Repeated Words in Quran

< >
Total Found : 1
وَإِذْ نَجَّيْنَاكُم
X
നിങ്ങളെ നാം രക്ഷപ്പെടുത്തിയ സന്ദര്‍ഭം
مِّنْ آلِ
X
ആള്‍ക്കാരില്‍നിന്ന്
فِرْعَوْنَ
X
ഫറവോന്റെ
يَسُومُونَكُمْ
X
അവര്‍ നിങ്ങളെ പീഡിപ്പിക്കവെ
سُوءَ الْعَذَابِ
X
കഠിനമായ പീഡനം
يُذَبِّحُونَ
X
അവര്‍ അറുകൊല ചെയ്യുന്നു
أَبْنَاءَكُمْ
X
നിങ്ങളുടെ ആണ്‍കുട്ടികളെ
وَيَسْتَحْيُونَ
X
അവര്‍ ജീവിക്കാന്‍ വിടുകയും ചെയ്യുന്നു
نِسَاءَكُمْۚ
X
നിങ്ങളുടെ സ്ത്രീകളെ
وَفِي ذَٰلِكُم
X
അതിലുണ്ടായിരുന്നു
بَلَاءٌ
X
പരീക്ഷണം
مِّن رَّبِّكُمْ
X
നിങ്ങളുടെ നാഥനില്‍നിന്ന്
عَظِيمٌ
X
കടുത്ത
﴿2:49﴾ ثُمَّ
X
പിന്നീട്
أَنتُمْ
X
നിങ്ങള്‍
هَٰؤُلَاءِ
X
ഇക്കൂട്ടര്‍
تَقْتُلُونَ
X
നിങ്ങള്‍ കൊല്ലുന്നു
أَنفُسَكُمْ
X
സ്വന്തക്കാരെ
وَتُخْرِجُونَ
X
നിങ്ങള്‍ പുറത്താക്കുകയും ചെയ്യുന്നു
فَرِيقًا
X
ഒരു വിഭാഗത്തെ
مِّنكُم
X
നിങ്ങളിലെ
مِّن دِيَارِهِمْ
X
അവരുടെ വീടുകളില്‍നിന്ന്
تَظَاهَرُونَ
X
നിങ്ങള്‍ സഹായിക്കുന്നു
عَلَيْهِم
X
അവര്‍ക്കെതിരെ
بِالْإِثْمِ
X
കുറ്റകരമായി
وَالْعُدْوَانِ
X
ശത്രുതാപരമായും
وَإِن يَأْتُوكُمْ
X
അവര്‍ നിങ്ങളുടെ അടുത്ത് വന്നാല്‍
أُسَارَىٰ
X
യുദ്ധത്തടവുകാരായി
تُفَادُوهُمْ
X
നിങ്ങള്‍ അവര്‍ക്കായി മോചനദ്രവ്യം നല്‍കുന്നു
وَهُوَ
X
എന്നാലത്
مُحَرَّمٌ
X
നിഷിദ്ധമത്രെ
عَلَيْكُمْ
X
നിങ്ങള്‍ക്ക്
إِخْرَاجُهُمْۚ
X
അവരെ പുറത്താക്കല്‍
أَفَتُؤْمِنُونَ
X
അപ്പോള്‍ നിങ്ങള്‍ വിശ്വസിക്കുകയാണോ
بِبَعْضِ
X
ചിലവശങ്ങളില്‍
الْكِتَابِ
X
വേദപുസ്തകത്തിലെ
وَتَكْفُرُونَ
X
നിങ്ങള്‍ നിഷേധിക്കുകയുമാണോ
بِبَعْضٍۚ
X
വേറെ ചിലതിനെ
فَمَا
X
എന്നാല്‍ അല്ല
جَزَاءُ
X
പ്രതിഫലം
مَن يَفْعَلُ
X
ചെയ്യുന്നവന്റെ
ذَٰلِكَ
X
അത്
مِنكُمْ
X
നിങ്ങളില്‍
إِلَّا خِزْيٌ
X
നിന്ദ്യതയല്ലാതെ
فِي الْحَيَاةِ الدُّنْيَاۖ
X
ഐഹിക ജീവിതത്തില്‍
وَيَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
يُرَدُّونَ
X
അവര്‍ തള്ളപ്പെടും
إِلَىٰ أَشَدِّ الْعَذَابِۗ
X
കൊടിയ ശിക്ഷയിലേക്ക്
وَمَا اللَّهُ
X
അല്ലാഹു അല്ല
بِغَافِلٍ
X
അശ്രദ്ധന്‍
عَمَّا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതിനെപറ്റി
﴿2:85﴾ وَلَتَجِدَنَّهُمْ
X
തീര്‍ച്ചയായും നിനക്ക് അവരെ കാണാം
أَحْرَصَ
X
ഏറെ കൊതിയുള്ളവരായി
النَّاسِ
X
ജനങ്ങളില്‍
عَلَىٰ حَيَاةٍ
X
ജീവിതത്തോട്
وَمِنَ الَّذِينَ أَشْرَكُواۚ
X
ബഹുദൈവവിശ്വാസികളെക്കാളും
يَوَدُّ
X
ആഗ്രഹിക്കുന്നു
أَحَدُهُمْ
X
അവരില്‍ ഒരാള്‍
لَوْ يُعَمَّرُ
X
തനിക്ക് ദീര്‍ഘായുസ്സ് നല്‍കപ്പെട്ടിരുന്നുവെങ്കില്‍
أَلْفَ
X
ആയിരം
سَنَةٍ
X
കൊല്ലം
وَمَا هُوَ
X
എന്നാല്‍ അതല്ല
بِمُزَحْزِحِهِ
X
അവനെ അകറ്റിക്കളയുന്നത്
مِنَ الْعَذَابِ
X
ശിക്ഷയില്‍നിന്ന്
أَن يُعَمَّرَۗ
X
ആയുര്‍ദൈര്‍ഘ്യം നല്‍കപ്പെടല്‍
وَاللَّهُ
X
അല്ലാഹു
بَصِيرٌ
X
സൂക്ഷ്മമായി കാണുന്നവനാണ്
بِمَا يَعْمَلُونَ
X
അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്
﴿2:96﴾ وَإِذْ قَالَ
X
പറഞ്ഞ സന്ദര്‍ഭം
إِبْرَاهِيمُ
X
ഇബ്റാഹീം
رَبِّ
X
എന്റെ നാഥാ
اجْعَلْ
X
നീ ആക്കേണമേ
هَٰذَا
X
ഇതിനെ
بَلَدًا
X
നാട്
آمِنًا
X
നിര്‍ഭയമായ
وَارْزُقْ
X
നീ ആഹാരം നല്‍കുകയും ചെയ്യേണമേ
أَهْلَهُ
X
ഇവിടത്തുകാര്‍ക്ക്
مِنَ الثَّمَرَاتِ
X
കായ്കനികളില്‍നിന്ന്
مَنْ آمَنَ
X
വിശ്വസിച്ചവര്‍ക്ക്
مِنْهُم
X
അവരിലെ
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِۖ
X
അന്ത്യദിനത്തിലും
قَالَ
X
അവന്‍ പറഞ്ഞു
وَمَن كَفَرَ
X
അവിശ്വസിച്ചവനും
فَأُمَتِّعُهُ
X
ഞാന്‍ അവനെ സുഖിപ്പിക്കും
قَلِيلًا
X
കുറച്ച്
ثُمَّ
X
പിന്നീട്
أَضْطَرُّهُ
X
ഞാനവനെ നിര്‍ബന്ധിക്കും
إِلَىٰ عَذَابِ
X
ശിക്ഷക്ക്
النَّارِۖ
X
നരകത്തിന്റെ
وَبِئْسَ
X
എത്ര ചീത്ത
الْمَصِيرُ
X
ആ താവളം
﴿2:126﴾ وَمِنَ النَّاسِ
X
ജനങ്ങളിലുണ്ട്
مَن يَتَّخِذُ
X
സ്വീകരിക്കുന്നവര്‍
مِن دُونِ اللَّهِ
X
അല്ലാഹു അല്ലാത്തവരെ
أَندَادًا
X
സമന്മാരായി
يُحِبُّونَهُمْ
X
അവര്‍ അവയെ സ്നേഹിക്കുന്നു
كَحُبِّ اللَّهِۖ
X
അല്ലാഹുവിനെ സ്നേഹിക്കും പോലെ
وَالَّذِينَ آمَنُوا
X
എന്നാല്‍ സത്യവിശ്വാസികള്‍
أَشَدُّ
X
അതിശക്തമായ
حُبًّا
