ
X
കഴിവുള്ളവനാകുന്നു
﴿2:148﴾ إِنَّمَا
X
(ഇത്) മാത്രമാണ്
يَأْمُرُكُم
X
അവന്‍ നിങ്ങളോട് കല്‍പിക്കുന്നത്
بِالسُّوءِ
X
ചീത്തയായത്
وَالْفَحْشَاءِ
X
മ്ലേഛമായതും
وَأَن تَقُولُوا
X
നിങ്ങള്‍ പറയാനും
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
مَا لَا تَعْلَمُونَ
X
നിങ്ങള്‍ക്കറിയാത്തത്
﴿2:169﴾ أُولَٰئِكَ
X
അക്കൂട്ടര്‍
الَّذِينَ
X
ഒരു വിഭാഗമാണ്
اشْتَرَوُا
X
അവര്‍ വാങ്ങിയിരിക്കുന്നു
الضَّلَالَةَ
X
ദുര്‍മാര്‍ഗത്തെ
بِالْهُدَىٰ
X
സന്മാര്‍ഗത്തിന് പകരം
وَالْعَذَابَ
X
ശിക്ഷയെയും
بِالْمَغْفِرَةِۚ
X
പാപമോചനത്തിന് പകരം
فَمَا أَصْبَرَهُمْ
X
അവരെ സഹിപ്പിച്ചതെന്ത്
عَلَى النَّارِ
X
നരകശിക്ഷയെ
﴿2:175﴾ لَّيْسَ الْبِرَّ
X
നന്മയല്ല
أَن تُوَلُّوا
X
നിങ്ങള്‍ തിരിക്കുകയെന്നത്
وُجُوهَكُمْ
X
നിങ്ങളുടെ മുഖങ്ങളെ
قِبَلَ الْمَشْرِقِ
X
കിഴക്കിന് നേരെ
وَالْمَغْرِبِ
X
പടിഞ്ഞാറിനും
وَلَٰكِنَّ الْبِرَّ
X
എന്നാല്‍ നന്മ
مَنْ آمَنَ
X
ഒരുത്തന്‍ വിശ്വസിക്കലാണ്
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
X
അന്ത്യനാളിലും
وَالْمَلَائِكَةِ
X
മലക്കുകളിലും
وَالْكِتَابِ
X
വേദഗ്രന്ഥത്തിലും
وَالنَّبِيِّينَ
X
പ്രവാചകന്മാരിലും
وَآتَى الْمَالَ
X
ധനം നല്‍കലുമാണ്
عَلَىٰ حُبِّهِ
X
അതിനോട് പ്രിയമുണ്ടായിരിക്കെ
ذَوِي الْقُرْبَىٰ
X
അടുത്ത ബന്ധുക്കള്‍ക്ക്
وَالْيَتَامَىٰ
X
അനാഥകള്‍ക്കും
وَالْمَسَاكِينَ
X
അഗതികള്‍ക്കും
وَابْنَ السَّبِيلِ
X
വഴിയാത്രക്കാര്‍ക്കും
وَالسَّائِلِينَ
X
ചോദിച്ചു വരുന്നവര്‍ക്കും
وَفِي الرِّقَابِ
X
അടിമവിമോചനത്തിനും
وَأَقَامَ الصَّلَاةَ
X
നമസ്കാരം നിലനിര്‍ത്തലുമാണ്
وَآتَى الزَّكَاةَ
X
സകാത്ത് നല്‍കലും
وَالْمُوفُونَ
X
പാലിക്കലുമാണ്
بِعَهْدِهِمْ
X
തങ്ങളുടെ കരാര്‍
إِذَا عَاهَدُواۖ
X
അവര്‍ കരാറിലേര്‍പ്പെട്ടാല്‍
وَالصَّابِرِينَ
X
ക്ഷമ കൈകൊള്ളലുമാണ്
فِي الْبَأْسَاءِ
X
ബുദ്ധിമുട്ടിലും
وَالضَّرَّاءِ
X
ആപത് ഘട്ടങ്ങളിലും
وَحِينَ الْبَأْسِۗ
X
യുദ്ധവേളയിലും
أُولَٰئِكَ
X
അവരാണ്
الَّذِينَ صَدَقُواۖ
X
സത്യം പാലിച്ചവര്‍
وَأُولَٰئِكَ
X
അവര്‍
هُمُ
X
അവര്‍ തന്നെയാണ്
الْمُتَّقُونَ
X
സൂക്ഷ്മത പുലര്‍ത്തുന്നവര്‍
﴿2:177﴾ كُتِبَ عَلَيْكُمْ
X
നിങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയിരിക്കുന്നു
إِذَا حَضَرَ
X
ഹാജറായാല്‍
أَحَدَكُمُ
X
നിങ്ങളില്‍ ഒരാള്‍ക്ക്
الْمَوْتُ
X
മരണം
إِن تَرَكَ
X
അവന്‍ ഉപേക്ഷിക്കുന്നുവെങ്കില്‍
خَيْرًا
X
സമ്പത്ത്
الْوَصِيَّةُ
X
ഒസ്യത്ത് ചെയ്യല്‍
لِلْوَالِدَيْنِ
X
മാതാപിതാക്കള്‍ക്ക്
وَالْأَقْرَبِينَ
X
അടുത്ത ബന്ധുക്കള്‍ക്കും
بِالْمَعْرُوفِۖ
X
ന്യായമായ നിലയില്‍
حَقًّا
X
ബാധ്യതയായി
عَلَى الْمُتَّقِينَ
X
സൂക്ഷ്മതയുള്ളവരുടെ മേല്‍
﴿2:180﴾ فَمَن بَدَّلَهُ
X
ആരെങ്കിലും മാറ്റിമറിച്ചാല്‍
بَعْدَمَا سَمِعَهُ
X
അത് കേട്ടശേഷം
فَإِنَّمَا
X
അപ്പോള്‍ തീര്‍ച്ചയായും
إِثْمُهُ
X
അതിന്റെ കുറ്റം
عَلَى الَّذِينَ يُبَدِّلُونَهُۚ
X
അത് മാറ്റിമറിക്കുന്നവര്‍ക്ക് (മാത്രമാണ്)
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
سَمِيعٌ
X
എല്ലാം കേള്‍ക്കുന്നവനാണ്
عَلِيمٌ
X
എല്ലാം അറിയുന്നവനും
﴿2:181﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
كُتِبَ عَلَيْكُمُ
X
നിങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയിരിക്കുന്നു
الصِّيَامُ
X
വ്രതം
كَمَا كُتِبَ
X
നിര്‍ബന്ധമാക്കപ്പെട്ട പോലെ
