Repeated Words in Quran

< >
Total Found : 23
فَإِن زَلَلْتُم
X
നിങ്ങള്‍ തെന്നിമാറുകയാണെങ്കില്‍
مِّن بَعْدِ
X
ശേഷം
مَا جَاءَتْكُمُ
X
നിങ്ങള്‍ക്ക് വന്നെത്തിയതിന്ന്
الْبَيِّنَاتُ
X
വ്യക്തമായ തെളിവുകള്‍
فَاعْلَمُوا
X
നിങ്ങളറിയുക
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു ആണെന്ന്
عَزِيزٌ
X
പ്രതാപവാനും
حَكِيمٌ
X
യുക്തിമാനും
﴿2:209﴾ فِي الدُّنْيَا
X
ഇഹലോകത്തെപറ്റി
وَالْآخِرَةِۗ
X
പരലോകത്തെപറ്റിയും
وَيَسْأَلُونَكَ
X
അവര്‍ നിന്നോട് ചോദിക്കുന്നു
عَنِ الْيَتَامَىٰۖ
X
അനാഥകളെപറ്റി
قُلْ
X
പറയുക
إِصْلَاحٌ
X
നന്മ ഉണ്ടാകുന്നത്
لَّهُمْ
X
അവര്‍ക്ക്
خَيْرٌۖ
X
ഉത്തമമാണ്
وَإِن تُخَالِطُوهُمْ
X
നിങ്ങള്‍ അവരോടൊപ്പം കൂട്ടുജീവിതം നയിക്കുകയാണെങ്കില്‍
فَإِخْوَانُكُمْۚ
X
അവര്‍ നിങ്ങളുടെ സഹോദരങ്ങളാണ്
وَاللَّهُ يَعْلَمُ
X
അല്ലാഹു അറിയുന്നു
الْمُفْسِدَ
X
നാശമുണ്ടാക്കുന്നവനെ
مِنَ الْمُصْلِحِۚ
X
നന്മവരുത്തുന്നവനില്‍ നിന്ന്
وَلَوْ شَاءَ
X
ഉദ്ദേശിക്കുകയാണെങ്കില്‍
اللَّهُ
X
അല്ലാഹു
لَأَعْنَتَكُمْۚ
X
നിങ്ങളെ പ്രയാസപ്പെടുത്തുമായിരുന്നു
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
عَزِيزٌ
X
പ്രതാപവാനാണ്
حَكِيمٌ
X
യുക്തിമാനും
﴿2:220﴾ وَالْمُطَلَّقَاتُ
X
വിവാഹമോചിതകള്‍
يَتَرَبَّصْنَ
X
കാത്തിരിക്കണം
بِأَنفُسِهِنَّ
X
സ്വന്തം നിലക്ക്
ثَلَاثَةَ قُرُوءٍۚ
X
മൂന്ന് ആര്‍ത്തവകാലം
وَلَا يَحِلُّ
X
അനുവദനീയമല്ല
لَهُنَّ
X
അവര്‍ക്ക്
أَن يَكْتُمْنَ
X
അവര്‍ മറച്ചുവെക്കുന്നത്
مَا خَلَقَ اللَّهُ
X
അല്ലാഹു സൃഷ്ടിച്ചതിനെ
فِي أَرْحَامِهِنَّ
X
അവരുടെ ഗര്‍ഭപാത്രങ്ങളില്‍
إِن كُنَّ يُؤْمِنَّ
X
അവര്‍ വിശ്വസിക്കുന്നുവെങ്കില്‍
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِۚ
X
അന്ത്യദിനത്തിലും
وَبُعُولَتُهُنَّ
X
അവരുടെ ഭര്‍ത്താക്കന്‍മാര്‍ക്കാണ്
أَحَقُّ
X
എറ്റം അര്‍ഹതപ്പെട്ടത്
بِرَدِّهِنَّ
X
അവരെ തിരിച്ചെടുക്കാന്‍
فِي ذَٰلِكَ
