Repeated Words in Quran

< >
Total Found : 20
وَاللَّهُ
X
അല്ലാഹു
يُرِيدُ
X
അവന്‍ ഉദ്ദേശിക്കുന്നു
أَن يَتُوبَ
X
പശ്ചാത്താപം സ്വീകരിക്കാന്‍
عَلَيْكُمْ
X
നിങ്ങളുടെ
وَيُرِيدُ
X
ഉദ്ദേശിക്കുന്നു
الَّذِينَ يَتَّبِعُونَ
X
പിന്‍പറ്റുന്നവര്‍
الشَّهَوَاتِ
X
ദേഹേഛകളെ
أَن تَمِيلُوا
X
നിങ്ങള്‍ ചായാന്‍
مَيْلًا عَظِيمًا
X
വമ്പിച്ച ചായല്‍
﴿4:27﴾ إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يَظْلِمُ
X
അനീതി കാണിക്കുകയില്ല
مِثْقَالَ
X
തൂക്കം
ذَرَّةٍۖ
X
ഒരുഅണു
وَإِن تَكُ
X
അത് ആണെങ്കില്‍
حَسَنَةً
X
നന്മ
يُضَاعِفْهَا
X
അവന്‍ അതിനെ ഇരട്ടിപ്പിച്ച് കൊടുക്കും
وَيُؤْتِ
X
അവന്‍ നല്‍കും
مِن لَّدُنْهُ
X
അവങ്കല്‍ നിന്ന്
أَجْرًا
X
പ്രതിഫലം
عَظِيمًا
X
മഹത്തായ
﴿4:40﴾ إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يَغْفِرُ
X
പൊറുക്കുകയില്ല
أَن يُشْرَكَ
X
പങ്ക് ചേര്‍ക്കപ്പെടുന്നത്
بِهِ
X
അവനോട്
وَيَغْفِرُ
X
അവന്‍ പൊറുത്തുകൊടുക്കും
مَا دُونَ ذَٰلِكَ
X
അതിന് താഴെയുള്ളത് (അതല്ലാത്തത്)
لِمَن يَشَاءُۚ
X
അവനുദ്ദേശിക്കുന്നവര്‍ക്ക്
وَمَن يُشْرِكْ
X
ആര്‍ പങ്ക്ചേര്‍ക്കുന്നുവോ
بِاللَّهِ
X
അല്ലാഹുവിനോട്
فَقَدِ
X
തീര്‍ച്ചയായും
افْتَرَىٰ
X
അവന്‍ ചമച്ചിരിക്കുന്നു
إِثْمًا
X
കുറ്റം
عَظِيمًا
X
ഭയങ്കരമായ
﴿4:48﴾ أَمْ
X
അതല്ല
يَحْسُدُونَ
X
അവര്‍ അസൂയപ്പെടുകയാണോ
النَّاسَ
X
ജനങ്ങളോട്
عَلَىٰ مَا آتَاهُمُ
X
അവര്‍ക്ക് നല്‍കിയതിന്റെ പേരില്‍
اللَّهُ
X
അല്ലാഹു
مِن فَضْلِهِۖ
X
അവന്റെ ഔദാര്യത്തില്‍ നിന്ന്
فَقَدْ آتَيْنَا
X
എന്നാല്‍ നാം നല്‍കിയിരിക്കുന്നു
آلَ إِبْرَاهِيمَ
X
ഇബ്റാഹീം കുടുംബത്തിന്
الْكِتَابَ
X
വേദം
وَالْحِكْمَةَ
X
തത്വജ്ഞാനവും
وَآتَيْنَاهُم
X
നാം അവര്‍ക്ക് നല്‍കിയിരിക്കുന്നു
مُّلْكًا
X
ആധിപത്യം, അധികാരം
عَظِيمًا
X
മഹത്തായ
﴿4:54﴾ وَإِذًا
X
അപ്പോള്‍(അപ്രകാരം ചെയ്തിരുന്നുവെങ്കില്‍)
لَّآتَيْنَاهُم
X
നാം അവര്‍ക്ക് നല്‍കുമായിരുന്നു