عَلَى الَّذِينَ مِن قَبْلِكُمْ
X
നിങ്ങള്‍ക്കുമുമ്പുള്ളവരുടെ മേല്‍
لَعَلَّكُمْ
X
നിങ്ങളാവാന്‍
تَتَّقُونَ
X
ഭക്തിപുലര്‍ത്തുന്നു
﴿2:183﴾ أَيَّامًا
X
ദിവസങ്ങള്‍
مَّعْدُودَاتٍۚ
X
നിര്‍ണയിക്കപ്പെട്ട, എണ്ണപ്പെട്ട
فَمَن كَانَ مِنكُم
X
നിങ്ങളില്‍ വല്ലവരുമായാല്‍
مَّرِيضًا
X
രോഗി
أَوْ عَلَىٰ سَفَرٍ
X
അല്ലെങ്കില്‍ യാത്രയില്‍
فَعِدَّةٌ
X
അത്ര എണ്ണം
مِّنْ أَيَّامٍ أُخَرَۚ
X
മറ്റു ദിവസങ്ങളില്‍ നിന്ന്
وَعَلَى الَّذِينَ
X
ഒരു കൂട്ടരുടെ മേലുമുണ്ട്
يُطِيقُونَهُ
X
അവര്‍ക്കത് (പ്രയാസപ്പെട്ടു)സാധിക്കും
فِدْيَةٌ
X
പ്രായശ്ചിത്തം
طَعَامُ مِسْكِينٍۖ
X
ഒരഗതിയുടെ ആഹാരം
فَمَن تَطَوَّعَ
X
വല്ലവനും സ്വമേധയാ ചെയ്താല്‍
خَيْرًا
X
കൂടുതല്‍ നന്മ
فَهُوَ خَيْرٌ لَّهُۚ
X
അതവനുത്തമം
وَأَن تَصُومُوا
X
നിങ്ങള്‍ നോമ്പെടുക്കലാണ്
خَيْرٌ لَّكُمْۖ
X
നിങ്ങള്‍ക്കുത്തമം
إِن كُنتُمْ تَعْلَمُونَ
X
നിങ്ങള്‍ അറിയുന്നവരെങ്കില്‍
﴿2:184﴾ شَهْرُ
X
മാസം
رَمَضَانَ
X
റമദാന്‍
الَّذِي
X
ഏതൊന്നാണ്
أُنزِلَ فِيهِ
X
അതിലിറക്കപ്പെട്ടിരിക്കുന്നു
الْقُرْآنُ
X
ഖുര്‍ആന്‍
هُدًى
X
മാര്‍ഗദര്‍ശനമായി
لِّلنَّاسِ
X
ജനങ്ങള്‍ക്ക്
وَبَيِّنَاتٍ
X
വിവരണമായും
مِّنَ الْهُدَىٰ
X
സന്മാര്‍ഗത്തിന്റെ
وَالْفُرْقَانِۚ
X
സത്യാസത്യവിവേചകമായും
فَمَن شَهِدَ
X
അത്കൊണ്ട് ആര്‍ സന്നിഹിതനാണോ
مِنكُمُ
X
നിങ്ങളില്‍ നിന്ന്
الشَّهْرَ
X
ആമാസത്തിന്
فَلْيَصُمْهُۖ
X
ആമാസം വ്രതമനുഷ്ടിക്കണം
وَمَن كَانَ
X
നിങ്ങളിലാരെങ്കിലുമായാല്‍
مَرِيضًا
X
രോഗി
أَوْ عَلَىٰ سَفَرٍ
X
അല്ലെങ്കില്‍ യാത്രയില്‍
فَعِدَّةٌ
X
അത്ര എണ്ണം
مِّنْ أَيَّامٍ أُخَرَۗ
X
മറ്റു ദിവസങ്ങളില്‍ നിന്ന്
يُرِيدُ اللَّهُ
X
അല്ലാഹു ഉദ്ദേശിക്കുന്നു
بِكُمُ
X
നിങ്ങള്‍ക്ക്
الْيُسْرَ
X
ആശ്വാസം
وَلَا يُرِيدُ
X
അവനുദ്ദേശിക്കുന്നില്ല
بِكُمُ
X
നിങ്ങള്‍ക്ക്
الْعُسْرَ
X
പ്രയാസം
وَلِتُكْمِلُوا
X
നിങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വേണ്ടി
الْعِدَّةَ
X
ആ എണ്ണം
وَلِتُكَبِّرُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിനെ മഹത്വപ്പെടുത്താനും
عَلَىٰ مَا هَدَاكُمْ
X
നിങ്ങളെ നേര്‍മാര്‍ഗത്തിലാക്കിയതിന്ന്
وَلَعَلَّكُمْ تَشْكُرُونَ
X
നിങ്ങള്‍ നന്ദി കാണിക്കാനും
﴿2:185﴾ وَقَاتِلُوهُمْ
X
നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക
حَتَّىٰ لَا تَكُونَ
X
ഇല്ലാതാകും വരെ
فِتْنَةٌ
X
മര്‍ദ്ദനം, കുഴപ്പം
وَيَكُونَ
X
ആയിത്തീരുകയും ചെയ്യുന്നത്
الدِّينُ
X
ദീന്‍
لِلَّهِۖ
X
അല്ലാഹുവിന്
فَإِنِ انتَهَوْا
X
അവര്‍ വിരമിച്ചാല്‍
فَلَا عُدْوَانَ
X
എന്നാല്‍ ശത്രുതയില്ല
إِلَّا عَلَى الظَّالِمِينَ
X
അക്രമികളോടല്ലാതെ
﴿2:193﴾ وَمِنَ النَّاسِ
X
ജനങ്ങളിലുണ്ട്
مَن يُعْجِبُكَ
X
താങ്കളെ കൗതുകപ്പെടുത്തുന്നവര്‍
قَوْلُهُ
X
അവന്റെ സംസാരം
فِي الْحَيَاةِ الدُّنْيَا
X
ഐഹികജീവിതകാര്യത്തില്‍
وَيُشْهِدُ
X
സാക്ഷി നിര്‍ത്തും
اللَّهَ
X
അല്ലാഹുവിനെ
عَلَىٰ مَا فِي قَلْبِهِ
X
തന്റെ മനസ്സിലുള്ളതിന്
وَهُوَ
X
അവന്‍
أَلَدُّ
X
കടുത്തവനാണ്
الْخِصَامِ
X
തര്‍ക്കത്തില്‍
﴿2:204﴾ وَالْوَالِدَاتُ
X
മാതാക്കള്‍
يُرْضِعْنَ
X
മുലയൂട്ടണം
أَوْلَادَهُنَّ
X
അവരുടെ മക്കളെ
حَوْلَيْنِ
X
രണ്ടുവര്‍ഷം
كَامِلَيْنِۖ
X
പൂര്‍ണമായ
لِمَنْ أَرَادَ
X
ഉദ്ദേശിക്കുന്നവര്‍ക്ക്
أَن يُتِمَّ
X
പൂര്‍ത്തിയാക്കാന്‍
الرَّضَاعَةَۚ
X
മുലകുടി
وَعَلَى الْمَوْلُودِ لَهُ
X
കുട്ടിയുടെ പിതാവിന് ബാധ്യതയാകുന്നു