X
ആ സമയത്ത്
إِنْ أَرَادُوا
X
അവര്‍ ഉദ്ദേശിക്കുന്നുവെങ്കില്‍
إِصْلَاحًاۚ
X
ബന്ധം നന്നാക്കാന്‍
وَلَهُنَّ
X
അവര്‍ക്ക് അവകാശമുണ്ട്
مِثْلُ
X
തുല്യമായത്
الَّذِي عَلَيْهِنَّ
X
അവരുടെ മേലുള്ള ബാധ്യതക്ക്
بِالْمَعْرُوفِۚ
X
ന്യായമായി
وَلِلرِّجَالِ
X
പുരുഷന്മാര്‍ക്കുണ്ട്
عَلَيْهِنَّ
X
അവരേക്കാള്‍
دَرَجَةٌۗ
X
പദവി
وَاللَّهُ
X
അല്ലാഹു
عَزِيزٌ
X
പ്രതാപവാനാണ്
حَكِيمٌ
X
യുക്തിമാനും
﴿2:228﴾ وَالَّذِينَ يُتَوَفَّوْنَ
X
മരിക്കുന്നവര്‍
مِنكُمْ
X
നിങ്ങളില്‍ നിന്ന്
وَيَذَرُونَ
X
അവര്‍ വിട്ടുപോകുന്നു
أَزْوَاجًا
X
ഭാര്യമാരെ
وَصِيَّةً
X
വസിയത്ത് ചെയ്യണം
لِّأَزْوَاجِهِم
X
അവരുടെ ഭാര്യമാര്‍ക്ക്
مَّتَاعًا
X
ജീവിത വിഭവം
إِلَى الْحَوْلِ
X
ഒരു കൊല്ലത്തേക്ക്
غَيْرَ إِخْرَاجٍۚ
X
വീട്ടില്‍ നിന്ന് പുറത്താക്കാതെ
فَإِنْ خَرَجْنَ
X
അവര്‍ പുറത്ത് പോകുകയാണെങ്കില്‍
فَلَا جُنَاحَ
X
കുറ്റമില്ല
عَلَيْكُمْ
X
നിങ്ങളുടെ മേല്‍
فِي مَا فَعَلْنَ
X
അവര്‍ ചെയ്യുന്നതില്‍
فِي أَنفُسِهِنَّ
X
അവരുടെ കാര്യത്തില്‍
مِن مَّعْرُوفٍۗ
X
ന്യായമായി
وَاللَّهُ
X
അല്ലാഹു
عَزِيزٌ
X
പ്രതാപവാനാണ്
حَكِيمٌ
X
യുക്തിമാനും
﴿2:240﴾ وَإِذْ قَالَ
X
പറഞ്ഞ സന്ദര്‍ഭം
إِبْرَاهِيمُ
X
ഇബ്റാഹീം
رَبِّ
X
എന്റെ നാഥാ
أَرِنِي
X
എനിക്ക് കാണിച്ചുതരൂ
كَيْفَ تُحْيِي
X
നീ എങ്ങനെ ജീവിപ്പിക്കുന്നു
الْمَوْتَىٰۖ
X
മരിച്ചവരെ
قَالَ
X
(അല്ലാഹു) ചോദിച്ചു
أَوَلَمْ تُؤْمِنۖ
X
നീ വിശ്വസിച്ചിട്ടില്ലേ
قَالَ
X
(ഇബ്റാഹീം) പറഞ്ഞു
بَلَىٰ
X
തീര്‍ച്ചയായും
وَلَٰكِن
X
എങ്കിലും
لِّيَطْمَئِنَّ
X
സമാധാനപ്പെടാന്‍
قَلْبِيۖ
X
എന്റെ മനസ്സ്
قَالَ
X
(അല്ലാഹു) പറഞ്ഞു
فَخُذْ
X
നീ പിടിക്കുക
أَرْبَعَةً
X
നാലെണ്ണത്തെ
مِّنَ الطَّيْرِ
X
പറവകളില്‍ നിന്ന്
فَصُرْهُنَّ
X
എന്നിട്ട് അവയെ ഇണക്കുക, ഇണയാക്കുക
إِلَيْكَ
X
നിന്നിലേക്ക്
ثُمَّ اجْعَلْ
X
പിന്നീടവയെ വെക്കുക
عَلَىٰ كُلِّ جَبَلٍ
X
ഓരോ മലയിലും
مِّنْهُنَّ
X