X
സ്നേഹം
لِّلَّهِۗ
X
അല്ലാഹുവോട്
وَلَوْ يَرَى
X
കാണുകയാണങ്കില്‍
الَّذِينَ ظَلَمُوا
X
അക്രമം പ്രവര്‍ത്തിച്ചവര്‍
إِذْ يَرَوْنَ
X
കണ്ടുമുട്ടുന്ന സന്ദര്‍ഭം
الْعَذَابَ
X
ശിക്ഷയെ
أَنَّ الْقُوَّةَ
X
തീര്‍ച്ചയായും ശക്തി
لِلَّهِ
X
അല്ലാഹുവിന്നാണ്
جَمِيعًا
X
എല്ലാം
وَأَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു ആണെന്നും
شَدِيدُ
X
കഠിനമായവന്‍
الْعَذَابِ
X
ശിക്ഷയില്‍
﴿2:165﴾ لَا تَحْسَبَنَّ
X
നിശ്ചയം നീ കരുതരുത്
الَّذِينَ يَفْرَحُونَ
X
ഊറ്റം കൊള്ളുന്നവരെ സംബന്ധിച്ച്
بِمَا أَتَوا
X
അവരുടെ ചെയ്തികളില്‍
وَّيُحِبُّونَ
X
അവര്‍ ആഗ്രഹിക്കുകയും ചെയ്യുന്നു
أَن يُحْمَدُوا
X
പ്രശംസിക്കപ്പെടാന്‍
بِمَا لَمْ يَفْعَلُوا
X
അവര്‍ ചെയ്യാത്തതിന്റെ പേരില്‍
فَلَا تَحْسَبَنَّهُم
X
അവരെ കുറിച്ച് നീ കരുതരുത്
بِمَفَازَةٍ
X
രക്ഷപ്പെടുമെന്ന്
مِّنَ الْعَذَابِۖ
X
ശിക്ഷയില്‍നിന്ന്
وَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
വേദനയേറിയ
﴿3:188﴾ وَمَن لَّمْ يَسْتَطِعْ
X
ആര്‍ക്കെങ്കിലും കഴിവില്ലെങ്കില്‍
مِنكُمْ
X
നിങ്ങളില്‍
طَوْلًا
X
ധനശേഷിയാല്‍
أَن يَنكِحَ
X
വിവാഹം ചെയ്യാന്‍
الْمُحْصَنَاتِ
X
കുലീനകളെ (സ്വതന്ത്ര സ്ത്രീകളെ)
الْمُؤْمِنَاتِ
X
സത്യവിശ്വാസിനികളായ
فَمِن مَّا مَلَكَتْ
X
അപ്പോള്‍ ഉടമപ്പെടുത്തിയവരില്‍ നിന്ന്
أَيْمَانُكُم
X
നിങ്ങളുടെ വലംകൈകള്‍
مِّن فَتَيَاتِكُمُ
X
നിങ്ങളുടെ യുവതികളില്‍പെട്ട
الْمُؤْمِنَاتِۚ
X
സത്യവിശ്വാസിനികളായ
وَاللَّهُ
X
അല്ലാഹു
أَعْلَمُ
X
ഏറ്റം അറിയുന്നു
بِإِيمَانِكُمۚ
X
നിങ്ങളുടെ വിശ്വാസത്തെക്കുറിച്ച്
بَعْضُكُم
X
നിങ്ങളില്‍ ചിലര്‍
مِّن بَعْضٍۚ
X
ചിലരില്‍ നിന്നുള്ളവര്‍
فَانكِحُوهُنَّ
X
അതിനാല്‍ അവരെ വിവാഹം ചെയ്തുകൊള്ളുക
بِإِذْنِ
X
അനുവാദത്തോടെ
أَهْلِهِنَّ
X
അവരുടെ രക്ഷിതാക്കളുടെ
وَآتُوهُنَّ
X
അവര്‍ക്ക് നല്‍കുക
أُجُورَهُنَّ
X
അവരുടെ വിവാഹ മൂല്യം
بِالْمَعْرُوفِ
X
ന്യായമായി
مُحْصَنَاتٍ
X
ചാരിത്യ്രവതികളായ നിലയില്‍
غَيْرَ مُسَافِحَاتٍ
X
അവിഹിതബന്ധത്തിലേര്‍പ്പടുന്നവരാവാതെ
وَلَا مُتَّخِذَاتِ
X
സ്വീകരിക്കുന്നവരാവാതെയും
أَخْدَانٍۚ
X
ജാരന്‍മാരെ
فَإِذَا أُحْصِنَّ
X
അവര്‍(ദാമ്പത്യത്തില്‍) സുരക്ഷിതരായാല്‍
فَإِنْ أَتَيْنَ
X
എന്നിട്ടും അവര്‍ കൊണ്ടുവന്നാല്‍ (ഏര്‍പ്പെട്ടാല്‍)
بِفَاحِشَةٍ
X
വല്ല നീചവൃത്തി(യിലും)യും
فَعَلَيْهِنَّ
X
അവര്‍ക്കുണ്ട്
نِصْفُ
X
പകുതി
مَا عَلَى الْمُحْصَنَاتِ
X
സ്വതന്ത്ര സ്ത്രീകളുടെമേലുള്ളതിന്റെ
مِنَ الْعَذَابِۚ
X
ശിക്ഷയില്‍ നിന്ന്
ذَٰلِكَ
X
അത്
لِمَنْ خَشِيَ
X
ഭയപ്പെടുന്നവര്‍ക്കുള്ളതാകുന്നു
الْعَنَتَ
X
ദുര്‍വൃത്തിയി(തെറ്റി)ല്‍ അകപ്പെട്ടുപോകുമെന്ന്
مِنكُمْۚ
X
നിങ്ങളില്‍ നിന്ന്
وَأَن تَصْبِرُوا
X
എന്നാല്‍ നിങ്ങള്‍ ക്ഷമിക്കുന്നതാണ്
خَيْرٌ
X
ഉത്തമം
لَّكُمْۗ
X
നിങ്ങള്‍ക്ക്
وَاللَّهُ
X
അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمٌ
X
പരമദയാലു
﴿4:25﴾ مَّا يَفْعَلُ اللَّهُ
X
അല്ലാഹു എന്ത് ചെയ്യാനാണ്
بِعَذَابِكُمْ
X
നിങ്ങളുടെ ശിക്ഷകൊണ്ട്
إِن شَكَرْتُمْ
X
നിങ്ങള്‍ നന്ദികാണിക്കുകയാണെങ്കില്‍
وَآمَنتُمْۚ
X
നിങ്ങള്‍ വിശ്വസിക്കുകയും
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
شَاكِرًا
X
നന്ദിയുള്ളവന്‍
عَلِيمًا
X
നന്നായറിയുന്നവന്‍
﴿4:147﴾ إِنَّ الَّذِينَ كَفَرُوا
X
തീര്‍ച്ചയായും സത്യനിഷേധം കൈക്കൊണ്ടവര്‍
لَوْ أَنَّ لَهُم
X
അവര്‍ക്കുണ്ടായാല്‍പോലും
مَّا فِي الْأَرْضِ
X
ഭൂമിയിലുള്ളത്
جَمِيعًا
X
മുഴുവനും
وَمِثْلَهُ
X
അതുപോലുള്ളതും
مَعَهُ
X
അതോടൊപ്പം
لِيَفْتَدُوا
X
അവര്‍ പിഴയായി ഒടുക്കുന്നതിന്നായി
بِهِ
X
അവ
مِنْ عَذَابِ
X
ശിക്ഷക്കുപകരം
يَوْمِ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളിലെ
مَا تُقُبِّلَ
X
അത് സ്വീകരിക്കപ്പെടുകയില്ല
مِنْهُمْۖ
X
അവരില്‍നിന്ന്
وَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
വേദനയേറിയ
﴿5:36﴾ تَرَىٰ
X
നിനക്ക് കാണാം
كَثِيرًا
X
ഏറെ പേരെയും
مِّنْهُمْ
X
അവരിലെ
يَتَوَلَّوْنَ
X
അവര്‍ കൈകാര്യകര്‍ത്താക്കളാക്കുന്നു
الَّذِينَ كَفَرُواۚ
X
സത്യനിഷേധികളെ
لَبِئْسَ
