Repeated Words in Quran

< >
Total Found : 74
خَتَمَ اللَّهُ
X
അല്ലാഹു മുദ്രവെച്ചിരിക്കുന്നു
عَلَىٰ قُلُوبِهِمْ
X
അവരുടെ ഹൃദയങ്ങളില്‍
وَعَلَىٰ سَمْعِهِمْۖ
X
അവരുടെ കാതിനും
وَعَلَىٰ أَبْصَارِهِمْ
X
അവരുടെ കണ്ണുകളിലുണ്ട്
غِشَاوَةٌۖ
X
മൂടി
وَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
عَظِيمٌ
X
കൊടിയ
﴿2:7﴾ فِي قُلُوبِهِم
X
അവരുടെ മനസ്സുകളിലുണ്ട്
مَّرَضٌ
X
രോഗം
فَزَادَهُمُ
X
അവര്‍ക്ക് വര്‍ദ്ധിപ്പിച്ചു
اللَّهُ
X
അല്ലാഹു
مَرَضًاۖ
X
രോഗത്തെ
وَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
നോവിക്കുന്ന, നോവേറിയ
بِمَا كَانُوا
X
അവര്‍ ആയിക്കൊണ്ടിരുന്നതിനാല്‍
يَكْذِبُونَ
X
അവര്‍ കള്ളം പറയുന്നു
﴿2:10﴾ بِئْسَمَا اشْتَرَوْا
X
അവര്‍ വാങ്ങിയത് എത്രചീത്ത
بِهِ
X
അതിന് പകരം
أَنفُسَهُمْ
X
സ്വന്തത്തെ
أَن يَكْفُرُوا
X
അതായത് അവര്‍ നിഷേധിച്ചത്
بِمَا أَنزَلَ اللَّهُ
X
അല്ലാഹു അവതരിപ്പിച്ചതിനെ
بَغْيًا
X
അമര്‍ഷം കാരണം
أَن يُنَزِّلَ اللَّهُ
X
അല്ലാഹു അവതരിപ്പിക്കുന്നതിനാല്‍
مِن فَضْلِهِ
X
തന്റെ ഔദാര്യത്തില്‍നിന്ന്
عَلَىٰ مَن يَشَاءُ
X
താന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക്
مِنْ عِبَادِهِۖ
X
തന്റെ ദാസന്മാരില്‍
فَبَاءُوا
X
അതിനാല്‍ അവര്‍ മടങ്ങി
بِغَضَبٍ
X
കോപവുമായി
عَلَىٰ غَضَبٍۚ
X
കോപത്തിനുമേല്‍
وَلِلْكَافِرِينَ
X
സത്യനിഷേധികള്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
مُّهِينٌ
X
നിന്ദ്യമായ
﴿2:90﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
لَا تَقُولُوا
X
നിങ്ങള്‍ പറയരുത്
رَاعِنَا
X
‘റാഇനാ’ എന്ന്
وَقُولُوا
X
(മറിച്ച്) നിങ്ങള്‍ പറയുക
انظُرْنَا
X
‘ഉന്‍ളുര്‍നാ’ എന്ന്
وَاسْمَعُواۗ
X
നിങ്ങള്‍ ശ്രദ്ധാപുര്‍വം കേള്‍ക്കുകയും ചെയ്യുക
وَلِلْكَافِرِينَ
X
സത്യനിഷേധികള്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
നോവേറിയ
﴿2:104﴾ وَمَنْ
X
ആരുണ്ട്
أَظْلَمُ
X
കടുത്ത അക്രമി
مِمَّن
X
ഒരുവനെക്കാള്‍
مَّنَعَ
X
അവന്‍ വിലക്കി
مَسَاجِدَ اللَّهِ
X
അല്ലാഹുവിന്റെ പള്ളികളെ
أَن يُذْكَرَ
X
സ്മരിക്കപ്പെടുന്നത്
فِيهَا
X
അവയില്‍വെച്ച്
اسْمُهُ
X
അവന്റെ നാമം
وَسَعَىٰ
X
അവന്‍ ശ്രമിക്കുകയും ചെയ്തു
فِي خَرَابِهَاۚ
X
അവയുടെ നാശത്തിന്
أُولَٰئِكَ
X
അവര്‍
مَا كَانَ لَهُمْ
X
അവര്‍ക്ക് ആകാവതല്ല
أَن يَدْخُلُوهَا
X
അവയില്‍ പ്രവേശിക്കല്‍
إِلَّا خَائِفِينَۚ
X
പേടിക്കുന്നവരായിട്ടല്ലാതെ
لَهُمْ
X
അവര്‍ക്കുണ്ട്
فِي الدُّنْيَا
X
ഈ ലോകത്ത്
خِزْيٌ
X
അപമാനം
وَلَهُمْ
X
അവര്‍ക്കുണ്ട്
فِي الْآخِرَةِ
X
പരലോകത്ത്
عَذَابٌ
X
ശിക്ഷ
عَظِيمٌ
X
കഠിനമായ
﴿2:114﴾ إِنَّ الَّذِينَ
X
തീര്‍ച്ചയായും ഒരുകൂട്ടര്‍
يَكْتُمُونَ
X
അവര്‍ മറച്ചുവെക്കുന്നു
مَا أَنزَلَ اللَّهُ
X
അല്ലാഹു ഇറക്കിയത്
مِنَ الْكِتَابِ
X
വേദഗ്രന്ഥത്തില്‍ നിന്ന്
وَيَشْتَرُونَ
X
അവര്‍ വാങ്ങുന്നു
بِهِ
X
അതിന് പകരമായി
ثَمَنًا قَلِيلًاۙ
X
തുഛമായ വില
أُولَٰئِكَ
X
അക്കൂട്ടര്‍
مَا يَأْكُلُونَ
X
അവര്‍ ഭക്ഷിക്കുന്നില്ല
فِي بُطُونِهِمْ
X
അവരുടെ വയറുകളില്‍
إِلَّا النَّارَ
X
തീയല്ലാതെ
وَلَا يُكَلِّمُهُمُ
X
അവരോട് സംസാരിക്കുകയില്ല
اللَّهُ
X
അല്ലാഹു
يَوْمَ الْقِيَامَةِ
X
അന്ത്യനാളില്‍
وَلَا يُزَكِّيهِمْ
X
അവരെ ശുദ്ധീകരിക്കുകയുമില്ല
وَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
വേദനയേറിയ
﴿2:174﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
كُتِبَ عَلَيْكُمُ
X
നിങ്ങള്‍ക്ക് നിയമമാക്കപ്പെട്ടിരിക്കുന്നു
الْقِصَاصُ
X
പ്രതിക്രിയ
فِي الْقَتْلَىۖ
X
കൊല്ലപ്പെട്ടവരുടെ കാര്യത്തില്‍
الْحُرُّ بِالْحُرِّ
X
സ്വതന്ത്രനെങ്കില്‍ സ്വതന്ത്രന്‍
وَالْعَبْدُ بِالْعَبْدِ
X
അടിമക്ക് അടിമ
وَالْأُنثَىٰ بِالْأُنثَىٰۚ
X
സ്ത്രീയെങ്കില്‍ സ്ത്രീ
فَمَنْ عُفِيَ لَهُ
X
വല്ലവനും ഇളവ് ചെയ്യപ്പെട്ടാല്‍
مِنْ أَخِيهِ
X
തന്റെ സഹോദരനില്‍ നിന്ന്
شَيْءٌ
X
വല്ലതും
فَاتِّبَاعٌ
X
അപ്പോള്‍ അത് സ്വീകരിക്കലാണ്
بِالْمَعْرُوفِ
X
മാന്യമായി
وَأَدَاءٌ
X
കൊടുത്തുവീട്ടലുമാണ്
إِلَيْهِ
X
അവന്
بِإِحْسَانٍۗ
X
നല്ല നിലയില്‍
ذَٰلِكَ
X
അത്
تَخْفِيفٌ
X
ഒരിളവാണ്
مِّن رَّبِّكُمْ
X
നിങ്ങളുടെ നാഥനില്‍ നിന്നുള്ള
وَرَحْمَةٌۗ
X
കാരുണ്യവും
فَمَنِ اعْتَدَىٰ
X
വല്ലവനും അത് ലംഘിച്ചാല്‍
بَعْدَ ذَٰلِكَ
X
അതിന് ശേഷം
فَلَهُ
X
അവനുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
വേദനയേറിയ
﴿2:178﴾ مِن قَبْلُ
X
മുമ്പ്
هُدًى
X
സന്‍മാര്‍ഗമായി, വഴി കാണിക്കാനായി
لِّلنَّاسِ
X
മനുഷ്യര്‍ക്ക്
وَأَنزَلَ
X
അവന്‍ ഇറക്കുകയും ചെയ്തു
الْفُرْقَانَۗ
X
സത്യാസത്യ വിവേചന പ്രമാണം
إِنَّ
X
നിശ്ചയം
الَّذِينَ كَفَرُوا
X
നിഷേധിക്കുന്നവര്‍
بِآيَاتِ
X
വചനങ്ങളെ
اللَّهِ
X
അല്ലാഹുവിന്റെ
لَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
شَدِيدٌۗ
X
കഠിനമായ
وَاللَّهُ
X
അല്ലാഹു
عَزِيزٌ
X
പ്രതാപി
ذُو انتِقَامٍ
X
പ്രതികാരം ചെയ്യുന്നവന്‍
﴿3:4﴾ إِنَّ الَّذِينَ يَشْتَرُونَ
X
നിശ്ചയമായും വാങ്ങുന്നവര്‍
بِعَهْدِ اللَّهِ
X
അല്ലാഹുവോടുള്ള പ്രതിജ്ഞകൊണ്ട്
وَأَيْمَانِهِمْ
