Repeated Words in Quran

< >
Total Found : 2
أُحِلَّ لَكُمْ
X
നിങ്ങള്‍ക്കനുവദിക്കപ്പെട്ടിരിക്കുന്നു
لَيْلَةَ الصِّيَامِ
X
നോമ്പിന്റെ രാവില്‍
الرَّفَثُ
X
സംസര്‍ഗം
إِلَىٰ نِسَائِكُمْۚ
X
നിങ്ങളുടെ സ്ത്രീകളിലേക്ക്
هُنَّ
X
അവര്‍
لِبَاسٌ
X
വസ്ത്രമാണ്
لَّكُمْ
X
നിങ്ങളുടെ
وَأَنتُمْ
X
നിങ്ങളും
لِبَاسٌ
X
വസ്ത്രമാണ്
لَّهُنَّۗ
X
അവര്‍ക്കുള്ള
عَلِمَ
X
അറിഞ്ഞു
اللَّهُ
X
അല്ലാഹു
أَنَّكُمْ كُنتُمْ
X
നിങ്ങള്‍ ആയിരുന്നു എന്ന്
تَخْتَانُونَ
X
നിങ്ങള്‍ വഞ്ചിക്കുന്നു
أَنفُسَكُمْ
X
നിങ്ങളെത്തന്നെ
فَتَابَ عَلَيْكُمْ
X
നിങ്ങളുടെ പശ്ചാതാപം സ്വീകരിച്ചിരിക്കുന്നു
وَعَفَا عَنكُمْۖ
X
നിങ്ങള്‍ക്ക് പൊറുത്തുതരികയും ചെയ്തിരിക്കുന്നു
فَالْآنَ
X
ഇപ്പോള്‍ മുതല്‍
بَاشِرُوهُنَّ
X
നിങ്ങള്‍ അവരുമായി സഹവസിക്കുക
وَابْتَغُوا
X
നിങ്ങള്‍ തേടുകയുംചെയ്യുക
مَا كَتَبَ اللَّهُ
X
അല്ലാഹു നിശ്ചയിച്ചത്
لَكُمْۚ
X
നിങ്ങള്‍ക്ക്
وَكُلُوا
X
നിങ്ങള്‍ ഭക്ഷിക്കുക
وَاشْرَبُوا
X
നിങ്ങള്‍ കുടിക്കുക
حَتَّىٰ يَتَبَيَّنَ لَكُمُ
X
നിങ്ങള്‍ക്ക് വെളിപ്പെടും വരെ
الْخَيْطُ الْأَبْيَضُ
X
വെള്ള ഇഴ
مِنَ الْخَيْطِ الْأَسْوَدِ
X
കറുപ്പ് ഇഴയില്‍ നിന്ന്
مِنَ الْفَجْرِۖ
X
പ്രഭാതത്തില്‍
ثُمَّ
X
പിന്നെ
أَتِمُّوا
X
നിങ്ങള്‍ പൂര്‍ത്തിയാക്കുക
الصِّيَامَ
X
വ്രതം
إِلَى اللَّيْلِۚ
X
രാത്രിവരെ
وَلَا تُبَاشِرُوهُنَّ
X
നിങ്ങള്‍ അവരുമായി വേഴ്ച നടത്തരുത്
وَأَنتُمْ
X
നിങ്ങളായിരിക്കെ
عَاكِفُونَ
X
ഭജനമിരിക്കുന്നവര്‍
فِي الْمَسَاجِدِۗ
X
പള്ളികളില്‍
تِلْكَ
X
അത്
حُدُودُ اللَّهِ
X
അല്ലാഹുവിന്റെ അതിര്‍വരമ്പുകളാണ്
فَلَا تَقْرَبُوهَاۗ
X
അത്കൊണ്ട് നിങ്ങള്‍ അവയോടടുക്കരുത്
كَذَٰلِكَ
X
അപ്രകാരം
يُبَيِّنُ اللَّهُ
X
അല്ലാഹു വിവരിക്കുന്നു
آيَاتِهِ
X
അവന്റെ വചനങ്ങള്‍
لِلنَّاسِ
X
ജനങ്ങള്‍ക്ക്
لَعَلَّهُمْ
X
അവരാകാന്‍
يَتَّقُونَ
X
സൂക്ഷ്മത പുലര്‍ത്തുന്നു
﴿2:187﴾ أَيَوَدُّ
X
ഇഷ്ടപ്പെടുമോ
أَحَدُكُمْ
X
നിങ്ങളിലൊരുവന്‍
أَن تَكُونَ
X
അവനുണ്ടാകാന്‍
لَهُ جَنَّةٌ
X