X
വളരെ ചീത്തതന്നെ
مَا قَدَّمَتْ
X
മുന്‍കൂട്ടി ചെയ്തുവെച്ചത്
لَهُمْ
X
തങ്ങള്‍ക്കായി
أَنفُسُهُمْ
X
അവരുടെ ശരീരങ്ങള്‍
أَن سَخِطَ اللَّهُ
X
അതായത് അല്ലാഹു കോപിച്ചിരിക്കുന്നു
عَلَيْهِمْ
X
അവരോട്
وَفِي الْعَذَابِ
X
ശിക്ഷയില്‍
هُمْ
X
അവര്‍
خَالِدُونَ
X
ശാശ്വതവാസികളാകുന്നു
﴿5:80﴾ أَوْ تَقُولُوا
X
അല്ലെങ്കില്‍ നിങ്ങള്‍ പറഞ്ഞേക്കാം എന്നതിനാല്‍
لَوْ
X
എങ്കില്‍
أَنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
أُنزِلَ
X
ഇറക്കപ്പെട്ടു
عَلَيْنَا
X
ഞങ്ങള്‍ക്ക്
الْكِتَابُ
X
വേദഗ്രന്ഥം
لَكُنَّا
X
ഞങ്ങളാകുമായിരുന്നു
أَهْدَىٰ
X
കൂടുതല്‍ സന്മാര്‍ഗം പ്രാപിച്ചവര്‍
مِنْهُمْۚ
X
അവരെക്കാള്‍
فَقَدْ جَاءَكُم
X
തീര്‍ച്ചയായും നിങ്ങള്‍ക്ക് വന്നെത്തിയിരിക്കുന്നു
بَيِّنَةٌ
X
തെളിഞ്ഞ പ്രമാണം
مِّن رَّبِّكُمْ
X
നിങ്ങളുടെ നാഥനില്‍നിന്ന്
وَهُدًى
X
മാര്‍ഗദര്‍ശനവും
وَرَحْمَةٌۚ
X
കാരുണ്യവും
فَمَنْ
X
ഇനി ആരാണ്
أَظْلَمُ
X
കൊടിയ അക്രമി
مِمَّن
X
ഒരാളെക്കാള്‍
كَذَّبَ
X
അവന്‍ കള്ളമാക്കി തള്ളി
بِآيَاتِ اللَّهِ
X
അല്ലാഹുവിന്റെ തെളിവുകളെ
وَصَدَفَ
X
അവന്‍ പുറംതിരിയുകയും ചെയ്തു
عَنْهَاۗ
X
അവയില്‍നിന്ന്
سَنَجْزِي
X
നാം പ്രതിഫലമായി നല്‍കും
الَّذِينَ يَصْدِفُونَ
X
പുറംതിരിയുന്നവര്‍ക്ക്
عَنْ آيَاتِنَا
X
നമ്മുടെ തെളിവുകളില്‍നിന്ന്
سُوءَ
X
ദുര്‍ഭഗമായ, കടുത്ത
الْعَذَابِ
X
ശിക്ഷ
بِمَا كَانُوا
X
അവരായിരുന്നത് കാരണം
يَصْدِفُونَ
X
അവര്‍ പിന്‍മാറുന്നു
﴿6:157﴾ وَإِذْ
X
അപ്പോള്‍, സന്ദര്‍ഭം (ഓര്‍ക്കുക)
أَنجَيْنَاكُم
X
നാം നിങ്ങളെ രക്ഷിച്ചു (രക്ഷിച്ച)
مِّنْ آلِ فِرْعَوْنَ
X
ഫറവോന്റെ ആള്‍ക്കാരില്‍ നിന്ന്
يَسُومُونَكُمْ
X
അവര്‍ നിങ്ങളെ അനുഭവിപ്പിക്കുന്നു
سُوءَ الْعَذَابِۖ
X
കടുത്ത പീഡനം
يُقَتِّلُونَ
X
അവര്‍ അറുകൊല നടത്തുന്നു
أَبْنَاءَكُمْ
X
നിങ്ങളുടെ ആണ്‍കുട്ടികളെ
وَيَسْتَحْيُونَ
X
അവര്‍ ജീവിക്കാന്‍ വിടുന്നു
نِسَاءَكُمْۚ
X
നിങ്ങളിലെ സ്ത്രീകളെ
وَفِي ذَٰلِكُم
X
അതിലുണ്ട്
بَلَاءٌ
X
പരീക്ഷണം
مِّن رَّبِّكُمْ
X
നിങ്ങളുടെ നാഥനില്‍ നിന്നുള്ള
عَظِيمٌ
X
കടുത്ത
﴿7:141﴾ وَاكْتُبْ
X
നീ വിധിക്കേണമേ
لَنَا
X
ഞങ്ങള്‍ക്ക്
فِي هَٰذِهِ الدُّنْيَا
X
ഈ ലോകത്ത്
حَسَنَةً
X
നന്മ
وَفِي الْآخِرَةِ
X
പരലോകത്തും
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
هُدْنَا
X
ഞങ്ങള്‍ (പശ്ചാത്തപിച്ചു)മടങ്ങിയിരിക്കുന്നു
إِلَيْكَۚ
X
നിന്നിലേക്ക്
قَالَ
X
അവന്‍ പറഞ്ഞു
عَذَابِي
X
എന്റെ ശിക്ഷ
أُصِيبُ بِهِ
X
അതിനെ ഞാന്‍ ഏല്‍പിക്കും
مَنْ أَشَاءُۖ
X
ഞാനുദ്ദേശിക്കുന്ന ആളുകള്‍ക്ക്
وَرَحْمَتِي
X
എന്റെ കാരുണ്യം
وَسِعَتْ
X
അത് ചൂഴ്ന്നു നില്‍ക്കുന്നു
كُلَّ شَيْءٍۚ
X
എല്ലാ വസ്തുവിനെയും
فَسَأَكْتُبُهَا
X
ഞാന്‍ അത് രേഖപ്പെടുത്തും
لِلَّذِينَ يَتَّقُونَ
X
സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്
وَيُؤْتُونَ
X
അവര്‍ നല്‍കുകയും ചെയ്യുന്നു
الزَّكَاةَ
X
സകാത്ത്
وَالَّذِينَ
X
ഒരു കൂട്ടര്‍
هُم
X
അവര്‍
بِآيَاتِنَا
X
നമ്മുടെ ദൃഷ്ടാന്തങ്ങളില്‍
يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നു
﴿7:156﴾ وَإِذْ تَأَذَّنَ
X
പ്രഖ്യാപിച്ച സന്ദര്‍ഭവും
رَبُّكَ
X
നിന്റെ നാഥന്‍
لَيَبْعَثَنَّ
X
അവന്‍ നിയോഗിക്കുക തന്നെ ചെയ്യുമെന്ന്
عَلَيْهِمْ
X
അവരുടെ നേരെ
إِلَىٰ يَوْمِ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാള്‍ വരെ
مَن يَسُومُهُمْ
X
അവര്‍ക്ക് ശിക്ഷ ഏല്‍പിച്ചുകൊണ്ടിരിക്കുന്നവരെ
سُوءَ الْعَذَابِۗ
X
ക്രൂരമായ ശിക്ഷ
إِنَّ رَبَّكَ
X
തീര്‍ച്ചയായും നിന്റെ നാഥന്‍
لَسَرِيعُ
X
വേഗതയുള്ളവനാണ്
الْعِقَابِۖ
X
ശിക്ഷിക്കുന്നതില്‍
وَإِنَّهُ
X
തീര്‍ച്ചയായും അവന്‍
لَغَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
കരുണാമയനും
﴿7:167﴾ أَفَأَمِنُوا
X
അവര്‍ നിര്‍ഭയരായിരിക്കയാണോ
أَن تَأْتِيَهُمْ
X
അവര്‍ക്ക് വന്നെത്തുന്നതിനെക്കുറിച്ച്
غَاشِيَةٌ
X
ആവരണം ചെയ്യുന്നത്
مِّنْ عَذَابِ اللَّهِ
X
അല്ലാഹുവിന്റ ശിക്ഷയില്‍നിന്ന്
أَوْ تَأْتِيَهُمُ
X
അല്ലെങ്കില്‍ അവര്‍ക്ക് വന്നെത്തുന്നതിനെക്കുറിച്ച്
السَّاعَةُ
X
അന്ത്യദിനം