X
സ്വന്തം ശപഥങ്ങളും
ثَمَنًا
X
വില
قَلِيلًا
X
തുഛമായ
أُولَٰئِكَ
X
അവര്‍
لَا خَلَاقَ
X
ഒരു വിഹിതവുമില്ല
لَهُمْ
X
അവര്‍ക്ക്
فِي الْآخِرَةِ
X
പരലോകത്ത്
وَلَا يُكَلِّمُهُمُ
X
അവരോട് സംസാരിക്കുകയില്ല
اللَّهُ
X
അല്ലാഹു
وَلَا يَنظُرُ
X
നോക്കുകയുമില്ല
إِلَيْهِمْ
X
അവരിലേക്ക്
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പ്പുനാളില്‍
وَلَا يُزَكِّيهِمْ
X
അവരെ സംസ്കരിക്കുകയുമില്ല
وَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
നോവേറിയ
﴿3:77﴾ إِنَّ الَّذِينَ كَفَرُوا
X
നിശ്ചയം സത്യത്തെ നിഷേധിച്ചവര്‍
وَمَاتُوا
X
അവര്‍ മരിക്കുകയും ചെയ്തു
وَهُمْ كُفَّارٌ
X
അവര്‍ സത്യനിഷേധികളായിരിക്കെത്തന്നെ
فَلَن يُقْبَلَ
X
സ്വീകരിക്കപ്പെടുകയില്ല
مِنْ أَحَدِهِم
X
അവരില്‍ ഒരാളില്‍നിന്നും
مِّلْءُ الْأَرْضِ
X
ഭൂമി നിറയെ
ذَهَبًا
X
സ്വര്‍ണം
وَلَوِ افْتَدَىٰ
X
പ്രായശ്ചിത്തം നല്‍കിയാലും
بِهِۗ
X
അതിനെ, അതുകൊണ്ട്
أُولَٰئِكَ
X
അവര്‍
لَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
നോവേറിയ
وَمَا لَهُم
X
അവര്‍ക്കില്ല
مِّن نَّاصِرِينَ
X
സഹായികളില്‍ നിന്ന് (ആരും)
﴿3:91﴾ وَلَا تَكُونُوا
X
നിങ്ങളാവരുത്
كَالَّذِينَ تَفَرَّقُوا
X
(വിവിധ) കക്ഷികളായി വേര്‍പിരിഞ്ഞവരെപ്പോലെ
وَاخْتَلَفُوا
X
അവര്‍ ഭിന്നിക്കുകയും ചെയ്തു
مِن بَعْدِ
X
ശേഷം
مَا جَاءَهُمُ
X
അവര്‍ക്ക് വന്നതിന്
الْبَيِّنَاتُۚ
X
വ്യക്തമായ തെളിവുകള്‍
وَأُولَٰئِكَ
X
അവര്‍
لَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
عَظِيمٌ
X
ഭയങ്കരമായ
﴿3:105﴾ وَلَا يَحْزُنكَ
X
നിന്നെ ദുഃഖിപ്പിക്കാതിരിക്കട്ടെ
الَّذِينَ يُسَارِعُونَ
X
ധൃതിയില്‍ മുന്നേറുന്നവര്‍
فِي الْكُفْرِۚ
X
സത്യനിഷേധത്തില്‍
إِنَّهُمْ
X
നിശ്ചയം അവര്‍
لَن يَضُرُّوا اللَّهَ
X
അവര്‍ അല്ലാഹുവിന് ദോഷം വരുത്തുകയില്ല
شَيْئًاۗ
X
ഒട്ടും
يُرِيدُ اللَّهُ
X
അല്ലാഹു ഉദ്ദേശിക്കുന്നു
أَلَّا يَجْعَلَ
X
ആക്കാതിരിക്കാന്‍(നല്‍കാതിരിക്കാന്‍)
لَهُمْ
X
അവര്‍ക്ക്
حَظًّا
X
ഒരു വിഹിതവും
فِي الْآخِرَةِۖ
X
പരലോകത്ത്
وَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
عَظِيمٌ
X
കൊടിയ, ഭയങ്കരമായ
﴿3:176﴾ إِنَّ
X
നിശ്ചയം ഒരു കൂട്ടര്‍
الَّذِينَ اشْتَرَوُا
X
അവര്‍ വാങ്ങിയിരിക്കുന്നു
الْكُفْرَ
X
സത്യനിഷേധം
بِالْإِيمَانِ
X
സത്യവിശ്വാസത്തിന് പകരം
لَن يَضُرُّوا اللَّهَ
X
അവര്‍ അല്ലാഹുവിന് ദോഷം വരുത്തുകയില്ല
شَيْئًا
X
ഒട്ടും
وَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
വേദനയേറിയ
﴿3:177﴾ وَلَا يَحْسَبَنَّ
X
തീര്‍ച്ചയായും(ഒരിക്കലും) കരുതേണ്ടതില്ല
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
أَنَّمَا نُمْلِي
X
നാം സമയം നീട്ടിക്കൊടുക്കുന്നത്
لَهُمْ
X
അവര്‍ക്ക്
خَيْرٌ
X
ഗുണകരമാണെന്ന്
لِّأَنفُسِهِمْۚ
X
അവര്‍ക്ക്
إِنَّمَا نُمْلِي لَهُمْ
X
തീര്‍ച്ചയായും നാം അവര്‍ക്ക് സമയം നീട്ടിക്കൊടുക്കുന്നത്‌
لِيَزْدَادُوا
X
അവര്‍ വര്‍ധിപ്പിക്കാന്‍ വേണ്ടി(മാത്രമാണ്)
إِثْمًاۚ
X
(തങ്ങളുടെ) കുറ്റം
وَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
مُّهِينٌ
X
നിന്ദ്യമായ
﴿3:178﴾ لَا تَحْسَبَنَّ
X
നിശ്ചയം നീ കരുതരുത്
الَّذِينَ يَفْرَحُونَ
X
ഊറ്റം കൊള്ളുന്നവരെ സംബന്ധിച്ച്
بِمَا أَتَوا
X
അവരുടെ ചെയ്തികളില്‍
وَّيُحِبُّونَ
X
അവര്‍ ആഗ്രഹിക്കുകയും ചെയ്യുന്നു
أَن يُحْمَدُوا
X
പ്രശംസിക്കപ്പെടാന്‍
بِمَا لَمْ يَفْعَلُوا
X
അവര്‍ ചെയ്യാത്തതിന്റെ പേരില്‍
فَلَا تَحْسَبَنَّهُم
X
അവരെ കുറിച്ച് നീ കരുതരുത്
بِمَفَازَةٍ
X
രക്ഷപ്പെടുമെന്ന്
مِّنَ الْعَذَابِۖ
X
ശിക്ഷയില്‍നിന്ന്
وَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
വേദനയേറിയ
﴿3:188﴾ وَمَن يَعْصِ
X
ആര്‍ ധിക്കരിക്കുന്നുവോ
اللَّهَ
X
അല്ലാഹുവിനെ
وَرَسُولَهُ
X
അവന്റെ ദൂതനെയും
وَيَتَعَدَّ
X
ലംഘിക്കുകയും
حُدُودَهُ
X
അവന്റെ പരിധികള്‍
يُدْخِلْهُ
X
(അല്ലാഹു) അവനെ പ്രവേശിപ്പിക്കും
نَارًا
X
നരകത്തീയില്‍
خَالِدًا
X
നിത്യവാസിയായി
فِيهَا
X
അതില്‍
وَلَهُ
X
അവനുണ്ട്
عَذَابٌ
X
ശിക്ഷ
مُّهِينٌ
X
നിന്ദ്യമായ
﴿4:14﴾ إِنَّمَا جَزَاءُ
X
തീര്‍ച്ചയായും പ്രതിഫലം
الَّذِينَ يُحَارِبُونَ
X
യുദ്ധത്തിലേര്‍പ്പെടുന്നവര്‍ക്കുള്ള
اللَّهَ
X
അല്ലാഹുവോട്
وَرَسُولَهُ
X
അവന്റെ ദൂതനോടും
وَيَسْعَوْنَ
X
അവര്‍ ശ്രമിക്കുകയും ചെയ്യുന്നു
فِي الْأَرْضِ
X
ഭൂമിയില്‍
فَسَادًا
X
കുഴപ്പമുണ്ടാക്കാന്‍
أَن يُقَتَّلُوا
X
അവര്‍ വധിക്കപ്പെടുകയാണ്
أَوْ يُصَلَّبُوا
X
അല്ലെങ്കില്‍ അവര്‍ കുരിശിലേറ്റപ്പെടുകയാണ്
أَوْ تُقَطَّعَ
X
അല്ലെങ്കില്‍ ഛേദിക്കപ്പെടുകയാണ്
أَيْدِيهِمْ
X
അവരുടെ കൈകള്‍
وَأَرْجُلُهُم
X
അവരുടെ കാലുകളും
مِّنْ خِلَافٍ
X
വിപരീതമായി
أَوْ يُنفَوْا مِنَ الْأَرْضِۚ
X
അല്ലെങ്കില്‍ അവര്‍ നാട് കടത്തപ്പെടലാണ്
ذَٰلِكَ
X
അത്
لَهُمْ
X
അവര്‍ക്ക്
خِزْيٌ
X
അപമാനമാകുന്നു
فِي الدُّنْيَاۖ
X
ഇഹലോകത്ത്
وَلَهُمْ
X
അവര്‍ക്കുണ്ട്
فِي الْآخِرَةِ
X
പരലോകത്ത്
عَذَابٌ
X
ശിക്ഷ
عَظِيمٌ
X
കടുത്ത
﴿5:33﴾ إِنَّ الَّذِينَ كَفَرُوا
X
തീര്‍ച്ചയായും സത്യനിഷേധം കൈക്കൊണ്ടവര്‍