തോട്ടം
مِّن نَّخِيلٍ
X
ഈത്തപ്പനയുടെ
وَأَعْنَابٍ
X
മുന്തിരിയുടെയും
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അതിന്റെ താഴ്ഭാഗത്തുകൂടെ
الْأَنْهَارُ
X
നദികള്‍
لَهُ
X
അവനുണ്ട്
فِيهَا
X
അതില്‍
مِن كُلِّ الثَّمَرَاتِ
X
എല്ലാ വിധ പഴങ്ങളും
وَأَصَابَهُ
X
അവന് ബാധിച്ചു
الْكِبَرُ
X
വാര്‍ദ്ധക്യം
وَلَهُ
X
അവനുണ്ട്
ذُرِّيَّةٌ
X
സന്തതികള്‍
ضُعَفَاءُ
X
ദുര്‍ബലരായ
فَأَصَابَهَا
X
അതിന്(തോട്ടത്തിന്) ബാധിച്ചു
إِعْصَارٌ
X
കൊടുങ്കാറ്റ്
فِيهِ نَارٌ
X
അതില്‍ തീയുമുണ്ട്
فَاحْتَرَقَتْۗ
X
അങ്ങനെ അത് കരിഞ്ഞു
كَذَٰلِكَ
X
അപ്രകാരം
يُبَيِّنُ
X
വിവരിക്കുന്നു
اللَّهُ
X
അല്ലാഹു
لَكُمُ
X
നിങ്ങള്‍ക്ക്
الْآيَاتِ
X
തെളിവുകള്‍
لَعَلَّكُمْ تَتَفَكَّرُونَ
X
നിങ്ങള്‍ ചിന്തിക്കാന്‍
﴿2:266﴾ وَلَقَدْ
X
തീര്‍ച്ചയായും
صَدَقَكُمُ
X
നിങ്ങളോട് നിറവേറ്റിയിരിക്കുന്നു
اللَّهُ
X
അല്ലാഹു
وَعْدَهُ
X
അവന്റെ വാഗ്ദാനം
إِذْ تَحُسُّونَهُم
X
നിങ്ങള്‍ അവരെ കൊന്നുകൊണ്ടിരിക്കുമ്പോള്‍, നശിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍
بِإِذْنِهِۖ
X
അവന്റെ (അല്ലാഹുവിന്റെ) അനുമതിപ്രകാരം
حَتَّىٰ إِذَا فَشِلْتُمْ
X
പിന്നെ നിങ്ങള്‍ ദുര്‍ബലരായിത്തീര്‍ന്നു
وَتَنَازَعْتُمْ
X
നിങ്ങള്‍ പരസ്പരം തര്‍ക്കിക്കുകയും ചെയ്തു
فِي الْأَمْرِ
X
കാര്യ(നിര്‍വഹണ)ത്തില്‍
وَعَصَيْتُم
X
നിങ്ങള്‍ അനുസരണക്കേട് കാണിക്കുകയും ചെയ്തു
مِّن بَعْدِ
X
ശേഷം
مَا أَرَاكُم
X
അവന്‍ നിങ്ങള്‍ക്ക് കാണിച്ചുതന്നതിന്
مَّا تُحِبُّونَۚ
X
നിങ്ങള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടത്
مِنكُم
X
നിങ്ങളിലുണ്ട്
مَّن يُرِيدُ
X
കൊതിക്കുന്നവര്‍
الدُّنْيَا
X
ഇഹലോകത്തെ (ഐഹിക ലാഭം)
وَمِنكُم
X
നിങ്ങളിലുണ്ട്
مَّن يُرِيدُ
X
കൊതിക്കുന്നവര്‍
الْآخِرَةَۚ
X
പരലോകം
ثُمَّ
X
പിന്നെ
صَرَفَكُمْ
X
അവന്‍ നിങ്ങളെ തിരിച്ചുവിട്ടു
عَنْهُمْ
X
അവരില്‍ നിന്ന്
لِيَبْتَلِيَكُمْۖ
X
നിങ്ങളെ പരീക്ഷിക്കാന്‍
وَلَقَدْ
X
തീര്‍ച്ചയായും
عَفَا
X
(അല്ലാഹു)മാപ്പേകിയിരിക്കുന്നു