بَغْتَةً
X
പെട്ടെന്ന്
وَهُمْ
X
അവരായിരിക്കെ
لَا يَشْعُرُونَ
X
അവര്‍ ബോധവാന്മാരാകുന്നില്ല
﴿12:107﴾ وَإِذْ قَالَ
X
പറഞ്ഞപ്പോള്‍
مُوسَىٰ
X
മൂസ
لِقَوْمِهِ
X
തന്റെ ജനതയോട്
اذْكُرُوا
X
നിങ്ങള്‍ ഓര്‍ക്കുക
نِعْمَةَ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹത്തെ
عَلَيْكُمْ
X
നിങ്ങളുടെമേല്‍
إِذْ أَنجَاكُم
X
നിങ്ങളെ അവന്‍ രക്ഷപെടുത്തിയ സന്ദര്‍ഭം
مِّنْ آلِ فِرْعَوْنَ
X
ഫിര്‍ഔനിന്റെ ആള്‍ക്കാരില്‍ നിന്ന്
يَسُومُونَكُمْ
X
അവര്‍ നിങ്ങളെ അനുഭവിപ്പിച്ചിരുന്നു
سُوءَ الْعَذَابِ
X
കഠിന പീഡനം
وَيُذَبِّحُونَ
X
അവര്‍ അറുകൊല നടത്തുകയും ചെയ്യുന്നു
أَبْنَاءَكُمْ
X
നിങ്ങളുടെ ആണ്‍മക്കളെ
وَيَسْتَحْيُونَ
X
അവര്‍ ജീവിക്കാന്‍ വിടുകയായിരുന്നു
نِسَاءَكُمْۚ
X
നിങ്ങളുടെ പെണ്ണുങ്ങളെ
وَفِي ذَٰلِكُم
X
അതിലുണ്ട്
بَلَاءٌ
X
പരീക്ഷണം
مِّن رَّبِّكُمْ
X
നിങ്ങളുടെ നാഥനില്‍ നിന്ന്
عَظِيمٌ
X
വമ്പിച്ച
﴿14:6﴾ وَإِذْ تَأَذَّنَ
X
വിളംബരം ചെയ്ത സന്ദര്‍ഭം
رَبُّكُمْ
X
നിങ്ങളുടെ നാഥന്‍
لَئِن شَكَرْتُمْ
X
നിങ്ങള്‍ നന്ദികാണിക്കുകയാണെങ്കില്‍
لَأَزِيدَنَّكُمْۖ
X
ഞാന്‍ തീര്‍ച്ചയായും ധാരാളമായി നല്‍കും
وَلَئِن كَفَرْتُمْ
X
നിങ്ങള്‍ നന്ദികേട് കാണിക്കുകയാണെങ്കില്‍
إِنَّ عَذَابِي
X
തീര്‍ച്ചയായും എന്റെ ശിക്ഷ
لَشَدِيدٌ
X
കടുത്തതാണ്
﴿14:7﴾ وَبَرَزُوا
X
അവര്‍ മറയില്ലാതെ പ്രത്യക്ഷപ്പെടും
لِلَّهِ
X
അല്ലാഹുവിങ്കല്‍
جَمِيعًا
X
എല്ലാവരും
فَقَالَ
X
അപ്പോള്‍ പറയും
الضُّعَفَاءُ
X
ദുര്‍ബലര്‍
لِلَّذِينَ اسْتَكْبَرُوا
X
അഹങ്കരിച്ചവരോട്
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
كُنَّا
X
ഞങ്ങള്‍ ആയിരുന്നു
لَكُمْ
X
നിങ്ങളുടെ
تَبَعًا
X
അനുയായികള്‍
فَهَلْ أَنتُم
X
നിങ്ങളാണോ
مُّغْنُونَ عَنَّا
X
ഞങ്ങള്‍ക്ക് ഒഴിവാക്കിത്തരുന്നവര്‍ (ഞങ്ങളെ ധന്യരാക്കുന്നവര്‍)
مِنْ عَذَابِ اللَّهِ
X
അല്ലാഹുവിന്റെ ശിക്ഷയില്‍ (നിന്ന്)
مِن شَيْءٍۚ
X
വല്ലതും
قَالُوا
X
അവര്‍ പറഞ്ഞു
لَوْ هَدَانَا
X
ഞങ്ങളെ നേര്‍വഴിയിലാക്കിയിരുന്നെങ്കില്‍
اللَّهُ
X
അല്ലാഹു
لَهَدَيْنَاكُمْۖ
X
തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെയും സന്മാര്‍ഗത്തിലാക്കുമായിരുന്നു
سَوَاءٌ
X
സമമാണ്
عَلَيْنَا
X
ഞങ്ങള്‍ക്ക്
أَجَزِعْنَا
X
ഞങ്ങള്‍ വെപ്രാളപ്പെട്ടാലും
أَمْ صَبَرْنَا
X
ഞങ്ങള്‍ ക്ഷമിച്ചാലും
مَا لَنَا
X
ഞങ്ങള്‍ക്കില്ല
مِن مَّحِيصٍ
X
ഒരു രക്ഷാമാര്‍ഗവും
﴿14:21﴾ وَأَنَّ
X
തീര്‍ച്ചയായും
عَذَابِي
X
എന്റെ ശിക്ഷ
هُوَ
X
അതാണ്
الْعَذَابُ
X
ശിക്ഷ
الْأَلِيمُ
X
വേദനയേറിയ
﴿15:50﴾ الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
وَصَدُّوا
X
അവര്‍ (ജനങ്ങളെ) തടയുകയും ചെയ്തു
عَن سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന്
زِدْنَاهُمْ
X
നാം അവര്‍ക്ക് വര്‍ധിപ്പിക്കും
عَذَابًا
X
ശിക്ഷ
فَوْقَ الْعَذَابِ
X
ശിക്ഷക്കു മീതെ
بِمَا كَانُوا
X
അവര്‍ ആയിരുന്നതിനാല്‍
يُفْسِدُونَ
X
കുഴപ്പം സൃഷ്ടിക്കുന്നവര്‍
﴿16:88﴾ كَلَّاۚ
X
ഒരിക്കലുമില്ല
سَنَكْتُبُ
X
നാം രേഖപ്പെടുത്തുന്നുണ്ട്
مَا يَقُولُ
X
അവന്‍ പറയുന്നത്
وَنَمُدُّ
X
നാം നീട്ടിക്കൊടുക്കും
لَهُ
X
അവന്ന്
مِنَ الْعَذَابِ
X
ശിക്ഷയില്‍നിന്നും
مَدًّا
X
ഒരു നീട്ടിക്കൊടുക്കല്‍
﴿19:79﴾ وَلَئِن مَّسَّتْهُمْ
X
അവരെ സ്പര്‍ശിച്ചാല്‍
نَفْحَةٌ
X
നേരിയ കാറ്റ്
مِّنْ عَذَابِ
X
ശിക്ഷയില്‍ നിന്നുള്ള
رَبِّكَ
X
താങ്കളുടെ നാഥന്റെ
لَيَقُولُنَّ
X
അവര്‍ പറയുക തന്നെ ചെയ്യും
يَا وَيْلَنَا
X
ഹാ ഞങ്ങളുടെ ദൗര്‍ഭാഗ്യം
إِنَّا كُنَّا
X
തീര്‍ച്ചയായും ഞങ്ങളായിരുന്നു
ظَالِمِينَ
X
അക്രമികള്‍
﴿21:46﴾ كُتِبَ
X
രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു
عَلَيْهِ
X
അവന്റെ കാര്യത്തില്‍
أَنَّهُ
X
തീര്‍ച്ചയായും
مَن تَوَلَّاهُ
X
അവനെ മിത്രമായി സ്വീകരിക്കുന്നവന്‍
فَأَنَّهُ
X
നിശ്ചയമായും
يُضِلُّهُ
X
അവനെ അവന്‍ പിഴപ്പിക്കും
وَيَهْدِيهِ
X
അവനെ നയിക്കുകയും ചെയ്യും
إِلَىٰ عَذَابِ
X
ശിക്ഷയിലേക്ക്
السَّعِيرِ
X
നരകത്തിന്റെ
﴿22:4﴾ وَيَسْتَعْجِلُونَكَ
X
അവര്‍ താങ്കളോട് ധൃതികൂട്ടുന്നു
بِالْعَذَابِ
X
ശിക്ഷക്കുവേണ്ടി