لَوْ أَنَّ لَهُم
X
അവര്‍ക്കുണ്ടായാല്‍പോലും
مَّا فِي الْأَرْضِ
X
ഭൂമിയിലുള്ളത്
جَمِيعًا
X
മുഴുവനും
وَمِثْلَهُ
X
അതുപോലുള്ളതും
مَعَهُ
X
അതോടൊപ്പം
لِيَفْتَدُوا
X
അവര്‍ പിഴയായി ഒടുക്കുന്നതിന്നായി
بِهِ
X
അവ
مِنْ عَذَابِ
X
ശിക്ഷക്കുപകരം
يَوْمِ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളിലെ
مَا تُقُبِّلَ
X
അത് സ്വീകരിക്കപ്പെടുകയില്ല
مِنْهُمْۖ
X
അവരില്‍നിന്ന്
وَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
വേദനയേറിയ
﴿5:36﴾ يُرِيدُونَ
X
അവര്‍ ആഗ്രഹിക്കും
أَن يَخْرُجُوا
X
അവര്‍ പുറത്ത് കടക്കാന്‍
مِنَ النَّارِ
X
നരകത്തില്‍നിന്ന്
وَمَا
X
പക്ഷേ, അവരല്ല
هُم بِخَارِجِينَ
X
പുറത്ത് കടക്കുന്നവര്‍
مِنْهَاۖ
X
അതില്‍നിന്ന്
وَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
مُّقِيمٌ
X
സ്ഥിരമായ
﴿5:37﴾ يَا أَيُّهَا الرَّسُولُ
X
ദൈവദൂതരേ
لَا يَحْزُنكَ
X
താങ്കളെ ദുഃഖിപ്പിക്കാതിരിക്കട്ടെ
الَّذِينَ يُسَارِعُونَ
X
സത്വരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവര്‍
فِي الْكُفْرِ
X
സത്യനിഷേധ മാര്‍ഗത്തില്‍
مِنَ الَّذِينَ قَالُوا
X
പറഞ്ഞവരില്‍പെട്ട
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നുവെന്ന്
بِأَفْوَاهِهِمْ
X
അവരുടെ വായകള്‍കൊണ്ട്
وَلَمْ تُؤْمِن
X
എന്നാല്‍ വിശ്വസിച്ചിട്ടില്ല
قُلُوبُهُمْۛ
X
അവരുടെ ഹൃദയങ്ങള്‍
وَمِنَ الَّذِينَ هَادُواۛ
X
യഹൂദരില്‍പെട്ടവരും
سَمَّاعُونَ
X
(അവര്‍) കാതോര്‍ക്കുന്നവരാണ്
لِلْكَذِبِ
X
കള്ളത്തിന്
سَمَّاعُونَ
X
കാതോര്‍ക്കുന്നവരും
لِقَوْمٍ آخَرِينَ
X
മറ്റു ആളുകള്‍ക്കുവേണ്ടി
لَمْ يَأْتُوكَۖ
X
അവര്‍ നിന്റെയടുത്ത് വന്നിട്ടില്ല
يُحَرِّفُونَ
X
അവര്‍ മാറ്റി മറിക്കുന്നു
الْكَلِمَ
X
വേദവാക്യങ്ങളെ
مِن بَعْدِ مَوَاضِعِهِۖ
X
അവയുടെ സ്ഥാനങ്ങളില്‍നിന്ന്
يَقُولُونَ
X
അവര്‍ പറയുന്നു
إِنْ أُوتِيتُمْ
X
നിങ്ങള്‍ക്ക് നല്‍കപ്പെട്ടാല്‍
هَٰذَا
X
ഇത്
فَخُذُوهُ
X
നിങ്ങളത് സ്വീകരിക്കുക
وَإِن لَّمْ تُؤْتَوْهُ
X
അത് നിങ്ങള്‍ക്ക് നല്‍കപ്പെടുന്നില്ലെങ്കില്‍
فَاحْذَرُواۚ
X
അപ്പോള്‍ നിങ്ങള്‍ സൂക്ഷിച്ചുകൊള്ളുക(നിരസിക്കുക)
وَمَن
X
ആരെയെങ്കിലും
يُرِدِ اللَّهُ
X
അല്ലാഹു ഉദ്ദേശിക്കുന്നു
فِتْنَتَهُ
X
അവനെ നാശത്തിലകപ്പെടുത്താന്‍
فَلَن تَمْلِكَ
X
നേടിയെടുക്കാന്‍ നിനക്കാവില്ല
لَهُ
X
അയാള്‍ക്കുവേണ്ടി
مِنَ اللَّهِ
X
അല്ലാഹുവില്‍നിന്ന്
شَيْئًاۚ
X
യാതൊന്നും
أُولَٰئِكَ
X
അവര്‍
الَّذِينَ
X
ഒരു കൂട്ടരാകുന്നു
لَمْ يُرِدِ اللَّهُ
X
അല്ലാഹു ഉദ്ദേശിച്ചിട്ടില്ല
أَن يُطَهِّرَ
X
ശുദ്ധീകരിക്കാന്‍
قُلُوبَهُمْۚ
X
അവരുടെ മനസ്സുകളെ
لَهُمْ
X
അവര്‍ക്കുണ്ട്
فِي الدُّنْيَا
X
ഇഹലോകത്ത്
خِزْيٌۖ
X
അപമാനം
وَلَهُمْ
X
അവര്‍ക്കുണ്ടായിരിക്കും
فِي الْآخِرَةِ
X
പരലോകത്ത്
عَذَابٌ
X
ശിക്ഷ
عَظِيمٌ
X
കൊടിയ
﴿5:41﴾ لَّقَدْ كَفَرَ
X
തീര്‍ച്ചയായും സത്യനിഷേധിയായിരിക്കുന്നു
الَّذِينَ قَالُوا
X
പറഞ്ഞവര്‍
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
ثَالِثُ ثَلَاثَةٍۘ
X
മൂവരില്‍ ഒരുവനാണെന്ന്
وَمَا مِنْ
X
എന്നാല്‍ ഇല്ല
إِلَٰهٍ
X
ഒരു ദൈവവും
إِلَّا إِلَٰهٌ
X
ദൈവം അല്ലാതെ
وَاحِدٌۚ
X
ഏകനായ
وَإِن لَّمْ يَنتَهُوا
X
അവര്‍ വിരമിക്കുന്നില്ലെങ്കില്‍
عَمَّا يَقُولُونَ
X
അവര്‍ പറയുന്നതില്‍നിന്ന്
لَيَمَسَّنَّ
X
ബാധിക്കുകതന്നെ ചെയ്യും
الَّذِينَ كَفَرُوا
X
സത്യനിഷേധികളെ
مِنْهُمْ
X
അവരിലെ
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
നോവേറിയ
﴿5:73﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
لَيَبْلُوَنَّكُمُ اللَّهُ
X
അല്ലാഹു നിങ്ങളെ പരീക്ഷിക്കുകതന്നെ ചെയ്യും
بِشَيْءٍ
X
ചിലതുകൊണ്ട്
مِّنَ الصَّيْدِ
X
വേട്ടജന്തുക്കളില്‍പെട്ട
تَنَالُهُ
X
അതിനെ പിടികൂടും
أَيْدِيكُمْ
X
നിങ്ങളുടെ കൈകള്‍
وَرِمَاحُكُمْ
X
നിങ്ങളുടെ കുന്തങ്ങളും
لِيَعْلَمَ
X
തിരിച്ചറിയാന്‍വേണ്ടി
اللَّهُ
X
അല്ലാഹു
مَن يَخَافُهُ
X
അവനെ ഭയപ്പെടുന്ന ചിലരെ
بِالْغَيْبِۚ
X
കാണാതെതന്നെ
فَمَنِ اعْتَدَىٰ
X
അതിനാല്‍ ആരെങ്കിലും അതിക്രമം കാണിച്ചു (എങ്കില്‍)
بَعْدَ ذَٰلِكَ
X
അതിനുശേഷം
فَلَهُ
X
അയാള്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
നോവേറിയ
﴿5:94﴾ وَذَرِ
X
നീ വിട്ടേക്കുക
الَّذِينَ اتَّخَذُوا
X
ആക്കിയവരെ
دِينَهُمْ
X
തങ്ങളുടെ മതത്തെ(ജീവിത വ്യവസ്ഥയെ)
لَعِبًا
X
കളിയും
وَلَهْوًا
X
തമാശയും
وَغَرَّتْهُمُ
X
അവരെ വഞ്ചിതരാക്കുകയും ചെയ്തിരിക്കുന്നു
الْحَيَاةُ
X
ജീവിതം
الدُّنْيَاۚ
X
ഇഹലോക
وَذَكِّرْ
X
നീ ഉദ്ബോധിപ്പിക്കുക
بِهِ
X
ഇതുകൊണ്ട്
أَن تُبْسَلَ
X
നാശത്തില്‍ അകപ്പെടുമെന്നതിനാല്‍
نَفْسٌ
X
ഒരാത്മാവും
بِمَا كَسَبَتْ
X
അത് ചെയ്തുകൂട്ടിയതിന്റെപേരില്‍
لَيْسَ
X
ഇല്ല
لَهَا
X
അതിന്
مِن دُونِ اللَّهِ
X
അല്ലാഹുവെക്കൂടാതെ
وَلِيٌّ
X
രക്ഷകന്‍
وَلَا شَفِيعٌ
X
ശിപാര്‍ശകനും ഇല്ല
وَإِن تَعْدِلْ
X
അത് പ്രായശ്ചിത്തം നല്‍കിയാലും
كُلَّ عَدْلٍ
X
എല്ലാ (വിധ)പ്രായശ്ചിത്തവും
لَّا يُؤْخَذْ
X
അത്(പ്രായശ്ചിത്തം)സ്വീകരിക്കപ്പെടുകയില്ല
مِنْهَاۗ
X
അതില്‍നിന്ന്(ആത്മാവില്‍നിന്ന്)
أُولَٰئِكَ
X
അവര്‍