عَنكُمْۗ
X
നിങ്ങള്‍ക്ക്
وَاللَّهُ
X
അല്ലാഹു
ذُو فَضْلٍ
X
ഔദാര്യമുള്ളവനാണ്
عَلَى الْمُؤْمِنِينَ
X
സത്യവിശ്വാസികളോട്
﴿3:152﴾ إِنَّ الَّذِينَ تَوَلَّوْا
X
പിന്തിരിഞ്ഞ് പോയവര്‍
مِنكُمْ
X
നിങ്ങളില്‍ നിന്ന്
يَوْمَ
X
ദിവസം
الْتَقَى
X
ഏറ്റുമുട്ടി(യ)
الْجَمْعَانِ
X
രണ്ടു കൂട്ടര്‍
إِنَّمَا اسْتَزَلَّهُمُ
X
അവരെ വഴിപിഴപ്പിച്ചിരിക്കുന്നു
الشَّيْطَانُ
X
പിശാച്
بِبَعْضِ مَا كَسَبُواۖ
X
അവര്‍ ചെയ്തുവെച്ച ചിലത് കാരണം
وَلَقَدْ
X
തീര്‍ച്ചയായും
عَفَا
X
മാപ്പ് നല്‍കിയിരിക്കുന്നു
اللَّهُ
X
അല്ലാഹു
عَنْهُمْۗ
X
അവര്‍ക്ക്
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവന്‍(ആകുന്നു)
حَلِيمٌ
X
സഹനശീലനും
﴿3:155﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
لَا تَقْتُلُوا
X
നിങ്ങള്‍ കൊല്ലരുത്
الصَّيْدَ
X
വേട്ടമൃഗത്തെ
وَأَنتُمْ
X
നിങ്ങള്‍ ആയിരിക്കെ
حُرُمٌۚ
X
ഹജ്ജിലോ ഉംറയിലോ പ്രവേശിച്ചവര്‍
وَمَن قَتَلَهُ
X
ആരെങ്കിലും അവനതിനെ കൊന്നു(കൊന്നാല്‍)
مِنكُم
X
നിങ്ങളില്‍നിന്ന്
مُّتَعَمِّدًا
X
ബോധപൂര്‍വം
فَجَزَاءٌ
X
അപ്പോള്‍ പരിഹാരം
مِّثْلُ
X
തുല്യമായതാണ്
مَا قَتَلَ
X
അവന്‍ കൊന്നതിന്
مِنَ النَّعَمِ
X
കാലികളില്‍നിന്ന്
يَحْكُمُ
X
വിധിക്കും(തീരുമാനിക്കും)
بِهِ
X
അത്
ذَوَا عَدْلٍ
X
നീതിമാന്മാരായ രണ്ടുപേര്‍
مِّنكُمْ
X
നിങ്ങളിലെ
هَدْيًا
X
ബലിമൃഗമായിട്ട്
بَالِغَ الْكَعْبَةِ
X
കഅ്ബയില്‍ എത്തിച്ചേരേണ്ട
أَوْ
X
അല്ലെങ്കില്‍
كَفَّارَةٌ
X
പ്രായശ്ചിത്തം ചെയ്യണം
طَعَامُ
X
അന്നം നല്‍കലാണ് (അത്)
مَسَاكِينَ
X
അഗതികള്‍ക്ക്
أَوْ
X
അല്ലെങ്കില്‍
عَدْلُ
X
തുല്യമായത്
ذَٰلِكَ
X
അതിന്
صِيَامًا
X
നോമ്പുകള്‍
لِّيَذُوقَ
X
അവന്‍ അനുഭവിക്കാന്‍വേണ്ടി
وَبَالَ
X
ഭവിഷ്യത്ത്
أَمْرِهِۗ
X
അവന്റെ കാര്യത്തിന്റെ(ചെയ്തിയുടെ)
عَفَا اللَّهُ
X
അല്ലാഹു മാപ്പാക്കിയിരിക്കുന്നു
عَمَّا سَلَفَۚ
X
നേരത്തെ കഴിഞ്ഞുപോയത്
وَمَنْ عَادَ
X
എന്നാല്‍ ആരെങ്കിലും അവന്‍ ആവര്‍ത്തിച്ചു(ആവര്‍ത്തിച്ചാല്‍)
فَيَنتَقِمُ
X
ശിക്ഷാനടപടി സ്വീകരിക്കും