അവയില്‍ നിന്നുള്ള
جُزْءًا
X
ഓരോ ഭാഗവും
ثُمَّ
X
പിന്നെ
ادْعُهُنَّ
X
അവയെ വിളിക്കുക
يَأْتِينَكَ
X
അവ നിന്നിലേക്ക് വരും
سَعْيًاۚ
X
വേഗത്തില്‍
وَاعْلَمْ
X
അറിയുക
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു ആണെന്ന്
عَزِيزٌ
X
പ്രതാപവാന്‍
حَكِيمٌ
X
യുക്തിമാനും
﴿2:260﴾ مِن قَبْلُ
X
മുമ്പ്
هُدًى
X
സന്‍മാര്‍ഗമായി, വഴി കാണിക്കാനായി
لِّلنَّاسِ
X
മനുഷ്യര്‍ക്ക്
وَأَنزَلَ
X
അവന്‍ ഇറക്കുകയും ചെയ്തു
الْفُرْقَانَۗ
X
സത്യാസത്യ വിവേചന പ്രമാണം
إِنَّ
X
നിശ്ചയം
الَّذِينَ كَفَرُوا
X
നിഷേധിക്കുന്നവര്‍
بِآيَاتِ
X
വചനങ്ങളെ
اللَّهِ
X
അല്ലാഹുവിന്റെ
لَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
شَدِيدٌۗ
X
കഠിനമായ
وَاللَّهُ
X
അല്ലാഹു
عَزِيزٌ
X
പ്രതാപി
ذُو انتِقَامٍ
X
പ്രതികാരം ചെയ്യുന്നവന്‍
﴿3:4﴾ وَالسَّارِقُ
X
മോഷ്ടിക്കുന്നവനും
وَالسَّارِقَةُ
X
മോഷ്ടിക്കുന്നവളും
فَاقْطَعُوا
X
നിങ്ങള്‍ മുറിച്ചുകളയുക
أَيْدِيَهُمَا
X
അവരിരുവരുടെയും കൈകള്‍
جَزَاءً
X
പ്രതിഫലമായി
بِمَا كَسَبَا
X
അവരിരുവരും പ്രവര്‍ത്തിച്ചതിനുള്ള
نَكَالًا
X
പാഠം പഠിപ്പിക്കുന്ന ശിക്ഷയായും
مِّنَ اللَّهِۗ
X
അല്ലാഹുവില്‍നിന്നുള്ള
وَاللَّهُ
X
അല്ലാഹു
عَزِيزٌ
X
പ്രതാപവാനാണ്
حَكِيمٌ
X
യുക്തിമാനും
﴿5:38﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
لَا تَقْتُلُوا
X
നിങ്ങള്‍ കൊല്ലരുത്
الصَّيْدَ
X
വേട്ടമൃഗത്തെ
وَأَنتُمْ
X
നിങ്ങള്‍ ആയിരിക്കെ
حُرُمٌۚ
X
ഹജ്ജിലോ ഉംറയിലോ പ്രവേശിച്ചവര്‍
وَمَن قَتَلَهُ
X
ആരെങ്കിലും അവനതിനെ കൊന്നു(കൊന്നാല്‍)
مِنكُم
X
നിങ്ങളില്‍നിന്ന്
مُّتَعَمِّدًا
X
ബോധപൂര്‍വം
فَجَزَاءٌ
X
അപ്പോള്‍ പരിഹാരം
مِّثْلُ
X
തുല്യമായതാണ്
مَا قَتَلَ
X
അവന്‍ കൊന്നതിന്
مِنَ النَّعَمِ
X
കാലികളില്‍നിന്ന്
يَحْكُمُ
X
വിധിക്കും(തീരുമാനിക്കും)
بِهِ
X
അത്
ذَوَا عَدْلٍ
X
നീതിമാന്മാരായ രണ്ടുപേര്‍
مِّنكُمْ
X
നിങ്ങളിലെ
هَدْيًا
X
ബലിമൃഗമായിട്ട്
بَالِغَ الْكَعْبَةِ