وَلَن يُخْلِفَ اللَّهُ
X
അല്ലാഹു ലംഘിക്കുകയില്ല
وَعْدَهُۚ
X
അവന്റെ കരാര്‍
وَإِنَّ يَوْمًا
X
നിശ്ചയമായും ഒരു ദിവസം
عِندَ
X
അടുത്ത്
رَبِّكَ
X
താങ്കളുടെ നാഥന്റെ
كَأَلْفِ
X
ആയിരം പോലെയാണ്
سَنَةٍ
X
വര്‍ഷം
مِّمَّا تَعُدُّونَ
X
നിങ്ങള്‍ കണക്കാക്കുന്ന
﴿22:47﴾ حَتَّىٰ إِذَا أَخَذْنَا
X
അങ്ങനെ നാം പിടികൂടിയപ്പോള്‍
مُتْرَفِيهِم
X
അവരിലെ സുഖലോലുപരെ
بِالْعَذَابِ
X
ശിക്ഷയാല്‍
إِذَا هُمْ
X
അപ്പോള്‍ അവരതാ
يَجْأَرُونَ
X
അവര്‍ നിലവിളിക്കുന്നു
﴿23:64﴾ وَلَقَدْ أَخَذْنَاهُم
X
തീര്‍ച്ചയായും നാം അവരെ പിടികൂടി
بِالْعَذَابِ
X
ശിക്ഷയാല്‍
فَمَا اسْتَكَانُوا
X
അവര്‍ കീഴൊതുങ്ങിയില്ല
لِرَبِّهِمْ
X
അവരുടെ നാഥന്
وَمَا يَتَضَرَّعُونَ
X
അവര്‍ വിനയം കാണിക്കുന്നുമില്ല
﴿23:76﴾ أَفَبِعَذَابِنَا
X
നമ്മുടെ ശിക്ഷ കിട്ടാനാണോ
يَسْتَعْجِلُونَ
X
ഇക്കൂട്ടര്‍ ധൃതികൂട്ടുന്നത്
﴿26:204﴾ أُولَٰئِكَ
X
അവര്‍
الَّذِينَ
X
ഒരു വിഭാഗമാണ്
لَهُمْ
X
അവര്‍ക്കുണ്ട്
سُوءُ الْعَذَابِ
X
കഠിന ശിക്ഷ
وَهُمْ
X
അവര്‍
فِي الْآخِرَةِ
X
പരലോകത്ത്
هُمُ
X
അവര്‍
الْأَخْسَرُونَ
X
ഏറ്റവും നഷ്ടം ഭവിക്കുന്നവര്‍
﴿27:5﴾ وَمِنَ النَّاسِ
X
ജനങ്ങളിലുണ്ട്
مَن يَقُولُ
X
പറയുന്നവര്‍
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
بِاللَّهِ
X
അല്ലാഹുവില്‍
فَإِذَا أُوذِيَ
X
എന്നാല്‍ അവര്‍ മര്‍ദ്ദിക്കപ്പെട്ടാല്‍
فِي اللَّهِ
X
അല്ലാഹുവിന്റെ കാര്യ(മാര്‍ഗ)ത്തില്‍
جَعَلَ
X
അവര്‍ കണക്കാക്കും
فِتْنَةَ النَّاسِ
X
ജനങ്ങളുടെ പീഡനത്തെ
كَعَذَابِ اللَّهِ
X
അല്ലാഹുവിന്റെ ശിക്ഷ പോലെ
وَلَئِن جَاءَ
X
വന്നുവെങ്കില്‍
نَصْرٌ
X
വല്ല സഹായവും
مِّن رَّبِّكَ
X
നിന്റെ നാഥനില്‍ നിന്ന്
لَيَقُولُنَّ
X
(വിശ്വാസികളോട്) അവര്‍ പറയുക തന്നെ ചെയ്യും
إِنَّا كُنَّا
X
തീര്‍ച്ചയായും ഞങ്ങള്‍ ഉണ്ടായിരുന്നല്ലോ
مَعَكُمْۚ
X
നിങ്ങളോടൊപ്പം
أَوَلَيْسَ اللَّهُ
X
അല്ലാഹു അല്ലയോ
بِأَعْلَمَ
X
നന്നായി അറിയുന്നവന്‍
بِمَا فِي صُدُورِ
X
മനസ്സുകളിലുള്ളത്
الْعَالَمِينَ
X
ലോകരുടെ
﴿29:10﴾ أَئِنَّكُمْ لَتَأْتُونَ
X
നിങ്ങള്‍ സമീപിക്കുക തന്നെ ചെയ്യുകയോ
الرِّجَالَ
X
പുരുഷന്‍മാരെ
وَتَقْطَعُونَ
X
നിങ്ങള്‍ കൈവെടിയുന്നു, നിങ്ങള്‍ ലംഘിക്കുന്നു
السَّبِيلَ
X
(പ്രകൃതിപരമായ) മാര്‍ഗം
وَتَأْتُونَ
X
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നു
فِي نَادِيكُمُ
X
നിങ്ങളുടെ സദസ്സുകളില്‍
الْمُنكَرَۖ
X
നീചകൃത്യങ്ങള്‍
فَمَا كَانَ
X
അപ്പോള്‍ ആയിരുന്നില്ല
جَوَابَ
X
പ്രതികരണം
قَوْمِهِ
X
തന്റെ ജനതയുടെ
إِلَّا أَن قَالُوا
X
അവര്‍ പറഞ്ഞതല്ലാതെ
ائْتِنَا
X
നീ ഞങ്ങള്‍ക്ക് കൊണ്ടുവരിക
بِعَذَابِ اللَّهِ
X
അല്ലാഹുവിന്റെ ശിക്ഷ
إِن كُنتَ
X
നീയെങ്കില്‍
مِنَ الصَّادِقِينَ
X
സത്യവാന്‍മാരില്‍
﴿29:29﴾ وَيَسْتَعْجِلُونَكَ
X
അവര്‍ നിന്നോട് ധൃതി കൂട്ടുന്നു
بِالْعَذَابِۚ
X
ശിക്ഷക്കായി
وَلَوْلَا
X
ഇല്ലായിരുന്നെങ്കില്‍
أَجَلٌ
X
ഒരവധി
مُّسَمًّى
X
നിര്‍ണയിക്കപ്പെട്ട
لَّجَاءَهُمُ
X
അവര്‍ക്ക് (ഇതിനകം) വന്നെത്തുക തന്നെ ചെയ്യുമായിരുന്നു
الْعَذَابُ
X
ശിക്ഷ
وَلَيَأْتِيَنَّهُم
X
അതവരില്‍ വന്നെത്തുക തന്നെ ചെയ്യും
بَغْتَةً
X
പെട്ടെന്ന്
وَهُمْ
X
അവരായിരിക്കെ
لَا يَشْعُرُونَ
X
അവര്‍ അറിയുന്നില്ല
﴿29:53﴾ يَسْتَعْجِلُونَكَ
X
അവര്‍ നിന്നോട് ധൃതി കൂട്ടുന്നു
بِالْعَذَابِ
X
ശിക്ഷക്കായി
وَإِنَّ جَهَنَّمَ
X
നിശ്ചയം നരകം
لَمُحِيطَةٌ
X
വലയം ചെയ്യുന്നതാണ്
بِالْكَافِرِينَ
X
സത്യനിഷേധികളെ
﴿29:54﴾ وَأَمَّا الَّذِينَ كَفَرُوا
X
എന്നാല്‍ സത്യത്തെ നിഷേധിച്ചവര്‍
وَكَذَّبُوا
X
അവര്‍ തള്ളിപ്പറയുകയും ചെയ്തു
بِآيَاتِنَا
X
നമ്മുടെ വചനങ്ങളെ
وَلِقَاءِ الْآخِرَةِ
X
പരലോകത്തില്‍ നാമുമായി കണ്ടുമുട്ടുന്നതിനെയും
فَأُولَٰئِكَ
X
അവര്‍
فِي الْعَذَابِ
X
ശിക്ഷക്കായി
مُحْضَرُونَ
X
ഹാജരാക്കപ്പെടുന്നവരാണ്
﴿30:16﴾ وَإِذَا قِيلَ
X
പറയപ്പെട്ടാല്‍
لَهُمُ
X
അവരോട്
اتَّبِعُوا
X
നിങ്ങള്‍ പിന്‍പറ്റുവിന്‍ (എന്ന്)
مَا أَنزَلَ
X
ഇറക്കിയതിനെ, അവതരിപ്പിച്ചതിനെ
اللَّهُ
X
അല്ലാഹു
قَالُوا
X
അവര്‍ പറയും
بَلْ
X
എന്നാല്‍, അല്ല
نَتَّبِعُ
X