الَّذِينَ أُبْسِلُوا
X
നാശത്തിലകപ്പെടുത്തപ്പെട്ടവരാണ്
بِمَا كَسَبُواۖ
X
അവര്‍ ചെയ്തുകൂട്ടിയതിന്റെപേരില്‍
لَهُمْ
X
അവര്‍ക്കുണ്ട്
شَرَابٌ
X
കുടിനീര്
مِّنْ حَمِيمٍ
X
ചുട്ടുപൊള്ളുന്ന വെള്ളത്തില്‍നിന്നുള്ള
وَعَذَابٌ
X
ശിക്ഷയും
أَلِيمٌ
X
നോവേറിയ
بِمَا كَانُوا يَكْفُرُونَ
X
അവര്‍ നിഷേധിക്കുന്നവരായിരുന്നതിനാല്‍
﴿6:70﴾ وَإِذَا جَاءَتْهُمْ
X
അവര്‍ക്ക് വന്നെത്തിയാല്‍
آيَةٌ
X
വല്ല ദൃഷ്ടാന്തവും
قَالُوا
X
അവര്‍ പറഞ്ഞു(പറയുന്നു)
لَن نُّؤْمِنَ
X
ഞങ്ങള്‍ വിശ്വസിക്കുകയില്ല
حَتَّىٰ نُؤْتَىٰ
X
ഞങ്ങള്‍ക്ക് നല്‍കപ്പെടുന്നതുവരെ
مِثْلَ
X
തുല്യമായത്
مَا أُوتِيَ
X
നല്‍കപ്പെട്ടതിന്
رُسُلُ اللَّهِۘ
X
അല്ലാഹുവിന്റെ ദൂതന്മാര്‍ക്ക്
اللَّهُ أَعْلَمُ
X
അല്ലാഹു നന്നായി അറിയുന്നവനാണ്
حَيْثُ
X
എവിടെ
يَجْعَلُ
X
അവന്‍ ഏല്‍പിക്കണമെന്ന്
رِسَالَتَهُۗ
X
തന്റെ സന്ദേശം
سَيُصِيبُ
X
ബാധിക്കും
الَّذِينَ أَجْرَمُوا
X
അധര്‍മം പ്രവര്‍ത്തിച്ചവരെ
صَغَارٌ
X
നിന്ദ്യത
عِندَ اللَّهِ
X
അല്ലാഹുവിങ്കല്‍
وَعَذَابٌ
X
ശിക്ഷയും
شَدِيدٌ
X
കഠിനമായ
بِمَا كَانُوا
X
അവരായിരുന്നത് കാരണം
يَمْكُرُونَ
X
അവര്‍ കുതന്ത്രം പ്രയോഗിക്കുന്നു
﴿6:124﴾ وَإِلَىٰ ثَمُودَ
X
സമൂദിലേക്ക്
أَخَاهُمْ
X
അവരുടെ സഹോദരന്‍
صَالِحًاۗ
X
സ്വാലിഹിനെ
قَالَ
X
അദ്ദേഹം പറഞ്ഞു
يَا قَوْمِ
X
എന്റെ ജനമേ
اعْبُدُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക
مَا
X
ഇല്ല
لَكُم
X
നിങ്ങള്‍ക്ക്
مِّنْ إِلَٰهٍ
X
ഒരു ദൈവവും
غَيْرُهُۖ
X
അവനല്ലാതെ
قَدْ جَاءَتْكُم
X
നിശ്ചയം നിങ്ങള്‍ക്ക് വന്നെത്തിയിട്ടുണ്ട്
بَيِّنَةٌ
X
വ്യക്തമായ തെളിവ്
مِّن رَّبِّكُمْۖ
X
നിങ്ങളുടെ നാഥനില്‍ നിന്നുള്ള
هَٰذِهِ
X
ഇത്
نَاقَةُ اللَّهِ
X
അല്ലാഹുവിന്റെ ഒട്ടകമാണ്
لَكُمْ
X
നിങ്ങള്‍ക്ക്
آيَةًۖ
X
ഒരു ദൃഷ്ടാന്തമായിട്ട്
فَذَرُوهَا
X
അതിനാല്‍ അതിനെ നിങ്ങള്‍ വിട്ടേക്കുക
تَأْكُلْ
X
അത് തിന്നട്ടെ
فِي أَرْضِ اللَّهِۖ
X
അല്ലാഹുവിന്റെ ഭൂമിയില്‍
وَلَا تَمَسُّوهَا
X
നിങ്ങളതിനെ തൊടരുത്
بِسُوءٍ
X
ഉപദ്രവം കൊണ്ട്
فَيَأْخُذَكُمْ
X
എങ്കില്‍ നിങ്ങളെ പിടികൂടും
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
നോവേറിയ
﴿7:73﴾ لَّوْلَا
X
ഇല്ലായിരുന്നെങ്കില്‍
كِتَابٌ
X
വിധി
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്നുള്ള
سَبَقَ
X
നേരത്തെ രേഖപ്പെട്ടുകിടക്കുന്നു
لَمَسَّكُمْ
X
നിങ്ങളെ ബാധിക്കുമായിരുന്നു
فِيمَا أَخَذْتُمْ
X
നിങ്ങള്‍ കൈപ്പറ്റിയതിന്റെ പേരില്‍
عَذَابٌ
X
ശിക്ഷ
عَظِيمٌ
X
കടുത്ത
﴿8:68﴾ وَمِنْهُمُ
X
അവരിലുണ്ട്
الَّذِينَ يُؤْذُونَ
X
ദ്രോഹിക്കുന്ന ചിലര്‍
النَّبِيَّ
X
നബിയെ
وَيَقُولُونَ
X
അവര്‍ പറയുന്നു (ആക്ഷേപിക്കുന്നു)
هُوَ
X
അദ്ദേഹം
أُذُنٌۚ
X
എല്ലാറ്റിനും ചെവികൊടുക്കുന്നവനാണെന്ന്
قُلْ
X
പറയുക
أُذُنُ خَيْرٍ
X
(അദ്ദേഹം) ഗുണകരമായത് ചെവികൊള്ളുന്നവനാണ്
لَّكُمْ
X
നിങ്ങള്‍ക്ക്
يُؤْمِنُ
X
അദ്ദേഹം വിശ്വസിക്കുന്നു
بِاللَّهِ
X
അല്ലാഹുവില്‍
وَيُؤْمِنُ
X
വിശ്വാസമര്‍പ്പിക്കുന്നു
لِلْمُؤْمِنِينَ
X
സത്യവിശ്വാസികളില്‍
وَرَحْمَةٌ
X
(അദ്ദേഹം) അനുഗ്രഹവുമാണ്
لِّلَّذِينَ آمَنُوا
X
സത്യവിശ്വാസം സ്വീകരിച്ചവര്‍ക്ക്
مِنكُمْۚ
X
നിങ്ങളില്‍
وَالَّذِينَ يُؤْذُونَ
X
ദ്രോഹിക്കുന്നവര്‍
رَسُولَ اللَّهِ
X
അല്ലാഹുവിന്റെ ദൂതനെ
لَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
നോവേറിയ
﴿9:61﴾ وَعَدَ
X
വാഗ്ദാനം ചെയ്തിരിക്കുന്നു
اللَّهُ
X
അല്ലാഹു
الْمُنَافِقِينَ
X
കപടവിശ്വാസികളോട്
وَالْمُنَافِقَاتِ
X
കപടവിശ്വാസിനികളോടും
وَالْكُفَّارَ
X
സത്യനിഷേധികളോടും
نَارَ جَهَنَّمَ
X
നരകത്തീ
خَالِدِينَ
X
അവര്‍ നിത്യവാസികളാകുന്നു
فِيهَاۚ
X
അതില്‍
هِيَ
X
അത്
حَسْبُهُمْۚ
X
അവര്‍ക്കു മതി
وَلَعَنَهُمُ
X
അവരെ ശപിച്ചിരിക്കുന്നു
اللَّهُۖ
X
അല്ലാഹു
وَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
مُّقِيمٌ
X
നിത്യമായ
﴿9:68﴾ الَّذِينَ يَلْمِزُونَ
X
കുത്തുവാക്കു പറയുന്നവര്‍
الْمُطَّوِّعِينَ
X
സ്വമനസ്സാലെ ചെയ്യുന്നവരെ
مِنَ الْمُؤْمِنِينَ
X
സത്യവിശ്വാസികളില്‍
فِي الصَّدَقَاتِ
X
ദാനധര്‍മങ്ങള്‍
وَالَّذِينَ لَا يَجِدُونَ
X
കണ്ടെത്താത്തവരേയും
إِلَّا جُهْدَهُمْ
X
സ്വന്തം അധ്വാനമല്ലാതെ
فَيَسْخَرُونَ
X
അങ്ങനെ അവര്‍ പരിഹസിക്കുന്നു
مِنْهُمْۙ
X
ആ സത്യവിശ്വാസികളെ
سَخِرَ اللَّهُ
X
അല്ലാഹു പരിഹസിച്ചിരിക്കുന്നു
مِنْهُمْ
X
അവരെയും
وَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
നോവേറിയ
﴿9:79﴾ وَجَاءَ
X
വന്നു
الْمُعَذِّرُونَ
X
ഒഴികഴിവ് ബോധിപ്പിക്കുന്നവര്‍
مِنَ الْأَعْرَابِ
X
ഗ്രാമീണ അറബികളില്‍നിന്ന്
لِيُؤْذَنَ
X
അനുമതി ലഭിക്കാന്‍
لَهُمْ
X
അവര്‍ക്ക്
وَقَعَدَ
X
വീട്ടിലിരിക്കുകയും ചെയ്തു
الَّذِينَ كَذَبُوا
X
കള്ളം പറഞ്ഞവര്‍
اللَّهَ
X
അല്ലാഹുവിനോട്
وَرَسُولَهُۚ
X
അവന്റെ ദുതനോടും
سَيُصِيبُ
X
അടുത്ത്തന്നെ ബാധിക്കും
الَّذِينَ كَفَرُوا
X
സത്യനിഷേധികളെ
مِنْهُمْ
X
അവരിലെ
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
നോവേറിയ
﴿9:90﴾ إِلَيْهِ
X
അവനിലേക്കാണ്
مَرْجِعُكُمْ
X
നിങ്ങളുടെ മടക്കം
جَمِيعًاۖ