مِّن لَّدُنَّا
X
നമ്മുടെ പക്കല്‍ നിന്ന്
أَجْرًا
X
പ്രതിഫലം
عَظِيمًا
X
മഹത്തായ
﴿4:67﴾ وَلَئِنْ أَصَابَكُمْ
X
നിങ്ങള്‍ക്ക് ലഭിച്ചാല്‍
فَضْلٌ
X
വല്ല അനുഗ്രഹവും
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്ന്
لَيَقُولَنَّ
X
തീര്‍ച്ചയായും അവന്‍ പറയും
كَأَن لَّمْ تَكُن
X
ഉണ്ടായിരുന്നിട്ടില്ലാത്തത് പോലെ
بَيْنَكُمْ وَبَيْنَهُ
X
നിങ്ങള്‍ക്കും അവനുമിടയില്‍
مَوَدَّةٌ
X
ഒട്ടും സ്നേഹം
يَا لَيْتَنِي كُنتُ
X
ഞാന്‍ ഉണ്ടായിരുന്നെങ്കില്‍
مَعَهُمْ
X
അവരുടെ കൂടെ
فَأَفُوزَ
X
ഞാന്‍ നേട്ടമുണ്ടാക്കിയേനെ
فَوْزًا
X
നേട്ടം
عَظِيمًا
X
വമ്പിച്ച
﴿4:73﴾ فَلْيُقَاتِلْ
X
അതിനാല്‍ യുദ്ധം ചെയ്യട്ടെ
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
الَّذِينَ يَشْرُونَ
X
വിറ്റവര്‍
الْحَيَاةَ الدُّنْيَا
X
ഐഹിക ജീവിതത്തെ
بِالْآخِرَةِۚ
X
പരലോക ജീവിതത്തിന് പകരം
وَمَن يُقَاتِلْ
X
യുദ്ധം ചെയ്യുന്നവന്‍
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
فَيُقْتَلْ
X
അങ്ങനെ അവന്‍ വധിക്കപ്പെടുന്നു
أَوْ يَغْلِبْ
X
അല്ലെങ്കില്‍ വിജയം വരിക്കുന്നു
فَسَوْفَ نُؤْتِيهِ
X
നാം അവന് നല്‍കുന്നതാണ്
أَجْرًا
X
പ്രതിഫലം
عَظِيمًا
X
മഹത്തായ
﴿4:74﴾ وَمَن يَقْتُلْ
X
കൊല്ലുന്നവന്‍
مُؤْمِنًا
X
ഒരു വിശ്വാസിയെ
مُّتَعَمِّدًا
X
ബോധപൂര്‍വ്വം
فَجَزَاؤُهُ
X
അപ്പോള്‍ അവനുള്ള പ്രതിഫലം
جَهَنَّمُ
X
നരകമാണ്
خَالِدًا
X
സ്ഥിരവാസിയായി
فِيهَا
X
അതില്‍
وَغَضِبَ اللَّهُ
X
അല്ലാഹു കോപിച്ചിരിക്കുന്നു
عَلَيْهِ
X
അവന്റെമേല്‍
وَلَعَنَهُ
X
അവനെ ശപിച്ചിരിക്കുന്നു
وَأَعَدَّ
X
ഒരുക്കിവെച്ചിരിക്കുന്നു
لَهُ
X
അവന്
عَذَابًا
X
ശിക്ഷ
عَظِيمًا
X
കൊടിയ, കഠിനമായ
﴿4:93﴾ لَّا يَسْتَوِي
X
സമമാവുകയില്ല
الْقَاعِدُونَ
X
ഇരിക്കുന്നവര്‍
مِنَ الْمُؤْمِنِينَ
X
സത്യവിശ്വാസികളില്‍ പെട്ട
غَيْرُ أُولِي الضَّرَرِ
X
വിഷമം ഉള്ളവരൊഴിച്ച്
وَالْمُجَاهِدُونَ
X
സമരം ചെയ്യുന്നവരും