رِزْقُهُنَّ
X
അവരുടെ ആഹാരം
وَكِسْوَتُهُنَّ
X
അവരുടെ വസ്ത്രവും
بِالْمَعْرُوفِۚ
X
ന്യായമായ നിലയില്‍
لَا تُكَلَّفُ
X
നിര്‍ബന്ധിക്കപ്പെടുകയില്ല
نَفْسٌ
X
ഒരാളും
إِلَّا وُسْعَهَاۚ
X
അതിന്റെ കഴിവില്‍പെട്ടതല്ലാതെ
لَا تُضَارَّ
X
ഉപദ്രവിക്കപ്പെടാവതല്ല
وَالِدَةٌ
X
ഒരുമാതാവും
بِوَلَدِهَا
X
തന്റെ കുട്ടിമൂലം
وَلَا مَوْلُودٌ لَّهُ
X
കുട്ടിയുടെ പിതാവും
بِوَلَدِهِۚ
X
തന്റെ കുട്ടിമൂലം
وَعَلَى الْوَارِثِ
X
അനന്തരവകാശിക്ക് ബാധ്യതയുണ്ട്
مِثْلُ ذَٰلِكَۗ
X
അതിന് തുല്യമായത്
فَإِنْ أَرَادَا
X
അവര്‍ രണ്ടുപേരും ഉദ്ദേശിച്ചാല്‍
فِصَالًا
X
മുലകുടിമാറ്റാന്‍
عَن تَرَاضٍ
X
തൃപ്തിയോടെ
مِّنْهُمَا
X
അവര്‍ രണ്ടുപേരുടെയും
وَتَشَاوُرٍ
X
കൂടിയാലോചനയോടെയും
فَلَا جُنَاحَ عَلَيْهِمَاۗ
X
അവര്‍ രണ്ടുപേര്‍ക്കും കുറ്റമില്ല
وَإِنْ أَرَدتُّمْ
X
നിങ്ങളുദ്ദേശിച്ചാല്‍
أَن تَسْتَرْضِعُوا
X
മുലകൊടുപ്പിക്കാന്‍
أَوْلَادَكُمْ
X
നിങ്ങളുടെ മക്കള്‍ക്ക്
فَلَا جُنَاحَ عَلَيْكُمْ
X
നിങ്ങള്‍ക്ക് കുറ്റമില്ല
إِذَا سَلَّمْتُم
X
നിങ്ങള്‍ നല്‍കുന്നുവെങ്കില്‍
مَّا آتَيْتُم
X
നിങ്ങള്‍ നല്‍കേണ്ടത്
بِالْمَعْرُوفِۗ
X
മാന്യമായ നിലയില്‍
وَاتَّقُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
وَاعْلَمُوا
X
നിങ്ങളറിയുക
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതിനെപറ്റി
بَصِيرٌ
X
കണ്ടറിയുന്നവനാണ്
﴿2:233﴾ لَّا جُنَاحَ
X
കുറ്റമില്ല
عَلَيْكُمْ
X
നിങ്ങള്‍ക്ക്
إِن طَلَّقْتُمُ
X
നിങ്ങള്‍ വിവാഹമോചനം ചെയ്യുകയാണെങ്കില്‍
النِّسَاءَ
X
സ്ത്രീകളെ
مَا لَمْ تَمَسُّوهُنَّ
X
നിങ്ങള്‍ അവരെ സ്പര്‍ശിച്ചിട്ടില്ലാത്ത
أَوْ تَفْرِضُوا
X
അല്ലെങ്കില്‍ നിശ്ചയിച്ചിട്ടുമില്ല
لَهُنَّ
X
അവര്‍ക്ക്
فَرِيضَةًۚ
X
വിവാഹമൂല്യം
وَمَتِّعُوهُنَّ
X
നിങ്ങളവര്‍ക്ക് ജീവിത വിഭവങ്ങള്‍ നല്‍കുക
عَلَى الْمُوسِعِ
X
കഴിവള്ളവന്
قَدَرُهُ
X
അവന്റെ തോതനുസരിച്ചും
وَعَلَى الْمُقْتِرِ
X
പ്രയാസപ്പെടുന്നവന്
قَدَرُهُ
X
അവന്റെ കഴിവനുസരിച്ചും
مَتَاعًا
X
വിഭവം
بِالْمَعْرُوفِۖ
X
മാന്യമായ
حَقًّا
X
ബാധ്യതയായ
عَلَى الْمُحْسِنِينَ
X
സുകൃതം ചെയ്യുന്നവര്‍ക്ക്
﴿2:236﴾ حَافِظُوا
X
നിങ്ങള്‍ നിഷ്ഠപുലര്‍ത്തുവിന്‍
عَلَى الصَّلَوَاتِ
X
നമസ്കാരങ്ങളില്‍
وَالصَّلَاةِ الْوُسْطَىٰ
X
മധ്യനമസ്കാരത്തില്‍
وَقُومُوا
X
നിങ്ങള്‍ നമസ്കരിക്കുക
لِلَّهِ
X
അല്ലാഹുവിന്ന്
قَانِتِينَ
X
ഭക്തിയുള്ളവരായി
﴿2:238﴾ وَلِلْمُطَلَّقَاتِ
X
വിവാഹമോചിതകള്‍ക്കുണ്ട്
مَتَاعٌ
X
ജീവിത വിഭവം
بِالْمَعْرُوفِۖ
X
മാന്യമായ നിലക്ക്
حَقًّا
X
ബാധ്യതയായി
عَلَى الْمُتَّقِينَ
X
സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്
﴿2:241﴾ أَلَمْ تَرَ
X
നീ കണ്ടില്ലേ
إِلَى الَّذِينَ خَرَجُوا
X
പുറത്ത് പോയവരുടെ സ്ഥിതി
مِن دِيَارِهِمْ
X
തങ്ങളുടെ ഭവനങ്ങളില്‍ നിന്ന്
وَهُمْ
X
അവര്‍
أُلُوفٌ
X
ആയിരങ്ങളുണ്ട്
حَذَرَ الْمَوْتِ
X
മരണഭയത്താല്‍
فَقَالَ لَهُمُ
X
അപ്പോള്‍ അവരോട് പറഞ്ഞു
اللَّهُ
X
അല്ലാഹു
مُوتُوا
X
നിങ്ങള്‍ മരിച്ചുകൊള്ളുക
ثُمَّ
X
പിന്നെ
أَحْيَاهُمْۚ
X
അവരെ ജീവിപ്പിച്ചു
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
لَذُو فَضْلٍ
X
ഔദാര്യമുള്ളവനാണ്
عَلَى النَّاسِ
X
ജനങ്ങളോട്
وَلَٰكِنَّ
X
പക്ഷേ
أَكْثَرَ النَّاسِ
X
അധികമാളുകളും
لَا يَشْكُرُونَ
X
നന്ദി കാണിക്കുന്നില്ല
﴿2:243﴾ وَلَمَّا بَرَزُوا
X
അവര്‍ ഏറ്റുമുട്ടിയപ്പോള്‍
لِجَالُوتَ
X
ജാലൂത്തിനോട്