ഞങ്ങള്‍ പിന്‍പറ്റും, പിന്‍പറ്റുന്നു
مَا
X
യാതൊന്നിനെ
وَجَدْنَا
X
ഞങ്ങള്‍ കണ്ടു
عَلَيْهِ
X
അതിന്‍മേല്‍, അതുപ്രകാരം
آبَاءَنَاۚ
X
ഞങ്ങളുടെ പിതാക്കളെ
أَوَلَوْ كَانَ
X
ആയിരുന്നാലുമോ
الشَّيْطَانُ
X
പിശാച്
يَدْعُوهُمْ
X
അവരെ ക്ഷണിക്കുന്നു
إِلَىٰ عَذَابِ
X
ശിക്ഷയിലേക്ക്
السَّعِيرِ
X
ജ്വലിക്കുന്ന നരകത്തിന്റെ, അഗ്നിയുടെ
وَلَنُذِيقَنَّهُم
X
തീര്‍ച്ചയായും നാം അവരെ അനുഭവിപ്പിക്കും
مِّنَ الْعَذَابِ
X
ശിക്ഷ(യില്‍ നിന്ന്)
الْأَدْنَىٰ
X
ചെറിയ
دُونَ الْعَذَابِ
X
ശിക്ഷയുടെ പുറമെ
الْأَكْبَرِ
X
ഏറ്റവും വലിയ
لَعَلَّهُمْ
X
അവര്‍ ആയേക്കാം
يَرْجِعُونَ
X
അവര്‍ (സത്യത്തിലേക്ക്) മടങ്ങുന്നു
﴿32:21﴾ رَبَّنَا
X
ഞങ്ങളുടെ നാഥാ
آتِهِمْ
X
അവര്‍ക്കു നീ നല്‍കേണമേ
ضِعْفَيْنِ
X
രണ്ടിരട്ടി
مِنَ الْعَذَابِ
X
ശിക്ഷ
وَالْعَنْهُمْ
X
അവരെ നീ ശപിക്കുകയും ചെയ്യേണമേ
لَعْنًا
X
ശപിക്കല്‍
كَبِيرًا
X
കൊടിയ, വലിയ
﴿33:68﴾ أَفْتَرَىٰ
X
അയാള്‍ കെട്ടിച്ചമച്ചതാണോ
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
كَذِبًا
X
കള്ളം
أَم بِهِ
X
അതല്ല, അയാള്‍ക്കുണ്ടോ
جِنَّةٌۗ
X
ഭ്രാന്ത്
بَلِ
X
എന്നാല്‍
الَّذِينَ لَا يُؤْمِنُونَ
X
വിശ്വസിക്കാത്തവര്‍
بِالْآخِرَةِ
X
പരലോകത്തില്‍
فِي الْعَذَابِ
X
ശിക്ഷയിലാകുന്നു
وَالضَّلَالِ
X
വഴികേടിലും
الْبَعِيدِ
X
വിദൂരമായ
﴿34:8﴾ وَلِسُلَيْمَانَ
X
സുലൈമാന്(നാം അധീനപ്പെടുത്തിക്കൊടുത്തു)
الرِّيحَ
X
കാറ്റിനെ
غُدُوُّهَا
X
അതിന്റെ പ്രഭാത സഞ്ചാരം
شَهْرٌ
X
ഒരു മാസത്തെ ദൂരമാണ്
وَرَوَاحُهَا
X
അതിന്റെ സായാഹ്ന സഞ്ചാരവും
شَهْرٌۖ
X
ഒരു മാസത്തെ ദൂരമാണ്
وَأَسَلْنَا
X
നാം ഒഴുക്കിക്കൊടുത്തു
لَهُ
X
അദ്ദേഹത്തിന്
عَيْنَ
X
ഉറവ
الْقِطْرِۖ
X
ഉരുകിയ ചെമ്പിന്റെ
وَمِنَ الْجِنِّ
X
ജിന്നുകളില്‍ നിന്നുണ്ടായിരുന്നു
مَن يَعْمَلُ
X
ജോലി ചെയ്യുന്നവര്‍
بَيْنَ يَدَيْهِ
X
അദ്ദേഹത്തിന്റെ മുമ്പാകെ
بِإِذْنِ رَبِّهِۖ
X
തന്റെ നാഥന്റെ നിര്‍ദേശാനുസാരം
وَمَن يَزِغْ
X
ആരെങ്കിലും ലംഘിച്ചാല്‍
مِنْهُمْ
X
അവരില്‍
عَنْ أَمْرِنَا
X
നമ്മുടെ കല്‍പന
نُذِقْهُ
X
നാമവനെ ആസ്വദിപ്പിക്കും
مِنْ عَذَابِ
X
ശിക്ഷ
السَّعِيرِ
X
ആളിക്കത്തുന്ന നരകത്തിലെ
﴿34:12﴾ فَلَمَّا قَضَيْنَا
X
പിന്നീട് നാം വിധിച്ചപ്പോള്‍
عَلَيْهِ
X
അദ്ദേഹത്തിന് (സുലൈമാന്)
الْمَوْتَ
X
മരണം
مَا دَلَّهُمْ
X
അവരെ (ജിന്നുകളെ) അറിയിച്ചില്ല
عَلَىٰ مَوْتِهِ
X
അദ്ദേഹത്തിന്റെ മരണം
إِلَّا دَابَّةُ الْأَرْضِ
X
ചിതലുകളല്ലാതെ
تَأْكُلُ
X
തിന്നുകൊണ്ടിരുന്ന
مِنسَأَتَهُۖ
X
അദ്ദേഹത്തിന്റെ ഊന്നുവടി
فَلَمَّا خَرَّ
X
അങ്ങനെ അദ്ദേഹം നിലം പതിച്ചപ്പോള്‍
تَبَيَّنَتِ
X
ബോധ്യമായി, വ്യക്തമായി
الْجِنُّ
X
ജിന്നുകള്‍ക്ക്
أَن لَّوْ كَانُوا يَعْلَمُونَ
X
തങ്ങള്‍ക്ക് അറിയുമായിരുന്നെങ്കില്‍ എന്ന്
الْغَيْبَ
X
അദൃശ്യകാര്യങ്ങള്‍
مَا لَبِثُوا
X
തങ്ങള്‍ക്ക് കഴിഞ്ഞുകൂടേണ്ടിവരില്ലായിരുന്നു
فِي الْعَذَابِ
X
ശിക്ഷയില്‍
الْمُهِينِ
X
അപമാനകരമായ
﴿34:14﴾ وَالَّذِينَ يَسْعَوْنَ
X
ശ്രമിക്കുന്നവര്‍
فِي آيَاتِنَا
X
നമ്മുടെ വചനങ്ങളില്‍
مُعَاجِزِينَ
X
തോല്‍പിക്കാനായി
أُولَٰئِكَ
X
അവര്‍
فِي الْعَذَابِ
X
ശിക്ഷയില്‍
مُحْضَرُونَ
X
ഹാജറാക്കപ്പെടുന്നവരാകുന്നു
﴿34:38﴾ وَالَّذِينَ كَفَرُوا
X
സത്യം നിഷേധിച്ചവര്‍
لَهُمْ
X
അവര്‍ക്കുള്ളതാണ്
نَارُ جَهَنَّمَ
X
നരകാഗ്നി
لَا يُقْضَىٰ
X
(മരണം) വിധിക്കപ്പെടുകയില്ല
عَلَيْهِمْ
X
അവരുടെമേല്‍
فَيَمُوتُوا
X
എങ്കില്‍ അവര്‍ക്ക് മരിക്കാമായിരുന്നു
وَلَا يُخَفَّفُ
X
ഇളവ് നല്‍കപ്പെടുകയില്ല (ലഭിക്കുകയില്ല)
عَنْهُم
X
അവര്‍ക്ക്
مِّنْ عَذَابِهَاۚ
X
അതിലെ (നരകത്തിലെ) ശിക്ഷയില്‍നിന്ന്
كَذَٰلِكَ
X
അപ്രകാരമാണ്
نَجْزِي
X
നാം പ്രതിഫലം നല്‍കുക
كُلَّ كَفُورٍ
X
എല്ലാ നന്ദികെട്ടവര്‍ക്കും
﴿35:36﴾ فَإِنَّهُمْ
X
നിശ്ചയമായും അവര്‍
يَوْمَئِذٍ
X
അന്ന്
فِي الْعَذَابِ
X
ശിക്ഷയില്‍
مُشْتَرِكُونَ
X
പങ്കാളികളായിരിക്കും
﴿37:33﴾ إِنَّكُمْ
X
തീര്‍ച്ചയായും നിങ്ങള്‍
لَذَائِقُو
X
അനുഭവിക്കേണ്ടവര്‍ തന്നെ
الْعَذَابِ
X
ശിക്ഷ
الْأَلِيمِ
X
നോവേറിയ
﴿37:38﴾ أَفَبِعَذَابِنَا
X
നമ്മുടെ ശിക്ഷക്കുവേണ്ടിയാണോ?