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
بِأَمْوَالِهِمْ
X
തങ്ങളുടെ സമ്പത്ത് കൊണ്ട്
وَأَنفُسِهِمْۚ
X
ശരീരങ്ങള്‍ കൊണ്ടും
فَضَّلَ اللَّهُ
X
അല്ലാഹു ശ്രേഷ്ടരാക്കിയിരിക്കുന്നു
الْمُجَاهِدِينَ
X
സമരം ചെയ്യുന്നവരെ
بِأَمْوَالِهِمْ
X
അവരുടെ സമ്പത്തുകള്‍ക്കൊണ്ടും
وَأَنفُسِهِمْ
X
അവരുടെ ശരീരങ്ങള്‍(കൊണ്ടും)
عَلَى الْقَاعِدِينَ
X
(വെറുതെ)ഇരിക്കുന്നവരേക്കാള്‍
دَرَجَةًۚ
X
പദവിയില്‍
وَكُلًّا
X
എല്ലാവര്‍ക്കും
وَعَدَ اللَّهُ
X
അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു
الْحُسْنَىٰۚ
X
കൂടുതല്‍ നന്മ, സല്‍ഫലം
وَفَضَّلَ اللَّهُ
X
അല്ലാഹു ശ്രേഷ്ടരാക്കിയിരിക്കുന്നു
الْمُجَاهِدِينَ
X
പോരാളികളെ
عَلَى الْقَاعِدِينَ
X
വെറുതെ ഇരിക്കുന്നവരേക്കാള്‍
أَجْرًا
X
പ്രതിഫലത്താല്‍
عَظِيمًا
X
മഹത്തായ
﴿4:95﴾ وَلَوْلَا
X
ഇല്ലായിരുന്നെങ്കില്‍
فَضْلُ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹം
عَلَيْكَ
X
നിന്റെ മേല്‍
وَرَحْمَتُهُ
X
അവന്റെ കാരുണ്യവും
لَهَمَّت
X
തീര്‍ച്ചയായും തുനിഞ്ഞതായിരുന്നു
طَّائِفَةٌ
X
ഒരു വിഭാഗം
مِّنْهُمْ
X
അവരില്‍
أَن يُضِلُّوكَ
X
നിന്നെ വഴിതെറ്റിക്കാന്‍
وَمَا يُضِلُّونَ
X
അവര്‍ വഴിപിഴപ്പിക്കുന്നില്ല
إِلَّا أَنفُسَهُمْۖ
X
തങ്ങളെത്തന്നെയല്ലാതെ
وَمَا يَضُرُّونَكَ
X
അവര്‍ നിനക്ക് ദ്രോഹം വരുത്തുകയുമില്ല
مِن شَيْءٍۚ
X
യാതൊന്നും
وَأَنزَلَ اللَّهُ
X
അല്ലാഹു ഇറക്കിത്തന്നു
عَلَيْكَ
X
നിനക്ക്
الْكِتَابَ
X
വേദപുസ്തകം
وَالْحِكْمَةَ
X
യുക്തിജ്ഞാനവും
وَعَلَّمَكَ
X
നിന്നെ പഠിപ്പിക്കുകയും ചെയ്തു
مَا لَمْ تَكُن تَعْلَمُۚ
X
നീ അറിഞ്ഞിരുന്നിട്ടില്ലാത്തത്
وَكَانَ
X
ആയിരിക്കുന്നു
فَضْلُ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹം
عَلَيْكَ
X
നിന്റെ മേലുള്ള
عَظِيمًا
X
അതിമഹത്തരം
﴿4:113﴾ لَّا خَيْرَ
X
ഒരു നന്മയുമില്ല
فِي كَثِيرٍ
X
അധികത്തിലും
مِّن نَّجْوَاهُمْ
X
അവരുടെ ഗൂഢാലോചനയില്‍ നിന്ന്