وَجُنُودِهِ
X
അവന്റെ സൈന്യത്തോടും
قَالُوا
X
അവര്‍ പ്രാര്‍ത്ഥിച്ചു
رَبَّنَا
X
ഞങ്ങളുടെ നാഥാ
أَفْرِغْ عَلَيْنَا
X
ഞങ്ങളുടെ മേല്‍ ചൊരിയേണമേ
صَبْرًا
X
ക്ഷമ
وَثَبِّتْ
X
നീ ഉറപ്പിച്ചുനിര്‍ത്തേണമേ
أَقْدَامَنَا
X
ഞങ്ങളുടെ പാദങ്ങളെ
وَانصُرْنَا
X
ഞങ്ങളെ നീ സഹായിക്കേണമേ
عَلَى الْقَوْمِ
X
ആ ജനതക്കെതിരെ
الْكَافِرِينَ
X
നിഷേധികളായ
﴿2:250﴾ فَهَزَمُوهُم
X
അവര്‍ മറ്റുള്ളവരെ(ശത്രുക്കളെ) തോല്‍പ്പിച്ചു
بِإِذْنِ اللَّهِ
X
ദൈവഹിതത്താല്‍
وَقَتَلَ
X
വധിക്കുകയും ചെയ്തു
دَاوُودُ
X
ദാവൂദ്
جَالُوتَ
X
ജാലൂത്തിനെ
وَآتَاهُ اللَّهُ
X
അല്ലാഹു അദ്ദേഹത്തിന് നല്‍കി
الْمُلْكَ
X
ആധിപത്യം
وَالْحِكْمَةَ
X
തത്വജ്ഞാനവും
وَعَلَّمَهُ
X
അദ്ദേഹത്തെ പഠിപ്പിക്കുകയും ചെയ്തു
مِمَّا يَشَاءُۗ
X
അവന്‍ ഉദ്ദേശിക്കുന്നത്
وَلَوْلَا دَفْعُ اللَّهِ
X
അല്ലാഹുവിന്റെ പ്രതിരോധമുണ്ടായിരുന്നില്ലെങ്കില്‍
النَّاسَ
X
ജനങ്ങള്‍ക്ക്
بَعْضَهُم
X
അവരില്‍ ചിലരെ
بِبَعْضٍ
X
മറ്റു ചിലരെക്കൊണ്ട്
لَّفَسَدَتِ
X
കുഴപ്പത്തിലകപ്പെടുമായിരുന്നു
الْأَرْضُ
X
ഭൂമി
وَلَٰكِنَّ اللَّهَ
X
എന്നാല്‍ അല്ലാഹു
ذُو فَضْلٍ
X
ഔദാര്യമുള്ളവനാണ്
عَلَى الْعَالَمِينَ
X
സര്‍വലോകരോടും
﴿2:251﴾ تِلْكَ الرُّسُلُ
X
ആ ദൂതന്‍മാര്‍
فَضَّلْنَا
X
നാം ശ്രേഷ്ഠത നല്‍കി
بَعْضَهُمْ
X
അവരില്‍ ചിലര്‍ക്ക്
عَلَىٰ بَعْضٍۘ
X
മറ്റുചിലരേക്കാള്‍
مِّنْهُم
X
അവരില്‍ ഉണ്ട്
مَّن كَلَّمَ اللَّهُۖ
X
അല്ലാഹു നേരില്‍ സംസാരിച്ചവര്‍
وَرَفَعَ
X
അവന്‍ ഉയര്‍ത്തി
بَعْضَهُمْ
X
അവരില്‍ ചിലരെ
دَرَجَاتٍۚ
X
ചില പദവികളിലേക്ക്
وَآتَيْنَا
X
നാം നല്‍കി
عِيسَى ابْنَ مَرْيَمَ
X
മര്‍യമിന്റെ മകന്‍ ഈസാക്ക്
الْبَيِّنَاتِ
X
വ്യക്തമായ അടയാളങ്ങള്‍
وَأَيَّدْنَاهُ
X
നാം അദ്ദേഹത്തിന് കരുത്തേകി
بِرُوحِ الْقُدُسِۗ
X
പരിശുദ്ധാത്മാവിനാല്‍
وَلَوْ شَاءَ اللَّهُ
X
അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍
مَا اقْتَتَلَ
X
പൊരുതുമായിരുന്നില്ല
الَّذِينَ مِن بَعْدِهِم
X
അവര്‍ക്ക് ശേഷമുള്ളവര്‍
مِّن بَعْدِ
X
ശേഷം
مَا جَاءَتْهُمُ
X
അവര്‍ക്ക് വന്നതിന്
الْبَيِّنَاتُ
X
വ്യക്തമായ തെളിവുകള്‍
وَلَٰكِنِ
X
എന്നാല്‍
اخْتَلَفُوا
X
അവര്‍ ഭിന്നിച്ചു
فَمِنْهُم
X
അവരിലുണ്ട്
مَّنْ آمَنَ
X
വിശ്വസിച്ചവര്‍
وَمِنْهُم
X
അവരിലുണ്ട്
مَّن كَفَرَۚ
X
അവിശ്വസിച്ചവര്‍
وَلَوْ شَاءَ اللَّهُ
X
അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍
مَا اقْتَتَلُوا
X
അവര്‍ പരസ്പരം പൊരുതുമായിരുന്നില്ല
وَلَٰكِنَّ اللَّهَ
X
എന്നാല്‍ അല്ലാഹു
يَفْعَلُ
X
ചെയ്യുന്നു
مَا يُرِيدُ
X
അവനുദ്ദേശിക്കുന്നത്
﴿2:253﴾ أَوْ
X
അല്ലെങ്കില്‍
كَالَّذِي مَرَّ
X
നടന്നുപോയവനെപ്പോലെ
عَلَىٰ قَرْيَةٍ
X
ഒരു പട്ടണത്തിലൂടെ
وَهِيَ
X
അത്
خَاوِيَةٌ عَلَىٰ عُرُوشِهَا
X
കീഴ്മേല്‍ മറിഞ്ഞതാണ്
قَالَ
X
അവന്‍ പറഞ്ഞു
أَنَّىٰ
X
എങ്ങനെയാണ്
يُحْيِي
X
ജീവിപ്പിക്കുന്നത്
هَٰذِهِ
X
ഇതിനെ
اللَّهُ
X
അല്ലാഹു
بَعْدَ مَوْتِهَاۖ
X
ഇത് നിര്‍ജീവമായതിന് ശേഷം
فَأَمَاتَهُ اللَّهُ
X
അപ്പോള്‍ അല്ലാഹു അദ്ദേഹത്തെ മരിപ്പിച്ചു
مِائَةَ عَامٍ
X
നൂറുവര്‍ഷം
ثُمَّ
X
പിന്നീട്
بَعَثَهُۖ
X
അവനെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചു
قَالَ
X
അവന്‍ (അല്ലാഹു) പറഞ്ഞു
كَمْ لَبِثْتَۖ
X
നീ എത്ര കാലം കഴിച്ചുകൂട്ടി
قَالَ
X
അദ്ദേഹം പറഞ്ഞു
لَبِثْتُ
X
ഞാന്‍ കഴിച്ചുകൂട്ടി
يَوْمًا
X
ഒരു ദിവസം
أَوْ بَعْضَ يَوْمٍۖ
X