يَسْتَعْجِلُونَ
X
ഇവരിങ്ങനെ തിടുക്കംകൂട്ടുന്നത്
﴿37:176﴾ أَأُنزِلَ
X
അവതരിപ്പിക്കപ്പെട്ടിരിക്കുകയാണോ
عَلَيْهِ
X
ഇവന്റെ മേല്‍
الذِّكْرُ
X
ഉല്‍ബോധനം
مِن بَيْنِنَاۚ
X
നമുക്കിടയില്‍ നിന്ന്
بَلْ
X
അല്ല
هُمْ
X
ഇവര്‍
فِي شَكٍّ
X
സംശയത്തിലാകുന്നു
مِّن ذِكْرِيۖ
X
എന്റെ ഉല്‍ബോധനത്തെപ്പറ്റി
بَل
X
അല്ല
لَّمَّا يَذُوقُوا
X
ഇവര്‍ ഇതുവരെ ആസ്വദിച്ചിട്ടില്ല
عَذَابِ
X
എന്റെ ശിക്ഷ
﴿38:8﴾ أَفَمَنْ
X
അപ്പോള്‍ യാതൊരുവനോ
حَقَّ
X
സ്ഥിരപ്പെട്ടു കഴിഞ്ഞു
عَلَيْهِ
X
അവന്റെ കാര്യത്തില്‍
كَلِمَةُ الْعَذَابِ
X
ശിക്ഷാ വചനം
أَفَأَنتَ
X
അപ്പോള്‍ നീയാണോ, നിനക്കാവുമോ
تُنقِذُ
X
നീ രക്ഷിക്കുന്നു
مَن فِي النَّارِ
X
നരകത്തീയിലുള്ളവനെ
﴿39:19﴾ أَفَمَن يَتَّقِي
X
എന്നാല്‍ തടുക്കേണ്ടി വരുന്നവനോ
بِوَجْهِهِ
X
സ്വന്തം മുഖംകൊണ്ട്
سُوءَ الْعَذَابِ
X
കഠിനമായ ശിക്ഷയെ
يَوْمَ الْقِيَامَةِۚ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
وَقِيلَ
X
പറയപ്പെടും
لِلظَّالِمِينَ
X
അതിക്രമികളോട്
ذُوقُوا
X
നിങ്ങള്‍ ആസ്വദിക്കുക
مَا كُنتُمْ تَكْسِبُونَ
X
നിങ്ങള്‍ സമ്പാദിച്ചുകൊണ്ടിരുന്നത്
﴿39:24﴾ وَلَوْ أَنَّ لِلَّذِينَ ظَلَمُوا
X
അതിക്രമം കാണിച്ചവരുടെ വശമുണ്ടെങ്കില്‍
مَا فِي الْأَرْضِ
X
ഭൂമിയിലുള്ളത്
جَمِيعًا
X
മുഴുവന്‍
وَمِثْلَهُ
X
അതിനു തുല്യമായതും
مَعَهُ
X
അതോടൊപ്പം
لَافْتَدَوْا
X
അവര്‍ പിഴയായി നല്‍കുമായിരുന്നു
بِهِ
X
അതത്രയും
مِن سُوءِ الْعَذَابِ
X
കടുത്ത ശിക്ഷയില്‍ നിന്ന് (രക്ഷപ്പെടാന്‍)
يَوْمَ الْقِيَامَةِۚ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
وَبَدَا لَهُم
X
വെളിപ്പെടുകയും ചെയ്തു
مِّنَ
X
അവര്‍ക്ക്
اللَّهِ
X
അല്ലാഹുവിങ്കല്‍ നിന്ന്
مَا لَمْ يَكُونُوا يَحْتَسِبُونَ
X
അവര്‍ കണക്കിലെടുക്കാതിരുന്നത്
﴿39:47﴾ وَسِيقَ
X
തെളിക്കപ്പെടുന്നു
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
إِلَىٰ جَهَنَّمَ
X
നരകത്തിലേക്ക്
زُمَرًاۖ
X
കൂട്ടം കൂട്ടമായി
حَتَّىٰ إِذَا جَاءُوهَا
X
അങ്ങനെ അവര്‍ അതിനടുത്തെത്തിയാല്‍
فُتِحَتْ
X
തുറക്കപ്പെടും
أَبْوَابُهَا
X
അതിന്റെ കവാടങ്ങള്‍
وَقَالَ
X
പറയും
لَهُمْ
X
അവരോട്
خَزَنَتُهَا
X
അതിന്റെ കാവല്‍ക്കാര്‍
أَلَمْ يَأْتِكُمْ
X
നിങ്ങളിലേക്ക് വന്നെത്തിയിരുന്നില്ലേ
رُسُلٌ
X
ദൈവദൂതന്‍മാര്‍
مِّنكُمْ
X
നിങ്ങളില്‍ നിന്നു തന്നെയുള്ള
يَتْلُونَ
X
അവര്‍ ഓതികേള്‍പ്പിക്കുന്നു
عَلَيْكُمْ
X
നിങ്ങള്‍ക്ക്
آيَاتِ
X
വചനങ്ങള്‍
رَبِّكُمْ
X
നിങ്ങളുടെ നാഥന്റെ
وَيُنذِرُونَكُمْ
X
അവര്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കുകയും ചെയ്യുന്നു
لِقَاءَ
X
കണ്ടുമുട്ടുന്നതിനെപ്പറ്റി
يَوْمِكُمْ هَٰذَاۚ
X
നിങ്ങളുടെ ഈ ദിവസത്തെ
قَالُوا
X
അവര്‍ പറയും
بَلَىٰ
X
അതെ
وَلَٰكِنْ
X
പക്ഷേ
حَقَّتْ
X
സ്ഥിരപ്പെട്ടുകഴിഞ്ഞു
كَلِمَةُ
X
വചനം
الْعَذَابِ
X
ശിക്ഷയുടെ
عَلَى الْكَافِرِينَ
X
സത്യനിഷേധികളുടെമേല്‍
﴿39:71﴾ فَوَقَاهُ
X
അപ്പോള്‍ അദ്ദേഹത്തെ രക്ഷിച്ചു
اللَّهُ
X
അല്ലാഹു
سَيِّئَاتِ
X
തിന്‍മകളില്‍ നിന്ന്
مَا مَكَرُواۖ
X
അവര്‍ പ്രയോഗിച്ച കുതന്ത്രങ്ങളുടെ
وَحَاقَ
X
വലയം ചെയ്യുകയുണ്ടായി
بِآلِ فِرْعَوْنَ
X
ഫിര്‍ഔന്റെ ആളുകളെ
سُوءُ الْعَذَابِ
X
കടുത്ത ശിക്ഷ
﴿40:45﴾ النَّارُ
X
നരകത്തീ
يُعْرَضُونَ
X
അവര്‍ പ്രദര്‍ശിപ്പിക്കപ്പെടും
عَلَيْهَا
X
അതിന്നു മുമ്പില്‍
غُدُوًّا
X
രാവിലെ
وَعَشِيًّاۖ
X
വൈകുന്നേരവും
وَيَوْمَ تَقُومُ
X
നിലവില്‍ വരുന്ന ദിവസം
السَّاعَةُ
X
അന്ത്യസമയം
أَدْخِلُوا
X
നിങ്ങള്‍ പ്രവേശിപ്പിക്കുക
آلَ فِرْعَوْنَ
X
ഫിര്‍ഔന്റെ ആളുകളെ
أَشَدَّ الْعَذَابِ
X
കൊടിയ ശിക്ഷയില്‍
﴿40:46﴾ وَقَالَ
X
പറയും
الَّذِينَ فِي النَّارِ
X
നരകത്തിലുള്ളവര്‍
لِخَزَنَةِ
X
കാവല്‍ക്കാരോട്
جَهَنَّمَ
X
നരകത്തിന്റെ
ادْعُوا
X
നിങ്ങള്‍ പ്രാര്‍ഥിച്ചാലും
رَبَّكُمْ
X
നിങ്ങളുടെ നാഥനോട്
يُخَفِّفْ عَنَّا
X
അവന്‍ ഞങ്ങള്‍ക്ക് ലഘൂകരിച്ചു തരട്ടെ
يَوْمًا
X
ഒരു ദിവസം
مِّنَ الْعَذَابِ
X
ശിക്ഷയില്‍ നിന്ന്