إِلَّا مَنْ
X
ഒരുവന്റെതൊഴികെ
أَمَرَ
X
അവന്‍ കല്പിച്ചു
بِصَدَقَةٍ
X
ദാനധര്‍മത്തിന്, ദാനധര്‍മം കൊണ്ട്
أَوْ مَعْرُوفٍ
X
അല്ലെങ്കില്‍ സല്‍കാര്യത്തിന്
أَوْ إِصْلَاحٍ
X
അല്ലെങ്കില്‍ ഒത്തുതീര്‍പ്പിന്, സംസ്കരണത്തിന്
بَيْنَ النَّاسِۚ
X
ജനങ്ങള്‍ക്കിടയില്‍
وَمَن يَفْعَلْ
X
ആരെങ്കിലും ചെയ്യുന്നു(വെങ്കില്‍)
ذَٰلِكَ
X
അത്
ابْتِغَاءَ
X
കാംക്ഷിച്ച്
مَرْضَاتِ اللَّهِ
X
അല്ലാഹുവിന്റെ പ്രീതി
فَسَوْفَ
X
പിന്നീട്, വഴിയെ
نُؤْتِيهِ
X
നാം അവന് നല്‍കും
أَجْرًا
X
പ്രതിഫലം
عَظِيمًا
X
മഹത്തായ
﴿4:114﴾ إِلَّا الَّذِينَ تَابُوا
X
പശ്ചാതപിച്ചവരൊഴികെ
وَأَصْلَحُوا
X
സ്വയം സംസ്കരിച്ചവരും
وَاعْتَصَمُوا بِاللَّهِ
X
അല്ലാഹുവിനെ മുറുകെപിടിച്ചവരും
وَأَخْلَصُوا
X
നിഷ്കളങ്കമാക്കിയവരും
دِينَهُمْ
X
അവരുടെ അനുസരണം, സമര്‍പ്പണം
لِلَّهِ
X
അല്ലാഹുവിന്
فَأُولَٰئِكَ
X
അവര്‍
مَعَ الْمُؤْمِنِينَۖ
X
സത്യവിശ്വാസികളോടൊപ്പമാണ്
وَسَوْفَ
X
പിന്നീട്
يُؤْتِ
X
നല്‍കും
اللَّهُ
X
അല്ലാഹു
الْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്ക്
أَجْرًا
X
പ്രതിഫലം
عَظِيمًا
X
മഹത്തായ
﴿4:146﴾ وَبِكُفْرِهِمْ
X
അവരുടെ സത്യനിഷേധം കൊണ്ടും
وَقَوْلِهِمْ
X
അവരുടെ വാക്ക് കൊണ്ടും
عَلَىٰ مَرْيَمَ
X
മര്‍യമിന്റെ പേരില്‍
بُهْتَانًا
X
അപവാദം
عَظِيمًا
X
വമ്പിച്ച
﴿4:156﴾ لَّٰكِنِ
X
എന്നാല്‍
الرَّاسِخُونَ
X
അടിയുറച്ചവര്‍
فِي الْعِلْمِ
X
ജ്ഞാനത്തില്‍
مِنْهُمْ
X
അവരില്‍ നിന്നുള്ള
وَالْمُؤْمِنُونَ
X
സത്യവിശ്വാസികളും
يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നു
بِمَا أُنزِلَ إِلَيْكَ
X
നിനക്ക് അവതരിക്കപ്പെട്ടതില്‍
وَمَا أُنزِلَ مِن قَبْلِكَۚ
X
നിനക്ക് മുമ്പ് അവതരിക്കപ്പെട്ടതിലും
وَالْمُقِيمِينَ الصَّلَاةَۚ
X
നമസ്കാരം നിലനിര്‍ത്തുന്നവരും
وَالْمُؤْتُونَ الزَّكَاةَ
X
സകാത്ത് നല്‍കുന്നവരും
وَالْمُؤْمِنُونَ بِاللَّهِ
X
അല്ലാഹുവില്‍ വിശ്വസിക്കുന്നവരും
وَالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും
أُولَٰئِكَ
X
അവര്‍, അക്കൂട്ടര്‍
سَنُؤْتِيهِمْ
X
നാം അവര്‍ക്ക് നല്‍കും
أَجْرًا
X
പ്രതിഫലം
عَظِيمًا
X
മഹത്തായ
﴿4:162﴾ أَفَأَصْفَاكُمْ
X
നിങ്ങള്‍ക്ക് പ്രത്യേകമായി നല്‍കിയിരിക്കയാണോ
رَبُّكُم
X
നിങ്ങളുടെ നാഥന്‍
بِالْبَنِينَ
X
ആണ്‍മക്കളെ
وَاتَّخَذَ
X
അവന്‍ സ്വീകരിക്കുകയും ചെയ്തിരിക്കുന്നു
مِنَ الْمَلَائِكَةِ
X
മലക്കുകളില്‍നിന്ന്
إِنَاثًاۚ
X
പെണ്‍മക്കളെ
إِنَّكُمْ
X
തീര്‍ച്ചയായും നിങ്ങള്‍
لَتَقُولُونَ
X
നിങ്ങള്‍ പറയുകയാണ്
قَوْلًا عَظِيمًا
X
ഗുരുതരമായ വാക്ക്
﴿17:40﴾ وَإِن كُنتُنَّ تُرِدْنَ
X
നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍
اللَّهَ
X
അല്ലാഹുവെ
وَرَسُولَهُ
X
അവന്റെ ദൂതനേയും
وَالدَّارَ الْآخِرَةَ
X
പരലോക ഭവനത്തെയും
فَإِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
أَعَدَّ
X
ഒരുക്കിവെച്ചിരിക്കുന്നു
لِلْمُحْسِنَاتِ
X
സച്ചരിതകള്‍ക്ക്
مِنكُنَّ
X
നിങ്ങളിലെ
أَجْرًا
X
പ്രതിഫലം
عَظِيمًا
X
മഹത്തായ
﴿33:29﴾ إِنَّ الْمُسْلِمِينَ
X
നിശ്ചയം (അല്ലാഹുവില്‍) സമര്‍പ്പിക്കുന്ന പുരുഷന്‍മാര്‍
وَالْمُسْلِمَاتِ
X
അവനില്‍ സമര്‍പ്പിക്കുന്ന സ്ത്രീകളും
وَالْمُؤْمِنِينَ
X
വിശ്വാസികളും
وَالْمُؤْمِنَاتِ
X
വിശ്വാസിനികളും
وَالْقَانِتِينَ
X
ഭക്തിയുള്ള പുരുഷന്‍മാരും
وَالْقَانِتَاتِ
X
ഭക്തിയുള്ള സ്ത്രീകളും
وَالصَّادِقِينَ
X
സത്യസന്ധതയുള്ള പുരുഷന്‍മാരും
وَالصَّادِقَاتِ
X
സത്യസന്ധതയുള്ള സ്ത്രീകളും
وَالصَّابِرِينَ
X
ക്ഷമാശീലരായ പുരുഷന്‍മാരും
وَالصَّابِرَاتِ
X
ക്ഷമാശീലരായ സ്ത്രീകളും
وَالْخَاشِعِينَ
X
വിനയാന്വിതരായ പുരുഷന്‍മാരും
وَالْخَاشِعَاتِ
X
വിനയാന്വിതരായ സ്ത്രീകളും
وَالْمُتَصَدِّقِينَ
X
ദാനശീലരും
وَالْمُتَصَدِّقَاتِ
X
ദാനശീലകളും
وَالصَّائِمِينَ
X
വ്രതമനുഷ്ഠിക്കുന്ന പുരുഷന്‍മാരും
وَالصَّائِمَاتِ
X
വ്രതമനുഷ്ഠിക്കുന്ന സ്ത്രീകളും