അല്ലെങ്കില്‍ ഒരു ദിവസത്തിന്റെ അല്‍പഭാഗം
قَالَ
X
അവന്‍ (അല്ലാഹു) പറഞ്ഞു
بَل لَّبِثْتَ
X
അല്ല; നീ കഴിച്ചുകൂട്ടി
مِائَةَ عَامٍ
X
നൂറുവര്‍ഷം
فَانظُرْ
X
നീ ഇപ്പോള്‍ നോക്കൂ
إِلَىٰ طَعَامِكَ
X
നിന്റെ ആഹാരത്തിലേക്ക്
وَشَرَابِكَ
X
നിന്റെ പാനീയത്തിലേക്കും
لَمْ يَتَسَنَّهْۖ
X
അവക്ക് മാറ്റം വന്നിട്ടില്ല
وَانظُرْ
X
എന്നാല്‍ നീ നോക്കൂ
إِلَىٰ حِمَارِكَ
X
നിന്റെ കഴുതയെ
وَلِنَجْعَلَكَ
X
നിന്നെ ആക്കാനാണിത്
آيَةً
X
ദൃഷ്ടാന്തം
لِّلنَّاسِۖ
X
ജനങ്ങള്‍ക്ക്
وَانظُرْ
X
നോക്കൂ
إِلَى الْعِظَامِ
X
എല്ലുകളിലേക്ക്
كَيْفَ
X
എങ്ങനെ
نُنشِزُهَا
X
നാം അതിനെ കൂട്ടിയിണക്കുന്നു
ثُمَّ نَكْسُوهَا
X
പിന്നെ നാം അതിനെ പൊതിയുന്നു
لَحْمًاۚ
X
മാംസം കൊണ്ട്
فَلَمَّا تَبَيَّنَ لَهُ
X
അദ്ദേഹത്തിന് കാര്യം വ്യക്തമായപ്പോള്‍
قَالَ
X
അദ്ദേഹം പറഞ്ഞു
أَعْلَمُ
X
ഞാനറിയുന്നു
أَنَّ اللَّهَ
X
അല്ലാഹു ആണെന്ന്
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدِيرٌ
X
കഴിവുള്ളവനാണ്
﴿2:259﴾ وَإِذْ قَالَ
X
പറഞ്ഞ സന്ദര്‍ഭം
إِبْرَاهِيمُ
X
ഇബ്റാഹീം
رَبِّ
X
എന്റെ നാഥാ
أَرِنِي
X
എനിക്ക് കാണിച്ചുതരൂ
كَيْفَ تُحْيِي
X
നീ എങ്ങനെ ജീവിപ്പിക്കുന്നു
الْمَوْتَىٰۖ
X
മരിച്ചവരെ
قَالَ
X
(അല്ലാഹു) ചോദിച്ചു
أَوَلَمْ تُؤْمِنۖ
X
നീ വിശ്വസിച്ചിട്ടില്ലേ
قَالَ
X
(ഇബ്റാഹീം) പറഞ്ഞു
بَلَىٰ
X
തീര്‍ച്ചയായും
وَلَٰكِن
X
എങ്കിലും
لِّيَطْمَئِنَّ
X
സമാധാനപ്പെടാന്‍
قَلْبِيۖ
X
എന്റെ മനസ്സ്
قَالَ
X
(അല്ലാഹു) പറഞ്ഞു
فَخُذْ
X
നീ പിടിക്കുക
أَرْبَعَةً
X
നാലെണ്ണത്തെ
مِّنَ الطَّيْرِ
X
പറവകളില്‍ നിന്ന്
فَصُرْهُنَّ
X
എന്നിട്ട് അവയെ ഇണക്കുക, ഇണയാക്കുക
إِلَيْكَ
X
നിന്നിലേക്ക്
ثُمَّ اجْعَلْ
X
പിന്നീടവയെ വെക്കുക
عَلَىٰ كُلِّ جَبَلٍ
X
ഓരോ മലയിലും
مِّنْهُنَّ
X
അവയില്‍ നിന്നുള്ള
جُزْءًا
X
ഓരോ ഭാഗവും
ثُمَّ
X
പിന്നെ
ادْعُهُنَّ
X
അവയെ വിളിക്കുക
يَأْتِينَكَ
X
അവ നിന്നിലേക്ക് വരും
سَعْيًاۚ
X
വേഗത്തില്‍
وَاعْلَمْ
X
അറിയുക
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു ആണെന്ന്
عَزِيزٌ
X
പ്രതാപവാന്‍
حَكِيمٌ
X
യുക്തിമാനും
﴿2:260﴾ يَا أَيُّهَا الَّذِينَ آمَنُوا
X
സത്യവിശ്വാസികളേ
لَا تُبْطِلُوا
X
നിങ്ങള്‍ നിഷ്ഫലമാക്കരുത്
صَدَقَاتِكُم
X
നിങ്ങളുടെ ദാനധര്‍മങ്ങളെ
بِالْمَنِّ
X
എടുത്ത് പറഞ്ഞുകൊണ്ട്
وَالْأَذَىٰ
X
ദ്രോഹിച്ചുകൊണ്ടും
كَالَّذِي
X
ഒരുത്തനെ പോലെ
يُنفِقُ
X
അവന്‍ ചെലവഴിക്കുന്നു
مَالَهُ
X
അവന്റെ ധനം
رِئَاءَ النَّاسِ
X
ജനങ്ങളെ കാണിക്കാന്‍
وَلَا يُؤْمِنُ
X
അവന്‍ വിശ്വസിക്കുന്നില്ല
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِۖ
X
അന്ത്യനാളിലും
فَمَثَلُهُ
X
അവന്റെ ഉപമ
كَمَثَلِ صَفْوَانٍ
X
ഉറച്ച പാറ പോലെയാണ്
عَلَيْهِ تُرَابٌ
X
അതിന്മേല്‍ അല്‍പം മണ്ണുണ്ട്
فَأَصَابَهُ
X
അതിന്മേല്‍ പെയ്തു
وَابِلٌ
X
പേമാരി
فَتَرَكَهُ
X
അതിനെ അവശേഷിപ്പിച്ചു
صَلْدًاۖ
X
ഉറച്ച പാറയായി
لَّا يَقْدِرُونَ
X
അവര്‍ക്ക് സാധിക്കില്ല
عَلَىٰ شَيْءٍ
X
ഒന്നിനും
مِّمَّا كَسَبُواۗ
X
അവര്‍ നേടിയത്
وَاللَّهُ
X
അല്ലാഹു
لَا يَهْدِي
X
വഴികാണിക്കില്ല
الْقَوْمَ
X
ആ ജനതയെ
الْكَافِرِينَ
X
നിഷേധികളായ
﴿2:264﴾ وَإِن كُنتُمْ
X
നിങ്ങളാണെങ്കില്‍
عَلَىٰ سَفَرٍ
X
യാത്രയില്‍
وَلَمْ تَجِدُوا
X
നിങ്ങള്‍ക്ക് കിട്ടിയില്ല
كَاتِبًا
X
എഴുത്തുകാരനെ
فَرِهَانٌ
X
അപ്പോള്‍ പണയം
مَّقْبُوضَةٌۖ
X
സ്വീകരിക്കപ്പെടുന്നു
فَإِنْ أَمِنَ
X
ഇനി വിശ്വസിച്ചേല്‍പിച്ചാല്‍