اللَّهُ
X
അല്ലാഹു
مِنْهُۗ
X
അവന്റെമേല്‍
وَاللَّهُ
X
അല്ലാഹു
عَزِيزٌ
X
പ്രതാപിയാണ്
ذُو انتِقَامٍ
X
ശിക്ഷാനടപടി സ്വീകരിക്കുന്നവനുമാണ്
﴿5:95﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
لَا تَسْأَلُوا
X
നിങ്ങള്‍ ചോദിക്കരുത്
عَنْ أَشْيَاءَ
X
ചില കാര്യങ്ങളെപ്പറ്റി
إِن تُبْدَ
X
അവ വെളിപ്പെടുത്തപ്പെടുകയാണെങ്കില്‍
لَكُمْ
X
നിങ്ങള്‍ക്ക്
تَسُؤْكُمْ
X
നിങ്ങള്‍ക്കത് പ്രയാസമുണ്ടാക്കും
وَإِن تَسْأَلُوا
X
നിങ്ങള്‍ ചോദിച്ചാല്‍
عَنْهَا
X
അവയെ സംബന്ധിച്ച്
حِينَ يُنَزَّلُ
X
അവതരിപ്പിക്കപ്പെടുന്ന വേളയില്‍
الْقُرْآنُ
X
ഖുര്‍ആന്‍
تُبْدَ
X
അവ വെളിപ്പെടുത്തിത്തരപ്പെടും
لَكُمْ
X
നിങ്ങള്‍ക്ക്
عَفَا اللَّهُ
X
അല്ലാഹു മാപ്പേകിയിരിക്കുന്നു
عَنْهَاۗ
X
അവയെക്കുറിച്ച്
وَاللَّهُ
X
അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാകുന്നു
حَلِيمٌ
X
ഏറെ സഹനമുള്ളവനും
﴿5:101﴾ عَفَا اللَّهُ
X
അല്ലാഹു മാപ്പേകിയിരിക്കുന്നു
عَنكَ
X
നിനക്ക്
لِمَ أَذِنتَ
X
നീ അനുവാദം നല്‍കിയതെന്തിന്
لَهُمْ
X
അവര്‍ക്ക്
حَتَّىٰ يَتَبَيَّنَ
X
വ്യക്തമാകുന്നതു വരെ
لَكَ
X
നിനക്ക്
الَّذِينَ صَدَقُوا
X
സത്യം പറഞ്ഞവരെ
وَتَعْلَمَ
X
നീ തിരിച്ചറിയുകയും
الْكَاذِبِينَ
X
കളളം പറഞ്ഞവരെ
﴿9:43﴾ لَّيْسَ عَلَى الضُّعَفَاءِ
X
ദുര്‍ബലര്‍ക്കില്ല
وَلَا عَلَى الْمَرْضَىٰ
X
രോഗികള്‍ക്കും
وَلَا عَلَى الَّذِينَ لَا يَجِدُونَ
X
ഒന്നും കണ്ടെത്താത്തവര്‍ക്കും
مَا يُنفِقُونَ
X
ചെലവുചെയ്യാന്‍
حَرَجٌ
X
(മാറിനില്‍ക്കുന്നതില്‍) കുറ്റം
إِذَا نَصَحُوا
X
അവര്‍ ഗുണകാംക്ഷ പുലര്‍ത്തുന്നുവെങ്കില്‍
لِلَّهِ
X
അല്ലാഹുവോട്
وَرَسُولِهِۚ
X
അവന്റെ ദൂതനോടും
مَا عَلَى الْمُحْسِنِينَ
X
(ഇത്തരം) സദ്‌വൃത്തരുടെ കാര്യത്തില്‍ ഇല്ല
مِن سَبِيلٍۚ
X
ഒരു മാര്‍ഗവും
وَاللَّهُ
X
അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
പരമകാരുണികനുമാണ്
﴿9:91﴾ وَبَرَزُوا
X
അവര്‍ മറയില്ലാതെ പ്രത്യക്ഷപ്പെടും
لِلَّهِ
X
അല്ലാഹുവിങ്കല്‍
جَمِيعًا
X
എല്ലാവരും
فَقَالَ