X
കഅ്ബയില്‍ എത്തിച്ചേരേണ്ട
أَوْ
X
അല്ലെങ്കില്‍
كَفَّارَةٌ
X
പ്രായശ്ചിത്തം ചെയ്യണം
طَعَامُ
X
അന്നം നല്‍കലാണ് (അത്)
مَسَاكِينَ
X
അഗതികള്‍ക്ക്
أَوْ
X
അല്ലെങ്കില്‍
عَدْلُ
X
തുല്യമായത്
ذَٰلِكَ
X
അതിന്
صِيَامًا
X
നോമ്പുകള്‍
لِّيَذُوقَ
X
അവന്‍ അനുഭവിക്കാന്‍വേണ്ടി
وَبَالَ
X
ഭവിഷ്യത്ത്
أَمْرِهِۗ
X
അവന്റെ കാര്യത്തിന്റെ(ചെയ്തിയുടെ)
عَفَا اللَّهُ
X
അല്ലാഹു മാപ്പാക്കിയിരിക്കുന്നു
عَمَّا سَلَفَۚ
X
നേരത്തെ കഴിഞ്ഞുപോയത്
وَمَنْ عَادَ
X
എന്നാല്‍ ആരെങ്കിലും അവന്‍ ആവര്‍ത്തിച്ചു(ആവര്‍ത്തിച്ചാല്‍)
فَيَنتَقِمُ
X
ശിക്ഷാനടപടി സ്വീകരിക്കും
اللَّهُ
X
അല്ലാഹു
مِنْهُۗ
X
അവന്റെമേല്‍
وَاللَّهُ
X
അല്ലാഹു
عَزِيزٌ
X
പ്രതാപിയാണ്
ذُو انتِقَامٍ
X
ശിക്ഷാനടപടി സ്വീകരിക്കുന്നവനുമാണ്
﴿5:95﴾ وَمَا جَعَلَهُ
X
അതിനെ ആക്കിയിട്ടില്ല
اللَّهُ
X
അല്ലാഹു
إِلَّا
X
അല്ലാതെ
بُشْرَىٰ
X
ഒരു ശുഭവാര്‍ത്ത
وَلِتَطْمَئِنَّ
X
സമാധാനിക്കാന്‍ (ശാന്തമാവാന്‍) വേണ്ടിയുമാണ്
بِهِ
X
അതിലൂടെ
قُلُوبُكُمْۚ
X
നിങ്ങളുടെ ഹൃദയങ്ങള്‍ (മനസ്സുകള്‍)
وَمَا
X
അല്ല
النَّصْرُ
X
സഹായം
إِلَّا
X
അല്ലാതെ
مِنْ عِندِ اللَّهِۚ
X
അല്ലാഹുവിങ്കല്‍ നിന്ന്
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
عَزِيزٌ
X
പ്രതാപിയാണ്
حَكِيمٌ
X
യുക്തിമാനും
﴿8:10﴾ إِذْ
X
സന്ദര്‍ഭം
يَقُولُ
X
പറഞ്ഞുകൊണ്ടിരുന്നു
الْمُنَافِقُونَ
X
കപടവിശ്വാസികള്‍
وَالَّذِينَ
X
ഒരു കൂട്ടരും
فِي قُلُوبِهِم
X
അവരുടെ മനസ്സുകളില്‍
مَّرَضٌ
X
ദീനമുണ്ട്
غَرَّ
X
വഞ്ചിച്ചിരിക്കുന്നു
هَٰؤُلَاءِ
X
ഇക്കൂട്ടരെ
دِينُهُمْۗ
X
അവരുടെ മതം
وَمَن
X
ആരെങ്കിലും
يَتَوَكَّلْ
X
ഭരമേല്‍പ്പിക്കുന്നുവെങ്കില്‍
عَلَى اللَّهِ
X
അല്ലാഹുവില്‍
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
عَزِيزٌ
X
അജയ്യനാണ്
حَكِيمٌ
X
യുക്തിമാനും
﴿8:49﴾ وَأَلَّفَ
X
അവന്‍ ഇണക്കമുണ്ടാക്കുകയും ചെയ്തു
بَيْنَ
X
ഇടയില്‍
قُلُوبِهِمْۚ
X
അവരുടെ മനസ്സുകള്‍ക്ക്