﴿40:49﴾ وَأَمَّا ثَمُودُ
X
എന്നാല്‍ സമൂദ് ഗോത്രം
فَهَدَيْنَاهُمْ
X
അവര്‍ക്ക് നാം സന്‍മാര്‍ഗം കാണിച്ചു കൊടുത്തു
فَاسْتَحَبُّوا
X
എന്നാല്‍ അവര്‍ ഇഷ്ടപ്പെട്ടു
الْعَمَىٰ
X
അന്ധതയെ
عَلَى الْهُدَىٰ
X
സന്മാര്‍ഗത്തേക്കാള്‍
فَأَخَذَتْهُمْ
X
അതിനാല്‍ അവരെ പിടികൂടി
صَاعِقَةُ الْعَذَابِ
X
കൊടിയ ശിക്ഷ
الْهُونِ
X
അപമാനകരമായ
بِمَا كَانُوا يَكْسِبُونَ
X
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്റെ ഫലമായി
﴿41:17﴾ وَلَن يَنفَعَكُمُ
X
അവന്‍ നിങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്നില്ല
الْيَوْمَ
X
ഇന്ന്
إِذ ظَّلَمْتُمْ
X
നിങ്ങള്‍ അക്രമം പ്രവര്‍ത്തിച്ചിരിക്കെ
أَنَّكُمْ
X
തീര്‍ച്ചയായും നിങ്ങളാണ്
فِي الْعَذَابِ
X
ശിക്ഷയില്‍
مُشْتَرِكُونَ
X
പങ്കാളികള്‍
﴿43:39﴾ وَمَا نُرِيهِم
X
അവര്‍ക്കു നാം കാണിച്ചുകൊടുത്തിരുന്നില്ല
مِّنْ آيَةٍ
X
ഒരു തെളിവും
إِلَّا هِيَ أَكْبَرُ
X
അത് ഗംഭീരമായിട്ടല്ലാതെ
مِنْ أُخْتِهَاۖ
X
അതിന്റെ സഹോദരിയെക്കാള്‍
وَأَخَذْنَاهُم
X
നാം അവരെ പിടികൂടുകയും ചെയ്തു
بِالْعَذَابِ
X
ശിക്ഷയാല്‍
لَعَلَّهُمْ يَرْجِعُونَ
X
അവര്‍ തിരിച്ചുവരാന്‍വേണ്ടി
﴿43:48﴾ فَاخْتَلَفَ
X
അപ്പോള്‍ ഭിന്നിച്ചു
الْأَحْزَابُ
X
കക്ഷികള്‍
مِن بَيْنِهِمْۖ
X
അവര്‍ക്കിടയില്‍നിന്ന്
فَوَيْلٌ
X
അതിനാല്‍ മഹാനാശം
لِّلَّذِينَ ظَلَمُوا
X
അതിക്രമം പ്രവര്‍ത്തിച്ചവര്‍ക്ക്
مِنْ عَذَابِ
X
ശിക്ഷയാല്‍
يَوْمٍ
X
ഒരു നാളിലെ
أَلِيمٍ
X
വേദനയേറിയ
﴿43:65﴾ إِنَّ الْمُجْرِمِينَ
X
തീര്‍ച്ചയായും കുറ്റവാളികള്‍
فِي عَذَابِ
X
ശിക്ഷയില്‍
جَهَنَّمَ
X
നരകത്തിലെ
خَالِدُونَ
X
നിത്യവാസികളാണ്
﴿43:74﴾ إِنَّا
X
തീര്‍ച്ചയായും നാം
كَاشِفُو الْعَذَابِ
X
ശിക്ഷ ഒഴിവാക്കും
قَلِيلًاۚ
X
അല്‍പം
إِنَّكُمْ
X
എന്നാലും നിങ്ങള്‍
عَائِدُونَ
X
(പഴയ അവസ്ഥയിലേക്ക്) മടങ്ങുകതന്നെ ചെയ്യും
﴿44:15﴾ وَلَقَدْ
X
തീര്‍ച്ചയായും
نَجَّيْنَا
X
നാം രക്ഷിച്ചു
بَنِي إِسْرَائِيلَ
X
ഇസ്രായേല്‍ മക്കളെ
مِنَ الْعَذَابِ
X
ശിക്ഷയില്‍നിന്ന്
الْمُهِينِ
X
നിന്ദ്യമായ
﴿44:30﴾ ثُمَّ
X
പിന്നെ
صُبُّوا
X
ഒഴിക്കൂ
فَوْقَ رَأْسِهِ
X
അവന്റെ തലക്കുമുകളില്‍
مِنْ عَذَابِ
X
ശിക്ഷ
الْحَمِيمِ
X
തിളച്ച വെള്ളം
﴿44:48﴾ الَّذِي جَعَلَ
X
കല്‍പിച്ചവനും (ആക്കി)
مَعَ اللَّهِ
X
അല്ലാഹുവോടൊപ്പം
إِلَٰهًا
X
ദൈവത്തെ
آخَرَ
X
മറ്റൊരു
فَأَلْقِيَاهُ
X
നിങ്ങള്‍ അവനെ ഇടുക
فِي الْعَذَابِ
X
ശിക്ഷയില്‍
الشَّدِيدِ
X
കഠിനമായ
﴿50:26﴾ فَكَيْفَ
X
അപ്പോള്‍ എങ്ങനെ
كَانَ
X
ആയിരുന്നു
عَذَابِي
X
എന്റെ ശിക്ഷ
وَنُذُرِ
X
എന്റെ താക്കീതുകളും
﴿54:16﴾ كَذَّبَتْ
X
നിഷേധിച്ചു
عَادٌ
X
ആദ് സമുദായം
فَكَيْفَ
X
അപ്പോള്‍ എങ്ങനെ
كَانَ
X
ആയിരുന്നു
عَذَابِي
X
എന്റെ ശിക്ഷ
وَنُذُرِ
X
എന്റെ താക്കീതുകളും
﴿54:18﴾ فَكَيْفَ
X
അപ്പോള്‍ എങ്ങനെ
كَانَ
X
ആയിരുന്നു
عَذَابِي
X
എന്റെ ശിക്ഷ
وَنُذُرِ
X
എന്റെ താക്കീതുകളും
﴿54:21﴾ فَكَيْفَ
X
അപ്പോള്‍ എങ്ങനെ
كَانَ
X
ആയിരുന്നു
عَذَابِي
X
എന്റെ ശിക്ഷ
وَنُذُرِ
X
എന്റെ താക്കീതുകളും
﴿54:30﴾ وَلَقَدْ رَاوَدُوهُ
X
അവര്‍ അദ്ദേഹത്തോട് വിട്ടുകൊടുക്കാനാവശ്യപ്പെട്ടു
عَن ضَيْفِهِ
X
അദ്ദേഹത്തിന്റെ അതിഥികളെ
فَطَمَسْنَا
X
അപ്പോള്‍ നാം തുടച്ചുമായിച്ചു
أَعْيُنَهُمْ
X
അവരുടെ കണ്ണുകളെ
فَذُوقُوا
X
നിങ്ങള്‍ ആസ്വദിച്ചുകൊള്ളുക
عَذَابِي
X
എന്റെ ശിക്ഷ
وَنُذُرِ
X
എന്റെ താക്കീതുകളും
﴿54:37﴾ فَذُوقُوا
X
നിങ്ങള്‍ അനുഭവിച്ചുകൊള്ളുക
عَذَابِي
X
എന്റെ ശിക്ഷ
وَنُذُرِ
X
എന്റെ താക്കീതുകളും
﴿54:39﴾ يُبَصَّرُونَهُمْۚ
X
അവര്‍ക്ക് അവരെ കാണിക്കപ്പെടും
يَوَدُّ
X
കൊതിക്കും
الْمُجْرِمُ
X
കുറ്റവാളി
لَوْ يَفْتَدِي
X
താന്‍ പ്രായശ്ചിത്തമായി നല്‍കിയെങ്കില്‍
مِنْ عَذَابِ
X
ശിക്ഷയില്‍നിന്ന് (ഒഴിവാകാന്‍)
يَوْمِئِذٍ
X
അന്നാളിലെ
بِبَنِيهِ
X
തന്റെ സന്താനങ്ങളെ
﴿70:11﴾ وَالَّذِينَ
X
യാതൊരുത്തരും
هُم
X
അവര്‍
مِّنْ عَذَابِ
X
ശിക്ഷയെസംബന്ധിച്ച്
رَبِّهِم
X
അവരുടെ നാഥന്റെ
مُّشْفِقُونَ
X
പേടിയുള്ളവരാണ്
﴿70:27﴾