وَالْحَافِظِينَ فُرُوجَهُمْ
X
ഗുഹ്യസ്ഥാനം സൂക്ഷിക്കുന്ന പുരുഷന്‍മാരും
وَالْحَافِظَاتِ
X
ഗുഹ്യസ്ഥാനം സൂക്ഷിക്കുന്ന സ്ത്രീകളും
وَالذَّاكِرِينَ اللَّهَ
X
അല്ലാഹുവിനെ സ്മരിക്കുന്ന പുരുഷന്‍മാരും
كَثِيرًا
X
ധാരാളമായി
وَالذَّاكِرَاتِ
X
അല്ലാഹുവിനെ സ്മരിക്കുന്ന സ്ത്രീകളും
أَعَدَّ اللَّهُ
X
അല്ലാഹു ഒരുക്കിവെച്ചിരിക്കുന്നു
لَهُم
X
അവര്‍ക്ക്
مَّغْفِرَةً
X
പാപമോചനം
وَأَجْرًا
X
പ്രതിഫലവും
عَظِيمًا
X
മഹത്തായ
﴿33:35﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
لَا تَدْخُلُوا
X
നിങ്ങള്‍ പ്രവേശിക്കരുത്
بُيُوتَ النَّبِيِّ
X
പ്രവാചകന്റെ വീടുകളില്‍
إِلَّا أَن يُؤْذَنَ
X
അനുമതി ലഭിച്ചാലല്ലാതെ
لَكُمْ
X
നിങ്ങള്‍ക്ക്
إِلَىٰ طَعَامٍ
X
ഭക്ഷണത്തിന്
غَيْرَ نَاظِرِينَ
X
നോക്കിയിരിക്കുന്നവരാകാതെ
إِنَاهُ
X
അത് പാകമാകുന്നത്
وَلَٰكِنْ
X
എന്നാല്‍
إِذَا دُعِيتُمْ
X
നിങ്ങള്‍ ഭക്ഷണത്തിന് ക്ഷണിക്കപ്പെട്ടാല്‍
فَادْخُلُوا
X
നിങ്ങള്‍ ചെല്ലുക
فَإِذَا طَعِمْتُمْ
X
നിങ്ങള്‍ ആഹാരം കഴിച്ചാല്‍
فَانتَشِرُوا
X
നിങ്ങള്‍ പിരിഞ്ഞുപോകുക
وَلَا مُسْتَأْنِسِينَ
X
രസിച്ചിരിക്കരുത്
لِحَدِيثٍۚ
X
വര്‍ത്തമാനം പറഞ്ഞുകൊണ്ട്
إِنَّ ذَٰلِكُمْ
X
അത്തരം പ്രവര്‍ത്തികള്‍
كَانَ يُؤْذِي
X
പ്രയാസകരമാകുന്നുണ്ട്
النَّبِيَّ
X
പ്രവാചകന്ന്
فَيَسْتَحْيِي
X
എന്നാല്‍ അദ്ദേഹം ലജ്ജിക്കുകയാണ്
مِنكُمْۖ
X
നിങ്ങളോടത് പറയാന്‍
وَاللَّهُ
X
എന്നാല്‍ അല്ലാഹു
لَا يَسْتَحْيِي
X
ലജ്ജിക്കുന്നില്ല
مِنَ الْحَقِّۚ
X
സത്യം പറയുന്നതില്‍
وَإِذَا سَأَلْتُمُوهُنَّ مَتَاعًا
X
പ്രവാചകന്റെ പത്നിമാരോട് നിങ്ങള്‍ വല്ലതും ചോദിക്കുന്നുവെങ്കില്‍
فَاسْأَلُوهُنَّ
X
നിങ്ങളവരോട് ചോദിക്കുക
مِن وَرَاءِ حِجَابٍۚ
X
മറക്കുപിന്നില്‍ നിന്ന്
ذَٰلِكُمْ
X
അതാണ്
أَطْهَرُ لِقُلُوبِكُمْ
X
നിങ്ങളുടെ ഹൃദയശുദ്ധിക്ക് ഏറ്റവും നല്ലത്
وَقُلُوبِهِنَّۚ
X
അവരുടെ ഹൃദയങ്ങളുടെയും
وَمَا كَانَ لَكُمْ
X
നിങ്ങള്‍ക്കനുവാദമില്ല