لَوْ أَنفَقْتَ
X
നീ ചെലവഴിച്ചാല്‍
مَا فِي الْأَرْضِ
X
ഭൂമിയിലുള്ളത്
جَمِيعًا
X
മുഴുവന്‍
مَّا أَلَّفْتَ
X
കൂട്ടിയിണക്കാന്‍ നിനക്ക് കഴിയുമായിരുന്നില്ല
بَيْنَ
X
ഇടയില്‍
قُلُوبِهِمْ
X
അവരുടെ മനസ്സുകള്‍ക്ക്
وَلَٰكِنَّ اللَّهَ
X
എന്നാല്‍ അല്ലാഹു
أَلَّفَ
X
അവന്‍ ഇണക്കിച്ചേര്‍ത്തിരിക്കുന്നു
بَيْنَهُمْۚ
X
അവരെ തമ്മില്‍
إِنَّهُ
X
തീര്‍ച്ചയായും അവന്‍
عَزِيزٌ
X
പ്രതാപിയാണ്
حَكِيمٌ
X
യുക്തിമാനും
﴿8:63﴾ مَا كَانَ
X
പാടില്ല
لِنَبِيٍّ
X
ഒരു പ്രവാചകനും
أَن يَكُونَ
X
ഉണ്ടായിരിക്കാന്‍
لَهُ
X
അദ്ദേഹത്തിന്
أَسْرَىٰ
X
യുദ്ധത്തടവുകാര്‍
حَتَّىٰ يُثْخِنَ
X
അദ്ദേഹം ശത്രുക്കളെ കീഴ്പെടുത്തി ശക്തിസ്ഥാപിക്കും വരെ
فِي الْأَرْضِۚ
X
ഭൂമിയില്‍
تُرِيدُونَ
X
നിങ്ങള്‍ കൊതിക്കുന്നു
عَرَضَ
X
ക്ഷണികമായ നേട്ടം
الدُّنْيَا
X
ഇഹലോകത്തെ
وَاللَّهُ
X
അല്ലാഹു
يُرِيدُ
X
ഉദ്ദേശിക്കുന്നു
الْآخِرَةَۗ
X
പരലോകം
وَاللَّهُ
X
അല്ലാഹു
عَزِيزٌ
X
പ്രതാപിയാകുന്നു
حَكِيمٌ
X
യുക്തിമാനും
﴿8:67﴾ إِلَّا تَنصُرُوهُ
X
നിങ്ങള്‍ അദ്ദേഹത്തെ സഹായിക്കുന്നില്ലെങ്കില്‍
فَقَدْ نَصَرَهُ
X
തീര്‍ച്ചയായും അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്
اللَّهُ
X
അല്ലാഹു
إِذْ أَخْرَجَهُ
X
അദ്ദേഹത്തെ പുറത്താക്കിയ സന്ദര്‍ഭത്തില്‍
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
ثَانِيَ اثْنَيْنِ
X
അദ്ദേഹം രണ്ടാളുകളില്‍ ഒരുവനായിരിക്കെ
إِذْ هُمَا فِي الْغَارِ
X
ഇരുവരും ഗുഹയിലായിരുന്നപ്പോള്‍
إِذْ يَقُولُ
X
അദ്ദേഹം പറഞ്ഞപ്പോള്‍
لِصَاحِبِهِ
X
തന്റെ കൂട്ടുകാരനോട്
لَا تَحْزَنْ
X
ദുഃഖിക്കാതിരിക്കുക
إِنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
مَعَنَاۖ
X
നമ്മോടൊപ്പമുണ്ട്
فَأَنزَلَ
X
അന്നേരം ഇറക്കിക്കൊടുത്തു
اللَّهُ
X
അല്ലാഹു
سَكِينَتَهُ
X
തന്റെ സമാധാനം
عَلَيْهِ
X
അദ്ദേഹത്തില്‍
وَأَيَّدَهُ
X
അദ്ദേഹത്തിന്ന് കരുത്തേകുകയും ചെയ്തു
بِجُنُودٍ
X