X
എല്ലാം
وَعْدَ اللَّهِ
X
ഇത് അല്ലാഹുവിന്റെ വാഗ്ദാനമാണ്
حَقًّاۚ
X
സത്യമായ
إِنَّهُ
X
തീര്‍ച്ചയായും അവന്‍
يَبْدَأُ
X
ആരംഭിക്കുന്നു
الْخَلْقَ
X
സൃഷ്ടി
ثُمَّ يُعِيدُهُ
X
പിന്നെയത് ആവര്‍ത്തിക്കുകയും ചെയ്യുന്നു
لِيَجْزِيَ
X
അവന്‍ പ്രതിഫലം നല്‍കേണ്ടതിന്
الَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍ക്ക്
وَعَمِلُوا
X
പ്രവര്‍ത്തിച്ചവര്‍ക്കും
الصَّالِحَاتِ
X
സല്‍കര്‍മ്മങ്ങള്‍
بِالْقِسْطِۚ
X
നീതിപൂര്‍വ്വം
وَالَّذِينَ كَفَرُوا
X
എന്നാല്‍ നിഷേധിച്ചവര്‍
لَهُمْ
X
അവര്‍ക്കുണ്ട്
شَرَابٌ
X
പാനീയം
مِّنْ حَمِيمٍ
X
ചുട്ടുപൊള്ളുന്ന
وَعَذَابٌ
X
ശിക്ഷയും
أَلِيمٌ
X
നോവേറിയ
بِمَا كَانُوا يَكْفُرُونَ
X
അവര്‍ സത്യത്തെ നിഷേധിച്ചുകൊണ്ടിരുന്നതിനാല്‍
﴿10:4﴾ فَسَوْفَ تَعْلَمُونَ
X
നിങ്ങള്‍ വൈകാതെ അറിയും
مَن
X
ആരാണെന്ന്
يَأْتِيهِ
X
അവന്ന് വന്നെത്തും
عَذَابٌ
X
ശിക്ഷ
يُخْزِيهِ
X
അവന്ന് അപമാനകരമാകുന്ന
وَيَحِلُّ
X
വന്നുപതിക്കുകയും ചെയ്യും
عَلَيْهِ
X
അവനുമേല്‍
عَذَابٌ
X
ശിക്ഷ
مُّقِيمٌ
X
സ്ഥിരമായ
﴿11:39﴾ قِيلَ
X
പറയപ്പെട്ടു
يَا نُوحُ
X
നൂഹേ
اهْبِطْ
X
നീ ഇറങ്ങുക
بِسَلَامٍ مِّنَّا
X
നമ്മില്‍നിന്നുള്ള സമാധാനത്തോടെ
وَبَرَكَاتٍ
X
അനുഗ്രഹങ്ങളോടെയും
عَلَيْكَ
X
നിനക്ക്
وَعَلَىٰ أُمَمٍ
X
ചിലസമൂഹങ്ങള്‍ക്കും
مِّمَّن مَّعَكَۚ
X
നിന്നോടൊപ്പമുള്ള
وَأُمَمٌ
X
മറ്റു ചില സമൂഹങ്ങള്‍
سَنُمَتِّعُهُمْ
X
അവര്‍ക്ക് നാം ജീവിതവിഭവം നല്‍കും
ثُمَّ يَمَسُّهُم
X
പിന്നെ അവരെ ബാധിക്കുകയും ചെയ്യും
مِّنَّا
X
നമ്മില്‍നിന്ന്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
നോവേറിയ
﴿11:48﴾ وَيَا قَوْمِ
X
എന്റെ ജനമേ
هَٰذِهِ
X
ഇതാ
نَاقَةُ اللَّهِ
X
അല്ലാഹുവിന്റെ ഒട്ടകം
لَكُمْ
X
നിങ്ങള്‍ക്ക്
آيَةً
X
ദൃഷ്ടാന്തമായി
فَذَرُوهَا
X
നിങ്ങളതിനെ വിട്ടേക്കുക
تَأْكُلْ
X
അത് തിന്നുകൊള്ളട്ടെ
فِي أَرْضِ اللَّهِ
X
അല്ലാഹുവിന്റെ ഭൂമിയില്‍
وَلَا تَمَسُّوهَا
X
നിങ്ങള്‍ അതിനെ സ്പര്‍ശിക്കരുത്
بِسُوءٍ
X
ദ്രോഹത്തോടെ
فَيَأْخُذَكُمْ
X
അപ്പോള്‍ നിങ്ങളെ പിടികൂടും
عَذَابٌ
X
ശിക്ഷ
قَرِيبٌ
X
അടുത്ത
﴿11:64﴾ يَا إِبْرَاهِيمُ
X
ഇബ്രാഹീമേ
أَعْرِضْ عَنْ هَٰذَاۖ
X
ഇത് വിട്ടേക്കുക
إِنَّهُ
X
നിശ്ചയം
قَدْ جَاءَ
X
വന്നുകഴിഞ്ഞു
أَمْرُ
X
വിധി
رَبِّكَۖ
X
നിന്റെ നാഥന്റെ
وَإِنَّهُمْ
X
നിശ്ചയം അവര്‍
آتِيهِمْ
X
അവര്‍ക്ക് വന്നെത്തുന്നതാണ്
عَذَابٌ
X
ശിക്ഷ
غَيْرُ مَرْدُودٍ
X
തടുക്കപ്പെടാനാവാത്ത
﴿11:76﴾ وَيَا قَوْمِ
X
എന്റെ ജനമേ
اعْمَلُوا
X
നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊള്ളുക
عَلَىٰ مَكَانَتِكُمْ
X
നിങ്ങളുടെ നിലപാടനുസരിച്ച്
إِنِّي
X
തീര്‍ച്ചയായും ഞാന്‍
عَامِلٌۖ
X
പ്രവര്‍ത്തിക്കുന്നവനാണ്
سَوْفَ تَعْلَمُونَ
X
നിങ്ങള്‍ അടുത്തുതന്നെ അറിയും
مَن يَأْتِيهِ
X
ആര്‍ക്കാണ് വന്നെത്തുകയെന്ന്
عَذَابٌ
X
ശിക്ഷ
يُخْزِيهِ
X
അവന് അപമാനകരമായ
وَمَنْ هُوَ كَاذِبٌۖ
X
ആരാണ് കള്ളം പറയുന്നവനെന്നും
وَارْتَقِبُوا
X
നിങ്ങള്‍ കാത്തിരുന്നു കൊള്ളുക
إِنِّي
X
നിശ്ചയമായും ഞാന്‍
مَعَكُمْ
X
നിങ്ങളോടൊപ്പം
رَقِيبٌ
X
കാത്തിരിക്കുന്നവനാണ്
﴿11:93﴾ وَاسْتَبَقَا
X
അവരിരുവരും ഓടി
الْبَابَ
X
വാതില്‍ക്കലേക്ക്
وَقَدَّتْ
X
അവള്‍ വലിച്ചുകീറി
قَمِيصَهُ
X
അവന്റെ കുപ്പായം
مِن دُبُرٍ
X
പിന്നില്‍നിന്ന്
وَأَلْفَيَا
X
ഇരുവരും കണ്ടു
سَيِّدَهَا
X
അവളുടെ നാഥനെ (ഭര്‍ത്താവിനെ)
لَدَى الْبَابِۚ
X
വാതില്‍ക്കല്‍
قَالَتْ
X
അവള്‍ പറഞ്ഞു
مَا جَزَاءُ
X
പ്രതിഫലമെന്താണ്
مَنْ أَرَادَ
X
ആഗ്രഹിച്ചവനുള്ള
بِأَهْلِكَ
X
നിങ്ങളുടെ ഭാര്യയുടെ കാര്യത്തില്‍
سُوءًا
X
അരുതായ്മ
إِلَّا أَن يُسْجَنَ
X
അവന്‍ തടവിലാക്കപ്പെടുകയല്ലാതെ
أَوْ عَذَابٌ أَلِيمٌ
X
അല്ലെങ്കില്‍ നോവേറിയ ശിക്ഷ
﴿12:25﴾ لَّهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
فِي الْحَيَاةِ
X
ജീവിതത്തില്‍
الدُّنْيَاۖ
X
ഐഹിക
وَلَعَذَابُ
X
ശിക്ഷയാകട്ടെ
الْآخِرَةِ
X
പരലോകത്തെ
أَشَقُّۖ
X
എറെ ദുരിതപൂര്‍ണം
وَمَا لَهُم
X
അവര്‍ക്കില്ല
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്ന്
مِن وَاقٍ
X
ഒരു രക്ഷകന്‍
﴿13:34﴾ يَتَجَرَّعُهُ
X
അവന്‍ അത് കീഴ്പോട്ടിറക്കാന്‍ ശ്രമിക്കും
وَلَا يَكَادُ يُسِيغُهُ
X
അത് തൊണ്ടയില്‍ നിന്നിറക്കാന്‍ അവന് കഴിഞ്ഞേക്കുകയില്ല
وَيَأْتِيهِ
X
അവന്റെ നേരെ വരും
الْمَوْتُ
X
മരണം
مِن كُلِّ مَكَانٍ
X
എല്ലായിടത്തുനിന്നും
وَمَا هُوَ بِمَيِّتٍۖ
X
എന്നാല്‍ അവന്‍ മരിക്കുകയുമില്ല
وَمِن وَرَائِهِ
X
അതിനു പിന്നാലെയുണ്ട്
عَذَابٌ
X
ശിക്ഷ
غَلِيظٌ
X
കഠിനമായ
﴿14:17﴾ وَقَالَ
X
പറഞ്ഞു
الشَّيْطَانُ
X
പിശാച്
لَمَّا قُضِيَ
X
തീര്‍പ്പുണ്ടായപ്പോള്‍
الْأَمْرُ
X
വിധി
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
وَعَدَكُمْ
X
അവന്‍ നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കി
وَعْدَ الْحَقِّ
X
സത്യമായ വാഗ്ദാനം
وَوَعَدتُّكُمْ
X
ഞാനും നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കി
فَأَخْلَفْتُكُمْۖ
X
എന്നാല്‍ ഞാന്‍ അത് നിങ്ങളോട് ലംഘിച്ചു
وَمَا كَانَ لِيَ
X
എനിക്കില്ലായിരുന്നു