بَعْضُكُم
X
നിങ്ങളില്‍ ചിലര്‍
بَعْضًا
X
ചിലരെ
فَلْيُؤَدِّ
X
വീട്ടണം
الَّذِي اؤْتُمِنَ
X
വിശ്വസിച്ചേല്‍പിക്കപ്പെട്ടവന്‍
أَمَانَتَهُ
X
അവനെ വിശ്വസിച്ചേല്‍പ്പിച്ചത്
وَلْيَتَّقِ اللَّهَ
X
അവന്‍ അല്ലാഹുവിനെ സൂക്ഷിക്കട്ടെ
رَبَّهُۗ
X
അവന്റെ രക്ഷിതാവായ
وَلَا تَكْتُمُوا
X
നിങ്ങള്‍ മറച്ചുവെക്കരുത്
الشَّهَادَةَۚ
X
സാക്ഷ്യത്തെ
وَمَن يَكْتُمْهَا
X
ആര്‍ അത് മറച്ചുവെക്കുന്നുവോ
فَإِنَّهُ
X
തീര്‍ച്ചയായും അവന്‍
آثِمٌ
X
കുറ്റവാളിയാണ്
قَلْبُهُۗ
X
അവന്റെ മനസ്സ്
وَاللَّهُ
X
അല്ലാഹു
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതെല്ലാം
عَلِيمٌ
X
അറിയുന്നവനാണ്
﴿2:283﴾ لِّلَّهِ
X
അല്ലാഹുവിനാണ്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِۗ
X
ഭൂമിയിലുള്ളതും
وَإِن تُبْدُوا
X
നിങ്ങള്‍ വെളിപ്പെടുത്തിയാലും
مَا فِي أَنفُسِكُمْ
X
നിങ്ങളുടെ മനസ്സിലുള്ളത്
أَوْ تُخْفُوهُ
X
അല്ലെങ്കില്‍ നിങ്ങള്‍ മറച്ചുവെച്ചാലും
يُحَاسِبْكُم
X
നിങ്ങളെ വിചാരണ ചെയ്യും
بِهِ
X
അതുസംബന്ധിച്ച്
اللَّهُۖ
X
അല്ലാഹു
فَيَغْفِرُ
X
അപ്പോഴവന്‍ മാപ്പുനല്‍കും
لِمَن يَشَاءُ
X
അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്
وَيُعَذِّبُ
X
അവന്‍ ശിക്ഷിക്കും
مَن يَشَاءُۗ
X
അവനുദ്ദേശിക്കുന്നവരെ
وَاللَّهُ
X
അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدِيرٌ
X
കഴിവുള്ളവനാണ്
﴿2:284﴾ لَا يُكَلِّفُ
X
നിര്‍ബന്ധിക്കുന്നില്ല
اللَّهُ
X
അല്ലാഹു
نَفْسًا
X
ഒരാളെയും
إِلَّا وُسْعَهَاۚ
X
അതിന്റെ കഴിവില്‍പെട്ടതല്ലാതെ
لَهَا
X
അവര്‍ക്കുള്ളതാണ്
مَا كَسَبَتْ
X
അവര്‍ സമ്പാദിച്ചതിന്റെ സദ്ഫലങ്ങള്‍
وَعَلَيْهَا
X
അവരുടെമേല്‍ തന്നെയാണ്
مَا اكْتَسَبَتْۗ
X
അവര്‍ സമ്പാദിച്ചതിന്റെ ദുഷ്ഫലങ്ങളും
رَبَّنَا
X
ഞങ്ങളുടെ നാഥാ
لَا تُؤَاخِذْنَا
X
ഞങ്ങളെ പിടികൂടരുതേ
إِن نَّسِينَا
X
ഞങ്ങള്‍ മറന്നാല്‍
أَوْ أَخْطَأْنَاۚ
X
അല്ലെങ്കില്‍ ഞങ്ങള്‍ക്ക് പിഴച്ചാല്‍
رَبَّنَا
X
ഞങ്ങളുടെ നാഥാ
وَلَا تَحْمِلْ عَلَيْنَا
X
ഞങ്ങളെ നീ വഹിപ്പിക്കല്ലേ
إِصْرًا
X
ഭാരം
كَمَا حَمَلْتَهُ
X
നീ വഹിപ്പിച്ചത് പോലെ
عَلَى الَّذِينَ مِن قَبْلِنَاۚ
X
ഞങ്ങള്‍ക്ക് മുമ്പുള്ളവരുടെ മേല്‍
رَبَّنَا
X
ഞങ്ങളുടെ നാഥാ
وَلَا تُحَمِّلْنَا
X
ഞങ്ങളെ നീ വഹിപ്പിക്കല്ലേ
مَا لَا طَاقَةَ
X
കഴിവില്ലാത്തത്
لَنَا
X
ഞങ്ങള്‍ക്ക്
بِهِۖ
X
അതിന്
وَاعْفُ عَنَّا
X
ഞങ്ങളോട് വിട്ടുവീഴ്ച ചെയ്യേണമേ
وَاغْفِرْ لَنَا
X
ഞങ്ങള്‍ക്ക് പൊറുത്തുതരേണമേ
وَارْحَمْنَاۚ
X
ഞങ്ങളോട് കരുണ കാണിക്കേണമേ
أَنتَ
X
നീയാണ്
مَوْلَانَا
X
ഞങ്ങളുടെ രക്ഷാധികാരി
فَانصُرْنَا
X
അതിനാല്‍ നീ ഞങ്ങളെ സഹായിക്കേണമേ
عَلَى الْقَوْمِ
X
ജനതക്കെതിരെ
الْكَافِرِينَ
X
സത്യനിഷേധികളായ
﴿2:286﴾ قُلِ
X
നീ പറയുക
اللَّهُمَّ
X
അല്ലാഹുവേ
مَالِكَ
X
ഉടമയായ
الْمُلْكِ
X
ആധിപത്യത്തിന്റെ
تُؤْتِي
X
നീ നല്‍കുന്നു
الْمُلْكَ
X
ആധിപത്യം
مَن تَشَاءُ
X
നീ ഇഛിക്കുന്നവര്‍ക്ക്
وَتَنزِعُ
X
നീ നീക്കിക്കളയുന്നു
الْمُلْكَ
X
ആധിപത്യം
مِمَّن تَشَاءُ
X
നീ ഇഛിക്കുന്നവരില്‍നിന്ന്
وَتُعِزُّ
X
നീ പ്രതാപിയാക്കുന്നു
مَن تَشَاءُ
X
നീ ഉദ്ദേശിക്കുന്നവരെ
وَتُذِلُّ
X
നീ നിന്ദ്യരാക്കുന്നു
مَن تَشَاءُۖ
X
നീ ഉദ്ദേശിക്കുന്നവരെ
بِيَدِكَ
X
നിന്റെ കയ്യിലാണ്
الْخَيْرُۖ
X
സൗഭാഗ്യം
إِنَّكَ
X
തീര്‍ച്ചയായും നീ
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدِيرٌ
X
കഴിവുള്ളവന്‍ (ആകുന്നു)
﴿3:26﴾ قُلْ
X
നീ പറയുക