أَن تُؤْذُوا
X
ശല്യപ്പെടുത്താന്‍
رَسُولَ اللَّهِ
X
അല്ലാഹുവിന്റെ ദൂതനെ
وَلَا أَن تَنكِحُوا
X
നിങ്ങള്‍ വിവാഹം കഴിക്കാനും പാടില്ല
أَزْوَاجَهُ
X
അദ്ദേഹത്തിന്റെ ഭാര്യമാരെ
مِن بَعْدِهِ
X
അദ്ദേഹത്തിന്റെ (വിയോഗ) ശേഷം
أَبَدًاۚ
X
ഒരിക്കലും
إِنَّ ذَٰلِكُمْ
X
തീര്‍ച്ചയായും ഇതൊക്കെയും
كَانَ
X
ആകുന്നു
عِندَ اللَّهِ
X
അല്ലാഹുവിങ്കല്‍
عَظِيمًا
X
ഗൗരവമുള്ള കാര്യം
﴿33:53﴾ يُصْلِحْ
X
എങ്കില്‍ അവന്‍ നന്നാക്കിത്തരും
لَكُمْ
X
നിങ്ങള്‍ക്ക്
أَعْمَالَكُمْ
X
നിങ്ങളുടെ കര്‍മങ്ങള്‍
وَيَغْفِرْ
X
അവന്‍ പൊറുത്തുതരികയും ചെയ്യും
لَكُمْ
X
നിങ്ങള്‍ക്ക്
ذُنُوبَكُمْۗ
X
നിങ്ങളുടെ പാപങ്ങള്‍
وَمَن يُطِعِ
X
ആര്‍ അനുസരിക്കുന്നുവോ
اللَّهَ
X
അല്ലാഹുവിനെ
وَرَسُولَهُ
X
അവന്റെ ദൂതനെയും
فَقَدْ فَازَ
X
തീര്‍ച്ചയായും അവന്‍ വിജയിച്ചു
فَوْزًا
X
വിജയം
عَظِيمًا
X
മഹത്തായ
﴿33:71﴾ لِّيُدْخِلَ
X
അവന്‍ പ്രവേശിപ്പിക്കുന്നതിന്
الْمُؤْمِنِينَ
X
സത്യവിശ്വാസികളെ
وَالْمُؤْمِنَاتِ
X
സത്യവിശ്വാസിനികളെയും
جَنَّاتٍ
X
സ്വര്‍ഗീയാരാമങ്ങളില്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തുകൂടെ
الْأَنْهَارُ
X
ആറുകള്‍
خَالِدِينَ
X
നിത്യവാസികളായി
فِيهَا
X
അവയില്‍
وَيُكَفِّرَ
X
അവന്‍ മായ്ച്ചുകളയുന്നതിനും
عَنْهُمْ
X
അവരില്‍നിന്ന്
سَيِّئَاتِهِمْۚ
X
അവരുടെ പാപങ്ങള്‍
وَكَانَ
X
ആയിരിക്കുന്നു
ذَٰلِكَ
X
അത്
عِندَ اللَّهِ
X
അല്ലാഹുവിങ്കല്‍
فَوْزًا
X
വിജയം
عَظِيمًا
X
അതിമഹത്തായ
﴿48:5﴾ إِنَّ الَّذِينَ يُبَايِعُونَكَ
X
നിശ്ചയമായും നിന്നോട് പ്രതിജ്ഞ ചെയ്യുന്നവര്‍
إِنَّمَا يُبَايِعُونَ اللَّهَ
X
അല്ലാഹുവോട് മാത്രമാണ് അവര്‍ പ്രതിജ്ഞ ചെയ്യുന്നത്
يَدُ اللَّهِ
X
അല്ലാഹുവിന്റെ കരം
فَوْقَ
X
മീതെയുണ്ട്
أَيْدِيهِمْۚ
X
അവരുടെ കൈകള്‍ക്ക്
فَمَن نَّكَثَ
X
അതിനാല്‍ ആര്‍ പ്രതിജ്ഞ ലംഘിക്കുന്നുവോ
فَإِنَّمَا يَنكُثُ
X
നിശ്ചയം, അവന്‍ കരാര്‍ ലംഘിക്കുന്നു
عَلَىٰ نَفْسِهِۖ
X