عَلَيْكُم
X
നിങ്ങളുടെ മേല്‍
مِّن سُلْطَانٍ
X
ഒരധികാരവും
إِلَّا أَن دَعَوْتُكُمْ
X
ഞാന്‍ നിങ്ങളെ ക്ഷണിച്ചുവെന്ന് മാത്രം
فَاسْتَجَبْتُمْ لِيۖ
X
അപ്പോള്‍ നിങ്ങള്‍ എനിക്ക് ഉത്തരം നല്‍കി
فَلَا تَلُومُونِي
X
അതിനാല്‍ നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തേണ്ട
وَلُومُوا
X
നിങ്ങള്‍ കുറ്റപ്പെടുത്തുക
أَنفُسَكُمۖ
X
നിങ്ങളെ തന്നെ
مَّا أَنَا بِمُصْرِخِكُمْ
X
ഞാന്‍ നിങ്ങളെ രക്ഷിക്കുന്നവനല്ല
وَمَا أَنتُم
X
നിങ്ങളുമല്ല
بِمُصْرِخِيَّۖ
X
എന്നെ രക്ഷിക്കുന്നവന്‍
إِنِّي كَفَرْتُ
X
തീര്‍ച്ചയായും ഞാന്‍ നിഷേധിക്കുന്നു
بِمَا أَشْرَكْتُمُونِ
X
നിങ്ങള്‍ എന്നെ അല്ലാഹുവിന്റെ പങ്കാളിയാക്കിയതിനെ
مِن قَبْلُۗ
X
നേരത്തെ
إِنَّ الظَّالِمِينَ
X
തീര്‍ച്ചയായും അക്രമികള്‍
لَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
നോവേറിയ
﴿14:22﴾ تَاللَّهِ
X
അല്ലാഹുവാണ് സത്യം
لَقَدْ أَرْسَلْنَا
X
നിശ്ചയം നാം ദൂതന്മാരെ അയച്ചിട്ടുണ്ട്
إِلَىٰ أُمَمٍ
X
പല സമുദായങ്ങളിലേക്ക്
مِّن قَبْلِكَ
X
നിനക്ക് മുമ്പ്
فَزَيَّنَ
X
അപ്പോള്‍ അലങ്കാരമായി തോന്നിപ്പിച്ചു
لَهُمُ
X
അവര്‍ക്ക്
الشَّيْطَانُ
X
പിശാച്
أَعْمَالَهُمْ
X
അവരുടെ പ്രവര്‍ത്തികളെ
فَهُوَ
X
അങ്ങനെ അവന്‍
وَلِيُّهُمُ
X
അവരുടെ രക്ഷാധികാരി
الْيَوْمَ
X
ഇന്ന് (ഈ ലോകത്ത്)
وَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ أَلِيمٌ
X
വേദനാജനകമായ ശിക്ഷ
﴿16:63﴾ وَلَا تَتَّخِذُوا
X
നിങ്ങളാക്കരുത്
أَيْمَانَكُمْ
X
നിങ്ങളുടെ ശപഥങ്ങളെ
دَخَلًا
X
ചതിപ്രയോഗം
بَيْنَكُمْ
X
നിങ്ങള്‍ക്കിടയില്‍
فَتَزِلَّ
X
അപ്പോള്‍ ഇടറിപ്പോകും
قَدَمٌ
X
പാദം
بَعْدَ
X
ശേഷം
ثُبُوتِهَا
X
അത് ഉറച്ചതിന്റെ
وَتَذُوقُوا
X
നിങ്ങള്‍ അനുഭവിക്കുകയും ചെയ്തു
السُّوءَ
X
കെടുതി
بِمَا صَدَدتُّمْ
X
നിങ്ങള്‍ (ജനങ്ങളെ) തടഞ്ഞതുനിമിത്തം
عَن سَبِيلِ اللَّهِۖ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന്
وَلَكُمْ
X
നിങ്ങള്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
عَظِيمٌ
X
ഭയങ്കരമായ
﴿16:94﴾ إِنَّ
X
നിശ്ചയമായും
الَّذِينَ لَا يُؤْمِنُونَ
X
വിശ്വസിക്കാത്തവര്‍
بِآيَاتِ
X
ദൃഷ്ടാന്തങ്ങളില്‍
اللَّهِ
X
അല്ലാഹുവിന്റെ
لَا يَهْدِيهِمُ
X
അവരെ നേര്‍വഴിയിലാക്കുന്നതല്ല
اللَّهُ
X
അല്ലാഹു
وَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
വേദനയേറിയ
﴿16:104﴾ مَن كَفَرَ
X
ആര് നിഷേധിച്ചുവോ
بِاللَّهِ
X
അല്ലാഹുവെ
مِن بَعْدِ
X
ശേഷം
إِيمَانِهِ
X
തന്റെ വിശ്വാസത്തിന്റെ
إِلَّا
X
ഒഴികെ
مَنْ
X
ഒരുത്തന്‍
أُكْرِهَ
X
അവന്‍ നിര്‍ബന്ധിക്കപ്പെട്ടു
وَقَلْبُهُ
X
അവന്റെ ഹൃദയമാകട്ടെ
مُطْمَئِنٌّ
X
സമാധാനമടഞ്ഞതാണ്
بِالْإِيمَانِ
X
സത്യവിശ്വാസത്താല്‍
وَلَٰكِن
X
പക്ഷേ
مَّن شَرَحَ
X
ഏതൊരുത്തന് വിശാലമായോ
بِالْكُفْرِ
X
സത്യനിഷേധത്താല്‍
صَدْرًا
X
ഹൃദയം
فَعَلَيْهِمْ
X
അപ്പോള്‍ അവരുടെ മേല്‍
غَضَبٌ
X
കോപമുണ്ട്
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്നുള്ള
وَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
عَظِيمٌ
X
ഭയങ്കരമായ
﴿16:106﴾ مَتَاعٌ
X
പ്രയോജനം, സുഖാനുഭവം
قَلِيلٌ
X
തുഛമായ
وَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
വേദനയേറിയ
﴿16:117﴾ يَا أَبَتِ
X
എന്റെ പിതാവേ
إِنِّي
X
നിശ്ചയമായും ഞാന്‍
أَخَافُ
X
ഭയപ്പെടുന്നു
أَن يَمَسَّكَ
X
നിങ്ങളെ ബാധിക്കുന്നതിനെ
عَذَابٌ
X
ശിക്ഷ
مِّنَ الرَّحْمَٰنِ
X
കാരുണ്യവാനില്‍നിന്നുള്ള
فَتَكُونَ
X
അപ്പോള്‍ നിങ്ങളായിത്തീരും
لِلشَّيْطَانِ
X
പിശാചിന്റെ
وَلِيًّا
X
ഉറ്റമിത്രം
﴿19:45﴾ وَالَّذِينَ كَفَرُوا
X
സത്യം നിഷേധിച്ചവര്‍
وَكَذَّبُوا
X
അവര്‍ കളവാക്കുകയും ചെയ്തു
بِآيَاتِنَا
X
നമ്മുടെ വചനങ്ങളെ
فَأُولَٰئِكَ
X
അക്കൂട്ടര്‍
لَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
مُّهِينٌ
X
അപമാനകരമായ
﴿22:57﴾ إِنَّ الَّذِينَ جَاءُوا
X
തീര്‍ച്ചയായും വന്നവര്‍
بِالْإِفْكِ
X
അപവാദവും കൊണ്ട്
عُصْبَةٌ
X
ഒരു വിഭാഗമാണ്
مِّنكُمْۚ
X
നിങ്ങളില്‍ പെട്ട
لَا تَحْسَبُوهُ
X
നിങ്ങളതിനെ കരുതേണ്ട
شَرًّا لَّكُمۖ
X
നിങ്ങള്‍ക്ക് ദോഷമായി
بَلْ
X
എന്നാല്‍
هُوَ
X
അത്
خَيْرٌ لَّكُمْۚ
X
നിങ്ങള്‍ക്ക് ഗുണമാണ്
لِكُلِّ امْرِئٍ
X
എല്ലാ ഓരോരുത്തര്‍ക്കും ഉണ്ട്
مِّنْهُم
X
അവരിലെ
مَّا اكْتَسَبَ
X
താന്‍ സമ്പാദിച്ചത്
مِنَ الْإِثْمِۚ
X
പാപത്തില്‍ നിന്ന്
وَالَّذِي تَوَلَّىٰ
X
ഏറ്റെടുത്തവന്‍
كِبْرَهُ
X
അതിന്റെ നേതൃത്വം
مِنْهُمْ
X
അവരില്‍നിന്ന്
لَهُ
X
അവനുണ്ട്
عَذَابٌ
X
ശിക്ഷ
عَظِيمٌ
X
കടുത്ത
﴿24:11﴾ وَلَوْلَا
X
ഉണ്ടായിരുന്നില്ലെങ്കില്‍
فَضْلُ اللَّهِ
X
അല്ലാഹുവിന്റെ ഔദാര്യം
عَلَيْكُمْ
X
നിങ്ങളുടെമേല്‍
وَرَحْمَتُهُ
X
അവന്റെ കാരുണ്യവും
فِي الدُّنْيَا وَالْآخِرَةِ
X
ഇഹത്തിലും പരത്തിലും
لَمَسَّكُمْ
X
നിങ്ങളെ ബാധിക്കുമായിരുന്നു
فِي مَا أَفَضْتُمْ فِيهِ
X
നിങ്ങള്‍ ഏര്‍പ്പെട്ട വിഷയത്തില്‍
عَذَابٌ عَظِيمٌ
X
കഠിനമായ ശിക്ഷ
﴿24:14﴾ إِنَّ الَّذِينَ يُحِبُّونَ
X
തീര്‍ച്ചയായും ഇഷ്ടപ്പെടുന്നവര്‍
أَن تَشِيعَ
X
പ്രചരിക്കാന്‍
الْفَاحِشَةُ
X
അശ്ലീലം