إِن تُخْفُوا
X
നിങ്ങള്‍ ഒളിപ്പിച്ചുവെച്ചാലും
مَا فِي صُدُورِكُمْ
X
നിങ്ങളുടെ മനസ്സുകളിലുള്ളത്(നെഞ്ചുകള്‍ക്കകത്തുള്ളത്)
أَوْ
X
അല്ലെങ്കില്‍
تُبْدُوهُ
X
അത് നിങ്ങള്‍ വെളിവാക്കിയാലും
يَعْلَمْهُ اللَّهُۗ
X
അല്ലാഹു അത് അറിയും
وَيَعْلَمُ
X
അവനറിയുന്നു
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِۗ
X
ഭൂമിയിലുള്ളതും
وَاللَّهُ
X
അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യങ്ങള്‍ക്കും
قَدِيرٌ
X
കഴിവുള്ളവനാണ്
﴿3:29﴾ إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
اصْطَفَىٰ
X
തെരഞ്ഞെടുത്തിരിക്കുന്നു
آدَمَ
X
ആദമിനെ
وَنُوحًا
X
നൂഹിനെയും
وَآلَ إِبْرَاهِيمَ
X
ഇബ്റാഹീം കുടുംബത്തെയും
وَآلَ عِمْرَانَ
X
ഇംറാന്‍ കുടുംബത്തെയും
عَلَى الْعَالَمِينَ
X
ലോകജനതക്ക് മേല്‍
﴿3:33﴾ وَإِذْ قَالَتِ
X
പറഞ്ഞ നേരം
الْمَلَائِكَةُ
X
മലക്കുകള്‍
يَا مَرْيَمُ
X
മര്‍യമേ
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
اصْطَفَاكِ
X
നിന്നെ തെരഞ്ഞടുത്തിരിക്കുന്നു
وَطَهَّرَكِ
X
നിന്നെ വിശുദ്ധയാക്കുകയും ചെയ്തിരിക്കുന്നു
وَاصْطَفَاكِ
X
(ഉല്‍കൃഷ്ടയായി)നിന്നെ തെരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു
عَلَىٰ نِسَاءِ
X
സ്ത്രീകളേക്കാള്‍ (സ്ത്രീകളില്‍വെച്ച്)
الْعَالَمِينَ
X
ലോകരിലെ (ലോകത്തിലെ)
﴿3:42﴾ فَمَنْ حَاجَّكَ
X
ഇനി ആരെങ്കിലും നിന്നോട് തര്‍ക്കിച്ചാല്‍
فِيهِ
X
അതില്‍
مِن بَعْدِ
X
ശേഷം
مَا جَاءَكَ
X
നിനക്ക് വന്നെത്തിയതിന്
مِنَ الْعِلْمِ
X
(യഥാര്‍ഥ) ജ്ഞാനം
فَقُلْ
X
പറയുക
تَعَالَوْا
X
നിങ്ങള്‍ വരിക
نَدْعُ
X
നമുക്ക് വിളിക്കാം
أَبْنَاءَنَا
X
ഞങ്ങളുടെ മക്കളെ
وَأَبْنَاءَكُمْ
X
നിങ്ങളുടെ മക്കളെയും
وَنِسَاءَنَا
X
ഞങ്ങളുടെ സ്ത്രീകളെയും
وَنِسَاءَكُمْ
X
നിങ്ങളുടെ സ്ത്രീകളെയും
وَأَنفُسَنَا
X
ഞങ്ങള്‍ ഞങ്ങളെത്തന്നെയും
وَأَنفُسَكُمْ
X
നിങ്ങള്‍ നിങ്ങളെത്തന്നെയും
ثُمَّ
X
പിന്നെ
نَبْتَهِلْ
X
നമുക്ക് അകമഴിഞ്ഞ് പ്രാര്‍ഥിക്കാം
فَنَجْعَل
X
അങ്ങനെ നമുക്ക് ആക്കാം
لَّعْنَتَ
X
ശാപം
اللَّهِ
X
അല്ലാഹുവിന്റെ
عَلَى الْكَاذِبِينَ
X
കള്ളം പറയുന്നവരുടെമേല്‍
﴿3:61﴾ وَقَالَت
X
പറഞ്ഞു
طَّائِفَةٌ
X
ഒരു വിഭാഗം
مِّنْ أَهْلِ الْكِتَابِ
X
വേദക്കാരില്‍
آمِنُوا
X
നിങ്ങള്‍ വിശ്വസിക്കുക
بِالَّذِي أُنزِلَ
X
അവതീര്‍ണമായതില്‍
عَلَى الَّذِينَ آمَنُوا
X
വിശ്വാസികള്‍ക്ക്
وَجْهَ النَّهَارِ
X
പകലിന്റെ ആരംഭത്തില്‍
وَاكْفُرُوا
X
നിങ്ങള്‍ നിഷേധിക്കുകയും ചെയ്യുക
آخِرَهُ
X
അതിന്റെ(പകലിന്റെ) അന്ത്യത്തില്‍
لَعَلَّهُمْ
X
അവര്‍ ആയേക്കാം
يَرْجِعُونَ
X
അവര്‍ (വിശ്വാസത്തില്‍ നിന്ന്) മടങ്ങുന്നു
﴿3:72﴾ وَمِنْ أَهْلِ الْكِتَابِ
X
വേദക്കാരിലുണ്ട്
مَنْ
X
ചിലര്‍
إِن تَأْمَنْهُ
X
നീ അവനെ വിശ്വസിച്ചേല്‍പിച്ചാല്‍
بِقِنطَارٍ
X
ഒരു (സ്വര്‍ണ)കൂമ്പാരം
يُؤَدِّهِ
X
അത് അവന്‍ തിരിച്ചുതരും
إِلَيْكَ
X
നിനക്ക്
وَمِنْهُم
X
അവരിലുണ്ട്
مَّنْ
X
ചിലര്‍
إِن تَأْمَنْهُ
X
നീ അവനെ വിശ്വസിച്ചേല്‍പിച്ചാല്‍
بِدِينَارٍ
X
ഒരു ദീനാര്‍
لَّا يُؤَدِّهِ
X
അത് അവന്‍ തിരിച്ചുനല്‍കുകയില്ല
إِلَيْكَ
X
നിനക്ക്
إِلَّا مَا دُمْتَ عَلَيْهِ قَائِمًاۗ
X
നീ അവനെ നിരന്തരം പിന്തുടര്‍ന്നാലല്ലാതെ
ذَٰلِكَ
X
അത്
بِأَنَّهُمْ قَالُوا
X
അവര്‍ പറഞ്ഞതുകൊണ്ടാണ്
لَيْسَ
X
ഇല്ല
عَلَيْنَا
X
നമ്മുടെ മേല്‍
فِي الْأُمِّيِّينَ
X
നിരക്ഷരരുടെ കാര്യത്തില്‍
سَبِيلٌ
X
ഒരു മാര്‍ഗവും(ഒരു കുറ്റവും)
وَيَقُولُونَ