പോരാളികളാല്‍
لَّمْ تَرَوْهَا
X
നിങ്ങള്‍ക്ക് കാണാനാവാത്ത
وَجَعَلَ
X
അവന്‍ ആക്കുകയും ചെയ്തു
كَلِمَةَ
X
വചനത്തെ
الَّذِينَ كَفَرُوا
X
സത്യനിഷേധികളുടെ
السُّفْلَىٰۗ
X
പറ്റെ താഴെ
وَكَلِمَةُ
X
വചനം
اللَّهِ
X
അല്ലാഹുവിന്റെ
هِيَ الْعُلْيَاۗ
X
അത് തന്നെ അത്യുന്നതം
وَاللَّهُ
X
അല്ലാഹു
عَزِيزٌ
X
പ്രതാപിയാണ്
حَكِيمٌ
X
യുക്തിമാനും
﴿9:40﴾ وَالْمُؤْمِنُونَ
X
സത്യവിശ്വാസികള്‍
وَالْمُؤْمِنَاتُ
X
സത്യവിശ്വാസിനികളും
بَعْضُهُمْ
X
അവരില്‍ ചിലര്‍
أَوْلِيَاءُ
X
മിത്രങ്ങളാകുന്നു
بَعْضٍۚ
X
ചിലരുടെ
يَأْمُرُونَ
X
അവര്‍ കല്‍പിക്കുന്നു
بِالْمَعْرُوفِ
X
നന്മ
وَيَنْهَوْنَ
X
അവര്‍ നിരോധിക്കുന്നു
عَنِ الْمُنكَرِ
X
തിന്മ
وَيُقِيمُونَ
X
അവര്‍ നിഷ്ഠയോടെ നിര്‍വഹിക്കുന്നു
الصَّلَاةَ
X
നമസ്കാരം
وَيُؤْتُونَ
X
അവര്‍ നല്‍കുന്നു
الزَّكَاةَ
X
സകാത്ത്
وَيُطِيعُونَ
X
അവര്‍ അനുസരിക്കുന്നു
اللَّهَ
X
അല്ലാഹുവിനെ
وَرَسُولَهُۚ
X
അവന്റെ ദൂതനെയും
أُولَٰئِكَ
X
അവര്‍
سَيَرْحَمُهُمُ
X
അവരോടു കരുണ കാണിക്കുക തന്നെ ചെയ്യും
اللَّهُۗ
X
അല്ലാഹു
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
عَزِيزٌ
X
അജയ്യനാകുന്നു
حَكِيمٌ
X
യുക്തിമാനും
﴿9:71﴾ لَقَدْ جَاءَكُمْ
X
നിങ്ങള്‍ക്കിതാ വന്നിരിക്കുന്നു
رَسُولٌ
X
ഒരു ദൂതന്‍
مِّنْ أَنفُسِكُمْ
X
നിങ്ങളില്‍നിന്നുതന്നെയുള്ള
عَزِيزٌ
X
അസഹ്യമാണ്
عَلَيْهِ
X
അദ്ദേഹത്തിന്ന്
مَا عَنِتُّمْ
X
നിങ്ങള്‍ കഷ്ടപ്പെടുന്നത്
حَرِيصٌ
X
അതീവതല്‍പരനാണ്
عَلَيْكُم
X
നിങ്ങളുടെ കാര്യത്തില്‍
بِالْمُؤْمِنِينَ
X
സത്യവിശ്വാസികളോട്
رَءُوفٌ
X
ഏറെ കൃപയുള്ളവനാണ്
رَّحِيمٌ
X
കാരുണ്യമുള്ളവനും
﴿9:128﴾ فَلَا تَحْسَبَنَّ
X
നീ ഒരിക്കലും കരുതരുത്
اللَّهَ
X
അല്ലാഹുവിനെ
مُخْلِفَ
X
ലംഘിക്കുന്നവനായി
وَعْدِهِ
X
തന്റെ വാഗ്ദാനം
رُسُلَهُۗ
X
തന്റെ ദൂതന്‍മാരോടുള്ള
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
عَزِيزٌ
X
പ്രതാപിയാണ്
ذُو انتِقَامٍ
X