فِي الَّذِينَ آمَنُوا
X
വിശ്വാസികള്‍ക്കിടയില്‍
لَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
വേദനയേറിയ
فِي الدُّنْيَا
X
ഇഹത്തിലും
وَالْآخِرَةِۚ
X
പരത്തിലും
وَاللَّهُ يَعْلَمُ
X
അല്ലാഹു അറിയുന്നു
وَأَنتُمْ
X
നിങ്ങള്‍
لَا تَعْلَمُونَ
X
നിങ്ങളറിയുന്നില്ല
﴿24:19﴾ إِنَّ الَّذِينَ
X
നിശ്ചയമായും ഒരു കൂട്ടര്‍
يَرْمُونَ
X
അവര്‍ ദുരാരോപണം ഉന്നയിക്കുന്നു
الْمُحْصَنَاتِ
X
ചാരിത്രവതികളുടെ മേല്‍
الْغَافِلَاتِ
X
അശ്രദ്ധകളായ
الْمُؤْمِنَاتِ
X
സത്യവിശ്വാസിനികളുമായ
لُعِنُوا
X
അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു
فِي الدُّنْيَا
X
ഇഹത്തില്‍
وَالْآخِرَةِ
X
പരലോകത്തും
وَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
عَظِيمٌ
X
കഠിനമായ
﴿24:23﴾ لَّا تَجْعَلُوا
X
നിങ്ങളാക്കരുത്
دُعَاءَ الرَّسُولِ
X
പ്രവാചകന്റ വിളിയെ
بَيْنَكُمْ
X
നിങ്ങള്‍ക്കിടയിലെ
كَدُعَاءِ
X
വിളിയെപ്പോലെ
بَعْضِكُم
X
നിങ്ങളില്‍ ചിലരുടെ
بَعْضًاۚ
X
ചിലരെ
قَدْ يَعْلَمُ اللَّهُ
X
അല്ലാഹു അറിയുന്നു
الَّذِينَ يَتَسَلَّلُونَ
X
ഊരിച്ചാടുന്നവരെ
مِنكُمْ
X
നിങ്ങളില്‍ നിന്ന്
لِوَاذًاۚ
X
മറപിടിച്ച്
فَلْيَحْذَرِ
X
ഭയപ്പെട്ടുകൊള്ളട്ടെ
الَّذِينَ يُخَالِفُونَ
X
ലംഘിക്കുന്നവര്‍
عَنْ أَمْرِهِ
X
അദ്ദേഹത്തിന്റെ കല്പന
أَن تُصِيبَهُمْ
X
അവരെ ബാധിക്കുന്നത്
فِتْنَةٌ
X
വിപത്ത്
أَوْ يُصِيبَهُمْ
X
അല്ലെങ്കില്‍ അവരെ ബാധിക്കുന്നത്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
വേദനയേറിയ
﴿24:63﴾ وَالَّذِينَ كَفَرُوا
X
അവിശ്വസിച്ചവര്‍
بِآيَاتِ اللَّهِ
X
അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍
وَلِقَائِهِ
X
അവനെ കണ്ടുമുട്ടുന്നതിലും
أُولَٰئِكَ
X
അക്കൂട്ടര്‍
يَئِسُوا
X
അവര്‍ നിരാശരായിരിക്കുന്നു
مِن رَّحْمَتِي
X
എന്റെ കാരുണ്യത്തെ സംബന്ധിച്ച്
وَأُولَٰئِكَ
X
അക്കൂട്ടര്‍
لَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
നോവേറിയ
﴿29:23﴾ وَمِنَ النَّاسِ
X
ജനങ്ങളിലുണ്ട്
مَن
X
ചിലര്‍
يَشْتَرِي
X
(വിലക്കു) വാങ്ങുന്ന
لَهْوَ الْحَدِيثِ
X
വിനോദവാക്കുകള്‍
لِيُضِلَّ
X
(ആളുകളെ) തെറ്റിക്കാന്‍ വേണ്ടി
عَن سَبِيلِ
X
മാര്‍ഗത്തില്‍ നിന്ന്
اللَّهِ
X
അല്ലാഹുവിന്റെ
بِغَيْرِ
X
ഇല്ലാതെ
عِلْمٍ
X
ഒരു വിവരവും
وَيَتَّخِذَهَا
X
അതിനെ ആക്കുവാനും
هُزُوًاۚ
X
പരിഹാസ്യം
أُولَٰئِكَ
X
അക്കൂട്ടര്‍
لَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
مُّهِينٌ
X
നിന്ദ്യമായ
﴿31:6﴾ وَالَّذِينَ سَعَوْا
X
ശ്രമിച്ചവര്‍
فِي آيَاتِنَا
X
നമ്മുടെ വചനങ്ങളില്‍
مُعَاجِزِينَ
X
പരാജയപ്പെടുത്താനുദ്ദേശിച്ച്
أُولَٰئِكَ
X
അവര്‍
لَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
مِّن رِّجْزٍ
X
കഠിനമായ
أَلِيمٌ
X
വേദനയേറിയ
﴿34:5﴾ الَّذِينَ كَفَرُوا
X
സത്യം നിഷേധിച്ചവര്‍
لَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
شَدِيدٌۖ
X
കഠിനമായ
وَالَّذِينَ آمَنُوا
X
സത്യവിശ്വാസം കൈക്കൊണ്ടവര്‍
وَعَمِلُوا
X
അവന്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
الصَّالِحَاتِ
X
സല്‍കര്‍മ്മങ്ങള്‍
لَهُم
X
അവര്‍ക്കുണ്ട്
مَّغْفِرَةٌ
X
പാപമോചനം
وَأَجْرٌ
X
പ്രതിഫലവും
كَبِيرٌ
X
മഹത്തായ
﴿35:7﴾ مَن
X
ആര്
كَانَ
X
ആയി
يُرِيدُ
X
അവന്‍ ആഗ്രഹിക്കുന്നു
الْعِزَّةَ
X
പ്രതാപം
فَلِلَّهِ
X
അല്ലാഹുവിന്റെ അധീനതയിലാണ്
الْعِزَّةُ
X
പ്രതാപം
جَمِيعًاۚ
X
മുഴുവനും
إِلَيْهِ
X
അവങ്കലേക്ക്
يَصْعَدُ
X
കയറിപ്പോകുന്നു
الْكَلِمُ
X
വാക്കുകള്‍
الطَّيِّبُ
X
ഉത്തമമായ, ഉന്നതമായ
وَالْعَمَلُ
X
പ്രവൃത്തികളും
الصَّالِحُ
X
നല്ല
يَرْفَعُهُۚ
X
അതിനെ അവന്‍ ഉയര്‍ത്തുന്നു
وَالَّذِينَ يَمْكُرُونَ
X
എന്നാല്‍ തന്ത്രങ്ങള്‍ പ്രയോഗിക്കുന്നവര്‍
السَّيِّئَاتِ
X
ദുഷിച്ച
لَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
شَدِيدٌۖ
X
കഠിനമായ
وَمَكْرُ
X
കുതന്ത്രം
أُولَٰئِكَ
X
അവരുടെ
هُوَ
X
അത്
يَبُورُ
X
തകരും
﴿35:10﴾ قَالُوا
X
ആ ജനം പറഞ്ഞു
إِنَّا تَطَيَّرْنَا
X
ഞങ്ങള്‍ ദു:ശ്ശകുനമായി കാണുന്നു
بِكُمْۖ
X
നിങ്ങളെ
لَئِن لَّمْ تَنتَهُوا
X
നിങ്ങളിത് നിര്‍ത്തുന്നില്ലെങ്കില്‍
لَنَرْجُمَنَّكُمْ
X
ഞങ്ങള്‍ നിങ്ങളെ എറിഞ്ഞോടിക്കുക തന്നെ ചെയ്യും
وَلَيَمَسَّنَّكُم
X
നിങ്ങളെ ബാധിക്കുക തന്നെ ചെയ്യും
مِّنَّا
X
ഞങ്ങളില്‍ നിന്ന്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
വേദനയേറിയ
﴿36:18﴾ دُحُورًاۖ
X
എറിഞ്ഞ് അകറ്റപ്പെടല്‍
وَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
وَاصِبٌ
X
അറുതിയില്ലാത്ത
﴿37:9﴾ يَا دَاوُودُ
X
അല്ലയോ ദാവൂദ്
إِنَّا
X
നിശ്ചയമായും നാം
جَعَلْنَاكَ
X
നാം നിന്നെ ആക്കിയിരിക്കുന്നു
خَلِيفَةً
X
ഒരു പ്രതിനിധി
فِي الْأَرْضِ
X
ഭൂമിയില്‍
فَاحْكُم
X
അതിനാല്‍ താങ്കള്‍ വിധിക്കുക
بَيْنَ النَّاسِ
X
ജനങ്ങള്‍ക്കിടയില്‍
بِالْحَقِّ
X
ന്യായപൂര്‍വ്വം
وَلَا تَتَّبِعِ
X
നീ പിന്‍പറ്റരുത്
الْهَوَىٰ
X
തന്നിഷ്ടത്തെ
فَيُضِلَّكَ
X
അത് നിന്നെ വ്യതിചലിപ്പിച്ചുകളയും
عَن سَبِيلِ اللَّهِۚ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന്