X
അവര്‍ പറയുകയും ചെയ്യുന്നു
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
الْكَذِبَ
X
കള്ളം
وَهُمْ
X
അവരായിരിക്കെ
يَعْلَمُونَ
X
അവര്‍ അറിയുന്നു
﴿3:75﴾ وَإِنَّ مِنْهُمْ
X
തീര്‍ച്ചയായും അവരിലുണ്ട്
لَفَرِيقًا
X
ഒരു വിഭാഗം
يَلْوُونَ
X
അവര്‍ വളക്കുന്നു
أَلْسِنَتَهُم
X
അവരുടെ നാവുകള്‍
بِالْكِتَابِ
X
വേദം കൊണ്ട് (വായിക്കുമ്പോള്‍)
لِتَحْسَبُوهُ
X
നിങ്ങള്‍ അതിനെ ധരിക്കാന്‍ വേണ്ടി
مِنَ الْكِتَابِ
X
വേദപുസ്തകത്തിലുള്ളതാണെന്ന്
وَمَا هُوَ
X
അതല്ല
مِنَ الْكِتَابِ
X
വേദപുസ്തകത്തിലുള്ളത്
وَيَقُولُونَ
X
അവര്‍ പറയുന്നു
هُوَ
X
അത്
مِنْ عِندِ اللَّهِ
X
അല്ലാഹുവില്‍ നിന്നുള്ളതാണെന്ന്
وَمَا هُوَ
X
അതല്ല
مِنْ عِندِ اللَّهِ
X
അല്ലാഹുവില്‍ നിന്നുള്ളത്
وَيَقُولُونَ
X
അവര്‍ പറയുന്നു
عَلَى اللَّهِ
X
അല്ലാഹുവിന്റെമേല്‍
الْكَذِبَ
X
കള്ളം
وَهُمْ
X
അവരായിരിക്കെ
يَعْلَمُونَ
X
അവര്‍ അറിയുന്നു
﴿3:78﴾ وَإِذْ أَخَذَ اللَّهُ
X
അല്ലാഹു വാങ്ങിയ സന്ദര്‍ഭം
مِيثَاقَ
X
ഉറപ്പ്
النَّبِيِّينَ
X
പ്രവാചകന്‍മാരുടെ
لَمَا آتَيْتُكُم
X
ഞാന്‍ നിങ്ങള്‍ക്ക് നല്‍കി
مِّن كِتَابٍ
X
വേദപുസ്തകം
وَحِكْمَةٍ
X
തത്വജ്ഞാനവും
ثُمَّ
X
പിന്നീട്
جَاءَكُمْ
X
നിങ്ങളുടെ അടുക്കല്‍ വന്നു
رَسُولٌ
X
ഒരു ദൂതന്‍
مُّصَدِّقٌ
X
സത്യപ്പെടുത്തുന്നവനായ
لِّمَا مَعَكُمْ
X
നിങ്ങളുടെ കൂടെയുള്ളതിനെ
لَتُؤْمِنُنَّ بِهِ
X
ഉറപ്പായും നിങ്ങള്‍ അദ്ദേഹത്തെ വിശ്വസിക്കണം
وَلَتَنصُرُنَّهُۚ
X
നിങ്ങള്‍ അദ്ദേഹത്തെ സഹായിക്കുകയും ചെയ്യണം
قَالَ
X
അവന്‍ (അല്ലാഹു) ചോദിച്ചു
أَأَقْرَرْتُمْ
X
നിങ്ങള്‍ അംഗീകരിച്ചുവോ
وَأَخَذْتُمْ
X
നിങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തുവോ
عَلَىٰ ذَٰلِكُمْ
X
അതനുസരിച്ച്
إِصْرِيۖ
X
എന്നോടുള്ള (ഉത്തരവാദിത്ത)ഭാരം, ബാധ്യത
قَالُوا
X
അവര്‍ പറഞ്ഞു
أَقْرَرْنَاۚ
X
ഞങ്ങള്‍ അംഗീകരിച്ചിരിക്കുന്നു
قَالَ
X
അവന്‍ (അല്ലാഹു) പറഞ്ഞു
فَاشْهَدُوا
X
നിങ്ങള്‍ സാക്ഷികളാവുക, സാക്ഷ്യം വഹിക്കുക
وَأَنَا مَعَكُم
X
ഞാനും നിങ്ങളോടൊപ്പം
مِّنَ الشَّاهِدِينَ
X
സാക്ഷികളില്‍പെട്ടവനാണ്
﴿3:81﴾ قُلْ
X
പറയുക
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
بِاللَّهِ
X
അല്ലാഹുവില്‍
وَمَا أُنزِلَ
X
ഇറക്കപ്പെട്ടതിലും
عَلَيْنَا
X
ഞങ്ങള്‍ക്ക്
وَمَا أُنزِلَ
X
ഇറക്കപ്പെട്ടതിലും
عَلَىٰ إِبْرَاهِيمَ
X
ഇബ്റാഹീമിന്
وَإِسْمَاعِيلَ
X
ഇസ്മാഈലിനും
وَإِسْحَاقَ
X
ഇസ്ഹാഖിനും
وَيَعْقُوبَ
X
യഅ്ഖൂബിനും
وَالْأَسْبَاطِ
X
(യഅ്ഖൂബ്)സന്തതികള്‍ക്കും
وَمَا أُوتِيَ
X
നല്‍കപ്പെട്ടതിലും
مُوسَىٰ
X
മൂസാക്ക്
وَعِيسَىٰ
X
ഈസാക്കും
وَالنَّبِيُّونَ
X
(മറ്റു) പ്രവാചകന്‍മാര്‍ക്കും
مِن رَّبِّهِمْ
X
തങ്ങളുടെ നാഥനില്‍നിന്ന്
لَا نُفَرِّقُ
X
നാം വിവേചനം കല്‍പിക്കുന്നില്ല
بَيْنَ
X
ഒരാള്‍ക്കിടയിലും
أَحَدٍ مِّنْهُمْ
X
അവരില്‍പെട്ട
وَنَحْنُ
X
ഞങ്ങള്‍
لَهُ
X
അവന്
مُسْلِمُونَ
X
കീഴ്പെടുന്നവരാണ്
﴿3:84﴾ كُلُّ الطَّعَامِ
X
എല്ലാ ആഹാരപദാര്‍ഥങ്ങളും
كَانَ
X
ആയിരുന്നു
حِلًّا
X
അനുവദനീയം
لِّبَنِي إِسْرَائِيلَ
X
ഇസ്രായേല്‍ മക്കള്‍ക്ക്
إِلَّا مَا حَرَّمَ
X
നിഷിദ്ധമാക്കിയവയൊഴികെ
إِسْرَائِيلُ
X
ഇസ്രായേല്‍ (യഅ്ഖൂബ് നബി)
عَلَىٰ نَفْسِهِ
X
തന്റെ മേല്‍
مِن قَبْلِ
X
മുമ്പ്
أَن تُنَزَّلَ
X
അവതീര്‍ണമാകുന്നതിന്
التَّوْرَاةُۗ
X
തൗറാത്ത്
قُلْ
X
നീ പറയുക
فَأْتُوا
X
നിങ്ങള്‍ കൊണ്ടുവരിക
بِالتَّوْرَاةِ
X
തൗറാത്ത്
﴿3:93﴾