പ്രതികാരനടപടി സ്വീകരിക്കുന്നവനും
﴿14:47﴾ الَّذِينَ
X
ഒരുകൂട്ടര്‍
أُخْرِجُوا
X
അവര്‍ പുറത്താക്കപ്പെട്ടിരിക്കുന്നു
مِن دِيَارِهِم
X
തങ്ങളുടെ ഭവനങ്ങളില്‍ നിന്ന്
بِغَيْرِ حَقٍّ
X
ന്യായമില്ലാതെ
إِلَّا أَن يَقُولُوا
X
അവര്‍ പ്രഖ്യാപിക്കുന്നു എന്നതല്ലാതെ
رَبُّنَا
X
ഞങ്ങളുടെ നാഥന്‍
اللَّهُۗ
X
അല്ലാഹു ആകുന്നു
وَلَوْلَا دَفْعُ اللَّهِ
X
അല്ലാഹുവിന്റെ തടുക്കലുണ്ടായിരുന്നില്ലെങ്കില്‍
النَّاسَ
X
ജനങ്ങളെ
بَعْضَهُم
X
അവരില്‍ ചിലരെ
بِبَعْضٍ
X
മറ്റു ചിലരെക്കൊണ്ട്
لَّهُدِّمَتْ
X
തകര്‍ക്കപ്പെടുമായിരുന്നു
صَوَامِعُ
X
മഠങ്ങള്‍
وَبِيَعٌ
X
ചര്‍ച്ചുകളും
وَصَلَوَاتٌ
X
പ്രാര്‍ത്ഥനാലയങ്ങളും
وَمَسَاجِدُ
X
പള്ളികളും
يُذْكَرُ
X
സ്മരിക്കപ്പെടുന്നു
فِيهَا
X
അതില്‍
اسْمُ اللَّهِ
X
ദൈവനാമം
كَثِيرًاۗ
X
ധാരാളമായി
وَلَيَنصُرَنَّ اللَّهُ
X
അല്ലാഹു സഹായിക്കുക തന്നെ ചെയ്യും
مَن يَنصُرُهُۗ
X
അവനെ സഹായിക്കുന്നവരെ
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَقَوِيٌّ
X
സര്‍വ്വ ശക്തനാകുന്നു
عَزِيزٌ
X
പ്രതാപവാനും
﴿22:40﴾ مَا قَدَرُوا
X
അവര്‍ കണക്കാക്കിയിട്ടില്ല
اللَّهَ
X
അല്ലാഹുവിനെ
حَقَّ قَدْرِهِۗ
X
അവന്റെ യഥാര്‍ത്ഥ കണക്ക്
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
لَقَوِيٌّ
X
ശക്തനാണ്
عَزِيزٌ
X
പ്രതാപവാനും
﴿22:74﴾ وَلَوْ
X
ആയിരുന്നാലും
أَنَّمَا فِي الْأَرْضِ
X
ഭൂമിയിലുള്ളത്
مِن شَجَرَةٍ
X
മരമായിട്ട്, മരത്തില്‍ നിന്ന്
أَقْلَامٌ
X
പേനകള്‍
وَالْبَحْرُ
X
സമുദ്രവും (ഉണ്ടായിരുന്നാലും)
يَمُدُّهُ
X
അതിന് പോഷണം നല്‍കിക്കൊണ്ട്
مِن بَعْدِهِ
X
അത് കൂടാതെ, അതിനു പുറമെ
سَبْعَةُ أَبْحُرٍ
X
ഏഴു സമുദ്രങ്ങള്‍
مَّا نَفِدَتْ
X
തീരുന്നതല്ല, കഴിയുന്നതല്ല
كَلِمَاتُ اللَّهِۗ
X
അല്ലാഹുവിന്റെ വചനങ്ങള്‍
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
عَزِيزٌ
X
പ്രതാപിയാണ്
حَكِيمٌ
X
യുക്തിമാനാണ്
﴿31:27﴾ وَمِنَ النَّاسِ
X
മനുഷ്യരിലുണ്ട്