إِنَّ الَّذِينَ يَضِلُّونَ
X
നിശ്ചയം, വ്യതിചലിക്കുന്നവര്‍
عَن سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന്
لَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
شَدِيدٌ
X
കഠിനമായ
بِمَا نَسُوا
X
അവര്‍ മറന്നു കളഞ്ഞതിനാല്‍
يَوْمَ الْحِسَابِ
X
വിചാരണ നാളിനെ
﴿38:26﴾ مَن يَأْتِيهِ
X
ആര്‍ക്കാണ് വന്നെത്തുക എന്ന്
عَذَابٌ
X
ശിക്ഷ
يُخْزِيهِ
X
അവന്ന് അപമാനകരമായ
وَيَحِلُّ عَلَيْهِ
X
(ആരുടെ) മേലാണ് വന്നിറങ്ങുകയെന്നും
عَذَابٌ
X
ശിക്ഷ
مُّقِيمٌ
X
സ്ഥിരമായ
﴿39:40﴾ وَالَّذِينَ يُحَاجُّونَ
X
തര്‍ക്കിക്കുന്നവര്‍
فِي اللَّهِ
X
അല്ലാഹുവെക്കുറിച്ച്
مِن بَعْدِ مَا اسْتُجِيبَ لَهُ
X
അവന്ന് ഉത്തരം നല്‍കപ്പെട്ടതിനുശേഷം
حُجَّتُهُمْ
X
അവരുടെ ന്യായവാദം
دَاحِضَةٌ
X
മിഥ്യയാകുന്നു
عِندَ رَبِّهِمْ
X
അവരുടെ നാഥന്റെയടുത്ത്
وَعَلَيْهِمْ
X
അവരുടെ മേലുണ്ട്
غَضَبٌ
X
(ദൈവ)കോപം
وَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
شَدِيدٌ
X
കഠിനമായ
﴿42:16﴾ أَمْ لَهُمْ
X
അതല്ല, അവര്‍ക്കുണ്ടോ
شُرَكَاءُ
X
പങ്കാളികള്‍
شَرَعُوا
X
അവര്‍ നിയമമായി നിശ്ചയിച്ചുകൊടുത്തു
لَهُم
X
അവര്‍ക്ക്
مِّنَ الدِّينِ
X
മതത്തില്‍
مَا لَمْ يَأْذَن بِهِ
X
അനുവദിച്ചിട്ടില്ലാത്ത കാര്യം
اللَّهُۚ
X
അല്ലാഹു
وَلَوْلَا
X
ഇല്ലാതിരുന്നുവെങ്കില്‍
كَلِمَةُ الْفَصْلِ
X
തീരുമാന വചനം
لَقُضِيَ
X
വിധി നടത്തിക്കഴിഞ്ഞിട്ടുണ്ടാകുമായിരുന്നു
بَيْنَهُمْۗ
X
അവര്‍ക്കിടയില്‍
وَإِنَّ الظَّالِمِينَ
X
തീര്‍ച്ചയായും അക്രമികള്‍
لَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
നോവേറിയ
﴿42:21﴾ وَيَسْتَجِيبُ
X
അവന്‍ ഉത്തരം നല്‍കുന്നു
الَّذِينَ آمَنُوا
X
സത്യവിശ്വാസം സ്വീകരിച്ചവര്‍ക്ക്
وَعَمِلُوا
X
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍
وَيَزِيدُهُم
X
അവര്‍ക്ക് അവന്‍ കൂടുതലായി നല്‍കുകയും ചെയ്യുന്നു
مِّن فَضْلِهِۚ
X
തന്റെ അനുഗ്രഹത്തില്‍നിന്ന്
وَالْكَافِرُونَ
X
സത്യനിഷേധികള്‍
لَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
شَدِيدٌ
X
കഠിനമായ
﴿42:26﴾ إِنَّمَا السَّبِيلُ
X
തീര്‍ച്ചയായും (കുറ്റം ചുമത്താന്‍) മാര്‍ഗമുള്ളത്
عَلَى الَّذِينَ يَظْلِمُونَ
X
ദ്രോഹിക്കുന്നവരുടെമേല്‍ മാത്രമാണ്
النَّاسَ
X
ജനങ്ങളെ
وَيَبْغُونَ
X
അവര്‍ അതിക്രമം പ്രവര്‍ത്തിക്കുകയും ചെയ്യും
فِي الْأَرْضِ
X
ഭൂമിയില്‍
بِغَيْرِ الْحَقِّۚ
X
ന്യായമില്ലാതെ
أُولَٰئِكَ
X
അത്തരക്കാര്‍
لَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
നോവേറിയ
﴿42:42﴾ يَغْشَى
X
അത് മൂടിപ്പൊതിയും
النَّاسَۖ
X
മനുഷ്യരെ
هَٰذَا
X
ഇത്
عَذَابٌ
X
ശിക്ഷതന്നെ
أَلِيمٌ
X
നോവേറിയ
﴿44:11﴾ وَإِذَا عَلِمَ
X
അവന്‍ അറിഞ്ഞാല്‍
مِنْ آيَاتِنَا
X
നമ്മുടെ വചനങ്ങളില്‍
شَيْئًا
X
വല്ലതും
اتَّخَذَهَا هُزُوًاۚ
X
ഉടനെ അവനതിനെ പരിഹാസ വിഷയമാക്കുന്നു
أُولَٰئِكَ
X
അത്തരക്കാര്‍
لَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
مُّهِينٌ
X
ഏറ്റം നിന്ദ്യമായ
﴿45:9﴾ مِّن وَرَائِهِمْ
X
അവരുടെ പിറകെയുണ്ട്
جَهَنَّمُۖ
X
കത്തിപ്പടരുന്ന നരകം
وَلَا يُغْنِي عَنْهُم
X
അവര്‍ക്ക് ഉപകരിക്കുകയില്ല
مَّا كَسَبُوا
X
അവര്‍ സമ്പാദിച്ചുവെച്ചത്
شَيْئًا
X
ഒന്നും
وَلَا مَا اتَّخَذُوا
X
അവര്‍ സങ്കല്‍പ്പിച്ചിരുന്നവയും(ഉപകരിക്കുക)ഇല്ല
مِن دُونِ اللَّهِ
X
അല്ലാഹുവെക്കൂടാതെ
أَوْلِيَاءَۖ
X
രക്ഷാധികാരികളായി
وَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
عَظِيمٌ
X
കടുത്ത
﴿45:10﴾ هَٰذَا
X
ഇത് (ഖുര്‍ആന്‍)
هُدًىۖ
X
വഴികാട്ടിയാണ്
وَالَّذِينَ كَفَرُوا
X
അവിശ്വസിച്ചവര്‍
بِآيَاتِ رَبِّهِمْ
X
തങ്ങളുടെ നാഥന്റെ വചനങ്ങളെ
لَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
مِّن رِّجْزٍ
X
കഠിനമായ
أَلِيمٌ
X
വേദനയേറിയ
﴿45:11﴾ فَلَمَّا رَأَوْهُ
X
അങ്ങനെ അവര്‍ അതിനെ(ശിക്ഷയെ)കണ്ടപ്പോള്‍
عَارِضًا
X
പ്രത്യക്ഷപ്പെട്ട മേഘമായി
مُّسْتَقْبِلَ
X
അഭിമുഖമായി, നേരെ
أَوْدِيَتِهِمْ
X
തങ്ങളുടെ താഴ്‌വരകളില്‍
قَالُوا
X
അവര്‍ പറഞ്ഞു
هَٰذَا
X
ഇത്
عَارِضٌ
X
മേഘമാകുന്നു
مُّمْطِرُنَاۚ
X
നമുക്ക് മഴതരുന്ന
بَلْ
X
എന്നാല്‍
هُوَ
X
അത്
مَا
X
യാതൊരു കാര്യമാണ്
اسْتَعْجَلْتُم
X
നിങ്ങള്‍ ധൃതികൂട്ടി
بِهِۖ
X
അതിന്
رِيحٌ
X
കാറ്റ്
فِيهَا
X
അതിലുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
നോവേറിയ
﴿46:24﴾ وَلَقَدْ صَبَّحَهُم
X
നിശ്ചയം, അവര്‍ക്ക് വന്നെത്തി
بُكْرَةً
X
അതിരാവിലെ
عَذَابٌ
X
ശിക്ഷ
مُّسْتَقِرٌّ
X
സ്ഥായിയായ
﴿54:38﴾ اعْلَمُوا
X
നിങ്ങള്‍ അറിയുക
أَنَّمَا
X
നിശ്ചയമായും
الْحَيَاةُ
X
ജീവിതം
الدُّنْيَا
X
ഈ ലോകത്തെ
لَعِبٌ
X
കളിയാകുന്നു
وَلَهْوٌ
X
വിനോദവും
وَزِينَةٌ
X
അലങ്കാരവും
وَتَفَاخُرٌ
X
പരസ്പരമുള്ള പൊങ്ങച്ചപ്രകടനവും
بَيْنَكُمْ
X
നിങ്ങള്‍ക്കിടയില്‍
وَتَكَاثُرٌ
X
പരസ്പരം പെരുമ നടിക്കലും
فِي الْأَمْوَالِ
X
സമ്പത്തുകളില്‍
وَالْأَوْلَادِۖ
X
സന്താനങ്ങളിലും
كَمَثَلِ غَيْثٍ
X
ഒരു മഴപോലെ
أَعْجَبَ
X
സന്തോഷിപ്പിച്ചു
الْكُفَّارَ
X
കര്‍ഷകരെ
نَبَاتُهُ
X
അതിന്റെ ചെടികള്‍
ثُمَّ
X
പിന്നെ
يَهِيجُ
X
അത് ഉണങ്ങുന്നു
﴿57:20﴾