X
അപ്പോള്‍ പറയും
الضُّعَفَاءُ
X
ദുര്‍ബലര്‍
لِلَّذِينَ اسْتَكْبَرُوا
X
അഹങ്കരിച്ചവരോട്
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
كُنَّا
X
ഞങ്ങള്‍ ആയിരുന്നു
لَكُمْ
X
നിങ്ങളുടെ
تَبَعًا
X
അനുയായികള്‍
فَهَلْ أَنتُم
X
നിങ്ങളാണോ
مُّغْنُونَ عَنَّا
X
ഞങ്ങള്‍ക്ക് ഒഴിവാക്കിത്തരുന്നവര്‍ (ഞങ്ങളെ ധന്യരാക്കുന്നവര്‍)
مِنْ عَذَابِ اللَّهِ
X
അല്ലാഹുവിന്റെ ശിക്ഷയില്‍ (നിന്ന്)
مِن شَيْءٍۚ
X
വല്ലതും
قَالُوا
X
അവര്‍ പറഞ്ഞു
لَوْ هَدَانَا
X
ഞങ്ങളെ നേര്‍വഴിയിലാക്കിയിരുന്നെങ്കില്‍
اللَّهُ
X
അല്ലാഹു
لَهَدَيْنَاكُمْۖ
X
തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെയും സന്മാര്‍ഗത്തിലാക്കുമായിരുന്നു
سَوَاءٌ
X
സമമാണ്
عَلَيْنَا
X
ഞങ്ങള്‍ക്ക്
أَجَزِعْنَا
X
ഞങ്ങള്‍ വെപ്രാളപ്പെട്ടാലും
أَمْ صَبَرْنَا
X
ഞങ്ങള്‍ ക്ഷമിച്ചാലും
مَا لَنَا
X
ഞങ്ങള്‍ക്കില്ല
مِن مَّحِيصٍ
X
ഒരു രക്ഷാമാര്‍ഗവും
﴿14:21﴾ وَإِذْ يَتَحَاجُّونَ
X
അവര്‍ പരസ്പരം ന്യായവാദം നടത്തുന്ന സന്ദര്‍ഭം
فِي النَّارِ
X
നരകത്തില്‍
فَيَقُولُ
X
അപ്പോള്‍ പറയും
الضُّعَفَاءُ
X
ദുര്‍ബലര്‍
لِلَّذِينَ اسْتَكْبَرُوا
X
കേമന്‍മാരായി നടിച്ചിരുന്നവരോട്
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
كُنَّا
X
ഞങ്ങള്‍ ആയിരുന്നു
لَكُمْ
X
നിങ്ങളെ
تَبَعًا
X
പിന്‍പറ്റി കഴിയുന്നവര്‍
فَهَلْ أَنتُم
X
അതിനാല്‍ നിങ്ങളാണോ
مُّغْنُونَ
X
ഒഴിവാക്കിത്തരുന്നവര്‍
عَنَّا
X
ഞങ്ങളില്‍നിന്ന്
نَصِيبًا
X
വല്ല വിഹിതവും
مِّنَ النَّارِ
X
നരക ശിക്ഷയില്‍നിന്ന്
﴿40:47﴾ وَجَزَاءُ
X
പ്രതിഫലം
سَيِّئَةٍ
X
തിന്മക്കുള്ള
سَيِّئَةٌ
X
തിന്മ തന്നെയാണ്
مِّثْلُهَاۖ
X
തത്തുല്യമായ
فَمَنْ عَفَا
X
എന്നാല്‍ ഒരുവന്‍ മാപ്പേകിയാല്‍
وَأَصْلَحَ
X
അവന്‍ രഞ്ജിപ്പുണ്ടാക്കുകയും ചെയ്തു
فَأَجْرُهُ
X
എങ്കില്‍ അവന്നുള്ള പ്രതിഫലം
عَلَى اللَّهِۚ
X
അല്ലാഹുവിന്റെ ബാധ്യതയിലാകുന്നു
إِنَّهُ
X
തീര്‍ച്ചയായും അവന്‍
لَا يُحِبُّ
X
അവന്‍ ഇഷ്ടപ്പെടുന്നില്ല
الظَّالِمِينَ
X
അക്രമകാരികളെ
﴿42:40﴾