وَالدَّوَابِّ
X
മൃഗങ്ങളിലും
وَالْأَنْعَامِ
X
കന്നുകാലികളിലും
مُخْتَلِفٌ
X
വ്യത്യങ്ങളാകുന്നു
أَلْوَانُهُ
X
അവയുടെ നിറങ്ങള്‍
كَذَٰلِكَۗ
X
അപ്രകാരം
إِنَّمَا
X
മാത്രമാണ്
يَخْشَى
X
ഭയപ്പെടുന്നു
اللَّهَ
X
അല്ലാഹുവിനെ
مِنْ عِبَادِهِ
X
തന്റെ ദാസന്മാരില്‍
الْعُلَمَاءُۗ
X
അറിവുള്ളവര്‍ (മാത്രമാണ്)
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
عَزِيزٌ
X
പ്രതാപിയാണ്
غَفُورٌ
X
ഏറെ പൊറുക്കുന്നവനും
﴿35:28﴾ إِنَّ الَّذِينَ كَفَرُوا
X
തീര്‍ച്ചയായും നിഷേധിച്ചവര്‍ (നശിച്ചതു തന്നെ)
بِالذِّكْرِ
X
ഉല്‍ബോധനത്തെ
لَمَّا جَاءَهُمْۖ
X
അത് അവര്‍ക്ക് വന്നെത്തിയപ്പോള്‍
وَإِنَّهُ
X
നിശ്ചയമായും അത്
لَكِتَابٌ
X
വേദഗ്രന്ഥമാണ്
عَزِيزٌ
X
പ്രതാപമുള്ള
﴿41:41﴾ لَقَدْ أَرْسَلْنَا
X
നിശ്ചയം, നാം നിയോഗിച്ചിരിക്കുന്നു
رُسُلَنَا
X
നമ്മുടെ ദൂതന്മാരെ
بِالْبَيِّنَاتِ
X
തെളിഞ്ഞ ദൃഷ്ടാന്തങ്ങളുമായി
وَأَنزَلْنَا
X
നാം അവതരിപ്പിക്കുകയും ചെയ്തു
مَعَهُمُ
X
അവരോടൊപ്പം
الْكِتَابَ
X
വേദഗ്രന്ഥം
وَالْمِيزَانَ
X
തുലാസ്സും
لِيَقُومَ
X
നിലകൊള്ളാന്‍
النَّاسُ
X
ജനങ്ങള്‍
بِالْقِسْطِۖ
X
നീതിപൂര്‍വം
وَأَنزَلْنَا
X
നാം ഇറക്കുകയും ചെയ്തു
الْحَدِيدَ
X
ഇരുമ്പ്
فِيهِ
X
അതിലുണ്ട്
بَأْسٌ
X
ശക്തി
شَدِيدٌ
X
കഠിനമായ
وَمَنَافِعُ
X
പ്രയോജനങ്ങളും
لِلنَّاسِ
X
ജനങ്ങള്‍ക്ക്
وَلِيَعْلَمَ اللَّهُ
X
അല്ലാഹു അറിയുന്നതിനുവേണ്ടി
مَن يَنصُرُهُ
X
അവനെ സഹായിക്കുന്നതാരെന്ന്
وَرُسُلَهُ
X
അവന്റെ ദൂതന്മാരെയും
بِالْغَيْبِۚ
X
അദൃശ്യമായവിധം
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
قَوِيٌّ
X
കരുത്തുറ്റവനാണ്
عَزِيزٌ
X
അജയ്യനും
﴿57:25﴾ كَتَبَ
X
വിധി എഴുതിയിരിക്കുന്നു
اللَّهُ
X
അല്ലാഹു
لَأَغْلِبَنَّ
X
നിശ്ചയമായും നാം വിജയംവരിക്കും
أَنَا
X
നാം തന്നെ
وَرُسُلِيۚ
X
എന്റെ ദൂതന്മാരും
إِنَّ اللَّهَ
X
നിശ്ചയം, അല്ലാഹു
قَوِيٌّ
X
അതിശക്തനാകുന്നു
عَزِيزٌ
X
അജയ്യനും
﴿58:21﴾