തനിക്കെതിരായിത്തന്നെ
وَمَنْ أَوْفَىٰ
X
ആര്‍ പൂര്‍ത്തീകരിക്കുന്നുവോ
بِمَا عَاهَدَ عَلَيْهُ
X
അവന്‍ ചെയ്ത പ്രതിജ്ഞ
اللَّهَ
X
അല്ലാഹുവിനോട്
فَسَيُؤْتِيهِ
X
അവന് അല്ലാഹു നല്‍കും
أَجْرًا
X
പ്രതിഫലം
عَظِيمًا
X
അതിമഹത്തായ
﴿48:10﴾ مُّحَمَّدٌ رَّسُولُ اللَّهِۚ
X
മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാകുന്നു
وَالَّذِينَ مَعَهُ
X
അദ്ദേഹത്തോടൊപ്പമുള്ളവര്‍
أَشِدَّاءُ
X
കാര്‍ക്കശ്യം കാണിക്കുന്നവരാണ്
عَلَى الْكُفَّارِ
X
സത്യനിഷേധികളോട്
رُحَمَاءُ
X
പരമദയാലുക്കളുമാണ്
بَيْنَهُمْۖ
X
അവര്‍ പരസ്പരം
تَرَاهُمْ
X
അവരെ നിനക്ക് കാണാം
رُكَّعًا
X
കുനിയുന്നവരായി
سُجَّدًا
X
സാഷ്ടാംഗം പ്രണമിക്കുന്നവരായും
يَبْتَغُونَ
X
അവര്‍ തേടുന്നു
فَضْلًا
X
അനുഗ്രഹം
مِّنَ اللَّهِ
X
അല്ലാഹുവില്‍നിന്ന്
وَرِضْوَانًاۖ
X
പ്രീതിയും
سِيمَاهُمْ
X
അവരുടെ അടയാളം
فِي وُجُوهِهِم
X
അവരുടെ മുഖങ്ങളിലുണ്ട്
مِّنْ أَثَرِ السُّجُودِۚ
X
സുജൂദിന്റെ ഫലമായി
ذَٰلِكَ
X
അതാണ്
مَثَلُهُمْ
X
അവരുടെ ഉപമ
فِي التَّوْرَاةِۚ
X
തൗറാത്തില്‍
وَمَثَلُهُمْ
X
അവരുടെ ഉപമ
فِي الْإِنجِيلِ
X
ഇഞ്ചീലില്‍
كَزَرْعٍ
X
ഒരു വിളപോലെയാണ്
أَخْرَجَ
X
അത് പുറത്തുകാണിച്ചു
شَطْأَهُ
X
അതിന്റെ കൂമ്പ്
فَآزَرَهُ
X
പിന്നെ അതിനെ ശക്തിപ്പെടുത്തി
فَاسْتَغْلَظَ
X
അങ്ങനെ അത് കരുത്ത് നേടി
فَاسْتَوَىٰ
X
അത് എഴുന്നുനിന്നു
عَلَىٰ سُوقِهِ
X
അതിന്റെ കാണ്ഡത്തില്‍
يُعْجِبُ
X
അത് കൗതുകമുണര്‍ത്തുന്നു
الزُّرَّاعَ
X
കര്‍ഷകരില്‍
لِيَغِيظَ
X
കോപാകുലരാക്കാന്‍
بِهِمُ
X
അവരിലൂടെ
الْكُفَّارَۗ
X
സത്യനിഷേധികളെ
وَعَدَ اللَّهُ
X
അല്ലാഹു വാഗ്ദാനം നല്‍കിയിരിക്കുന്നു
الَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍ക്ക്
وَعَمِلُوا الصَّالِحَاتِ
X
സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക്‌
مِنْهُم
X
അവരില്‍നിന്ന്
مَّغْفِرَةً
X
പാപമോചനം
وَأَجْرًا
X
പ്രതിഫലവും
عَظِيمًا
X
മഹത്തായ
﴿48:29﴾